Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus

Students often refer to Kerala State Syllabus SCERT Class 8 Maths Solutions and Class 8 Maths Chapter 2 Equal Triangles Questions and Answers Notes Pdf to clear their doubts.

SCERT Class 8 Maths Chapter 2 Solutions Equal Triangles

Class 8 Kerala Syllabus Maths Solutions Chapter 2 Equal Triangles Questions and Answers

Equal Triangles Class 8 Questions and Answers Kerala Syllabus

Sides and Angles (Page No. 18, 19)

Question 1.
In each pair of triangles below, find the angles of the second triangle equal to the angles of the first triangle, and write these pairs.
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Page 18 Q1
Answer:
(i) ∠M = ∠Z, ∠N = ∠X, ∠L = ∠Y
(ii) ∠A = ∠R, ∠C = ∠Q, ∠B = ∠P

Question 2.
In the triangles shown below,
AB = QR, BC = RP, CA = PQ
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Page 18 Q2
Calculate angle ∠C of triangle ABC and all angles of triangle PQR.
Answer:
In triangle ABC,
∠C =180 – (40 + 60)
= 180 – 100
= 80°
In triangle PQR,
∠P = ∠C = 80°
∠Q = ∠A = 40°
∠R = ∠B = 60°

Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus

Question 3.
In the triangle below,
AB = QR, BC = PQ, CA = RP
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Page 18 Q3
Calculate the other two angles of each triangle.
Answer:
AB = QR ⇒ ∠C = ∠P = 50°
CA = RP ⇒ ∠B = ∠Q = 70°
BC = PQ ⇒ ∠A = ∠R = 60°

Question 4.
The diagonal of a quadrilateral splits it into two triangles as shown below:
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Page 18 Q4
Do these triangles have the same angles? Why?
Answer:
The diagonal is common to both triangles.
Sides of upper triangles are equal to the sides of lower triangles.
Angles opposite to equal sides are equal.

Question 5.
In the quadrilateral ABCD shown below,
AB = AD, CB = CD
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Page 18 Q5
Calculate all the angles of the quadrilateral.
Answer:
AD = AB, CD = CB,
AC is a common Sides of triangle ABC are equal to the sides of triangle ADC
Angles opposite to equal sides are equal.
∠ACD = 50°, ∠BAC = 30°, ∠D = 100°, ∠B = 100°
Angles are ∠A = 60°, ∠B = 100°, ∠C = 100°, ∠D = 100°

Two Angles (Page No. 24)

Question 1.
In each pair of triangles below, find the sides of the triangle on the right equal to the sides of the triangle on the left:
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Page 24 Q1
Answer:
(i) BC = PQ, AC = PR, ∠C = ∠P
(ii) MN = XZ, ∠Z = ∠M, LM = YZ

Question 2.
In the picture, the top two sides and the bottom side of a pentagon, with equal angles and equal sides, are extended to form a triangle:
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Page 24 Q2
(i) Are the sides of the small triangle on the left equal to the sides of the small triangle on the right? Why?
(ii) Are the left and right sides of the large triangle equal? Why?
Answer:
(i) Look at the picture
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Page 24 Q2.1
Sides and angles of ABCDE are equal.
Since ∠A = ∠B, then ∠PAE = ∠QBC
∠PEA = ∠QCB
In triangle PAE, side AE and angles at the ends, side BC and angles at the ends in triangle QBC are equal.
So triangles are equal.

(ii) In triangle DPQ, ∠P = ∠Q.
Sides opposite to equal angles are equal.
PD = QD

Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus

Question 3.
The sides of a triangle are equal to the sides of another triangle.
(i) Is the height from each side of one triangle to the opposite vertex equal to the height from the equal side of the other triangle to its opposite vertex? Why?
(ii) Are the areas of the two triangles equal? Why?
Answer:
(i) In the figure
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Page 24 Q3
AB = PQ, AC = PR, BC = QR
AM is the altitude to the side BA.
∠AMB = 90°,
PN is the altitude to the side QR.
∠PNQ = 90°
In triangle AMB and triangle PNQ,
∠B = ∠Q, ∠M = ∠N
⇒ ∠A = ∠P
Side AB of triangle AMB and angles at the ends are equal to side PQ of triangle PNQ and angles at the ends.
Triangles are equal.
Sides opposite to equal angles are equal.
So AM = PN

(ii) In triangle ABC, side BC and altitude to BC are equal to side QR and altitude to QR are equal.
Areas are equal.

Two Sides (Page No. 28, 29)

Question 1.
The green lines in the picture below are parallel and of the same length; one is drawn from the end of the horizontal blue, and the other is drawn from the midpoint of the blue line:
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Page 28 Q1
(i) Are the lengths of the red lines in the picture equal? Why?
(ii) Are the red lines parallel?
Answer:
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Page 28 Q1.1
(i) AD = BE, AB = BC, ∠DAB = ∠EBC
In the triangles ABD and BCE, two sides and the angle between them are equal.
Sides opposite to equal angles are equal: BD = CE

(ii) Angle ABD, angle BCE are equal.
Side BD and CE are parallel.

Question 2.
Is the quadrilateral below a parallelogram? Why?
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Page 28 Q2
Answer:
∠BAC = ∠DCA, AB = CD
Line AB and CD are equal and parallel.
In triangle ABC and in triangle ADC line AC is common.
Two sides and the angle between them are equal.
AD = BC, ∠DAC = ∠BCA
Opposite sides of ABCD are equal and parallel.
ABCD is a parallelogram.

Question 3.
In the figure below, the lines AB and CD are parallel. M is the midpoint of AB.
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Page 28 Q3
(i) Are the quadrilaterals AMCD and MBCD parallelograms? Why?
(ii) Calculate all the angles of the triangles AMD, MBC, and DCM.
Answer:
(i) Opposite sides are equal and parallel
AM = CD = 3, AM is parallel to CD
AMCD is a parallelogram. MBCD is also a parallelogram.

(ii) ∠MCD = 40°, ∠MDC = 60°,
∠ADM = 140 – 60 = 80°
∠AMD = 180 – (40 + 80) = 60°
∠MCB = 120 – 40 = 80°
∠AMC = 140°
∠DMC = 180 – (60 + 40) = 80°

Question 4.
In the picture, O is the centre of the circle and A, B, C, D are points on the circle:
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Page 28 Q4
Are the lines AB and CD equal? Why?
Answer:
In triangle OAB and triangle OCD
OA = OC, OB = OD.
The angle between them is 80°.
AB = CD

Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus

Question 5.
In the picture, O is the centre of the circle and A, B, and C are points on the circle. ∠AOB and ∠AOC are equal:
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Page 28 Q5
Are the lines AB and AC equal? Why?
Answer:
In triangle AOB and triangle AOC, OA is the common side.
OB = OC.
Including angles are equal.
Triangles are equal.
Sides opposite to equal angles are equal.
AB = AC

Isosceles Triangles (Page No. 32)

Question 1.
Find the other angles in each of the isosceles triangles below?
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Page 32 Q1
Answer:
(a) AB = AC
⇒ ∠B = ∠C = 30°
∠A = 180 – 60 = 120°

(b) PQ = PR
⇒ ∠Q = ∠R = \(\frac {140}{2}\) = 70°

(c) LM = MN
⇒ ∠L = 45°, ∠N = 45°

(d) XY = YZ
⇒ ∠X = ∠Z = 40°

Textbook Page No. 35, 36

Question 1.
One angle of an isosceles triangle is 120°. What are the other two angles?
Answer:
One angle is 120°.
This will be the angle between equal sides.
So the other two angles are opposite equal sides.
Each is equal to 30°.

Question 2.
The picture shows a triangle drawn by joining the centre of a circle and two points on the circle:
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Page 35 Q2
Calculate the other two angles of the triangle.
Answer:
OA and OB are radii, equal.
So angles opposite to radii are equal to 60°.
All angles are 60°.

Question 3.
The picture shows the triangle drawn by joining three points on a circle. Two of the angles formed by joining these points to the centre of the circle are also given:
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Page 35 Q3
(i) Calculate the third angle at the centre.
(ii) Calculate all the angles of the large (green) triangle in the circle.
Answer:
(i) In triangle OAB,
OA = OB.
The angles opposite to these sides are 35°.
∠OBA = ∠OAB = 35°
In triangle OAC,
OA = OC.
Sides opposite to these sides are equal.
Each angle is 30°.
In triangle OBC,
∠BOC = 360 – 230 = 130°
∠OBC = ∠OCB = 25°
(ii) ∠A = 65°, ∠B = 60°, ∠C = 55°

Question 4.
Calculate the areas of each of the triangles below:
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Page 35 Q4
Answer:
(i) Draw AM perpendicular to BC.
Triangle AMB is a right triangle.
MB = CM = 4 cm
AM2 = 52 – 42 = 9
⇒ AM = 3
Area of triangle = \(\frac {1}{2}\) × 8 × 3 = 12 cm

(ii) Draw PN perpendicular to QR.
Triangle PNQ is a right triangle.
NQ = RN = 3 cm
PN2 = 52 – 32 = 9
⇒ PN = 4
Area of triangle = \(\frac {1}{2}\) × 6 × 4 = 12 cm

Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus

Question 5.
Given that one angle of an isosceles triangle is 70°. What can we say about the other angles?
Answer:
Two possibilities arise
(a) If two angles are 70°, then third angle will be 40°.
Angles are 70°, 70°, 40°.

(b) If one angle is 70° and the other two angles are x, then
70 + 2x = 180
⇒ 2x = 110
⇒ x = 55°
Possible triangles
70°, 70°, 40°
70°, 55°, 55°

Question 6.
How many non-equal isosceles triangles can be drawn with one angle 70° and one side 8 centimetres?
Answer:
(a) One side is 8 cm, and the angles at the ends are 40°. So the third angle will be 70°.
(b) One side is 8 cm, and the angles at the ends are 70°.
(c) Two sides are 8 cm, and the angle between them is 40°. The third angle will be 70°.
(d) Two sides are 8 cm, and the angle between them is 70°.

Class 8 Maths Chapter 2 Kerala Syllabus Equal Triangles Questions and Answers

Class 8 Maths Equal Triangles Questions and Answers

Question 1.
Four statements are given below. Identify the true statement.
(a) Equal triangles have equal area.
(b) Equiangular triangles (Triangles having equal angles) are equal triangles.
(c) Equality: one angle and any two sides of two triangles make them equal.
(d) One side and an angle at the ends can fix a triangle.
(a) (a) and (b) are true
(b) (a) and (c) are true
(c) (b) and (c) are true
(d) (a) and (d) are true
Answer:
(d) (a) and (d) are true
Equality means being identical or having the same shape and size.

Question 2.
Read the following statements and identify the correct option.
p1: A diagonal divides a parallelogram into two equal triangles.
p2: The line joining a corner to the midpoint of the opposite side of any triangle makes the triangle into two equal triangles.
(a) p1 and p2 are true
(b) p1 and p2 are false
(c) p1 is true p2 is false
(d) p1 is false p2 is true
Answer:
(c) p1 is true p2 is false

Question 3.
The base and altitude to the base of an isosceles triangle are 10 cm and 12 cm. The length of the equal sides
(a) 13 cm
(b) 15 cm
(c) 10 cm
(d) 8 cm
Answer:
(a) 13 cm
Half of the base, altitude, and one of the equal sides make a right triangle.

Question 4.
The angle around the centre of a circle is divided into three equal parts, each 120°, by drawing radii. The ends of the radii are joined to make a triangle. The triangle so formed is
(a) Right triangle
(b) Isosceles triangle
(c) Equilateral triangle
(d) None of these
Answer:
(c) Equilateral triangle
Triangles formed around the centre of the circle are equal, one angle is 120°, the Other two angles are 30°. So the angles of the triangle will be 60°.

Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus

Question 5.
Two angles of a triangle are equal, and the third is half of one of the equal angles. The small angle of the triangle is
(a) 30°
(b) 40°
(c) 36°
(d) 70°
Answer:
Divide 180° into five equal parts.
Each part is 36°.
Angles of the triangle are 72°, 72°, 36°.

Question 6.
In the diagram, AB = AD, BC = DC.
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Extra Questions Q6
(a) If ∠BAC = 20°, then what is ∠A?
(b) Name pairs of equal triangles in the figure.
Answer:
(a) Triangle BAC and triangle DAC are equal.
∠BAC = ∠DAC = 20°

(b) Triangle AOB and triangle AOD are equal.
Triangle BOC and triangle DOC are equal.
Triangle ABC and triangle ADC are equal.
Triangle ABD and triangle CBD are equal.

Question 7.
In the figure, AB = AC, BD = CD.
(a) Name two equal triangles in the figure.
(b) If ∠BAC = 40°, ∠ABD = 30°, then what are the angles of triangle ADB?
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Extra Questions Q7
Answer:
(a) AB = AC, BD = CD, AD is common.
Triangle ABD and triangle ADC are equal.

(b) In triangle ADB,
∠A = 20°, ∠B = 30°, ∠D = 130°

Question 8.
In the figure, AB = CF, EF = BD, ∠and DBC = ∠AFE.
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Extra Questions Q8
(a) Are the triangles AFE and triangle BDC equal? How do you know this?
(b) What are the equal sides and equal angles of these triangles?
Answer:
(a) AB = CF
∴ AB + BF = CF + BF
AF = CB,
BD = EF,
∠DBC = ∠AFE
Triangles are equal.

(b) CD = AE, EF = BD, ∠DBC = ∠AFE

Question 9.
In the figure, AB = AC, E is the midpoint of AB, and F is the midpoint of AC.
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Extra Questions Q9
(a) What are the equal triangles in the figure?
(b) If BF = 12 cm, then what is CE?
Answer:
(a) AB = AC
⇒ ∠B = ∠C
BE = CF, BC is common.
Triangle BEC and triangle CFB are equal.

(b) Sides opposite to equal angles are equal.
CE = 12 cm

Question 10.
In the figure, PQ = PR = 10 cm, ∠QPS = ∠RPS.
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Extra Questions Q10
(a) What are the equal triangles in the figure?
(b) If QS = 18 cm, then what is SR?
(c) Find the perimeter of PQRS.
Answer:
(a) PQ = PR
PS is common.
∠QPS = ∠RPS
Triangles PQR and triangle PRS have equal angles and sides.
(b) 18 cm
(c) 18 + 10 + 18 + 10 = 56 cm

Question 11.
In the figure, AB = AC. The lines BO and CO divide angle B and angle C equally, intersect at O.
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Extra Questions Q11
(a) Prove that OB = OC.
(b) Does AO divide the angle A into two equal parts?
Answer:
(a) BO divides ∠B equally, and CO divides ∠C equally.
∠OBC = ∠OCB
⇒ BO = CO

(b) Sides of triangle OAB are equal to sides of triangle AOC.
Triangles are equal.
∠BAO = ∠CAO
OA is the bisector of A.

Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus

Question 12.
In the figure, D is the midpoint of BC, DL is perpendicular to AB, DM is perpendicular to AC, and DL = DM.
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Extra Questions Q12
(a) Prove that triangle BLD and triangle CMD have the same side and shape.
(b) Is ∠B = ∠C?
(c) If AB = 12 cm, then what is AC?
Answer:
(a) BD = CD = x, DL = DM = y
Triangle BLD and triangle CMD are right triangles
BD2 = BL2 + DL2, CD2 = DM2 + CM2
Since D is the midpoint, BD = CD
BL2 + DL2 = DM2 + CM2, BL2 = CM2
⇒ BL = CM
Three sides of triangle BLD are equal to three sides of triangle CMD.
So these triangles are equal.

(b) Sides opposite to equal angles are equal,
∠B = ∠C

(c) Since ∠B = ∠C we can write AB = AC.
⇒ AB = AC = 12 cm

Class 8 Maths Chapter 2 Notes Kerala Syllabus Equal Triangles

→ If all sides of a triangle are equal to the sides of another triangle, then the triangles are equal.

→ Angles opposite to equal sides are also equal.

→ If one side and angles at the ends of that side are equal to one side and angles at the ends of another triangle, then the triangles are equal. Sides opposite to equal angles are equal. Angles opposite to equal sides are also equal.

→ A quadrilateral having opposite sides parallel and equal is called a parallelogram.

→ If two lines have equal length and are parallel, then joining ends on the same side makes a parallelogram.

→ If two sides and the angle between them in a triangle are equal to two sides and including angle of another triangle, then the triangles are equal.

→ Sides opposite to equal angles are equal.

→ Angles opposite to equal sides are equal.

Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus

→ Triangles having two sides equal are called isosceles triangles. Angles opposite to equal sides are equal.

→ Triangles having all sides equal are called equilateral triangles. All angles of an equilateral triangle are 60° each.

→ In an isosceles triangle perpendicular from the apex forming equal angles to the opposite side divides the triangle into two equal angles.

Triangles having the same shape and size are called equal triangles. The geometric conditions for becoming two triangles equal and related concepts are discussed in this unit. To fix a triangle, three measurements are essential. Three sides or one side and angles at the ends, or two sides and including angles are these measurements.

Triangles can be classified into isosceles triangles, equilateral triangles, and scalene triangles. If all sides are equal, then the triangle is called an equilateral triangle. Triangles having two sides equal are called isosceles triangles. If all sides are different, it will be a scalene triangle.

Sides and Angles
If the lengths of the sides of two triangles are the same, then their angles are also the same.
Look at these triangles:
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Notes 1
Here, the length of the sides of the two triangles is the same, and their angles are also the same.
That is, each angle in triangle ABC is equal to one of the angles in triangle PQR. Here,

  • The longest side is 6 centimetres
  • Medium side is 5 centimetres
  • Shortest side is 3 centimetres

Thus, in each triangle,

  • The largest angle is opposite the 6-centimetre side
  • Medium angle is opposite the 5-centimetre side
  • The smallest angle is opposite the 3-centimetre side

Therefor the,

  • Largest angle is, ∠A = ∠R
  • Medium angle is, ∠B = ∠P
  • Smallest angle is, ∠C = ∠Q

If the lengths of the sides of two triangles are the same, then the angles opposite to sides of equal length are also equal.

Worksheet – 1

Question 1.
In each pair of triangles below, find all pairs of matching angles and write them down.
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Notes 2
Answer:
(i) ∠A = ∠R, ∠B = ∠P, ∠C = ∠Q
(ii) ∠L = ∠Y, ∠N = ∠X, ∠M = ∠Z

Worksheet – 2

Question 1.
Two triangles are given below.
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Notes 3
(a) Are the triangles equal? Why?
(b) If the triangles are equal, which are the matching angles?
Answer:
(a) Yes, these two triangles are equal.
Because three sides of ∆ABC are equal to three sides of ∆PQR.
ie. AB = PQ = 8 cm
BC = PR = 6 cm
AC = RQ = 4 cm
(b) ∠C = ∠R, ∠A = ∠Q, ∠B = ∠P

Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus

Two Angles
If the angles of a triangle are the same as the angles of another triangle, the lengths of their sides may not be the same.
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Notes 4
If in two triangles, the length of one side and the two angles at its ends are the same, then their third angles and the lengths of the other two sides are also the same.

If two angles of a triangle are the same as two angles of another triangle, then the third angles are also the same.
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Notes 5
In two triangles, even if all the angles and one side are the same, the other two sides may or may not be the same.
A parallelogram is a quadrilateral with each pair of opposite sides parallel.
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Notes 6
The opposite sides of any parallelogram are equal.
The opposite angles of any parallelogram are equal.

Worksheet – 3

Question 1.
In each pair of triangles below, And the pairs of sides and write their names.
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Notes 7
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Notes 8
Answer:
(i) AB = RQ
BC = QP
AC = RP
Because the two triangles are equal, the sides opposite to the equal angles are also equal.
(ii) LN = YX, MN = ZX, LM = YZ

Two Sides
If in two triangles, the lengths of two sides and the angle between them are the same, then the length of the third side and the remaining two angles are also the same.
If two sides of a quadrilateral are equal and parallel, then the quadrilateral is a parallelogram.

Equal Triangles: If two sides and the angle between them in a triangle are equal to two sides and the included angle of another triangle, then the triangles are equal. Sides opposite to equal angles are equal. Angles opposite to equal sides are equal.

Worksheet – 4

Question 1.
In the figure below, AC and BE are parallel lines.
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Notes 9
(i) Are the lengths of BC and DE equal? Why?
(ii) Are the lengths of BC and DE equal? Why?
Answer:
AC = BE
AB = BD
Since AC is parallel to BE
∠BAC = ∠DBE [corresponding angles]
So ∆ABC and ∆BDE are equal.
(i) Since the two triangles are equal, BC = DE
(ii) Since ∠ABC = ∠BDE
BC is parallel to DE.

Question 2.
Is ACBD in the figure a parallelogram? Why?
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Notes 10
Answer:
AC = BD = 6 cm
AB = BA
∠BAC = ∠ABD = 35°
Also, AC is parallel to BD
So ∆BAC and ∆ABD are equal.
So AD = BC and parallel.
∴ So ACBD is a parallelogram.

Worksheet – 5

Question 1.
Are the angles of ∆ABC and ∆ABD equal in the figure below? Why?
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Notes 11
Answer:
Yes, because ∆ABC and ∆ABD are equal triangles.
AC = AD, BC = BD, also AB = AB itself.
So ∠C = ∠D, ∠CAB = ∠DAB,
∠CBA = ∠DBA (∵ In equal triangles, corresponding angles are equal)

Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus

Isosceles Triangles
A triangle with two of its sides equal is called an isosceles triangle.
See this isosceles triangle, the left and right sides are the same length.
Class 8 Maths Chapter 2 Equal Triangles Questions and Answers Kerala Syllabus Notes 12
Look at the sides of the small triangles ABM and ACM on the left and right.

  • AB = AC as mentioned above.
  • BM = CM since M is the midpoint of BC.
  • AM is a side of both these triangles.

Thus, the lengths of the sides of the triangle ABM and ACM are the same.
So, the angles opposite equal sides must also be the same.

If two sides of a triangle are equal, then their opposite angles are also equal.

A triangle with all three sides equal is called an equilateral triangle.
In any equilateral triangle, each angle is 60°.

If two angles of a triangle are equal, then their opposite sides are also equal.

In any isosceles triangle, the perpendicular from the vertex joining the equal sides to its opposite side splits this side and the angle at this vertex into equal parts.

ഭഗീരഥപ്രയത്നം Notes Question Answer Class 8 Adisthana Padavali Chapter 9

Practicing with Std 8 Malayalam Adisthana Padavali Notes Unit 3 Chapter 9 ഭഗീരഥപ്രയത്നം Bhagiratha Prayatnam Notes Questions and Answers Pdf improves language skills.

ഭഗീരഥപ്രയത്നം Question Answer Notes Std 8 Malayalam Adisthana Padavali Chapter 9

Class 8 Malayalam Adisthana Padavali Unit 3 Chapter 9 Notes Question Answer Bhagiratha Prayatnam

Class 8 Malayalam Bhagiratha Prayatnam Notes Questions and Answers

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

ബന്ധം കണ്ടെത്തുക

Question 1.
“ഉത്തമരാവട്ടെ നിരന്തരം വിഘ്നമുണ്ടായാലും തുടങ്ങിയ കാര്യത്തിൽ നിന്ന് ഒരിക്കലും മാറുന്നില്ല.” നീതിശതകത്തിലെ ഈ വാക്യം പാഠഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ? വിശദമാക്കുക.
Answer:
നീചർ വിഘ്നങ്ങളുണ്ടാകുമെന്ന ഭയത്തിൽ ഒന്നും തുടങ്ങാറില്ല,
മധ്യമർ തുടക്കം ചെയ്തു വിഘ്നം വരുമ്പോൾ ഉപേക്ഷിക്കും,
ഉത്തമർ പലതവണ വിഘ്നങ്ങൾ വന്നാലും പിന്മാറാതെ ശ്രമിക്കുമെന്ന

ഭർത്തൃഹരിയുടെ **’നീതിശതക’** ത്തിലെ ഈ ശ്ലോകം “ഭഗീരഥപ്രയത്നം” എന്ന പാഠഭാഗവുമായി അതിവിശിഷ്ടമായി ബന്ധപ്പെട്ടിരിക്കുന്നു.

വാൽവ് നിർമ്മാണത്തിലെ നിരന്തരമായ പരാജയങ്ങളും നിരാശകളും അതിജീവിച്ച് വിജയത്തിലേക്ക് നയിച്ച ഡോ. എം.എസ്. വല്യത്താൻ എന്ന ശാസ്ത്രജ്ഞന്റെ ജീവിതകഥയാണ് ഈ പാഠഭാഗം.

അദ്ദേഹം പലതവണ പരാജയപ്പെട്ടിട്ടും ശ്രമം നിർത്തിയില്ല. പൊതുസമൂഹത്തിലെ, തിരസ്കാരം, അപഹാസ്യം – എല്ലാം സഹിച്ചും ലക്ഷ്യത്തിലേക്ക് മുന്നേറി.

ഇത് അദ്ദേഹത്തെ ഉത്തമനായി ലോകത്തിൽ ചിത്രീകരിക്കുന്നവരുമായും ഭഗീരഥനുമായും ബന്ധിപ്പിക്കുന്നു.

പാഠത്തിലെ സന്ദേശം അതിലൂന്നിയതായും ആ ശ്ലോകം അതിന്റെ ആന്തരവായനയായും വരുന്നു. വിജയത്തിലേക്കുള്ള മാർഗം നിശ്ചയദാർഢ്യത്തിലൂടെ പോകുന്ന കഠിനമായ പാത ആണെന്നത് ഇരുവരും പറയുന്നുണ്ട്.

ഭഗീരഥപ്രയത്നം Notes Question Answer Class 8 Adisthana Padavali Chapter 9

ശൈലീനിഘണ്ടു തയ്യാറാക്കാം

Question 1.
ഭഗീരഥപ്രയത്നം – കഠിനമായ പരിശ്രമം
ഇത്തരത്തിലുള്ള കൂടുതൽ ശൈലികൾ ശേഖരിച്ച് ഒരു ലഘുശൈലീ നിഘണ്ടു തയ്യാറാക്കുക.
Answer:
ശൈലികളും അർത്ഥങ്ങളും

  1. ഭഗീരഥപ്രയത്നം = കഠിനമായ ദീർഘകാല പരിശ്രമം
  2. വിസ്മയവൃക്ഷം = അപൂർവ പ്രതിഭ / തൽക്കാലത്തിൽ കണ്ടുകിട്ടാത്തത്
  3. പഞ്ചപാണ്ഡവർ = ശക്തമായ കൂട്ടം / അഞ്ചംഗ സംഘം
  4. കുതിരക്കണ്ണി പോലെ = ഒറ്റദിശയിലേയ്ക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക
  5. വടംവലി = ശക്തിപോരാട്ടം/രണ്ടുവശത്തിനും തല്ല് നടക്കുന്നത്
  6. മനസ്സാക്ഷിയുടെ ശബ്ദം = ആഭ്യന്തര താരതമ്യം/സത്യബോധം
  7. ആരു പാടുന്നു അയ്യപ്പൻ പാട്ട്! = വിഷയവുമായി ബന്ധമില്ലാതെ ഇടപെടൽ കാണിക്കുമ്പോൾ
  8. കുപ്പായം മാറിയാലും സ്വഭാവം മാറില്ല. = രൂപം മാറിയാലും സ്വഭാവം മാറില്ല

പ്രഭാഷണം

Question 1.
നിശ്ചയദാർഢ്യവും ആത്മവിശ്വാസവും നമ്മെ ഉയർച്ചയുടെ പടവുകൾ താണ്ടാൻ സഹായിക്കും. ‘ജീവിതവിജയം നിശ്ചയദാർഢ്യത്തിലൂടെ’ എന്ന വിഷയത്തിൽ ഒരു പ്രഭാഷണം തയ്യാറാക്കുക.
Answer:
ആദരണീയരായ അധ്യാപകരെ പ്രിയപ്പെട്ട കൂട്ടുകാരെ നമസ്കാരം,

ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ ആ വിജയത്തേക്കുള്ള വഴി പുഷ്പപന്തലുകൾ കിടക്കുന്ന ഒരു പാതയല്ല. അതു കല്ലുകളും വിഘ്നങ്ങളും നിറഞ്ഞ കഠിനമായ ഒരു യാത്രയാകാം.

ഇത്തരമൊരു വഴിയിൽ നമ്മെ ഉറച്ചപാദത്തോടെ നയിക്കുന്നത് നിശ്ചയദാർഢ്യവും ആത്മവിശ്വാസവുമാണ്.

‘ഭഗീരഥപ്രയത്നം’ എന്ന കഥയിൽ നമ്മൾ കണ്ടത്, ഡോ. എം.എസ്. വല്യത്താൻ എന്ന ശാസ്ത്രജ്ഞന്റെ ഉദാത്തമായ കഠിന പരിശ്രമമാണ്. ഏഴുവർഷത്തെ നിരന്തരമായ പരാജയങ്ങൾക്കിടയിലും, രാഷ്ട്രീയ സാമൂഹിക സമ്മർദ്ദങ്ങൾക്കിടയിലും, അവഹേളനങ്ങളിടയിലും അദ്ദേഹം പിന്തിരിഞ്ഞില്ല. കാരണം അദ്ദേഹത്തിന് വിശ്വാസം ഉണ്ടായിരുന്നു, തന്റെ കഴിവിലും ലക്ഷ്യത്തിലും.

നിശ്ചയദാർഢ്യം എന്നാൽ ചോദ്യങ്ങളെ അവഹേളിച്ച് മുന്നേറുക അല്ല, മറിച്ച് ചോദ്യങ്ങൾക്കിടയിലും ദൃഢമായി താൻ ചെയ്യുന്ന പ്രവർത്തിയിൽ പൂർണ്ണമായും വിശ്വസിച്ച് മുന്നേറുകയാണ്.

ആത്മവിശ്വാസം എന്നാൽ എല്ലാ പ്രോത്സാഹനവും കിട്ടുമ്പോൾ മാത്രം നിലനിൽക്കുന്ന വിശ്വാസം അല്ല, മറിച്ച് ചുറ്റിലും നിരാശയും, പിന്തിരിപ്പൻ ചിന്താഗതികളും പറയുന്ന എതിരാളികൾക്കിടയിലും നിലനിൽക്കുന്ന വിശ്വാസം ആണ്.

ഇന്ന് ലോകം ചിന്തിക്കുന്നതിലും മുന്നിലാണ് ഇന്ത്യയുടെ ശാസ്ത്രം. എന്നാൽ ആ വിജയങ്ങളുടെ മുൻകഥകളിൽ ധാരാളം പൊളിഞ്ഞ പരീക്ഷണങ്ങളാണ്, പരാജിതമായ മോഡലുകളാണ്, തള്ളി പറഞ്ഞു കളഞ്ഞ ആശയങ്ങളാണ്. അതിനെ അതിജീവിച്ചത് നിശ്ചയദാർഢ്യമാണ്.

അവസാനമായി ഞാൻ ഓർമ്മിപ്പിക്കുന്നു, വിജയം ഒരു ലക്ഷ്യമാണ്, പക്ഷേ അതിലേക്ക് എത്തിക്കാനുള്ള ചതുപ്പുതടങ്ങൾ കടക്കേണ്ടത് നമ്മുടെ മനസ്സിന്റെ ഉറപ്പുകൊണ്ടാണ്. നമുക്ക് ഓർക്കാൻ പിന്തുടരാൻ ഒരുപാട് വിജയഗാഥകൾ ഉണ്ടല്ലോ.. “വിളക്ക് കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം” അറിവുള്ളവനെന്നും അത്മവിശ്വാസമുള്ളവനായിരിക്കും അതുകൊണ്ട് നേടുക ആത്മവിശ്വാസത്തോടെ മുന്നേറുക നന്ദി നമസ്കാരം.

തുടർപ്രവർത്തനങ്ങൾ

Question 1.
വാൽവ് വിജയകരമായി പ്രവർത്തിക്കുന്നതായി എങ്ങനെ ഉറപ്പിച്ചു?
Answer:
വാൽവിന്റെ പ്രവർത്തനം വിജയകരമാണെന്ന് ഉറപ്പാക്കാൻ പരീക്ഷണങ്ങളാണ് നടത്തിയത്. ആദ്യമായി വാൽവ് ഘടിപ്പിച്ചപ്പോൾ അത് ശരിയായി പ്രവർത്തിച്ചില്ലെങ്കിലും, പിന്നീട് പലതവണ വീണ്ടുചേർക്കലുകൾ നടത്തി പ്രവർത്തന പരിശോധന നടത്തിയപ്പോഴാണ് അതിന്റെ പ്രവർത്തനവിജയം ഉറപ്പാക്കിയത്. വാൽവിന്റെ വിജയകരമായ പ്രവർത്തനം ഉറപ്പാക്കാൻ നടത്തിയ പരീക്ഷണങ്ങളാണ് പ്രധാനമായും ശ്രദ്ധേയമായത്. ആരംഭത്തിൽ ഒന്നിലധികം തവണ പരാജയപ്പെട്ടെങ്കിലും, അവയെ പഠനോപാധിയായി കാണുകയും ഓരോ പരാജയത്തെയും അടുത്ത പരീക്ഷണത്തിനുള്ള മുന്നൊരുക്കമായി ഉപയോഗിക്കുകയും ചെയ്തു. പിന്നീട് നിർമ്മിച്ച വാൽവ് ഘടിപ്പിച്ച ശേഷം നടത്തിയ പരീക്ഷണങ്ങളിൽ വായുവിന്റെ ചോർച്ച ഇല്ലാതെയും നിയന്ത്രിത സവം സാധ്യമാകുന്നതായും കണ്ടപ്പോൾ അതിന്റെ വിജയകരമായ പ്രവർത്തനം സ്ഥിരീകരിച്ചു. വായു സ്രവം നിയന്ത്രിക്കാൻ വാൽവിന് കഴിഞ്ഞത് ഈ വിജയത്തിന്റെ സൂചനയായി എഴുത്തുകാരൻ വ്യക്തമാക്കുന്നു.

Question 2.
നീതിശതകം – എന്ന കൃതിയുടെ രചയിതാവ് ആരാണ്?
Answer:
‘നീതിശതകം’ എന്ന പൗരസ്ത്യ സൗന്ദര്യപൂർണതയുള്ള ധർമ്മബോധപരമായ ശ്ലോകസമാഹാരത്തിന്റെ രചയിതാവ് ഭർത്തൃഹരി ആണ്. ഭർതൃഹരിയുടെ മൂന്നു ശതകങ്ങളിൽ ഒന്നായ നീതിശതകം മനുഷ്യജീവിതത്തിലെ നിത്യേന അഭിമുഖീകരിക്കേണ്ട ആചാരാനുശാസനങ്ങളെയും മൂല്യബോധത്തെയും അടിസ്ഥാനമാക്കിയാണ് എഴുതപ്പെട്ടത്. ഈ ഗ്രന്ഥത്തിൽ ഉപദേശപരമായ നിരവധി ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നു അതിലെ ശ്ലോകങ്ങളിലൂടെയാണ് ലേഖനത്തിൽ ഉദാഹരണങ്ങൾ നൽകുന്നത്, പ്രത്യേകിച്ച് പരാജയത്തെ കുറിച്ചുള്ള ആഴമുള്ള സൂചന നൽകുന്നുണ്ട്.. ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ കൃതിയിലെ ശ്ലോകം – ‘പരാജയത്തിന്റെ ഭയം തോൽവിയുടെ പ്രധാനകാരണം ആകുന്നു’ എന്നതിനുള്ള സൂചന നൽകുന്ന ഉദാഹരണമായി ഉപയോഗിച്ചിരിക്കുന്നു. അതുവഴി, വിജയം നേടാൻ ഭയം ഒഴിവാക്കേണ്ടതും പ്രതീക്ഷയും ആത്മവിശ്വാസവുമുള്ള സമീപനമാണ് വേണ്ടതെന്നും ലേഖകൻ ഉപദേശിക്കുന്നു.

Question 3.
വാൽവ് വികസനത്തിൽ ആദ്യ വർഷങ്ങളിൽ ലഭിച്ച എതിരഭിപ്രായങ്ങളെ എഴുത്തുകാരൻ എങ്ങനെ ഏറ്റെടുത്തു?
Answer:
ആദ്യകാല പരീക്ഷണങ്ങളിൽ എഴുത്തുകാരൻറെ ആശയത്തെ ചൊല്ലി അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നുമുണ്ടായ എതിരഭിപ്രായങ്ങൾ അദ്ദേഹത്തെ തളർത്തിയില്ല. മറിച്ച്, അവയെ ചിന്താപരമായ വെല്ലുവിളികളായി കാണുകയും,തെറ്റുകൾ തിരുത്തി, മാതൃക മെച്ചപ്പെടുത്തുകയും, പരാജയങ്ങളെ പഠനമായി മാറ്റുകയും ചെയ്തു. ഇത് ശാസ്ത്രീയ സമീപനത്തിന്റെ മികച്ച ഉദാഹരണമാണ്. ലക്ഷ്യത്തിൽ ഉറച്ച നിലപാടും ആത്മവിശ്വാസവും കൊണ്ടാണ് അദ്ദേഹം ഈ വിചാരങ്ങളെ ചെറുത്തത്. ഈ സമീപനം തന്നെയാണ് വിജയം കൈവരിക്കാൻ അടിയന്തരമായി വേണ്ട പ്രധാന ഗുണം, അതായത് നൈരാശ്യത്തിൽ മുക്കിയല്ല, പ്രതിസന്ധികളെ അതിജീവിച്ചാണ് വിജയം എത്തിപ്പെടുന്നത്.

ഭഗീരഥപ്രയത്നം Notes Question Answer Class 8 Adisthana Padavali Chapter 9

Question 4.
‘ഭഗീരഥപ്രയത്നം’ എന്ന ശീർഷകം ഈ ലേഖനത്തിന് എങ്ങനെ യോജിക്കുന്നു?
Answer:
ഭഗീരഥൻ ഗംഗയെ ഭൂമിയിലെത്തിക്കാൻ നടത്തിയ അതിസാഹസികവും,ദീർഘകാലമുള്ളതുമായ, അതിയായ പരിശ്രമം പോലെയാണ് എഴുത്തുകാരൻ തന്റെ വാൽവ് ആവിഷ്കൃതിയിൽ നടത്തിയ കഠിനപ്രയത്നം. ലേഖകൻ തന്റെ ആശയമായ വാൽവിന്റെ ആവിഷ്ക്കരണം വിജയിപ്പിക്കാൻ നടത്തിയ ശ്രമം ‘ഭഗീരഥപ്രയത്ന’ ത്തെ അനുസ്മരിപ്പിക്കുന്നു. എത്രയോ പ്രയാസങ്ങൾക്കുമേൽ കയറി, നിരന്തരമായി പരാജയങ്ങൾ ഏറ്റുവാങ്ങിയെങ്കിലും, പ്രതീക്ഷയും അച്ചടക്കവും കൈവിടാതെ സാങ്കേതികമായ വിജയം നേടിയ അനുഭവം ഈ ശീർഷകത്തോട് പൊരുത്തപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ ‘ഭഗീരഥപ്രയത്നം’ എന്നത് ലേഖനത്തിന്റെ ഉള്ളടക്കത്തെയും ആത്മാവിനെയും പ്രസന്നമാക്കുന്ന ഉചിതമായ ശീർഷകമായി മാറുന്നു.ഈ ശീർഷകം ഈ കണ്ടെത്തലിനു പിന്നിലെ ത്യാഗം, സ്ഥിരത, ഉറച്ച മനസ്സുള്ള ശ്രമം എന്നിവയെ യോജിപ്പിക്കുകയാണ്.

Question 5.
ശാസ്ത്രസംരംഭങ്ങളിൽ പരാജയങ്ങൾ എങ്ങിനെയാണ് വിജയം ആയി മാറുന്നതെന്ന് എഴുത്തുകാരൻ വിശദീകരിക്കുന്നു?
Answer:
എഴുത്തുകാരൻ പറയുന്നു, ഓരോ പരാജയവും വിജയത്തിലേക്ക് കടക്കാനുള്ള പാതയിലെ ഒരു പാഠമാണ്. പരാജയത്തെ ഭയപ്പെടാതെ, അതിൽ നിന്നും പഠിച്ച്, തുടർച്ചയായ പരിശ്രമത്തിലൂടെ വിജയമൊരുക്കാനാവുമെന്ന് അദ്ദേഹം തന്റെ അനുഭവം മുഖേന വ്യക്തമാക്കുന്നു. അതുപോലെ, ശാസ്ത്രജ്ഞന്മാരുടെയും നിർമാതാക്കളുടെയും ജീവിതത്തിൽ ഓരോ വലിയ വിജയത്തിനും പിന്നിൽ നിരവധി പരാജയങ്ങളും നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. എഴുത്തുകാരൻ തന്റെ ജീവിതാനുഭവത്തിലൂടെ ഇതെല്ലാം ആവിഷ്കരിക്കുകയും, ശാസ്ത്രസംരംഭങ്ങളിൽ ആത്മവിശ്വാസം, ചിരകാല പരിശ്രമം, നിരന്തരപരിശോധന എന്നിവയിലൂടെ പരാജയം പോലും വിജയം ആകാമെന്ന് തെളിയിക്കുന്നു. ലേഖകൻ പറഞ്ഞിരിക്കുന്ന പോലെ, വിജയം കൈവരിക്കാൻ നിർഭാഗ്യങ്ങൾ അതിജീവിക്കേണ്ടി വരും. വ്യക്തമായ ലക്ഷ്യബോധവും കഠിനപ്രവൃത്തിയും സഹിച്ചാൽ, നമുക്ക് കഴിവുകളിൽ കൂടുതൽ നേടി ഉയരങ്ങളി ലെത്താനാകും. അനുകൂലതകളും പ്രതികൂലതകളും ജീവിതത്തിന്റെ ഭാഗങ്ങളാണ് എന്ന തിരിച്ചറിവ്, ജീവിതത്തോടുള്ള മനോഭാവം മെച്ചപ്പെടുത്തുന്നു.

Question 6.
നിങ്ങളുടെ ചുറ്റുപാടുകളിൽ പരാജയത്തിനുശേഷം വിജയം നേടിയ ഏതെങ്കിലും സന്ദർഭങ്ങൾ അനുഭവക്കുറിപ്പായി എഴുതുക.
Answer:
എട്ടാം ക്ലാസിൽ നടന്ന ശാസ്ത്രമേളയിൽ അണക്കെട്ടിന്റെ ആധുനിക മോഡൽ തയ്യാറാക്കിയിരുന്നു. ഞാൻ ആദ്യം തയ്യാറാക്കിയ മോഡൽ വെള്ളം ചോരുന്ന കാരണത്തെ കൊണ്ട് തള്ളപ്പെട്ടു. പക്ഷേ, അത് പരിഹരിച്ച് മെച്ചപ്പെട്ട സാധനങ്ങൾ ഉപയോഗിച്ച് വീണ്ടും തയ്യാറാക്കി രണ്ടാം ദിവസം പരീക്ഷിച്ചപ്പോൾ അത് വിജയകരമായി പ്രവർത്തിച്ചു. അദ്ധ്യാപകരും സഹപാഠികളും അഭിനന്ദിച്ചപ്പോൾ വലിയ സന്തോഷം അനുഭവപ്പെട്ടു. ഈ സംഭവത്തിൽ നിന്ന് പഠിച്ചത്. ശ്രമം അവസാനിക്കാതെ തുടരുക.

Question 7.
ലേഖകന്റെ അനുഭവം നമ്മുടെ ജീവിതം വിജയകരമാക്കാൻ എന്തെല്ലാം പാഠങ്ങൾ നല്കുന്നു.
Answer:
പുതിയ ആശയങ്ങൾ പരീക്ഷിക്കുമ്പോൾ പരാജയം ഒന്നും അപമാനകരമായ ഒന്നല്ലെന്ന് ലേഖകൻ വ്യക്തമാക്കുന്നു. മറിച്ച്, പരാജയം വിജയത്തിലേക്കുള്ള അടുത്ത ചുവടായി അദ്ദേഹം കാണുന്നു. ഓരോ പരാജയവും അടുത്ത പരീക്ഷണത്തിന് പുതിയ അറിവ് നൽകുന്നു, തെറ്റുകൾ തിരിച്ചറിയാൻ സഹായിക്കുന്നു. അദ്ദേഹം നിർമ്മിച്ച ആദ്യകാല വാൽവുകൾ കാര്യക്ഷമമായി പ്രവർത്തിച്ചില്ലെങ്കിലും, ആ പരാജയങ്ങൾ പഠനത്തിനും സാങ്കേതിക പരിഷ്കരണത്തിനും വഴിയൊരുക്കി. ലേഖകൻ പങ്കുവെക്കുന്ന വാൽവ് വികസന അനുഭവം നമ്മെ ഈ സത്യം ബോധ്യപ്പെടുത്തുന്നു. ആദ്യത്തിൽ അദ്ദേഹം നേരിട്ട പരീക്ഷണങ്ങൾ, പരാജയങ്ങൾ, പരിഹാസങ്ങൾ തുടങ്ങിയവ സ്വാഭാവികമായാണ് സംഭവിച്ചത്. എന്നാൽ അദ്ദേഹം അവയെ കുഴപ്പമായി കാണാതെ, ഓരോ പരാജയവും വിജയത്തിലേക്കുള്ള പടിയെന്ന നിലയിലാണ് സമീപിച്ചത്. ഈ മനോഭാവം ജീവിതത്തിലെ എല്ലാ മേഖലയിലും അത്രയും പ്രസക്തമാണ്.

നാം വിദ്യാർത്ഥികളായി പഠനത്തിൽ, തന്ത്രപരമായ പ്രവർത്തനങ്ങളിൽ, സ്വാഭാവിക ജീവിതത്തിലുമൊക്കെ നിരവധി തോൽവികൾക്ക് ശില്പികളാവേണ്ടി വരും. അവയെ കുറിച്ചുള്ള നമ്മുടെ സമീപനം നമ്മുടെ വിജയത്തിന്റെ ദിശ നിർണയിക്കും. എഴുത്തുകാരനെ പോലെ നാം ധൈര്യത്തോടെയും സ്ഥിരതയോടെയും മുന്നോട്ടുപോകണം. ജീവിതം വെറുമൊരു വിജയയാത്രയല്ല; പരീക്ഷണങ്ങൾ നിറഞ്ഞ വഴിയിലാണ് അത് നടക്കുന്നത്. അവയെ അതിജീവിക്കാനും അതിൽ നിന്ന് ഉയരാനും നമുക്ക് ഈ അനുഭവം ഏറെ പാഠങ്ങൾ നൽകുന്നു.

Question 8.
മനസ്സിൽ നൈരാശ്യമെഴുന്നവന്നു
മധ്യാഹ്നവും പ്രത്യഹമർധരാത്രം;
ശുഭം പ്രതീക്ഷിച്ചവനേതു രാവും
സൂര്യാംശുദീപം പകൽപോലെതന്നെ
– ഉള്ളൂർ
ഉള്ളൂരിന്റെ ഈ കവിതയും ഭഗീരത പ്രയത്നത്തെയും താരതമ്യചെയ്തുക്കുറിപ്പ് തയ്യാറാക്കുക.
Answer:
ഉള്ളൂർ ഈ കവിതയിൽ മനുഷ്യന്റെ ആത്മവിശ്വാസം, പ്രതീക്ഷയുടെ ശക്തി എന്നിവയിലൂടെ എത്രമാത്രം അഗാധമായ ദൗർബല്യവും മറികടക്കാമെന്ന് കാണിക്കുന്നു. അർദ്ധരാത്രിയും മധ്യാഹ്നം പോലെ പ്രതീ ക്ഷയുടെ പ്രകാശം കൊണ്ട് നിറയ്ക്കാൻ കഴിയുമെന്ന് കവി പറയുന്നു. അതുപോലെ, ലേഖനത്തിൽ വാൽവ് ആവിഷ്ക്കാരം വഴി എഴുത്തുകാരൻ പ്രത്യക്ഷപ്പെടുത്തിയത് സ്ഥിരതയുള്ള ശ്രമത്തിലൂടെ വിജയമെന്ന പ്രതീക്ഷ സാക്ഷാത്കരിക്കാമെന്നത് തന്നെയാണ്. ഇരുപേരുടെയും കൃതികളിലും പ്രതീക്ഷയും പരിശ്രമവും മുഖ്യമാകുന്നു ജീവിതം പലപ്പോഴും പ്രതീക്ഷകൾക്ക് വിരുദ്ധമായ വഴികളിലൂടെ നമ്മെ നയിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ പതറാതിരിക്കാൻ വേണ്ടത് ആത്മവിശ്വാസവും സംയമനവുമാണ്.

ഉള്ളൂർ എഴുതിയ കാവ്യം പ്രതീക്ഷയുടെ സാക്ഷിയാകുന്നു. “മനസ്സിൽ നൈരാശ്യമെഴുന്നവന്നു…’ പകൽ പോലും അർദ്ധരാത്രി ആയിട്ട് പ്രതീകമാവുകയും വിളക്ക് കൈവശം ഉള്ളവന് അഥവാ ശുഭാപ്തി വിശ്വാസം ഉള്ളവന് ഈ ശ്ലോകത്തിൽ അർദ്ധരാത്രിയും നട്ടുച്ച പോലെ പ്രകാശപൂരിതമായിരിക്കും എന്നാണ് പറയുന്നത്. പ്രതീക്ഷ നിലനിർത്തുന്ന മനുഷ്യനെക്കുറിച്ചാണ് ഉള്ളൂർ സംസാരിക്കുന്നത്. അതുപോലെ, ഭഗീരത പ്രയത്നം’ എന്ന ലേഖനത്തിലെ എഴുത്തുകാരൻ തന്റെ ആശയ സാക്ഷാൽക്കരണത്തിനായി അപാരമായ കഠിനപ്രയത്നം നടത്തുന്നു. ഇരുവരുടെയും സൃഷ്ടിയിൽ നമുക്ക് പ്രത്യക്ഷമാകുന്നത് നൈരാശ്യത്തെ മറികടക്കുന്ന മനുഷ്യന്റെ ആത്മശക്തിയും ആത്മവിശ്വാസവും ആണ്.

കവിതയിൽ, പ്രതീക്ഷ പ്രകാശം പോലെയും പകൽപോലെയും ശക്തിയായി പ്രത്യക്ഷപ്പെടുന്നു. ലേഖനത്തിൽ, നിർമിച്ച വാൽവ് വിജയകരമായി പ്രവർത്തിക്കുന്നവരെക്കുറിച്ചുള്ള വ്യക്തതയും അതിനു പിന്നിൽ നിലകൊണ്ട് ആത്മാർത്ഥതയും പറയുന്നു. ഈ രണ്ടിലും ഒത്തു ചേരുന്നത് മനുഷ്യന്റെ ആത്മശ്രദ്ധയും വിശ്വാസവുമാണ്, ഉദ്യമം എത്ര കഠിനമായാലും പിന്മാറാതെ നിലകൊള്ളുന്ന ആത്മവീര്യം. അതുകൊണ്ടുതന്നെ ഈ രണ്ട് രചനകളും മനുഷ്യജീവിതത്തിൽ പ്രതീക്ഷയുടെ പോഷകമാകുന്ന പാഠങ്ങളാണ് നൽകുന്നത്.

ഭഗീരഥപ്രയത്നം Notes Question Answer Class 8 Adisthana Padavali Chapter 9

പഠനം സഫലം

പ്രതികരണക്കുറിപ്പ്

Question 1.
കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പഠിക്കുമ്പോഴാണ് അറവ് പൂർണ്ണതയിലെത്തുക എന്ന ആശ യത്തോടുള്ള നിങ്ങളുടെ പ്രതികരണം കുറിയ്ക്കു.
Answer:
“അറിവ് പൂർണ്ണതയിലെത്തുന്നത് കണ്ട്, കേട്ട്, അറിഞ്ഞ്, അനുഭവിച്ചാണ്.”
ഡോ. പി.കെ. വാരിയർ എഴുതിയ ‘പഠനം സഫലം’ എന്ന ലേഖനത്തിൽ ഉയർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം ഈ ഉദ്ധരണിയിൽ തന്നെ ഉൾക്കൊള്ളുന്നു. അറിവ് നേടുന്നത് ഒരു ദീർഘകാല ശ്രമത്തിന്റെ ഫലമാണ് പുസ്തകങ്ങളിൽ നിന്നും മാത്രമല്ല,

ജീവിതാനുഭവങ്ങളിൽ നിന്നും കൂടി ആ അറിവ് തികഞ്ഞ് പാകപ്പെടണം

വൈദ്യവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മാതൃകയായ “ഏതിൽ പത്ത് കാട്ടിൽ പത്ത് നാട്ടിൽ പത്ത്” എന്നത് ഈ ആശയത്തെ വ്യക്തമായി വിവരിക്കുന്നു. ആദ്യ പത്തു വർഷം പുസ്തകങ്ങളിലൂടെ (ഏടുകൾ) അറിവ് സമ്പാദിക്കുന്നു അതിൽ കണ്ടും കേട്ടും പഠിക്കുക. തുടർന്ന്, മരുന്നുകളുടെ സ്വഭാവം പ്രകൃതിയിൽ നേരിൽ കണ്ട് പഠിക്കുന്നു അറിയൽ ഇവിടെ ആഴപ്പെടുന്നു. അതിനുശേഷം, വൃദ്ധനായ ഗുരുവിൻറെ കീഴിൽ രോഗികളെ നേരിൽ കണ്ടും ചികിത്സിച്ചും അനുഭവിച്ചും അറിവ് കരസ്ഥമാക്കുന്നു. അങ്ങനെയാണ് ഒരാളുടെ പഠനം പൂർണ്ണമാകുന്നത്.

ഇന്നത്തെ വിദ്യാഭ്യാസ സാഹചര്യങ്ങളിൽ പലരും ‘പുസ്തകപഠന’ത്തിൽ മാത്രം തെളിഞ്ഞു പോകുകയാണ്. പരീക്ഷാനിലവാരത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച്, ജീവിതാനുഭവങ്ങൾക്കൊന്നും പ്രാധാന്യം കൊടുക്കാതെ കടന്നുപോകുന്നു. എന്നാൽ, ഒരാൾക്ക് യഥാർത്ഥ അറിവ് പകർന്നു നൽകുന്നത് ജീവിതം എന്ന അധ്യാപകനാണ്.

വിദ്യാർത്ഥിയായ എനിക്ക്, ഈ ലേഖനത്തിൽ നിന്നുള്ള ഏറ്റവും ശക്തമായ ബോധം ഇതാണ് ഓരോ അധ്യായവും ഒരു പടി മാത്രമാണ്. അതിന് പുറമെ, മനുഷ്യരുമായി ബന്ധപ്പെടൽ, പരീക്ഷണങ്ങൾ, ജീവിതം നേരിൽ കാണുന്ന അനുഭവങ്ങൾ, വയസ്സിനും പരിചയത്തിനും നൽകിയ ആദരവ്, ഇവയൊക്കെ ഒരുപാട് പ്രധാനപ്പെട്ടവയാണ്.

അതിനാൽ, ഞാനുറപ്പായി വിശ്വസിക്കുന്നു കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും ഒരുമിച്ചു പഠിക്കുമ്പോഴാണ് അറിവ് തീർത്തും പൂർണ്ണമാകുന്നത്. അതിലാണ് ശാശ്വതമായ വിജയം നിലകൊള്ളുന്നത് എന്ന്.

Question 2.
കൂട്ടുകാരെ ചോദ്യപേപ്പറിൽ വരുന്ന കത്തെഴുതുക, നിവേദനം തയ്യാറാക്കുക, പത്രവാർത്ത തയ്യാറാക്കുക, ഡയറിക്കുറിപ്പ് എഴുതുക തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുമ്പോൾ മുഴുവൻ മാർക്കും ലഭിക്കുന്നതിന് ആവശ്യമായ കുറച്ചു നിർദ്ദേശങ്ങളും മാതൃകകളും നൽകുന്നു
Answer:
കത്തെഴുത്ത്

കത്തെഴുത്ത് ഒരു കലയാണ്, വ്യക്തിത്വ പ്രകാശനമാണ്, വ്യക്തിബന്ധങ്ങളുടെ അരക്കിട്ടുറപ്പിക്കലാണ്, ആശയവിനിമയവും സംവേദനവുമാണ്. ചരിത്രം സൃഷ്ടിച്ച കത്തുകളുണ്ട്. സാഹിത്യമൂല്യത്തിന്റെ കാര്യ ത്തിൽ ഏതു ക്ലാസിക് കൃതിയോടും കിടപിടിക്കുന്ന കത്തുകൾ എഴുതപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ സർവാദരണീയനായിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തന്റെ മകൾ ഇന്ദിരാഗാന്ധിക്ക് ജയിലിൽ കിടന്നുകൊണ്ട് എഴുതിയ കത്തുകൾ, “ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ എന്ന പേരിൽ മികച്ച സാഹിത്യ സൃഷ്ടിയായി ഗണിക്കപ്പെട്ടിട്ടുണ്ട്. അനൗപചാരിക (Informal) അഥവാ വ്യക്തിപരമായ (Personal) എന്ന വിഭാഗത്തിൽ സാങ്കേതികമായി ഉൾപ്പെടുത്താവുന്നവയാണ് ആ കത്തുകൾ, പക്ഷെ, അതിന്റെ ഉള്ളടക്കം കൊണ്ട്, വ്യക്തിപരമായ ഊഷ്മളബന്ധങ്ങളുടെ പരിധി കടന്ന് സാർവകാലികമായ പ്രശ്നങ്ങളെ അപഗ്രഥിക്കുന്നുണ്ട്. അത്തരം കത്തുകൾ വിരളമായേ പിറവിയെടുക്കാറുള്ളൂ. അതെന്തായാലും കത്തെഴുത്തിന്റെ പ്രാധാന്യവും പ്രസക്തിയും ഊന്നിപ്പറയാൻ ഈ തുടക്കം ഉപകരിച്ചെന്നു കരുതട്ടെ..

കത്തുകൾ പലതരത്തിലുണ്ട് അനൗപചാരികം (informal) വ്യക്തിപരമായ (personal) ഔപചാരികം ( formal) ഔദ്യോഗികം (official) വ്യാപാരപരം (bussiness letters) അർദ്ധ ഔദ്യോഗിക കത്തുകൾ (Demi official letters) തുടങ്ങി കത്തുകളുടെ വൈവിധ്യങ്ങൾ ഏറെയാണ്

നമുക്ക് രണ്ടു തരത്തിലുള്ള കത്തുകൾ ആണ് പഠിക്കാനുള്ളത് ഔപചാരിക കത്തുകളും അനൗപചാരിക
കത്തുകളും

1. അനൗപചാരിക കത്തുകൾ (informal letters)

  • കത്തെഴുതുന്നയാളിന്റെ വിലാസം പേജിന്റെ വലതുവശത്ത് മുകൾ ഭാഗത്തായി കൊടുക്കാവുന്നതാണ് അഡ്രസ്സിന് താഴെ തീയതിയും ചേർക്കാം.
  • ഇടതു വശത്ത് മുകളിൽ എഴുത്തുകാരനെ അഭിസംബോധന ചെയ്തുകൊണ്ട് തുടങ്ങാം.

അഭിസംബോധന ചെയ്യുമ്പോൾ:
(i) അടുത്തറിയുന്ന ബന്ധു, കൂട്ടുകാരൻ, സഹോദരസ്ഥാനിയർ തുടങ്ങിയ ആർക്കെങ്കിലും ആണ് കത്ത് എഴുതുന്നതെങ്കിൽ അവരുടെ പേര് / വിളിപ്പേരോ ചേർത്ത് അഭിസംബോധന ചെയ്യാം).
ഉദാ : രാജുവിന്…, എന്റെ അമ്മുവിന്.., പ്രിയപ്പെട്ട മോഹൻ …
ഇങ്ങനെയൊക്കെ തുടങ്ങാം.

(ii) മാതാപിതാക്കൾ, കുടുംബത്തിലെ മുതിർന്ന ബന്ധുക്കൾ തുടങ്ങിയവരാണെങ്കിൽ അഭിസംബോധന ബഹുമാനാർത്ഥം വേണം.
ഉദാ: പ്രിയപ്പെട്ട അമ്മയ്ക്ക് / അച്ഛന് …
പ്രിയപ്പെട്ട കുട്ടേട്ടന്… എന്റെ പ്രിയപ്പെട്ട അച്ഛമ്മയ്ക്ക്… ഇങ്ങനെ അഭിസംബോധനയിലും ബഹുമാനാർത്ഥം ഏട്ടൻ അമ്മ അമ്മാവൻ എന്നൊക്കെ ചേർക്കാം…

(iii) കത്തിന്റെ വിഷയം വ്യക്തിപരമാകുന്നത് കൊണ്ട് തന്നെ അതിന് ഒരു തുടക്കവും നല്ല അവസാനവും വേണമെന്നല്ലാതെ പ്രത്യേകിച്ച് നിബന്ധനകൾ ഒന്നുമില്ല.

(iv) കത്ത് അവസാനിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വാക്കുകളിലും വ്യക്തിപരമായ കത്തിന്റെ അടുപ്പം
തോന്നിച്ചിരിക്കണം.
ഉദാ : എന്ന് കുട്ടേട്ടന്റെ സ്വന്തം കുഞ്ഞുമോൾ
എന്ന് അമ്മയുടെ സ്വന്തം ചക്കി.
എന്ന് സസ്നേഹം ചിത്ര.
എന്ന് സ്നേഹത്തോടെ അമ്മമ്മയുടെ പാറുക്കുട്ടി
ഇങ്ങനെയുള്ള അവസാനിപ്പിക്കലിൽ വായിക്കുന്ന ആളിൽ അടുപ്പവും നേരിൽ സംസാരിക്കുന്ന അനുഭവവും ലഭിക്കും

(v) വ്യക്തിപരമായ കത്തുകളിൽ ‘നീ വിഷമിക്കാതിരിക്ക്’ ‘ഞാൻ നന്നായി ചെയ്തു കൊള്ളാം’ ‘ഞാൻ തീർച്ചയായും വരും’ ‘നീ എനിക്ക് എഴുതാൻ മറക്കരുത്’ തുടങ്ങി സംഭാഷണപരമായ വാഗ്ദാനങ്ങൾ ആശ്വാസവചനങ്ങൾ എന്നിവയൊക്കെ ചേർക്കാം

ഭഗീരഥപ്രയത്നം Notes Question Answer Class 8 Adisthana Padavali Chapter 9

മാതൃക 1.

തിരുവനന്തപുരം
8/12/25

പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും..

ഇന്നലെയാണ് ഹോസ്റ്റൽ വാർഡൻ അച്ഛന്റെ കത്ത് തന്നത്. ഞാൻ സുഖമായിരിക്കുന്നു. ഉണ്ണി മോളോട് നന്നായി പഠിക്കാൻ പറയണം. അടുത്തയാഴ്ചയാണ് പരീക്ഷ തുടങ്ങുന്നത്. പരീക്ഷ ഫീസ് ചെലാൻ അടച്ചുവെന്നും അറിയാൻ കഴിഞ്ഞു. കഴിഞ്ഞ പരീക്ഷയിലെയും മികച്ച മാർക്ക് നേടാൻ ഞാൻ ശ്രമിക്കുന്നുണ്ട്. അച്ഛാ… ഇത്തവണ തീർച്ചയായും ഷോർട്ട് ലിസ്റ്റിൽ ഞാൻ ഉണ്ടായിരിക്കും.

പരീക്ഷ കഴിഞ്ഞ് നാലുദിവസത്തെ ലീവ് ഉണ്ട്. ട്രെയിൻ ടിക്കറ്റ് ലഭിച്ച ഉടനെ ഞാൻ വരാം ഇവിടെ മറ്റു വിശേഷങ്ങൾ ഒന്നും ഇല്ല. ഞാൻ അന്വേഷിച്ചതായി എല്ലാവരോടും പറയണേ…

സസ്നേഹം
അപ്പു

മാതൃക 2.

ബാംഗ്ലൂർ
15 – 9 – 25

പ്രിയപ്പെട്ട മഹി..
നിനക്ക് സുഖം തന്നെയല്ലേ … ബാംഗ്ലൂർ ആയതുകൊണ്ട് തന്നെ കണ്ടിട്ട് ഏറെയായി. നീ അയച്ച ചേച്ചിയുടെ കല്യാണ ക്ഷണക്കത്ത് കിട്ടി. സന്തോഷം. ഈ അവധിക്ക് നാട്ടിൽ വരുന്നുണ്ട്. അച്ഛന് ലീവ് എത്ര ദിവസത്തേക്ക് അനുവദിക്കുമെന്ന് ഇപ്പോൾ പറയാൻ ആവില്ല . പരമാവധി കല്യാണത്തിന് വരാൻ ശ്രമിക്കാം. 14 വയസ്സിൽ താഴെയുള്ളവരുടെ സംസ്ഥാനതല ക്രിക്കറ്റ് ടീമിൽ കഴിഞ്ഞതവണ നീ സെലക്ട് ആയതല്ലേ ?
നിനക്ക് ഇത്തവണ നാഷണൽ ടീമിലേക്ക് സെലക്ഷൻ കിട്ടിയോ..? കിട്ടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം നന്നായി പ്രാക്ടീസ് ചെയ്യു…
വിജയാശംസകൾ…
നാട്ടിലെ കൂട്ടുകാരെ കാണുമ്പോൾ എന്റെ അന്വേഷണം പറയണേ …

എന്ന് സ്നേഹം
നിന്റെ സ്വന്തം സച്ചു

To
മഹേഷ്
മാവേലിക്കര
കേരളം.

ഔപചാരിക കത്തുകൾ (formal letter)
ഒരു വ്യക്തി ഉന്നത സ്ഥാനത്തുള്ള വ്യക്തിക്കോ, ഉദ്യോഗസ്ഥന്മാർക്കോ രണ്ട് സ്ഥാപനങ്ങൾ തമ്മിലോ കാര്യം മാത്രം പ്രസക്തവും മര്യാദയുടെ ഭാഷയിലുമുള്ള നിയന്ത്രിതമായ വാക്കുകളിലൂടെയുള്ള കത്തുകളാണ് ഔപചാരിക കത്തുകൾ.

  1. കത്തെഴുതുന്നയാളിന്റെ പൂർണ്ണമായ പേരും വിലാസവും ഇടതുഭാഗത്ത് മുകളിലായി കൊടുക്കണം. (ഇത് ചില ഔദ്യോഗിക കത്തുകളിൽ വലതുഭാഗത്ത് കൊടുക്കാവുന്നതും കാണുന്നു)
  2. ഇടതുഭാഗത്ത് കത്തെഴുതുന്ന ആളുടെ വിലാസത്തിന് താഴെ രണ്ട് വരിയുടെ താഴെയായി ലഭിക്കേണ്ട ആളുടെ പേര് സ്ഥാപനത്തിന്റെ പേര് വിലാസം എന്നിവ എഴുതുക
  3. ഉയർന്ന ഉദ്യോഗസ്ഥർക്കാണ് കത്തെഴുതുന്നത് എങ്കിൽ അവരുടെ സ്ഥാനവും രേഖപ്പെടുത്തണം
  4. ഔപചാരിക കത്തുകളിൽ കത്ത് ലഭിക്കുന്നയാൾ ബഹുമാന്യ സ്ഥാനത്തിരിക്കുന്നതിനാൽ തന്നെ അവരെ ബഹുമാനപ്പെട്ട …. ബഹുമാന്യ എന്നിങ്ങനെ അഭിസംബോധന ചെയ്യേണ്ടതാണ്.
  5. അഭിസംബോധനയ്ക്ക് തൊട്ടു താഴെ വിഷയം എന്താണെന്ന് കാണിക്കുന്നത് നല്ലതായിരിക്കും.
    ഉദാ : 1. കുടിവെള്ളം മുടങ്ങിയത് സംബന്ധിച്ച്
    2. പ്രളയ ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച്
  6. ഇങ്ങനെ വിഷയം അവതരിപ്പിച്ച ശേഷം
    കത്തിന്റെ പൂർണ്ണവിവരം വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് അവതരിപ്പിക്കാം
  7. അനുബന്ധമായി അധിക വിവരങ്ങൾക്കോ മറ്റോ എന്തെങ്കിലും രേഖകൾ സമർപ്പിക്കുന്നു എങ്കിൽ സമർപ്പിച്ച രേഖകളുടെയോ ചിത്രങ്ങളുടെയോ വിവരങ്ങൾ നൽകാം
  8. കത്ത് അവസാനിപ്പിക്കുന്നത് നന്ദിയോടെ വിശ്വസ്തതയോടെ എന്നീ ബഹുമാന രീതികളിൽ ആവണം അതിനു താഴെ പേരും ഒപ്പും വയ്ക്കണം
  9. കത്തെഴുതിയ തീയതി പേജിന്റെ മുകളിൽ വലത്തേ അറ്റത്തോ താഴെ ഇടത്തെ അറ്റത്ത് വയ്ക്കാവുന്നതാണ്

മാതൃക 1. (അപേക്ഷ)

12/10/25

മഹേഷ് പ്രഭു
അമൃത നിവാസ്
എടത്തറ, പാലക്കാട്
കേരളം

മാക്സിമം പബ്ലിക്കേഷൻസ്
കിൻഫ്ര പാർക്ക് (po)
കൊരട്ടി

സർ….

ഞാൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പുതിയ പാഠ്യപദ്ധതി അനുസരിച്ച് തയ്യാറാക്കിയ ഗൈഡുകൾ തപാൽ മാർഗം ലഭിക്കുന്നതിന് അപേക്ഷിക്കുന്നു. കേരളപാഠാവലിയുടെയും അടിസ്ഥാനപാഠാവലിയുടെ ഓരോ പുസ്തകങ്ങളാണ് ആവശ്യമായിട്ടുള്ളത്. പുസ്തകം ലഭിക്കുന്ന മുറയ്ക്ക് പണം അടയ്ക്കുവാനുള്ള സംവിധാനം ചെയ്തു തരുവാൻ അപേക്ഷിക്കുന്നു.

എന്ന് വിശ്വസ്തതയോടെ
മഹേഷ് പ്രഭു

മാതൃക 2. (നിവേദനം)

അർജുൻ
സോപാനം
പാലക്കാട്

ഡിസ്ട്രിക് ട്രാൻസ്പോർട്ട് ഓഫീസർ
K.S.R.T.C

സാർ…
വിഷയം: കെ എസ് ആർ ടി സി യുടെ പരാധീനതകൾ താങ്കളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് നടപടി സ്വീകരിക്കുന്നതിന്.

ഞങ്ങളുടെ വിദ്യാലയം (വിദ്യാലയത്തിന്റെ പേര്) മെയിൻ റോഡിന് ചേർന്നാണ്. വിദ്യാലയത്തിന്റെ മുന്നിലുള്ള വിശാലമായ പാത ബസ് സർവീസിനു അനുയോജ്യമാണ് വിദ്യാലയത്തിൽ നിന്ന് കുറച്ചു മാറിയാണ് സ്റ്റോപ്പ് ഉള്ളത്. അതുകൊണ്ടുതന്നെ വിദ്യാലയത്തിന്റെ മുന്നിലൂടെ പോകുന്ന കെഎസ്ആർടിസി ബസ്സുകൾ നിർത്താറില്ല. കുട്ടികൾ റോഡ് മുറിച്ചു കിടക്കുമ്പോഴും സ്കൂൾ പരിസരപ്രദേശം എന്ന വേഗത പരിധികൾ കെഎസ്ആർടിസി ബസുകൾ പാലിക്കുന്നില്ല. സ്കൂളിനു മുന്നിൽ സ്പീഡ് ബ്രേക്കർ പോലുള്ള സംവിധാനങ്ങൾ ഇല്ലാത്തതും ഒരു കാരണമാണ്. അപകടകരമായ സാഹചര്യത്തിൽ കെഎസ്ആർടിസി സർവീസുകൾ ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ഇങ്ങനെ ഒരു കത്ത് എഴുതുന്നത്. അനുയോജ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷയോടെ വിദ്യാർത്ഥികൾ

പാലക്കാട്
8 – 7 – 25

എന്ന്
വിശ്വസ്ഥത യോടെ
1. (പേര്, ഒപ്പ്)

പത്രവാർത്ത തയ്യാറാക്കാം
ഒരു നല്ല പത്രവാർത്ത (news report) തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ താഴെ ചേർക്കുന്നു. ഇവ പാലിച്ചാൽ വാർത്ത കൃത്യവും ആകർഷകവുമാവും:

  1. നല്ല തലക്കെട്ട് ഉണ്ടാവണം
    തലക്കെട്ട് (heading) ചുരുക്കത്തിൽ ആകർഷകമായും വാർത്തയുടെ ആത്മാവിനും അനുസരിച്ചും എഴുതണം. വാർത്തയുടെ വിശദാംശങ്ങൾ വായിക്കാൻ ആകർഷണം തോന്നും വിധം ആയിരിക്കണം
  2. ആര്, എവിടെ, എപ്പോൾ, എന്ത്, എന്തിനാണ്, എങ്ങനെ എന്നിങ്ങനെയുള്ള 6 ചോദ്യങ്ങൾക്കുള്ള ഉത്തരം വാർത്തയിൽ ഉൾപ്പെടണം:
  3. ഏറ്റവും ആദ്യം സംഭവം നടന്ന സ്ഥലം കൊടുക്കണം എവിടെയാണ് സംഭവിച്ചത്? (Where?)
  4. ആമുഖം: പ്രധാന വിവരങ്ങൾ (ആർക്കാണ് സംഭവിച്ചത്, എന്താണ് സംഭവിച്ചത്) ആര് (Who?)
  5. മുഖ്യവിവരണം: സംഭവത്തെക്കുറിച്ചുള്ള വിശദീകരണം (വ്യക്തികൾ, ഇടങ്ങൾ, പ്രാധാന്യം) എന്താണ് സംഭവിച്ചത്? (What? എപ്പോഴാണ്? (When?) എന്തിനാണ് സംഭവിച്ചത്? (Why?) എങ്ങനെയാണ് സംഭവിച്ചത്? (How?)
  6. അവസാനം: പ്രതികരണങ്ങൾ, പിന്നാമ്പുറങ്ങൾ, ഭാവിപരിസ്ഥിതികൾ
  7. വാർത്തയുടെ ഭാഷ ലളിതവും സുതാര്യവും ആയിരിക്കണം.
  8. പേരുകൾ, തിയതികൾ, സമയം, സ്ഥലം എന്നിവ കൃത്യമായി നൽകണം
  9. സംഭവത്തിൽ പങ്കാളികളായവരുടെ കൃത്യമായ അഭിപ്രായങ്ങൾ ചേർക്കാവുന്നതാണ്. വിശ്വസ്തമായ ഉറവിടങ്ങൾക്കു മാത്രമേ ആശ്രയിക്കാവൂ. പരമാവധി കൃത്യത ഉറപ്പാക്കണം.

“ശുഭാംശുവിന് ഭൂമിയിലേക്ക് സ്വാഗതം”
കാലിഫോർണിയ : ശാന്തസമുദ്രത്തിൽ സുരക്ഷിതമായി പതിച്ച ഡ്രാഗൺ പേടകത്തിൽനിന്ന് പുറത്തിറങ്ങി ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല. 18 ദിവസം നീണ്ട ആക്സിയം4 ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണ് ശുഭാംഭു ഭൂമിയിൽ 15.7.25 നു ഇന്ത്യൻ സമയം 3.01 നു തിരിച്ചെത്തിയത്. ശുഭാംശു പേടകത്തിൽനിന്ന് പുറത്തിറങ്ങുന്നതിന്റെയും ആഴ്ചകൾക്കുശേഷം ആദ്യമായി ഗുരുത്വാകർഷണം അനുഭവിക്കുമ്പോൾ മറ്റുള്ളവർ സഹായിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം ഇന്ത്യൻ സമയം ഏകദേശം 3:01 നാണ് സാൻ ഡീഗോയ്ക്ക് സമീപം ശാന്തസമുദ്രത്തിൽ സുരക്ഷിതമായി സാഷ് ഡൗൺ ചെയ്തത്. സ്ഥലത്ത് തയ്യാറാക്കി നിർത്തിയിരിക്കുന്ന ബോട്ടുകൾ പേടകം വീണ്ടെടുത്തു. ശുഭാംശു അടക്കമുള്ളവർക്ക് ഇനി ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുന്നതിനു വേണ്ടി ഏഴുദിവസം പുനരധിവാസമുണ്ടാകും.

(ഈ വാർത്ത വായിച്ചു നോക്കൂ എവിടെ സംഭവിച്ചു? എപ്പോൾ സംഭവിച്ചു? ആര്? എങ്ങനെ? എന്തിന്? ഇനിയെന്താണ് നടക്കുന്നത്? തുടങ്ങിയ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ലഭിച്ചില്ലേ..? ഇതേപോലെതന്നെ ഒരു സംഭവം കൂട്ടുകാർ വാർത്തയാക്കുമ്പോൾ ഇത്തരം കാര്യങ്ങളെല്ലാം ഉൾപ്പെട്ടിട്ടുണ്ടോ എന്നും ഭാഷ ലളിതവും സുതാര്യവുമാണ് എന്നും ശ്രദ്ധിച്ചാൽ മതിയാവും).

ഡയറി എഴുതാം
ഒരു ഡയറി എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെക്കൊടുത്തിരിക്കുന്നു. ഡയറി ഒരു വ്യക്തിപരമായ എഴുത്തായതിനാൽ, അതിൽ സത്യസന്ധത, സ്വതന്ത്രത, മാനസികാവസ്ഥ എന്നിവ സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് ചേർക്കാം. എന്നാൽ, നല്ല ഒരു ഡയറി കുറിപ്പിന് ചില നിർബന്ധമായ ഘടകങ്ങളും ശ്രദ്ധിക്കേണ്ടതുമുണ്ട്.

  1. തിയതി, ദിവസം, സമയം ചേർക്കുക
  2. ഡയറി ഒരാളുടെ ആത്മസംഭാഷണമാണ്, അതുകൊണ്ട് അതിൽ സത്യം കാണണം കൃത്രിമത്വം ഒഴിവാക്കണം മറ്റുള്ളവർ വായിക്കും എന്ന ഭയമില്ലാതെ തുറന്നെഴുതണം (അതായിരിക്കും ശരിയായ ‘ഡയറി’)
  3. വ്യക്തിപരമായ അനുഭവങ്ങളും വികാരങ്ങളും തുറന്നും നിർഭയമായി എഴുതാം
    ഉദാ: ഇന്ന് മനസ്സിന് വലിയ സന്തോഷമാണ് തോന്നുന്നത്…
    ഒരു വിങ്ങലൂടെയാണ് ഞാൻ ഇത് എഴുതുന്നത്…
    ഇങ്ങനെയൊക്കെ നമ്മുടെ അന്നത്തെ സുപ്രധാന മനോഭാവത്തെ കേന്ദ്രീകരിച്ച് ഡയറി എഴുതാം
  4. തനിയെ സംസാരിക്കുന്ന രീതിയിൽ എഴുതുക
    ഉദാ : “ഞാൻ”, “എനിക്ക്”, “എന്റെ” എന്ന രീതിയിൽ –
  5. വിഷയങ്ങൾക്ക് ക്രമമുണ്ടാകണം
    ഉദാ : ആ ദിവസത്തെ പ്രധാന സംഭവങ്ങൾ → അതിനെച്ചൊരിച്ചുള്ള മനോഭാവങ്ങൾ → ആകെയുള്ള മനസിലാക്കൽ/ബോധം/പാഠം
  6. അനുഭവങ്ങൾ മാത്രമല്ല, ചിന്തകളും ഉൾപ്പെടുത്തുക
  7. “ഇനിമുതൽ ഞാൻ…” പോലുള്ള ആലോചനകൾക്ക് ഇടം നൽകുക
  8. ഡയറിയെ ഒരു ആത്മമിത്രമായി കാണുക
    എല്ലായ്പ്പോഴും മനസ്സിലുള്ളത് തുറന്ന് പറയാൻ ഒരു മറുപടി പ്രതീക്ഷിക്കാതെ എഴുതാം പിറകിൽ തിരികെ വായിക്കുമ്പോൾ നിങ്ങൾക്ക് തന്നെ ബോധം വരുന്നതായിരിക്കണം

ഭഗീരഥപ്രയത്നം Notes Question Answer Class 8 Adisthana Padavali Chapter 9

മാതൃക

3 – 4 – 25
തിങ്കൾ

ഇന്ന് എന്റെ ജീവിതത്തിലെ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ചിന്തിച്ചിട്ടില്ലാത്ത ഒരു അധ്യായം ആയിരുന്നു കടന്നുപോയത്.

ഉച്ചയ്ക്ക് ഊണ് കഴിക്കാൻ ചോറ്റുപാത്രം എടുക്കാൻ തിരിഞ്ഞപ്പോഴാണ് ബാഗിൽ പാത്രമില്ല. ഞാൻ ചുറ്റിലും നോക്കി എവിടെയും കാണുന്നില്ല. കൂട്ടുകാരെല്ലാവരും ഭക്ഷണം കഴിച്ചു തുടങ്ങി.. ഞാൻ വരാന്തയിലും മുറ്റത്തും പോയി നോക്കി ബസ് ഇറങ്ങി വരുമ്പോൾ വഴിയിൽ എങ്ങാനും വീണു കാണുമോ…? ഇല്ല എവിടെയും ഇല്ല. വിശപ്പ് അതിന്റെ നിലവിളി തുടങ്ങിയിരുന്നു. എനിക്ക് കരച്ചിൽ വന്നു. തൽക്കാലത്തേക്ക് ഒരു ഗ്ലാസ് വെള്ളം കുടിക്കാനായി ഞാൻ വരാന്തയുടെ അറ്റത്തേക്ക് നടന്നു . അപ്പോഴാണ് എന്റെ പൂമ്പാറ്റ ചിത്രം ഒട്ടിച്ച് ചോറ്റു പാത്രവുമായി സഞ്ജു നിൽക്കുന്നു. അവൻ ആ ചോറ്റുപാത്രം എന്റെ നേർക്ക് നീട്ടിയിട്ട് സോറി പറഞ്ഞു തിരിച്ചു പോയി…

അവൻ എന്തിനാണ് എന്നോട് സോറി പറഞ്ഞത്? പാത്രം തുറന്ന് കഴിക്കാനിരുന്നപ്പോൾ എന്റെ എന്റെ ഉള്ളിൽ കത്തി നിന്ന വിശപ്പ് മരവിച്ചു പോയിരുന്നു. പാത്രം അടച്ച് ഞാൻ വരാന്തയിലേക്ക് ചെന്നു. സഞ്ജു വെള്ളം കുടിച്ചു കൊണ്ട് നിൽക്കുകയായിരുന്നു. അതെ അവനു വിശന്നിട്ടാണ്… വേറെ ഒന്നും ചോദിക്കാതെ പാത്രത്തിൽ നിന്ന് രണ്ട് ചപ്പാത്തിയും കറിയും അടപ്പിലേക്ക് പകർന്നു ഞാൻ അവനു നേരെ നീട്ടി. അവൻ ഒന്നും മിണ്ടാതെ അത് വാങ്ങിച്ചു കഴിച്ചു. കൂട്ടുകാരിൽ ചിലരിൽ നിന്ന് ഞാൻ അവന്റെ സ്ഥിതിഗതികൾ മനസ്സിലാക്കി. അമ്മ പറഞ്ഞിട്ടുണ്ട് നാളെ മുതൽ എനിക്ക് രണ്ട് പത്രത്തിൽ ഭക്ഷണം നൽകാമെന്ന്…

(ഈ ഡയറിക്കുറിപ്പ് വായിച്ചു നോക്കൂ അന്നത്തെ അനുഭവം പങ്കുവെക്കുന്നതിനോടൊപ്പം മനസ്സിൽ തോന്നിയ വികാരങ്ങളും സംഭാഷണങ്ങളും തുറന്ന് എഴുതിയിട്ടില്ലേ… ലളിതവും സുന്ദരവുമായ ഭാഷയല്ലേ ഉപയോഗിച്ചതത്? ഇതേ ഇപ്രകാരം കൂട്ടുകാരുടെ ഓർമ്മകൾ എഴുതിത്തുടങ്ങൂ…)

(നോട്ടീസ് തയ്യാറാക്കുന്നതിന്റെയും ലഘുലേഖ തയ്യാറാക്കുന്നതിന്റെയും മാതൃകകൾ പഠന പ്രവർത്തനങ്ങൾ നൽകിയത് നോക്കുമല്ലോ…

ഏതൊരു പഠന പ്രവർത്തനമായാലും എന്ത്? എപ്പോൾ? എങ്ങനെ? എവിടെ? ആര്? തുടങ്ങിയ ചോദ്യങ്ങൾക്ക് നിങ്ങൾ തയ്യാറാക്കിയ മാതൃകയിൽ ഉത്തരം ഉണ്ടോ എന്ന് വിലയിരുത്തുക)

ഭഗീരഥപ്രയത്നം Summary in Malayalam Class 8

Students can use Class 8 Malayalam Adisthana Padavali Notes Pdf and ഭഗീരഥപ്രയത്നം Bhagiratha Prayatnam Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Bhagiratha Prayatnam Summary

Bhagiratha Prayatnam Summary in Malayalam

ഭഗീരഥപ്രയത്നം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം

ഡോ. എം. വല്യത്താൻ
ഭഗീരഥപ്രയത്നം Summary in Malayalam Class 8 1
ഒരു ഇന്ത്യൻ കാർഡിയാക് സർജനാണ് മാർത്ത് വർമ്മ ശങ്കരൻ വലിയത്താൻ അഥവാ എം. എസ്. വല്യത്താൻ (ജനനം: 24 മെയ് 1934 – മരണം: 18 ജൂലൈ 2024) ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡന്റും ഇന്ത്യാ ഗവൺമെന്റിന്റെ ദേശീയ ഗവേഷണ പ്രൊഫസറുമായിരുന്നു. പിൽക്കാലത്ത് ആയുർവേദത്തെ കുറിച്ച് മനസ്സിലാക്കുകയും അതിന്റെ പ്രയോക്താവായിത്തീരുകയും ചെയ്തു ആയുർവേദത്തിലെ മൂലഗ്രന്ഥങ്ങളായ ചരകസംഹിത സുശ്രുത സംഹിത വാഗ്ഭട സംഹിത എന്നിവയെ അധികരിച്ച് ഗ്രന്ഥരചന നടത്തുകയും ചെയ്തു. ഇന്ത്യയിലെ ആരോഗ്യ സാങ്കേതികവിദ്യയ്ക്ക് നൽകിയ സംഭാവനകൾക്ക് 2005 ൽ പത്മവിഭൂഷൻ അവാർഡ് ലഭിച്ചു. 1999 ൽ ഫ്രഞ്ച് സർക്കാർ നൽകിയ ബഹുമതിയായ ഓർഡ ഡെസ് പാംസ് അക്കാഡെമിക്സിൽ അദ്ദേഹത്തെ ഷെവലിയറാക്കി. അന്താരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള സംഭാവനകൾക്ക് 2009 ൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്ന് ഡോ. സാമുവൽ പി. ആർ ഇന്റർനാഷണൽ അവാർഡ് ലഭിച്ചു.

വി. ഡി. സെൽവരാജ്
പ്രശസ്ത മലയാള മാസികയായ ‘കലാകൗമുദി’യുടെ ഡെപ്യൂട്ടി എഡിറ്ററായി സേവനമനുഷ്ഠിക്കുന്ന സെൽവരാജിന് പത്രപ്രവർത്തനത്തിൽ പതിറ്റാണ്ടുകളുടെ പരിചയമുണ്ട്. അടൂർ ഗോപാലകൃഷ്ണനും എം.എ. ബേബിയും തമ്മിലുള്ള സംഭാഷണങ്ങളുടെ സമാഹാരമായ ‘ഗബ്രിയേൽ ഗാർസിയ മാർക്വേസ് മുതൽ കേളുചരൺ മഹാപത്ര വരെ: അടൂർ ഗോപാലകൃഷ്ണൻ, എം.എ. ബേബി’ എന്ന പുസ്തകവും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്
ഡോക്ടർ എം എസ് വല്യത്താനുമായി നടത്തിയ അഭിമുഖത്തിന്റെ പശ്ചാത്തലത്തിലുള്ള ലേഖനമാണ് “മയൂരി ശിഖ ജീവിതം അനുഭവം അറിവ്.”

ഭഗീരഥപ്രയത്നം Summary in Malayalam Class 8

പാഠസംഗ്രഹം

ജീവിതത്തിൽ വിജയം നേടാൻ ഏകാഗ്രതയും കഠിനപ്രയത്നവുമാണ് അവശ്യ മെന്നു. ഡോ.എം.എസ്. വല്യത്താനും ഡോ. വി.ഡി. ശെൽവരാജും ചേർന്ന അഭിമുഖത്തെ അധികരിച്ച് എഴുതിയ “ഭഗീരഥപ്രയത്നം’ എന്ന ലേഖനം ഈ സത്യത്തെ ആധികാരികമായി വ്യക്തമാക്കുന്നു. വിജയത്തിന് പിന്നിലുള്ള പരീക്ഷണങ്ങളും പരാജയങ്ങളും നിറഞ്ഞ ദീർഘമായ ശാസ്ത്രീയപ്രയാണം ആണ് ഇവിടെയുള്ള പ്രമേയം.
ഭഗീരഥപ്രയത്നം Summary in Malayalam Class 8 2
1982-ൽ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ച ഹൃദയവാൽവ് വികസനശ്രമം, ഭാരതത്തിലെ നൂതന വൈദ്യശാസ്ത്ര ചരിത്രത്തിൽ മഹത്തായ ഘടകമായി മാറി. പൂർവകാല കഥാ പുരാണങ്ങളിലെ ഭഗീരഥൻ ഗംഗയെ ഭൂമിയിലേക്കിറക്കാൻ നടത്തിയ ധീരമായ ശ്രമത്തെപ്പോലെ, നിരന്തരമായ പരിശ്രമം ഇവിടെയും നടക്കുകയായിരുന്നു. ഏഴുവർഷം നീണ്ട ഈ ഗവേഷണത്തിൽ ആദ്യത്തെ മൂന്ന് മോഡലുകൾ പരാജയപ്പെട്ടെങ്കിലും ടീമിന്റെ ആത്മവിശ്വാസം തളർന്നില്ല. ആടുകളിൽ നടത്തിയ പരീക്ഷണങ്ങൾ വിജയിച്ചപ്പോൾ മാത്രമേ സാങ്കേതികവിദ്യയുടെ വിജയഭാവം ഉറപ്പിക്കാനായുള്ളൂ.
ഭഗീരഥപ്രയത്നം Summary in Malayalam Class 8 3
സാങ്കേതികപരമായി വികസിപ്പിച്ച വാൽവിന്റെ ഘടകങ്ങൾ ഒട്ടും സാധാരണമായിരുന്നില്ല. ഫ്രയിം നിർമ്മിച്ചത് ക്രോമിയം കോബാൾട്ട് അലോയിൽ നിന്നാണ് – (വിമാനനിർമാണത്തിൽ ഉപയോഗിക്കുന്നത്). ഡിസ്കിന് ഉപയോഗിച്ചത് ‘അൾട്രാ ഹൈ പോളി എതിലിൻ’ എന്ന പ്രത്യേക പ്ലാസ്റ്റിക്. പ്ലാസ്റ്റിക് ഫാബ്രിക് നിർമിച്ചത് കോയമ്പത്തൂരിലെ ഒരു ടെക്സ്റ്റൈൽ സ്ഥാപനമായിരുന്നു. ഇത് ഈ ഗവേഷണത്തിന് ദക്ഷിണേന്ത്യയുടെ വിവിധ മേഖലകളിൽ നിന്നുള്ള സാങ്കേതിക പിന്തുണ ലഭിച്ചിരുന്നതിന്റെ തെളിവാണ്.

പൊതുസമൂഹവും മാധ്യമങ്ങളും വാൽവ് നിർമ്മാണ പ്രയത്നം തുടങ്ങിയ ഘട്ടങ്ങളിൽ ഈ സംരംഭത്തെ കുറിച്ച് അവഹേളന പൂർണ്ണമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. അതുകൊണ്ടു തന്നെ ശാസ്ത്രത്തിന്റെ കൃത്യതയിൽ വിശ്വസിച്ച ഗവേഷകർക്ക് ഈ എതിർ പ്രതികരണങ്ങൾ വലിയ ചലനം ഉണ്ടാക്കിയെങ്കിലും, അതെല്ലാം പ്രചോദനമായി സ്വീകരിച്ചു മുന്നോട്ടുപോയതായിരുന്നു അവരുടെ കരുത്ത്. ഒടുവിൽ ടി.ടി.കെ. കമ്പനിയുടെ സഹകരണത്തോടെ വാൽവ് വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തി. ഇന്ന് ലക്ഷത്തിൽ അധികം ആളുകൾ ഈ വാൽവിന്റെ സഹായത്തോടെ ജീവിക്കുന്നു എന്നത് അതിന്റെ വിജയത്തിന്റെ തെളിവാണ്.

ഭാരതീയ ശാസ്ത്ര പുരോഗതിക്ക് വഴിയൊരുക്കിയവരുടെ ജീവിതം പരാജയങ്ങളുടെയും വീഴ്ചകളുടെയും കഥകളും ആണ്. അതിനാൽ വിജയങ്ങൾ മാത്രം നോക്കാതെ, അതിന് പിന്നിലെ നീണ്ട യാത്രകളും തിരിച്ചടികളും മനസ്സിലാക്കണം. ഭർത്തൃഹരിയുടെ ശ്ലോകം ഈ ആശയം ഉയർത്തിപ്പിടിക്കുന്നു – നീചർ ശ്രമം പോലും തുടങ്ങില്ല, മധ്യമർ വഴിയിൽ വിട്ടു വെക്കും, എന്നാൽ ഉത്തമർ വിജയത്തിലേക്ക് ആഗ്രഹിക്കുന്നവരെപ്പോലെ ഒറ്റമനസോടെ പിന്നോട്ടില്ലാതെ മുന്നോട്ട് പോവുമെന്നാണ്.

ഭഗീരഥപ്രയത്നം നമ്മെ പഠിപ്പിക്കുന്നത്, മനസ്സിനുള്ളിൽ വെറും ആശയമായി’ തുടങ്ങിയതെന്തും അടിയന്തിരമായി യാഥാർഥ്യത്തിലാകണമെങ്കിൽ, അതിന് പരിശ്രമം, സഹനം, പ്രതീക്ഷ, ആത്മവിശ്വാസം എന്നിവ അനിവാര്യമാണ് എന്നതാണ്. വിജയത്തിന് വഴിയൊരുക്കുന്ന സംവേദനാത്മകമായ ഈ കൃതി ശാസ്ത്രജ്ഞരുടെ ജീവിതത്തിന്റെയും മനസ്സിന്റെയും ആത്മാവാണ്.

ഭഗീരഥപ്രയത്നം Summary in Malayalam Class 8

പുതിയ പദങ്ങൾ

ഭഗീരഥപ്രയത്നം = ഏറെ അദ്ധ്വാനം ചെയ്യുന്ന ദീർഘകാല ശ്രമം (ഭഗീരഥൻ ഗംഗയെ ഭൂമിയിൽ കൊണ്ടുവരാൻ നടത്തിയ വലിയ പരിശ്രമം സൂചിപ്പിക്കുന്നു)
സഫലീ = ഫലപ്രദമായത് / വിജയിച്ചത്
വിഘ്നം = തടസ്സം
ഉന്നതർ = ഉയർന്ന നിലവാരം
നീച്ചർ = താഴ്ന്ന നിലവാരം
വിദ്വേഷം = അപകീർത്തിപ്പെടുത്തൽ
നീതിശതകം = ഭർത്തൃഹരിയുടെ പാഠരചന.

തോട്ടക്കാരി Summary in Malayalam Class 8

Students can use Class 8 Malayalam Adisthana Padavali Notes Pdf and തോട്ടക്കാരി Thottakkari Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Thottakkari Summary

Thottakkari Summary in Malayalam

തോട്ടക്കാരി Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം
തോട്ടക്കാരി Summary in Malayalam Class 8 1
പി. ഭാസ്കരൻ : മലയാളത്തിലെ ഒരു പ്രശസ്ത കവിയും, ഗാനരചയിതാവു മായിരുന്നു പി.ഭാസ്കരൻ. ഗാനരചയിതാവ്, ചലച്ചിത്രസംവിധായകൻ, ചലച്ചിത്രനടൻ, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

തന്റെ ഇരുപതാമത്തെ വയസിൽത്തന്നെ ആദ്യ കവിതാസമാഹാരം പുറത്തിറക്കിയ അദ്ദേഹം, എക്കാലത്തും കാല്പനികത ലളിതമായി ചിത്രീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നാണ് നിരൂപകരുടെ അഭിപ്രായം. മലയാളചലച്ചിത്രഗാനശാഖയിൽ സംസ്കൃതാതിപ്രസരവും, മറ്റുഭാഷകളിലെ ഗാനങ്ങളുടെ തത്സമങ്ങളും വിളങ്ങിനിന്നിരുന്ന കാലത്ത്, ഒരു ലളിത ഗാന ശൈലി ഉണ്ടാക്കിയത് ഭാസ്കരൻ മാസ്റ്റർ ആണെന്ന് ഏവരും സമ്മതിക്കും.

“മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛനാണെങ്കിൽ മലയാള ഗാനങ്ങളുടെ പിതാവ് പി. ഭാസ്കരൻ ആണ്.” എന്നാണ് യൂസഫലി കേച്ചേരി പറഞ്ഞിട്ടുള്ളത്. കാൽപ്പനികതക്ക് ജനകീയത നൽകിയ അദ്ദേഹം, നിരാശാന്തമായ ആധുനിക സാഹിത്യത്തിൽ വിശ്വസിച്ചിരുന്നില്ല.

ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തമ്പുരു, വയലാർ ഗർജ്ജിക്കുന്നു, ഒസ്യത്ത്, പാടുന്ന മൺതരികൾ, ഓടക്കുഴലും ലാത്തിയും തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിക്ക് 1981ൽ ഓടക്കുഴൽ പുരസ്കാരവും, 82ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. 2000 ൽ വള്ളത്തോൾ അവാർഡും ലഭിച്ചു.

തോട്ടക്കാരി Summary in Malayalam Class 8

പാഠസംഗ്രഹം

പി. ഭാസ്കരന്റെ “തോട്ടക്കാരി’ എന്ന കവിതയിൽ അവന്റെ വീട്ടിലെ പൂന്തോട്ട ത്തിന്റെയും അതിലുണ്ടായ മാറിനില്ക്കലുകളുടെയും പശ്ചാത്തലത്തിൽ ഒരാളുടെയും ഭാര്യയുടെയും തമ്മിലുള്ള ആത്മബന്ധം ആവിഷ്കരിക്കുന്നു. ജീവിതത്തിലെ ചെറിയ ചെറിയ സംഭവങ്ങൾക്കിടയിലൂടെയാണ് സ്നേഹത്തിന്റെ ആഴം തെളിയുന്നത്. താറുമാറായ തോട്ടത്തെ നോക്കി അതിലെ വാടിപ്പോയ പച്ചപ്പിൽ നിന്നുള്ള ദുഃഖം പങ്കുവയ്ക്കുന്ന ഭാര്യയുടെ മുഖം കാണുമ്പോൾ, കവിയുടെ ഉള്ളിൽ വല്ലാതൊരു കുറ്റബോധവും സ്നേഹഭാവവും പടർന്ന് നിൽക്കുന്നു.
തോട്ടക്കാരി Summary in Malayalam Class 8 2

ഇവിടെയുള്ള ‘തോട്ടം’ ഒരു ഉപമാസ്വരൂപമായി കാണാം – കുടുംബജീവിതത്തിന്റെ ശുഭതക്കും, സ്ത്രീയുടെ വാത്സല്യത്തിനും, നിലനില്പിനുമുള്ള സൂചനയായി. അവളുടെ കണ്ണീരിലേക്കും തണലായ ചിരിയിലേക്കും കടന്നുപോകുന്ന കവിയുടെ മനസ്സ് സ്ത്രീയുടെ സ്നേഹത്തെ വർഷമേഘം പോലെ വിശേഷിപ്പിക്കുന്നു. ഈ ആത്മനിമഗ്നമായ കാവ്യം സ്നേഹത്തെയും വീട്ടിലെയും സൗഹൃദപരവുമായ ബന്ധത്തെയും വരച്ചുകാട്ടുന്നു.

പുതിയ പദങ്ങൾ

മറുനാട് = വിദേശീ
വിഷണ്ണനായ് = വിഷാദം നിറഞ്ഞ മനസ്സാടെ; നിരാശയോടെ
നിശാഗന്ധി = രാത്രി സുഗന്ധം വിടുന്ന പൂക്കൾ
നിലം പൊത്തി = പൂർണ്ണമായും നശിച്ചു മണ്ണോട് ചേർന്നതുപോലെ
വർഷമേഘം = മഴമേഘം (സ്നേഹത്തിന്റെ പ്രതീകം)
ചിന്നിക്കാണായ് = പൊട്ടി പുറത്തു കാണുക

തോട്ടക്കാരി Notes Question Answer Class 8 Adisthana Padavali Chapter 8

Practicing with Std 8 Malayalam Adisthana Padavali Notes Unit 3 Chapter 8 തോട്ടക്കാരി Thottakkari Notes Questions and Answers Pdf improves language skills.

തോട്ടക്കാരി Question Answer Notes Std 8 Malayalam Adisthana Padavali Chapter 8

Class 8 Malayalam Adisthana Padavali Unit 3 Chapter 8 Notes Question Answer Thottakkari

Class 8 Malayalam Thottakkari Notes Questions and Answers

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

വിശകലനക്കുറിപ്പ്

Question 1.
“കണ്ണിലെ മഴത്തുള്ളി വറ്റിപ്പോകവേ നിന്റെ
ഗണ്ഡത്തിൽ ചിന്നിക്കാണായ് ഗന്ധമാദിനീ വർണ്ണം
അന്നേരമെൻ ചിത്തത്തിന്നടഞ്ഞ വാതിൽ മന്ദം
നിന്നുടെയധരങ്ങൾ തുറന്നു പൊൻതാക്കോലാൽ”
വരികൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
വരികളുടെ വിശകലനം:
“കണ്ണിലെ മഴത്തുള്ളി വറ്റിപ്പോകവേ…
ഈ വരികൾ കവിതയുടെ തീർത്ഥഭാവനയാണ്. ഭാര്യയുടെ കണ്ണീരൊഴുകലിൽ നിന്നും അവളുടെ സ്നേഹ മാണ് വ്യക്തമാവുന്നത്. അവളുടെ അന്തർലീനമായ സ്നേഹം കവിയുടെ ഹൃദയത്തിലെ പൂട്ടിയിരിക്കുന്ന വാതിൽ തുറക്കുന്നു. “ഗത്തിൽ ചിന്നിക്കാണായ് ഗന്ധമാദിനീ വർണ്ണം” ഇവിടെ ഗന്ധമാദിനി എന്നത് ഒരു വിശിഷ്ട സുഗന്ധമുള്ള പുഷ്പമായി ഉപയോഗിച്ചിരിക്കുന്നു. അതിന്റെ സൗന്ദര്യവും സുഗന്ധവുമെല്ലാം ചേർന്ന് അവളുടെ ഗണ്ഡത്തിൽ (കവിൾ തടം / കണ്ണിനടുത്ത്) തെളിയുന്നു എന്നു കവി ഉദ്ദേശിക്കുന്നു. അതായത് അതിന്റെ മൃദുത്വം, സൗന്ദര്യം, സൗമ്യത എന്നിവയെ ഭാര്യയിൽ കാണുന്നു.

അവരുടെ സ്നേഹബന്ധത്തിന്റെ സൗന്ദര്യവും സുഗന്ധവുമാണ്. “പോൻ താക്കോൽ” എന്നത് അവളുടെ സ്നേഹമാണ് മഴയായി വരുന്നത് – അതാണ് ഹൃദയത്തിൽ അടച്ച വാതിലുകൾ തുറക്കുവാനുള്ള ഏക താക്കോൽ.

തോട്ടക്കാരി Notes Question Answer Class 8 Adisthana Padavali Chapter 8

ആസ്വാദനമെഴുതാം

Question 1.
“അപ്പോൾ ഞാൻ ചൊല്ലി: തോട്ടക്കാരീ, നിൻ വാത്സല്യത്തിൻ
അദ്ഭുതവർഷമേഘം മൺകുടമൊക്കറ്റി
ഇനി നിത്യവും രണ്ടുനേരവും മുടങ്ങാതെ
ഇവിടം നനച്ചീടും, പേടിക്കാനെന്തിരിപ്പൂ-”
ഈ വരികൾ വിശകലനം ചെയ്ത് കാവ്യഭംഗി ചർച്ചചെയ്യുക.
Answer:
കാവ്യഭംഗി വിശകലനം:
ഈ വരികളിൽ കാണപ്പെടുന്നത് ഒരു ഭാഷാപ്രൗഢിയും സ്നേഹവാക്ചാതുര്യവുമാണ്. വാത്സല്യത്തിൻ അദ്ഭുതവർഷമേഘം എന്ന രൂപകത്തിൽ ഭാര്യയുടെ സ്നേഹം പ്രകൃതിയുമായി സാദൃശ്യം വച്ചു കാണിക്കുന്നു. “മൺകുടമൊക്കറ്റി” എന്നത് ഗ്രാമ്യജീവിതം നിറഞ്ഞ ഒരു ദൃശ്യമാണ് ഇത്. ഭാവനാ പരവും ആത്മീയവുമാകുന്നു. കവിയുടെ മനസ്സിൽ ചേർന്നു നിൽക്കുന്ന ജീവിതത്തെ അത്ര മനോഹരമായി കവിതയിലെ താളം കൊണ്ട് ചാരുതാപൂർണ്ണമാക്കി മാറ്റുന്നു.

Question 2.
‘തോട്ടക്കാരി’ എന്ന കവിതയുടെ പ്രമേയം, ആസ്വാദനാംശങ്ങൾ (സാദൃശ്യഭംഗി, താളാത്മകത, പ്രയോ ഗങ്ങൾ) എന്നിവ പരിഗണിച്ച് ഒരു ആസ്വാദനം എഴുതൂ. പരസ്പരം വായിച്ച് ആവശ്യമായ കൂട്ടി ച്ചേർക്കലുകളോടെ മെച്ചപ്പെടുത്തുമല്ലോ.
Answer:
കവിതയുടെ ആസ്വാദനം:
“തോട്ടക്കാരി” – ഒരു ജീവിതാനുഭവത്തിന്റെ പാഠം
പിറവി മുതൽ ആകെയുള്ള ആത്മബന്ധങ്ങളെ തിരിഞ്ഞു നോക്കിക്കൊണ്ടുള്ള പി. ഭാസ്കരന്റെ “തോട്ടക്കാരി” ഒരു അപൂർവമായ സ്നേഹഗീതമാണ്. കവിതയുടെ പശ്ചാത്തലത്തിൽ ഒരു സാധാരണപ്പെട്ട കുടുംബജീവിതം ആണെങ്കിലും അതിലെ സ്നേഹത്തിന്റെ ആഴവും വൈചിത്ര്യവും കവി വളരെ ലളിതമായ ഭാഷയിലൂടെ അവതരിപ്പിക്കുന്നു.

“വർഷമേഘം”, “മൺകുടം”, “പൊൻ താക്കോൽ തുടങ്ങിയ രൂപകങ്ങൾ കവിതയെ ഭാവപരിമ മണിയിക്കുന്നു.

“തോട്ടക്കാരി” എന്ന കവിയെ ഭാര്യയെ അഭിസംബോധന ചെയ്യുമ്പോൾ – കുടുംബത്തിന്റെ സ്നേഹവും സംരക്ഷണവും പൂന്തോട്ടത്തെ പോലെ പരിപാലിക്കുന്നവളെ – എന്ന് സൂചിപ്പിക്കുന്നു.

ആത്മബന്ധത്തിന്റെയും വീട്ടു വഴക്കിന്റെയും പ്രതീകവുമാണ് പൂന്തോട്ടം വാടിയിരിക്കുന്നു; നീരില്ലാതെ ഉണങ്ങി പോയിരിക്കുന്നു എന്നതൊക്കെ. കവി അവസാനം പറയുന്നു: “തോട്ടക്കാരീ, നിൻ വാത്സല്യത്തിൻ അദ്ഭുതവർഷമേഘം…” (സ്നേഹത്തിന്റെ മഴയിൽ) കുടുംബസൗഹൃദവും പുതുക്കപ്പെടുന്നു. അവളുടെ സ്നേഹവും കരുതലുമാണ് വീട് സജീവമായി നിലനിൽക്കാൻ കാരണം എന്ന് അടിവരയിടുന്നു.

കവിതയുടെ താളം ശാന്തവും ഒഴുകുന്നതുമാണ്. മനസ്സിന്റെ അടിത്തട്ടിൽ കയറിയ ചിന്തകൾക്ക് ചാരുത നൽകുന്നു. ലളിതപദവിന്യാസം കൊണ്ട് ആസ്വാദ്യമാണീ കവിത.

പ്രകൃതി ഉപമകൾ, ചിത്രാത്മകത, ആന്തരിക സ്പർശങ്ങൾ എന്നിവയെല്ലാം ചേർന്ന് ഈ കവിതയെ ഒരു മനോഹര കാവ്യാനുഭവമാക്കി മാറ്റുന്നു.

തുടർപ്രവർത്തനങ്ങൾ

Question 1.
വാടിപ്പോയ തുളസി – എന്ന ഉപമ എന്തിനെയാണ് സൂചിപ്പിക്കുന്നത്?
Answer:
വാടിപ്പോയ തുളസി – എന്ന ഉപമ, കുടുംബത്തിലെ ജീവത്വം നിറഞ്ഞിരുന്ന ആത്മബന്ധങ്ങളാണ്. ഇപ്പോളത് ക്ഷയിച്ചിരിക്കുന്നു എന്നതിന്റെ ദൃശ്യമായി പ്രവർത്തിക്കുന്നു. തുളസി ഒരു ശുദ്ധതയുടെ, വിശുദ്ധതയുടെ, സ്നേഹത്തിന്റെ പ്രതീകമാണ് ഓരോ ഇന്ത്യൻ വീട്ടിലും അതിന് ആത്മീയവും സാംസ്കാരികവുമായ മഹത്വം ഉണ്ട്. അതിനാൽ തന്നെ, തുളസി വാടിപ്പോയിരിക്കുന്നു എന്നത് കുടുംബത്തിലെ സ്നേഹബന്ധങ്ങൾ ഉണങ്ങിപ്പോയതിന്റെ സൂചനയായി കവി ഉപയോഗിക്കുന്നു. ഒറ്റപ്പെടലിന്റെയും തണുത്ത ദൈനംദിന ബന്ധങ്ങളുടെയും പ്രതീകവുമാണ് ഈ ഉപമ. ഒടുവിൽ, കുടുംബജീവിതം വീണ്ടും സജീവമാകാൻ ആഗ്രഹിച്ചുകൊണ്ടാണ് കവി ഈ ഉപമയിലൂടെയും വിങ്ങിയ മനസ്സിലൂടെയും തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നത്. ഒറ്റപ്പെടലിന്റെയും തണുത്ത ദൈനംദിന ബന്ധ ങ്ങളുടെയും പ്രതീകവുമാണ് ഈ ഉപമ.

Question 2.
കണ്ണിലെ മഴത്തുള്ളി വറ്റിപ്പോകവേ…. എന്ന വരിയിൽ കാണുന്ന ഭാവനയെ കുറിച്ച് നിങ്ങളുടെ സ്വന്തം വാക്യത്തിൽ എഴുതുക
Answer:
ഭാര്യയുടെ കണ്ണീരിലൂടെ പ്രകടമാവുന്ന വാത്സല്യവും ആഴമുള്ള സ്നേഹ ഭാവവും മനസ്സിലാവുമ്പോൾ, കവിയുടെ മനസ്സിൽ പതിയിരുന്ന ഉരുക്കുള്ള വാതിലുകൾ തുറക്കപ്പെടുന്നു. അത്ര മാത്രം ശക്തമാണ് ആ സ്ത്രീയുടെ സ്നേഹത്തിന്റെ പ്രഭാവം. കണ്ണീർ മാത്രമല്ല, അത് ഹൃദയത്തിലെ പിണക്കവും ദൂരവുമെല്ലാം ഇല്ലാതാകുന്ന ഒരു തീർത്ഥമായി കവിക്ക് തോന്നുന്നു.അത് ഒരു ക്ഷീണിച്ച് മനസ്സിലേക്കുള്ള പുത്തൻ വാസന്തിയെ കൊണ്ടുവരുന്ന മഴതുള്ളിയാണെന്നതുപോലെ പ്രത്യക്ഷപ്പെടുന്നു. ക്ഷമയുടെയും സ്നേഹത്തിന്റെയും ആ കണ്ണീർ തന്നെ മനസ്സിലെ അടഞ്ഞ വാതിലുകൾക്ക് ഒരു താക്കോലായി മാറുന്നു.

Question 3.
തോട്ടക്കാരി, നിൻ വാത്സല്യത്തിന്റെ അദ്ഭുതവർഷമേഘം… എന്ന വരി കവിതയിലെ പ്രധാന സന്ദേശത്തെ പ്രതിനിധീകരിക്കുന്നു. വിശദീകരിച്ചു.
Answer:
ഈ വരിയിൽ കവി സ്വന്തം ഭാര്യയുടെ സ്നേഹത്തെ പ്രകൃതിദത്തമായ അത്ഭുതമായി അനുഭവിക്കുന്നു. ‘വർഷമേഘം’ എന്നത് ജീവൻ പകരുന്ന മഴയെ സൂചിപ്പിക്കുന്നു. അതുപോലെ, അവളുടെ വാത്സല്യം ഈ വീട്ടിൽ പുതുമയും ജീവപര്യന്തമായ ബന്ധവും പുനഃസ്ഥാപിക്കുന്നു. ആ സ്നേഹമഴ വീണ്ടും ജീവിതത്തിലേക്ക് പുതുമയും പാവനതയും കൊണ്ടുവരുന്നു. കുടുംബജീവിതത്തിലെ സ്നേഹത്തിന്റെ അതുല്യമായ പ്രാധാന്യവും ഭാര്യ എന്ന സ്ത്രീയുടെ അസാധാരണ ആത്മസമർപ്പണവും പ്രതിനിധീകരിക്കു ന്നതുമാണ് ഈ വരികൾ. കുടുംബത്തിൽ സ്നേഹവും കരുതലും വീണ്ടെടുക്കുന്നത് സ്ത്രീയുടെ പ്രകൃതിദത്തമായ സ്നേഹശേഷിയിലൂടെയാണ് എന്നതാണ് ഈ വരിയുടെ ഉള്ളടക്കം.

തോട്ടക്കാരി Notes Question Answer Class 8 Adisthana Padavali Chapter 8

Question 4.
കവിയുടെ മനസ്സാകുന്ന വാതിൽ തുറന്ന താക്കോൽ ആരുടെ കയ്യിൽ ആണ് ഉള്ളത്? എങ്ങനെയുള്ള താക്കോൽ ആണ്?
Answer:
കവിയുടെ ഹൃദയത്തിൽ അടഞ്ഞുപോയ വാതിൽ തുറക്കാൻ കഴിവുള്ള താക്കോൽ ഭാര്യയുടെ കയ്യിലാണ്. അതൊരു സാധാരണ താക്കോലല്ല – അത് സ്നേഹവും സഹനവുമാണ്. അവളുടെ കണ്ണീരും വാത്സല്യവും കവിയുടെ മനസ്സിനെ ഉണർത്തുന്നു. അതാണ് ആ വാതിലുകൾ തുറക്കാൻ കഴിയുന്ന “താക്കോൽ” അതായത് സ്നേഹമഴയുടെ താക്കോൽ.

Question 5.
പൊന്നിൻ ചിങ്ങപ്പൂക്കാലം ഈ വീട്ടിൽ ഇനിയും വരണ്ടേ എന്ന് ഭാര്യയുടെ ചോദ്യത്തിന് അത് എങ്ങനെ വീണ്ടെടുക്കാം എന്നാണ് കവി ആശ്വസിപ്പിക്കുന്നത്?
Answer:
കവി വിശ്വസിക്കുന്നു – പഴയകാല പൊന്നിൻ ചിങ്ങം പോലെയുള്ള കാലം വീണ്ടും വീണ്ടെടുക്കാൻ കഴിയുമെന്ന് കവി ഉറപ്പു നൽകുന്നു, അത് സ്നേഹത്തിന്റെ മഴ വീണ്ടും പെയ്യുമ്പോഴാണ്. അതായത്, ഭാവിയിൽ അവളുടെ കരുതലും സ്നേഹവും ജീവിതത്തിൽ പുനഃപ്രവേശിക്കുന്നതോടെ ആ പച്ചപ്പും ഓണക്കാലവും കുടുംബത്തിൽ വീണ്ടും വരുമെന്ന് കവി വിശ്വസിക്കുന്നു. അതുപോലെ തന്നെ, ആത്മബന്ധം വീണ്ടും പുനഃസ്ഥാപിക്കാമെന്ന പ്രതീക്ഷയാണ് കവിയുടെ ആശ്വാസമാകുന്നത്. ഭാര്യയുടെ വാത്സല്യത്തിൻ അദ്ഭുതമഴ വീണ്ടും വീട് പുളകിതമാക്കും. ആ സ്നേഹത്തിന്റെ മഴ വീണ്ടുമൊരു “പൊന്നിൻ ചിങ്ങം” വീട്ടിൽ വിരിയിക്കും.

Question 6.
ഭാര്യയെ തോട്ടക്കാരി എന്ന് വിളിച്ചതിൽ ഔചിത്യം എന്ത്?
Answer:
ഭാര്യ വീട്ടിലെ പൂന്തോട്ടത്തെ പരിപാലിക്കുന്നവളാണ്. പൂന്തോട്ടം ജീവൻ കൊണ്ട് നിറയും പോലെ, കുടുംബവും അവളുടെ സ്നേഹവും കരുതലുമാണ് സജീവമാക്കുന്നത്. അതുകൊണ്ടാണ് കവി അവളെ “തോട്ടക്കാരി” എന്ന് സ്നേഹത്തോടെ വിളിക്കുന്നത്. ഭാവഗംഭീരതയുള്ള ഈ വിശേഷണം മൂലം സ്ത്രീയുടെ പ്രാധാന്യവും കുടുംബത്തിൽ അവൾ വഹിക്കുന്ന പങ്കും ഊന്നിപ്പറയുന്നു. അതിനാൽ, “തോട്ടക്കാരി” എന്ന പേര് ഇവിടെ പ്രതിനിധീകരിക്കുന്നത് അയാളുടെ ജീവിതത്തിന്റെ ആശ്വാസവുമാണ്, ആത്മബന്ധ ത്തിന്റെ വേറിട്ട പ്രതീകവുമാണ്. ഇതിലൂടെ സ്ത്രീയുടെ കുടുംബത്തിലെ നില, പ്രാധാന്യം, വികാരപരത, കരുതൽ എന്നീ എല്ലാ ഗുണങ്ങളും കവി അനായാസമായി പ്രകടിപ്പിക്കുന്നു. അത് വൈരാഗ്യത്തെയും ഒറ്റപ്പെടലെയും സമ്പൂർണ്ണമായി മാറ്റിവെക്കുന്ന സ്നേഹത്തിന്റെ വിളംബരമാണ്.

അമ്മമ്മ Notes Question Answer Class 8 Adisthana Padavali Chapter 7

Practicing with Std 8 Malayalam Adisthana Padavali Notes Unit 3 Chapter 7 അമ്മമ്മ Ammamma Notes Questions and Answers Pdf improves language skills.

അമ്മമ്മ Question Answer Notes Std 8 Malayalam Adisthana Padavali Chapter 7

Class 8 Malayalam Adisthana Padavali Unit 3 Chapter 7 Notes Question Answer Ammamma

Class 8 Malayalam Ammamma Notes Questions and Answers

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

കാലവും കാഴ്ചപ്പാടും

Question 1.
• “മോനേ, ആ മിനി ഉരലിങ്ങടുത്താട്ടെ.”
• “കൃപാകരാ, നിന്നെപ്പോലെ ഞാൻ ബോംബെയും കൽക്കത്തയും ഒന്നും
കണ്ടിട്ടില്ല എന്നാലും ഈ അമ്മാമ്മയ്ക്ക് കുറേശെ ഇംഗ്ലീഷെല്ലാം അറ്യാം.”
• “മദിരാശി കണ്ടിട്ട് എന്താകാര്യം കാണണെങ്കില് ദുബായി കാണണം”
• “ഇംഗ്ലീഷ് വെക്ക്, അബ്ബയുണ്ടെങ്കിൽ അതുവെക്ക്.”
മാറുന്ന കാലത്തിനൊത്ത് സഞ്ചരിക്കാൻ തയ്യാറാകുന്ന വാർധക്യത്തിന്റെ പുതുകാഴ്ച പാടാണ് അമ്മമ്മ അവതരിപ്പിക്കുന്നത് മുകളിൽ കൊടുത്ത വാക്യങ്ങളും പാഠഭാഗത്തെ മറ്റു സന്ദർഭങ്ങളും വ്യാഖ്യാനിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
പുതിയ കാലം സ്വീകരിക്കാൻ കഴിയുന്ന മാനസികമായ പരിപക്വതയും മൂല്യങ്ങൾ കൈവിടാതെ പുതിയ സംസ്കാരത്തെ സ്വാഗതം ചെയ്യാനുള്ള ധൈര്യവുമാണ് അമ്മമ്മ എന്ന കഥാപാത്രത്തിലൂടെ എഴുത്തു കാരൻ അവതരിപ്പിക്കുന്നത്. “മിനി ഉരലി” എന്ന സംസ്കൃതിയുടെ സ്മരണയും “ഇംഗ്ലീഷ് വെക്ക്”, “ദുബായ് കാണണം” എന്ന നിലപാടുകളും ഈ ബന്ധത്തെ നന്നായി തുറന്നു കാണിക്കുന്നു. പഴയ ജീവിതരീതികളും പുതുവിചാരങ്ങളെയും അവൾ തുല്യതയിൽ കാണുന്നു. ചായക്കടക്കൂട്ടിരിപ്പുകാരി യല്ലാതിരിക്കാൻ, സംഗീതം മുതൽ യാത്രാപ്രേമം വരെ, എല്ലാ സാധ്യതകളെയും തുറന്ന മനസ്സോടെ സ്വീകരിക്കുന്നു അമ്മമ്മ. ചതച്ച വെറ്റില പോലെ ആ ചിന്തകളും തണുപ്പിക്കാതെ സത്തയായ നീരു ചേർത്തിരിക്കുന്നു. കാലം മാറുമ്പോഴും, ജീവിതം ചാരുതയോടെ നിറക്കാം എന്നസന്ദേശമാണ് അമ്മമ്മയുടെ പുതിയ കാഴ്ചപ്പാട്.

അമ്മമ്മ Notes Question Answer Class 8 Adisthana Padavali Chapter 7

ചോദ്യോത്തരവേള

Question 1.
അമ്മമ്മ എന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകൾ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങൾ നിർമ്മിക്കുക. സംഘം തിരിഞ്ഞ് ചോദ്യോത്തരമത്സരം നടത്തുക.
Answer:

  1. അമ്മമ്മ എങ്ങനെ ജീവിതത്തെ നേരിടുന്നു എന്ന് കഥയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ ഏവ?
  2. പുതിയ സംസ്കാരങ്ങളോട് അമ്മമ്മ എങ്ങനെ പ്രതികരിക്കുന്നു?
  3. ജീവിതത്തിൽ മാതൃകയായിട്ടുള്ള ഘടകങ്ങൾ അമ്മമ്മയുടെ ഭാഗത്ത് എവിടെയാണ് കാണാൻ കഴിയുന്നത്?
  4. ‘മിനി ഉരലി’ എന്ന പ്രയോഗം അവരുടെ വ്യക്തിത്വത്തെ എങ്ങനെ അടയാളപ്പെടുത്തുന്നു?
  5. അമ്മമ്മയുടെ ഭാഷാ പരിശീലനം എന്നതിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്?

കണ്ടെത്താം പ്രയോഗിക്കാം

Question 1.
“അമ്മമ്മ ചെല്ലം മുന്നിൽ വച്ച് മുറുക്കാനുള്ള വട്ടം കൂട്ടുകയായിരുന്നു.’
വട്ടം കൂട്ടുക എന്ന നാടൻ പ്രയോഗത്തിലൂടെ അമ്മമ്മയുടെ വെറ്റിലമുറുക്കാനുള്ള തയ്യാറെടുപ്പിനെ സൗന്ദര്യാത്മകമായി അവതരിപ്പിച്ചത് കണ്ടല്ലോ. ഇതുപോലുള്ള കൂടുതൽ പ്രയോഗ ങ്ങൾ കണ്ടെത്തുക. അവയുടെ അർഥം വിശദീകരിക്കുകയും പുതിയ സന്ദർഭത്തിൽ പ്രയോഗിക്കുകയും ചെയ്യുക.
Answer:
നാടൻ പ്രയോഗങ്ങൾ:

  1. വട്ടം കൂട്ടുക ഒരേ പ്രവർത്തി ചെയ്യുന്നതിനുള്ള തയ്യാറെടുപ്പ്
    ഉദാഹരണം: അമ്മമ്മ കാപ്പിക്കടക്ക് വട്ടം കൂട്ടുകയാണ് അതായത് കാപ്പി കടയിലേയ്ക്ക് പോകുന്ന തിന് മുന്നേയുള്ള തയ്യാറെടുപ്പുകൾ.
    ഉദാഹരണം: സദ്യയ്ക്ക് വട്ടം കൂട്ടുക:- സദ്യ തയ്യാറാക്കുന്നതിന് മുന്നേ പച്ചക്കറി അരിയുക, അരപ്പ് തയ്യാറാക്കുക തുടങ്ങിയ മുന്നൊരുക്കങ്ങൾ.
  2. ചുണ്ടു പുളിപ്പിക്കുക – അതൃപ്തി കാണിക്കുക.
    ഉദാഹരണം: അച്ഛൻ ഭക്ഷണം കണ്ടപ്പോൾ തന്നെ ചുണ്ടു പുളിപ്പിച്ചു.
  3. മാനത്തെ വാരി തിന്നുക – അഭിമാനത്തോടെ പെരുമാറുക.
    ഉദാഹരണം: വിജയിച്ചപ്പോൾ അവൻ മാനത്തെ വാരി തിന്നുകയായിരുന്നു.
  4. തൂത്തു വാരുക ഒട്ടും ബാക്കിയില്ലാതെ ചെയ്യുക
    ഉദാഹരണം: അവൻ പോകുമ്പോൾ അവന്റെതായതെല്ലാം എല്ലാം തൂത്തുവാരി കൊണ്ടുപോയി.
  5. നട്ടം തിരിയുക തികച്ചും നിസ്സഹായമായ അവസ്ഥ
    ഉദാഹരണം: കടത്തിൽ മുങ്ങി തന്ന അവൻ ജീവിക്കാൻ വഴിയില്ലാതെ നട്ടം തിരിഞ്ഞു.

ഉപന്യാസം

Question 1.
‘വാർദ്ധ്യകം അവസ്ഥയാണ്, ശാപമല്ല ചേർത്തുനിർത്തുകയാണ് വേണ്ടത്. അവരെ ഒറ്റപ്പെടുത്തുകയല്ല, ‘വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത’ എന്ന വിഷയത്തിൽ ഒരു ഉപന്യാസം
തയ്യാറാക്കുക.
വ്യക്തിഗതമായി തയ്യാറാക്കിയത് ഗ്രൂപ്പിൽ വായിച്ച് താഴെക്കൊടുത്തിരിക്കുന്ന സൂചനകളുടെ സഹായത്തോടെ വിലയിരുത്തി മെച്ചപ്പെടുത്തുമല്ലോ.
സൂചനകൾ
• വാർധക്യത്തിലെ ഒറ്റപ്പെടൽ
• കുടുംബബന്ധങ്ങളിലെ വിള്ളൽ
• പുതുതലമുറയുടെ കാഴ്ചപ്പാട്
• ചേർത്തുപിടിക്കലിന്റെ ആവശ്യകത
• സമൂഹത്തിന്റെ മനോഭാവം



Answer:
വാർധക്യം ഒരു ജീവിതഘട്ടമാണ്, അത് ഒരു ശാപം അല്ല. എന്നാൽ നാം കണ്ടുകൊണ്ടിരിക്കുന്ന സാഹ ചര്യം അതിന് ശാപത്തിന്റെ സൂചന നൽകുന്നു. ജീവിതം മുഴുവൻ കുടുംബത്തിനും സമൂഹത്തിനും അർപ്പിച്ച് ജീവിച്ചിട്ടും വയോധികർ പലപ്പോഴും ഒറ്റപ്പെടലിലായിത്തീരുന്നു. അതിന്റെ പ്രധാന കാരണം സമൂഹത്തിന്റെ സമീപനവും, കുടുംബ ബന്ധങ്ങളിലെ വിള്ളലുമാണ്.

പുതുതലമുറ ഉപഭോക്താക്കളുടെ വേഗതയേറിയ ലോകത്താണ് ജീവിക്കുന്നത്. അവരുടെ മനസ്സിൽ ‘പ്രായം’ ഒട്ടുമിക്കപ്പോഴും ‘ഉപയോഗശൂന്യത’യുമായി കെട്ടിപ്പിടിച്ചിരിക്കുന്നു. പ്രായാധിക്യത്തിന്റെ അവസ്ഥയിൽ അവരെ സംരക്ഷിക്കുന്നത് വൃതാസമയം കളയലിന്റെ ഭാഗമാകും എന്ന് പുതിയ ജനറേഷൻ ചിന്തിക്കുന്നു. എന്നാൽ അവർക്ക് വേണ്ടത് സംരക്ഷണമോ സഹായമോ അല്ല; അവർക്ക് ആവശ്യമായത് ശ്രദ്ധയും ആനന്ദവും ആണ്.

വയോജനങ്ങളെ കുടുംബത്തിലേക്ക് ചേർത്തു പിടിക്കുക വഴി നാം ഒരു തുടർച്ചയായ സംസ്കാര പരമ്പരയെ നിലനിർത്തുന്നു. അവരുടെ അനുഭവസമ്പത്ത്, അറിവ്, സ്നേഹം എന്നിവ പുതുതലമുറയ്ക്ക് പ്രകാശപാതയാകുന്നു. അതിനാൽ തന്നെ, സമൂഹം മുഴുവൻ ചേർന്ന് അവർക്ക് ആത്മാർത്ഥതയും സ്നേഹവും നൽകേണ്ടത് ഓരോതരത്തിലും പ്രധാനപ്പെട്ടതും അനിവാര്യവുമാണ്.

അമ്മമ്മ Notes Question Answer Class 8 Adisthana Padavali Chapter 7

മൊഴിമാറ്റം

Question 1.
മാർട്ടിൻ ലൂഥർ കിംഗിന്റെ പ്രചോദിപ്പിക്കുന്ന വാക്കുകൾ ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് വായിച്ചല്ലോ. അതുപോലെ, താഴെക്കൊടുത്തിരിക്കുന്ന വാക്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക.
“Strength does not come from winning. When you go through hardships and decide not to surrender, that is strength” Mahatma Gandhi
Answer:
“വിജയത്തിൽ നിന്ന് ശക്തി ഉണ്ടാകുന്നില്ല. ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും കീഴടങ്ങാതെ നിലകൊള്ളാനുള്ള തീരുമാനത്തിൽ നിന്നാണ് യഥാർത്ഥ ശക്തി ഉണ്ടാകുന്നത്.” മഹാത്മാ ഗാന്ധി.

മലയാളിയുടെ ഹെലൻ കെല്ലർ

ചർച്ചാക്കുറിപ്പ്

Question 1.
സിഷ്നയുടെ ജീവിതാനുഭവം വായിച്ചല്ലോ? മലയാളിയുടെ ഹെലൻ കെല്ലർ എന്ന് അവളെ വിശേഷി പ്പിച്ചത് എന്തുകൊണ്ടാവാം? ഈ പാഠഭാഗം നമുക്ക് നൽകുന്ന തിരിച്ചറിവ് എന്താണെന്ന് ചർച്ചചെയ്ത് കുറിപ്പ് തയ്യാറാക്കുക.
പാഠഭാഗം: സിഷന് ആനന്ദ്-മലയാളിയുടെ ഹെലൻ കെല്ലർ
Answer:
സിഷ്ന ആനന്ദ് എന്ന യുവതിയുടെ ജീവിതം ആഴത്തിൽ അന്വേഷിച്ചാൽ, അതൊരു അസാധാരണ മനോബലത്തിന്റെ ചരിത്രമാണ് എന്ന് നമുക്ക് മനസ്സിലാവും. കാഴ്ചയില്ല, കേൾവിശക്തിയില്ല, സംസാരശേഷിയില്ല – മനുഷ്യജീവിതത്തിലെ ഏറ്റവും പ്രാഥമികമായ നെയ്തികശക്തികൾ ഇല്ലാതായപ്പോഴും അവളത് ഒരു നശിച്ചുപോയ ജീവിതമായി കാണാതെ, അതിന്റെ അതിരുകൾ ഭേദി ച്ചാണ് മുന്നോട്ടുപോയത്.

അവളുടെ ജീവിതത്തെ നിർവചിക്കുന്നത് വെറും ആരോഗ്യപ്രശ്നങ്ങൾ അല്ല. അവളുടെ വിജയത്തിന്റെയും പ്രതിരോധശേഷിയുടെയും അടിസ്ഥാനത്തിൽ സിഷയെ “മലയാളിയുടെ ഹെലൻ കെല്ലർ” എന്നുപറയുന്നത് അതിനാലാണ്. ലോകം മുഴുവൻ കത്തിച്ചെറിച്ച് മൗനം, സിഷന് തോൽപിച്ചത് – തൊട്ടറിയുന്ന ഭാഷയിലൂടെയും ബ്രെയിൽ ലിപിയിലൂടെയും, നൃത്തത്തിലൂടെയും കലയിലൂടെയും, മറ്റുള്ളവരുമായി ആശയവിനിമയം നടത്താനുള്ള അത്യുത്തമ പരിശ്രമത്തിലൂടെയുമാണ്.

ജീവിതം പ്രതിസന്ധികളിൽ മാത്രമല്ല, പ്രതിസന്ധികളെ നേരിടുന്ന രീതിയിലും ആണ് നിർവചിക്ക പ്പെടുന്നത്. ശാരീരികമായ അതിരുകൾക്ക് അതീതമായി മനസ്സിന്റെ ശക്തിയുണ്ടെങ്കിൽ, കഴിവുകൾ വളർത്താൻ കഴിയും. കുടുംബം, പ്രത്യേകിച്ച് മാതാപിതാക്കളുടെ പിന്തുണ, അങ്ങേയറ്റം നിർണായകമാണ് എന്നതിന്റെ – ഉത്തമ ഉദാഹരണമാണ് സിഷ്. മാറ്റം കൊണ്ടുവരാൻ ഒരുക്കമുള്ള പുതിയ തലമുറയ്ക്കുള്ള പ്രചോദനമായി മാറുയാണ് സിഷ്ന. ഓരോ വ്യക്തിയുടെയും വിജയവും ബുദ്ധിമുട്ടുകൾ മറികടക്കാനുള്ള പരിശ്രമമാണ് ആ ജീവിതത്തിന്റെ യഥാർത്ഥ വിജയം എന്ന തിരിച്ചറിവാണ് ഈ പാഠഭാഗം നമ്മിൽ വളർത്തുന്നത്.

തുടർപ്രവർത്തനങ്ങൾ

Question 1.
കൃപാകരൻ പുതിയ വീട് പണിതിരിക്കുന്നത് എവിടെ?
Answer:
കൃപാകരൻ തന്റെ അധ്വാനഫലമായി പണികഴിപ്പിച്ച പുതിയ വീട് നഗരത്തിലാണ് പണിതിരുന്നത്. പട്ടണ ത്തിലെ ആധുനിക സൗകര്യങ്ങൾ നിറഞ്ഞ വീട് കാണിക്കാൻ അമ്മമ്മയെ വിളിച്ചുകൊണ്ടുവരുന്നതോടെ യാണ് കഥയുടെ ആരംഭം. പഴയ തറവാട് വിടുകയും പുതിയകാലത്തെ ജീവിതരീതികൾ സ്വീകരിക്കുകയും ചെയ്ത കൃപാകരൻ, അമ്മമ്മയെ തന്റെ ഈ മാറ്റത്തിന്റെ ഭാഗമാക്കാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ നഗരത്തിലിരിക്കുന്ന പുതിയ വീട് അമ്മമ്മയെ കാണിക്കാനാണ് അയാൾ അമ്മമ്മയെ ക്ഷണിച്ചത്.

Question 2.
അമ്മമ്മ ആദ്യമായി കാറിൽ കയറി യാത്ര ചെയ്തതു എവിടെത്തേക്കാണ്?
Answer:
അമ്മമ്മ ആദ്യമായി കാറിൽ കയറി യാത്ര ചെയ്തതു കൃപാകരന്റെ നഗരവസതിയിലേക്കാണ്. കൃപാകരൻ തന്റെ പുതിയ വീടിന്റെ ആധുനിക സൗകര്യങ്ങളും ജീവിതമാറ്റങ്ങളും അമ്മമ്മയ്ക്ക് കാണിക്കാനാണ് അവരെ കൂട്ടിക്കൊണ്ടുവരുന്നത്. അതിലൂടെ അവന്റെ വിജയം പങ്കുവെക്കാനും അമ്മമ്മയെ അതിന്റെ ഭാഗമാക്കാനും കൃപാകരൻ ആഗ്രഹിക്കുന്നു. ഈ യാത്ര അമ്മമ്മയ്ക്ക് കൗതുകത്തെയും അത്ഭുതത്തെയും നിറച്ച അനുഭവമായിരിക്കും നൽകുന്നത്. അതേസമയം പുതുമയോടുള്ള അവളുടെ മനസ്സുതുറയും പ്രതിഫലിപ്പിക്കുന്നു.

Question 3.
കൃപാകരന്റെ വീട്ടിൽ വിരുന്നായി വന്നപ്പോൾ അമ്മമ്മ എന്താണ് ധരിച്ചത്?
Answer:
കഥയിൽ അമ്മമ്മ ധരിച്ച വസ്ത്രത്തെക്കുറിച്ച് വ്യക്തമല്ലെങ്കിലും അവളുടെ വ്യക്തിത്വം മനസ്സിലാക്കുമ്പോൾ സാദ്ധ്യതയുള്ളത് അവൾ പരമ്പരാഗതമായ വേഷമാണ് ധരിച്ചത് എന്നതാണ്. സാധാരണ നിലയിൽ അമ്മമ്മ തനിക്കിഷ്ടമുള്ളതും സുഖകരവുമായ ലളിതവേഷത്തിൽ സജ്ജമായിരിക്കും. അതിലൂടെയാണ് അവരുടെ ധാരണകളും ജീവിതമൂല്യങ്ങളും പുതുതലമുറയ്ക്ക് നേരെ പ്രസരിപ്പിക്കുന്നത്.

Question 4.
നിനക്ക് ഒരു മാറ്റോം ഇല്ല… പഴയ കൃപാകരൻ തന്നെ എന്ന അമ്മമ്മയുടെ വാക്കുകളിൽ എന്താണ് സൂചന?
Answer:
അമ്മമ്മയുടെ ഈ വാക്കുകളിൽ അവരുടെ ഹൃദയത്തിൽ കൃപാകരന്റെ നേരെ നിലനിൽക്കുന്ന വിശ്വാസവും, സ്നേഹവും നിറഞ്ഞിരിക്കുന്നു. ജീവിതത്തിൽ മാറ്റങ്ങൾ വന്നാലും, ആഡംബരങ്ങൾ ഇടപെട്ടാലും, ആന്തരികമായ സൗമ്യതയും ചേതനയും അവനിൽ നിലനിൽക്കുന്നുണ്ടെന്ന് അമ്മമ്മ തിരിച്ചറിഞ്ഞത് ഈ വാക്കുകളിലൂടെയാണ് വ്യക്തമാകുന്നത്. അവരുടെ കണ്ണുകളിൽ കൃപാകരൻ ഇപ്പോഴും പഴയ പോലെ, മനുഷ്യത്വം നിറഞ്ഞ ഒരു ബന്ധങ്ങൾക്കൊപ്പം ജീവിക്കുന്നയാളായി തോന്നുന്നു. ഇതിലൂടെ അമ്മമ്മയുടെ മനസ്സിലെ കൃതജ്ഞതയും അതുപോലെ ആത്മീയ ബലവും വ്യക്തമാണ്.

അമ്മമ്മ Notes Question Answer Class 8 Adisthana Padavali Chapter 7

Question 5.
‘അമ്മമ്മക്ക് റെഡ് കാർപ്പറ്റ് സ്വീകരണം നൽകാൻ തീരുമാനിച്ചു’- എന്ന പ്രസ്താവന വഴി ലേഖകന്റെ മനോഭാവം വിശദീകരിക്കുക.
Answer:
ഈ പ്രസ്താവന ലേഖകന്റെ ഹൃദയത്തിലെ ആഴത്തിലുള്ള സ്നേഹവും ആദരവുമാണ് പ്രതിഫലിപ്പി ക്കുന്നത്. അമ്മമ്മടെ അവകാശബോധത്തെയും അവളോടുള്ള ആത്മബന്ധത്തെയും വ്യക്തമാക്കുന്ന താണ് ഈ പ്രയോഗം. ലേഖകൻ അമ്മമ്മയുടെ വേഷവും സംസാരവും മാനസിക നിലയും എല്ലാം പുതുമയോടും പഴമയുടെ ആവേശത്തോടും ചേർന്നതാണെന്ന് കാണിക്കുന്നു. അതിനാൽ തന്നെയാണ് അവരെ സ്വീകരിക്കാൻ ഇങ്ങനെ ഒരു പ്രയോഗത്തിലൂടെ പ്രത്യേകമായ ആ ഗൗരവം കാഴ്ചവെച്ചതും.

Question 6.
ഈ ലേഖനത്തിൽ നിന്നും അമ്മമ്മയുടെ സ്വഭാവത്തെക്കുറിച്ച് ഏതൊക്കെ സവിശേഷതകൾ കണ്ടെത്താം?
Answer:
അമ്മമ്മയുടെ സ്വഭാവത്തിൽ പ്രധാനമായും കാണപ്പെടുന്നത് മനസ്സിന്റെ യുവത്വമാണ്. പുതുമയെ ഏറ്റെടുക്കാനുള്ള മനോഭാവം, ജീവിതത്തെ സന്തോഷത്തോടെ ഏറ്റുവാങ്ങാനുള്ള ധൈര്യം എന്നിവയാണ് അവരുടെ സവിശേഷതകൾ. “മിനി ഉരലിയെ ഓർക്കുമ്പോഴുള്ള ആത്മബന്ധവും ‘ഇംഗ്ലീഷ് വെക്ക്’ എന്ന ആശയം തുറന്ന മനസ്സോടെ സ്വീകരിക്കുന്നതുമൊക്കെ അവരുടെ മനസ്സിന്റെ ഭംഗിയേയും വിസ്മയാനുഭവ ങ്ങളോടുള്ള തയ്യാറെടുപ്പുകളെയും കാണിക്കുന്നു. ഭക്ഷണരീതികൾ മുതൽ യാത്രാ മോഹം വരെയുള്ള കാര്യങ്ങളിൽ പോലും അമ്മമ്മ പുതിയതിനെ സ്വീകരിക്കാൻ മടിക്കാത്തവളാണ്. അതിനാൽ തന്നെ അമ്മമ്മ പുതിയ തലമുറയ്ക്കുള്ള ഒരു മാതൃകയായി ഈ കഥയിൽ നിലകൊള്ളുന്നു.

സാധാരണ നിലയ്ക്ക് തങ്ങൾ പാലിച്ചു പോന്ന ചിട്ടവട്ടങ്ങളിൽ നിന്ന് ഒരുതരത്തിലും വ്യതിചലിക്കാത്ത ആളുകളാണ് വൃദ്ധർ. അത് കൂടാതെ പുതിയ തലമുറയെയും പുതിയ രീതികളെയും ആക്ഷേപിക്കുന്നവരും ആണ്. എന്നാൽ ഈ കഥയിലെ അമ്മമ്മ തികച്ചും പുതിയ ആശയങ്ങളെ സ്വീകരിക്കുന്നവളാണ്. തറവാട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന അമ്മമ്മ മറ്റാർക്കും ഭാരമാവാൻ ആഗ്രഹിക്കാത്തവളും സ്വന്തം നിലയ്ക്ക് ജീവിക്കാൻ ധൈര്യവും പ്രാപ്തിയും കാണിക്കുന്നവരുമാണ്

Question 7.
അമ്മമ്മയെ തിരിച്ച് തറവാട്ടിൽ ആക്കി വരുമ്പോൾ പ്രഭാകരന്റെ ചിന്തകൾ എന്തെല്ലാമായിരിക്കും, സങ്കൽപ്പിച്ച് എഴുതുക.
Answer:
അമ്മമ്മയെ തിരിച്ച് തറവാട്ടിലേക്ക് വിട്ട് വരുമ്പോൾ കൃപാകരന്റെ മനസ്സിൽ അനവധി ചിന്തകളുണ്ടാ യിരിക്കാം. തന്റെ ബാല്യകാല ഓർമ്മകൾ, അമ്മമ്മയോടുള്ള ആത്മബന്ധം, അവരെ കുറിച്ച് അറിയാതെ പോവുകയായിരുന്ന വാസ്തവങ്ങൾ എന്നിവയൊക്കെ അവനെ ആഭ്യന്തരമായി തളർത്തിയേക്കാം. ആധുനിക ജീവിതരീതികളിലും നഗരത്തിലെ ആഡംബരങ്ങളിലും ജീവിച്ചിട്ടും, ആത്മാവിന്റെ ചൂട് അമ്മമ്മയുടെ പച്ചയായ സ്നേഹത്തിലായിരുന്നു എന്ന തിരിച്ചറിവ് അവനെ സ്പർശിക്കാം. അമ്മമ്മയുടെ ഒരോ സംഭാഷണവും, ശീലവുമെല്ലാം അവനിൽ പുതിയ ഒരവബോധം ഉണർത്തുകയും തന്റെ ജീവിത മാറ്റങ്ങളെകുറിച്ച് വീണ്ടുമൊരു ചിന്താസന്ധിയിൽ എത്തിക്കുകയും ചെയ്യും. അമ്മമ്മ പുതിയ ജീവിതത്തോട് പൊരുത്തപ്പെടാൻ തയ്യാറാണെന്ന് ഈ ഒരു ദിവസം കൊണ്ട് കാണിച്ചുതരുകയായിരുന്നോ? എന്ന് കൃപാകരൻ ചിന്തിച്ചിരിക്കാം. തറവാട്ടിൽ സുഖമാണെന്നു ധരിച്ചിരുന്നിടത്ത് ഇനിയും മോഹങ്ങൾ അവ ശേഷിക്കുന്നു എന്ന് തിരിച്ചറിഞ്ഞിരിക്കാം. ഇത്രയൊക്കെ കാര്യങ്ങൾ അറിഞ്ഞിട്ടും താൻ അമ്മയെ തിരിച്ചു തറവാട്ടിലാക്കി തന്റെ ജീവിത തിരക്കുകളിലേക്ക് കടക്കുകയാണല്ലോ എന്ന കുറ്റബോധവും ഉണർന്നിരിക്കാം.

Question 8.
കൃപകരന്റെ സ്നേഹവിരുന്ന് അമ്മമ്മ ആസ്വദിച്ചുവോ?
Answer:
അമ്മമ്മ കൃപാകരന്റെ സ്നേഹവിരുന്ന് ഹൃദയപൂർവ്വം ആസ്വദിച്ചു. പുതിയ വീട്ടിന്റെ സൗന്ദര്യവും സജ്ജീകരണവും അവർ അഭിനന്ദിച്ചു. സിറ്റൗട്ടിൽ ഇരുന്ന് നഗരത്തെ നോക്കി സ്നേഹത്തോടെ അഭിപ്രായങ്ങൾ പങ്കുവച്ചു. ഭക്ഷണസമയത്ത്, നൂഡിൽസും ചിക്കൻ ചില്ലിയും ആസ്വദിച്ചു സോയാസോസ് പോലും ചേർത്തു കഴിച്ചത് അവരുടെ ആധുനികതയേയും തുറന്ന മനസ്സിനേയും തെളിയിക്കുന്നു. പിന്നീട് അബ്ബയുടെ ഗാനങ്ങൾ ആസ്വദിച്ചു,. ഇത് എല്ലാം ചേർന്നാൽ, കൃപാകരൻ ഒരുക്കിയ സ്നേഹവിരുന്ന് അമ്മമ്മയ്ക്ക് ഒരു പ്രത്യേക അനുഭവമായി തോന്നിയിരുന്നതായും അവർ അതുപൂർണ്ണമായി ആസ്വദിച്ചതായും ഉറപ്പിച്ചു പറയാം.

Question 9.
കൃപകരന്റെ വീട്ടിലേയ്ക്ക് അമ്മമ്മ പോയ ആ ദിവസം കൃപാകരൻ എഴുതാനിടയുള്ള ഡയറി കുറിപ്പ് തയ്യാറാക്കുക.
Answer:
അമ്മമ്മ Notes Question Answer Class 8 Adisthana Padavali Chapter 7 1 കൃപാകരന്റെ ഡയറി
Date:
ഇന്ന് എന്റെ ജീവിതത്തിലെ ഏറെ പ്രാധാന്യമുള്ള ഒരു ദിവസം കഴിഞ്ഞു. അമ്മമ്മയെ എന്റെ പുതുവീട്ടി ലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിരിക്കുന്നു എന്നതിൽ എനിക്ക് അതിയായ സന്തോഷം.

പട്ടണത്തിലെ എന്റെ വീട് കാണുമ്പോൾ അമ്മമ്മയുടെ മുഖത്ത് അത്ഭുതം നിറഞ്ഞ ചിരി എനിക്ക് മറക്കാനാവില്ല. അമ്മമ്മ പറയുന്നത് പോലെ, കുറച്ച് ക്രിസാന്തിമം കൂടി പൂന്തോട്ടത്തിൽ വേണം അതുമാത്രം മതിയോ? നോക്കട്ടെ… ഒന്നൂടെ ഒരുക്കാം.

വാസന്തിയും കുട്ടികളും ഞങ്ങൾ എല്ലാവരും ചേർന്ന് അമ്മമ്മക്ക് ഒരുക്കിയ അത്താഴവിരുന്ന് – അമ്മമ്മ നന്നായി ആസ്വദിച്ചു. തിരികെ തറവാട്ടിലേക്ക് കൊണ്ടുചെന്നു വിട്ട് വരുമ്പോൾ ഞാൻ ചിന്തിക്കുക ആയിരുന്നു. അമ്മയിൽ ഇനിയും ഒരുപാട് ആഗ്രഹം ബാക്കിയുണ്ട്. പറ്റുന്നതൊക്കെ സാധിച്ചു കൊടുക്കണം. അവധി യുള്ളപ്പോൾ കുറച്ചു ദിവസം അമ്മമ്മയെ പുതിയ വീട്ടിൽ കൊണ്ടുവന്നു താമസിപ്പിക്കണം. യാത്രകൾ ഇഷ്ടപെടുന്ന അവരെ പറ്റാവുന്ന സ്ഥലങ്ങൾ കൊണ്ടുകാണിക്കണം. അവസരം വരട്ടെ…

അമ്മമ്മ Notes Question Answer Class 8 Adisthana Padavali Chapter 7

Class 8 Malayalam Adisthana Padavali Notes Unit 3 ഹൃദയംതൊടുന്ന നക്ഷത്രങ്ങൾ

മനുഷ്യജീവിതം അതിന്റെ വിവിധ ഭാവങ്ങളിൽ എങ്ങിനെയൊക്കെ അവതരിക്കുന്നു എന്ന് മൂന്നു വ്യത്യസ്ത സാഹിത്യരചനകൾ എം. മുകുന്ദന്റെ “ഓട്ടോറിക്ഷക്കാരന്റെ ഭാര്യ” എന്ന കഥ, ഡോ. എം.എസ്. വല്യത്താനുമായുള്ള അഭിമുഖത്തിന്റെ വി.ഡി. ശെൽവരാജിന്റെ “ഭഗീരഥപ്രയത്നം” എന്ന ലേഖനം, പി. ഭാസ്കരന്റെ “തോട്ടക്കാരി” എന്ന കവിത നമ്മെ ചിന്തിപ്പിക്കുന്നതായി പ്രകടമാണ്.

ഈ രചനകളിൽ പൊതുവായി കാണപ്പെടുന്നത് മനുഷ്യബന്ധങ്ങളിലൂടെയും പരിശ്രമത്തിലൂടെയും നയിക്കുന്ന ആത്മീയ വിജയം, മനസ്സിന്റെ ഉയർച്ച, ശുഭാപ്തി വിശ്വാസം എന്നിവയാണ്.ശക്തമായ ആത്മവിശ്വാസം, ധൈര്യവും നിരന്തര പരിശ്രമവും കൂടിയുള്ള മനുഷ്യർ വിജയത്തിന്റെ ഉദാഹരണങ്ങളാകുന്നു.

ഈ മൂന്നു രചനകളും നമ്മെ പഠിപ്പിക്കുന്നത്.

  • കാലം മാറുമ്പോഴും മനുഷ്യബന്ധങ്ങളുടെ താളം നിലനിൽക്കണം.
  • വിജയം പ്രാപിക്കാനായി പരീക്ഷണങ്ങൾക്കൊടുവിലായി സഫലതയെ കാത്തിരിക്കണം.
  • ചെറിയ സംഭവങ്ങളിലും സ്നേഹത്തിന്റെ തിളക്കം കണ്ടെത്താൻ കഴിയണം.

ഇവയുടെ അടിത്തട്ടിൽ കാണുന്നത് ശുഭാപ്തി വിശ്വാസം എന്ന ആന്തരിക മൂല്യമാണ് – ബന്ധങ്ങൾ പൊള്ളയല്ല, പരിശ്രമം നഷ്ടമാവില്ല, സ്നേഹം ഒഴുകിക്കൊണ്ടേയിരിക്കും എന്നീ ആശയങ്ങളാണ് പാഠഭാ ഗത്തെ പ്രമേയങ്ങൾ.
അമ്മമ്മ Notes Question Answer Class 8 Adisthana Padavali Chapter 7 2
ഇന്ത്യൻ വനിതാ നാവിക ഉദ്യോഗസ്ഥരായ ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ., ലെഫ്റ്റ്നന്റ് കമാന്റർ രൂപ. എ. എന്നിവർ INSV തരിണി എന്ന പായ്കപ്പലിൽ 238 ദവിസംകൊണ്ട് ലോകം ചുറ്റിവന്നു.

‘അപകടകരമായ സാഹചര്യങ്ങളെ അതിജീവിച്ച് ശുഭാപ്തിവിശ്വാസമുള്ള വനിതകൾ’

അമ്മമ്മ Summary in Malayalam Class 8

Students can use Class 8 Malayalam Adisthana Padavali Notes Pdf and അമ്മമ്മ Ammamma Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Ammamma Summary

Ammamma Summary in Malayalam

അമ്മമ്മ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം
അമ്മമ്മ Summary in Malayalam Class 8 1
എം. മുകുന്ദൻ: മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനി യാണ് എം. മുകുന്ദൻ (ജനനം: സെപ്റ്റംബർ 10 – 1942). ഫ്രഞ്ച് നയതന്ത്ര ഉദ്യോ ഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിന്റെ ഒരു വലിയ മുതൽക്കൂട്ടാണ് എം. മുകുന്ദൻ.

കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന, പോണ്ടിച്ചേരിയുടെ ഭാഗമായുള്ള മയ്യഴിയിൽ 1942 സെപ്റ്റംബർ 10ന് ജനിച്ചു. തന്റെ ആദ്യ സാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി. അദ്ദേഹം മയ്യഴിയുടെ കഥാകാരൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമീണഗ്രന്ഥാലയമായ പെരുങ്കുളം ബാപ്പുജി സ്മാരക വായനശാലയുടെ രക്ഷാധികാരിയാണ്.

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (1974), ദൈവത്തിന്റെ വികൃതികൾ (1989), ആവിലായിലെ സൂര്യോദയം, ഡൽഹി (1969), ഒരു ദളിത് യുവതിയുടെ കഥന കഥ എന്നിവ പ്രധാന കൃതികളാണ്.

എഴുത്തച്ഛൻ പുരസ്കാരം (2018), കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് ബഹുമതി – (1998), കേരള സാഹിത്യ അക്കാദമി പുരസ്കാരം 1985, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

അമ്മമ്മ Summary in Malayalam Class 8

പാഠസംഗ്രഹം
അമ്മമ്മ Summary in Malayalam Class 8 2
കഥാസാരം- “കാലത്തിനൊപ്പം നടന്നുനടന്ന് മാറ്റങ്ങളെ നെഞ്ചേറ്റുമ്പോൾ” എം. മുകുന്ദൻ എഴുതിയ കഥയുടെ അടിസ്ഥാനത്തിൽ കാലം മാറിയേക്കാം, ലോകം വളർന്നേക്കാം – എന്നാൽ ചില ബന്ധങ്ങളുടെ താളം കാലത്തിനു അനുസൃതമായി മാറില്ല. എം. മുകുന്ദൻ എഴുതിയ “ഓട്ടോറിക്ഷക്കാരന്റെ ഭാര്യ” എന്ന കഥ, കാലത്തിന്റെ മുന്നോട്ടുള്ള സഞ്ചാരത്തിൽ സംഭവിക്കുന്ന സാമൂഹിക പരിവർത്തനങ്ങളും, അതിനെ നേരിടുന്ന ഒരു തലമുറയുടെ അവബോധവും ആധിക്യത്തോടെ ചിത്രീകരിക്കുന്നു. ആധുനിക ജീവിതരീതിയിലേക്ക് കടന്നുപോകുന്ന ഒരു പുതുതലമുറയും, പഴയ തലമുറയുടെ മനസ്സിൽ അതിനോടുള്ള വിശേഷാനുഭവങ്ങളുമാണ് കഥയുടെ ഹൃദയതാളം.

കഥയിലെ കേന്ദ്രകഥാപാത്രം – കൊച്ചുകുടുംബത്തിന്റെ തലവനായ കൃപാകരൻ പട്ടണത്തിൽ തന്റെ അധ്വാനഫലമായി പണിത പുതിയ വീടിനെ കാണിക്കാനായി തറവാട്ടിലെ അമ്മമ്മയെ വിളിച്ചു കൊണ്ടുവരുന്നു. കുട്ടിക്കാലത്തെ ഓർമ്മകളുടെ പ്രതീകമായ അമ്മമ്മയുടെ ആലിംഗനം, ഭാവുകതയുടെ പ്രതീകമായിരിക്കുന്നു. ജീവിതം മുഴുവൻ അതിജീവനത്തിനായി ശ്രമിച്ച അമ്മമ്മ, കാലത്തിന്റെ മാറ്റം എങ്ങനെ ഒറ്റനോട്ടത്തിൽ ഉൾക്കൊള്ളുന്നു എന്നതാണ് ഈ കഥയുടെ അമൂല്യപാഠം.

പുതിയ വീടിന്റെ സൗന്ദര്യവും സുഖസൗകര്യങ്ങളും അവളെ തികഞ്ഞ ആനന്ദത്തിലേക്ക് നയിക്കുമ്പോഴും, ആ ജീവിതമാറ്റത്തിന് പുറകെ ഒരു ആത്മാവിന്റെ ശാന്തമായ നിരീക്ഷണവുമുണ്ട്. നൂഡിൽസും ചിക്കൻ ചില്ലിയും പോലെ നഗരജീവിതത്തിലെ ഭക്ഷ്യരീതികളെ വരെ സ്വീകാര്യമാക്കുന്ന അമ്മമ്മയുടെ മാനസികവ്യാപ്തിയും, “ദുബായി കാണണം” എന്ന ആഗ്രഹവുമായുള്ള പുരോഗതിപരമായ ചിന്തയും കഥയെ ഉണർത്തുന്നു.

അവസാനത്തിൽ കൃപാകരൻ തനിയെ കാറോടിച്ചു തിരികെ വരുമ്പോൾ, അമ്മമ്മയിലൂടെ നാടിന്റെ മാറിമറ യുന്ന മുഖങ്ങൾക്കും മനസ്സിനും ഇടയിലുള്ള സമവാക്യം അവന്റെ മനസ്സിൽ തെളിയുന്നു. വലിയൊരു മാറ്റത്തെ ജീവിതത്തിൽ വരവേറ്റ മാതൃകയാണ് അമ്മമ്മ.

മാതൃവ്യാപാരങ്ങൾ, സാംസ്കാരികമാറ്റങ്ങൾ, ഉപജീവനരീതികൾ എല്ലാം തന്നെ വ്യതസ്ഥമാകുന്ന ഈ ആധുനിക സമൂഹത്തിൽ, പ്രായം ചെന്നവർക്ക് പോലും അതിനെ മനസ്സിലാക്കി നെഞ്ചേറ്റാൻ കഴിയുമ്പോൾ, അതിന് ഏറ്റവും വലിയ കാരണമായത് ബന്ധങ്ങളിലെ ആഴവും സ്നേഹത്തിന്റെ ഊഷ്മളതയും തന്നെയാണ്. ഒരു തലമുറയെയും മറന്നുപോകരുതെന്ന് ഓർമിപ്പിക്കുന്നതും, പിതൃതുല്യമായ ഒരു കഥാപാത്രത്തിലൂടെ കാലപരിണാമത്തെ ഉൾക്കൊള്ളിക്കാനുള്ള പ്രതിബദ്ധത ഓർമ്മിപ്പിക്കുന്നതുമാണ് ഈ കഥ.
അമ്മമ്മ Summary in Malayalam Class 8 3

അമ്മമ്മ Summary in Malayalam Class 8

പുതിയ പദങ്ങൾ

ചോര നീരാക്കി = ഏറെ അധ്വാനിച്ച്, കഠിനപ്രയത്നത്തോടെ
സിറ്റൗട്ട് = പുറത്ത് ഇരിക്കാൻ സൗകര്യപ്രദമായ സ്ഥലം (പടിഞ്ഞാറേ കാണാവുന്ന തറ)
പടിക്കൽ = വീട്ടിന്റെ മുൻവശം
ഞരമ്പ് = പച്ചവെറ്റിലയുടെ തുണ്ടുകൾ
കണ്ണികൾ = ബന്ധങ്ങൾ,
സ്റ്റീരിയോ = സംഗീതം കേൾക്കാനുള്ള ഉപകരണം
പരതിയെടുത്തു = തിരഞ്ഞെടുത്തു
ചട്ടിപ്പ = അലങ്കാരത്തിനുള്ള ചെറിയ പൂവ്
കീർത്തനം = ഭക്തിപൂർണ്ണമായ പാട്ട്
നിസ്സാരമായി = വലിയ താത്പര്യമില്ലാതെ, ലഘുവായി
തേങ്ങൽ = ഉള്ളിലെ അലക്ഷ്യമായ വേദന

സ്നേഹപൂർവം, അമ്മ Summary in Malayalam Class 8

Students can use Class 8 Malayalam Adisthana Padavali Notes Pdf and സ്നേഹപൂർവം, അമ്മ Snehapoorvam Amma Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Snehapoorvam Amma Summary

Snehapoorvam Amma Summary in Malayalam

സ്നേഹപൂർവം, അമ്മ Summary in Malayalam

എഴുത്തുകാരിയെ പരിചയപ്പെടാം
സ്നേഹപൂർവം, അമ്മ Summary in Malayalam Class 8 1
സുഗതകുമാരി: മലയാളത്തിലെ പ്രശസ്ത കവയിത്രിയും കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായ സാമൂഹിക, പരിസ്ഥിതി പ്രവർത്തകയുമായിരുന്നു സുഗതകുമാരി. സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരുന്ന ബോധേശ്വരന്റെയും സംസ്കൃത പണ്ഡിതയായ വി.കെ കാർത്ത്യായനിയമ്മയുടെയും മകളാണ്. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സണായിരുന്നു. സൈലന്റ് വാലി അഥവാ നിശ്ശബ്ദ വനം എന്ന കവിത സുഗതകുമാരിയുടെ പ്രകൃതിയോടുള്ള ആത്മബന്ധത്തിന്റെ അടയാളമാണ്. ഒട്ടനവധി കവിതകളും കൃതികളും സുഗതകുമാരിയുടെ തൂലികയിൽ നിന്ന് മലയാളഭാഷയ്ക്ക് ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വൃക്ഷ മിത്ര അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, സാമൂഹിക സേവനത്തിനുള്ള ജെംസെർവ് അവാർഡ്, പത്മശ്രീ വരെ നിരവധി അംഗീകാരങ്ങളും സുഗതകുമാരി നേടിയിട്ടുണ്ട്.

സ്നേഹപൂർവം, അമ്മ Summary in Malayalam Class 8

പാഠസംഗ്രഹം

പ്രശസ്ത എഴുത്തുകാരിയായ സുഗതകുമാരി എഴുതിയ ഈ ലേഖനത്തിൽ, ലഹരിമരുന്നുകളും മദ്യവും പിടിച്ചെടുത്ത് നശിക്കപ്പെടുന്ന യുവജനതയെക്കുറിച്ചുള്ള അതീവ അനുഭാ വപൂർവമായ ഒരു ആഹ്വാനമാണ് ഉദ്ബോധിപ്പിക്കപ്പെടുന്നത്. മാനസിക ആകുലതയും അമ്മമാരുടെ ഭീതിയും ഉൾക്കൊള്ളുന്ന കടന്നുപോകുന്ന കാലത്തിന്റെ ഒരു ദാരുണപ്രതിച്ഛായയാണ് “മേഘം വന്ന് തൊട്ടപ്പോൾ’ എന്ന ലേഖനം നമ്മുക്ക് നൽകുന്നത്.
സ്നേഹപൂർവം, അമ്മ Summary in Malayalam Class 8 2
ഒരു അമ്മ തന്റെ മകന് എഴുതി അയക്കുന്ന കത്ത് എന്ന രൂപ ത്തിലൂടെ അത് പ്രകടമാകുന്നു. ആ മഹാനഗരത്തിൽ തനിച്ചാ യാണ് കുഞ്ഞുമോൻ താമസിക്കുന്നത്, ആ സാഹചര്യത്തിൽ അമ്മയുടെ മനസ്സിൽ അനുഭവപ്പെടുന്ന അനിശ്ചിതത്വവും ആശങ്ക യുമാണ് ലേഖനത്തിന്റെ ആദ്യഭാഗം അടയാളപ്പെടുത്തുന്നത്. ഈ ഭാവ തീവ്രത ഉടനെ തന്നെ ഒരു സംഭവത്തിലേക്ക് നയി ക്കുന്നു സുഹൃത്തിനൊപ്പം ഒരു മാനസികാരോഗ്യ കേന്ദ്രം സന്ദർശിക്കുമ്പോൾ അവിടെ കണ്ട ഒരു പതിനെട്ടുകാരന്റെ നിലവിളിയാണ് അമ്മയെ വിറപ്പിക്കുകയും ഒരു ആശങ്കയി ലേയ്ക്ക് എത്തിക്കുകയും ചെയ്യുന്നത്.

ആ കുഞ്ഞിന്റെ ശബ്ദം – “അമ്മേ! അമ്മ പോവല്ലേ!” എന്ന ആ അപേക്ഷ നോവോടെ അമ്മയുടെ ഹൃദയത്തെ സ്പർശിക്കുന്നു. ആ കുട്ടി, തന്റെ മകന്റെ പ്രായവും, മുഖ ഭാവമുള്ള അവൻ ലഹരിമരുന്നുകളുടെ പിടിയിൽ പെട്ട് ജീവിതത്തിൽ എല്ലാ വഴികളും നഷ്ടപ്പെട്ട് നിൽക്കുന്ന ആകാഴ്ച അമ്മയിൽ വല്ലാത്ത അനിശ്ചിതത്വവും ആശങ്കയും ഉണ്ടാക്കുന്നു. എഞ്ചിനീയറിംഗ് പഠിക്കുന്നതുവരെ എത്തിയ പ്രതിഭാശാലിയായ ഈ ബാലൻ, അവസാനമവന്റെ ജീവിതം ഒരു ഭ്രാന്താശുപത്രിയിലെ ഇരുമ്പഴികൾക്കിടയിലാണെന്നത്, സകല ആഗ്രഹങ്ങളെയും തകർക്കുന്ന ലഹരിയുടെ തീവ്രത നമ്മുക്ക് മുന്നിൽ തെളിയിക്കുന്നു.

ഈ സംഭവത്തിലൂടെ ഒരുകുടുംബം എങ്ങനെയൊക്കെ കുഴിയിലേക്ക് തള്ളപ്പെടുന്നുവെന്ന് സുഗതകുമാരി ഭാവനയിൽ മാത്രം അല്ല, യാഥാർത്ഥ്യങ്ങളുടെ നെറുകയിൽ നിന്ന് പറഞ്ഞുതരുകയാണ്. പുകയിലയുടെ ഉപയോഗം, മദ്യപാനം, പിന്നീട് കഞ്ചാവും മറ്റ് മയക്കുമരുന്നുകളും – ഇങ്ങനെയുള്ള ഓരോ കയറുകളും, ഒടുവിൽ കഴുത്തിൽ കുടുങ്ങിയെ തീരൂ എന്ന മുന്നറിയിപ്പാണ് ഈ ലേഖനത്തിൽ ഉയരുന്നത്.

പൊതുസമൂഹത്തിലെ സമീപനം, സാമൂഹികവിരുദ്ധ സംഘങ്ങളുടെ സാമ്പത്തിക താത്പര്യങ്ങൾ, പരസ്യങ്ങളിലൂടെ ഉണ്ടാകുന്ന ബോധഭ്രമം എന്നിവയും ലഹരിമരുന്നുകളുടെ വ്യാപനത്തിന് പിന്നിലുള്ള ശക്തികളായാണ് ഈ ലേഖനത്തിൽ വ്യക്തമാക്കുന്നത്. കുട്ടികൾ ഒന്നുമറിയാതെ തുടങ്ങിയ ഒരു “നേരമ്പോക്ക്”, ഒടുവിൽ അവരെ അവശരാക്കുന്ന ജീവൻ തന്നെ ദുരന്തത്തിലേക്ക് നയിക്കുന്നു.

സുഗതകുമാരി കുട്ടികളോട് ഒരു അമ്മയായും, അധ്യാപകയായും, സാമൂഹിക പ്രവർത്തകയായും അപേക്ഷിക്കുന്നു: നിവർന്ന നട്ടെല്ലോടെ, ഉജ്ജ്വലമായ ബുദ്ധിയോടെ, ആത്മാഭിമാനത്തോടെ വളരാൻ. താങ്കളുടെ സ്വന്തം നന്മയ്ക്ക് വേണ്ടി മാത്രമല്ല, ഒരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവിക്ക് വേണ്ടി ആ പാതയെകുറിച്ചുള്ള ബോധതലമില്ലായ്മ ഒഴിവാക്കണമെന്ന് അവർ ആഗ്രഹിക്കുന്നു.

സ്നേഹപൂർവം, അമ്മ Summary in Malayalam Class 8

പുതിയ പദങ്ങൾ

മഹാനഗരം = വലിയ നഗരം (ഇവിടെ: നഗരജീവിതം)
പരിഭ്രമം = ഭയം, ആശങ്ക, ആശയക്കുഴപ്പം
പരവശനായി = ആത്മനിയന്ത്രണം നഷ്ടപ്പെട്ട നിലയിൽ, വിറച്ചുപോയി
മദ്യവും മയക്കുമരുന്നുകളും = ലഹരിവസ്തുക്കൾ – ശരീരത്തെയും മനസ്സിനെയും ബാധിക്കുന്ന വിഷാംശമുള്ള പദാർത്ഥങ്ങൾ
തേങ്ങിത്തേങ്ങിക്കരയുക = കുഴഞ്ഞ്, തികഞ്ഞ വേദനയോടെ കരയുക
പൈശാചികമായി = ക്രൂരത നിറഞ്ഞ ഭ്രാന്തത, അതിക്രമം പ്രകടമാക്കുന്ന രീതിയിൽ
തുലച്ചുപോകുക = എല്ലാം നഷ്ടപ്പെടുക; നിയന്ത്രണം നഷ്ടപ്പെടുക
വിലപ്പോകുന്നില്ല = പ്രാധാന്യമില്ലായ്മ (ഉപദേശം കേൾക്കുന്നതിന് ഒരിക്കലും താത്പര്യമില്ലാത്ത സ്ഥിതി)
കൗതുകം = ആകർഷണം,
കഞ്ചാവ് = ഒരു തരം ലഹരിമരുന്ന്
അടിമ = സ്വാതന്ത്ര്യം നഷ്ടപ്പെട്ടവൻ
ഇഞ്ചിഞ്ചായി മരിക്കുക = ക്രൂരമായ ഭാവത്തിൽ ജീവൻ നഷ്ടപ്പെടുക
ധീരത = ധൈര്യം
ശുദ്ധൻ = നിർമ്മലനായവൻ; മനസ്സ്, ശരീരം ഉഭയത്തിനും ശുദ്ധിയുള്ളവൻ

സ്നേഹപൂർവം, അമ്മ Notes Question Answer Class 8 Adisthana Padavali Chapter 6

Practicing with Std 8 Malayalam Adisthana Padavali Notes Unit 2 Chapter 6 സ്നേഹപൂർവം, അമ്മ Snehapoorvam Amma Notes Questions and Answers Pdf improves language skills.

സ്നേഹപൂർവം, അമ്മ Question Answer Notes Std 8 Malayalam Adisthana Padavali Chapter 6

Class 8 Malayalam Adisthana Padavali Unit 2 Chapter 6 Notes Question Answer Snehapoorvam Amma

Class 8 Malayalam Snehapoorvam Amma Notes Questions and Answers

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

ശബ്ദസന്ദേശം

Question 1.
‘സ്നേഹപൂർവം അമ്മ’ എന്ന പാഠഭാഗത്തിന്റെ വായനാനുഭവവുമായി ബന്ധപ്പെട്ട് ശബ്ദസന്ദേശം തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കൾക്ക് അയയ്ക്കുക.
Answer:
നമസ്കാരം പ്രിയപ്പെട്ടവരേ,
ഇന്നലെ ഞാൻ വായിച്ച് സുഗതകുമാരിയമ്മയുടെ “സ്നേഹപൂർവം, അമ്മ” എന്ന കഥ എന്റെ മനസ്സി ലിരുന്ന് വിങ്ങുകയാണ്. ഒരു അമ്മയുടെ ശബ്ദത്തിലൂടെ നാം ഒരുപാട് സഹാനുഭൂതിയും തീവ്രമായ പാഠങ്ങളും അനുഭവിക്കുന്നു. യുവാവായ മകന്റെ മോഹങ്ങളും അവൻ കടന്നുപോയ വഴികളും നമ്മളെ നടുക്കുന്നു. സ്വന്തം കുട്ടികളെയും വിദ്യാർത്ഥികളെയും ഈ വഴിയിൽ നിന്നും രക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഈ സന്ദേശം കേൾക്കുന്ന ഓരോരുത്തരും, ഇത്തരത്തിൽ സംശയാസ്പദമായി ആരെയെങ്കിലും കണ്ടുവെങ്കിൽ അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ ആയത് ചെയ്യാൻ ശ്രമിക്കുക ഒന്നിച്ചു നിന്നാൽ നേടാനാവാത്തതായി ഒന്നുമില്ല.
Help line numbers :1800110031.

നന്ദി.

സ്നേഹപൂർവം, അമ്മ Notes Question Answer Class 8 Adisthana Padavali Chapter 6

നിരീക്ഷണക്കുറിപ്പ്

Question 1.
“ഈ കൊച്ചൻ എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു. വല്യപാട്ടുകാരനാ ഒക്കെ തുലച്ചു. ഇവനൊക്ക ആദ്യമാദ്യം ഒരു രസത്തിന് തുടങ്ങും. പിന്നെ ഗതിയില്ല.” ആശുപത്രി ജോലി ക്കാരന്റെ വാക്കുകൾ ശ്രദ്ധിച്ചുവല്ലോ? പിന്നീട് അവന് സംഭവിച്ചതെന്തെല്ലാം? നിങ്ങളുടെ മനസ്സിനെ സ്പർശിച്ച സന്ദർഭങ്ങൾ പാഠഭാഗത്തുനിന്നും കണ്ടെത്തി അവതരിപ്പിച്ചു.
സമൂഹത്തെ ലഹരിവിപത്തിൽ നിന്നും രക്ഷിക്കാൻ നമുക്കെന്തൊക്കെ ചെയ്യാനാവും ? സ്വന്തം നിരീക്ഷണങ്ങൾ കൂട്ടുകാരുമായി പങ്കുവച്ച് കുറിപ്പ് തയ്യാറാക്കൂ.
Answer:
ആശുപത്രി ജോലിക്കാരന്റെ ഈ വാക്കുകൾ വളരെ സാധാരണമായും സഹതാപത്തോടെയും പരാമർശിച്ചുവെങ്കിലും അതിനുള്ളിൽ ഒളിഞ്ഞിരുന്നത് ഒരു വലിയ വിപത്തിന്റെ വ്യാപനമായിരുന്നു. അധ്യാപകന്റെ മകനെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെ പഠിച്ചിരുന്ന ആ യുവാവ്, ലഹരിയിലേക്കുള്ള അടിമപെടലി ലൂടെ തന്റെ ജീവിതം മുഴുവനും നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. കഥയിൽ, ആ അമ്മയുടെ വേദനയും നിർഭാഗ്യവും നമ്മളെ ആഴത്തിൽ ബാധിക്കുന്നു.

അമ്മേ… പോവല്ലേ… എനിയ്ക്ക് സഹിക്കാൻ വയ്യേ… ആ കുഞ്ഞിന്റെ ദയനീയമായ വാക്കുകൾ ഇന്നും മനസ്സിൽ ഉരുളുന്നു… തേങ്ങുന്നു… വിലപിക്കുന്നു.

ഇത് കഥമാത്രമല്ലെന്നു തിരിച്ചറിവ് ഇന്ന് നമുക്കുണ്ട്. നമുക്ക് ചെയ്യാൻ ചിലത് ഇനിയും ബാക്കിയുണ്ട്. കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് നിലതെറ്റി ഒഴുകുന്നതിനു മുമ്പേ… അണകെട്ടി നാടിനെ സംരക്ഷിക്കാൻ നമുക്ക് ചിലത് ചെയ്യാൻ കഴിയും

  1. ലഹരിക്ക് എതിരായ ബോധവത്കരണ ക്ലാസുകൾ.
  2. കുട്ടികളെയും യുവാക്കളെയും കേൾക്കാനും സഹായിക്കാനുമുള്ള കൗൺസിലിംഗ്.
  3. കളും പഞ്ചായത്തുകളും സംയുക്തമായി കാമ്പയിൻ നടത്താം
  4. ലഹരി ഉപയോഗിക്കുന്നുവെന്ന് സംശയം തോന്നിയാൽ ഉടൻ മാതാപിതാക്കളെയോ അധ്യാപകരെയോ ഇടപെടുത്തണം
  5. ലക്ഷ്യബോധം ഉള്ളവരായി വളരുകയും, നിയമം പാലിക്കുകയും ഉത്തരവാദിത്വം നിർവഹിക്കുകയും ചെയ്യുന്നവരായിരിക്കുക.

വിശകലനം ചെയ്യാം

Question 1.
“കുട്ടികൾ, പിച്ചനടക്കുന്ന വഴികളിൽ മുഴുവൻ ചതിക്കുഴികളാണ്”
പാഠഭാഗത്തുള്ള ഈ വാക്യത്തെ സമകാല സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യൂ…
Answer:
ഇത് കുട്ടികളെയും യുവാക്കളെയും കാത്തിരിക്കുന്ന സാമൂഹിക വിപത്തുകളെ സൂചിപ്പിക്കുന്ന വാക്കുകളാണ്. ഇന്നത്തെ കാലത്ത് ലഹരി, സോഷ്യൽ മീഡിയ ദുരുപയോഗം, ലൈംഗിക അതിക്രമങ്ങൾ, മാനസിക ആരോഗ്യ പ്രശ്നങ്ങൾ എന്നിവ കുട്ടികളെ വെട്ടിലാക്കുന്ന പ്രധാന അപകടങ്ങളാണ്. ഈ ‘ചതിക്കുഴികൾ’ തെറ്റായ പ്രേരണകളും മോഹിപ്പിക്കുന്ന വളർച്ചയുമാണ്.

അതിനാൽ, കുട്ടികൾക്ക് നല്ല സമീപനങ്ങൾ, ജീവിതപാഠങ്ങൾ, വിശ്വസ്തരായവരടങ്ങുന്ന ചുറ്റുപാടുകൾ എന്നിവ നൽകുന്നത് അത്യാവശ്യമാണ്.

പ്രചാരണവഴികൾ

Question 1.
സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാലിയിലേക്ക് ആവശ്യമായ മുദ്രാഗീതങ്ങൾ, പ്ലക്കാർഡുകൾ, ബാനറുകൾ എന്നിവ തയ്യാറാക്കുക.
റാലിയുടെ പ്രചാരണാർഥം ആവശ്യമായ പോസ്റ്ററുകൾ / ഡിജിറ്റൽ പോസ്റ്ററുകൾ, നോട്ടീസ് എന്നിവയും തയ്യാറാക്കുമല്ലോ
Answer:
മുദ്രാഗീതങ്ങൾ:

“പുകച്ചുരളുകൾ വേണ്ടേ വേണ്ട
മദ്യകുപ്പികൾ വേണ്ടേ വേണ്ട”

“വിജയകൊടികൾ പാറിക്കാനായ്
തുനിഞ്ഞിറങ്ങുക യുവ കേരളമെ”

“കറുപ്പും ലഹരിയും വേണ്ടേ വേണ്ട
കലിതുള്ളലുകളും വേണ്ടേ വേണ്ട”

“ഉണർന്നിരിക്കുക യുവ കേരളമേ
ഉയിർ കൊടുക്കാം സ്വപ്നങ്ങൾക്ക്” – ശീതളസി

“നഷ്ടമില്ല കഷ്ടമില്ല പുസ്തകത്താളുകൾ
ഇഷ്ടമില്ല ശിഷ്ടമില്ല കുത്തഴിഞ്ഞ ജീവിതം”

“പഞ്ഞമായി തീരിലും വീണുപോകുമെങ്കിലും
പത്തു കാശ് നേടുവാൻ കൊല്ലുകില്ല സോദരേ”

“മത്തരായി തീരിലും മതി പറന്നു പോകിലും
തോഴരായി കൂടെ നിന്ന് വീണ്ടെടുക്കും കൂട്ടരേ”

“സപ്രമഞ്ചമേടയിൽ സുപ്രതിഷ്ഠമാകുവാൻ
സത്വമേതും കളയുകില്ല ഭാരതത്തിന്റെ മക്കൾ നാം” – ശ്രീ തുളസി

പ്ലക്കാർഡുകൾ / ബാനറുകൾ:
Answer:
സ്നേഹപൂർവം, അമ്മ Notes Question Answer Class 8 Adisthana Padavali Chapter 6 1

സ്നേഹപൂർവം, അമ്മ Notes Question Answer Class 8 Adisthana Padavali Chapter 6

കത്ത് തയ്യാറാക്കാം

Question 1.
ഒരു അമ്മയുടെ എഴുത്താണല്ലോ “സ്നേഹപൂർവം, അമ്മ” താഴെപ്പറയുന്ന ഏതെങ്കിലും ഒരു വിഷയത്തിൽ നിങ്ങളുടെ സുഹൃത്തിന് ഒരു കത്ത് തയ്യാറാക്കുക.
♦ ഡിജിറ്റൽ ദുരൂപയോഗം
♦ ലിംഗവിവേചനം
♦ ജങ്ക്ഫുഡിന്റെ അമിതോപയോഗം
Answer:
വിഷയം: ഡിജിറ്റൽ ദുരുപയോഗം
പ്രിയ സുഹൃത്തേ,
നിനക്ക് സുഖം തന്നെ എന്ന് കരുതുന്നു. പരീക്ഷ അടുക്കാൻ ആയല്ലോ അല്ലേ? തയ്യാറെടുപ്പുകൾ നന്നായി നടക്കുന്നു എന്ന് കരുതുന്നു.

മനോരമ പത്രത്തിൽ മനുഷ്യരെ മയക്കുന്ന ‘ ‘റീലി’ ജിയൻസ്’ എന്ന ലേഖനം വന്നത് നീയും വായിച്ചു കാണുമല്ലോ… നമ്മുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ കാലഘട്ടമാണ് ഇപ്പോൾ കടന്നു പോകുന്നത്. ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ഫോൺ, ടാബ്, കമ്പ്യൂട്ടർ എല്ലാം അറിയാൻ പഠിക്കാൻ നല്ലതാണ്. പക്ഷേ, അതിന്റെ അതിരുകൾ നമ്മൾ മനസ്സിലാക്കണം. നീ അതിരുകവിഞ്ഞ് സോഷ്യൽ മീഡിയയിൽ അകപ്പെട്ടിട്ടില്ലെന്ന് എനിക്കറിയാം.അത്കൊണ്ട് തന്നെയാണ് നമ്മുടെ മാതാപിതാക്കൾ പഠന സൗകര്യത്തിനു വേണ്ടി നമുക്ക് ഈ മാധ്യമങ്ങളുടെ സഹായം ചെയ്തു തന്നിരിക്കുന്നത്.

നീ കഴിഞ്ഞ് കത്തിൽ പറഞ്ഞത് പോലെ, രാത്രി മുഴുവൻ ഫോണിൽ ക്ലാസ്സ് വീഡിയോ കാണുന്നത് നിന്റെ ഉറക്കത്തെയും ആരോഗ്യമെയും ബാധിക്കുമല്ലോ.

സോഷ്യൽ മീഡിയയിൽ ചിലത് തെറ്റായ കാഴ്ചപ്പാടുകളും പ്രേരണകളും നൽകുന്നു. അതിനാൽ, വിശ്വസ്തരായ വ്യക്തികളേയും ഉറപ്പുള്ള വേദികളേയും മാത്രം പിന്തുടരണം.
നമ്മുടെ സമയം നഷ്ടപ്പെടുത്താതെ, ഫോണിന്റെ നല്ല വശം മാത്രം ഉപയോഗിക്കാമല്ലോ? ഈ സന്ദേശം മനസ്സിൽ വെച്ചു വേണം നീ മുന്നോട്ട് പോവേണ്ടത്.

സ്നേഹപൂർവം,
നിന്റെ സുഹൃത്ത്,
(താങ്കളുടെ പേര്)

തുടർപ്രവർത്തനങ്ങൾ

Question 1.
“നിവർന്ന നട്ടെല്ലോടെ…’ തുടങ്ങിയ വരിയിൽ അമ്മ പറയുന്നത് എന്താണ്?
Answer:
അമ്മ ഈ വാക്കുകൾ കൊണ്ട് പുതിയ തലമുറയെ അഭിമാനത്തോടെ നിവർന്ന് നിൽക്കുന്ന, ആത്മാഭിമാ നമുള്ള വ്യക്തിത്വമായി വളരേണ്ടതിന്റെ ആവശ്യം പ്രബോധിപ്പിക്കുന്നു. അവരുടെ ബുദ്ധിയും ആത്മസമർപ്പണവും സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ വളരണമെന്നും ആഗ്രഹിക്കുന്നു. മാതൃത്വം വഹിക്കുന്ന അമ്മയുടെ ആകുലതയും പ്രതീക്ഷയും ഇവിടെയുണ്ട്.

അമ്മ “നിവർന്ന നട്ടെല്ലോടെ, ഉജ്ജ്വലമായ ബുദ്ധിയോടെ, ആത്മാഭിമാനമുള്ള മനസ്സോടെ വളരാൻ എന്നാണ് ആഹ്വാനം ചെയ്യുമ്പോൾ, ഇത് വെറും ബുദ്ധിമുട്ട് മറികടക്കാൻ ഉള്ള ആഹ്വാനം മാത്രം അല്ല.

ഇവിടെ “നിവർന്ന നട്ടെല്ല്” എന്നത് വളരുന്ന തലമുറയുടെയും പുതിയ യുവാക്കളുടെ ആത്മവിശ്വാസ ത്തിന്റെയും പ്രതീകമാണ്.

“ഉജ്ജ്വലമായ ബുദ്ധി” എന്നത് വെറും അക്കാദമിക വിജയം അല്ല, ജീവിതത്തിന്റെ വഴിത്തിരിവുകൾ തിരിച്ചറിയാനും, തെറ്റായ വഴികൾ തിരിച്ചറിയാനും ഉള്ള ബുദ്ധിശക്തിയാണ്.

“ആത്മാഭിമാനമുള്ള മനസ്സ്” എന്നത് ആൾക്കാർ സ്വയം അവരുടെ മൂല്യങ്ങൾക്കൊപ്പം നിൽക്കണമെന്നും ആഗ്രഹിക്കുന്നു. ഇതൊക്കെ ചേർന്നാണ് അമ്മ ഒരു യുവാവിനെയും ഒരു തലമുറയെയും വളർത്താൻ ആഗ്രഹിക്കുന്നത് – സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവിക്ക് താങ്ങായി.

Question 2.
“ഒരു നേരമ്പോക്കിൽ നിന്നാണ് നാശത്തിന്റെ ആരംഭം’ ഈ വാക്കുകൾക്കുള്ള അർത്ഥം വിശദീകരിക്കുക.
Answer:
ലഹരിയിലേക്കുള്ള യാത്ര ഒന്നും തന്നെ വലിയതായി തുടങ്ങുന്നില്ല; ഒരു ചെറുതായ പെരുമാറ്റവ്യത്യാസം, താല്പര്യവ്യതിയാനമോ, ചിട്ടയില്ലായ്മയോ വലിയ നാശത്തിലേക്ക് നയിക്കാം. ഇത് ജീവിതം തകർക്കുന്ന വഴികളിലേക്ക് വഴിതെളിയിക്കുന്നതിന്റെ തുടക്കം മാത്രമാണ്.

സുഹൃത്തുക്കളെ അനുസരിച്ചു ചെറുതായി മദ്യമോ സിഗററ്റോ പരീക്ഷിക്കുന്നത്, അതിലെ ആനന്ദം പിന്നീട് കഞ്ചാവ്, ഗഞ്ച്, ഹിറോയിൻ തുടങ്ങിയ മയക്കുമരുന്നുകളിലേക്ക് നയിക്കുന്നു.

ശാരീരികവും മാനസികവുമായ അടിമപെടലാണ് അതിന്റെ അവസാനഫലം.

അതിനാൽ, ആദ്യമായി എടുത്ത നേരമ്പോക്ക്’ ആണ് രക്ഷകർത്താക്കൾ ഭയപ്പെടുന്നത് അതാണ് നാശത്തിന്റെ തുടക്കം എന്നറിയാവുന്നത് കൊണ്ട് വിലക്കുകയും ചെയ്യുന്നു. എന്നാൽ അത് മനസ്സിലാക്കാൻ കഴിയാത്ത കുരുന്നു ജീവനുകൾ ആ വിലക്കുകൾ ഭേദിക്കാൻ പുറപ്പെട്ട് അതിന്റെ ഇരകളാവുകയും ചെയ്യുന്നു

Question 3.
ലഹരിയിൽപ്പെടുന്നവരുടെ അവസാനദശയെകുറിച്ച് എഴുത്തുകാരി എന്ത് പറയുന്നു?
Answer:
സുഗതകുമാരി ലഹരിയുടെ പിടിയിലായ ആ കുട്ടിയുടെ ബഹുദൂരം പോകാൻ സാധ്യതയുള്ള ഒരു ജീവിതം, ഒടുവിൽ ഒരു ഭ്രാന്താശുപത്രിയിലെ ഇരിപ്പിടത്തിൽ അവസാനിപ്പിക്കുന്നതാണ് കാണിക്കുന്നത്. ലഹരി ഒടുവിൽ കുടുംബങ്ങളെ നശിപ്പിക്കുകയും, ഒരാളുടെ വ്യക്തിത്വം, ഭാവി എല്ലാം തകർക്കുകയും ചെയ്യുന്നു എന്നത് അവർ വേദനയോടെ വിവരിക്കുന്നു.

എഴുത്തുകാരി ഒരു യുവാവിനെ കാണിക്കുന്നു. വിദ്യാഭ്യാസത്തിൽ മുന്നിൽ നിന്ന ഒരാളായി തുടങ്ങിയ യാത്ര, ലഹരിയിലേക്കുള്ള പതനം കൊണ്ട് ഒടുവിൽ ഭ്രാന്താശുപത്രിയിലെ രോഗിയായിത്തീർന്ന കഥ. അത് വെറും ഒരു വ്യക്തിയുടെ ദുർഗതിയല്ല. ഒരു കുടുംബത്തിന്റെ തകർച്ച, ഒരു മാതാവിന്റെ ഉള്ളിളക്കം, ഒരു സമൂഹത്തിന്റെ പരാജയം എന്നിങ്ങനെയാണ് ഈ ദൃശ്യത്തിന്റെ അടർത്തലുകൾ.

അവസാനദശയിൽ, ജീവിതം തളരുന്നു, സ്വതന്ത്രമില്ലായ്മ, ശാരീരികവും മാനസികവുമായ തകർച്ച, സാമൂഹികമായ ഒറ്റപ്പെടൽ, എന്നിവയിലേക്കാണ് പാതയാകുന്നത്.

ജീവിതം അൽപകാലം കൊണ്ട് ജീവിച്ചു തീർക്കലുകൾ അല്ല എന്നും അതിനു മനോഹരമായ പലതും നൽകാൻ കഴിയും എന്നും സുഗതകുമാരി ഇവിടെ ഓർമിപ്പിക്കുന്നു. ആ ഓർമിപ്പിക്കലുകൾ കുരുന്നുകളെ ഭാവിയിലേക്ക് നോക്കാൻ ചിന്തിപ്പിക്കൽ കൂടിയാണ്. ഭാവി ഇല്ലാതായി പോയവരുടെ ജീവിതമാണ് കവയത്രി സ്നേഹപൂർവ്വം അമ്മയിലൂടെ വായനക്കാരിലേക്ക് എത്തിക്കുന്നത്.

Question 4.
ഒരു ലഹരിവിരുദ്ധ ക്യാമ്പയിനിനായി നിങ്ങൾ സ്കൂളിൽ നടക്കുന്ന അവബോധ റാലിക്ക് മുന്നേ ചൊല്ലി കൊടുക്കാനുള്ള പ്രതിജ്ഞ തയ്യാറാക്കുക.
Answer:
പ്രതിജ്ഞ:
മനസ്സുറച്ച്, ഭാവിയെ വിശുദ്ധമാക്കാൻ, ഒരു നല്ല നാടിനും നല്ല സമൂഹത്തിനും വേണ്ടി ഞാൻ ഈ
പ്രതിജ്ഞ ചെയ്യുന്നു.

മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള നിയമ വിരുദ്ധ ലഹരി പദാർത്ഥങ്ങൾ സമൂഹത്തെ തകർക്കുന്ന മാരക വിപത്താണ് എന്ന് ഞാൻ തിരിച്ചറിയുന്നു. ലഹരിയോടുള്ള ആസക്തി അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും പൂർണ്ണമായും നശിപ്പിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു. നാളത്തെ പൗരൻമാരാവേണ്ട വിദ്യാർത്ഥികളും യുവജനങ്ങളും ലഹരിയുടെ കരാള ഹസ്തങ്ങളിൽ അകപ്പെടാതെ അവരെ സംരക്ഷിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നു. നിയമവിരുദ്ധ ലഹരി പദാർത്ഥങ്ങൾ സൂക്ഷിക്കുകയോ, ഉപയോഗിക്കുകയോ, വിൽക്കുകയോ ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി നാടിനോടും ജനങ്ങളോടുമുള്ള എന്റെ കടമ നിറവേറ്റുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ജീവിതമാണ് ലഹരി എന്ന ആശയം ജീവിതത്തിൽ പകർത്തി ലഹരി മുക്ത നവകേരളം പടുത്തുയർത്താൻ എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

സ്നേഹപൂർവം, അമ്മ Notes Question Answer Class 8 Adisthana Padavali Chapter 6

Question 5.
റാലിയിൽ പങ്കെടുക്കുന്നവർക്ക് നൽകാനുള്ള പ്ലഗ് കാർഡ് കൾ മുദ്രാവാക്യങ്ങൾ എഴുതുക.
Answer:
സ്നേഹപൂർവം, അമ്മ Notes Question Answer Class 8 Adisthana Padavali Chapter 6 2
“ഉണർന്നിരിക്കുക യുവകേരളം – ഉയിർക്കാടുക സ്വപ്നങ്ങൾക്ക്”
“അഭിമാനത്തോടെ പറയാം – ഞങ്ങൾ ലഹരിയിലല്ല”
“ലഹരിയില്ല – നന്മയോടെ നിറഞ്ഞ ജീവിതം”
“നീയും ഞാനും ലഹരിവിരുദ്ധർ – ഇത് ഞങ്ങളുടെ പ്രതിജ്ഞ”

Question 7.
ഭ്രാന്താശുപത്രിയിലെ അനുഭവം അമ്മയുടെ മനസിനെ ഇത്രയധികം സ്പർശിച്ചത്എ ന്തുകൊണ്ടാവാം?
Answer:
അമ്മ മനസ്സിലാകുന്നത് – തന്റെ മകൻ ഗതികെട്ടുപോയാൽ ഇങ്ങനെയായേക്കും എന്ന തീവ്ര ഭയം. അവിടെ അവൾ കണ്ട് കുട്ടി, അവളുടെ മകനെപ്പോലെയാണ്. “അമ്മേ, അമ്മേ എന്നെ രക്ഷിക്കൂ” എന്ന് കുട്ടി നിലവിളിക്കുന്നത് കേട്ടപ്പോൾ, അത് അവളുടെ ഹൃദയത്തിൽ ആയിരം സൂചിമുനകളായി തറച്ചു. അവളുടെ സങ്കൽപ്പത്തിൽ തന്റെ മകനും ഈ ഗതി വരുമോയെന്ന ഗഹനമായ പേടി അവളെ തകർത്തുകളഞ്ഞു. ഈ ഭ്രാന്താശുപത്രിയിലെ സന്ദർശനം, ലഹരിയുടെ അവസാനം എന്താകുമെന്ന് തെളിയിക്കുന്ന ദൃശ്യമായി അമ്മയുടെ മനസ്സിൽ പതിഞ്ഞു.

ഒപ്പം മിടിക്കുന്നത് Summary in Malayalam Class 8

Students can use Class 8 Malayalam Adisthana Padavali Notes Pdf and ഒപ്പം മിടിക്കുന്നത് Oppam Midikkunnath Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Oppam Midikkunnath Summary

Oppam Midikkunnath Summary in Malayalam

ഒപ്പം മിടിക്കുന്നത് Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം
ഒപ്പം മിടിക്കുന്നത് Summary in Malayalam Class 8 1
അയ്യപ്പ പണിക്കർ: സാഹിത്യ സൈദ്ധാന്തികനായിരുന്നു ഡോ. കെ. അയ്യപ്പ പ്പണിക്കർ. ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തി ക്കൊടുത്തയാൾ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോക ശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. പ്രഗല്ഭനായ അദ്ധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു.

കുരുക്ഷേത്രം, അയ്യപ്പപ്പണിക്കരുടെ കൃതികൾ, ചിന്ത, പൂക്കാതിരിക്കാൻ എനിക്കാവതില്ലേ, ഗോത്രയാനം എന്നീ കൃതികൾ ശ്രദ്ധേയമാണ്

പത്മശ്രീ, കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, കവിതയ്ക്കുള്ള കേന്ദ്രീയ സാഹിത്യ അക്കാദമി അവാർഡ്, 2005-ലെ സരസ്വതി സമ്മാൻ അദ്ദേഹത്തിന്റെ രചനാസമാഹാരത്തിന് ആയിരുന്നു. അന്തർദേശീയ കവി സമ്മൻ ബീർ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ പണിക്കർക്ക് ലഭിച്ചിട്ടുണ്ട്.

ഒപ്പം മിടിക്കുന്നത് Summary in Malayalam Class 8

പാഠസംഗ്രഹം

അയ്യപ്പപ്പണിക്കരുടെ “പകലുകളും രാത്രികളും” എന്ന കവിത, ഹൃദയത്തെ ഒരു ജീവിച്ചിരിക്കുന്ന, ചിന്തിക്കുന്ന, അനുഭവിക്കുന്ന മനുഷ്യനാക്കിയുളള ആലോചനാപൂർണ്ണമായ കാവ്യസൃഷ്ടിയാണ്. മനുഷ്യന്റെ ജീവിത യാത്രയിൽ ഹൃദയം അനുഭവിക്കുന്ന സുഖദുഃഖങ്ങൾ, അതിന്റെ ക്ഷീണം, പ്രതീക്ഷ, നന്ദി എന്നിവ കവിതയിൽ ആത്മീയമായ സ്വഭാവത്തിൽ അവതരിപ്പിക്കുന്നു. ജീവിതത്തിന്റെ ഛന്ദസ്സാണ് ഹൃദയതാളം,
ഒപ്പം മിടിക്കുന്നത് Summary in Malayalam Class 8 2
കവിതയുടെ തുടക്കത്തിൽ തന്നെ കവി ഹൃദയതാളത്ത “സുഖദുഃഖങ്ങളുടെ മറുമൊഴി” എന്നു വിശേഷിപ്പിക്കുന്നു. അതായത്, ജീവിതത്തിൽ അനുഭവപ്പെടുന്ന എല്ലാ അനുഭവങ്ങളുടെയും പ്രതികരണമാണ് ഹൃദയത്തിന്റെ തുടിപ്പുകൾ. ഹൃദയം മരിക്കുന്ന നിമിഷം വരെ ഈ താളം നിലനിൽക്കുന്നു അതിൽ ഒരു ആത്മനാദമുണ്ട്, ജീവിതത്തിന്റേതായ സംഗീതമുണ്ട്. അതിനാൽ ഹൃദയം മനുഷ്യന്റെ ഉള്ളിലെ ജീവരാഗം’ ആകുന്നു.

കവിതയിൽ കവി തന്റെ ഹൃദയവുമായി നേരിട്ട് ഏകാന്ത സംഭാഷണം നടത്തുന്നു. തന്റെ ഹൃദയതാളത്തിന് തുടിപ്പും തുഷ്ടിയും കുറഞ്ഞുവെന്ന് തോന്നിത്തുടങ്ങിയ നിമിഷം ആയിരുന്നു അത്.

പല നാളായി ഈ ഹൃദയം തളർന്ന് പോകാതെ തുടർന്നുകൊണ്ടിരിക്കുന്നു – ഒരു പഴയ കൂട്ടിലെയിണക്കിളിപോലെ. ജീവിതത്തിലെ എല്ലാ ദുരിതങ്ങളെയും അതിജീവിച്ചു മുന്നോട്ട് പോകുന്ന ഈ ഹൃദയത്തിന്റെ ആത്മസംഘർഷം കവിതയിൽ വ്യക്തമാണ്. കവിതയിൽ ഹൃദയത്തിന്റെ ഉത്തരം ഒന്നടങ്കം വൈകാരികവും വിനയപ്രദവുമാണ്. താൻ ഇതുവരെ കൂടെ നിന്നത് ഓർമ്മിപ്പിക്കുകയും, കഴിവിനൊത്ത് ഇനിയും തുടരുമെന്നും പറയുന്ന ഹൃദയം അതിന്റെ പരിമിതികളെയും ഓർമിപ്പിക്കുന്നു.

കവിതയുടെ അവസാനഭാഗങ്ങളിൽ കവി ഹൃദയത്തിന്റെ കാര്യക്ഷമതക്കും ധൈര്യത്തിനും നന്ദിപറയുന്നു. ഒരുപക്ഷേ ഹൃദയം മുടങ്ങാനുള്ള കാലം അടുത്ത് വരികയാണെന്ന ബോധമുണ്ടെങ്കിലും, അതിന്റെ ഓരോ മിടിപ്പും കവി ഒരു അനുഗ്രഹമായി കാണുന്നു. ജീവിതകാലം മുഴുവൻ കൂടെ നിന്ന് ഒരു സ്നേഹിതനായി കവി ഹൃദയത്തെ വിലയിരുത്തുന്നു. അതിനാൽ തന്നെ ഹൃദയത്തെ “ഒരേയൊരു സുഹൃത്തായി’ അഭിസംബോധന ചെയ്യുന്നു.

‘പകലുകൾ രാത്രികൾ’ എന്ന കവിത, മനുഷ്യൻ തന്റെ ഉള്ളിലെ ഹൃദയത്തോടുള്ള ആത്മസാക്ഷാത്കാരത്തിന്റെ പ്രതീകമാണ്. ജീവിതം എന്ന ദുരിതസമുദ്രത്തിൽ കനിഞ്ഞുനിലക്കുന്ന ഹൃദയത്തിന് കവി നന്ദിയോടെ വിട പറയുന്നു. ഹൃദയത്തിന്റെ തുടിപ്പ് തന്നെയാണ് ജീവിതം തന്നെ – അതിന്റെ വിശേഷതയും, അതിജീവന പാഠവുമാണ് ഈ കവിതയിൽ ആഴത്തിൽ അനാവൃതമാകുന്നത്.

ഒരുപക്ഷേ ഹൃദയത്തെ പോലെ തന്നെ മറ്റ് ഓരോ അവയവങ്ങളും നമുക്ക് വേണ്ടി ചലിച്ചവയാണ്. എന്നാൽ നാം വേണ്ടത് അവയെ കണ്ടിരുന്നുവോ എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കവിതയാണ് ഇത്.

ഒപ്പം മിടിക്കുന്നത് Summary in Malayalam Class 8

പുതിയ പദങ്ങൾ

മടിച്ചു നിൽക്കക = പിൻവലിയുക/പിന്നോട്ട് പിൻവാങ്ങുക
തുഷ്ടി = സംതൃപ്തി, ആത്മസന്തോഷം
തരുണസൗഖ്യങ്ങൾ = യുവാവായ കാലത്തെ ആനന്ദങ്ങളും സൗഖ്യങ്ങളും
തടിച്ച ദുഃഖങ്ങൾ = തീവ്രമായ, ആഘാതമേറിയ ദുഃഖങ്ങൾ
തകർത്തു പെയ്തു = ആഴത്തിൽ വീണു കൊണ്ടിരിക്കുക
തടവി നിന്ന = തടഞ്ഞു നിർത്തിയ
തുടിച്ചു = തുടക്കം കുറിച്ചു, പ്രവർത്തനത്തിലായി
മിടിച്ചുപോന്നത് = ഹൃദയം തുടിച്ചു കഴിഞ്ഞത്, തുടരുന്നത്
മുന്നറിവ് = മുൻകൂട്ടി അറിയിക്കൽ,
അനന്തകാലങ്ങൾ = കാലങ്ങളോളം
ശ്രവിച്ചു = കേട്ടു