Reading SCERT Class 9 Hindi Solutions and झटपट और नटखट कहानी Jhatpat Aur Natkhat Kahani Summary in Hindi Malayalam before the exam can save a lot of preparation time.
Jhatpat Aur Natkhat Kahani Summary in Malayalam Hindi
झटपट और नटखट कहानी Summary in Hindi
Jhatpat Aur Natkhat Kahani Summary in Hindi
पोथी पढ़ी पढ़ी जग हुआ, पंडित भया ना कोय | ढाई आखर प्रेम का, पढ़ो से पंडित हो ।
सीखना-सिखाना बचपन से लेकर मृत्यु तक चलनेवाली प्रक्रिया है । गार्मीण संस्कृति की स्वच्छता के परिवेश में रहनेवाले दो भाई झटपट और नटखट, इनकी सहानुभूति तथा स्वाभाविक व्यवहार से संपन्न है रमेश उपाध्याय की यह कहानी थटपट और नटखट । आपसी सहकारिता और दोस्ती का सबक इससे ज़रूर देखने को मिलता है।
Jhatpat Aur Natkhat Kahani Summary in Malayalam
झटपट और नटखट कहानी Summary in Malayalam
അറിവിന്റെ പുസ്തകങ്ങൾ എത്ര തന്നെ വായി ച്ചിട്ടും അവരാരും പണ്ഡിതർ ആയിരുന്നില്ല. സ്നേഹത്തിന്റെ രണ്ടര അക്ഷരങ്ങൾ ഒരാൾ പഠി ച്ചാൽ, അതായത്, മറ്റുള്ളവരെ സ്നേഹിക്കാൻ പഠിച്ചാൽ, അവർ സ്വയം പണ്ഡിതനാകുന്നു. കബീർ
സാരാംശം കുട്ടിക്കാലം മുതൽ മരണം വരെ തുടരുന്ന ഒരു പ്രക്രിയയാണ് പഠനവും പഠിപ്പിക്കലും. ഗ്രാമീണ സംസ്കാര ത്തിന്റെ ചുറ്റുപാടിൽ ജീവിക്കുന്ന രണ്ട് സഹോദരന്മാർ അട്പടും നട്ടും. ഇവരുടെ സഹതാപവും സ്വാഭാ വികമായ പെരുമാറ്റവും കൊണ്ട് നിറഞ്ഞതാണ് രമേശ് ഉപാധ്യായുടെ ഈ കഥ. പരസ്പര സഹകരണ ത്തിന്റെയും സൗഹൃദത്തിന്റേയും പാഠം തീർച്ചയായും അതിൽ കാണും.
ഇത് ഒരു കഥയാകുന്നു. എഴുതിയിരിക്കുന്നത് രമേശ് ഉപാധ്യായ്. രണ്ട് ആൺകുട്ടികളുടെ കഥയാണിത്. വലിയ കുട്ടിയുടേ പേര് ട്ട് എന്നും, ചെറിയ കുട്ടിയുടെ പേര് നട്ട് എന്നും ആയിരുന്നു. ആട് പട് എന്നാൽ വളരെ വേഗത്തിൽ കാര്യങ്ങൾ ചെയ്യുന്ന ആളായിരുന്നു. നട്ട് എന്നു വെച്ചാൽ കുസൃതി നിറ ഞ്ഞവൻ എന്നാണ്.
ട്ട് വലിയ കുട്ടി ആകുന്നു. നട്ട് ചെറിയ കുട്ടിയും. കേവലം രണ്ട് വയസ്സിന്റെ വ്യത്യാസം മാത്രമാണ് ഇവർ തമ്മിലുണ്ടായിരുന്നത്. രണ്ട് പോരും സ്കൂളിൽ പഠിച്ചിരുന്നു. ട്ട് അഞ്ചാംക്ലാസ്സിലാണ് പഠിച്ചിരു ന്നത്. നട്ട് മൂന്നാം ക്ലാസ്സിലും. വീട്ടിൽ നിന്ന് ഒരുമിച്ചാണ് സ്കൂളിൽ പോയിരുന്നതും തിരിച്ച് സ്ക്കൂളിൽ നിന്ന് വന്നിരുന്നതും.
![]()
അവർ ഒരു ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. അവരുടെ ഗ്രാമത്തിൽ സ്കൂൾ ഇല്ലായിരുന്നു. അതിനാൽ ദൂരെ വേറൊരു ഗ്രാമത്തിലായിരുന്നു സ്ക്കൂൾ.
അവർ രണ്ട് പേരും നടന്നിട്ടാണ് സ്കൂളിൽ പോയിരുന്നത്. തിരിച്ച് വന്നിരുന്നതും. പോകുന്ന വഴിക്ക് വഴിൽ ധാരാളം സാധന ങ്ങൾ കാണുമായിരുന്നു. കുളം, ആൽമരം, വയൽ, തോട്ടം, തോട്, നദി. തിരിച്ചുവരു മ്പോഴും ഇതെല്ലാം കണ്ടിരുന്നു.
ട്ട് വളരെ വേഗത്തിൽ നടന്നിരുന്നു. നട്ഖട് വളരെ പതുക്കെയാണ് നടന്നിരു ന്നത്. ട്ട് ആൽമരത്തിന്റെ അവിടെ എത്തിയാൽ നട്ട് കുളത്തിന്റെ അവിടെ എത്തിയിട്ടുണ്ടാകും. ട്ട് തോട്ടത്തിന്റെ അവിടെ എത്തിയാൽ നട്ട് വയലിന്റെ അവിടെ എത്തിക്കാണൂ. ട്ട് നദിയുടെ
അവിടെ എത്തിയാൽ നട്ട് തോടിന്റെ അവിടെയേ എത്തിക്കാണു. അമ്മയുടെ ഉപദേശം അട്പടിന് ഉണ്ടാ യിരുന്നു. ചെറിയവനെ ശ്രദ്ധിക്കണം എന്ന്. നട്ട് തന്റെ കൂടെ കൂട്ടണം എന്ന്. ഇത് കാരണം അട്പട് മുന്നോട്ട് നടന്നാലും ഇടയ്ക്കിടെ തിരിഞ്ഞ് നോക്കണമായിരുന്നു. നട്ഖടിനെ വിളിച്ച് വേഗം വേഗം നടക്കാൻ പറയുമായിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് നട്ഖടിനെ പ്രതീക്ഷിച്ച് നിൽക്കേണ്ടതായി വന്നു.

ചിലപ്പോൾ സ്ക്കൂളിൽ എത്താൻ സമയം വൈകിയാൽ നട്ഖടിന്റെ കൈപിടിച്ച് കൊണ്ട് ഓടുമായിരുന്നു. ഈ കാരണ ത്താൽ വളരെ ബുദ്ധിമുട്ടിയിരുന്നു. അമ്മയോട് വീട്ടിൽ തിരിച്ചെത്തി പരാതി പറഞ്ഞു. അമ്മ ചെറിയവൻ വളരെ ബുദ്ധിമുട്ടിക്കുന്നു. അമ്മ ചിരിച്ച് കൊണ്ട് പറഞ്ഞു അവൻ ചെറുതല്ലേ. വലിയവർ ചെറിയവരെ ശ്രദ്ധി ക്കേണ്ടതാകുന്നു എന്ന്.
ഝട്ട് ആകെ വിഷമത്തിലായി. ഒന്നും പറയാൻ പറ്റിയില്ല. വലുതല്ലെ ചെറിയവനെ ശ്രദ്ധിക്കേണ്ടതായി വരുമായിരുന്നു. എന്നാൽ നട്ടിന് എല്ലാവരേക്കാളും വികൃതി കൂടുതലാണെന്ന് അവന് തോന്നിയിരുന്നു. വഴിയിൽ പോകുന്ന സമയത്ത് കുളത്തിലെ വെള്ളത്തിൽ നിന്ന് മീനുകളേയും വെള്ളത്തിന്റെ മുകളിൽ കിട ക്കുന്ന താറാവിനെയും നോക്കി നിന്നിരുന്നു. ആൽമരത്തിന്റെ വള്ളിയിൽ പിടിച്ച് ഊഞ്ഞാലാടിയിരുന്നു. വയ ലുകളിൽ നിന്ന് തിന്നാനുള്ള എന്തെങ്കിലും സാധനങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. തോട്ടത്തിൽ കയറി മാങ്ങയും പേരയ്ക്കയും പറിക്കാൻ തുടങ്ങും. തോട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിക്കാൻ തുടങ്ങും. നദിയിലെ പാലത്തിലെ കൈവരിയിൽ പിടിച്ച് താഴേ ഒഴുകുന്ന നദിയെ നോക്കി നിൽക്കുമായിരുന്നു. ഒരു ദിവസം നട്ട് കൂടുതൽ വികൃതി കാണിച്ചു. രണ്ട് പേരും സ്ക്കൂളിൽ നിന്ന് തിരിച്ച് വരികയായിരുന്നു. അപ്പോൾ നട്ട് പാലത്തിൽ കയറാതെ താഴെ നദിയിലേക്ക് ഇറങ്ങിപ്പോയി. തന്റെ തോളിൽ തൂക്കിയ ബാഗിൽ കടലാസിന്റെ തോണി ഉണ്ടാക്കി വെച്ചിരുന്നു. അത് എടുത്ത് നദിയിലൂടെ ഒഴുക്കാൻ തുടങ്ങി. തോണി ഒഴുകുന്നത് കണ്ട് വളരെ സന്തോഷത്തിൽ കൈ അടിക്കാൻ തുടങ്ങി.
അവിടെ പാലത്തിൽ എത്തിയപ്പോൾ ട്ട് തിരിഞ്ഞു നോക്കി. നട്ഖടിനെ കാണാൻ സാധിച്ചില്ല. അട്പട് പരിഭ്രമിച്ചു നട്ട് എവിടെ പോയി. കൈകൊട്ടുന്ന ശബ്ദം കേട്ട് താഴേക്ക് നോക്കി. നട്ടിനെ താഴെ നദി യുടെ തീരത്ത് കണ്ടു. അട്പടിന് ദേഷ്യം വന്നു. ഉറക്കെ ശബ്ദത്തിൽ ചോദിച്ചു അരേ, നട്ട് നീ അവിടെ എന്ത് ചെയ്ത് കൊണ്ടിരിക്കുകയാണ്. നട്ട് ഞെട്ടി മുകളിലേക്ക് നോക്കി. നദിയുടെ കരയിൽ വെച്ചിരി ക്കുന്ന ബാഗ് എടുക്കാൻ നോക്കിയപ്പോൾ പെട്ടെന്ന് കാൽ വഴുതി താഴേക്ക് വെള്ളത്തിലേക്ക് വീണു. വെള്ള ത്തിന്റെ ഒഴുക്ക് ശക്തമായിരുന്നു. നട്ടിന് നീന്തൽ അറിയില്ലായിരുന്നു. നട്ട് ഒഴുകിപ്പോകാൻ തുടങ്ങി. മുങ്ങിയും താഴ്ന്നും ദൂരേക്ക് ഒഴുകി പോകാൻ തുടങ്ങി. അട്പടിന് നീന്താൻ അറിയാമായിരുന്നു. അവൻ പെട്ടെന്ന് തന്റെ ബാഗ് ഇറക്കി വച്ച് പാലത്തിന്റെ കൈവരിയിൽ നിന്ന് നദിയിലേക്ക് എടുത്തുചാടി. കുറച്ച് ദൂരം നീന്തിയതിനുശേഷം അവൻ നട്ടിനെ പിടിച്ചു കരയിലേക്ക് കൊണ്ടുവന്നു. അട്പടിന് ദേഷ്യം വന്നി രുന്നു. നട്ടിന് രണ്ട് അടി കൊടുത്തു. നട്ട് നന്നായി പേടിക്കുകയും, പരിഭ്രമിക്കുകയും ചെയ്തിരുന്നു. ഇത് കണ്ടപ്പോൾ ട്ടിന് അനിയനോട് സ്നേഹം തോന്നി. അവൻ നട്ടിന്റെ കൈപിടിച്ച് അവന്റെ ബാഗും എടുത്ത് പാലത്തിന് മുകളിലേക്ക് കയറാൻ തുടങ്ങി.
നട്ട് പാലത്തിന്റെ മുകളിൽ എത്തിയപ്പോൾ പെട്ടെന്ന് കരയാൻ തുടങ്ങി. അട്പട് പറഞ്ഞു ഇപ്പോൾ നീ ഒഴുകി പോകുന്നതിൽ നിന്ന് രക്ഷപ്പെട്ടില്ലേ. പിന്നെ എന്തിനാണ് കരയുന്നത്. നട്ട് കരഞ്ഞ് കൊണ്ട് പറഞ്ഞു നീ വീട്ടിൽ പോയി അമ്മയോട് പരാതി പറയാൻ തുടങ്ങില്ലേ.
പറഞ്ഞില്ലെങ്കിൽ എന്ത് ചെയ്യും? നീ പറയുന്നത് എന്തും ചെയ്യും എന്ന് നട്ട് പറഞ്ഞു. നട്ട് കരച്ചിൽ നിർത്തി. എനിക്ക് കടലാസിന്റെ വഞ്ചി ഉണ്ടാക്കാൻ അറിയില്ല. നീ പഠിപ്പിച്ച് തരുമോ. അതിനെന്താ നട്ട് സന്തോഷത്തോടെ പറഞ്ഞു. എന്നാൽ എനിക്ക് നീന്താൻ അിറയില്ല. എനിക്ക് പഠിപ്പിച്ചു തരുമോ. ഹാ അതിനെന്താ ആട്ട് ചിരിച്ച് കൊണ്ട് പറഞ്ഞു. രണ്ട് പേരും ചിരിക്കാൻ തുടങ്ങി. എന്നാൽ അട്പട് അനിയന്റെ ബാഗ് അവന്റെ കയ്യിൽ കൊടുത്ത് തന്റെ ബാഗ് എടുക്കാൻ പോയി. അപ്പോൾ ഒരു നിമിഷം ചിന്തിച്ച് കൊണ്ട് പറഞ്ഞു. അല്ലയോ നട്ട് നമ്മൾ രണ്ടുപേരുടേയും കുപ്പായം നനഞ്ഞിരിക്കുകയാണ്. വീട്ടിൽ പോയാൽ അമ്മ നമ്മളോട് ചോദിക്കും. അപ്പോൾ നട്ട് ഒരു നിമിഷം ചിന്തിച്ച് കൊണ്ട് പറഞ്ഞു. വാ…. നമുക്ക് ഓടാം. നമ്മൾ വളരെ വേഗത്തിൽ ഓടിയാൽ വസ്ത്രം ഉണങ്ങും. അപ്പോൾ ട്ട് അവന്റെ ബാഗ് പുറത്ത് തൂക്കി കൊണ്ട് പറഞ്ഞു. അത് ശരിയാണ്.
ചെറിയവനും തന്റെ ബാഗ് പുറത്ത് തൂക്കിയിട്ടു. എന്നിട്ട് അട്പടിന്റെ ഒപ്പത്തിന് ഒപ്പം നിന്നും. ഓടാൻ തയ്യാ റായി നിന്നുകൊണ്ട് പറഞ്ഞു. 6, 1, 4 രണ്ടു പോരും ഓടാൻ തുടങ്ങി. മുമ്പിലും പിൻപിലും ആയിട്ടല്ല കൈപിടിച്ച് ഒരുമിച്ചാണ് ഓടിയത്.
അപ്പോ തണുപ്പു കാലം തുടങ്ങിയിരുന്നില്ല. കാലാവസ്ഥ നല്ലതായിരുന്നു.നല്ല ചൂട് ഉണ്ടായിരുന്നു. രണ്ട് പേരും സന്തോഷത്തോടെ ഓടിപ്പോയി. തോട് കടന്നു. പൂന്തോട്ടം കടന്നു. വയൽ കടന്നു. ആൽമരം കട ന്ന്പോയി. കുളത്തിന്റെ അവിടെ എത്തിയപ്പോഴേക്കും രണ്ടുപേരും തളർന്നുപോയിരുന്നു.
![]()
വസ്ത്രം ഉണങ്ങി എന്ന് ചെറിയവനോട് ട്ട് കിതച്ച് കൊണ്ട് സന്തോഷത്തോടെ പറഞ്ഞു. ആ ശരിക്കും! വസ്ത്രം ഉണങ്ങിയിരിക്കുന്നു. നട്ട് വളരെ സന്തോഷത്തോടെ പറഞ്ഞു.
അപ്പോൾ നട്ഖട് കുളത്തിന്റെ തീരത്ത് ഒരു മിനുമിനുത്ത കല്ല് കാണാൻ സാധിച്ചു. നട്ട് അത് എടുത്ത് വെള്ളത്തിലേക്ക് എറിഞ്ഞു. കല്ല് വെള്ളത്തിലൂടെ തുള്ളിത്തുള്ളി ദൂരേക്ക് പോയി. ഇത് കണ്ടപാതി ട്ടും ഒരു കല്ല് എടുത്ത് വെള്ളത്തിലേക്ക് ഇട്ടു. അട്പട് എറിഞ്ഞ കല്ല് വെള്ളത്തിലേക്ക് മുങ്ങിപ്പോയി. അപ്പോൾ നട്ട് ചോദിച്ചു. ചേട്ടാ നിനക്കീ കല്ലിനെ നീന്തിക്കാൻ അറിയില്ലേ. ആ ഇല്ല. നിനക്ക് പഠിപ്പിച്ച് തരാമോ. അതിനെന്താ. ഇപ്പോ പഠിപ്പിച്ചു തരാം നട്ട് പറഞ്ഞു. നട്ട് ശ്രദ്ധിച്ച് അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഒരു കല്ല് എടുത്തു. എന്നിട്ട് പറഞ്ഞു, കല്ല് അധികം ഭാരം ഇല്ലാത്തതും പരുപരുത്തതും ആവാൻ പാടില്ല. വളരെ കനം കുറഞ്ഞതും സോഫ്റ്റായതും ആയ കല്ല് കൊണ്ട് വേണം എറിയാൻ.
എന്നാൽ ഇപ്പോൾ അട്പടിന്റെ ശ്രദ്ധ വേറെ എവിടെയോ ആയിരുന്നു. അവൻ കുളത്തിലെ വെള്ളത്തിലൂടെ നീന്തിപോകുന്ന താറാവുകളെ ശ്രദ്ധിച്ച് നോക്കി നിൽക്കുകയായിരുന്നു.
झटपट और नटखट कहानी लेखक परिचय रमेश उपाध्याय
रमेश उपाध्याय का जन्म 1 मार्च, 1942 को पश्चिमी उत्तर प्रदेश के एटा जिले के बढ़ारी बैस नामक गाँव में हुआ था। उन्होंने राजस्थान विश्वविद्यालय से एम.ए. किया। तत्पश्चात उनका साहित्यिक जीवन का आरंभ 60 के दशक में अजमेर से प्रकाशित पत्रिका ‘लहर’ से हुआ। वे कहानी, उपन्यास, नाटक, नुक्कड नाटक, आलोचना आदि विधाओं में सक्रिय रहे। दंड द्वीप, हरे फूल की खुशबू, शेष इतिहास आदि उनकी प्रमुख रचनाएँ हैं। वे हिंदी की अनियतकालीन पत्रिका ‘कथन’ संस्थापक संपादक थे। वे गणेश शंकर विद्यार्थी पुरस्कार से सम्मानित हैं। कोरोना से संक्रमित होने के कारण 24 मार्च 2021 को उनका निधन हो गया।
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലെ ബധാരി ബോസ് എന്ന ഗ്രാമത്തിൽ 1942 മാർച്ച് 1 നാണ് രമേഷ് ഉപാധ്യായ് ജനിച്ചത്. രാജസ്ഥാൻ സർവ്വകലാശാലയിൽ നിന്ന് എം.എ. ചെയ്തു. അതി നുശേഷം 60-കളിൽ അജ്മീറിൽ നിന്ന് പ്രസിദ്ധീകരിച്ച ലഹർ മാസികയിലൂടെയാണ് അദ്ദേഹത്തിന്റെ സാഹിത്യജീവിതം ആരംഭിച്ചത്. കഥകൾ, നോവലുകൾ, നാടകങ്ങൾ, തെരുവ് നാടകങ്ങൾ, നിരൂ പണം തുടങ്ങിയ വിഭാഗങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. ദണ്ഡദ്വീപ്, ഹരേ ഫൂൽ കീ ഖുശ്ബു, ശേഷ് ഇതിഹാസ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികൾ ആണ്. കഥൻ എന്ന ഹിന്ദി ആനുകാലിക മാസികയുടെ സ്ഥാപനക പത്രാധിപരായിരുന്നു. ഗണേഷ് ശങ്കർ വിദ്യാർത്ഥി പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. കൊറോണ ബാധിച്ച് 2021 മാർച്ച് 24ന് അദ്ദേഹം അന്തരിച്ചു.
झटपट और नटखट कहानी शब्दाथ
- पोखर – तालाब, കുളം
- बरगाद – അരയാൽ
- बाग – തോട്ടം
- नाला – തോട്
- हिदायत – നിർദ്ദേശം
- इंतज़ार करना – പ്രതീക്ഷിക്കുക
- परेशान – ബുദ്ധിമുട്ട്
- शिकायत – പരാതി
- झुंझलाना – ദുഃഖത്തോടുകൂടി പറയുക
- बतख – താറാവ്
- जड़ – വേര്
- झूलना – ആടുക
- घुसना – പ്രവേശിക്കുക
- छलांग मारना – കുതിച്ചു ചാടുക
- पुल – പാലം
- मुंडेर – കൈവരി
- टिकना – താമസിക്കുക
- निहारना – ഭയത്തോടെ നോക്കുക
- हद कर देना – പരിധി ലംഘിക്കുക
- बस्ता – സ്ക്കൂൾ ബാഗ്
- कागज़ की नाव – കടലാസ് തോണി
- ताली बजाना – കയ്യടിക്കുക
- घबराना – പരിഭ്രമിക്കുക
- गुस्सा – ദേഷ്യം
- चौंकना – ആശ്ചര്യപ്പെടുക
- अचानक – പെട്ടെന്ന്
- पाँव फिसलना – കാല് വഴുതുക
- बहाव – പ്രവാഹം
- झट – പെട്ടെന്ന്
- नकल करना – അനുകരിക്കുക
- दौड लगाना – വേഗത്തിൽ ഓടുക
- टाँगना – തൂക്കിയിടുക
- आंदाज़ – हावभाव
- मौसम – കാലം
- चटकीली – തിളങ്ങുന്ന
- धूप – വെയിൽ
- सूखना – ഉണങ്ങുക
- हाँफना – കിതയ്ക്കുക
- वाकई – വാസ്തവത്തിൽ
- तिरछे होकर – വളഞ്ഞ്
- गिट्टी – കല്ലിന്റെ ചെറിയ കഷണം
- गुडुप हो जाना – അപ്രത്യക്ഷമാവുക
- गिट्टी पौराना – വെള്ളത്തിൽ കല്ല് എറിയുക
- भारी – ഭാരമുള്ള
- खुरदुरी – പരുപരുത്ത
- ध्यान बंटना – ശ്രദ്ധ തട്ടിമാറ്റുക