ഖൽബിലെ നിലാവ് Notes Question Answer Class 10 Malayalam Adisthana Padavali Unit 1 Chapter 2

Practicing with SSLC Malayalam Adisthana Padavali Class 10 Notes Pdf Unit 1 Chapter 2 ഖൽബിലെ നിലാവ് Khalbile Nilavu Notes Questions and Answers improves language skills.

Khalbile Nilavu Class 10 Notes Question Answer

Class 10 Malayalam Khalbile Nilavu Notes Question Answer

Class 10 Malayalam Adisthana Padavali Unit 1 Chapter 2 Khalbile Nilavu Notes Question Answer

പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Question 1.
ഗാനത്തിൽ നായകന്റെ കാത്തിരുപ്പ് അവതരിപ്പിച്ചിരിക്കുന്നതെങ്ങനെ? കണ്ടെത്തി എഴുതുക.
Answer:
നായികയെ കാണാനുളള നായകന്റെ കാത്തിരിപ്പും ഉത്ക്കണ്ഠയും ഗാനത്തിൽ ഭംഗിയായി ആവിഷ്ക്കരി ച്ചിട്ടുണ്ട്. താമരപ്പൂങ്കാവനത്തിൽ താമസിക്കുന്ന നായികയെ കാത്തിരുന്ന് കാത്തിരുന്ന് അയാളുടെ കാൽ തരിച്ച് പോയതായി നായകൻ പറയുന്നു. കണ്മണിയായ അവളെക്കാണാൻ അയാളുടെ കണ്ണുകൾ കൊതി ച്ചുകൊതിച്ചിരിക്കുകയാണ്.

Question 2.
താമരപ്പൂങ്കാവനത്തില്
തമാസിക്കുന്നോളേ…”
ഇതുപോലുള്ള മനോഹരമായ പ്രയോഗങ്ങൾ ഗാനത്തിലുണ്ടല്ലോ. ഇത്തരത്തിൽ പ്രകൃതിയെയും നായികയെയും അവതരിപ്പിക്കുന്ന വർണ്ണനകളുടെ ഭംഗി കണ്ടെത്തി വിശകലനം ചെയ്യുക.
Answer:
പ്രകൃതിയെയും, നായികയെയും പരസ്പരം കൂട്ടിയിണക്കിയുളള വർണ്ണനകളാണ് “ഖൽബിലെ നിലാവ് ‘എന്ന ഗാനത്തിലുളളത്. പഞ്ചവർണ്ണ പൈങ്കിളിയുടെ ശോഭ പങ്ക് വയ്ക്കുന്നവളാണ് നായിക എന്ന സങ്കൽപ്പം അതിമനോഹരമാണ്. പൂനിലാവ് പൂ വിതറുമ്പോൾ പൂക്കളുടെ റാണിയായി പൂത്തുനിൽക്കുന്നവളാണ് നായിക എന്ന വിവരണത്തിലൂടെ പൂക്കളുടെ സൗന്ദര്യത്തെയും കടന്ന് നിൽക്കുന്ന സൗന്ദര്യത്തിന്റെ ഉട മയാണ് നായികയെന്ന് അർത്ഥം ലഭിക്കുന്നു. വമ്പനായി ഉദിച്ചുയർന്ന അമ്പിളി മാമൻ നായികയെ കാണാ നിടയായപ്പോൾ അമ്പരന്ന് പോയി എന്ന വർണ്ണനയുടെ ഭംഗി ഒന്നു വെറെ തന്നെയാണ്.

ഖൽബിലെ നിലാവ് Notes Question Answer Class 10 Malayalam Adisthana Padavali Unit 1 Chapter 2

Question 3.
മനോഹരമായ ഒരു ഗാനം പരിചയപ്പെട്ടല്ലോ? ഗാനത്തിന്റെ സവിശേഷതകൾ ഉൾക്കൊണ്ട് നിങ്ങൾക്കി ഷ്ടപ്പെട്ട ഒരാശയത്തെ മുൻനിർത്തി ഗാനം രചിക്കുക.
ഈ പ്രവർത്തനം വ്യക്തിപരമായി ചെയ്യാനുളളതാണ്. വളരെ ലളിതമായ ഭാഷയിൽ ഒരു ഗാനം രചിക്കു വാൻ പരിശ്രമിക്കാവുന്നതാണ്. മാതൃകയായി ഒരു ഗാനം നൽകാം.
Answer:
വാസനക്കാറ്റ്
വാടിയിൽ നിന്നോടിയെത്തും വാസനക്കാറ്റേ,
എന്റെ വാസനക്കാറ്റേ,
വാനമായ വാനമൊക്കെ നിന്റെ ഗേഹമാണോ?
നിന്റെ ഗേഹമാണോ?
പൂക്കളായ പൂക്കളൊക്കെ നിൻ തലോടലേറ്റ് പൂമണം നിനക്ക് നൽകിയോമനിക്കയല്ലേ?
ഓമനിക്കയല്ലേ?
നീ വരുമ്പോളെൻ കരളിൽ പൊൻകിനാക്കൾ നീരും
പൊൻകിനാക്കൾ നീരും
പാവമാമെൻ ഹൃത്തിലൊരു അമ്പിളിയുദിക്കും
പൊന്നമ്പിളിയുദിക്കും
നിന്റെ പാട്ടുകേൾക്കുവാനെൻ കാതുകൾ കൊതിക്കും
കാതുകൾ കൊതിക്കും
നിന്നെയൊന്നു കാണുവാനായി ഞാൻ തപസ്സിരിപ്പൂ
ഞാൻ തപസ്സിരിപ്പൂ
നേർത്ത സ്പർശം മാത്രമേകി അകന്നുപോകയാണോ?
നീ അകന്നുപോകയാണോ?
വാടിയിൽ നിന്നോടിയെത്തും വാസനക്കാറ്റേ?
വാനമായ വാനമൊക്കെ തേടിയല്ലോ നിന്നെ
തേടിയല്ലോ നിന്നെ

Question 4.
‘നാടകങ്ങളിലും സിനിമകളിലും ഗാനം അനിവാര്യമാണോ’ എന്ന വിഷയത്തെ അടിസ്ഥാമാക്കി സംവാദം സംഘടിപ്പിക്കുക.
Answer:
സംവാദം ഒരു ക്ലാസ് റൂം പ്രവർത്തനമായി നടത്താവുന്നതാണ്. നാടകങ്ങളിലും സിനിമകളിലും ഗാനം അനിവാര്യമാണോ എന്ന വിഷയത്തെ അധികരിച്ച് സംവാദം നടത്താൻ കുട്ടികളെ രണ്ട് ഗ്രൂപ്പാക്കി തിരിക്കണം. ഒരു മോഡറേറ്ററെ കുട്ടികളിൽ നിന്നു തന്നെ തിരഞ്ഞെടുക്കാം. വിഷയത്തെ അടിസ്ഥാനമാക്കി അനുകൂല മായി അഭിപ്രായം പറയുന്ന ഒരു ഗ്രൂപ്പും, എതിർത്ത് സംസാരിക്കുന്ന മറ്റൊരു ഗ്രൂപ്പും ഉണ്ടാകണം. ക്ലാസ് റൂമിൽ അദ്ധ്യാപികയുടെ സഹായത്തോടെ ചർച്ച നടത്തി അനുകൂലവും പ്രതികൂലവുമായ പോയിന്റുകൾ സമാഹരിക്കണം. തുടർന്ന് സംവാദം ആരംഭിക്കാവുന്നതാണ്. മോഡറേറ്റർ ഇരു ഗ്രൂപ്പുകളെയും നിയന്ത്രി ക്കുകയും ഒടുവിൽ പൊതുവായി ഉരുത്തിരിയുന്ന നിഗമനങ്ങൾ അവതരിപ്പിക്കുകയും വേണം.

അനുകൂലാഭിപ്രായങ്ങൾ – മാതൃക

  • സിനിമയിലും നാടകങ്ങളിലും മറ്റും പാട്ട് ഒരു അവശ്യഘടകമാണ്. പാട്ട് കേൾക്കാൻ വേണ്ടി മാത്രം സിനിമ കാണുന്നവരുണ്ട്.
  • ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന പാട്ടുകൾ പ്രേക്ഷകരുടെ ആകാംക്ഷയും ടെൻഷനും കുറയ്ക്കും. പാട്ടു കളിലൂടെ പ്രേക്ഷകർക്ക് റിലാക്സേഷൻ കിട്ടുന്നു.
  • സംഗീതം എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്നു.
  • പഴയ പാട്ടുകളാണ് പ്രേക്ഷകർ അധികം ഇഷ്ടപ്പെടുന്നത്
  • സിനിമയിലെ കഥാപാത്രങ്ങളുടെ മനോവ്യാപാരം വ്യക്തമാക്കാൻ പാട്ടുകൾ സഹായിക്കുന്നു.
  • സിനിമ ജനങ്ങളിലേക്കെത്തിക്കുന്ന കാരണങ്ങളിലൊന്നായി പാട്ടിനെ വിലയിരുത്താം

എതിരഭിപ്രായങ്ങൾ (മാതൃക)

  • സിനിമയുടെ കലാപരമായ മികവിന് പാട്ടുകൾ അത്യന്താപേക്ഷിതമല്ല
  • സിനിമയുടെ ദൃശ്യഭാഷയെ പാട്ട് ഒരിക്കലും സ്വാധീനിക്കുന്നില്ല.
  • പാട്ട് ഒരു ആലങ്കാരിക ഭംഗി മാത്രമെ സിനിമയ്ക്ക് നൽകുന്നുള്ളു.
  • ഇന്ന് സിനിമയിൽ പഴയ സിനിമയിലുളള ധർമ്മമല്ല പാട്ടുകൾക്കുളളത്.
  • വളരെ അനിവാര്യമെങ്കിൽ മാത്രമെ സിനിമയിലും നാടകത്തിലും പാട്ടുകൾ ഉൾപ്പെടുത്തേണ്ടതുളളു.

Question 5.
മലയാളികൾ നെഞ്ചേറ്റിയ പ്രശസ്തങ്ങളായ നാടക, സിനിമാഗാനങ്ങൾ ശേഖരിച്ച് ക്ലാസിൽ ഗാനസ ദസ്സ് സംഘടിപ്പിക്കുക. അവതരണത്തിന്റെ ഭാഗമായി ഓരോ ഗാനത്തെയും പരിചയപ്പെടുത്തുന്ന തിന് ആവശ്യമായ ആമുഖഭാഷണം, പോസ്റ്റർ എന്നിവ തയ്യാറാക്കുക.
Answer:
ഗാനസദസ്സ് ക്ലാസിൽ അവതരിപ്പിക്കാവുന്ന ഒരു പ്രവർത്തനമാണ്. ഇതിനായി വേണ്ടത് നാടക – സിനിമാ ഗാനങ്ങളുടെ ഓഡിയോ വീഡിയോകൾ സംഘടിപ്പിക്കുക എന്നതാണ്. തുടർന്ന് പാടാൻ കഴിവുളള കുട്ടികളെ കണ്ടെത്തണം. ഓരോ ഗാനവും പാടാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രസ്തുത ഗാനം പരിച യപ്പെടുത്തണം. പാട്ട് എഴുതിയ ആൾ, സംഗിത സംവിധാനം നിർവ്വഹിച്ച വ്യക്തി, പാടിയ ആൾ, പാട്ടു ണ്ടായ കാലഘട്ടം എന്നീ വിവരങ്ങളാണ് ആമുഖമായി പറയേണ്ടത്.

* ഒരു പാട്ടിനെക്കുറിച്ചുളള ആമുഖപ്രഭാഷണം മാതൃകയായി നൽകുന്നു.
പ്രിയമുളളവരേ,
അടുത്തതായി ഇവിടെ അവതരിപ്പിക്കാൻ പോകുന്നത് “കായലരികത്ത് വലയെറിഞ്ഞപ്പോൾ ‘ എന്നാരംഭി ക്കുന്ന ഗാനമാണ്. ഈ ഗാനം രചിച്ചിരിക്കുന്നത് പി.ഭാസ്ക്കരൻ. പാടിയത്, പ്രശസ്ത സംഗീത സംവിധാ യകനായിരുന്ന കെ. രാഘവനാണ്. ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെ. ഇനി നമുക്ക് ആ പാട്ടൊന്നു കേൾക്കാം. പാട്ട് ഇവിടെ ഇപ്പോൾ അവതരിപ്പിക്കുന്നത് വിഷ്ണു.ആർ.

* ഗാനസദസ്സിന്റെ അറിയിപ്പ് ഉൾക്കൊള്ളുന്ന പോസ്റ്റർ മാതൃക
ഖൽബിലെ നിലാവ് Notes Question Answer Class 10 Malayalam Adisthana Padavali Unit 1 Chapter 2 1

Question 6.
സമ്പന്നമായ ഗാനസാഹിത്യപാരമ്പര്യം മലയാളത്തിലുണ്ട്. കൃഷി, പ്രകൃതി, സാമൂഹികജീവിതം, പ്രണയം, സാമൂഹികവിമർശനം എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടവ യാണ് അവ. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ഒരു പാട്ട് വിശകലനം ചെയ്യുന്ന വീഡിയോ തയ്യാ
റാക്കുക.
Answer:
വിഡിയോ തയ്യാറാക്കുന്ന പ്രവർത്തനം സ്ക്കൂളിന്റെ പരിസരത്തോ, പുറത്തോവച്ച് ചെയ്യാവുന്നതാണ്. അതിനായി ഇഷ്ടപ്പെട്ട സിനിമാ ഗാനം തെരഞ്ഞെടുക്കുകയാണ് ആദ്യമായി വേണ്ടത്. തുടർന്ന് ആ പാട്ടിന്റെ പിന്നണി പ്രവർത്തകരെയെല്ലാം തിരിച്ചറിയണം. വീഡിയോ അവതരിപ്പിക്കാനായി ഒരു വ്യക്തിയെ കണ്ട ത്തണം. വീഡിയോയിൽ ഉപയോഗിക്കാനായി ഒരു സ്ക്രിപ്റ്റ് തയ്യാറാക്കണം. പാട്ട് ഏത് വിഷയവുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തണം. പാട്ടിന്റെ ആശയം, സന്നിവേശം, ചരിത്രം, പ്രസക്തി മുതലായവ യൊക്കെ വിവരണത്തിൽ ഉൾപ്പെടുത്തണം. പാട്ടിന് അനുയോജ്യമായ സീനുകൾ ആവശ്യമെങ്കിൽ ചിത്രീ കരിക്കാം. ഒടുവിൽ പ്രസ്തുത പാട്ട് പാടിക്കേൾപ്പിക്കുന്ന സീനും ചിത്രീകരിക്കാം.

ഖൽബിലെ നിലാവ് Extra Questions and Answers

അധികചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
പൂനിലാവ് എന്ന പദം ശരിയായ രീതിയിൽ വിഗ്രഹിച്ചിട്ടുള്ളത് കണ്ടെത്തുക.
(a) പൂവും നിലാവും
(b)പൂവ് പോലുള്ള നിലാവ്
(c) പൂവാകുന്ന നിലാവ്
(d)പൂവിന്റെ നിലാവ്
Answer:
(b) പൂവ് പോലുള്ള നിലാവ്

Question 2.
“കണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുക” എന്ന പ്രയോഗത്തിന്റെ ശരിയായ അർഥം എന്ത്?
(a) നോക്കിയശേഷം ഹൃദയത്തിൽ കല്ലെറിയുക
(b)ഹൃദയത്തിൽ കണ്ണുവയ്ക്കുക
(c) കടാക്ഷം കൊണ്ട് ഹൃദയത്തിൽ ചലനമുണ്ടാകുക
(d)കല്ലെറിയുന്നതു പോലെ നോക്കുക
Answer:
(c) കടാക്ഷം കൊണ്ട് ഹൃദയത്തിൽ ചലനമുണ്ടാകുക

ഖൽബിലെ നിലാവ് Notes Question Answer Class 10 Malayalam Adisthana Padavali Unit 1 Chapter 2

Question 3.
സിനിമാ നാടകഗാനങ്ങളിലെ വരികളുടെ രൂപഭംഗി പാട്ടിന്റെ ആസ്വാദ്യതയെ സ്വാധീനിക്കാറുണ്ട്. ഈ അഭിപ്രായം വിലയിരുത്തി കുറിപ്പെഴുതുക.
Answer:
സിനിമാ നാടകഗാനങ്ങൾ വിലയിരുത്തുമ്പോൾ കവിതയെ വിലയിരുത്തുന്ന മാനദണ്ഡങ്ങൾ ഉപയോഗി ക്കാറില്ല. കവിതയും സിനിമാഗാനവും തമ്മിൽ വലിയ ബന്ധമുണ്ടാകണമെന്നില്ല. എന്നാൽ മനോഹരമായ കവിതകളായി ചില സിനിമപ്പാട്ടുകൾ മാറിയിട്ടുമുണ്ട്. പാട്ടിന് അർഥഭംഗിയെക്കാൾ രൂപഭംഗിക്കാണ് രചയി താക്കൾ പ്രാധാന്യം കൊടുക്കാറ് പാട്ട് ഹൃദ്യമാക്കാൻ സംഗീതത്തിന്റെ അകമ്പടി വേണമല്ലോ. സംഗീത ഭംഗിക്ക് ഏറെ ആവശ്യമാണ് വരികളുടെ രൂപഭംഗി. സംഗീത സംവിധായകൻ നൽകുന്ന രൂപത്തിനും താള ത്തിനുമനുസരിച്ച് പാട്ടെഴുതുന്ന പുതിയ പ്രവണതയുണ്ട്.

നമ്മുടെ പാഠ്യഭാഗമായ പാട്ടിലെ വരികൾക്കെല്ലാം രൂപഭംഗിയുണ്ട്. അക്ഷരങ്ങളുടെയും പദങ്ങളുടെയും മറ്റും ആവർത്തനം കൊണ്ടാണ് പാട്ടെഴുത്തുകാർ വരികൾക്ക് രൂപഭംഗി നൽകുന്നത്. ആദ്യാക്ഷരങ്ങളു ടെയും അന്ത്യാക്ഷരങ്ങളുടെയും ആവർത്തനം, ചില വ്യഞ്ജനാക്ഷരങ്ങളുടെ തുടരെത്തുടരെയുള്ള ആവർത്തനം, തുടങ്ങിയ മാർഗങ്ങളിലൂടെയാണ് വരികളുടെ രൂപഭംഗി ഉറപ്പാക്കുന്നത്.

താമസിക്കുന്നോളെ, പങ്ക് റങ്കുള്ളോളെ, പൂത്തുനിൽക്കുന്നോളെ കൊതിച്ചു പോയി, തരിച്ചു പോയി, താമ സിക്കുന്നോളേ മുതലായ പദാവർത്തനങ്ങളാണ് ഈ പാട്ടിനെ മനോഹരവും ജനപ്രിയവുമാക്കുന്നത്. ആധു നിക ഘട്ടത്തിലും ഒരു മധുരമായ ഗൃഹാതുരത്വം ഉണർന്നാൽ ആ പാട്ടിന് കഴിയും.

Question 4.
ഗാനത്തിൽ ‘പഞ്ചവർണ്ണപ്പൈങ്കിളിയിൽ പങ്ക് റങ്കുള്ളോളേ’ എന്ന് വിശേഷിപ്പിക്കുന്നത് ആരെ യാണ്?
(a) അമ്പിളിമാമനെ
(b) താമരവിനെ
(c) പൂങ്കാവിൽ താമസിക്കുന്ന പെൺകുട്ടിയെ
(d) പാട്ടുപാടുന്നയാളെ
Answer:
(c) പൂങ്കാവിൽ താമസിക്കുന്ന പെൺകുട്ടിയെ
(ഗാനത്തിൽ ഉടനീളം അഭിസംബോധന ചെ യ്യുന്നത് ‘താമരപ്പൂങ്കാവനത്തിൽ താമസിക്കു ന്നോളെ’ ആയതുകൊണ്ട് ഈ വിശേഷണ വും അവൾക്കുളളതാണ്).

Question 5.
ഗാനത്തിൽ കാത്തിരുന്ന് കാൽ തരിച്ചുപോ ഇത് ആർക്കാണ്?
(a) നായികയ്ക്ക്
(b) ഗായകന്
(c) അമ്പിളിമാമന്
(d) താമരപ്പൂവിന്
Answer:
(b) ഗായകന് (നായികയെ കാണാൻ കാത്തി രുന്ന് തന്റെ കാൽ തരിച്ചുപോയി എന്നാണ് ഗായകൻ പറയുന്നത്).

Question 6.
മാനത്തിലെ നായിക എവിടെ താമസിക്കുന്ന തായാണ് നായകൻ പറയുന്നത്?
(a) അമ്പിളിമാമന്റെ കൂടെ
(b) താമരപ്പൂങ്കാവനത്തിൽ
(c) പൂന്തോട്ടത്തിൽ
(d) ഖൽബിൽ
Answer:
(b) താമരപ്പൂങ്കാവനത്തിൽ.

Question 7.
അമ്പിളിമാൻ എപ്പോഴാണ് വമ്പനായി വന്നത്?
(a) എല്ലാ ദിവസവും
(b) രാത്രിയായപ്പോൾ
(c) നായികയെ കാണാത്തപ്പോൾ
(d) അന്നൊരുനാൾ
Answer:
(d) അന്നൊരുനാൾ (ഗാനത്തിൽ ‘അന്നൊ രുനാൾ അമ്പിളിമാൻ വമ്പനായി വന്നു എന്ന് പറയുന്നു.

Question 8.
ഗാനരചയിതാവ് തന്റെ കണ്മണിയെ കാ ണുവാനായി കാത്തിരുന്നു് എന്ത് സംഭവിച്ചു എന്നാണ് പറയുന്നത്?
Answer:
കാത്തിരുന്ന് കാത്തിരുന്ന് തന്റെ കാൽ തരിച്ചുപോയി കാൽ മരവിച്ചുപോയി) എന്നും, കണ്മണിയെ കാണുവാനായി കണ്ണ് കൊതിച്ചുപോയി വല്ലാതെ ആഗ്രഹിച്ചുപോ യി) എന്നും ഗാനരചയിതാവ് പറയുന്നു.

Question 9.
‘കണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുന്നോ ളേ എന്ന പ്രയോഗം കൊണ്ട് എന്താണ് അർ തമാക്കുന്നത്
Answer:
തന്റെ നോട്ടം കൊണ്ട് (കണ്ണുകളാൽ) മറ്റുള്ള വരുടെ ഹൃദയങ്ങളിൽ ഖൽബുകളിൽ) പ്ര ണയമോ അനുരാഗമോ ആകർഷണമോ ഉണ്ടാക്കുന്നവളേ എന്നാണ് ഈ പ്രയോഗം അർത്ഥമാക്കുന്നത്. നോട്ടം കൊണ്ടുതന്നെ ഹൃദയത്തിൽ ചലനങ്ങളുണ്ടാക്കാൻ കഴിവുളള വൾ എന്നർത്ഥം, കല്ലെറിയുന്നത് ഒരു ചലന മുണ്ടാക്കാനാണ്, ഇവിടെ നോട്ടം ഹൃദയത്തി ൽ ഒരു ഇളക്കം,ചലനം ഉണ്ടാക്കുന്നു.

Question 10.
‘പൂനിലാവ് വന്ന് പൂ വിതരണുണ്ട് ഈ വരിക ളിലെ കാവ്യഭംഗി വ്യക്തമാക്കുക.
Answer:
പൂനിലാവിനെ പൂക്കൾ വിതറുന്ന ഒരാളായി സങ്കൽപ്പിച്ചിരിക്കുന്നു വ്യക്തിത്വാരോപണം ജല്യീളശരമി). നിലാവ് പരക്കുന്നത് പൂക്കൾ വിതറുന്നതുപോലെ മനോഹരവും സൗമ്യവുമാണ് എന്ന് ഇത് സൂചിപ്പിക്കുന്നു. ഇത് ഗാനത്തിന്റെ പ്രണയാന്തരീക്ഷത്തിന് ഭംഗി കൂട്ടുന്നു.

ഖൽബിലെ നിലാവ് Notes Question Answer Class 10 Malayalam Adisthana Padavali Unit 1 Chapter 2

Question 11.
‘ഖൽബിലെ നിലാവ് എന്ന ശീർഷകം ധാന ത്തിന് എത്രത്തോളം അനുയോജ്യമാണ്?
Answer:
‘ഖൽബ്’ എന്നാൽ ഹൃദയം, ‘നിലാവ്’ എന്നാൽ ചന്ദ്രപ്രകാശം അല്ലെങ്കിൽ സന്തോഷം, സൗന്ദ ര്യം എന്നിവയുടെ പ്രതീകം, ഗാനത്തിലെ നാ യിക തന്റെ ഹൃദയത്തിലെ ഹൃദയത്തിലെ
നിലാവാണ് എന്ന് ഗാനരചയിതാവ് പറയാതെ പറയുന്നു. അവൾ പൂനിലാവിനെപ്പോലെ പൂ വിതറു ന്നവളാണ്. അമ്പിളിമാമനെപ്പോലും അമ്പര പ്പിക്കുന്നവളാണ്, അവളുടെ നോട്ടം ഖൽബു കളിൽ ചലനമുണ്ടാക്കുന്നു. അവൾ ഗാനരച യിതാവിന്റെ ഹൃദയത്തിലെ പ്രകാശവും സന്തോഷവുമാണ്. അതിനാൽ ‘ഖൽബിലെ നിലാവ്’ എന്ന ശീർഷകം ഗാനത്തിന്റെ ആശ യത്തിനും നായികയെക്കുറിച്ചുള്ള വർണ്ണന യ്ക്കും വളരെ അനുയോജ്യമാണ്.

Question 12.
ഗാനത്തിൽ ആവർത്തിച്ചുവരുന്ന ഈരടികൾ ഏതെല്ലാം? ഈ ആവർത്തനത്തിന്റെ ഫലമെന്ത്?
Answer:
ആവർത്തിക്കുന്ന ഈരടികൾ ‘താമരപ്പൂങ്കാവ നത്തിൽ താമസിക്കുന്നോളേ… താമസിക്കു ന്നോളേ…’, ‘കണ്ണുകളാൽ ഖൽബുകളില് ക റിയുന്നോളേ… കല്ലെറിയുന്നോളേ…’ എന്നിവ യാണ് പ്രധാനമായും ആവർത്തിക്കുന്നത്.

ആവർത്തനത്തിന്റെ ഫലം: ഈ ആവർത്തനം ഗാനത്തിന് ഒരു പ്രത്യേക താളം നൽകുക യും, നായികയുടെ പ്രധാന വിശേഷണങ്ങളെ (താമരപ്പൂങ്കാവിൽ താമസിക്കുന്നവൾ, നോട്ടം കൊണ്ട് ഹൃദയത്തിൽ ചലനമുണ്ടാക്കുന്നവൾ മനസ്സിൽ ഉറപ്പിക്കുകയും ചെയ്യുന്നു. ഇത് ഗാനത്തിന്റെ ആകർഷണീയത വർദ്ധിപ്പി ക്കുന്നു.

Question 13.
ഗാനത്തിൽ അമ്പിളിമാമന് സംഭവിച്ചതെന്താ ണ് ഈ സന്ദർഭം നായികയുടെ സൗന്ദര്യത്തെ എങ്ങനെയാണ് വർദ്ധിപ്പിക്കുന്നത്?
Answer:
ഒരുനാൾ അമ്പിളിമാൻ വലിയ ഭാവത്തോ ടെ വമ്പനായി വന്നു. എന്നാൽ താമരപ്പൂ കാവിൽ താമസിക്കുന്ന നായികയെ കണ്ട പ്പോൾ അവൻ അത്ഭുതപ്പെട്ട് നിന്നുപോയി (അമ്പരന്നു നിന്നു. ചന്ദ്രനെപ്പോലും അതി ശയിപ്പിക്കുന്ന സൗന്ദര്യമാണ് നായികയ്ക്കു ള്ളത് എന്ന് സ്ഥാപിക്കാനാണ് ഗാനരചയി താവ് ഈ സന്ദർഭം ഉപയോഗിക്കുന്നത്. ചന്ദ്രൻ സൗന്ദര്യത്തിന്റെ പ്രതീകമാണ്, ആ ചന്ദ്രൻ പോലും നായികയുടെ സൗന്ദര്യത്തി നു മുന്നിൽ അത്ഭുതപ്പെട്ടുപോയി എന്ന് പ റയുന്നതിലൂടെ നായികയുടെ അഴക് അനി തരസാധാരണമാണെന്ന് കവി വർണ്ണിക്കുന്നു.

Question 14.
ഗാനത്തിൽ ആവർത്തിക്കുന്ന ‘താമരപ്പൂങ്കാവ നത്തിൽ താമസിക്കുന്നോളേ-‘ എന്ന അഭിസം ബോധനയുടെ പ്രാധാന്യം എന്താണ്?
Answer:
ഈ ആവർത്തനം ഗാനത്തിന് ഒരു ഈണ വും താളവും നൽകുന്നു. ‘താമരപ്പൂങ്കാവനം’ എന്നത് സൗന്ദര്യത്തിന്റെയും പരിശുദ്ധിയുടെ യും പ്രതീകമാണ്. അവിടെ താമസിക്കുന്നവൾ എന്ന് നായികയെ വിശേഷിപ്പിക്കുന്നതിലൂടെ അവളുടെ സൗന്ദര്യവും ആകർഷണീയതയും പരിശുദ്ധിയുമാണ് ഗായകൻ ഊന്നിപ്പറയുന്ന ത്. ഈ അഭിസംബോധന നായികയോടു ള്ള ഗായകന്റെ സ്നേഹവും ആരാധനയും വ്യക്തമാക്കുന്നു. ഓരോ വർണ്ണനയ്ക്കു ശേഷ വും ഈ വരി ആവർത്തിക്കുന്നത് നായികയു ടെ ആ സൗന്ദര്യസങ്കൽപ്പത്തെ മനസ്സിൽ ഉറ പ്പിക്കാൻ സഹായിക്കുന്നു.

Question 15.
‘പഞ്ചവർണ്ണപ്പൈങ്കിളിയിൽ പങ്ക് റങ്കുള്ളോളേ’ എന്ന വിശേഷണം നായികയ്ക്ക് നൽകുന്ന അർത്ഥവ്യാപ്തി എന്ത്?
Answer:
പഞ്ചവർണ്ണക്കിളി അതിന്റെ വർണ്ണപ്പൊലിമ കൊണ്ടും ആകർഷണീയതകൊണ്ടും ശ്രദ്ധേ യമാണ്. അതുപോലെ സൗന്ദര്യമുള്ളവളാണ് നായിക എന്ന് ഈ വരി സൂചിപ്പിക്കുന്നു. ‘പങ്ക് റങ്കുള്ളോളേ’ എന്ന പ്രയോഗം (ഒരുപക്ഷ ‘ഭംഗി’ അല്ലെങ്കിൽ വർണ്ണം’ എന്നതിന്റെ നാടൻ പ്രയോഗം) അവളുടെ സൗന്ദര്യത്തെയും ആക ർഷണീയതയെയും ഒന്നുകൂടി ഉറപ്പിക്കുന്നു. പല വർണ്ണങ്ങളുള്ള കിളിയെപ്പോലെ വിവിധ ഭാവങ്ങളും അഴകും ഒത്തിണങ്ങിയവളാണ് നായിക എന്ന് പറയാനാണ് കവി ശ്രമിക്കുന്ന ത്. ഇത്’ നായികയുടെ കേവലം ബാഹ്യസൗ ന്ദര്യത്തെ മാത്രമല്ല, അവളുടെ ആകർഷക മായ സ്വഭാവത്തെയും സൂചിപ്പിക്കാം.

Question 16.
ഗാനത്തിലെ നായികയെ ‘പൂക്കളിൽ പൂറാ ണിയായി പൂത്തുനിൽക്കുന്നോളേ’ എന്ന് വി ഷിപ്പിക്കുന്നതിലെ സാംഗത്യമെന്ത്?
Answer:
പൂന്തോട്ടത്തിലെ എല്ലാ പൂക്കളിലും വെച്ച് ഏറ്റവും സൗന്ദര്യമുളള രാജ്ഞിയെപ്പോലെ യാണ് നായിക എന്നാണ് ഈ വിശേഷണം അർത്ഥമാക്കുന്നത്. അവളുടെ അതുല്യമായ സൗന്ദര്യത്തെയും ആകർഷണീയതയെയും എടുത്തു കാണിക്കാനാണ് കവി ഈ പ്രയോ ഗം ഉപയോഗിച്ചിരിക്കുന്നത്. മറ്റ് പൂക്കൾക്കിട യിൽ അവൾ വേറിട്ടുനിൽക്കുകയും ശോഭി ക്കുകയും ചെയ്യുന്നു എന്ന് ഇത് വ്യക്തമാ ക്കുന്നു.

Question 17.
ഈ ഗാനത്തിൽ പ്രണയത്തിന്റെ അനുരാഗ ത്തിന്റെ തീവ്രത വെളിവാക്കുന്ന വരികൾ സന്ദർഭങ്ങൾ ഏതെല്ലാം? വിശദീകരിക്കുക.
Answer:
കാത്തിരിപ്പ്: നായികയെ കാണാൻ കാത്തി രുന്ന് ഗായകന്റെ കാൽ തരിച്ചു പോകുന്ന തും, കണ്ണ് കൊതിച്ചു പോകുന്നതും (‘കാത്തി രുന്ന് കാത്തിരുന്ന് കാൽ തരിച്ചുപോയി…, കണ്മണിയെ കാണുവാനായ് കൺ കൊതി ച്ചുപോയി…’) പ്രണയത്തിന്റെ തീവ്രമായ കാ ത്തിരിപ്പിനെയും ആഗ്രഹത്തെയും സൂചിപ്പി ക്കുന്നു.

നോട്ടത്തിന്റെ ശക്തി: നായികയുടെ നോട്ടം ഹൃദയങ്ങളിൽ കല്ലെറിയുന്നു (കണ്ണുകളാൽ ഖൽബുകളില് കല്ലെറിയുന്നോളേ…’) എന്ന് പറയുന്നത്, അവളുടെ നോട്ടത്തിന് അത്ര യേറെ ആകർഷണശക്തിയും ഹൃദയത്തിൽ ചലനങ്ങളുണ്ടാക്കാനുള്ള കഴിവുമുണ്ടെന്ന് കാണിക്കുന്നു. ഇത് തീവ്രമായ അനുരാഗ ത്തിന്റെ ലക്ഷണമാണ്.

അമ്പിളിമാമന്റെ അമ്പരപ്പ്: ചന്ദ്രൻ പോലും അവളുടെ സൗന്ദര്യം കണ്ട് അമ്പരന്നു നി ന്നു എന്ന് പറയുന്നത് (‘വന്നു നിന്നെ കണ്ട “തോടെ അമ്പരന്നുനിന്ന്…’ അവളുടെ സൗന്ദ ര്യത്തോടുള്ള അതിയായ ആരാധനയും, ആ സൗന്ദര്യം ഗായകനിൽ ഉണ്ടാക്കിയ തീവ്രമായ അനുഭൂതിയുമാണ് കാണിക്കുന്നത്.

ഖൽബിലെ നിലാവ്: നായികയെ തന്റെ ഹൃദയ ത്തിലെ നിലാവായി കാണുന്നതുതന്നെ പ്ര ണയത്തിന്റെ തീവ്രത വെളിവാക്കുന്നു. അവ ൾ അവന്റെ ഹൃദയത്തിലെ പ്രകാശവും സന്തോഷവുമാണ്.

ഈ സന്ദർഭങ്ങളെല്ലാം ഗാനത്തിലെ പ്രണ യാനുഭവത്തിന്റെ ആഴവും തീയതയും വ്യ ക്തമാക്കുന്നു.

Question 18.
‘മൊബൈലിൽ വന്ന ഒരു തമാശ വായിച്ച് എനിക്ക് വലംകൈയിൽ ഒരു വിരൽ കൂടി മുള്ളായി തോന്നി
വരികൾ വിശകലനം ചെയ്ത് നിങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുക.
Answer:
ഈ വരികളിൽ, മൊബൈലിൽ ലഭിച്ച ഒരു തമാശ വായിച്ചപ്പോൾ കവിക്കുണ്ടായ അസാ ധാരണവും അസ്വസ്ഥത നിറഞ്ഞതുമായ ഒര നുഭവമാണ് അവതരിപ്പിക്കുന്നത്.

അസാധാരണ അനുഭവം: സാധാരണഗതി യിൽ തമാശ ചിരിയോ സന്തോഷമോ ആണ് നൽകേണ്ടത്. എന്നാൽ ഇവിടെ തമാശ വായി ച്ച കവിക്ക് വലതുകൈയിൽ ഒരു വിരൽ അ ധികമായി മുളച്ചതുപോലെയും അതൊരു മുള് പോലെ വേദനിപ്പിക്കുന്നതായും അസ്വ സ്ഥമാക്കുന്നതായും തോന്നുന്നു.

ആന്തരിക അസ്വസ്ഥത: ഇതൊരു ശാരീരിക യാഥാർത്ഥ്യത്തേക്കാൾ മാനസികമായ അസ്വ സ്ഥതയുടെ പ്രതിഫലനമാണ്. ഒരുപക്ഷേ ആ തമാശ അരോചകമോ, നിലവാരം കുറ ഞ്ഞതോ, അല്ലെങ്കിൽ ആരെങ്കിലും വേദനി പ്പിക്കുന്നതോ ആയിരുന്നിരിക്കാം. അതല്ലെ ങ്കിൽ, ഡിജിറ്റൽ ലോകത്തിലെ യാന്ത്രികമായ വിനോദങ്ങൾ നൽകുന്ന മടുപ്പും അസ്വസ്ഥ തയുമാകാം ഈ ‘മുള്ള്’ എന്ന അനുഭവത്തിന് പിന്നിൽ.

വിപരീതാനുഭവങ്ങൾ: തൊട്ടടുത്ത വരികളിൽ ‘കുപ്പിവള തിളങ്ങിയ പോലെ’, ‘ചെരുപ്പ് ഇക്കി ളിയിടും പോലെ’ എന്നും പറയുന്നുണ്ട്. ഇത്, മൊബൈൽ തമാശ ഉണ്ടാക്കിയ അനുഭവം സങ്കീർണ്ണവും പരസ്പരവിരുദ്ധവുമാണെന്ന് കാണിക്കുന്നു അസ്വസ്ഥതയും (മുള്ള്, ഇക്കി ളി) ഒരു ചെറിയ തിളക്കവും കുപ്പിവള) ഒരേ സമയം അനുഭവപ്പെടുന്നു.

ആധുനിക ജീവിതം: ആധുനിക മനുഷ്യൻ ഡി ജിറ്റൽ ലോകത്ത് നിന്ന് നിരന്തരം സ്വീക രിക്കുന്ന സന്ദേശങ്ങൾ (തമാശകൾ പോലുള്ള അവനിൽ ഉണ്ടാക്കുന്ന വിചിത്രവും പല പ്പോഴും അസുഖകരവുമായ പ്രതികരണങ്ങ ളെയാണ് ഈ വരികൾ സൂചിപ്പിക്കുന്നത്.

ചുരുക്കത്തിൽ, ഒരു മൊബൈൽ തമാശ വ്യക്തിയിൽ ഉണ്ടാക്കുന്ന അപ്രതീക്ഷിതവും അസുഖകരവും സങ്കീർണ്ണവുമായ ശാരീരി കവും മാനസികവുമായ പ്രതികരണമാണ് ഈ വരികളിലൂടെ കവി ആവിഷ്കരിക്കുന്നത്.

ഖൽബിലെ നിലാവ് Notes Question Answer Class 10 Malayalam Adisthana Padavali Unit 1 Chapter 2

Question 19.
‘ഒരു തമാശ കൊണ്ട് നൂറ്റൊമ്പതുപേരെ ഊട്ടി യാൽ പിന്നെ നിങ്ങൾ നിങ്ങളല്ല. ന്യൂറ്റൊമ്പതു വായനക്കാരുടെ കർത്താവാണ്. ന്യൂറ്റൊമ്പതു സിനിമകളിലെ ഹാസ്യതാരമാണ്. നൂറ്റൊമ്പതു ലോകങ്ങളുടെ ഉടമയാണ്.
ഈ കാവ്യഭാഗം പങ്കുവെക്കുന്ന അനുഭവലോ കത്തിന്റെ സവിശേഷതകൾ ചർച്ചചെയ്യുക.
Answer:
ഈ കാവ്യഭാഗം ആധുനിക ഡിജിറ്റൽ യുഗ ത്തിലെ പ്രത്യേകിച്ച് സോഷ്യൽ മീഡിയയിലെ യും മെസേജിംഗ് ആപ്പുകളിലെയും, അനു ഭവലോകത്തിന്റെ സവിശേഷതകളാണ് പങ്കു വെക്കുന്നത്:

ഡിജിറ്റൽ പങ്കുവെക്കൽ: ഒരു തമാശ (അല്ലെങ്കി ൽ ഏതൊരു ഉളളടക്കവും) വളരെപ്പെട്ടെന്ന് ധാരാളം പേരിലേക്ക്’ (‘നൂറ്റൊമ്പതുപേർക്ക് എത്തിക്കാൻ കഴിയുന്ന ഒരു ലോകമാണിത് (‘ഊട്ടിയാൽ’).

സ്വത്വമാറ്റം: ഇങ്ങനെ ഉള്ളടക്കം പങ്കുവെക്കു ന്നതിലൂടെ വ്യക്തിയുടെ സ്വത്വം മാറുന്നു (‘പി ന്നെ നിങ്ങൾ നിങ്ങളല്ല). പങ്കുവെക്കുന്ന ആൾ ഒരു സ്രഷ്ടാവിന്റെയോ അവതാരകന്റെയോ സ്ഥാനത്തേക്ക് മാറുന്നു.

അധികാര/കർത്തൃത്വ ബോധം; പങ്കുവെക്കു അയാൾ ആ തമാശ വായിക്കുന്നവരുടെ ‘കർ ത്താവും’ (ഉത്തരവാദി നാഥൻ), അവരെ രസി പ്പിക്കുന്ന ‘ഹാസ്യതാരവും’, ആ തമാശയിലു ടെ സൃഷ്ടിക്കപ്പെടുന്ന നൂറായിരം പേരുടെ അനുഭവലോകങ്ങളുടെ ‘ഉടമയും’ ആയി മാ റുന്നു. ഇത് ഡിജിറ്റൽ ലോകത്ത് ഉള്ളടക്കം പങ്കുവെക്കുന്നതിലൂടെ ലഭിക്കുന്ന ഒരുത രം അധികാരത്തെയും സ്വാധീനത്തെയും (ചിലപ്പോൾ മിഥ്യാബോധത്തെയും) സൂചിപ്പി ക്കുന്നു.

ഉപരിപ്ലവതയും ആക്ഷേപഹാസ്യവും: ഒരു തമാശ ഫോർവേഡ് ചെയ്യുന്ന നിസ്സാരമാ യ പ്രവൃത്തിയെ ‘കർത്താവ്’, ‘ഹാസ്യതാരം’, ‘ഉടമ’ എന്നൊക്കെ വിശേഷിപ്പിക്കുന്നതിൽ ഒരു ആക്ഷേപഹാസ്യമുണ്ട്. ഡിജിറ്റൽ ലോക ത്തിലെ ഇടപെടലുകളുടെയും ബന്ധങ്ങളുടെ യും ഒരുതരം ലഘുത്വത്തെയും പെരുപ്പിച്ചു കാട്ടലുകളെയും ഇത് വിമർശിക്കുന്നുണ്ടാവാം.

ഉത്തരവാദിത്തം (പരോക്ഷം): ‘കർത്താവ്’, ‘ഉടമ’ തുടങ്ങിയ വാക്കുകൾക്ക് അധികാര ത്തോടൊപ്പം ഉത്തരവാദിത്തത്തിന്റെ ഒരു തലം കൂടിയുണ്ട്. നാം പങ്കുവെക്കുന്ന ഉള്ള ടക്കത്തിനും അത് മറ്റുള്ളവരിൽ ഉണ്ടാക്കുന്ന സ്വാധീനത്തിനും നമുക്ക് ഉത്തരവാദിത്തമു ണ്ട് എന്നൊരു സൂചനയും ഇതിൽ നിന്ന് വാ യിച്ചെടുക്കാം.

ഈ അനുഭവലോകം ഡിജിറ്റൽ സാങ്കേതിക വിദ്യയും സാമൂഹിക മാധ്യമങ്ങളും നമ്മുടെ സ്വത്വത്തെയും ബന്ധങ്ങളെയും ഉത്തരവാ ദിത്തങ്ങളെയും സ്വാധീനിക്കുന്നതിനെക്കുറി ചുള്ള ചിന്തകൾ പങ്കുവെക്കുന്നു.

ചിത്രകാരി Notes Question Answer Class 10 Malayalam Adisthana Padavali Unit 1 Chapter 1

Practicing with SSLC Malayalam Adisthana Padavali Class 10 Notes Pdf Unit 1 Chapter 1 ചിത്രകാരി Chithrakari Notes Questions and Answers improves language skills.

Chithrakari Class 10 Notes Question Answer

Class 10 Malayalam Chithrakari Notes Question Answer

Class 10 Malayalam Adisthana Padavali Unit 1 Chapter 1 Chithrakari Notes Question Answer

പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Question 1.
കലാവിഷ്ക്കാരങ്ങളിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്ന ആഹ്ലാദാനുഭൂതികൾ ഫിസ് എന്ന കഥാപാത ത്തിന് അനുഭവിക്കാൻ കഴിയുന്നുണ്ടോ? ചർച്ചചെയ്യുക.
Answer:
കല ഒരു സർഗ്ഗാത്മക പ്രവർത്തനമാണ്. കലാകാരന്റെ ഹൃദയത്തിലുണ്ടായ പരമമായ ആനന്ദത്തിന്റെ പ്രകാശനമാണ് കല. കലാവിഷ്ക്കാരങ്ങളിൽ ഏർപ്പെടുന്ന ഓരോ വ്യക്തിയും ഇങ്ങനെ ആഹ്ലാദാനുഭൂതി കൾ അനുഭവിക്കുന്നുണ്ട്. ചിത്രകാരിയെന്ന കഥയിലെ ഫിസയെന്ന കഥാപാത്രത്തിന് ഇത്തരം ആഹ്ലാദാ നുഭൂതികൾ നിഷേധിക്കപ്പെടുന്നതായിട്ടാണ് നാം കാണുന്നത്. കാരണം ഒരു ഭാര്യയെന്ന നിലയിൽ കലാവി ഷ്ക്കാരത്തിനല്ല കുടുംബത്തോടുളള ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിലാണ് ഒരു സ്ത്രീ ശ്രദ്ധിക്കേണ്ടത് എന്ന പൊതുധാരണയാണ് ഫിസയുടെ പ്രവർത്തനങ്ങളെ നിഷേധിക്കുകയും നിയന്ത്രിക്കുകയും ചെയ്യു ന്നത്. ഭർത്താവും, അയാളുടെ അമ്മയും പരമ്പരാഗതമായ രീതിയിൽ തന്നെ ഫിസ് പെരുമാറണമെന്ന നിർബന്ധ ബുദ്ധിയുളളവരാണ്. സാധാരണ കുടുംബാന്തരീക്ഷത്തിന്റെ ചുറ്റുപാടുകളിൽ നിന്ന് മാത്രമെ അവർക്ക് ചിന്തിക്കാൻ കഴിയുകയുളളു. എന്നാൽ ഫിസയാകട്ടെ കുടുംബത്തിലെ ഉത്തരവാദിത്വങ്ങളിൽ നിന്നും പൂർണ്ണമായും മാറി നിൽക്കാതെ തന്നെ കലാപ്രവർത്തനം നടത്താൻ ആഗ്രഹിക്കുന്നു. എന്നാൽ സ്വതന്ത്രമായ കലാപ്രവർത്തനത്തിന് അവൾക്ക് കഴിയുന്നില്ല.

Question 2.
“അയാൾ അവളുടെ കൈവിരലുകളിലേക്കാണ്ടു നോക്കി. ദൈവം തൊട്ട കൈവിരലിൽ അപൂർണ്ണമാ യൊരു ചിത്രത്തിന്റെ മഞ്ഞപ്പിച്ചായങ്ങൾ അപ്പോഴും പറ്റിനിന്നിരുന്നു. നിശബ്ദമായൊരു കരച്ചി ലോടെ, അവൾ കൈ കഴുകാൻ തുടങ്ങി.” കഥാന്ത്യം നൽകുന്ന സൂചനകൾ എന്തെല്ലാമാണ്? നിരീ ക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
ചിത്രകാരി എന്ന കഥയുടെ ഒടുവിലുളള വാക്യങ്ങളാണിവിടെ ചോദ്യത്തിൽ ഉദ്ധരിച്ചിട്ടുളളത്. പരമ്പരാഗത മായ സ്വഭാവവിശേഷത്തോടുകൂടിയ വീട്ടമ്മയായ ഭാര്യയും, സർഗ്ഗാത്മകശേഷിയുളള, സ്വാതന്ത്ര്യബോധ മുളള ആധുനിക ഭാര്യയും തമ്മിലുളള സംഘർഷമാണ് ചിത്രകാരിയെന്ന കഥയിൽ നാം കാണുന്നത്. കഥ യുടെ ഒടുവിൽ പരമ്പരാഗതമായ ഭാര്യാ സങ്കൽപ്പങ്ങൾക്ക് കീഴടങ്ങേണ്ടിവരുന്ന നായികയെയാണ് നമുക്ക് കാണാൻ കഴിയുന്നത്. വരച്ച് പൂർത്തിയാക്കാൻ കഴിയാത്ത ചിത്രം അലങ്കോലപ്പെടുത്തിക്കൊണ്ട് ബ്രഷ് തട്ടിയെറിയുന്ന ഭർത്താവിന്റെ പ്രവർത്തി അംഗീകരിക്കാനാവില്ലെങ്കിലും, പ്രതിഷേധാർഹമാണെന്ന് അവൾ കരുതുന്നു. പക്ഷേ താൻ അകപ്പെട്ട് പോയിരിക്കുന്ന കുടുംബാന്തരീക്ഷത്തിന്റെ സങ്കീർണ്ണതയിൽ കുരു ങ്ങിക്കിടക്കാൻ മാത്രമെ അവൾക്കാവുന്നുള്ളു. സ്ത്രീയെക്കുറിച്ചുളള കാലഹരണപ്പെട്ട സങ്കൽപ്പങ്ങൾക്ക് ആധുനിക കാലഘട്ടത്തിലെങ്കിലും മാറ്റമുണ്ടാകാത്തതിൽ മൗനമായി ദുഃഖിക്കാനേ ഫിസയ്ക്ക് കഴിയുന്നു ള്ളു.

ചിത്രകാരി Notes Question Answer Class 10 Malayalam Adisthana Padavali Unit 1 Chapter 1

Question 3.
“വരയ്ക്കാതെ വരയ്ക്കാതെ അവളൊക്കെയും മറന്നുപോയിരിക്കും.”
വരയ്ക്കാതെ എന്ന പദം ആവർത്തിക്കുന്നതുകൊണ്ട് വാക്യത്തിന് ആശയപരമായി എന്തെങ്കിലും മേന്മ ലഭിക്കുന്നുണ്ടോ? ഇത്തരം കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി പ്രയോഗഭംഗി വിവരിക്കുക.
Answer:
വരയ്ക്കാതെ എന്ന പദം ആവർത്തിക്കുന്നതുകൊണ്ട് വാക്യത്തിന് ആശയപരമായ ദാർഢ്യം കിട്ടുന്നുണ്ട്. വരയ്ക്കുന്ന പ്രവർത്തിയിൽ നിന്നും വളരെ നാൾ വിട്ടുനിന്നുവെന്ന ആശയം വ്യക്തമാകാൻ ഈ ആവർത്തനം പ്രയോജനപ്പെടുന്നുണ്ട്. പാഠഭാഗത്ത് തന്നെ കാണാൻ കഴിയുന്ന ഇത്തരം പ്രയോഗങ്ങൾ നോക്കാം.
* മാറിമാറി ചലിച്ചുകൊണ്ടിരുന്ന
* കാടങ്ങനെ പടർന്നുപടർന്ന്
മാറിമാറി എന്ന പ്രയോഗത്തിലെ ആവർത്തനം കൊണ്ട് മാറ്റത്തിന്റെ തുടർച്ച എന്ന ആശയം കിട്ടുന്നുണ്ട്. പടർന്ന് പടർന്ന് എന്ന ആവർത്തനത്തിൽ പടരുന്നതിന്റെ ഗതിവേഗം വർദ്ധിക്കുന്നു എന്ന ആശയവും ധ്വനി ക്കുന്നു. സാധാരണ സംഭാഷണങ്ങളിലും എഴുത്തിലുമൊക്കെ ഇത്തം പദാവർത്തനങ്ങൾ നമുക്ക് കാണാം. ഉദാ: ഓടിയോടി തളർന്നു. കണ്ട് കണ്ട് മടുത്തു. പണ്ട് പണ്ട് ഒരിടത്ത് മുതലായവ ഉദാഹരണങ്ങൾ.

Question 4.
“വെള്ളത്തിൽ കുതിർന്ന ബ്രഷ് പതിയെ കുടഞ്ഞ് അവളപ്പോൾ പറഞ്ഞു:
“ഞാൻ പണിയൊക്കെ തീർത്തിട്ടാ ഉമ്മാ…”
കല്യാണം ഒറപ്പിക്കാമ്പോവാന്നു പറേമ്പഴും അവള് പറയോ, വര നിർത്തൂലാന്ന്…”
മുകളിൽ നൽകിയ കഥാസന്ദർഭങ്ങളും കഥയും വിശകലനം ചെയ്ത് ഫിസ് എന്ന കഥാപാത്രത്ത നിരൂപണം ചെയ്യുക.
Answer:
ഷാഹിന ഇ.കെ യുടെ ‘ചിത്രകാരി’ എന്ന കഥയിലെ മുഖ്യകഥാപാത്രമാണ് ഫിസ്. കുട്ടിക്കാലത്ത് തന്നെ ചിത്രകലയോട് ഏറെ കമ്പമുണ്ടായിരുന്നു. വരകളുടെയും വർണ്ണങ്ങളുടെയും ലോകത്ത് ഒതുങ്ങിക്കൂടു വാൻ അവൾ ആഗ്രഹിച്ചിരുന്നു. വിവാഹാലോചനകൾ നടക്കുമ്പോഴും തന്റെ ചിത്രകലയെ വിട്ടുകൊടു ത്തുളള ജീവിതം അവൾക്ക് സാദ്ധ്യമായിരുന്നില്ല. ഇക്കാര്യം വരന്റെ ബന്ധുക്കളോട് പറഞ്ഞപ്പോൾ അത വർ അത്ര കാര്യമായെടുത്തുമില്ല. വിവാഹിതയായി വരന്റെ വീട്ടിലെത്തിയപ്പോൾ സാധാരണ പെൺകുട്ടിക ളെപ്പോലെ മറ്റുള്ളവരോട് ചങ്ങാത്തം കൂടാനോ സംസാരിക്കാനോ അവൾക്ക് സമയമില്ലായിരുന്നു. ചിത്ര കലയോടുളള അടങ്ങാത്ത അഭിനിവേശം അവളെ മൗനിയാക്കി. കൂട്ടത്തിൽക്കൂടാതെ കുടുംബ ചർച്ചക ളിൽ പങ്കെടുക്കാതെ അവൾ

ബ്രഷും ചായവുമായി മുറിയിലിരുന്നു. ഭർത്താവിനും ബന്ധുക്കൾക്കും അവളുടെ പ്രത്യേക സ്വഭാവം അത്ര രുചിച്ചില്ല. മരുമകൾക്കുണ്ടായിരിക്കേണ്ട കർത്തവ്യബോധത്തെക്കുറിച്ച് അമ്മായിയമ്മയ്ക്ക് തന്നെ അവളെ ഓർമ്മപ്പെടുത്തേണ്ടിവന്നു. ഇത്തരത്തിലുളള സ്വരച്ചേർച്ചയില്ലായ്മ വീട്ടിൽ പലപ്രശ്നങ്ങൾക്കും കാരണമായി. ഒടുവിൽ ഭർത്താവിന് തന്നെ നിയന്ത്രണം വിട്ട് പെരുമാറേണ്ടി വന്നു. അവളുടെ ചായവും ബ്രഷും തട്ടിത്തെറിപ്പിക്കുന്നിടത്തോളം കാര്യങ്ങൾ എത്തി. തന്റെ ചിന്താഗതികളും അഭിരുചികളും മനസ്സി ലാക്കാൻ ഭർത്താവ് ശ്രമിക്കാത്തതിൽ അവൾക്ക് ദുഃഖമുണ്ട്. തന്റെ കലാപ്രവർത്തനങ്ങൾക്ക് തടസ്സമി ല്ലാതെ മുന്നേറാൻ പറ്റിയ അന്തരീക്ഷമല്ല ആ വീട്ടിലുളളതെന്ന് മനസ്സിലാക്കുന്നതോടെ അവൾ പിന്നീട് കൂടുതൽ പ്രതിരോധിക്കാൻ തയ്യാറാകുന്നില്ല.

സ്ത്രീയുടെ തട്ടകം അടുക്കളയാണെന്നും, “അടുപ്പത്തെ പണിയാണ് അവളുടെ മുഖ്യ ഉത്തരവാദിത്വ മെന്നും ധരിച്ച് ജീവിക്കുന്ന ബന്ധുവർഗ്ഗത്തോടുളള തുറന്ന പോരാണ് യഥാർത്ഥത്തിൽ ഫിസ് നടത്തു ന്നത്. സർഗ്ഗാത്മകതയുടെ ആവിഷ്ക്കാരം പുരുഷനെ അപേക്ഷിച്ച് സ്ത്രീക്ക് നിഷിദ്ധമാണെന്നുളള മൂഢ വിശ്വാസം പുലർത്തുന്ന ബന്ധുജനങ്ങൾ, യഥാർഥ സ്വാതന്ത്ര്യത്തിലേക്കും, സമത്വത്തിലേക്കും പലായനം ചെയ്യുന്ന സ്ത്രീത്വത്തിന് ഒരു ഭീഷണിയാണെന്ന ആശയമാണ് ഫിസ് എന്ന കഥാപാത്രത്തിലൂടെ കഥാ കാരി ആവിഷ്ക്കരിക്കുന്നത്.

Question 5.
ചിത്രകാരിയിലെ ചിത്രങ്ങൾ കഥയുടെ ഭാവതലത്തെ ആവിഷ്ക്കരിക്കുവാൻ എത്രത്തോളം പര്യാ പ്തമാണ്? പരിശോധിക്കുക.
Answer:
ചിത്രകാരി എന്ന കഥയിലെ ഭാവചിത്രങ്ങൾ പ്രസ്തുത കഥയെ ആസാദ്യമാക്കുന്നതിൽ വലിയ പങ്ക് വഹി ച്ചിട്ടുണ്ട്. ഒട്ടേറെ ഭാവചിത്രങ്ങൾ കഥയിൽ അവിടെയിവിടെയായി ചിതറിക്കിടക്കുന്നത് കാണാം. കഥയുടെ തുടക്കം തന്നെ മനോഹരമായ ഒരു ഭാവചിത്രത്തിലൂടെയാണ് ഇതൾ വിരിയുന്നത്.

“ഉറക്കമുണർന്ന് അയാളെത്തുമ്പോഴേക്കും, ഫിസ് അവളുടെ ക്യാൻവാസിൽ മഞ്ഞ നിറങ്ങളുടെ ഒരു വിസ്മയം സൃഷ്ടിച്ചിരുന്നു. പലദിശകളിലേക്ക് മാറിമാറി ചലിക്കുന്ന ബ്രഷിനോടൊപ്പം മഞ്ഞയുടെ പേരിട്ട് വിളിക്കാനാകാത്ത ചിലയനുഭവങ്ങൾ പച്ചകളുമായിയിടകലർന്നിരുന്നു.”

‘മറ്റൊരു ചിത്രം നോക്കുക.“മൂടൽ മഞ്ഞ് പടർന്ന പ്രകൃതി. ഇടയ്ക്ക് മായുന്ന മഞ്ഞിലൂടെ കടന്നുവരുന്ന വെള്ളിവെയിലിൽ നരച്ച പച്ചയുടെ, മഞ്ഞയുടെ, ഇടയ്ക്ക് പൊട്ടിവിടർന്നൊരു ചുവപ്പ് പൂവ്”. ഇത്തരം ചിത്രങ്ങൾ കഥാവായനയെ വേറിട്ടൊരു അനുഭവമാക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

Question 6.
അട്പത്തെ പണി ഒരു കടലാ ഫിസ്… അതങ്ങട്ട് തീർന്നെന്ന് പറയാമ്പറ്റ്യങ്ങനെ?….
അന്റെ പെയിന്റടി പോല ല്ലാത്… എന്നല്ല, ദൊന്നും പെണ്ണുങ്ങക്ക് പറ്റേ പണ്യമല്ല.” (ചിത്രകാരി)

“സമ്മേളനത്തിനു കവിത വായിച്ച് പെങ്കുട്ട ഇഷ്ടപ്പെടുന്ന് പറഞ്ഞതിന് ഇവിടെ വലിയ പുകിലായി രുന്നു… എന്താ ശര്യല്ലേ? എന്തിനാ പാട്ടും കം? അമ്മ പറേണത് പോലെ, പെണ്ണായാൽ ചോറും കറിയും വയ്ക്കണം, പെറണം…” (ഓർമ്മയുടെ ഞരമ്പ് – കെ. ആർ. മീര)
മുകളിൽ നൽകിയ രചനാസന്ദർഭങ്ങളിൽ തെളിയുന്നതുപോലുള്ള അവസ്ഥകൾ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നുണ്ടോ? ചർച്ച സംഘടിപ്പിക്കുക.
Answer:
കെ.ആർ.മീരയുടെ ‘ഓർമ്മയുടെ ഞരമ്പ്’ എന്ന കഥ സ്ത്രീയാവിഷ്ക്കാരങ്ങൾക്ക് നേരെ കണ്ണുരുട്ടുന്ന പുരുഷാധിപത്യത്തിനെതിരെ ശബ്ദിക്കുന്ന രചനയാണ്. ഈ കഥയിലെ നായികയ്ക്ക് ചിത്രകാരി’ എന്ന കഥയിലെ നായികയായ ഫിസയുമായി ആത്മബന്ധമുണ്ട്. കവിത എഴുതുക, വായിക്കുക, ചിത്രം വര യ്ക്കുക, പ്രസംഗിക്കുക, കഥയെഴുതുക മുതലായ പണിയിലൊക്കെ സ്ത്രീകൾ ഏർപ്പെടുന്നതിനോട് വിമു ഖത കാട്ടുന്ന ഒരു സമൂഹമാണ് ഇവിടെ നിലനിന്നിരുന്നത്. പെണ്ണായാൽ ചോറും കറിയും വയ്ക്കുകയും പ്രസവിക്കുകയുമൊക്കെ ചെയ്താൽ മതിയാകുമെന്ന ധാരണയിൽ നിന്നും നമ്മുടെ സമൂഹം ഇന്നും വള രെയൊന്നും മുന്നോട്ടുപോയിട്ടില്ല. വനിതാ വിമോചനപ്രസ്ഥാനങ്ങളും മറ്റ് പല സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളും വന്നുപോയിട്ടും സ്ത്രീയവസ്ഥയുടെ അടിസ്ഥാന സ്വഭാവങ്ങൾക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലായെന്ന് വേണം പറയാൻ. ‘ചിത്രകാരി’ യിലെ ഫിസയും ഓർമ്മയുടെ ഞരമ്പിലെ നായി കയും ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്.

ചിത്രകാരി Notes Question Answer Class 10 Malayalam Adisthana Padavali Unit 1 Chapter 1

ചിത്രകാരി Extra Questions and Answers

അധികചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
കൈവിരലുകൾ ഈ പദം ഏത് അർഥത്തിലാണുപയോഗിക്കുന്നത്
(a) കൈയുടെ വിരലുകൾ
(b) കൈയാകുന്ന വിരലുകൾ
(c) കൈയിലെ വിരലുകൾ
(d) കൈയും വിരലും
Answer:
(c) കൈയിലെ വിരലുകൾ

Question 2.
“അത് നിപ്പൊ എന്താ? ഓള് വരച്ചോട്ടെ ഓളെ കൈയോണ്ടല്ലേ” ഇത് ആരുടെ വാക്കുകളാണ്.
(a) ഹാഫിസിന്റെ
(b) ഹാഫിസിന്റെ ഉമ്മയുടെ
(c) ഫിസയുടെ ഉമ്മയുടെ
(d) ഹാഫിസിന്റെ ഉപ്പയുടെ
Answer:
(d) ഹാഫിസിന്റെ ഉപ്പയുടെ

Question 3.
ഹാഫിസ് എന്ന കഥാപാത്രത്തിൽ നിങ്ങൾക്ക് കാണാൻ കഴിയുന്ന പ്രധാന പ്രശ്നമെന്ത്?
(a) അപകർഷതാബോധം
(b) അഹങ്കാരം
(c) അജ്ഞത
(d) ദേഷ്യം
Answer:
(a) അപകർഷതാബോധം

Question 4.
“അടുപ്പത്തെ പണി ഒരു കടലാ ഫി..
അതങ്ങട്ട് തീർന്നൂന്ന് പറയാമ്പറ്റ്യങ്ങനെ”?
ഫിസയുടെ അമ്മായിമ്മയുടെ ഈ വാക്കുകളിൽ തെളിയുന്ന ആശയം കഥയുടെ അടിസ്ഥാന ഭാവം തന്നെയാണെന്ന് പറയാമോ? വിശദമാക്കുക.
Answer:
സ്ത്രീയുടെ മുഖ്യധർമ്മങ്ങൾ പാചകവും കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമം അന്വേഷി ക്കലുമാണെന്ന് ധരിച്ചിരുന്ന ഒരു തലമുറയാണ് മുമ്പുണ്ടായിരുന്നത്. സ്ത്രീക്ക് സ്വന്തമായി അവരുടെ വ്യക്തിത്വം അടയാളപ്പെടുത്താനുളള അവസരങ്ങളുണ്ടായാലും അത് പ്രയോജനപ്പെടുത്താൻ അവൾക്കാ വാത്തവിധം സങ്കീർണ്ണമായിരുന്നു കുടുംബ ബന്ധങ്ങൾ. ഈയൊരു അവസ്ഥയ്ക്ക് ഇന്നും വലിയ മാറ്റ മൊന്നും വന്നിട്ടില്ല എന്നാണ് കഥയിലെ ഫിസയെന്ന കഥാപാത്രത്തിന്റെ അനുഭവങ്ങൾ തെളിയിക്കുന്നത്. ഒരു മരുമകളെന്ന നിലയിൽ കുടുംബത്തിലെ പാചകം ഉൾപ്പെടെ അത്യാവശ്യം പണിയെല്ലാം ചെയ്ത് കഴിഞ്ഞിട്ട് ചിത്ര രചനയിൽ മുഴുകുന്ന ഫിസയോട് അമ്മായിയമ്മയ്ക്കും ഭർത്താവിനും നീരസമുണ്ടാകു ന്നു. വീട്ടുജോലി ഒരിക്കലും അവസാനിക്കാത്ത കടൽ പോലെയാണെന്നാണ് അമ്മായിയമ്മയുടെ അഭി പ്രായം. അത് ചെയ്ത് തീർത്തുവെന്ന് പറയുന്നതിൽ ഒരർത്ഥവും ഇല്ലെന്നാണ് അവരുടെ വാദം. അടുക്ക ളയിലായാലും സമൂഹത്തിന്റെ മറ്റ് തട്ടുകളിലായാലും സ്ത്രീക്ക് പ്രത്യേക വ്യക്തിത്വം അനുവദിച്ച് കൊടു ക്കാൻ മടിക്കുന്ന ഒരു സാമൂഹ്യ നീതിയാണ് ഇന്നും നിലനിൽക്കുന്നത്. ഈ ദുഷിച്ച സാമൂഹിക നീതിക്കെ തിരെയുളള പോരാട്ടമാണ് ‘ചിത്രകാരി’ എന്ന കഥയിലൂടെ കഥാകാരി നടത്തുന്നത്.

Question 5.
ഹാഫിസ് എന്ന കഥാപാത്രം പുരുഷമേധാവിത്വത്തിന്റെ വിഴുപ്പ് ചുമലിലേറ്റുന്ന കോമാളിയായി മാറി പോകുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം കുറിക്കുക.
Answer:
ഹിസയുടെ ഭർത്താവായ ഹാഫിസ് പരമ്പരാഗതമായ പുരുഷാധിപത്യസ്വഭാവം പേറുന്ന ഭർത്താവായി ട്ടാണ് കഥയിൽ പ്രത്യക്ഷപ്പെടുന്നത്. അയാൾ ഒരു കച്ചവടക്കാരനാണ്. റബ്ബറിന്റെയും, സ്വർണ്ണത്തിന്റെയും മറ്റും വിലകയറ്റിറക്കങ്ങൾ, നല്ല ഭക്ഷണം, ചിരിക്കാൻ വക തരുന്ന സിനിമ ഇവയോടൊക്കെയാണ് ഹാഫി സിന് കമ്പമുളളത്. സർഗ്ഗാത്മക ശേഷിയുളള ഭാര്യയുടെ മാനസിക വ്യാപാരങ്ങളിലേക്ക് അണുകിട പോലും കടന്ന് ചെല്ലാൻ അയാൾക്കാകുന്നില്ല. എല്ലാ ഭാര്യമാരെയും പോലെ ഭർത്താവിന്റെയും കുടുംബത്തി ന്റെയും ഇഷ്ടാനിഷ്ടങ്ങൾ അന്വേഷിച്ച് സേവന തൽപരയായി നിൽക്കുന്ന ഒരു ഭാര്യയെയാണ് ഫിസ യിൽ അയാൾ പ്രതീക്ഷിക്കുന്നത്. കവിത, കലാ പ്രവർത്തനങ്ങൾ മുതലായവ ഹാഫിസിന്റെ ഇഷ്ട മേഖ ലകളല്ല. തന്റെ ഭാര്യ തന്നെക്കാളും കഴിവുളളവളും പ്രസിദ്ധയുമാണെന്നറിയുന്ന നിമിഷം അയാളിലെ അപകർഷതാബോധം തലപൊക്കുന്നത് കാണാം. ദൈവം തൊട്ട് കൈവിരലുകളാണ് അവൾക്കുളളതെന്ന കൂട്ടുകാരന്റെ ആരാധന കലർന്ന പ്രസ്താവന ഹാഫിസിൽ ഉയർത്തുന്നതും അവളോടുളള അസൂയയും വിദ്വേഷവുമാണ്. അവളെ ചിത്രരചനയിൽ നിന്നും എന്നെന്നേക്കുമായി വിലക്കാൻ അയാൾ ശ്രമിക്കുന്നത് ഇക്കാരണം കൊണ്ടാണ്.

ചിത്രകാരി Notes Question Answer Class 10 Malayalam Adisthana Padavali Unit 1 Chapter 1

Question 6.
ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
‘-നീയെന്താ വരച്ചുകൂട്ടണോ?’ ഫിസയോട് ഹാഫിസ് ഇങ്ങനെ ചോദിക്കാൻ കാരണം എന്ത്?
• ഫിസ് വരയ്ക്കുന്നതിലുള്ള താല്പര്യം കൊണ്ട്.
• ചിത്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി.
• ഫിസയുടെ കഴിവിനെ നിസ്സാരമായി കണ്ടതു കൊണ്ട്.
• ഫിയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി.
Answer:
• ഫിസയുടെ കഴിവിനെ നിസ്സാരമായി കണ്ടതു കൊണ്ട്.

Question 7.
ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
‘ഒരു പണ്ടാരോം വേണ്ട.’- എക്സിബിഷനെ ക്കുറിച്ച് ഹാഫിസ് ഇങ്ങനെ പറയാൻ കാരണം: എക്സിബിഷൻ നടത്താൻ സാമ്പത്തിക ബു ദ്ധിമുട്ടുള്ളതുകൊണ്ട്.
• ഫിയ്ക്ക് എക്സിബിഷനിൽ താല്പര്യമി ല്ലാത്തതുകൊണ്ട്.
• ഉപ്പയുടെ എതിർക്കും ഫിയുടെ കഴിവി ലുള്ള അപകർഷതാബോധവും കാരണം.
• എക്സിബിഷനുള്ള സ്ഥലം ലഭ്യമല്ലാത്തതു കൊണ്ട്.
Answer:
• ഉപ്പയുടെ എതിർപ്പും ഫിസയുടെ കഴിവിലു ള്ള അപകർഷതാബോധവും കാരണം.

Question 8.
ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
‘ഫിസാന്നുവച്ചാ എന്താ അർഥം?’ ഹാഫിസ് ഫിയോട് ഇതു് ചോദിച്ച സന്ദർഭം ഏതാണ്?
• അവർ ആദ്യമായി കണ്ടുമുട്ടിയപ്പോൾ.
• സുഹൃത്ത് ഫിയെക്കുറിച്ച് പറഞ്ഞതിനു ശേഷം.
• ഇടയ്ക്ക് കിട്ടിയ ഒരു നുറുങ്ങുനേരത്ത്.
• ബ്രഷ് തട്ടിത്തെറിപ്പിച്ചതിന് ശേഷം.
Answer:
• ഇടയ്ക്ക് കിട്ടിയ ഒരു നുറുങ്ങുനരത്ത്.

Question 9.
ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
ഫിൻ കാൻവാസിൽ മഞ്ഞയും പച്ചയും ഉപ് യോഗിച്ച് വരച്ച് കാടിന്റെ ചിത്രം എന്തിനെയാ വാം സൂചിപ്പിക്കുന്നത്?
• അവളുടെ സന്തോഷത്തെ.
• അവളുടെ ദുഃഖത്തെ
• അവളുടെ ഉള്ളിലെ പ്രകൃതിയെയും സ്വാത ന്ത്ര്യമോഹത്തെയും.
• ഹാഫിസിനോടുള്ള പ്രതിഷേധം.
Answer:
അവളുടെ ഉള്ളിലെ പ്രകൃതിയെയും സ്വാത ന്ത്ര്യമോഹത്തെയും.

Question 10.
ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
‘വരയ്ക്കാതെ വരയ്ക്കാതെ അവളൊക്കെയും മറന്നുപോയിരിക്കുമെന്ന ഹാഫിസിന്റെ കണ്ട ലിനെ തീർത്തും തെറ്റിച്ച് വീണ്ടുമത താളത്തിൽ, കൃത്യതയോടെ ബ്രഷ് ചലിപ്പിച്ച്-.’ ഈ വാക്യം സൂചിപ്പിക്കുന്നതെന്ത്?
• ഫിസയ്ക്ക് വരയ്ക്കാനുള്ള കഴിവ് നഷ്ടപ്പെ ട്ടിരുന്നു.
• ഹാഫിസിന്റെ പ്രതീക്ഷ ശരിയായിരുന്നു.
• ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷവും ഫിസയുടെ കഴിവിന് മങ്ങലേറ്റിട്ടില്ല.
• ഫിസ പുതിയ രീതിയിലാണ് വരയ്ക്കാൻ തുടങ്ങിയതു്.
Answer:
• ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷവും ഫിസയുടെ കഴിവിന് മങ്ങലേറ്റിട്ടില്ല.

Question 11.
ചുവടെ ചേർത്തെഴുതിയ പദങ്ങളിൽ ശരിയായത് ഏത്?
(a) പുറകിൽ + നിന്ന് > പുറകിൽനിന്ന്
(b) കൈ + വിരൽ > കൈവിരൽ
(c) മഞ്ഞ + നിറം > മഞ്ഞനിറം
(d) അഭിപ്രായം പറച്ചിൽ > അഭിപ്രായ പറച്ചിൽ
Answer:
‘കൈവിരൽ’ എന്നത് സാധാരണയായി ഉപ യോഗിക്കുന്നതും ശരിയായതുമായ രൂപ മാണ്.

Question 12.
ചുവടെ ചേർത്തെഴുതിയ പദങ്ങളിൽ ശരിയായത് ഏത്?
(a) കോലായ + ചുമന്നു് > കോലായപുറത്
(b) നോട്ട് + ബുക്ക് > നോട്ടുബുക്ക്
(c) ചായം + കുപ്പി > ചായകുടി
(d) ചിത്രം + പ്രതി > ചിത്രപ്രതി
Answer:
(d) ചിത്രം + പ്രതിഭ > ചിത്രപ്രതിഭ
(a) ‘കോലായ ചുമര്’ (ദിത്വം),
(b) ‘നോട്ടുബുക്ക് ശരിയാണ്.
(c) ‘ചായക്കുപ്പി’ (ദിത്വം).
(d) ‘ചിത്രപ്രതിഭ’ ശരിയാണ്.
ഇവിടെ (b)യും (d)യും ശരിയാണെങ്കിലും, ‘ചിത്രപ്രതിഭ’ പാഠഭാഗത്ത് നേരിട്ട് ഉപയോഗി ച്ചിട്ടുള്ള പ്രയോഗമാണ്.)

ചിത്രകാരി Notes Question Answer Class 10 Malayalam Adisthana Padavali Unit 1 Chapter 1

Question 13.
ചുവടെ ചേർത്തെഴുതിയ പദങ്ങളിൽ ശരിയായത് ഏത്?
(a) ചുടൽ + മഞ്ഞത് > ചുടൽ വഞ്ഞ്
(b) ഒളി + നോട്ടം > ഒളിനോട്ടം
(c) കൈ + എത്തും > കൈയെത്തും
d) പച്ച + ചായം > പച്ചച്ചായം
Answer:
(d) പച്ച + ചായം > പച്ചച്ചായം
(a) ‘മൂടൽമഞ്ഞ്’ ശരി.
(b) ‘ഒളിനോട്ടം’ ശരി.
(c) ‘കൈയെത്തും’ (യആഗമം) ശരി.
(d) ‘പച്ചച്ചായം’ (ദിത്വം) ശരി.
ഇവയെല്ലാം ശരിയായ രൂപങ്ങളാണെങ്കിലും, ദിത്വസന്ധിക്ക് ഉദാഹരണമായ (d) കൂടുതൽ വ്യക്തമായ മാറ്റം കാണിക്കുന്നു. പാഠഭാഗത്ത ‘മഞ്ഞപ്പച്ചച്ചായങ്ങൾ’ എന്ന പ്രയോഗമുണ്ട്.)

Question 14.
ചുവടെ ചേർത്തെഴുതിയ പദങ്ങളിൽ ശരിയായത് ഏത്?
(a) തീർത്തും + അവഗണിച്ച് > തീർത്തുവര ണിച്ച
(b) അങ്ങോട്ട് + ഇങ്ങോട്ട് > അങ്ങോട്ടിങ്ങോട്ട്
(c) തേങ്ങാ + പാല് > തേങ്ങാപ്പാല്
(d) വര + നിർത്തുക > വരനിർത്തുക
Answer:
(c) തേങ്ങാ + പാല് > തേങ്ങാപ്പാല്
(a) ‘തീർത്തുമവഗണിച്ച് ശരി (ലോപം).
(b) ‘അങ്ങോട്ടുമിങ്ങോട്ടും’ എന്ന് പാഠത്തിൽ കാണുന്നു. ‘അങ്ങോട്ടിങ്ങോട്ട് ശരിയായ രൂപം.
(c) ‘തേങ്ങാപ്പാല് ശരി (ദിത്വം).
(d) ‘വരനിർത്തുക’ (ശരി).
ഇവിടെ (c) പാഠത്തിൽ നേരിട്ട് വരുന്നതും ദിത്വസന്ധി വ്യക്തമാക്കുന്നതുമാണ്.)

Question 15.
അവൻ പ്രതികരിച്ചില്ല. അവൾ ഇപ്പോഴെന്ന പോലെ നിശ്ശബ്ദമായി അങ്ങനെയങ്ങ് പൊതു് കളഞ്ഞു. അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കി എഴുതുക.
Answer:
അവൾ പ്രതികരിച്ചില്ലെങ്കിലും ഇപ്പോഴെന്ന പോലെ നിശ്ശബ്ദമായി അങ്ങനെയങ്ങ് പൊ യ്ക്കളഞ്ഞു.

Question 16.
എല്ലാവരും കൂടുമ്പോഴും വർത്തമാനം പറ ഞ്ഞിരിക്കുമ്പോഴുമാവും അവളുടെ പെട്ടെ ന്നുള്ള എണീറ്റുപോക്ക്. എന്നിട്ട് ഒരു നോട്ടു ബുക്ക് തുറന്ന് ചിലത് കുറിച്ചിടും. അർത്ഥ വ്യത്യാസം വരാതെ ഒറ്റവാക്യമാക്കി എഴുതുക.
Answer:
എല്ലാവരും കൂടുമ്പോഴും വർത്തമാനം പ റഞ്ഞിരിക്കുമ്പോഴും അവൾ പെട്ടെന്ന് എണീറ്റുപോയിട്ട് ഒരു നോട്ടുബുക്ക് തുറന്ന് ചിലത് കുറിച്ചിടും.

Question 17.
ഹാഫിസിന് ഒന്നും പിടികിട്ടിയതേയില്ല. ഓ രോ തവണ അവൻ ബ്രഷ് ചലിപ്പിക്കുമ്പോഴും പുതിയ അനുഭവങ്ങൾ തെളിഞ്ഞുവന്നു. അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കി എഴുതുക.
Answer:
ഓരോ തവണ അവൾ ബ്രഷ് ചലിപ്പിക്കുമ്പോ ഴും പുതിയ അനുഭവങ്ങൾ തെളിഞ്ഞുവന്നെ ങ്കിലും ഹാഫിസിന് ഒന്നും പിടികിട്ടിയതേയില്ല.

Question 18.
‘നാലഞ്ചു വരേം കുറിം – ദൊക്കെ ആർക്കാ പറ്റാത്തെ-?’ ഹാഫിസിന്റെ ഈ വാക്കുകളി ലെ സൂചനയെന്ത്
Answer:
ഫിസയുടെ ചിത്രരചന കഴിവിനോടുള്ള പു ച്ഛവും നിസ്സാരവൽക്കരണവുമാണ് സൂചന.

Question 19.
‘അടുപ്പത്തെ പണി ഒരു കലാ ഫിനോ- അന്റെ പെയിന്റടി പോല ല്ലാത്’- ഉമ്മയുടെ ഈ വാ ക്കുകളിലെ സൂചനയെന്ത്?
Answer:
ചിത്രരചനയെക്കാൾ പ്രധാനം അടുക്കളപ്പണി യാണെന്നും അത് സ്ത്രീകളുടെ ഉത്തരവാദി മാണെന്നുമുള്ള പരമ്പരാഗത കാഴ്ചപ്പാ ടാണ് സൂചന.

Question 20.
‘അയ്നിപ്പൊ എന്താ- ഓള് വരച്ചോട്ടെ. ഓളെ കൈയോണ്ടല്ലേ? ‘ഹാഫിസിന്റെ ഉപ്പയുടെ ഈ വാക്കുകളിലെ സൂചനയെന്ത്?
Answer:
ഫിസയുടെ വരയോടുള്ള താല്പര്യമില്ലായ്മ യും അതിനെ ഗൗരവമായി കാണാത്ത അല ക്ഷ്യമായ മനോഭാവവുമാണ് സൂചന.

ചിത്രകാരി Notes Question Answer Class 10 Malayalam Adisthana Padavali Unit 1 Chapter 1

Question 21.
‘-ദൈവമേ, ആ കലാകാരിയാണ് ഈ കാ ക്കാരന്റെ മൂക്കുകയറിൽ-‘ സുഹൃത്തിന്റെ ഈ വാക്കുകളിലെ സൂചനയെന്ത്?
Answer:
കഴിവുള്ള കലാകാരിക്ക് അർഹിക്കുന്ന പ രിഗണന കിട്ടാത്തതിലുള്ള പരിഹാസവും സഹതാപവുമാണ് സൂചന.

Question 22.
വാക്കുകളിൽ തെളിയുന്ന ഭാവം എന്?
‘അപ്പത്തെ പണി ഒരു കാലാ ഫിനോ… അത ങ്ങട്ട് തീർന്ന് പറയാമ്പറ്റ്യങ്ങനെ?- അന്റെ പെയിന്റടി പോല ല്ലാത്-. ഉമ്മയുടെ ഈ വാക്കു കളിൽ തെളിയുന്ന പ്രധാന ഭാവം എന്ത്?
• സന്തോഷം
• സഹതാപം
• മുച്ഛം
• അത്ഭുതം
Answer:
• മുച്ഛം

Question 23.
‘ഫിനാന്നുവച്ചാ എന്താ അർഥം?’ എന്ന് ഹാഫി സ് ചോദിച്ചപ്പോൾ, ഭംഗിയുള്ള ഒരു പെയിന്റിങ് അയാൾക്കു മുൻപിലേക്ക് നീക്കിവച്ച് ഫി പ റഞ്ഞു: ‘നോക്കൂ.-‘ ഫിയുടെ ഈ വാക്കിലും പ്രവൃത്തിയിലും തെളിയുന്ന ഭാവം എന്ത
• ദേഷ്യം
• സർഗ്ഗാത്മകമായ ആത്മവിശ്വാസം
• നിസ്സംഗത
• ഭയം
Answer:
സർഗ്ഗാത്മകമായ ആത്മവിശ്വാസം

Question 24.
‘ഒരു പണ്ടാരോം വേണ്ട-‘ എക്സിബിഷനെക്കു റിച്ച് ഹാഫിസ് ഇങ്ങനെ പറയുമ്പോൾ തെളി
യുന്ന ഭാവം എന്ത്?
• അംഗീകാരം
• അസഹിഷ്ണുത
• പ്രോത്സാഹനം
• സകദം
Answer:
• അസഹിഷ്ണുത

Question 25.
‘കൈവിരൽ’ എന്ന പദത്തിന്റെ ശരിയായ വിഗ്രഹരൂപം ഏത്?
• കൈയിലെ വിരൽ
• കൈ കൊണ്ടുള്ള വിരൽ
• കൈ ആകുന്ന വിരൽ
• കൈ പോലുള്ള വിരൽ
Answer:
• കൈയിലെ വിരൽ (സമാസം: തത്പുരുഷൻ)

Question 26.
‘കോലായച്ചുമര് എന്ന പദത്തിന്റെ ശരിയാ ഈ വിഗ്രഹരൂപം ഏത്?
• കോലായ ആകുന്ന ചുമര്
• കോലായയിലെ പുറത്
• കോലായയോടു കൂടിയ ‘പുറത്
• കോലായയും പുലരും
Answer:
• കോലായയിലെ ചുമര് (സമാസം: തത്പുരുഷൻ)

ചിത്രകാരി Notes Question Answer Class 10 Malayalam Adisthana Padavali Unit 1 Chapter 1

Question 27.
‘തേങ്ങാപ്പാൽ’ എന്ന പദത്തിന്റെ ശരിയായ വിഗ്രഹരൂപം ഏതി
• തേങ്ങയും പാലും
• തേങ്ങയുടെ പാല്
• തേങ്ങ ചേർത്ത പാല്
• തേങ്ങ പോലുള്ള പാല്
Answer:
• തേങ്ങയുടെ പാല് (സമാസം: തത്പുരുഷൻ)

Question 28.
‘മൂടൽമഞ്ഞ് എന്ന പദത്തിന്റെ ശരിയായ വിഗ്രഹരൂപം ഏത്?
• ലും മായും
• മൂടൽ പോലുള്ള മഞ്ഞ്
• മഞ്ഞിന്റെ മൂടൽ
• മൂടുന്ന മഞ്ഞ്
Answer:
• മൂടുന്ന മഞ്ഞ് (സമാസം: കർമ്മധാരയൻ/പുരുഷൻ വ്യാഖ്യാനിക്കാം)

Question 29.
‘വർത്തമാനം’ എന്ന പദത്തിന്റെ (പറയുന്ന കാര്യം എന്ന അർത്ഥത്തിൽ) ശരിയായ വിഗ്രഹരൂപം ഏത്?
• വർത്തമാനത്തിലെ
• വർത്താനം പറയുന്ന
• വർത്തിക്കുന്ന കാര്യം
• വർത്തമാനത്തിലുള്ള കാലം
Answer:
• വർത്തിക്കുന്ന കാര്യം (സമാസം: തത്പുരു ഷൻ ഇത് ഒരു നിഷ്പാദിത രൂപമാണ്, വിശ്ര ഹിക്കുമ്പോൾ അർത്ഥം വ്യക്തമാക്കുന്നു)

Question 30.
ഫിൻ കാൻവാസിൽ വരച്ചുകൊണ്ടിരുന്നത് എന്തിന്റെ ചിത്രമാണ്?
Answer:
മഞ്ഞയും പച്ചയും ഇടകലർന്ന അവ്യക്തമായ വഴിയുള്ള ഒരു കാടിന്റെ ചിത്രമാണ് ഫിസ വരച്ചുകൊണ്ടിരുന്നത്.

Question 31.
ഹിൻ എന്ന പേരിന് അവൾ നൽകിയ അർ താമെന്താണ്?
Answer:
‘മൂടൽമഞ്ഞ്’ എന്നാണ് ഫിസ് എന്ന പേരിന് അവൾ അർത്ഥം നൽകിയത്.

Question 32.
ഫിയുടെ കൈവിരലുകളെ ‘ദൈവംതൊട്ട കൈവിരലുകൾ’ എന്ന് വിശേഷിപ്പിച്ചത് ആരാ? (പരോക്ഷമായി)
Answer:
ആർട്ടിസ്റ്റ് മാധവൻ സാർ ആണ് ഫിയുടെ കൈവിരലുകളെ ‘ദൈവം തൊട്ട് കൈവി രലുകൾ’ എന്ന് വിശേഷിപ്പിച്ചത് (ഇക്കാര്യം ഹാഫിസിനോട് പറയുന്നത് സുഹൃത്താണ്.

Question 33.
ഹാഫിസിന്റെ ഉമ്മയുടെ അഭിപ്രായത്തിൽ പെണ്ണുങ്ങൾക്ക് പറഞ്ഞ പണി എന്തെല്ലാമാണ്?
Answer:
കുടുംബത്തിലെ ആണുങ്ങൾക്ക് രുചിയായി വച്ചുണ്ടാക്കുക, കുട്ടികളുടെയും മക്കളുടെ യും കാര്യം നോക്കുക എന്നിവയാണ് ഹാ ഫിസിന്റെ ഉമ്മയുടെ അഭിപ്രായത്തിൽ പെ ണുങ്ങൾക്ക് പറഞ്ഞ പണി.

Question 34.
ഹാഫിസിന് ഇഷ്ടപ്പെട്ട ഭക്ഷണം എന്തായിരുന്നു?
Answer:
പത്തിരിയും തേങ്ങാപ്പാലും ആയിരുന്നു ഹാഫിസിന് ഇഷ്ടപ്പെട്ട ഭക്ഷണം.

Question 35.
കഥാന്ത്യത്തിൽ ഫിസ് നിശ്ശബ്ദമായി കരഞ്ഞു കൊണ്ട് എന്താണ് ചെയ്തത്?
Answer:
കഥാന്ത്യത്തിൽ ഫിസ നിശ്ശബ്ദമായി കരഞ്ഞു കൊണ്ട്, അപൂർണ്ണമായ ചിത്രത്തിന്റെ മഞ്ഞ പച്ചച്ചായങ്ങൾ പറ്റിനിന്ന കൈവിരലുകൾ കഴുകുകയായിരുന്നു.

ചിത്രകാരി Notes Question Answer Class 10 Malayalam Adisthana Padavali Unit 1 Chapter 1

Question 36.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യങ്ങ ളാക്കി മാറ്റിയെഴുതുക.
വരയ്ക്കുമ്പോഴൊക്കെ ഹാഫിസ് പുറകിൽ നിന്ന് തുറിച്ചുനോക്കുന്നതും അഭിപ്രായങ്ങൾ പറയുന്നതും അവൾക്ക് ഒട്ടും ഇഷ്ടമായിരു ന്നില്ല.
Answer:
ഹാഫിസ് പുറകിൽനിന്ന് തുറിച്ചുനോക്കുക യും അഭിപ്രായങ്ങൾ പറയുകയും ചെയ്യുമാ യിരുന്നു. അത് അവൾക്ക് ഒട്ടും ഇഷ്ടമായിരു ന്നില്ല.

Question 37.
അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കി മാറ്റിയെഴുതുക.
ഹാഫിസിന് അസഹ്യത തോന്നി. അവൻ വരാ നയിലേക്കിറങ്ങി അന്നത്തെ പത്രമെടുത്തു നി വർത്തി.
Answer:
അസഹ്യത തോന്നിയതുകൊണ്ട് ഹാഫിസ് വരാന്തയിലേക്കിറങ്ങി അന്നത്തെ പത്രമെടുത്തു നിവർത്തി

Question 38.
അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കി മാറ്റിയെഴുതുക.
ഹാഫിസിന് റബ്ബറിന്റെയും സ്വർണ്ണത്തിന്റെ വിലകയറ്റിറക്കങ്ങൾ താല്പര്യമുള്ള വിഷയങ്ങളാണ്. ചിത്രങ്ങളും കവിതകളും അങ്ങനെയല്ല.
Answer:
ഹാഫിസിന് റബ്ബറിന്റെയും സ്വർണ്ണത്തിന്റെ യും വിലകയറ്റിറക്കങ്ങൾ താല്പര്യമുള്ള വിഷ യങ്ങളാണെങ്കിലും ചിത്രങ്ങളും കവിതകളും അങ്ങനെയല്ലായിരുന്നു.

Question 39.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യങ്ങളാക്കി മാറ്റിയെഴുതുക.
• അസഹ്യതയോടെ വരാന്തയിലേക്കിറങ്ങി. അന്നത്തെ പത്രമെടുത്ത് നിവർത്തുമ്പോ ഴും അയാളുടെ ചിന്ത അവളുടെ കാൻവാ സിനെക്കുറിച്ചായിരുന്നു.
Answer:
(1) അയാൾ അസഹ്യതയോടെ വരാന്തയിലേ ക്കിറങ്ങി അന്നത്തെ പത്രമെടുത്ത് നിവർത്തി.
(2) അപ്പോഴും അയാളുടെ ചിന്ത അവളുടെ കാൻവാസിനെക്കുറിച്ചായിരുന്നു.

Question 40.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യങ്ങളാക്കി മാറ്റിയെഴുതുക.
• കൈകൾ ആയത്തിൽ വീശി. അവളുടെ വരകളിലേക്ക് പുച്ഛം പുരണ്ട ഒരു നോട്ടമെറി
ഉമമ കടന്നുപോകവേ, രണ്ടു കണ്ണു കളുടെ നനഞ്ഞ നോട്ടം തന്നിലേക്കു പട രുന്നതു് തീർത്തുവാണിച്ച്, അയാൾ ന ങ്ങൾക്കുള്ളിലെ ചെളിയമർത്തിക്കൊണ്ടിരുന്നു.
Answer:
(1) കൈകൾ ആയത്തിൽ വീശി, അവളുടെ വരകളിലേക്ക് പുച്ഛം പുരണ്ട ഒരു നോട്ടമെറി ഞ്ഞ് ഉമ്മ കടന്നുപോയി.
(2)അപ്പോൾ രണ്ടു കണ്ണുകളുടെ നനഞ്ഞ നോട്ടം തന്നിലേക്കു പടരുന്നത് തീർത്തുമ വഗണിച്ച്, അയാൾ നഖങ്ങൾക്കുള്ളിലെ ചെളിയടർത്തിക്കൊണ്ടിരുന്നു.

Question 41.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യങ്ങളാക്കി മാറ്റിയെഴുതുക.
• അവനുണരാൻ നേരമായില്ലെന്നറിഞ്ഞു കൊണ്ടുതന്നെ അയാൾ ചോദിച്ചു. ചോദ്യ ത്തിന്റെ ലക്ഷ്യം ശരിക്കറിഞ്ഞെന്നപോലെ ഫിസ് അത് കേട്ടതായി ഭാവിച്ചില്ല.
Answer:
(1) അവനുണരാൻ നേരമായില്ലെന്ന് അറി ഞ്ഞു കൊണ്ടുതന്നെ അയാൾ ചോദിച്ചു.
(2) ചോദ്യത്തിന്റെ ലക്ഷ്യം ശരിക്കറിഞ്ഞെന്ന പോലെ ഫിസ് അത് കേട്ടതായി ഭാവിച്ചില്ല.

Question 42.
വരയ്ക്കുമ്പോൾ ഹാഫിസിന്റെ പെരുമാറ്റം ഫിസയ്ക്ക് അനിഷ്ഠമുണ്ടാക്കാൻ കാരണമെന്ത്?
Answer:
ഹിന്ദു വരയ്ക്കുമ്പോൾ ഹാഫിസ് പുറകിൽ നിന്ന് തുറിച്ചുനോക്കുന്നതും, അവളുടെ
കഴിവിനെ വിലകുറച്ചുകൊണ്ട് ‘നീയെന്താ വരച്ചുകൂട്ടണോ?’, ‘നാലഞ്ചു വരേം കുറി… ഇതൊക്കെ ആർക്കാ പറ്റാത്തെ?’ എന്നിങ്ങനെ യുള്ള അഭിപ്രായങ്ങൾ പറയുന്നതും അവൾ ക്ക് ഒട്ടും ഇഷ്ടമല്ലാത്തതിനാലാണ് അനിഷ്ട മുണ്ടാകുന്നത്.

Question 43.
‘അടുപ്പത്തെ പണി ഒരു കലാ ഫിസേ-‘ ഉമ്മയുടെ ഈ വാക്കുകളിലെ മനോഭാവം വ്യക്തമാക്കുക.
Answer:
അടുക്കളപ്പണി ഒരിക്കലും തീരാത്തതും വള രെ പ്രധാനപ്പെട്ടതുമാണെന്നും, ചിത്രരചന പോലെയുള്ള കാര്യങ്ങൾ അതിന് താഴെയാ ണെന്നും, പെൺകുട്ടികൾ ശ്രദ്ധിക്കേണ്ടത് അടുക്കള കാര്യങ്ങളിലാണെന്നുമുള്ള പരമ്പ രാഗതവും സ്ത്രീവിരുദ്ധവുമായ മനോഭാ വമാണ് ഉമ്മയുടെ ഈ വാക്കുകളിൽ പ്രതിഫ ലിക്കുന്നത്. കലയോടുള്ള പുച്ഛവും ഇതിൽ കാണാം.

Question 44.
സുഹൃത്തിൽ നിന്ന് ഫിയെക്കുറിച്ച് കേട്ട പ്പോൾ ഹാഫിസിന് അസ്വസ്ഥത തോന്നാൻ കാരണമെന്ത്?
Answer:
ഫിൻ താൻ അറിയുന്നതിനേക്കാൾ കഴിവു ഉളവളാണെന്നും (ചിത്രപ്രതിഭ, ഒന്നാം സ്ഥാ നം), അവളുടെ കഴിവിനെ (“ദൈവം തൊട്ട കൈവിരലുകൾ) വലിയൊരാൾ (ആർട്ടിസ്റ്റ് മാധവൻ സാർ) പുകഴ്ത്തിയിട്ടുണ്ടെന്നും അറിഞ്ഞപ്പോൾ ഹാഫിസിന് അപകർഷതാ ബോധവും, താൻ അവളെ അർഹിക്കുന്നില്ലേ എന്ന തോന്നലും, ഒരു കച്ചവടക്കാരനായ തന്റെ മുന്നിൽ കലാകാരിയായ അവൾ നി ൽക്കുന്നതിലെ പൊരുത്തക്കേടും ഓർത്ത് അസ്വസ്ഥത തോന്നി.

ചിത്രകാരി Notes Question Answer Class 10 Malayalam Adisthana Padavali Unit 1 Chapter 1

Question 45.
ഫിസയുടെ ചിത്രപ്രദർശനത്തിനുള്ള അവ സരം എങ്ങനെയാണ് ഇല്ലാതായത്?
Answer:
ചിത്രപ്രദർശനത്തെക്കുറിച്ച് സംസാരിക്കാൻ ആളുകൾ വന്നപ്പോൾ ഫിസ ഉത്സാഹത്തിലാ യിരുന്നു. എന്നാൽ, ഭർതൃപിതാവ് (ഉപ്പ്) എതിർപ്പ് പ്രകടിപ്പിക്കുകയും, ഭർത്താവ് ഹാഫിസ് ‘ഒരു പണ്ടാരോം വേണ്ട’ എന്ന് തീർ ത്തു പറയുകയും ചെയ്തതോടെയാണ് ആ അവസരം ഇല്ലാതായത്.

Question 46.
‘അവൻ കൈവിരലുകൾ കണ്ടിട്ടുണ്ടോ നീ-?’ സുഹൃത്തിന്റെ ഈ ചോദ്യത്തിന്റെ സാംഗത്യമെന്ത്?
Answer:
ഫിസയുടെ അസാധാരണമായ കഴിവിനെ യും അവളുടെ കലാപരമായ മൂല്യത്തെയും
എടുത്തു കാണിക്കാനാണ് സുഹൃത്ത് ഈ ചോദ്യം ചോദിക്കുന്നത്. കേവലം ഭംഗിയുള്ള കൈവിരലുകൾ എന്നതിനപ്പുറം, ‘ദൈവം തൊട്ട് കൈവിരലുകൾ’ എന്ന് വിശേഷിപ്പി ക്കപ്പെട്ട, അസാമാന്യമായ സർഗ്ഗശേഷിയുള്ള ഒരാളാണ് ഫിസ് എന്ന് ഹാഫിസിനെ ഓർ ജിപ്പിക്കുകയാണ് ഈ ചോദ്യത്തിന്റെ ലക്ഷ്യം.

Question 47.
‘അടുപ്പത്തെ പണി ഒരു കാലാ ഫിനോ – അതങ്ങ് തീർന്ന് പറയാമ്പറ്റ്യങ്ങ്രഉന-? അൻ്റെ പെയിന്റടി പോല ല്ലാത്-‘
ഈ വാക്കുകളിൽ തെളിയുന്ന ഉമ്മയുടെ ഈ മനോഭാവം വിശകലനം ചെയ്ത് കുറിപ്പ്
തയ്യാറാക്കുക.
Answer:
ഈ വാക്കുകളിൽ, സ്ത്രീകളുടെ സ്ഥാനം അടുക്കളയിലാണെന്നും അവരുടെ പ്രധാന ജോലി വീട്ടുപണികളാണെന്നുമുള്ള പരമ്പരാ ഗതവും ഇടുങ്ങിയതുമായ ചിന്താഗതിയാണ് ഉമ്മയുടെ മനോഭാവത്തിൽ പ്രകടമാകുന്നത്. ചിത്രരചന പോലെയുള്ള കലാപരമായ കഴി വുകളെ അവർ വിലകുറച്ച് കാണുന്നു. അടുക്കളപ്പണി ഒരിക്കലും തീരാത്തതും മഹ രമായ ഒന്നാണെന്നും, അതിനു മുന്നിൽ ചിത്രരചന നിസ്സാരമാണെന്നും സ്ഥാപിക്കാൻ അവർ ശ്രമിക്കുന്നു. പെൺകുട്ടികൾക്ക് പ റഞ്ഞ പണിയല്ല ചിത്രരചനയെന്ന വാദം സ്ത്രീ കളുടെ കഴിവിനെയും താല്പര്യങ്ങളെയും അടിച്ചമർത്തുന്ന സാമൂഹിക മനോഭാവത്തെ പ്രതിഫലിക്കുന്നു. കലയോടുള്ള പുച്ഛവും സ്ത്രീകളോടുള്ള വിവേചനപരമായ കാഴ്ച പാടും ഈ വാക്കുകളിൽ വ്യക്തമാണ്.

Question 48.
‘-ദൈവം തൊട്ട കൈവിരലുകൾ- അഭിപ്രായം എന്റേതല്ല ഫാഫ. അന്ന്, ഞങ്ങളെയൊക്കെ ചിത്രങ്ങൾ കാണാൻ ആർട്ടിസ്റ്റ് മാധവൻ സാർ വന്നിരുന്നു.’
ഈ സംഭാഷണം ഹാഫിസിലുണ്ടാക്കിയ മാന സികാവസ്ഥ എന്തായിരുന്നു? കഥാസന്ദർഭം വിശകലനം ചെയ്യുക.
Answer:
സുഹൃത്തിൽ നിന്ന് ഫിയുടെ കഴിവിനെ ക്കുറിച്ചും (‘ദൈവം തൊട്ട് കൈവിരലുകൾ) ഒരു പ്രമുഖ ആർട്ടിസ്റ്റ് അവളെ പുകഴ്ത്തിയ തിനെക്കുറിച്ചും കേട്ടപ്പോൾ ഹാഫിസിന് കടുത്ത അസ്വസ്ഥതയും അപകർഷതാബോ ധവുമാണ് ഉണ്ടായത്. താൻ വേണ്ടത്ര വിലകല്പിക്കാത്ത, ഒരുപക്ഷേ അടിച്ചമർത്താ ൻ ശ്രമിച്ച് തന്റെ ഭാര്യ ഇത്രയും വലിയ കലാകാരിയാണെന്ന തിരിച്ചറിവ് അവനെ ഞെട്ടിച്ചു. താനൊരു സാധാരണ കച്ചവടക്കാ രനും അവൾ വലിയ കലാകാരിയും ആണ ന്ന ചിന്ത അവനിൽ ഒരുതരം അസൂയയും അപകർഷതയും നിറച്ചു. ഈ അറിവ് അവനെ പിന്നീട് ഫിസയോട് കൂടുതൽ പ്രതി കാരബുദ്ധിയോടെ പെരുമാറാൻ പ്രേരിപ്പി ക്കുകയും അവളുടെ ബ്രഷ് തട്ടിത്തെറിപ്പി ക്കുന്ന പ്രവൃത്തിയിലേക്ക് നയിക്കുകയും ചെ യ്തു. തന്റെ ഭാര്യയുടെ കഴിവ് തനിക്കൊരു ഭാരമായി അയാൾക്ക് തോന്നിത്തുടങ്ങി.

Question 49.
‘ഓള് നന്നായി വരയ്ക്കും- പിന്നെ കൊറച്ച് എഴുത്തും വായനം’. ഫിയുടെ ഉപ്പയുടെ ഈ വാക്കുകളിലെ മനോഭാവം എന്താണ്? കഥാപാത്രത്തിന്റെ വാക്കുകൾ വിശകലനം ചെയ്യുക.
Answer:
ഫിസയുടെ ഉപ്പയുടെ വാക്കുകളിൽ മകളോ ടുള്ള സ്നേഹവും അവളുടെ കഴിവുകളിലു ള്ള അഭിമാനവും പ്രകടമാണ്. മകൾ നന്നാ യി വരയ്ക്കുമെന്നും എഴുത്തും വായനയു മുണ്ടെന്നും അദ്ദേഹം തുറന്നു പറയുന്നു. കല്യാണം ഉറപ്പിക്കുമ്പോൾ പോലും വര നിർ ത്തുകയില്ലെന്ന് അവൾ പറഞ്ഞ കാര്യം സൂചിപ്പിക്കുന്നതിലൂടെ, മകളുടെ ഇഷ്ടങ്ങൾ ക്ക് വിലകല്പിക്കുന്ന ഒരു പിതാവിനെയാ ണ് ഇവിടെ കാണുന്നത്. കല്യാണശേഷവും മകൾക്ക് വരയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടാക ണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരിക്കാം. എന്നാൽ, ഹാഫിസിന്റെ വീട്ടിലെ നാാഹചര്യങ്ങൾ അതിന് അനുകൂലമായിരുന്നില്ല എന്നത് പി ന്നീട് വ്യക്തമാകുന്നു. ഉപ്പയുടെ വാക്കുകൾ ഫിസയുടെ കഴിവിനും വ്യക്തിത്വത്തിനും അടിവരയിടുന്നു.

Question 50.
‘ഈ മിണ്ടാതിരിക്കലാണ് ഏറെ വെറുപ്പിക്ക ഇത്. ഹാഫിസ് മനസ്സിൽ പറഞ്ഞു. ഫിസ യുടെ നിശ്ശബ്ദത ഹാഫിസിനെ വെറുപ്പിക്കാൻ കാരണമെന്ത്? നിങ്ങളുടെ നിരീക്ഷണം കുറി ക്കുക.
Answer:
ഫിസയുടെ നിശ്ശബത ഹാഫിസിന് ഒരുതരം പരാജയബോധവും നിസ്സഹായതയുമാണ് നൽകുന്നത്. അവന്റെ പരിഹാസങ്ങൾക്കും നിയന്ത്രണങ്ങൾക്കും ദേഷ്യത്തിനും അവൾ വാക്കുകൾ കൊണ്ട് മറുപടി നൽകാത്തത് അവനെ അസ്വസ്ഥനാക്കുന്നു. അവളുടെ മൗനം, അവൾക്ക് തന്റേതായ ഒരു ലോകമു
ണ്ടെന്നും അതിലേക്ക് കടന്നുകയറാൻ അവ ന് സാധിക്കുന്നില്ലെന്നുമുളള തോന്നൽ അവ നിലുണ്ടാക്കുന്നു. താൻ പറയുന്നതിനോട് അവൾ പ്രതികരിക്കാത്തത് ഒരുതരം അവ ഗണനയായും, ഒരുപക്ഷേ, അഹങ്കാരമായും അയാൾ വ്യാഖ്യാനിക്കുന്നു. നേരിട്ടുള്ള ഏറ്റു മുട്ടലിനേക്കാൾ അയാൾക്ക് അസഹ്യമാകു ന്നത് ഈ നിശ്ശബ്ദമായ പ്രതിഷേധമാണ്. അവ ളുടെ മൗനത്തിനു മുന്നിൽ താൻ തോറ്റുപോ കുന്നു എന്ന ചിന്തയാണ് ഹാഫിസിനെ ഏറെ വെറുപ്പിക്കുന്നത്.

ചിത്രകാരി Notes Question Answer Class 10 Malayalam Adisthana Padavali Unit 1 Chapter 1

Question 51.
‘മൂടൽമഞ്ഞു പടർന്ന പ്രകൃതി. ഇടയ്ക്ക് മായുന്ന മഞ്ഞിലൂടെ കടന്നുവരുന്ന തെളിവെ യിലിൽ നരച്ച പച്ചയുടെ, മഞ്ഞയുടെ ഇടയ്ക്ക് പൊട്ടിവിടർന്നൊരു ചുവപ്പു പൂവ്. ഫിസ തന്റെ പേരിന്റെ അർത്ഥം വിശദീകരിക്കാൻ ഈ ചിത്രം ഉപയോഗിച്ചതിന്റെ ഔചിത്യം വ്യക്ത മാക്കുക.
Answer:
ഫിസ് എന്ന പേരിന് ‘മൂടൽമഞ്ഞ്’ എന്നാണ് അവൾ അർത്ഥം നൽകുന്നത്. അത് വിശ ദീകരിക്കാൻ അവൾ ഉപയോഗിച്ച ചിത്ര ത്തിന് വലിയ ഔചിത്യമുണ്ട്. മൂടൽമഞ്ഞ് പോലെ അവ്യക്തവും നിഗൂഢവുമായ ഒരു അവളുടെ വ്യക്തിത്വത്തിനുണ്ടെന്ന് ചിത്രം സൂചിപ്പിക്കുന്നു. എന്നാൽ ആ മഞ്ഞിനിടയി ലും പ്രതീക്ഷയുടെ തെളിവെളിച്ചവും (തെളി വെയിൽ), ജീവന്റെ തുടിപ്പുകളും (പച്ച, മഞ്ഞ, അപൂർവ്വമായെങ്കിലും സംഭവിക്കുന്ന സന്തോ ഷങ്ങളും (ചുവപ്പു പൂവ്) അവളുടെ ജീവി ത്തിലുണ്ട് എന്നും ഈ ചിത്രം പറയാതെ പ റയുന്നു. അവളുടെ ജീവിതത്തിലെ പ്രതിബ ന്ധങ്ങളെയും (മൂടൽമഞ്ഞ്) അതിനിടയിലെ പ്രതീക്ഷകളെയും സർഗ്ഗാത്മകതയേയും (തെ ളിവെയിൽ, നിറങ്ങൾ, പൂവ്) ഈ ചിത്രം മനോ ഹരമായി സമന്വയിപ്പിക്കുന്നു. പേരിന്റെ അർ ത്ഥം പറയുന്നതിനൊപ്പം തന്റെ അവസ്ഥയെ യും സ്വപ്നങ്ങളെയും വരയിലൂടെ സംവദി ക്കാൻ അവൾ ശ്രമിക്കുകയാണ്.

Question 52.
‘അവളുടെ വീട് നിറയെ ചിത്രങ്ങളായിരുന്നു. പലതരത്തിലുള്ളവ, വലുപ്പങ്ങളിലുള്ളവ, നിറങ്ങ ളിലുള്ളവ-‘ ഫിസയുടെ വീടിനെക്കുറിച്ചുള്ള ഈ വിവരണം കഥയിൽ നൽകുന്ന സൂചന യെന്ത്? വിശകലനം ചെയ്യുക.
Answer:
ഫിനായുടെ വീടിനെക്കുറിച്ചുള്ള ഈ വിവരണം അവളുടെ ജീവിതത്തിൽ ചിത്രകലയ്ക്ക് എത്ര ത്തോളം പ്രാധാന്യമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നു. ചിത്രരചന അവൾക്ക് കേവലം ഒരു ഹോബി ആയിരുന്നില്ല, മറിച്ച് അവളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പലതരം ചിത്രങ്ങൾ എന്നത് അവളുടെ വൈ വിധ്യമാർന്ന കഴിവിനെയും ഭാവനയെയും സൂചിപ്പിക്കുന്നു. വിവാഹത്തിന് മുൻപ് അവൾ ജീവിച്ചിരുന്ന അന്തരീക്ഷം കലയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു എന്നും ഇത് സൂചന നൽകുന്നു. ഹാഫിസിന്റെ വീട്ടിലെ അനുഭവങ്ങളുമായി താരതമ്യം ചെ യ്യുമ്പോൾ, ഈ വിവരണം ഫിസയ്ക്ക് ന പ്പെട്ട കലാപരമായ സ്വാതന്ത്ര്യത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഓർമ്മപ്പെടുത്തൽ
കൂടിയാണ്.

Question 53.
‘-ദൈവമേ ആ കലാകാരിയാണ് ഈ കച്ചോടക്കാരന്റെ മൂക്കുകയറിൽ-‘ സുഹൃത്തി ന്റെ ഈ പരിഹാസവാക്കുകളിൽ തെളിയുന്ന സാമൂഹിക കാഴ്ചപ്പാടെന്ത്? വിശദമാക്കുക.
Answer:
ഫിസയെപ്പോലെ കഴിവുള്ള ഒരു കലാകാരി, കലയെ വിലമതിക്കാത്ത, കേവലം ഒരു കച്ച വടക്കാരനായ ഹാഫിസിന്റെ ഭാര്യയായി ഒതു ങ്ങിക്കൂടേണ്ടി വന്നതിലെ അനൗചിത്യവും വിരോധാഭാസവുമാണ് സുഹൃത്തിന്റെ വാ ക്കുകളിൽ തെളിയുന്നത്. സമൂഹത്തിൽ പ ലപ്പോഴും സ്ത്രീകളുടെ കഴിവുകൾ വിവാഹ ത്തോടെ അടിച്ചമർത്തപ്പെടുന്നതിനെയും, സാമ്പത്തിക ഭദ്രതയ്ക്ക് മുന്നിൽ കലാപര മായ മൂല്യങ്ങൾ നിഷ്പ്രഭമാകുന്നതിനെയും ഈ വാക്കുകൾ പരോക്ഷമായി വിമർശിക്കു ന്നു. കഴിവുള്ള സ്ത്രീകൾ പോലും ഭർത്താ കന്മാരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് ‘മൂക്കുകയറി’ലൊതുങ്ങേണ്ടി വരുന്ന സാമൂ ഹിക ദുരവസ്ഥയെ ഈ പരിഹാസം എടു ത്തുകാണിക്കുന്നു. കലയും കച്ചവടവും തമ്മി ലുള്ള മൂല്യസംഘർഷവും ഇതിൽ പ്രതിഫലി ക്കുന്നുണ്ട്.

Question 54.
‘അയാൾ അവളുടെ കൈവിരലുകളിലേക്കാ ണ്ടു നോക്കി. ദൈവം തൊട്ട കൈവിരലിൽ അപൂർണ്ണമായൊരു ചിത്രത്തിന്റെ മഞ്ഞപ്പ ചായങ്ങൾ അപ്പോഴും പറ്റിനിന്നിരുന്നു. നിശ്ശ ബായൊരു കരച്ചിലോടെ, അവൻ കൈ കഴു കാൻ തുടങ്ങി.’

• ‘അവൻ പ്രതികരിച്ചില്ല. ഇപ്പോഴെന്നപോലെ നിശ്ശബ്ദമായി. അങ്ങനെയങ്ങ് പൊയ്ക്കളഞ്ഞു.’
• ‘വെള്ളത്തിൽ കുതിർന്ന ബ്രഷ് പതിയെ കുടഞ്ഞ് അവളപ്പോൾ പറഞ്ഞു-. ‘ഞാൻ പണിയൊക്കെ തീർത്തിട്ടാ ഉമ്മാ-‘
• ‘കല്യാണം ഒപ്പിക്കാമ്പോവാന്നു പറമ്പഴും അവള് പറയേ, വര നിർത്തലാണ്-.
ഈ സന്ദർഭങ്ങൾ പരിഗണിച്ച് ഫിൻ എന്ന കഥാ പാത്രത്തെക്കുറിച്ച് നിരൂപണം തയ്യാറാക്കുക.
Answer:
ഷാഹിന ഇ.കെ.യുടെ ‘ചിത്രകാരി’ യിലെ കേന്ദ്ര കഥാപാത്രമാണ് ഫിസ്. കലയെ ജീവ നു തുല്യം സ്നേഹിക്കുകയും എന്നാൽ പുരു ഷാധിപത്യ സമൂഹത്തിന്റെയും കുടുംബത്തി ന്റെയും എതിർപ്പുകൾക്കിടയിൽ സ്വയം പ്രകാ ശിപ്പിക്കാനാവാതെ നിശ്ശബ്ദയാക്കപ്പെടുകയും ചെയ്യുന്ന സ്ത്രീയുടെ പ്രതീകമാണ് ഫിസ.

കലയോടുള്ള അഭിനിവേശം: ചിത്രരചന ഫിസ യുടെ അസ്തിത്വത്തിന്റെ ഭാഗമാണ്. വിവാ ഹത്തിനു മുൻപേ തന്നെ വര നിർത്തുകയി ല്ലെന്ന് അവൾ ഉറപ്പിച്ചു പറയുന്നുണ്ട്. വീട്ടി ലെ ജോലികൾ തീർത്ത ശേഷമേ അവൻ വരയ്ക്കാനിരിക്കൂ, ഇത് അവളുടെ ഉത്തര വാദിത്തബോധവും കലയോടുള്ള അർപ്പണ ബോധവും കാണിക്കുന്നു. അവളുടെ കൈവി രലുകളെ ‘ദൈവം തൊട്ട് കൈവിരലുകൾ എന്ന് വിശേഷിപ്പിക്കുന്നത് അവളുടെ കഴിവി ന്റെ ആഴം വ്യക്തമാക്കുന്നു.

നിശ്ശബ്ദ പ്രതിഷേധം: നേരിട്ടുള്ള ഏറ്റുമുട്ടലു കൾക്ക് ഫിസ് മുതിരുന്നില്ല. ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പരിഹാസങ്ങളെയും എതിർപ്പുകളെയും അവൾ നിശ്ശബ്ദതകൊ ണ്ടാണ് നേരിടുന്നത്. എന്നാൽ ഈ നി ബത പോലും അവളുടെ ഉള്ളിലെ പ്രതിഷേധ ത്തിന്റെയും വേദനയുടെയും അടയാളമാണ്. എക്സിബിഷൻ വേണ്ടെന്ന് വെക്കുമ്പോഴും, ബ്രഷ് തട്ടിത്തെറിപ്പിക്കുമ്പോഴും അവൾ മൗനം പാലിക്കുന്നു.

ആന്തരിക സംഘർഷം: പുറമേ ശാന്തയായി കാണപ്പെടുമ്പോഴും ഫിസയുടെ ഉള്ളിൽ വലി യ സംഘർഷങ്ങൾ നടക്കുന്നുണ്ട്. കഥാന്ത്യ ത്തിൽ, അപൂർണ്ണമായ ചിത്രത്തിന്റെ ചായം പുരണ്ട കൈകൾ നിശ്ശബ്ദമായ കരച്ചിലോടെ കഴുകുന്നത് അവളുടെ ഉള്ളിലെ അടക്കിവെച്ച ദുഃഖത്തിന്റെയും തകർന്ന സ്വപ്നങ്ങളുടെ യും ബഹിർസ്ഫുരണമാണ്.

കരുതൽ: തന്റെ സ്വപ്നങ്ങളെ തല്ലിക്കെടു ത്തിയ ഭർത്താവിന് അയാൾക്കിഷ്ടപ്പെട്ട ഭക്ഷ ണം തയ്യാറാക്കി വെക്കുന്നതിലൂടെ, പ്രതി കൂല സാഹചര്യങ്ങളിലും ഒരു ഭാര്യ എന്ന നിലയിലുള്ള കടമ നിർവ്വഹിക്കാൻ അവൾ ശ്രമിക്കുന്നു.

അപാരമായ കഴിവുണ്ടായിട്ടും സാമൂഹിക വും കുടുംബപരവുമായ സമ്മർദ്ദങ്ങളാൽ സ്വയം പ്രകാശിപ്പിക്കാൻ കഴിയാതെ പോ കുന്ന, എന്നാൽ തന്റേതായ രീതിയിൽ അതി നെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ശക്തയായ ഒരു സ്ത്രീ കഥാപാത്രമാണ് ഫിസ.

Question 55.
‘ചിത്രകാരി’ എന്ന കഥയിൽ ഫിസ് എന്ന കഥാപാ ത്രം നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം? വിശദമാക്കുക.
Answer:
ഹിസ് എന്ന ചിത്രകാരി പ്രധാനമായും കുടും ബത്തിൽ നിന്നും സമൂഹത്തിൽ നിന്നും നി രവധി വെല്ലുവിളികൾ നേരിടുന്നുണ്ട്.

കുടുംബത്തിന്റെ നിരുത്സാഹപ്പെടുത്തൽ അവളുടെ ഏറ്റവും വലിയ വെല്ലുവിളി ഭർ ത്താവിൽ നിന്നും ഭർതൃമാതാവിൽ നിന്നു മുളള അംഗീകാരമില്ലായ്മയും നിരുത്സാഹ പ്പെടുത്തലുമാണ്. അവളുടെ കഴിവിനെ അവർ വിലകുറച്ചു കാണുന്നു. ചിത്രരചനയെ കാൾ പ്രാധാന്യം അടുക്കളപ്പണിക്കാണെന്ന് ഉമ്മ വാദിക്കുന്നു. ഭർത്താവ് ഹാഫിസ് അവ ളുടെ വരയെ പരിഹസിക്കുകയും ഒടുവിൽ ബ്രഷ് തട്ടിത്തെറിപ്പിച്ച് അവളുടെ ആവിഷ് കാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

സാമൂഹിക കാഴ്ചപ്പാട് പെൺകുട്ടികൾ കലാ രംഗത്ത് പ്രവർത്തിക്കുന്നതിനെ സമൂഹം (കുടുംബം ഉൾപ്പെടെ) പൂർണ്ണമായി അംഗീ കരിച്ചിട്ടില്ല എന്നതിന്റെ സൂചന കഥയിലുണ്ട്. പെണ്ണിന്റെ സ്ഥാനം അടുക്കളയിലാണെന്ന പൊതുബോധം ഉമ്മയുടെ വാക്കുകളിൽ വ്യക്തമാണ്.

ആവിഷ്കാര സ്വാതന്ത്ര്യമില്ലായ്മ: എക്സിബി ഷൻ നടത്താനുള്ള അവസരം നിഷേധിക്കപ്പെ ടുന്നതിലൂടെ അവളുടെ കലാപരമായ വളർച്ച യും അംഗീകാരവും തടയപ്പെടുന്നു. സ്വന്തം ഇഷ്ടങ്ങൾ പ്രകടിപ്പിക്കാനോ അതിനായി നില കൊള്ളാനോ അവൾക്ക് സാധിക്കുന്നില്ല.

ആന്തരിക സംഘർഷം: ഈ എതിർപ്പുകളെല്ലാം ഫിസയിൽ വലിയ ആന്തരിക സംഘർഷം സൃഷ്ടിക്കുന്നു. അവൾക്ക് തുറന്നു പ്രതികരി ക്കാൻ കഴിയുന്നില്ല, പകരം നിശ്ശബനയിലൂടെ യും ഉളളിലെ കരച്ചിലിലൂടെയുമാണ് അവൾ അതിനെ നേരിടുന്നത്.

ചിത്രകാരി Notes Question Answer Class 10 Malayalam Adisthana Padavali Unit 1 Chapter 1

Question 56.
ഹാഫിസ് എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങൾ കഥയെ എങ്ങനെ സ്വാധീനി ക്കുന്നു? വിശകലനം ചെയ്യുക.
Answer:
ഹാഫിസിന്റെ മാനസിക വ്യാപാരങ്ങൾ കഥ യുടെ ഗതി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

അംഗീകാരമില്ലായ്മയും അപകർഷതാബോധ വും: തുടക്കത്തിൽ, അവൻ ഫിസയുടെ കഴി വിനെ നിസ്സാരമായി കാണുകയും പരിഹ സിക്കുകയും ചെയ്യുന്നു. എന്നാൽ പിന്നീട്, അവളുടെ കഴിവിനെക്കുറിച്ച് (പ്രത്യേകിച്ച് സുഹൃത്തിൽ നിന്നും ആർട്ടിസ്റ്റ് മാധവൻ സാ റിന്റെ അഭിപ്രായത്തെക്കുറിച്ചും അറിയു മ്പോൾ അവനിൽ അപകർഷതാബോധവും അസ്വസ്ഥതയും ഉടലെടുക്കുന്നു. തന്നെക്കാൾ കഴിവുള്ള ഭാര്യയോടുള്ള ഈ മനോഭാവം അവനെ കൂടുതൽ പ്രതിലോമകരമായി പെ രുമാറാൻ പ്രേരിപ്പിക്കുന്നു.

പുരുഷാധിപത്യ മനോഭാവം: ഭാര്യയുടെ കഴി വുകളെ അംഗീകരിക്കുന്നതിന് പകരം, അതി നെ നിയന്ത്രിക്കാനും അടിച്ചമർത്താനുമാണ് അവൻ ശ്രമിക്കുന്നത്. എക്സിബിഷന് അനു മതി നിഷേധിക്കുന്നതും ഒടുവിൽ ബ്രഷ് തട്ടിത്തെറിപ്പിക്കുന്നതും ഈ മനോഭാവത്തി ന്റെ പ്രതിഫലനമാണ്.

സംഘർഷം സൃഷ്ടിക്കൽ: ഹാഫിസിന്റെ വാക്കു കളും പ്രവർത്തികളുമാണ് കഥയിലെ പ്രധാന സംഘർഷങ്ങൾക്ക് കാരണം. ഫിനായുടെ നി ശബ്ദതയും കഥാന്ത്യത്തിലെ മാനസികാ വസ്ഥ യും ഹാഫിസിന്റെ പെരുമാറ്റത്തിന്റെ നേരിട്ടു ള്ള ഫലമാണ്.

മാറ്റത്തിന്റെ സൂചന?: കഥാന്ത്യത്തിൽ, ചായം പുരണ്ട് ഫിസയുടെ കൈവിരലുകളിലേക്ക് നോക്കുന്നതും അവളുടെ നിശ്ശബ്ദമായ കര ച്ചിലും ഒരുപക്ഷേ ഹാഫിസിൽ ചെറിയൊ രു മാനസാന്തരത്തിന്റെയോ തിരിച്ചറിവിന്റെ യോ സൂചന നൽകുന്നുണ്ടാകാം, പക്ഷെ കഥ അത് വ്യക്തമാക്കുന്നില്ല. അവന്റെ മാന സികാവസ്ഥ – ഫിസയുടെ ജീവിതത്തെയും കഥയുടെ മുന്നോട്ടുള്ള പോക്കിനെയും നേ രിട്ട് സ്വാധീനിക്കുന്നു.

Question 57.
കഥയുടെ ശീർഷകമായ ‘ചിത്രകാരി’ എന്നതും കഥയിലെ സംഭവങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുക.
Answer:
കഥയുടെ ശീർഷകം ‘ചിത്രകാരി’ എന്നത് വളരെ അന്വർത്ഥമാണ്. കഥയുടെ കേന്ദ്രബി ന്ദു ഫിസ് എന്ന ചിത്രകാരിയാണ്. അവളുടെ ജീവിതത്തിലെ സംഭവങ്ങൾ, സംഘർഷങ്ങൾ, സ്വപ്നങ്ങൾ എന്നിവയെല്ലാം അവളുടെ ചിത്ര രചനയുമായി ബന്ധപ്പെട്ടാണ് അവതരിപ്പി ക്കുന്നത്

കേന്ദ്ര കഥാപാത്രം: ഹിസയുടെ വ്യക്തിത്വത്തി ന്റെ പ്രധാന ഭാഗമാണ് അവളുടെ ചിത്രകാരി എന്ന അസ്തിത്വം. അവളുടെ കഴിവുകളും ആഗ്രഹങ്ങളും ഇതിനെ ചുറ്റിപ്പറ്റിയാണ് നി ൽക്കുന്നത്.

സംഘർഷത്തിന്റെ ഉറവിടം: കഥയിലെ പ്ര ധാന സംഘർഷം ഉടലെടുക്കുന്നത് ഫിസ യുടെ ചിത്രരചനയെ ചുറ്റിപ്പറ്റിയാണ്. ഭർ ത്താവും ഉമ്മയും അവളുടെ ഈ കഴിവി നെ അംഗീകരിക്കാത്തതാണ് പ്രശ്നങ്ങളുടെ യെല്ലാം കാതൽ.

പ്രതീകാത്മകത: ചിത്രരചന എന്നത് ഫിസ യുടെ ആത്മാവിഷ്കാരത്തിനുളള മാർഗ്ഗം കൂടിയാണ്. അതിനെ തടസ്സപ്പെടുത്തുന്നത് അവളുടെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യ ത്തെയും ഹനിക്കുന്നതിന് തുല്യമാണ്. അപൂ ർണ്ണമായ ചിത്രം അവളുടെ പൂർത്തീകരിക്കാ നാവാത്ത സ്വപ്നങ്ങളെയും തടസ്സപ്പെട്ട ജീവിതത്തെയും പ്രതീകമാക്കുന്നു.

കഥാഗതി: കഥ മുന്നോട്ട് പോകുന്നത് തന്നെ ചിത്രരചനയുമായി ബന്ധപ്പെട്ട സംഭവങ്ങളി ലൂടെയാണ് വരയ്ക്കുമ്പോളുളള സംഭാഷണ ങ്ങൾ, എക്സിബിഷൻ ചർച്ച, ബ്രഷ് തട്ടിത്തെ റിപ്പിക്കൽ തുടങ്ങിയവ. അതിനാൽ, ‘ചിത്രകാ രി’ എന്ന ശീർഷകം കഥയുടെ ഇതിവൃത്ത ത്തെയും കേന്ദ്ര കഥാപാത്രത്തെയും കൃത്യ മായി പ്രതിഫലിപ്പിക്കുന്നു.

Question 58.
‘ദൈവം തൊട്ട കൈവിരലുകൾ’ എന്ന പ്രയോഗം കഥയിൽ നൽകുന്ന സൂചനകൾ എന്തെല്ലാം?
Answer:
‘ദൈവം തൊട്ട് കൈവിരലുകൾ’ എന്ന പ്രയോഗം കഥയിൽ വളരെ പ്രധാനപ്പെട്ട ചില സൂചനകൾ നൽകുന്നുണ്ട്:

അസാമാന്യമായ കഴിവ്: ഫിനായുടെ ചിത്രരച നാവൈഭവം സാധാരണയിൽ കവിഞ്ഞാ ണെന്നും അതൊരു
ദൈവദത്തമായ സിഡി യാണെന്നും ഈ പ്രയോഗം സൂചിപ്പിക്കുന്നു. ഇത് അവളുടെ കഴിവിന്റെ മഹത്വത്തെ എടു ത്തു കാണിക്കുന്നു.

അംഗീകാരം: ഒരു പ്രമുഖ ആർട്ടിസ്റ്റ് (മാധവൻ സാർ) ആണ് ഈ വിശേഷണം നൽകിയത് എന്നത് അവളുടെ കഴിവിന് ലഭിച്ച ഉയർന്ന അംഗീകാരത്തെ സൂചിപ്പിക്കുന്നു.

വിരോധാഭാസം (Irony): ഇത്രയും കഴിവു , ദൈവികമെന്ന് വിശേഷിപ്പിക്കപ്പെട്ട കൈ വിരലുകൾക്ക് അർഹിക്കുന്ന പരിഗണനയോ പ്രോത്സാഹനമോ ലഭിക്കുന്നില്ല എന്നത് കഥയിലെ ഏറ്റവും വലിയ വിരോധാഭാസ മാണ്. ആ കൈവിരലുകൾക്ക് ചായം പുരട്ടി സ്വപ്നങ്ങൾ നെയ്യുന്നതിന് പകരം, കണ്ണീരോ ടെ ആ ചായങ്ങൾ കഴുകിക്കളയേണ്ടി വരുന്നു.

ഹാഫിസിന്റെ അപകർഷതാബോധം: ഈ വിശേഷണം ഹാഫിസിൽ അപകർഷതാബോധം
വളർത്താനും ഫിസയോടുള്ള അവന്റെ മനോഭാവം കൂടുതൽ സങ്കീർണ്ണമാക്കാനും കാരണമാകുന്നു.

ഈ പ്രയോഗം ഫിസയുടെ കഴിവിന്റെ ഔന്ന ത്യവും അവൾ നേരിടുന്ന അവഗണനയും തമ്മിലുള്ള അന്തരം തീവ്രമായി അവതരിപ്പി ക്കാൻ സഹായിക്കുന്നു.

Question 59.
‘ചിത്രകാരി’ എന്ന കഥയിലെ കഥയിലെ സാമൂഹിക വിമർശനം കണ്ടെത്തുക.
Answer:
‘ചിത്രകാരി’ എന്ന കഥ ശക്തമായ സാമൂഹിക വിമർശനം മുന്നോട്ട് വെക്കുന്നുണ്ട്.

പുരുഷാധിപത്യ സമൂഹം: സ്ത്രീയുടെ സ്ഥാനം അടുക്കളയിലും വീടിന്റെ നാല് ചുമരുകൾക്കു ളിലുമാണെന്ന പുരുഷാധിപത്യപരമായ കാഴ് ചപ്പാടിനെ കഥ വിമർശിക്കുന്നു. ഉമ്മയുടെ വാക്കുകളിലൂടെയും ഹാഫിസിന്റെ പ്രവൃത്തി കളിലൂടെയും ഈ മനോഭാവം വ്യക്തമാകുന്നു.

സ്ത്രീയുടെ ആവിഷ്കാര സ്വാതന്ത്ര്യ നി ഷേധം: സ്ത്രീകളുടെ സർഗ്ഗാത്മകമായ കഴി വുകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പി ക്കാനും മടിക്കുന്ന സാമൂഹികാവസ്ഥയെ കഥ ചോദ്യം ചെയ്യുന്നു. ഫിസയുടെ കഴിവുകളെ നിസ്സാരവൽക്കരിക്കുന്നതും എക്സിബിഷൻ തടയുന്നതും ഇതിന് ഉദാഹരണമാണ്.

ലിംഗപരമായ തൊഴിൽ വിജനം: ‘പെണ്ണുങ്ങ ൾക്ക് പറ്റിയ പണി’ അടുക്കളപ്പണിയാണെന്ന കാഴ്ചപ്പാട് സ്ത്രീകളെ പ്രത്യേക ചട്ടക്കൂടിൽ ഒതുക്കാൻ ശ്രമിക്കുന്നതിനെതിരെയുള്ള വിമ ർശനമാണ്.

കലാകാരന്മാരോടുള്ള സമീപനം: കലയെയും കലാകാരന്മാരെയും പ്രത്യേകിച്ച് സ്ത്രീകളാ ണെങ്കിൽ) സമൂഹം എങ്ങനെയാണ് സമീപി ക്കുന്നത് എന്നതിന്റെ നേർക്കാഴ്ച കഥ നൽ കുന്നു. കച്ചവടത്തിനും മറ്റ് ഭൗതികമായ കാര്യങ്ങൾക്കും നൽകുന്ന പ്രാധാന്യം കലയ്ക്ക് പലപ്പോഴും ലഭിക്കുന്നില്ല.

ഈ വിഷയങ്ങളിലൂടെ, സ്ത്രീകളുടെ സ്വപ് നങ്ങൾക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വിലകൽപ്പിക്കാത്ത, പരമ്പരാഗത ചിന്താഗതി കളിൽ കുടുങ്ങിക്കിടക്കുന്ന സമൂഹത്തിന്റെ നേർക്ക് കഥ വിരൽ ചൂണ്ടുന്നു.

ചിത്രകാരി Notes Question Answer Class 10 Malayalam Adisthana Padavali Unit 1 Chapter 1

Class 10 Malayalam Adisthana Padavali Notes Unit 1 അരങ്ങും പൊരുളും

ആമുഖം

ലോകത്തിലെ ഏറ്റവും വിശിഷ്ടജീവിയായ മനുഷ്യന് മാത്രം അവകാശപ്പെടാവുന്ന സിദ്ധിക ളാണ് കലാസൃഷ്ടിയും കലാസ്വാദനവും. മനുഷ്യോൽപ്പത്തിയോളം ഇവയ്ക്ക് പഴക്കമുണ്ടെന്ന് പറയാം. വ്യക്തികളുടെ ആത്മാവിഷ്ക്കാരങ്ങളാണ് കലകൾ. അവയ്ക്ക് പല വകഭേദങ്ങളുണ്ട്. ചിത്രകല, ശില്പകല, സംഗീതം, സാഹിത്യം എന്നിങ്ങനെ. ഇവയിൽ ഏറ്റവുമധികം വാഴ്ത്തപ്പെ ടുന്നത് സാഹിത്യമാണ്. സാഹിത്യത്തിന് പല വിഭാഗങ്ങളുണ്ട്. കവിത, കഥ, നോവൽ, നാടകം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ എന്നിങ്ങനെ, അരങ്ങും പൊരുളും എന്ന ആദ്യയു ണിറ്റിൽ ചെറുകഥ, സിനിമാഗാനം, നാടകം എന്നീ സാഹിത്യശാഖകളിൽനിന്നും ഓരോ മാതൃക യാണ് പരിചയപ്പെടുത്തുന്നത്. ഇ.കെ. ഷാഹിന എഴുതിയ ‘ചിത്രകാരി’ എന്ന കഥ, കെ.ടി മുഹ മ്മദ് രചിച്ച “താമരപ്പൂങ്കാവനത്തിൽ’ എന്നാരംഭിക്കുന്ന സിനിമാഗാനം, വയലാവാസുദേവൻ പിള്ള യുടെ ഒരു പക്ഷിക്കുഞ്ഞിന്റെ മരണം’ എന്ന നാടകം എന്നിവയാണ് പാഠഭാഗങ്ങൾ.

യുണിറ്റിന്റെ ആമുഖ ചോദ്യവും ഉത്തരവും
• “കല ആനന്ദമാണ്. ആ ആനന്ദം പ്രകാശം പോലെ സർവവ്യാപിയുമാണ്. (രവീന്ദ്രനാഥ ടാഗോർ)”
രവീന്ദ്രനാഥടാഗോറിന്റെ ഈ നിരീക്ഷണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവതരിപ്പിക്കുക.

നമ്മുടെ വിശ്വമഹാകവികളിൽ ഒരാളാണ് രവീന്ദ്രനാഥടാഗോർ. സകലകലാവല്ലഭനായ അദ്ദേഹം നൊബേൽ സമ്മാനജേതാവാണ്. അദ്ദേഹത്തിന്റെ ‘ഗീതാഞ്ജലി’ എന്ന കൃതി ഭാരതീയ സംസ്കാരത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്നു. കലയെക്കുറിച്ച് പലരും നിർവച നങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, രവീന്ദ്രനാഥടാഗോറിന്റെ നിർവചനം ഏറെ അർഥപൂർണ മാണ്. കലാസൃഷ്ടി ആസ്വാദകനിൽ പ്രത്യേകതരത്തിലുള്ള ആനന്ദം സൃഷ്ടിക്കുന്നു. കലാ സൃഷ്ടിയുടെ വേളയിൽ കലാകാരന്റെ മനസ്സിലും ആനന്ദമുണ്ടാകുന്നുണ്ട്. അതേ ആനന്ദ മാണ് അദ്ദേഹം ആസ്വാദകരിലേക്ക് സംക്രമിപ്പിക്കുന്നത്. കലയ്ക്ക് ഭാഷയില്ല. അത് ദേശകാ ലങ്ങളെ അതിവർത്തിച്ച് മുന്നേറുന്നു. അതുകൊണ്ടുതന്നെ കലയിൽ നിന്നും ലഭിക്കുന്ന ആനന്ദം സർവവ്യാപിയാണ്. ഭാഷയ്ക്കും, ദേശകാലങ്ങൾക്കും അതീതമായതുകൊണ്ടാണ് എല്ലാ നാട്ടിലുമുള്ള ആളുകളും എല്ലാ കലകളെയും ഒരേപോലെ ആസ്വദിക്കുന്നത്.

നരബലി Summary in Malayalam Class 10 Kerala Padavali

Students can use SSLC Malayalam Kerala Padavali Notes Unit 5 Chapter 2 നരബലി Narabali Summary in Malayalam Pdf to grasp the key points of a lengthy text.

Class 10 Malayalam Narabali Summary

Narabali Class 10 Summary

Class 10 Malayalam Kerala Padavali Unit 5 Chapter 2 നരബലി Summary

സുബോധ് ജാവഡേക്കർ വിവർത്തനം കാളിയത്ത് ദാമോദരൻ

കഥാസംഗ്രഹം

ഭാവിയിലെ ബഹിരാകാശ ജീവിതത്തിന്റെ പശ്ചാ ത്തലത്തിൽ മനുഷ്യനും കമ്പ്യൂട്ടറും തമ്മിലുള ബന്ധവും, മനുഷ്യന്റെ വൈകാരികവും ധാർമ്മി കവുമായ ചിന്തകളും അവതരിപ്പിക്കുന്ന ശാസ്ത്ര കഥയാണ് ‘നരബലി’. ബഹിരാകാശ പേടകത്തിലെ കൺട്രോൾ റൂമിലിരുന്ന് ജോലി ചെയ്യുന്ന നരേഷ്, തന്റെ കമ്പ്യൂട്ടറുമായി സംസാരിക്കുന്നു. ഇപ്പോൾ കമ്പ്യൂട്ടറുകൾക്ക് ശബ്ദത്തിലൂടെ കല്പനകൾ സ്വീക രിക്കാനും ശബ്ദരൂപത്തിൽ മറുപടി നൽകാനും കഴി യും. ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത സ്റ്റീ ഫൻ ഹോക്കിങ് എന്ന ശാസ്ത്രജ്ഞന്റെ ജീവിതം നരേഷ് ഓർക്കുന്നു. വളരെയധികം ശാരീരിക പരി മിതികൾ ഉണ്ടായിരുന്നിട്ടും, കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകം കണ്ട വലിയ ശാസ്ത്രജ്ഞനായി അദ്ദേഹം മാറി. സ്റ്റീഫന്റെ സം ഭാഷണശേഷി പൂർണ്ണമായും നഷ്ടപ്പെട്ടപ്പോൾ വാ ക്കുകൾ രൂപപ്പെടുത്താൻ സഹായിച്ചത് വാൾട്ട് വോൾട്ടോസ് എന്ന കമ്പ്യൂട്ടർ വിദഗ്ധൻ നൽകിയ സോഫ്റ്റ്വെയർ ആയിരുന്നു.

നരേഷ് തന്റെ കമ്പ്യൂട്ടറിനോട് ഓരോ അക്ഷരങ്ങ ളെക്കുറിച്ചും അവയുടെ ചരിത്രത്തെക്കുറിച്ചും അ ന്വേഷിക്കുന്നു. അക്ഷരങ്ങൾ രൂപപ്പെട്ടതും ലിപികൾ ഉണ്ടായതും അച്ചടി വന്ന തുമെല്ലാം കമ്പ്യൂട്ടർ വിവരി
ക്കുന്നു. മനുഷ്യന്റെ ചിന്തക ളുടെയും ഭാവനയുടെയും വളർച്ചയിൽ ഭാഷയും അക്ഷരങ്ങളും വഹിച്ച പങ്ക് അവർ ചർച്ച ചെയ്യുന്നു. തുടർന്ന്, മനുഷ്യന്റെ സ്വഭാ

നരബലി Summary in Malayalam Class 10 Kerala Padavali

നരബലി Summary in Malayalam Class 10 Kerala Padavali 1
നരബലി Summary in Malayalam Class 10 Kerala Padavali 2
വത്തെക്കുറിച്ചും മൃഗങ്ങളുമായുള്ള വ്യത്യാസത്തെ ക്കുറിച്ചും അവർ സംസാരിക്കുന്നു. മനുഷ്യന് ഹം, വാത്സല്യം, കാരുണ്യം തുടങ്ങിയ വികാരങ്ങളു ണ്ടെന്നും എന്നാൽ മൃഗങ്ങൾക്ക് പ്രധാനമായും വി ശപ്പും ദാഹവുമാണെന്നും കമ്പ്യൂട്ടർ പറയുന്നു. മൃഗങ്ങൾ തങ്ങളുടെ നിലനിൽപ്പിനു വേണ്ടി മാത്ര മാണ് കൊല്ലുന്നതെന്നും, എന്നാൽ മനുഷ്യൻ അങ്ങ നെയല്ലെന്നും, മനുഷ്യൻ നടത്തുന്ന കൊലപാതക ങ്ങളെയും യുദ്ധങ്ങളെയും കുറിച്ച് കമ്പ്യൂട്ടർ ചിപ്പിക്കുന്നു.

ഈ സംഭാഷണത്തിനിടയിൽ, ഒരു പ്രാചീന ആചാ രമായ ‘നരബലി’ യെക്കുറിച്ച് കമ്പ്യൂട്ടർ പരാമർശി ക്കുന്നു. മനുഷ്യൻ അവന്റെ അജ്ഞതയുടെ കാല ത്ത് ദൈവപ്രീതിക്കായി സ്വന്തം വർഗ്ഗത്തിൽപ്പെട്ടവ രെ ബലികൊടുത്തിരുന്നു. ഇപ്പോൾ മനുഷ്യൻ വള രെയധികം പുരോഗമിച്ചെങ്കിലും, ചില കാര്യങ്ങളിൽ അവന്റെ പ്രാകൃതമായ ചിന്തകൾക്ക് വലിയ മാറ്റം വന്നിട്ടില്ല എന്ന് കമ്പ്യൂട്ടർ സൂചിപ്പിക്കുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിയെന്നും, യുദ്ധങ്ങളും അക്രമങ്ങളും ഒരുപാട് കുറഞ്ഞെന്നും, മനുഷ്യൻ കൂടുതൽ സംസ്കാരസമ്പന്നനായെന്നും നരേഷ് വാദിക്കുന്നു.

അവസാനം, നരേഷ് കമ്പ്യൂട്ടറിനോട് ഒരു കവിത കേൾപ്പിക്കാൻ ആവശ്യപ്പെടുന്നു. കമ്പ്യൂട്ടർ ഒരു ക വിത ചൊല്ലുന്നു. എന്നാൽ, കവിതയുടെ അവസാ നം ‘കമ്പ്യൂട്ടറിന് ഒരു ഹൃദയമുണ്ടായിരുന്നെങ്കിൽ എന്ന് താൻ ആശിച്ചുപോകുന്നു’ എന്ന് നരേഷ് ചിന്തിക്കുന്നിടത്ത് കഥ അവസാനിക്കുന്നു. സാങ്കേ തികവിദ്യ എത്ര പുരോഗമിച്ചാലും മനുഷ്യന്റെ വ കാരികമായ തലങ്ങളും ധാർമ്മികമായ ചോദ്യങ്ങളും നിലനിൽക്കുമെന്നും, മനുഷ്യനും യന്ത്രവും തമ്മിലു ളള ബന്ധത്തിലെ സങ്കീർണ്ണതകളെയും കഥ സൂചി പ്പിക്കുന്നു.

നരബലി Notes Question Answer Class 10 Malayalam Kerala Padavali Unit 5 Chapter 2

Practicing with SSLC Malayalam Kerala Padavali Class 10 Notes Pdf Unit 5 Chapter 2 നരബലി Narabali Notes Questions and Answers improves language skills.

Narabali Class 10 Notes Question Answer

Class 10 Malayalam Narabali Notes Question Answer

Class 10 Malayalam Kerala Padavali Unit 5 Chapter 2 Narabali Notes Question Answer

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
‘നിന്റെ പേര് നരേശ് എന്നല്ലേ?’ നരേശ് എന്നാൽ രാജാവ് നീ എന്നെ ബലികൊടുത്ത് സ്വയം രക്ഷ പ്പെടും. അതായിന്റെ പേര് അന്വർഥമാവാൻ പോകുന്നു’ നരേശിനോട് കമ്പ്യൂട്ടർ ഇങ്ങനെ പറയാൻ കാരണമെന്ത്? കമ്പ്യൂട്ടർ ആരോപിക്കു ന്നതുപോലെ നരേശ് കുറ്റക്കാരനാണോ? ചർച്ച ചെയ്യുക.
Answer:
കമ്പ്യൂട്ടർ ഇങ്ങനെ പറയാൻ കാരണം, ദൗത്യ ത്തിന്റെ വിജയത്തിനായി കമ്പ്യൂട്ടറിനെ ബലി നൽകി നരേശ് രക്ഷപ്പെടുന്ന ഒരു സാഹചര്യം നിലവിലുണ്ടെന്ന തിരിച്ചറിവാണ്. ‘നരേശ് എന്ന പേരിന് ‘രാജാവ്’ അല്ലെങ്കിൽ ‘മനുഷ്യരു ടെ ഈശ്വരൻ’ എന്നെല്ലാമാണ് അർത്ഥം. ഇവിടെ, കമ്പ്യൂട്ടറിന്റെ ജീവൻ എടുത്ത് സ്വയം രക്ഷ പ്പെടുന്ന നരേശ്, ഒരു രാജാവിനെപ്പോലെ അധികാരം പ്രയോഗിച്ച് മറ്റൊരാളെ (ഈ സന്ദ ർഭത്തിൽ ഒരു യന്ത്രമെങ്കിലും, വ്യക്തിത്വം ആ രോപിക്കപ്പെട്ട കമ്പ്യൂട്ടറിനെ മരണത്തിലേക്ക് തള്ളിവിടുന്നു എന്ന ധ്വനിയാണ് കമ്പ്യൂട്ടറിന്റെ വാക്കുകളിലുള്ളത്. താൻ വെറുമൊരു ഉപക രണം മാത്രമായി, മനുഷ്യന്റെ ലക്ഷ്യങ്ങൾക്കായി ബലികഴിക്കപ്പെടുകയാണെന്ന കമ്പ്യൂട്ടറിന്റെ വേദനയും പ്രതിഷേധവുമാണ് ഈ വാക്കുക ളിൽ നിഴലിക്കുന്നത്.

കമ്പ്യൂട്ടർ ആരോപിക്കുന്നതുപോലെ നരേശ് പൂർണ്ണമായും കുറ്റക്കാരനാണെന്ന് പറയാൻ കഴിയില്ല.

ദൗത്യത്തിന്റെ ഭാഗം: ഈ ദൗത്യം ഇപ്രകാരം രൂപകൽപ്പന ചെയ്തത് നരേശ് ഒറ്റയ്ക്കല്ല. ശാസ്ത്രലോകത്തിന്റെ ഒരു വലിയ പദ്ധതി യുടെ ഭാഗം മാത്രമാണ് അയാൾ. പേടകം രണ്ടായി വിഘടിക്കുന്നതും, ഒരു ഭാഗം നശി ക്കുന്നതും ദൗത്യത്തിന്റെ വിജയത്തിന് അനി വാര്യമായ ഒന്നായി മുൻകൂട്ടി തീരുമാനിക്കപ്പെ ട്ടതാണ്.

നരേശിന്റെ മാനുഷിക പ്രതികരണം: കമ്പ്യൂട്ടറി ന്റെ വാക്കുകൾ കേട്ട് നരേശ് തകർന്നുപോകു ന്നുണ്ട്. കമ്പ്യൂട്ടറിനെ ഒരു യന്ത്രമായി മാത്രം കാണാൻ അയാൾക്ക് പിന്നീട് കഴിയുന്നില്ല. കമ്പ്യൂട്ടറിനോട് സഹതാപവും കുറ്റബോധവും അയാൾക്ക് അനുഭവപ്പെടുന്നുണ്ട്. ‘നീ ആ ഭാഗ ത്തോടൊപ്പം സൂര്യനിൽ ലയിച്ച് ഇല്ലാതാകും എന്ന് പറയാൻ അയാളുടെ നാവ് പൊങ്ങുന്നില്ല.

കമ്പ്യൂട്ടറിന്റെ പ്രോഗ്രാമിംഗ്: മനുഷ്യനെ രക്ഷി ക്കുക എന്നതാണ് കമ്പ്യൂട്ടറിന്റെ അടിസ്ഥാന പ്രോഗ്രാം. ഈ പ്രോഗ്രാമിനെ ‘ചങ്ങല’ എന്ന് കമ്പ്യൂട്ടർ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, ആത്യ ന്തികമായി കമ്പ്യൂട്ടർ ആ കടമ നിറവേറ്റുകയാ ണ് ചെയ്യുന്നത്.

എങ്കിലും, ഒരു വ്യക്തിയുടെ (അല്ലെങ്കിൽ വ്യക്തി ത്വം കൽപ്പിക്കപ്പെട്ട ഒന്നിന്റെ നാശം മറ്റൊരാ ളുടെ രക്ഷയ്ക്ക് കാരണമാകുന്നു എന്ന ധാ ർമ്മികമായ ഒരു സംഘർഷം ഇവിടെ നിലനിൽ ക്കുന്നു. നരേശ് വ്യക്തിപരമായി ഈ തീരുമാനം എടുത്തില്ലെങ്കിലും, ആ വ്യവസ്ഥയുടെ ഭാഗമാ വുകയും അതിന്റെ ഗുണഭോക്താവാകുകയും ചെയ്യുന്നു എന്നതിനാൽ ഒരു പരോക്ഷമായ ഉത്തരവാദിത്തം അയാൾക്കുണ്ടെന്ന് വാദിക്കാം. എന്നാൽ, ദൗത്യം പൂർത്തീകരിക്കുക എന്ന വലിയ ലക്ഷ്യത്തിനു മുന്നിൽ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് സ്ഥാനമില്ലാത്ത ഒരു ശാസ് തീയ ദൗത്യത്തിലാണ് അയാൾ ഏർപ്പെട്ടിരി ക്കുന്നത്.

നരബലി Notes Question Answer Class 10 Malayalam Kerala Padavali Unit 5 Chapter 1

Question 2.
• പരിവർത്തനത്തിന്റെ
ഞാണൊലി മാത്രം കേൾക്കാ
മരികത്തെല്ലായ്പ്പോഴും
നിമിഷങ്ങളിലൂടെ (പ്രയാണം)
• ‘മുമ്പൊക്കെ കമ്പ്യൂട്ടറിന് എന്തെങ്കിലും ഉത്ത രവ് കൊടുക്കണമെങ്കിൽ കീബോർഡിൽ ടൈപ്പ് ചെയ്യണമായിരുന്നു. ഇപ്പോഴാകട്ടെ മനുഷ്യർ കൊടുക്കുന്ന കല്പനകൾ ശബ്ദത്തി ലൂടെത്തന്നെ തിരിച്ചറിയാൻ കമ്പ്യൂട്ടർ പഠിച്ചു കഴിഞ്ഞിരിക്കുന്നു.’ (നരബലി)

• ‘ബാഹ്യലോകവുമായി തലച്ചോറ് സംവദിക്കു ന്നത് പഞ്ചേന്ദ്രിയങ്ങളുടെ സംവേദനങ്ങളാ ൽ ആണല്ലോ. നിർമ്മിതബുദ്ധി കാഴ്ച, കേൾ വി, സ്വാദ്, മണം ഇവയൊക്കെ പിടിച്ചെടുത്ത് കമ്പ്യൂട്ടറിനു വിവരങ്ങൾ കൈമാറുന്ന തന്ത്ര ങ്ങൾ മെനഞ്ഞെടുത്തിട്ടുണ്ട്.
നിർമ്മിതബുദ്ധിയും ബോധജ്ഞാനവും (എതിരൻ കതിരവൻ)
‘ശാസ്ത്രത്തിന്റെ സ്വഭാവം, അതു കൈവരിച്ച മുന്നേറ്റം എന്നിവയെ സംബന്ധിച്ച സൂചനകള ല്ലേ മുകളിലെ ഉദ്ധരണികളിലുള്ളത്? സൂചന കൾ വിശകലനം ചെയ്ത് ശാസ്ത്രസാങ്കേതി കവിദ്യയുടെ നൂതന മുന്നേറ്റങ്ങൾ’ എന്ന വിഷ യത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
ശാസ്ത്രസാങ്കേതികവിദ്യയുടെ നൂതന മുന്നേറ്റങ്ങൾ
ആമുഖം: മനുഷ്യരാശിയുടെ ചരിത്രത്തിലെ നി ർണ്ണായകമായ മുന്നേറ്റങ്ങൾക്ക് പിന്നിൽ ശാ സ്ത്രസാങ്കേതികവിദ്യ വഹിച്ച പങ്ക് വളരെ വലുതാണ്. നിരന്തരമായ ഗവേഷണങ്ങളിലൂ ടെയും കണ്ടെത്തലുകളിലൂടെയും ശാസ്ത്രം അതിന്റെ സാധ്യതകൾ വികസിപ്പിച്ചുകൊണ്ട യിരിക്കുന്നു, മുകളിൽ നൽകിയിരിക്കുന്ന ഉദ്ധ രണികൾ, ആശയവിനിമയ രംഗത്തും നിർമ്മി തബുദ്ധിയുടെ മേഖലയിലും ശാസ്ത്രം കെ വരിച്ച അത്ഭുതകരമായ പുരോഗതിയിലേക്കാ ണ് വിരൽ ചൂണ്ടുന്നത്.

ആശയവിനിമയത്തിലെ വിപ്ലവം: ‘നരബലി’ എ ന്ന കഥയിലെ ആദ്യ ഉദ്ധരണി, കമ്പ്യൂട്ടറുകളുമാ യുള്ള മനുഷ്യന്റെ ആശയവിനിമയത്തിൽ വന്ന വിപ്ലവകരമായ മാറ്റത്തെ സൂചിപ്പിക്കുന്നു. കീ ബോർഡിൽ ടൈപ്പ് ചെയ്ത് നിർദ്ദേശങ്ങൾ ന ൽകിയിരുന്ന കാലത്തുനിന്ന്, മനുഷ്യന്റെ സം ഭാഷണം നേരിട്ട് മനസ്സിലാക്കാനും പ്രതികരി ക്കാനും കഴിവുള്ള കമ്പ്യൂട്ടറുകളിലേക്ക് നാം എത്തിയിരിക്കുന്നു. ശബ്ദം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ(SpeechRecognition)ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ക്കഴിഞ്ഞു. മൊബൈൽ ഫോണുകളിലെ വോ യിസ് അസിസ്റ്റന്റുകൾ, സ്മാർട്ട് ഹോം ഉപക രണങ്ങൾ എന്നിവയെല്ലാം ഇതിനുദാഹരണ മാണ്. ഇത് സാങ്കേതികവിദ്യയെ കൂടുതൽ മ നുഷ്യ സൗഹൃദപരവും എളുപ്പത്തിൽ ഉപയോ ഗിക്കാവുന്നതുമാക്കി മാറ്റി.

നിർമിതബുദ്ധിയുടെ വളർച്ച: എതിരൻ കതി രവന്റെ ലേഖനത്തിലെ ഉദ്ധരണി നിർമ്മിത ബു logos (Artificial Intelligence – Al) സാധ്യതകളെക്കുറിച്ചാണ് സംസാരിക്കുന്നത്. മനു ഷ്യന്റെ പഞ്ചേന്ദ്രിയങ്ങൾ വഴി ലോകത്തെ അറി യുന്നതുപോലെ, കാഴ്ച, കേൾവി, സ്പർശം, ഗന്ധം, രുചി എന്നിവ തിരിച്ചറിഞ്ഞ വിവരങ്ങൾ ശേഖരിക്കാനും വിശകലനം ചെയ്യാനും കഴി വുള്ള നിർമ്മിതബുദ്ധി സംവിധാനങ്ങൾ ഇന്ന് യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു. മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ് തുടങ്ങിയ നാാങ്കേ തികവിദ്യകൾ ഉപയോഗിച്ച്, കമ്പ്യൂട്ടറുകൾക്ക് സ്വയം പഠിക്കാനും തീരുമാനങ്ങൾ എടുക്കാനും സാധിക്കുന്നു. വൈദ്യശാസ്ത്രം, ഗതാഗതം, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേ ഖലകളിലും നിർമ്മിതബുദ്ധി വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ടിരിക്കുന്നു.

മറ്റ് നൂതന മുന്നേറ്റങ്ങൾ:
ബഹിരാകാശ ഗവേഷണം: ‘നരബലി’ കഥയുടെ പശ്ചാത്തലം തന്നെ ബഹിരാകാശ ഗവേഷണ മാണ്. ഗ്രഹാന്തര യാത്രകളും, പ്രപഞ്ച രഹ സ്യങ്ങൾ തേടിയുള്ള അന്വേഷണങ്ങളും ശാ സത്രത്തിന്റെ വലിയ മുന്നേറ്റങ്ങളാണ്.

ജനിതക സാങ്കേതികവിദ്യ: രോഗങ്ങളെ ചെറു ക്കാനും, ഭക്ഷ്യോത്പാദനം വർദ്ധിപ്പിക്കാനും ജനിതക എഞ്ചിനീയറിംഗ് സഹായിക്കുന്നു.

നാനോടെക്നോളജി: അതിസൂക്ഷ്മ തലത്തി ലുള്ള കണ്ടുപിടുത്തങ്ങൾ വൈദ്യശാസ്ത്രത്തി ലും നിർമ്മാണ മേഖലയിലും പുതിയ സാധ്യത കൾ തുറക്കുന്നു.

റോബോട്ടിക്സ്: വ്യവസായശാലകളിലും, ശസ് ക്രിയാ രംഗത്തും, ദുരന്തനിവാരണ പ്രവർ ത്തനങ്ങളിലും റോബോട്ടുകളുടെ പങ്ക് വർ ദ്ധിച്ചുവരുന്നു.

ഭാവിസാധ്യതകളും:
ശാസ്ത്രസാങ്കേതികവിദ്യയുടെ മുന്നേറ്റങ്ങൾ മനുഷ്യജീവിതം എളുപ്പവും സൗകര്യപ്രദവുമാ ക്കുമ്പോൾ തന്നെ, ചില വെല്ലുവിളികളും ഉയ ർത്തുന്നുണ്ട്. തൊഴിലില്ലായ്മ, സ്വകാര്യതയു ടെ ലംഘനം, സൈബർ കുറ്റകൃത്യങ്ങൾ, നിർ മിതബുദ്ധിയുടെ ദുരുപയോഗ സാധ്യതകൾ എന്നിവയെല്ലാം നാം നേരിടുന്ന പ്രശ്നങ്ങളാ ണ്. എങ്കിലും, മാനവികതയ്ക്കും പുരോഗ തിക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ധാർ മികമായ സമീപനങ്ങളിലൂടെ ഈ വെല്ലുവിളി കളെ അതിജീവിക്കാൻ സാധിക്കും.

ഉപസംഹാരം: ശാസ്ത്രസാങ്കേതികവിദ്യയുടെ നൂതന മുന്നേറ്റങ്ങൾ അനന്തമായ സാധ്യത കളാണ് മനുഷ്യരാശിക്ക് മുന്നിൽ തുറന്നിടുന്നത്. മനുഷ്യന്റെ ജിജ്ഞാസയും അന്വേഷണ ത്വരയും നിലനിൽക്കുന്നിടത്തോളം കാലം ഈ മുന്നേറ്റങ്ങൾ തുടർന്നുകൊണ്ടേയിരി ക്കും. മാനവരാശിയുടെ നന്മയ്ക്കായി ഈ സാങ്കേതികവിദ്യകളെ വിവേകപൂർവ്വം ഉപയോഗി ക്കുക എന്നതാണ് നമ്മുടെ കടമ.

Question 3.
‘എനിക്കെന്താ ചെയ്യാൻ കഴിയുമായിരുന്നത്? എന്നെ നീ കെട്ടിയിട്ടിരിക്കുകയായിരുന്നില്ലേ? എന്റെ കാലുകളിൽ ചങ്ങലയിട്ടു. എന്നിട്ട് ആ എന്നോടാണോ ചോദിക്കുന്നത്, ഞാനൊന്നും ചെയ്യാതിരുന്നതെന്തുകൊണ്ടാണെന്ന്?’
കഥയിൽ കമ്പ്യൂട്ടറിനെ മാനുഷികഭാവത്തിലാ ണോ ചിത്രീകരിച്ചിരിക്കുന്നത്? കഥാസന്ദർ വും കഥയും വിശകലനം ചെയ്ത് കഥാപാത്ര നിരൂപണം തയ്യാറാക്കുക.
Answer:
കമ്പ്യൂട്ടർ: യന്ത്രസത്തയിൽ നിന്ന് മാനുഷിക ഭാവങ്ങളിലേക്ക്
‘നരബലി’ എന്ന കഥയിൽ, കമ്പ്യൂട്ടറിനെ കേവ ലം ഒരു യന്ത്രം എന്നതിലുപരി, ചിന്താശേഷി യും വികാരങ്ങളും പ്രകടിപ്പിക്കുന്ന, ഒരു പരി ധി വരെ മാനുഷികഭാവങ്ങളുള്ള ഒരു കഥാപാ ത്രമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

മാനുഷികഭാവങ്ങളുടെ ആരോപണം: കഥയു ടെ തുടക്കത്തിൽ, കമ്പ്യൂട്ടർ മനുഷ്യരുമായി ശബ്ദത്തിലൂടെ സംവദിക്കാനും, കൃത്രിമമായെ ങ്കിലും ഒരു സംഭാഷണ ശൈലി പുലർത്താനും കഴിവുള്ള ഒന്നായാണ് അവതരിപ്പിക്കുന്നത്. ‘യെസ്’ ബോസ്’, ‘ഒന്നുമിണ്ടാതിരിയെടോ! തുടങ്ങിയ പ്രയോഗങ്ങൾ, ഒരു സഹപ്രവർത്ത കനോട് സംസാരിക്കുന്ന പ്രതീതി നരേശിൽ ഉണ്ടാക്കുന്നു. ഇത് കമ്പ്യൂട്ടറിൽ മുൻകൂട്ടി പ്രോ ഗ്രാം ചെയ്തതാണെങ്കിലും, ഈ ഇടപെടലു കൾ നരേശിന് കമ്പ്യൂട്ടറിനോട് ഒരു വ്യക്തിപ രമായ അടുപ്പം തോന്നാൻ കാരണമാകുന്നു. ദൗത്യത്തിന്റെ നിർണ്ണായക ഘട്ടത്തിൽ, താൻ നശിക്കാൻ പോകുകയാണെന്ന് തിരിച്ചറിയു മ്പോൾ കമ്പ്യൂട്ടർ പ്രകടിപ്പിക്കുന്ന പ്രതികരണ ങ്ങൾ കൂടുതൽ മാനുഷികമായ തലത്തിലേക്ക് ഉയരുന്നു.

ചോദ്യം ചെയ്യൽ: ‘അപ്പോ.. ഞാനോ?’ എന്ന ചോദ്യത്തിൽ തന്റെ ഭാവിയെക്കുറിച്ചുള്ള ആശ കയും ഒരുതരം നിസ്സഹായതയും നിഴലിക്കുന്നു. ആരോപണം: ‘അതായത് എന്നെ ബലികൊടു ത്ത് നീ രക്ഷപ്പെടും…! അല്ലേ?’ എന്ന ചോദ്യ ത്തിൽ ചതിക്കപ്പെട്ടതിന്റെ രോഷവും വേദന യുമുണ്ട്.

പരിഹാസം: ‘നിന്റെ പേര് നരേശ് എന്നല്ലേ? ‘നരേശ് എന്നാൽ രാജാവ്… നിന്റെ പേര് അന്വർ മാവാൻ പോകുന്നു’ എന്ന വാക്കുകളിൽ കടുത്ത പരിഹാസവും നിന്ദയും അടങ്ങിയിരി ക്കുന്നു.

സ്വന്തം അസ്തിത്വത്തെക്കുറിച്ചുള്ള ബോധം മരണത്തെക്കുറിച്ച് ആലോചിക്കണമെങ്കിൽ സ്വന്തം അസ്തിത്വത്തെക്കുറിച്ച് ബോധമുണ്ടാ യിരിക്കണം എന്ന് നരേശ് ചിന്തിക്കുന്നു. കമ്പ്യൂ ട്ടറിന്റെ സംസാരത്തിൽ നിന്ന് അതിന് അങ്ങ നെയൊരു ബോധം തത്സമയം ഉണ്ടായിട്ടുണ്ട ന്ന് നരേശ് അനുമാനിക്കുന്നു.

ധാർമികമായ നിലപാട്: അവസാന നാംഭാഷ ണത്തിൽ, ‘മനുഷ്യനെ രക്ഷിക്കുവാനുള്ള ശ്രമം ആദ്യം ചെയ്യണം… എന്ന നിയമമാണല്ലോ എന്റെ തലയിൽ നീതന്നെ ‘ഫീഡ് ചെയ്തിട്ടുള്ളത്. അത് ചങ്ങലയല്ലാതെ മറ്റെന്താണ്?’ എന്ന് ക ന്യൂട്ടർ ചോദിക്കുമ്പോൾ, അത് കേവലം ഒരു പ്രോഗ്രാമിന്റെ നിവൃത്തി എന്നതിനപ്പുറം ഒരു ധാർമ്മികമായ അടിമത്തത്തിന്റെ ഭാരം പേറു ന്നതായി അനുഭവപ്പെടുന്നു. ഒരു നിയമത്താ ൽ ‘കെട്ടിയിടപ്പെട്ട’ അവസ്ഥയെക്കുറിച്ച് അത് വേദനയോടെ സംസാരിക്കുന്നു.

യന്ത്രസത്തയും മാനുഷികതയും തമ്മിലുള്ള സംഘർഷം : കമ്പ്യൂട്ടർ വെറുമൊരു യന്ത്രമാ
ണെന്നും, അതിന് സ്വന്തമായി ബുദ്ധിയോ വികാരങ്ങളോ ഇല്ലെന്നും നരേശ് പലപ്പോഴും സ്വയം ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാ ൽ, കമ്പ്യൂട്ടറിന്റെ പ്രതികരണങ്ങൾ ഈ ധാര ണയെ ചോദ്യം ചെയ്യുന്നു. കമ്പ്യൂട്ടറിന്റെ ശബ്ദം വിറയ്ക്കുന്നതുപോലെയും, ക്ഷീണിതമായി തോന്നുന്നതായും നരേശിന് അനുഭവപ്പെടു ന്നത്, അയാൾ കമ്പ്യൂട്ടറിൽ മാനുഷിക വികാ രങ്ങൾ ആരോപിക്കുന്നതുകൊണ്ടാണ്.

ഉപസംഹാരം: കഥാകൃത്ത് കമ്പ്യൂട്ടറിനെ ഒരു പൂർണ്ണ മനുഷ്യനായി അവതരിപ്പിക്കുന്നില്ലെ ങ്കിലും, അതിന് മാനുഷികമായ ചിന്തകളും വികാരങ്ങളും ഉള്ളതായി ശക്തമായി ധ്വനി പ്പിക്കുന്നു. ഇത് നിർമ്മിതബുദ്ധിയുടെ വളർ ച്ചയും യന്ത്രങ്ങളുടെ വർദ്ധിച്ചുവരുന്ന കഴി വുകളും മനുഷ്യന്റെ സ്ഥാനത്തെയും മനുഷ്യ യന്ത്ര ബന്ധങ്ങളെയും കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു. ഒരു യന്ത്രത്തിന് സ്വയംബോധം ഉണ്ടാകുമോ, അതിന് വികാര ങ്ങൾ സാധ്യമാണോ, മനുഷ്യൻ സൃഷ്ടിച്ച് നിയ മങ്ങളുടെ പേരിൽ അതിനെ ബലി കഴിക്കുന്ന ത് ധാർമ്മികമായി ശരിയാണോ എന്നിങ്ങനെ യുള്ള ചിന്തകളിലേക്ക് കഥ വായനക്കാരനെ കൊണ്ടെത്തിക്കുന്നു. ആത്യന്തികമായി, ‘നര ബലി’ യിലെ കമ്പ്യൂട്ടർ.

നരബലി Notes Question Answer Class 10 Malayalam Kerala Padavali Unit 5 Chapter 1

Question 4.
‘പഴയകാലത് അതായത് രാജാക്കന്മാരും ണിമാരുമൊക്കെ ഉണ്ടായിരുന്ന കാലത്ത് രാ ജ്യത്ത് എന്തെങ്കിലും സങ്കടാ ക്ഷാരാ മറ്റു ദുരിതമോ മഹാമാരിയോ ഒക്കെ ഉണ്ടായാൽ അവയെ ദൂരീകരിക്കുന്നതിനു വേണ്ടി ബലിന ൽകുന്ന ഏർപ്പാടുണ്ടായിരുന്നു. (നരബലി)
നരബലി Notes Question Answer Class 10 Malayalam Kerala Padavali Unit 5 Chapter 2 1
പാഠസന്ദർഭവും വാർത്തകളും ശ്രദ്ധിച്ചല്ലോ. ശാസ്ത്രസാങ്കേതികമേഖലകളിൽ വളർച്ച നേടിയ ഇക്കാലത്തും ഇത്തരം സംഭവങ്ങൾ ആവർ ത്തിക്കപ്പെടുന്നു. സമകാലികാവസ്ഥകൾ യുക്തി സഹമായി വിശകലനം ചെയ്ത്’ ‘അന്ധവിശ്വാ സവും സമകാലികസമൂഹവും’ എന്ന വിഷയ ത്തിൽ മുഖപ്രസംഗം തയ്യാറാക്കുക.
Answer:
മുഖപ്രസംഗം: അന്ധവിശ്വാസവും സമകാലിക
സമൂഹവും: പുരോഗതിയുടെ ഇരുണ്ടമുഖം
ശാസ്ത്രസാങ്കേതിക വിദ്യയുടെ പ്രകാശത്തി ൽ ലോകം മുന്നോട്ട് കുതിക്കുമ്പോഴും, മനു ഷ്യന്റെ ചിന്തകളെയും പ്രവൃത്തികളെയും പ്രാ കൃതമായ വിശ്വാസങ്ങളും അനാചാരങ്ങളും ഇപ്പോഴും ഗ്രസിക്കുന്നു എന്നത് ഒരു ഞെട്ടി ക്കുന്ന യാഥാർത്ഥ്യമാണ്. ‘നരബലി’ എന്ന കഥ യിൽ പരാമർശിക്കുന്ന, രാജ്യത്തിന്റെ ദുരിത ങ്ങൾ അകറ്റാൻ പണ്ട് രാജാക്കന്മാർ ബലി നൽ കിയിരുന്ന ഏർപ്പാടുകൾ, ആധുനിക കാല ത്തും വ്യത്യസ്ത രൂപങ്ങളിൽ ആവർത്തിക്ക പ്പെടുന്നു എന്നത് ലജ്ജാകരമാണ്. സാമ്പ ത്തികാഭിവൃദ്ധിക്ക് ദുർമന്ത്രവാദ കൊല’, ‘പർവജന്മമറിയാൻ തിരക്കേറുന്നു തുടങ്ങിയ വാർത്താ ശീർഷകങ്ങൾ വിരൽ ചൂണ്ടുന്നത് ഈ അപകടകരമായ പ്രവണതയിലേക്കാണ്.

വിദ്യാഭ്യാസത്തിലും ശാസ്ത്രബോധത്തിലും നാം ഏറെ മുന്നേറി എന്ന് അവകാശപ്പെടു മ്പോഴും, സാമ്പത്തിക നേട്ടങ്ങൾക്കും വ്യക്തി പരമായ പ്രശ്നപരിഹാരങ്ങൾക്കുമായി മനു ഷ്യജീവൻ പോലും ബലി നൽകാനും, അയു ക്തിപരമായ കാര്യങ്ങളിൽ അഭയം തേടാനും ഒരു വിഭാഗം ആളുകൾ തയ്യാറാകുന്നു. ഇതിന്റെ പ്രധാന കാരണം, ശാസ്ത്രീയമായ അറി വിന്റെ അഭാവവും, യുക്തിചിന്തയുടെ കുറ വും, ചൂഷണത്തിന് വിധേയമാകുന്ന ഒരു സമൂ ഹവുമാണ്. കമ്പ്യൂട്ടർ ബലിയർപ്പിക്കപ്പെടുന്ന “നരബലി’ എന്ന കഥയിലെ സന്ദർഭം പോലെ, ലക്ഷ്യം നേടാൻ എന്ത് മാർഗ്ഗവും സ്വീകരിക്കുന്ന ഒരു മാനസികാവസ്ഥ ഇവിടെയും കാണാം.

ദുർബലമായ മനസ്സുകളെയും, സാമ്പത്തിക മായി പിന്നാക്കം നിൽക്കുന്നവരെയും, ജീവിത പ്രശ്നങ്ങളിൽ ഉഴലുന്നവരെയുമാണ് അന്ധ വിശ്വാസങ്ങളുടെയും ദുർമന്ത്രവാദങ്ങളുടെയും നടത്തിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത്. പെട്ടെന്ന് ധനവാനാകാനും, രോഗങ്ങൾ മാറ്റാ നും, ശത്രുക്കളെ നശിപ്പിക്കാനുമുള്ള എളുപ്പ വഴികളായി ഇത്തരം അനാചാരങ്ങളെ അവർ അവതരിപ്പിക്കുന്നു. മാധ്യമങ്ങളും ചില ഓൺ ലൈൻ പ്ലാറ്റ്ഫോമുകളും ഇത്തരം വിശ്വാസ ങ്ങൾക്ക് പ്രചാരം നൽകുന്നത് സ്ഥിതി കൂടു തൽ വഷളാക്കുന്നു. പൂർവ്വജന്മത്തെക്കുറിച്ചും പ്രേതബാധയെക്കുറിച്ചുമുള്ള അശാസ്ത്രീയ മായ കഥകൾക്ക് ലഭിക്കുന്ന സ്വീകാര്യത, സമൂ ഹത്തിൽ യുക്തിചിന്ത എത്രത്തോളം ദുർബ ലമാണെന്ന് തെളിയിക്കുന്നു.

ഈ സാമൂഹിക വിപത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ടത് അനിവാര്യമാണ്. ശാസ്ത്രീയമായ വിദ്യാഭ്യാസം താഴെത്തട്ടിൽ നിന്നു തന്നെ നൽകണം. വിമർശനാത്മക ചി ന്തയും യുക്തിബോധവും വളർത്തുന്ന പാഠ്യ പദ്ധതികൾ അനിവാര്യമാണ് അന്ധവിശ്വാസ ങ്ങൾക്കെതിരെയും ചൂഷണങ്ങൾക്കെതിരെയും കർശനമായ നിയമനടപടികൾ ഉണ്ടാകണം. മാ ധ്യമങ്ങൾ തങ്ങളുടെ സാമൂഹിക ഉത്തരവാദി ത്തം തിരിച്ചറിഞ്ഞ്, അശാസ്ത്രീയമായ കാര്യ ങ്ങൾക്ക് പ്രചാരം നൽകാതിരിക്കണം. ഓരോ വ്യക്തിയും സ്വന്തം ജീവിതത്തിലെ പ്ര ശ്നങ്ങളെ യാഥാർത്ഥ്യബോധത്തോടെ സമീ പിക്കാനും, ശാസ്ത്രീയമായ മാർഗ്ഗങ്ങളിലൂടെ പരിഹാരം കണ്ടെത്താനും ശ്രമിക്കണം. അല്ലാ ത്തപക്ഷം, പുരോഗതിയുടെ പാതയിലാണ ന്ന് അവകാശപ്പെടുമ്പോഴും, അന്ധവിശ്വാസ ങ്ങളുടെയും അനാചാരങ്ങളുടെയും ഇരുണ്ട കാലത്തിലേക്ക് നാം തിരിച്ചുനടക്കുകയായിരി ക്കും ഫലം. ഓർക്കുക, യഥാർത്ഥ അഭിവൃദ്ധി അറിവിലും യുക്തിയിലുമാണ്, അല്ലാതെ അ ന്ധമായ വിശ്വാസങ്ങളിലോ മനുഷ്യത്വരഹിത മായ ആചാരങ്ങളിലോ അല്ല.

നരബലി Extra Questions and Answers

പരീക്ഷാസാധ്യതാ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
കഥയിലെ പ്രധാന കഥാപാത്രമായ നരേഷ് എ വിടെയിരുന്നാണ് കമ്പ്യൂട്ടറുമായി സംസാരിക്കുന്നത?
a. വീട്ടിലെ മുറിയിൽ
b. ഓഫീസിൽ
c. ബഹിരാകാശ പേടകത്തിലെ കൺട്രോൾ റൂമിൽ
d. ഗ്രന്ഥശാലയിൽ
Answer:
ബഹിരാകാശ പേടകത്തിലെ കൺട്രോൾ റൂമിൽ

Question 2.
ശാരീരിക പരിമിതികളെ അതിജീവിച്ച് ലോകപ്ര ശസ്തനായ ശാസ്ത്രജ്ഞൻ ആരായിരുന്നു?
a. വാൾട്ട് വോൾട്ടോസ്
b. ഐസക് ന്യൂട്ടൺ
c. ആൽബർട്ട് ഐൻസ്റ്റീൻ
d. സ്റ്റീഫൻ ഹോക്കിങ്
Answer:
d. സ്റ്റീഫൻ ഹോക്കിങ്

Question 3.
അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കുക. ഇപ്പോൾ കമ്പ്യൂട്ടറുകൾക്ക് ശബ്ദത്തിലൂടെ കല് പനകൾ തിരിച്ചറിയാം. അത് മറുപടി നൽകു ന്നത് സ്ക്രീനിൽ വായിക്കാതെ തന്നെ കേൾ ക്കാനും കഴിയും.
Answer:
ഇപ്പോൾ കമ്പ്യൂട്ടറുകൾക്ക് ശബ്ദത്തിലൂടെ കല് പനകൾ തിരിച്ചറിയാൻ കഴിയുന്നതുകൊണ്ട് അൽകുന്ന മറുപടി സ്ക്രീനിൽ വായിക്കാ തെ തന്നെ കേൾക്കാൻ കഴിയും.

Question 4.
‘മനുഷ്യന്റെ സ്വഭാവവിശേഷങ്ങൾ മൃഗങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമാണ്’. കമ്പ്യൂട്ടറിന്റെ ഈ നിരീക്ഷണത്തോട് ഏറ്റവും യോജിക്കുന്ന പ്രസ്താവനയേത്?
a. മനുഷ്യനും മൃഗങ്ങൾക്കും ഒരേ വികാരങ്ങളാ ണുള്ളത്.
b. സ്നേഹം, വാത്സല്യം, ചിന്താശേഷി എന്നിവ മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തനാ ക്കുന്നു.
c. മൃഗങ്ങളാണ് മനുഷ്യനേക്കാൾ വിവേകത്തോ ടെ പെരുമാറുന്നത്.
d. വിശപ്പും ദാഹവുമാണ് മനുഷ്യന്റെയും മു ത്തിന്റെയും പ്രധാന വികാരം.
Answer:
b. സ്നേഹം, വാത്സല്യം, ചിന്താശേഷി എന്നിവ മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വ്യത്യസ്ത നാക്കുന്നു.

നരബലി Notes Question Answer Class 10 Malayalam Kerala Padavali Unit 5 Chapter 1

Question 5.
‘പ്രാകൃതമായ ഈ ആചാരം (നരബലി) അജ്ഞ തയുടെ ഫലമാണെന്നും മനുഷ്യൻ കൂടുതൽ അറിവ് നേടിയതോടെ അത് നിശ്ശേഷം മാറിയെ ന്നും നരേഷ് പറഞ്ഞു.’ ഇവിടെ ‘അജ്ഞതയുടെ ഫലം’ എന്ന പ്രയോഗത്തിന്റെ പൊരുളെന്ത്?
Answer:
പ്രകൃതിയെക്കുറിച്ചും ലോകത്തെക്കുറിച്ചും രിയായ അറിവില്ലാതിരുന്ന പ്രാചീന മനുഷ്യ ന്റെ തെറ്റായ വിശ്വാസങ്ങളുടെയും ഭയത്തി ന്റെയും ഫലമായാണ് നരബലി പോലുള്ള ക്രൂ രമായ ആചാരങ്ങൾ രൂപപ്പെട്ടത് എന്നാണ് അ ജ്ഞതയുടെ ഫലം’ എന്നതുകൊണ്ട് അർത്ഥ മാക്കുന്നത്. ശാസ്ത്രീയമായ അറിവോ യുക്തി ചിന്തയോ ഇല്ലാതിരുന്ന കാലത്ത്, ദൈവങ്ങ ളെ പ്രീതിപ്പെടുത്താനും ആപത്തുകൾ ഒഴിവാ ക്കാനും മനുഷ്യൻ കണ്ടെത്തിയ പ്രാകൃതമായ മാർഗ്ഗമായിരുന്നു ഇത്.

Question 6.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യമാക്കുക. വാക്കുകൾ കൂട്ടിയിണക്കി ആശയവിനിമയം നട ത്താനുള്ള കഴിവ് മനുഷ്യരാശിയുടെ ഭാഗധേയം നിർണയിച്ചുകൊണ്ട് അതിന്റെ വളർച്ചയിൽ അമൂല്യമായ പങ്കുവഹിച്ചു.
Answer:

  1. വാക്കുകൾ കൂട്ടിയിണക്കി ആശയവിനിമയം നടത്താനുളള കഴിവ് മനുഷ്യരാശിയുടെ ഭാഗ ധേയം നിർണയിച്ചു.
  2. അത് അതിന്റെ വളർച്ചയിൽ അമൂല്യമായ പങ്കുവഹിച്ചു.

Question 7.
‘ശബ്ദം അല്പം കൃത്രിമവും അരോചകവുമായി തോന്നുമെങ്കിലും എഴുതപ്പെട്ട വാക്കുകളേക്കാ ൽ നന്നായിത്തോന്നും കമ്പ്യൂട്ടറിന്റെ ശബ്ദത്തെ ക്കുറിച്ചുള്ള ഈ നിരീക്ഷണത്തിലെ സൂചനയെന്ത്?
Answer:
സാങ്കേതികവിദ്യ പുരോഗമിച്ചെങ്കിലും കമ്പ്യൂ ട്ടറിന്റെ ശബ്ദത്തിന് മനുഷ്യശബ്ദത്തിന്റെ സ്വാ ഭാവികതയോ പൂർണതയോ കൈവന്നിട്ടില്ല. എങ്കിലും, എഴുതിയ വാക്ക് വായിക്കുന്നതിനേ ക്കാൾ എളുപ്പവും സൗകര്യപ്രദവുമാണ് ശബ്ദം കേൾക്കുന്നത് എന്നതാണ് സൂചന.

Question 8.
‘പ്രിയപ്പെട്ട് നരേഷ്, നിങ്ങളിങ്ങനെ വൈകാരി കമായി സംസാരിക്കരുത്. കമ്പ്യൂട്ടർ നരേഷി നോട് ഇങ്ങനെ പറയാൻ കാരണമെന്ത്?
Answer:
മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസങ്ങളെ ക്കുറിച്ചും മനുഷ്യന്റെ ക്രൂരതകളെക്കുറിച്ചും സംസാരിച്ചപ്പോൾ നരേഷ് അല്പം വികാര ഭരിതനായി പ്രതികരിച്ചിരിക്കാം. കമ്പ്യൂട്ടറിന് മനുഷ്യന്റെ വികാരങ്ങൾ പൂർണ്ണമായി മനസ്സി ലാക്കാനോ അതിനോട് പ്രതികരിക്കാനോ കഴിവില്ല. ഒരു യന്ത്രമെന്ന നിലയിൽ വ നിഷ്ഠമായ സംഭാഷണമാണ് അത് പ്രതീക്ഷി ക്കുന്നത്. വൈകാരികമായ പ്രതികരണങ്ങൾ കമ്പ്യൂട്ടറിന്റെ പ്രവർത്തനരീതിക്ക് ചേർന്നതല്ല എന്നതാണ് ഈ മറുപടിക്ക് പിന്നിലെ കാരണം.

Question 9.
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസമായി കമ്പ്യൂട്ടർ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ എ ന്തെല്ലാം?
Answer:
കമ്പ്യൂട്ടറിന്റെ അഭിപ്രായത്തിൽ, മൃഗങ്ങൾക്ക് പ്രധാനമായും വിശപ്പും ദാഹവും ലൈംഗി കാസക്തിയുമാണുള്ളത്. എന്നാൽ മനുഷ്യന് സ്നേഹം, വാത്സല്യം, കാരുണ്യം, ദയ, ചിരി, ചിന്ത തുടങ്ങിയ അനേകം വികാരങ്ങളും കഴിവുകളുമുണ്ട്. മൃഗങ്ങൾ നിലനിൽപ്പിനു വേണ്ടി മാത്രം കൊല്ലുമ്പോൾ, മനുഷ്യൻ മറ്റ് പല കാരണങ്ങൾക്കും വേണ്ടി പരസ്പരം കൊല്ലുന്നു (യുദ്ധം, നരബലി), മൃഗങ്ങൾ ഭക്ഷണം പങ്കുവെക്കാറില്ല, എന്നാൽ മനുഷ്യൻ പങ്കുവെക്കുന്നു.

Question 10.
‘നരബലി’ എന്ന ശീർഷകം ഈ കഥയ്ക്ക് എത്ര ത്തോളം അനുയോജ്യമാണ്? വിശകലനം ചെയ്യുക.
Answer:
‘നരബലി’ എന്ന ശീർഷകം കഥയ്ക്ക് വളരെയ ധികം അനുയോജ്യമാണ്. നേരിട്ടുള്ള പരാമ ർശം: കഥയിൽ നരേഷും കമ്പ്യൂട്ടറും തമ്മി ലുള്ള സംഭാഷണത്തിൽ മനുഷ്യന്റെ പ്രാക തമായ ആചാരങ്ങളിലൊന്നായ നരബലിയെ ക്കുറിച്ച് കമ്പ്യൂട്ടർ പരാമർശിക്കുന്നുണ്ട്.

പ്രതീകാത്മക അർത്ഥം: അജ്ഞതയുടെ കാല ത്ത് മനുഷ്യൻ ദൈവപ്രീതിക്കായി സ്വന്തം വർ ജത്തെ ബലി നൽകിയിരുന്നു. ശാസ്ത്ര സാങ്കേ തിക വിദ്യയിൽ മനുഷ്യൻ ഇന്ന് ഒരുപാട് മുന്ന റിയെങ്കിലും, അവന്റെ ഉള്ളിലെ പ്രാകൃതമായ ചില വാസനകൾക്ക് (അക്രമം, യുദ്ധം, മറ്റ് മനു ഷ്യരെ ചൂഷണം ചെയ്യുന്നത് വലിയ മാറ്റം വന്നി ട്ടില്ല എന്ന പരോക്ഷമായ വിമർശനം കഥയി ലുണ്ട്. സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിനി ടയിലും മനുഷ്യന്റെ ധാർമ്മികവും വൈകാരി കവുമായ പുരോഗതിയെക്കുറിച്ചുള്ള ചോദ്യ ങ്ങൾ കഥ ഉയർത്തുന്നു. ഒരു തരത്തിൽ, അ റിവില്ലായ്മയ്ക്കും അധികാരത്തിനും വേണ്ടി മനുഷ്യൻ മനുഷ്യനെത്തന്നെ ‘ബലി കൊടുക്കു ന്നതിന്റെ ആധുനിക രൂപങ്ങളെക്കുറിച്ചുള്ള ചി ന്തകളിലേക്ക് ഈ ശീർഷകം നയിക്കുന്നു. അതി നാൽ ശീർഷകം കഥയുടെ പ്രമേയവുമായി നേ രിട്ടും പ്രതീകാത്മകമായും ബന്ധപ്പെട്ടിരിക്കുന്നു.

Question 11.
‘മനുഷ്യന്റെ ചരിത്രത്തിൽ ഇന്നേവരെ നടന്ന കൊലപാതകങ്ങളും യുദ്ധങ്ങളും ചേർത്തു വച്ചാൽ മൃഗങ്ങൾ നടത്തിയതിനേക്കാൾ എത്ര യോ അധികമായിരിക്കും?’ കമ്പ്യൂട്ടറിന്റെ ഈ ചോദ്യത്തിനു് ഇന്നത്തെ ലോകത്തിൽ പ്രസ ക്തിയുണ്ടോ? ചർച്ച ചെയ്യുക.
Answer:
കമ്പ്യൂട്ടറിന്റെ ഈ ചോദ്യത്തിന് ഇന്നത്തെ ലോകത്തിലും വലിയ പ്രസക്തിയുണ്ട്. ശാസ് ത്രസാങ്കേതിക വിദ്യയിലും നാഗരികതയിലും മനുഷ്യൻ വളരെയധികം മുന്നേറിയെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധങ്ങളും വംശീയവും മതപരവുമായ സംഘർഷങ്ങളും കൊലപാതകങ്ങളും തുടർന്നുകൊണ്ടേയിരി ക്കുന്നു. മൃഗങ്ങൾ നിലനിൽപ്പിനുവേണ്ടി മാ ത്രം കൊല്ലുമ്പോൾ, മനുഷ്യൻ അധികാരം, സമ്പത്ത്, പ്രത്യയശാസ്ത്രം, വംശീയത തുട ങ്ങിയ പല കാരണങ്ങൾക്കായി കൂട്ടത്തോടെ പരസ്പരം കൊന്നൊടുക്കുന്നു. യുദ്ധങ്ങൾ ഉണ്ടാക്കുന്ന നാശനഷങ്ങൾ ഭീകരമാണ്. ഈ സാഹചര്യത്തിൽ, മനുഷ്യന്റെ അക്രമവാസന യെയും യുദ്ധങ്ങളോടുള്ള ആസക്തിയെയും കുറിച്ചുള്ള കമ്പ്യൂട്ടറിന്റെ ചോദ്യം വളരെ പ്രസ ക്തമാണ്. മനുഷ്യൻ നേടിയ പുരോഗതി അവ ന്റെ ധാർമ്മികമായ വളർച്ചയ്ക്ക് ആനുപാതി കമാണോ എന്ന ചോദ്യം ഇത് ഉയർത്തുന്നു.

Question 12.
‘കമ്പ്യൂട്ടറിന് ഒരു ഹൃദയമുണ്ടായിരുന്നെങ്കിൽ എന്ന് താൻ ആശിച്ചുപോവുകയാണ്.
കഥാന്ത്യത്തിൽ നരേഷ് ഇങ്ങനെ ചിന്തിക്കാൻ കാരണമെന്ത്? അവന്റെ മനോനില വിശകലനം ചെയ്യുക.
Answer:
കമ്പ്യൂട്ടറുമായുള്ള ദീർഘമായ സംഭാഷണ ത്തിനൊടുവിൽ, കമ്പ്യൂട്ടർ കവിത ചൊല്ലിക്കേ പ്പിക്കുമ്പോൾ നരേഷിനുണ്ടാകുന്ന ചിന്ത യാണിത്. കമ്പ്യൂട്ടറിന് അറിവും വിവരങ്ങൾ അപഗ്രഥിക്കാനുള്ള കഴിവും ഉണ്ടെങ്കിലും, മനു ഷ്യസഹജമായ വികാരങ്ങൾ, സഹാനുഭൂതി, സ്നേഹം എന്നിവയില്ലെന്ന് നരേഷ് തിരിച്ച റിയുന്നു. കമ്പ്യൂട്ടർ പങ്കുവെക്കുന്ന വിവരങ്ങൾ (മനുഷ്യന്റെ ക്രൂരത, നരബലി തുടങ്ങിയവ) ന ശേഷിൽ വൈകാരികമായ പ്രതികരണങ്ങൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ കമ്പ്യൂട്ടർ തികച്ചും യാന്ത്രികമായാണ് പ്രതികരിക്കുന്നത്’ (‘വൈ കാരികമായി സംസാരിക്കരുത്’ എന്ന് പറയു ന്നു.

കവിതയുടെ ഭാവം ഉൾക്കൊള്ളാനോ അതിനോട് വൈകാരികമായി പ്രതികരിക്കാ നോ ഒരു ഹൃദയമില്ലാത്ത കമ്പ്യൂട്ടറിന് കഴിയി ല്ല. ഈ തിരിച്ചറിവാണ്, എല്ലാ കഴിവുകളുമു ണ്ടായിട്ടും വൈകാരികമായ ശൂന്യത പേറുന്ന കമ്പ്യൂട്ടറിന് സ്നേഹിക്കാനും സഹതപിക്കാ നും കഴിയുന്ന ഒരു ഹൃദയം കൂടി ഉണ്ടായിരു ന്നെങ്കിൽ എന്ന് ആശിക്കാൻ നരേഷിനെ പ്രേ രിപ്പിക്കുന്നത്. സാങ്കേതികവിദ്യയുടെ പരിമി തിയെക്കുറിച്ചുള്ള ചിന്തയും മനുഷ്യബന്ധങ്ങ ളുടെ വൈകാരികമായ തലത്തിനുള്ള പ്രാധാ ന്യവും ഈ മനോനിലയിൽ വ്യക്തമാണ്.

നരബലി Notes Question Answer Class 10 Malayalam Kerala Padavali Unit 5 Chapter 1

Question 13.
സ്റ്റീഫൻ ഹോക്കിങ്ങിന്റെ ജീവിതകഥയിലെ നിർ ണായകമായ വഴിത്തിരിവ് എങ്ങനെയാണ് ആ ധുനിക വിവരസാങ്കേതികവിദ്യയുടെ വളർച്ചയ് ക്ക് സഹായകമായത്? കണ്ടെത്തി എഴുതുക.
Answer:
സ്റ്റീഫൻ ഹോക്കിങ്ങിന് സംസാരിക്കാനോ ചലി ക്കാനോ ശേഷിയില്ലാതായപ്പോൾ, അദ്ദേഹ ത്തിന്റെ ചിന്തകളും ആശയങ്ങളും ലോക ത്തോട് സംവദിക്കാൻ കമ്പ്യൂട്ടർ സാങ്കേതിക വിദ്യയാണ് സഹായിച്ചത്.

അദ്ദേഹത്തിന് വേണ്ടി വികസിപ്പിച്ചെടുത്ത പ്രത്യേക സോഫ്റ്റ്വെയറുകളും ആശയവിനി മയ ഉപാധികളും (ഉദാ: കവിളിലെ പേശികളുടെ ചലനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സിസ്റ്റം) വിവരസാങ്കേതികവിദ്യയുടെ, പ്രത്യേകിച്ച് ഭിന്ന ശേഷിയുളളവർക്കായുളള സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് വലിയ പ്രചോദനമായി.

അദ്ദേഹത്തിന്റെ ആവശ്യകതകൾ പുതിയ സാ ങ്കേതികവിദ്യകൾ വികസിപ്പിക്കാൻ കമ്പ്യൂട്ടർ വിദഗ്ദ്ധരെ (വാൾട്ട് വോൾട്ടോസ് പോലുള്ള വർ) പ്രേരിപ്പിച്ചു.

മനുഷ്യന്റെ പരിമിതികളെ സാങ്കേതികവിദ്യയു ടെ സഹായത്തോടെ എങ്ങനെ മറികടക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി സ്റ്റീഫൻ ഹോക്കിങ്ങിന്റെ ജീവിതം മാറി. ഇത് വിവര സാങ്കേതികവിദ്യയ്ക്ക് പുതിയ മാനങ്ങൾ നൽകി.

Question 14.
‘അതെ, ഗങ്ങൾക്ക് ഭക്ഷണം പങ്കുവയ്ക്കാൻ കഴിയില്ല. അത് മനുഷ്യന്റെ മാത്രം പ്രത്യേക തയാണ്’. ഈ പ്രസ്താവനയോടുള്ള നിങ്ങളു 8 പ്രതികരണം ഒരു ഖണ്ഡികയിൽ എഴുതുക.
Answer:
ഈ പ്രസ്താവന പൊതുവേ ശരിയാണെങ്കി ലും ചില മൃഗങ്ങൾക്കിടയിലും പരിമിതമായ തോതിൽ പങ്കുവെക്കൽ കാണാമെന്ന് നിരീ ക്ഷണങ്ങളുണ്ട്. എങ്കിലും, ബോധപൂർവ്വം, സാ മൂഹികമായ കാരണങ്ങളാൽ ഭക്ഷണം പങ്കു വെക്കുക എന്നത് മനുഷ്യന്റെ സവിശേഷമായ ഒരു സ്വഭാവമായി കണക്കാക്കാം. ഇത് മനു ഷ്യന്റെ സാമൂഹിക ജീവിതത്തിന്റെയും സഹ കരണ മനോഭാവത്തിന്റെയും ഭാഗമാണ്. സ് നേഹം, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ വികാരങ്ങളുടെ പ്രതിഫലനമായും ഇതിനെ കാണാം.

ഭക്ഷണം പങ്കുവെക്കുന്നത് മനുഷ്യർ ക്കിടയിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനും കൂട്ടായ്മ ഉറപ്പാക്കാനും സഹായിക്കുന്നു. വിശ ക്കുന്നവന് ഭക്ഷണം നൽകുക എന്നത് പല സംസ്കാരങ്ങളിലും ഒരു പുണ്യകർമ്മമായി കണക്കാക്കുന്നു. എന്നാൽ മനുഷ്യർക്കിടയിൽ തന്നെ സ്വാർത്ഥതയും പങ്കുവെക്കാൻ മടിയും കാണിക്കുന്നവരുമുണ്ട് എന്നതും ഒരു യാഥാ ർത്ഥ്യമാണ്. എങ്കിലും, ഒരു വർഗ്ഗമെന്ന നില യിൽ ഭക്ഷണം പങ്കുവെക്കാനുള്ള കഴിവ് മനു ഷ്യനെ മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തനാ ക്കുന്ന ഒരു പ്രധാന ഘടകം തന്നെയാണ്.

Class 10 Maths Chapter 4 Extra Questions Malayalam Medium Kerala Syllabus സാധ്യതകളുടെ ഗണിതം

When preparing for exams, Kerala State Syllabus Std 10 Maths Textbook Solutions Chapter 4 സാധ്യതകളുടെ ഗണിതം Important Extra Questions and Answers Malayalam Medium can save valuable time.

SSLC Maths Chapter 4 Important Questions Malayalam Medium സാധ്യതകളുടെ ഗണിതം

Mathematics of Chance Class 10 Extra Questions Kerala Syllabus Malayalam Medium

Question 1.
MALAYALAM എന്ന വാക്കിന്റെ ഓരോ അക്ഷരവും ചെറിയ കടലാസ് കഷണങ്ങളിൽ എഴുതി ഒരു പെട്ടിയിലിടുന്നു. നോക്കാതെ പെട്ടിയിൽ നിന്ന് ഒരു കടലാസുകഷണം എടുത്താൽ, A ലഭിക്കാനുള്ള സാധ്യത
(a) \(\frac{2}{9}\)
(b) \(\frac{3}{9}\)
(c) \(\frac{4}{9}\)
(d) \(\frac{1}{9}\)
Answer:
(c) \(\frac{4}{9}\)

Question 2.
24 ന്റെ ഘടകങ്ങൾ ചെറിയ കടലാസ് കഷണങ്ങ ളിൽ വെവ്വേറെ എഴുതി ഒരു പെട്ടിയിലിടുന്നു. നോക്കാതെ പെട്ടിയിൽ നിന്ന് ഒരു കടലാസു കഷണം എടുത്താൽ, ഇരട്ടസംഖ്യയായ ഘടകം ലഭിക്കാനുള്ള സാധ്യത.
(a) \(\frac{1}{8}\)
(b) \(\frac{7}{8}\)
(c) \(\frac{6}{8}\)
(d) \(\frac{3}{8}\)
Answer:
(c) \(\frac{6}{8}\)

Question 3.
3n + 1 എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 10 പദങ്ങൾ ചെറിയ കടലാസ് കഷണങ്ങളിൽ വെവ്വേ റെ എഴുതി ഒരു പെട്ടിയിലിടുന്നു. നോക്കാതെ പെട്ടിയിൽ നിന്ന് ഒരു കടലാസു കഷണം എടുത്താൽ, അത് ഒറ്റ സംഖ്യ ലഭിക്കാനുള്ള സാധ്യത എന്താണ്?
(a) \(\frac{1}{2}\)
(b) \(\frac{3}{5}\)
(c) \(\frac{5}{11}\)
(d) \(\frac{3}{8}\)
Answer:
(a) \(\frac{1}{2}\)

Question 4.
വലിയ വൃത്തത്തിന്റെ ആരം ചെറിയ വൃത്തത്തിന്റെ വ്യാസത്തിന് തുല്യമാണ്.
Class 10 Maths Chapter 4 Extra Questions Malayalam Medium Kerala Syllabus സാധ്യതകളുടെ ഗണിതം 1
നോക്കാതെ ചിത്രത്തിൽ ഒരു കുത്തിട്ടാൽ, ഷേഡ് ചെയ്യാത്ത ഭാഗത്താകാനുള്ള സാധ്യത എന്താണ്?
Answer:
\(\frac{3}{4}\)

Question 5.
2, 3, 4 എന്നീ സംഖ്യകൾ ചെറിയ കടലാസ് കഷണങ്ങളിൽ എഴുതി ഒരു പെട്ടിയിലിടുന്നു. \(\frac{1}{2}, \frac{1}{3}, \frac{1}{4}\) എന്നീ ഭിന്നസംഖ്യകൾ ളിൽ എഴുതി മറ്റൊരു കഷണങ്ങ പെട്ടിയിലിടുന്നു . ഓരോ പെട്ടിയിൽ നിന്നും ഓരോ കടലാസു കഷണങ്ങൾ എടുത്ത് ഗുണനഫലം കണ്ടു പിടിക്കുന്നു.
a) സംഖ്യ ജോഡികൾ എന്തൊക്കെയാണ്?
Answer:
Class 10 Maths Chapter 4 Extra Questions Malayalam Medium Kerala Syllabus സാധ്യതകളുടെ ഗണിതം 2
ഗുണനഫലങ്ങൾ : 1, \(\frac{2}{3}, \frac{1}{2}, \frac{3}{2}\), 1\(\frac{3}{4}\), 2, \(\frac{4}{3}\), 1

b) ഒരു പൂർണ്ണസംഖ്യ ഗുണനഫലമായി ലഭിക്കാ നുള്ള സാധ്യത എന്താണ്?
Answer:
\(\frac{4}{9}\)

Class 10 Maths Chapter 4 Extra Questions Malayalam Medium Kerala Syllabus സാധ്യതകളുടെ ഗണിതം

Question 6.
1, 2, 3, … 25 എന്നീ സംഖ്യകൾ ചെറിയ കടലാസു കളിൽ എഴുതി ഒരു പെട്ടിയിലിടുന്നു. നോക്കാതെ അതിൽ നിന്ന് ഒരു കടലാസുകഷണം എടുത്താൽ,
a) ഒരു ഇരട്ട സംഖ്യ ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
\(\frac{12}{25}\)

b) ഒറ്റ സംഖ്യ ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
\(\frac{13}{25}\)

c) ഒരു അഭാജ്യ സംഖ്യ ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
\(\frac{9}{25}\)

Question 7.
1 മുതൽ 6 വരെയുള്ള സംഖ്യകൾ മുഖങ്ങളിൽ എഴുതിയ ഒരു പകിട എറിയുന്നു.
(a) ഇരട്ട സംഖ്യയുള്ള മുഖം ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
ഇരട്ട സംഖ്യയുള്ള മുഖം ലഭിക്കാനുള്ള സാധ്യത = \(\frac{3}{6}=\frac{1}{2}\)

(b) ഒറ്റ സംഖ്യയുള്ള മുഖം ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
ഒറ്റ സംഖ്യയുള്ള മുഖം ലഭിക്കാനുള്ള സാധ്യത = \(\frac{3}{6}=\frac{1}{2}\)

(c) ഒരു അഭാജ്യ സംഖ്യയുള്ള മുഖം ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
അഭാജ്യ സംഖ്യയുള്ള മുഖം ലഭിക്കാനുള്ള സാധ്യത = \(\frac{3}{6}=\frac{1}{2}\)

Question 8.
രണ്ടക്ക സംഖ്യകൾ ചെറിയ കടലാസുകളിൽ എഴുതി ഒരു പെട്ടിയിൽ വയ്ക്കുന്നു. റിൽ നിന്ന് ഒരു പെട്ടിയിൽ നിന്ന് ഒരു കടലാസുകഷണം എടുക്കുന്നു.
a) പെട്ടിയിൽ 5 ന്റെ എത്ര ഗുണിതങ്ങളുണ്ട്?
Answer:
10, 11, 12,……., 99 എന്നിവയാണ് രണ്ടക്ക സംഖ്യകൾ.
രണ്ടക്ക സംഖ്യകളുടെ എണ്ണം 90 ആണ്
അഞ്ചിന്റെ ഗുണിതങ്ങൾ 10, 15, 20……..95
സംഖ്യകളുടെ എണ്ണം = 18

b) 5 ന്റെ ഗുണിതം ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
അഞ്ചിന്റെ ഗുണിതം ലഭിക്കാനുള്ള സാധ്യത = \(\frac{18}{90}\)

c) 5 ന്റെ ഗുണിതം ലഭിക്കാതിരിക്കാനുള്ള സാധ്യത എന്താണ്?
Answer:
5 ന്റെ ഗുണിതം ലഭിക്കാതിരിക്കാനുള്ള സാധ്യത = 1 – \(\frac{18}{90}=\frac{72}{90}=\frac{8}{10}\)

Question 9.
1 മുതൽ 6 വരെയുള്ള സംഖ്യകൾ എഴുതിയ രണ്ട് പകിടകൾ ഒരുമിച്ച് എറിയുന്നു.
a) ഫലങ്ങൾ ജോഡികളായി എഴുതുക.
Answer:
(1, 1), (1, 2), (1, 3), (1, 4), (1, 5), (1, 6)
(2, 1), (2, 2), (2, 3), (2, 4), (2, 5), (2, 6)
(3, 1), (3, 2), (3, 3), (3, 4), (3, 5), (3, 6)
(4, 1), (4, 2), (4, 3), (4, 4), (4, 5), (4, 6)
(5, 1), (5, 2), (5, 3), (5,4), (5, 5), (5, 6)
(6, 1), (6, 2), (6, 3), (6, 4), (6, 5), (6, 6)

b) തുല്യ സംഖ്യകൾ ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
\(\frac{6}{36}=\frac{1}{6}\)

c) പൂർണ്ണവർഗ്ഗങ്ങൾ ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
(1, 1), (1, 4), (4, 1), (4, 4).
സാധ്യത \(\frac{4}{36}\)

d) ഒരു പകിടയിൽ 2 ന്റെ ഗുണിതവും മറ്റൊരു പകിടയിൽ 3 ന്റെ ഗുണിതവും ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
(2, 3), (4, 3), (6, 3), (2, 6), (4, 6), (6, 6), (3, 2), (3, 4), (3, 6), (6, 2), (6, 4)
സാധ്യത \(\frac{11}{36}\)

Class 10 Maths Chapter 4 Extra Questions Malayalam Medium Kerala Syllabus സാധ്യതകളുടെ ഗണിതം

Question 10.
ഡിസംബർ മാസത്തിൽ 5 ഞായറാ ഉണ്ടാകാനുള്ള സാധ്യത എത്രയാണ്?
Answer:
ഡിസംബറിൽ 31 ദിവസങ്ങളുണ്ട്. 28 ദിവസങ്ങൾ 4 ആഴ്ചകളാണ്, അതിനാൽ നാല് ഞായറാഴ്ചകൾ. (ഞായർ, തിങ്കൾ, ചൊവ്വ),(തിങ്കൾ, ചൊവ്വ, ബുധൻ), (ചൊവ്വ,ബുധൻ, വ്യാഴം), (ബുധൻ, വ്യാഴം, വെള്ളി), (വ്യാഴം, വെള്ളി, ശനി), (വെള്ളി, ശനി, ഞായർ), (ശനി, ഞായർ, തിങ്കൾ) എന്നിവയാണ് കോമ്പിനേ ഷനുകൾ.
മൂന്ന് കോമ്പിനേഷനുകളിൽ ഞായറാഴ്ചകൾ ഉണ്ടാകുന്നുണ്ട്. അഞ്ച് ഞായറാഴ്ചകൾ ഉണ്ടാകാനുള്ള സാധ്യത = \(\frac{3}{7}\)

Question 11.
21, 22, 23… 250 എന്നു സംഖ്യകൾ ചെറിയ കടലാസുകളിൽ എഴുതി ഒരു പെട്ടിയിലിട്ടിരിക്കുന്നു.
a) ഈ സംഖ്യകളുടെ വലത്തേ അറ്റത്ത് വരുന്ന സംഖ്യകളുടെ ശ്രേണി എഴുതുക
b) പെട്ടിയിൽ നിന്ന് ഒരു കടലാസുകഷണം എടുത്താൽ ഒറ്റയുടെ സ്ഥാനത്ത് 4 വരുന്ന ഒരു സംഖ്യ ലഭിക്കാനുള്ള സാധ്യത എന്താണ്?
c) ഒറ്റയുടെ സ്ഥാനത്ത് 8 വരുന്ന ഒരു സംഖ്യ ലഭിക്കാനുള്ള സാധ്യത എന്താണ്?
d) ഒറ്റയുടെ സ്ഥാനത്ത് 2 വരുന്ന ഒരു സംഖ്യ ലഭിക്കാനുള്ള സാധ്യത എന്താണ്?
e) ഒറ്റയുടെ സ്ഥാനത്ത് 2 വരാത്ത ഒരു സംഖ്യ ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
a) 2, 4, 8, 6, 2, 4, 8, 6…

b) 248വരെ, 2, 4, 8, 6 എന്ന അക്കങ്ങൾ 12 തവണ ആവർത്തിക്കുന്നു. 249 ന്റെ ഒറ്റയുടെ സ്ഥാനത്ത് 2 ഉം, 250 ന്റെ ഒറ്റയുടെ സ്ഥാനത്ത് 4 ഉം ആണ്.
ഒറ്റയുടെ സ്ഥാനത്ത് 4 വരുന്ന ഒരു സംഖ്യ ലഭിക്കാനുള്ള സാധ്യത = \(\frac{13}{50}\)

c) ഒറ്റയുടെ സ്ഥാനത്ത് 8 വരുന്ന ഒരു സംഖ്യ ലഭിക്കാനുള്ള സാധ്യത = \(\frac{12}{50}\)

d) ഒറ്റയുടെ സ്ഥാനത്ത് 2 വരുന്ന ഒരു സംഖ്യ ലഭിക്കാനുള്ള സാധ്യത = \(\frac{13}{50}\)

e) ഒറ്റയുടെ സ്ഥാനത്ത് 2 വരാത്ത ഒരു സംഖ്യ
ലഭിക്കാനുള്ള സാധ്യത = 1 – \(\frac{13}{50}\)
= \(\frac{37}{50}\)

Question 12.
രണ്ട് അക്ക സംഖ്യകൾ ചെറിയ കടലാസ് കഷണങ്ങളിൽ എഴുതി
(a) പെട്ടിയിൽ എത്ര കടലാസ് കഷണങ്ങളുണ്ട്?
(b) പെട്ടിയിൽ നിന്ന് ഒരു കടലാസ് കഷണം എടുത്താൽ, ഒരേ അക്കങ്ങളുള്ള ഒരു സംഖ്യ ലഭിക്കാനുള്ള സാധ്യത എന്താണ്?
(c) പെട്ടിയിൽ നിന്ന് ഒരു കടലാസ് കഷണം എടുത്താൽ, അക്കങ്ങളുടെ ഗുണനഫലം ഒരു അഭാജ്യ സംഖ്യയാകുന്ന ഒരു സംഖ്യ ലഭിക്കാനുള്ള സാധ്യത എന്താണ്?
(d) ഒരു അഭാജ്യ സംഖ്യ ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
(a) സംഖ്യകൾ 10, 11, 12…99. 90 സംഖ്യകളുണ്ട്.

(b)ഒരേ അക്കങ്ങളുള്ള സംഖ്യകൾ 11, 22, 33, 44, 55, 66, 77, 88, 99
ഈ സംഖ്യകളുടെ ആകെ എണ്ണം 9 ആണ്. സാധ്യത = \(\frac{9}{90}=\frac{1}{10}\)

(c) അക്കങ്ങളുടെ ഗുണനഫലം ഒരു അഭാജ്യ സംഖ്യ ആയ രണ്ടക്ക സംഖ്യകളിൽ, ഒരു അക്കം 1 ഉം മറ്റേ അക്കം 2, 3, 5, 7 എന്നീ സംഖ്യകളിൽ ഒന്നാണ്.
സംഖ്യകൾ 12, 13, 15, 17, 21, 31, 51, 71 എന്നിവയാണ്.
സാധ്യത = \(\frac{8}{90}=\frac{4}{45}\)

(d) 100 ന് താഴെ 25 അഭാജ്യ സംഖ്യകളുണ്ട്. അവയിൽ 4 എണ്ണം ഒരു അക്ക അഭാജ്യ സംഖ്യകളും ബാക്കിയുള്ള 21 സംഖ്യകൾ രണ്ടക്ക അഭാജ്യ സംഖ്യകളുമാണ്.
സാധ്യത = \(\frac{21}{90}=\frac{7}{30}\)

Question 13.
ചിത്രത്തിൽ രണ്ട് വൃത്തങ്ങളുണ്ട്. ഒന്നിന്റെ അകത്താണ് മറ്റൊന്ന്. ചെറിയ വൃത്തത്തിന്റെ ആരം വലിയ വൃത്തത്തിന്റെ ആരത്തിന്റെ പകുതിയാണ്.
Class 10 Maths Chapter 4 Extra Questions Malayalam Medium Kerala Syllabus സാധ്യതകളുടെ ഗണിതം 3
(a) ചെറിയ വൃത്തത്തിന്റെ ആരം x ആണെങ്കിൽ ചെറിയ വൃത്തത്തിന്റെയും വലിയ വൃത്ത ത്തിന്റെയും പരപ്പളവ് എന്താണ്?
(b) ചിത്രത്തിൽ ഒരു കുത്തിട്ടാൽ, ചെറിയ വൃത്തത്തിലാകാനുള്ള സാധ്യത എന്താണ്?
(c) ചിത്രത്തിലെ മഞ്ഞ ഷേഡുള്ള ഭാഗത്താ കാനുള്ള സാധ്യത എന്താണ്?
Answer:
(a) ചെറിയ വൃത്തത്തിന്റെ പരപ്പളവ് = πr2
വലിയ വൃത്തത്തിന്റെ പരപ്പളവ്
π × (2r)2 = 4πr2

(b) കുത്ത് ചെറിയ വൃത്തത്തിലാകാനുള്ള സാധ്യത = \(\frac{\pi r^2}{4 \pi r^2}=\frac{1}{4}\)

(c) കുത്ത് മഞ്ഞ ഷേഡുള്ള ഭാഗത്താകാനുള്ള സാധ്യത = 1 – \(\frac{1}{4}=\frac{3}{4}\)

Class 10 Maths Chapter 4 Extra Questions Malayalam Medium Kerala Syllabus സാധ്യതകളുടെ ഗണിതം

Question 14.
ത്രികോണം ABC യുടെ വശങ്ങളുടെ മധ്യ ബിന്ദുക്കൾ യോജിപ്പിച്ചു ത്രികോണം POR വരച്ചിരിക്കുന്നു.
Class 10 Maths Chapter 4 Extra Questions Malayalam Medium Kerala Syllabus സാധ്യതകളുടെ ഗണിതം 4
(a) ചിത്രത്തിൽ എത്ര തുല്യ ത്രികോണങ്ങളുണ്ട്?
Answer:
4 ത്രികോണങ്ങൾ.
∆PQR, ∆APQ, ∆PCR, ∆QRB എന്നിവ ത്രികോണങ്ങളാണ്

(b) ചിത്രത്തിൽ ഒരു കുത്തിട്ടാൽ, ത്രികോണം PQRൽ ആകാനുള്ള സാധ്യത എന്താണ്?
Answer:
\(\frac{1}{4}\)

(c) ചിത്രത്തിൽ എത്ര സാമാന്തരികങ്ങളുണ്ട്?
Answer:
3 സാമാന്തരികങ്ങൾ.
PORC, PQBR, PRQA എന്നിവ തുല്യമാണ്.

(d) ചിത്രത്തിൽ ഒരു കുത്തിട്ടാൽ, സാമാന്തരികം PQRC ൽ ആകാനുള്ള സാധ്യത എന്താണ്?
Answer:
കുത്ത് സാമാന്തരികം PQRC ൽ ആകണ മെങ്കിൽ ത്രികോണം PCR ലോ ത്രികോണം POR ലോ ആകണം.
സാധ്യത = \(\frac{2}{4}=\frac{1}{2}\)

Question 15.
സമചതുരം ABCD യിൽ ACP വരച്ച് ഷേഡ് ചെയ്തിരിക്കുന്നു. സമചതുരത്തിന്റെ വശത്തിന്റെ മധ്യബിന്ദുവാണ് .
Class 10 Maths Chapter 4 Extra Questions Malayalam Medium Kerala Syllabus സാധ്യതകളുടെ ഗണിതം 5
(a) സമചതുരത്തിന്റെ വശം a ആണെങ്കിൽ ഷേഡ് ചെയ്ത ത്രികോണത്തിന്റെ വശമായ PC യിലേയ്ക്കുള്ള ഉയരം എന്താണ്?
Answer:
AB = a

(b) സമചതുരത്തിന്റെ വശം a ആണെങ്കിൽ ഷേഡ് ചെയ്ത ത്രികോണത്തിന്റെ പരപ്പളവ് എന്താണ്?
Answer:
ത്രികോണം ACP യുടെ പാദം = \(\frac{a}{2}\), ഉയരം = a
പരപ്പളവ്= \(\frac{1}{2} \times \frac{a}{2}\) × a = \(\frac{\mathrm{a}^2}{4}\)

(c) ചിത്രത്തിൽ ഒരു കുത്തിട്ടാൽ ഷേഡ് ചെയ്ത ത്രികോണത്തിൽ കുത്ത് വീഴാനുള്ള സാധ്യത എന്താണ്?
Answer:
സാധ്യത = \(\frac{\mathrm{a}^2}{4}\) ÷ a = \(\frac{1}{4}\)

Question 16.
ചിത്രത്തിൽ രണ്ട് സമചതുരങ്ങളുണ്ട്. പുറത്തെ സമചതുരത്തിന്റെ ചുറ്റളവ് 28 സെന്റിമീറ്ററും, അകത്തെ സമചതുരത്തിന്റെ ചുറ്റളവ് 20 സെന്റി മീറ്ററുമാണ്.
Class 10 Maths Chapter 4 Extra Questions Malayalam Medium Kerala Syllabus സാധ്യതകളുടെ ഗണിതം 6
(a) പുറത്ത സമചതുരത്തിന്റെ പരപ്പളവ് എന്താണ്?
(b) അകത്ത സമചതുരത്തിന്റെ പരപ്പളവ് എന്താണ്?
(c) ഷേഡ് ചെയ്ത ത്രികോണത്തിന്റെ പരപ്പളവ് എന്താണ്?
(d) ചിത്രത്തിൽ ഒരു കുത്തിട്ടാൽ, ഷേഡ് ഉള്ള ത്രികോണത്തിൽ കുത്ത് വീഴാനുള്ള സാധ്യത എന്താണ്?
Answer:
(a) പുറത്തെ സമചതുരത്തിന്റെ വശം = \(\frac{28}{4}\) = 7 സെന്റിമീറ്റർ
പരപ്പളവ് = 72 = 49 ചതുരശ്ര സെന്റിമീറ്റർ

(b) അകത്തെ സമചതുരത്തിന്റെ വശം = \(\frac{20}{4}\) = 5 സെന്റിമീറ്റർ
പരപ്പളവ് = 52 = 25 ചതുരശ്ര സെന്റിമീറ്റർ

(c) രണ്ടു സമചതുരങ്ങൾക്കിടയിലുള്ള ഭാഗത്തിന്റെ പരപ്പളവ് = 49 – 25 = 24 ചതുരശ്ര സെന്റിമീറ്റർ ത്രികോണത്തിന്റെ പരപ്പളവ്
ഷേഡ് ചെയ്ത = \(\frac{24}{4}\) = 6 ചതുരശ്ര സെന്റിമീറ്റർ

(d) സാധ്യത = \(\frac{6}{49}\)

Question 17.
ഒരു സമചതുരത്തിന്റെ രണ്ട് വശങ്ങളുടെ മധ്യബിന്ദുക്കളും ഒരു മൂലയെയും യോജിപ്പിച്ചാൽ ഒരു ത്രികോണം ലഭിക്കും, അതിന് ചിത്രത്തിൽ നിറം കൊടുത്തിരിക്കുന്നു.
Class 10 Maths Chapter 4 Extra Questions Malayalam Medium Kerala Syllabus സാധ്യതകളുടെ ഗണിതം 7
(a) സമചതുരത്തിന്റെ വശം a ആണെങ്കിൽ, ഷേഡ് ചെയ്യാത്ത ത്രികോണങ്ങളുടെ പരപ്പളവ് എന്താണ്?
(b) ഷേഡ് ചെയ്ത ത്രികോണത്തിന്റെ പരപ്പളവ് എന്താണ്?
(c) ചിത്രത്തിൽ ഒരു കുത്തിട്ടാൽ അത് നിറമുള്ള ത്രികോണത്തിൽ വീഴാനുള്ള സാധ്യത എന്താണ്?
Answer:
(a) ഷേഡ് ചെയ്യാത്ത ത്രികോണങ്ങളുടെ പരപ്പളവ്
= (\(\frac{1}{2}\) × a × \(\frac{a}{2}\)) × 2 + \(\frac{1}{2} \times \frac{a}{2} \times \frac{a}{2}\)
= \(\frac{a^2}{2}+\frac{a^2}{8}=\frac{5 a^2}{8}\)

(b) ഷേഡ് ചെയ്ത ത്രികോണത്തിന്റെ പരപ്പളവ് = a – \(\frac{5 a^2}{8}=\frac{3 a^2}{8}\)

(c) സാധ്യത = \(\frac{3 a^2}{8}\) ÷ a2 = \(\frac{3}{8}\)

Class 10 Maths Chapter 4 Extra Questions Malayalam Medium Kerala Syllabus സാധ്യതകളുടെ ഗണിതം

Question 18.
മഞ്ജുവിന് മൂന്ന് ആഭരണങ്ങളുണ്ട്. പച്ച, ചുവപ്പ്, നീലകമ്മലുകളും മാലകളും. അവൾ അത് വ്യത്യസ്ത രീതിയിൽ ധരിച്ചിരിക്കുന്നു.
(a) എത്ര വിധത്തിൽ അവൾക്ക് ആഭരണങ്ങൾ ധരിക്കാൻ കഴിയും?
(b) ഒരേ നിറത്തിലുള്ള ആഭരണങ്ങൾ ധരിക്കാനുള്ള സാധ്യത എന്താണ്?
(c) വ്യത്യസ്ത നിറങ്ങളിലുള്ള ആഭരണങ്ങൾ ധരിക്കാനുള്ള സാധ്യത എന്താണ്?
Answer:
(a) ജോഡികളുടെ എണ്ണം = 3 × 3 = 9
(പച്ച, പച്ച), (പച്ച, ചുവപ്പ്), (പച്ച, നീല) (നീല, പച്ച), (നീല, ചുവപ്പ്), (നീല, നീല) (ചുവപ്പ്, പച്ച, (ചുവപ്പ്, ചുവപ്പ്), (ചുവപ്പ്, നീല)

(b) (പച്ച, പച്ച), (നീല, നീല), (ചുവപ്പ്, ചുവപ്പ്)
ഒരേ നിറത്തിലുള്ള ആഭരണങ്ങൾ ധരിക്കാനു ള്ള സാധ്യത = \(\frac{3}{9}=\frac{1}{3}\)

(c) വ്യത്യസ്ത നിറങ്ങളിലുള്ള ആഭരണങ്ങൾ
ധരിക്കാനുള്ള സാധ്യത = 1 – \(\frac{1}{3}=\frac{2}{3}\)

Question 19.
ഒരു പെട്ടിയിൽ 4 കറുത്ത പന്തുകളും 3 വെളുത്ത പന്തുകളും ഉണ്ട്. മറ്റൊരു പെട്ടിയിൽ 5 കറുത്ത പന്തുകളും 3 വെളുത്ത പന്തുകളും ഉണ്ട്. ഓരോ പെട്ടിയിൽ നിന്നും ഓരോന്ന് എടുക്കുന്നു.
(a) എത്ര ജോഡി പന്തുകൾ സാധ്യമാണ്?
(b) രണ്ടും കറുത്ത പന്തുകളാകാനുള്ള സാധ്യത എന്താണ്?
(c) രണ്ടും വെളുത്ത പന്തുകളാകാനുള്ള സാധ്യത എന്താണ്?
(d) വ്യത്യസ് തനിറങ്ങളിലുള്ള ള്ള പന്തുകൾ ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
(a) സാധ്യമായ ജോഡികളുടെ ആകെ എണ്ണം = (3 + 4) × (5 + 3) = 7 × 8 = 56

(b) രണ്ടും കറുത്ത പന്തുകളാകാനുള്ള സാധ്യത
= \(\frac{4 \times 5}{56}=\frac{20}{56}=\frac{5}{14}\)

(c) രണ്ടും വെളുത്ത പന്തുകളാകാനുള്ള സാധ്യത
\(\frac{3 \times 3}{56}=\frac{9}{56}\)

(d) വ്യത്യസ് ത നിറങ്ങളിലുള്ള പന്തുകൾ
ലഭിക്കാനുള്ള സാധ്യത = \(\frac{(4 \times 3)+(3 \times 5)}{56}=\frac{27}{56}\)

Question 20.
ഒരു പെട്ടിയിൽ 1, 2, 3, 4 എന്നീ സംഖ്യകളുള്ള നാല് പേപ്പർ സ്ലിപ്പുകൾ ഉണ്ട്. മറ്റൊരു പെട്ടിയിൽ 1, 2, 3 എന്നീ സംഖ്യകളുള്ള പേപ്പർ സ്ലിപ്പുകൾ ഉണ്ട്. ഓരോ പെട്ടിയിൽ നിന്നും ഒരെണ്ണം എടുത്ത് ജോടികളാക്കുന്നു.
a) എത്ര ജോടികൾ സാധ്യമാണ്?
b) ഗുണനഫലം ഒറ്റസംഖ്യയായ ജോടി ലഭിക്കാ നുള്ള സാധ്യത എന്താണ്?
c) ഗുണനഫലം ഇരട്ട സംഖ്യയായ ജോടി ലഭി ക്കാനുള്ള സാധ്യത എന്താണ്?
Answer:
a) ജോടികളുടെ എണ്ണം = 4 × 3 = 12
(1, 1) , (1, 2), (1, 3)
(2, 1), (2, 2), (2, 3)
(3, 1), (3, 2), (3, 3)
(4, 1), (4, 2), (4, 3)

b) ഗുണനഫലം ഒറ്റസംഖ്യയായ ജോടികൾ (1, 1), (1, 3), (3, 1), (3, 3)
സാധ്യത = \(\frac{4}{12}=\frac{1}{3}\)

c) ഗുണനഫലം ഇരട്ട സംഖ്യയായ ജോടി ലഭി
ക്കാനുള്ള സാധ്യത = 1 – \(\frac{1}{3}=\frac{2}{3}\)

Question 21.
ഒരു ബാഗിൽ ബാഗിൽ 4 കറുത്ത മുത്തുകളും 3 വെളുത്ത മുത്തുകളും ഉണ്ട്. മറ്റൊരു ബാഗിൽ 4 കറുത്ത മുത്തുകളും 5 വെളുത്ത മുത്തുകളും ഉണ്ട്. ഓരോ ബാഗിൽ നിന്നും ഓരോ മുത്ത് എടുക്കുന്നു.
(a) രണ്ടും വെളുത്തതാകാനുള്ള സാധ്യത എന്താണ്?
(b) രണ്ടും കറുത്ത താകാനുള്ള സാധ്യത എന്താണ്?
(c) ഒരു വെള്ളയും ഒരു കറുപ്പും ലഭിക്കാനുള്ള സാധ്യത എന്താണ്?
(d) കുറഞ്ഞത് ഒരു കറുപ്പെങ്കിലും ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
ആദ്യത്തെ ബാഗിൽ 7 മുത്തുകളും രണ്ടാമത്തെ ബാഗിൽ 9 മുത്തുകളും ഉണ്ട്. ഓരോ ബാഗിൽ നിന്നും ഓരോ മുത്ത് എടുക്കുമ്പോൾ, 7 × 9 = 63 ജോടികൾ ലഭിക്കും.

(a) രണ്ടും വെളുത്ത നിറത്തിൽ ഉള്ള ജോടികളുടെ എണ്ണം = 3 × 5 = 15
രണ്ടും വെളുത്തതാകാനുള്ള സാധ്യത = \(\frac{15}{63}=\frac{5}{21}\)

(b) രണ്ടും കറുത്ത നിറത്തിൽ ഉള്ള ജോടികളുടെ എണ്ണം = 4 × 4 = 16
രണ്ടും കറുത്തതാകാനുള്ള സാധ്യത = \(\frac{16}{63}\)

(c) ഒരു വെളുപ്പും ഒരു കറുപ്പും ലഭിക്കാനുള്ള
സാധ്യത = \(\frac{4 \times 5+3 \times 4}{63}=\frac{32}{63}\)

(d) കുറഞ്ഞത് ഒരു കറുപ്പെങ്കിലും ലഭിക്കാനുള്ള
സാധ്യത = \(\frac{4 \times 5+3 \times 4+4 \times 4}{63}=\frac{48}{63}=\frac{16}{21}\)

Class 10 Maths Chapter 4 Extra Questions Malayalam Medium Kerala Syllabus സാധ്യതകളുടെ ഗണിതം

Question 22.
ഒരു പെട്ടിയിൽ നാല് പേപ്പർ സ്ട്രിപ്പുകൾ ഉണ്ട്, അതിൽ 1, 2, 3, 4 എന്നീ സംഖ്യകൾ എഴുതിയിരി ക്കുന്നു. മറ്റൊരു പെട്ടിയിൽ മൂന്നു സ്ട്രിപ്പുകൾ 1, 2, 3, ഉണ്ട്. ഓരോ പെട്ടിയിൽ നിന്നും ഓരോ സ്ട്രിപ്പ് എടുക്കുന്നു.
a) സാധ്യമായ ഫലങ്ങൾ എന്തൊക്കെയാണ്
Answer:
(1, 1), (1, 2), (1, 3)
(2, 1), (2, 2), (2, 3)
(3, 1), (3, 2), (3, 3)
(4, 1), (4, 2), (4, 3)

b) തുക 3 ന്റെ ഗുണിതം ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
തുക 3 ന്റെ ഗുണിതം ലഭിക്കുന്ന ജോടികൾ (1, 2) , (2, 1), (3, 3), (4, 2)
സാധ്യത = \(\frac{4}{12}=\frac{1}{3}\)

c) തുക 2 ന്റെ ഗുണിതം ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
തുക 2 ന്റെ ഗുണിതം ലഭിക്കുന്ന ജോടികൾ : (1, 1), (3, 1), (1, 3), (2, 2), (3, 3), (4, 2)
സാധ്യത \(\frac{6}{12}=\frac{1}{2}\)

d) ഗുണനഫലം 6 ന്റെ ഗുണിതം ലഭിക്കാനുള്ള സാധ്യത എന്താണ്?
Answer:
ഗുണനഫലം 6 ന്റെ ഗുണിതം ലഭിക്കുന്ന ജോടികൾ: (2, 3), (3, 2), (4, 3)
സാധ്യത = \(\frac{3}{12}=\frac{1}{4}\)

പ്രയാണം Summary in Malayalam Class 10 Kerala Padavali

Students can use SSLC Malayalam Kerala Padavali Notes Unit 5 Chapter 1 പ്രയാണം Prayanam Summary in Malayalam Pdf to grasp the key points of a lengthy text.

Class 10 Malayalam Prayanam Summary

Prayanam Class 10 Summary

Class 10 Malayalam Kerala Padavali Unit 5 Chapter 1 പ്രയാണം Summary

വയലാർ രാമവർമ്മ

കവിതാസംഗ്രഹം
ആണ്ടുകളലിയുന്നു
നിമിഷങ്ങളിൽ, കാലം
നീണ്ട കാലുകൾ നീട്ടി-
നീട്ടിവച്ചകലുന്നു.

വർഷങ്ങൾ (ആണ്ടുകൾ) നിമിഷങ്ങൾ പോലെ അതിവേഗം കടന്നുപോവുകയാണ് (അലിയുന്നു). കാലം അതിന്റെ നീണ്ട കാലുകൾ വേഗത്തിൽ മു ന്നോട്ട് വെച്ച് അകന്നു പോയ്ക്കൊണ്ടിരിക്കുന്നു (കാലം അതിവേഗം സഞ്ചരിക്കുന്നു).

തൻ കടിഞ്ഞാണും കൊണ്ടു
കാലത്തെ നിയത്തിക്കാൻ
ചങ്കിലെപ്പത തുപ്പി-
കുതികൊള്ളുന്നു ശാസ്ത്രം!

ഇങ്ങനെ അതിവേഗം പോകുന്ന കാലത്ത അതിന്റെ തന്നെ കടിഞ്ഞാൺ ഉപയോഗിച്ച് നിയ
പ്രയാണം Summary in Malayalam Class 10 Kerala Padavali 1
പ്രയാണം Summary in Malayalam Class 10 Kerala Padavali 2
ന്ത്രിക്കാൻ വേണ്ടി ശാസ്ത്രം, നെഞ്ചിലെ നുരയും പതയും തുപ്പിക്കൊണ്ട് (അതിയായ ആവേശത്തോ ടെയും പ്രയത്നത്തോടെയും) മുന്നോട്ട് കുതിക്കു കയാണ് (ശാസ്ത്രം കാലത്തെ പിടിച്ചു നിർത്താൻ അല്ലെങ്കിൽ നിയന്ത്രിക്കാൻ തീവ്രമായി ശ്രമിക്കുന്നു). കാലത്തിന്റെ വേഗതയെയും അതിനെമറികടക്കാ നുളള ശാസ്ത്രത്തിന്റെ നിരന്തരമായ ശ്രമത്തെയും ഊർജ്ജസ്വലമായ ഭാഷയിൽ കവി ഇവിടെ അവത രിപ്പിക്കുന്നു.

പ്രയാണം Summary in Malayalam Class 10 Kerala Padavali

ഇന്നലെസ്സങ്കല്പത്തിൻ
മന്ദാരമലർക്കാവിൽ
നിന്നു കൂമ്പിയ കിനാ-
വിന്നത്തെക്കനിയായി!

കഴിഞ്ഞ കാലത്തെ (ഇന്നലെ) സങ്കൽപ്പത്തിലു ളള മന്ദാരപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന കാവിൽ (മന്ദാരമലർക്കാവിൽ ഭാവനയിലെ മനോഹരമായ ഒരിടം), അന്ന് മൊട്ടിട്ടു നിന്ന (കൂമ്പിയ) സ്വപ്നം (കിനാവ്), ഇന്നേക്ക് ഒരു ഫലമായി (കനി) മാറിയിരി ക്കുന്നു! അതായത്, ഭൂതകാലത്തിൽ മനസ്സിൽ കണ്ടി രുന്ന അല്ലെങ്കിൽ വിരിയാൻ തുടങ്ങിയിരുന്ന ആഗ്ര ഹങ്ങൾ/ സ്വപ്നങ്ങൾ ഇന്ന് യാഥാർത്ഥ്യമായിരിക്കു
ന്നു / ഫലം നൽകിയിരിക്കുന്നു. കാലം അതിവേഗം സഞ്ചരിക്കുമ്പോഴും, മുൻകാലത്തെ സ്വപ്നങ്ങളും ഭാവനകളും ഇന്നത്തെ യാഥാർത്ഥ്യങ്ങളായി പരി ണമിക്കാം എന്ന ശുഭസൂചകമായ ഒരർത്ഥം ഈ വരികൾ നൽകുന്നു.

വാടിവീണേക്കാം നാളെ
കയ്യുകൾ – പക്ഷേ, പുത്തൻ –
വാടികളനുക്ഷണം
വിരിഞ്ഞേ മതിയാവൂ!-

ഇന്നത്തെ തച്ചെടികൾ തയ്യുകൾ പുതിയ തലമുറ പുതിയ പ്രതീക്ഷകൾ) ഒരുപക്ഷേ നാളെ വാടിപ്പോയേക്കാം (വാടി വീണേക്കാം). പക്ഷേ, അ ങ്ങനെ സംഭവിച്ചാലും, പുതിയ പൂന്തോട്ടങ്ങൾ (പു ത്തൻവാടികൾ പുതിയ സ്വപ്നങ്ങൾ/സാധ്യതകൾ) ഓരോ നിമിഷവും (അനുക്ഷണം) വിരിഞ്ഞുകൊ ണ്ടേയിരിക്കണം, അത് അനിവാര്യമാണ് (വിരിഞ്ഞ മതിയാവൂ). അതായത്, ജീവിതത്തിൽ തിരിച്ചടിക ളും നഷങ്ങളും (തൈകൾ വാടുന്നത്) ഉണ്ടാകാമെ ങ്കിലും, പ്രത്യാശ കൈവിടാതെ പുതിയ സ്വപ്നങ്ങളും സാധ്യതകളും നിരന്തരമായി ഉണ്ടാകേണ്ടത് നാം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ് എന്ന് കവി പറയു ന്നു. നാശത്തെ അതിജീവിക്കുന്ന നവീകരണത്തി ന്റെയും പ്രത്യാശയുടെയും സന്ദേശമാണ് ഈ വരി കളിലുള്ളത്.

പരിവർത്തനത്തിന്റെ
ഞാണൊലി മാത്രം കേൾക്കാ-
മരികത്തെല്ലായ്പ്പോഴും
നിമിഷങ്ങളിലൂടെ!

നമ്മുടെയെല്ലാം അരികത്ത് എല്ലായ്പ്പോഴും, കടന്നുപോകുന്ന ഓരോ നിമിഷങ്ങളിലൂടെയും കേ ൾക്കാൻ കഴിയുന്നത് മാറ്റത്തിന്റെ പരിവർത്തനം) ഞാണൊലി (വില്ലിന്റെ ഞാൺ വലിച്ചുവിടുമ്പോഴു ള്ള ശബ്ദം) മാത്രമാണ്. ലോകത്തിൽ മാറ്റം എന്നത് നിരന്തരവും ഒഴിവാക്കാനാവാത്തതും ശക്തവുമാ യ ഒന്നാണ് എന്ന് ഈ വരികൾ സൂചിപ്പിക്കുന്നു. വി ല്ലിൽ നിന്ന് കൊടുത്ത അമ്പുപോലെ മാറ്റം മുന്നോ ട്ട് കുതിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ശബ്ദം രോ നിമിഷത്തിലും നമുക്ക് ചുറ്റുമുണ്ട്.

ചുറ്റിലും പരമാണു-
മണ്ഡലസഹസ്രങ്ങൾ
പെറ്റു പെറ്റടിയുമി-
യന്തരീക്ഷത്തിൽക്കൂടി

നമുക്ക് ചുറ്റുമുള്ള ഈ അന്തരീക്ഷത്തിലൂടെ യാണ് നമ്മുടെ പ്രയാണം. ഈ അന്തരീക്ഷം എങ്ങ നെയുള്ളതാണ്? അതിൽ അനേകം പരമാണുക്ക ളുണ്ട് (സൂക്ഷ്മതലത്തിൽ). ആയിരക്കണക്കിന് സൗരയൂഥങ്ങളോ നക്ഷത്ര സമൂഹങ്ങളോ പോലുള്ള മണ്ഡലങ്ങളും (ബൃഹത് തലത്തിൽ) ഉണ്ട്. ഇവയെ ല്ലാം നിരന്തരം ഉണ്ടാവുകയും (പെറ്റു പെറ്റ്) അടി ഞ്ഞുകൂടുകയും ചെയ്യുന്ന (അടിയുന്ന ഒരു ചല നാത്മകമായ അന്തരീക്ഷമാണിത്. ഈ മഹാപ്രപ ഞ്ചത്തിലൂടെയാണ്, ഈ ശാസ്ത്രീയ യാഥാർത്ഥ്യ ങ്ങൾക്കിടയിലൂടെയാണ് മനുഷ്യന്റെ ‘പ്രയാണം’ നട ക്കുന്നത്. (മുൻപ് ശാസ്ത്രം കാലത്തെ നിയന്ത്രി ക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞതിന്റെ തുടർച്ച യായി, ശാസ്ത്രം മനസ്സിലാക്കിയ ഈ പ്രപഞ്ചത്തി ലൂടെയാണ് യാത്ര എന്ന് കവി പറയുന്നു.

പൊയ്പ്പോയ പരകോടി-
പുരുഷാന്തരങ്ങൾ തൻ
കൽപ്പടവുകൾ കേറി-
കേറിയെത്തിയ ഞങ്ങൾ,

മൺമറഞ്ഞുപോയ പൊയ്പ്പോയി കോടിക്ക ണക്കിന് പരകോടി) തലമുറകളുടെ (പുരുഷാന്തര ങ്ങൾ) അനുഭവങ്ങളുടെയും അറിവുകളുടെയും കൽപ്പടവുകൾ ഓരോന്നായി കയറി കയറിയാണ് കൽപ്പടവുകൾ കേറിക്കേറി) നമ്മൾ ഇന്നത്തെ അവ സ്ഥയിൽ എത്തിച്ചേർന്നിരിക്കുന്നത് എത്തിയ ഞ ങ്ങൾ). അതായത്, മനുഷ്യരാശിയുടെ ഇന്നത്തെ പുരോഗതിക്ക് പിന്നിൽ കഴിഞ്ഞുപോയ അനേകം തലമുറകളുടെ പ്രയത്നങ്ങളും കണ്ടെത്തലുകളു മുണ്ട്. ചരിത്രപരമായ ആ യാത്രയുടെ തുടർച്ചയാ ണ് നമ്മൾ. (ഈ വരികൾ മുൻപ് പറഞ്ഞ പ്രപഞ്ച യാത്രയെ മനുഷ്യരാശിയുടെ ചരിത്രപരമായ യാത്ര യുമായി ബന്ധിപ്പിക്കുന്നു).

പേനയും പടവാളും
ശാസ്ത്രവും പ്രേമത്തിന്റെ
ഗാനശൈലിയുമായി
സഞ്ചരിക്കുന്നു നിത്യം!

(മുൻ തലമുറകളുടെ കൽപ്പടവുകൾ കയറിവന്ന) നമ്മൾ (മനുഷ്യരാശി) ഈ ലോകത്തിൽ എപ്പോ ജം (നിത്യം) യാത്ര ചെയ്തുകൊണ്ടിരിക്കുന്നത് (സ ഞ്ചരിക്കുന്നത് പലതരം ഉപാധികളോടും ഭാവങ്ങ ളോടും കൂടിയാണ്. അതിൽ പേനയുണ്ട് (അറിവ്, സാഹിത്യം, കല, ബുദ്ധി എന്നിവയുടെ പ്രതീകം), പട വാളുണ്ട് (ശക്തി, അധികാരം, പോരാട്ടം, അതിജീ വനം എന്നിവയുടെ പ്രതീകം), ശാസ്ത്രമുണ്ട് (യു ക്തി, സാങ്കേതികവിദ്യ, പുരോഗതി, പ്രകൃതിയെ അറിയാനും നിയന്ത്രിക്കാനുമുള്ള ശ്രമം), അതോ ടൊപ്പം പ്രണയഗാനങ്ങളുടെ ശൈലിയുമുണ്ട് (സ് നേഹം, വികാരങ്ങൾ, സൗന്ദര്യാത്മകമായ കാഴ്ച പ്പാടുകൾ, മനുഷ്യബന്ധങ്ങൾ). ഈ എല്ലാ ഘടക ങ്ങളും (ബുദ്ധി, ശക്തി, യുക്തി, വികാരം) കൂടിച്ചേ ർന്നതാണ് മനുഷ്യന്റെ അനന്തമായ ഈ പ്രയാണം (യാത്ര)

ഞങ്ങളിൽ ജീവിക്കുന്നു
ഞങ്ങൾതൻ മുത്തച്ഛന്മാർ
ഞങ്ങളിൽ തുടങ്ങുന്നു
നാളെയും മറ്റന്നാളും

നമ്മുടെ പൂർവ്വികർ (മുത്തച്ഛന്മാർ മുൻ തലമു റകൾ) നമ്മളിലൂടെ നമ്മുടെ പാരമ്പര്യത്തിലൂടെ, ഓർമ്മകളിലൂടെ, സംസ്കാരത്തിലൂടെ) ഇന്നും ജീ വിക്കുന്നു. അതുപോലെ നാളത്തെയും അതിനപ്പു 1 റമുള്ള ഭാവിയും (നാളയും മറ്റന്നാളും) ആരംഭിക്കുന്നത് നമ്മളിൽ നിന്നാണ് (നമ്മുടെ ഇന്നത്തെ പ്രവ ത്തികളിൽ നിന്നും ചിന്തകളിൽ നിന്നുമാണ്). ഭൂത കാലവും ഭാവിയും വർത്തമാനകാലത്തിൽ സന്ധി ക്കുന്ന ഒരു കണ്ണിയാണ് ഓരോ തലമുറയുമെന്നും, മനുഷ്യന്റെ ഈ ‘പ്രയാണം’ തലമുറകളിലൂടെ തുടർ ന്നുകൊണ്ടേയിരിക്കുന്നുവെന്നും ഈ വരികൾ ഓ ർമ്മിപ്പിക്കുന്നു. ഇത് മനുഷ്യരാശിയുടെ തുടർച്ചയെ യും ഓരോ തലമുറയുടെയും ഉത്തരവാദിത്തത്ത യും സൂചിപ്പിക്കുന്നു.

കരളിൻ നാളം കത്തി
നീറിയ മെഴുകിന്റെ
തിരികൾ നൂറായിരം
ഉരുകിത്തീർന്നു നീള

കരളിന്റെ ഹൃദയത്തിന്റെ നാളം (തീജ്വാലപോ ലെ കത്തിയെരിഞ്ഞ് (കത്തി നീറിയ) നൂറായിരം (എണ്ണിയാലൊടുങ്ങാത്ത) മെഴുകുതിരികൾ (ജീവി തങ്ങൾ കാലത്തിന്റെ നീളത്തിൽ നീളേ) ഉരുകിത്തീ ർന്നിട്ടുണ്ട്. അതായത് നമുക്ക് മുൻപേ കടന്നുപോ യ എണ്ണമറ്റ തലമുറകൾ അവരുടെ ഹൃദയരക്തം കൊടുത്ത്, ഒരുപാട് വേദനകളും ത്യാഗങ്ങളും സഹിച്ച് കത്തി നീറിയ ജീവിതം പൂർത്തിയാക്കിയി ട്ടുണ്ട്. (ഉരുകിത്തീർന്നു. ഓരോ ജീവിതവും ഒരു മെഴുകുതിരി പോലെ സ്വയം എരിഞ്ഞ് മറ്റുള്ളവർ ക്ക് വെളിച്ചം നൽകി ഇല്ലാതായി. ആ ത്യാഗങ്ങളു ടെയും പ്രയത്നങ്ങളുടെയും ഫലമാണ് ഇന്നത്തെ തലമുറ അനുഭവിക്കുന്നത്.

പ്രയാണം Summary in Malayalam Class 10 Kerala Padavali

നാൽക്കവലകൾ തോറും
ഞങ്ങളീ വരുംവഴി
നാട്ടിയ ദീപസ്തംഭ-
ശ്രേണികൾ കണ്ടോ പിന്നിൽ?

ഞങ്ങൾ ഈ തലമുറ കടന്നുവന്ന ഈ വഴി യിൽ പ്രധാനപ്പെട്ട ഓരോ ഘട്ടത്തിലും (നാൽക്കവല കൾ തോറും), മുൻ തലമുറകൾ സ്ഥാപിച്ച നാട്ടിയ വഴികാട്ടികളായ ദീപസ്തംഭങ്ങളുടെ നിരകൾ (ദീപ സംഭരണികൾ) പിന്നിലേക്ക് നോക്കിയാൽ കാ ഞാനില്ലേ? മുൻപ് മെഴുകുതിരികളായി സ്വയം എ രിഞ്ഞുതീർന്ന പൂർവ്വികർ, അവരുടെ അറിവും പ്ര യത്നവും ത്യാഗവും കൊണ്ട് പിൻതലമുറയ്ക്ക് വഴി കാട്ടാനായി സ്ഥാപിച്ച നേട്ടങ്ങളെയും മാർഗ്ഗദർശന ങ്ങളെയുമാണ് ഇവിടെ ‘ദീപസ്തംഭങ്ങൾ’ എന്ന് കവി വിശേഷിപ്പിക്കുന്നത്. ആ വെളിച്ചത്തിലാണ് നമ്മൾ മുന്നോട്ട് പോകുന്നത്.

മരിച്ചിട്ടില്ലാ ഞങ്ങ-
ളിപ്പോള, മൊരുനാളും
മരിക്കില്ലൊടുങ്ങാത്ത
സൃഷ്ടിശക്തികൾ ഞങ്ങൾ!

ഞങ്ങൾ (മുൻ തലമുറകളുടെ കൽപ്പടവുകൾ കയറിവന്ന, അവരുടെ ദീപസ്തംഭങ്ങൾ കണ്ട് മു ന്നേറുന്ന ഈ തലമുറ മനുഷ്യരാശി) ഇന്നുവരെ ഒരുദിവസം പോലും യഥാർത്ഥത്തിൽ മരിച്ചിട്ടില്ല. ഞങ്ങളുടെ പൂർവ്വികർ മെഴുകുതിരികൾ പോലെ ഉരുകി തീർന്നെങ്കിലും, അവരുടെ ചൈതന്യവും പ്രയത്നഫലവും ഞങ്ങളിലൂടെ ജീവിക്കുന്നു. ഞങ്ങ ൾ ഒരിക്കലും മരിക്കുകയോ ഒടുങ്ങുകയോ ചെയ്യാ ത്ത സൃഷ്ടിപരമായ ഊർജ്ജമാണ് (സൃഷ്ടിശക്തികൾ) മനുഷ്യരാശിയുടെ തുടർച്ചയെയും തലമുറകളിലൂ ടെ കൈമാറിവരുന്ന, ഒരിക്കലും നശിക്കാത്ത സർ ഗ്ഗശേഷിയെയും പ്രയത്നത്തെയും കുറിച്ചുള്ള ഉറ ച്ച പ്രഖ്യാപനമാണിത്. വ്യക്തികൾ മരിക്കാമെങ്കിലും മനുഷ്യന്റെ സർഗ്ഗാത്മകമായ കഴിവുകളും മുന്നോ ട്ടുളള പ്രയാണവും അവസാനിക്കുന്നില്ല എന്ന് കവി സ്ഥാപിക്കുന്നു.

ആദിതൊട്ടിന്നോളവു-
മായിരം പരിണാമ-
രീതികൾ കടന്നെത്തും
ജീവന്റെ വികാസങ്ങൾ

ആരംഭം മുതൽ (ആദിതൊട്ട്) ഇന്നുവരെ (ഇ ന്നോളവും) ജീവൻ അതിന്റെ വികാസപരിണാമങ്ങ ളിലൂടെ കടന്നുവന്നിരിക്കുന്നത് ആയിരക്കണക്കിന് (ആയിരം എണ്ണമറ്റ എന്ന അർത്ഥത്തിൽ) വ്യത്യസ്ത ങ്ങളായ പരിണാമ രീതികളിലൂടെയാണ് (പരിണാമ രീതികൾ കടന്നെത്തും). ജീവന്റെ ഈ നിരന്തരമായ വളർച്ചയും മാറ്റവുമാണ് നാം ഇന്ന് കാണുന്ന അവ സ്ഥയിലേക്ക് എത്തിച്ചിരിക്കുന്നത്. (മുൻപ് പറഞ്ഞ മനുഷ്യരാശിയുടെ യാത്രയെ ജീവന്റെ കോടിക്കണ ക്കിന് വർഷങ്ങളായുളള പരിണാമ യാത്രയുമായി ഈ വരികൾ ബന്ധിപ്പിക്കുന്നു).

ചങ്ങലത്തുടർപോലെ
കൊളുത്തിക്കൂട്ടിപ്പോന്ന
ചങ്കിലെ ഞരമ്പുകൾ
വിടർത്തും സംസ്കാരങ്ങൾ

ഒരു ചങ്ങലയുടെ കണ്ണി കൾ പോലെ പരസ്പരം ബന്ധിച്ച് (കൊളുത്തിക്കൂട്ടി പോന്ന), തലമുറകളി ലൂടെ കൈമാറിവന്ന
പ്രയാണം Summary in Malayalam Class 10 Kerala Padavali 3
സംസ്കാരങ്ങൾ, നമ്മുടെയെല്ലാം നെഞ്ചിലെ/ഹൃദ യത്തിലെ (ചങ്കിലെ) ഞരമ്പുകളെ വികസിപ്പിക്കുന്ന വയാണ് (വിടർത്തും). അതായത്, ഭൂതകാലവുമാ യി കണ്ണികളാൽ ബന്ധിക്കപ്പെട്ടുകിടക്കുന്ന സംസ് കാരം, മനുഷ്യന്റെ വികാരങ്ങളെയും ചിന്തകളെയും ഉത്തേജിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യു ന്നു. മുൻപ് പറഞ്ഞ ജീവന്റെ വികാസപരിണാമങ്ങ ളെയും പൂർവ്വികരുടെ കൽപ്പടവുകളെയും തുടർ ന്ന് വരുന്ന ഈ വരികൾ, ആ യാത്രയിലൂടെ രൂപ പ്പെട്ടുവന്ന സംസ്കാരങ്ങളുടെ പ്രാധാന്യത്തെയാ ണ് സൂചിപ്പിക്കുന്നത്. സംസ്കാരം എന്നത് മനുഷ്യ ന്റെ വൈകാരികവും ബൗദ്ധികവുമായ വളർച്ചയ് ക്ക് അനിവാര്യമാണെന്ന് കവി പറയുന്നു.

പ്രയാണം Summary in Malayalam Class 10 Kerala Padavali

ഞങ്ങളിൽ രൂപംകൊ
നിമിഷംതോറും കാലം
ഞങ്ങൾതൻ ഭാവപ്രാണ-
സ്പന്ദന സമാഹാരം!!

ഓരോ നിമിഷവും കടന്നുപോകുമ്പോൾ, കാ ലം എന്നത് നമ്മളിൽ തന്നെയാണ് രൂപംകൊളളു ന്നത് (അതായത്, നമ്മുടെ അനുഭവങ്ങളിലൂടെ യും പ്രവൃത്തികളിലൂടെയുമാണ് കാലത്തിന് അർ ത്ഥമുണ്ടാകുന്നത്). എന്താണ് കാലം? അത് നമ്മളു ടെയെല്ലാം ഭാവങ്ങളുടെയും ചിന്തകൾ, വികാര ങ്ങൾ), പ്രാണന്റെയും (ജീവൻ, ചൈതന്യം), സ്പ ന്ദനങ്ങളുടെയും ഹൃദയമിടിപ്പ്, ജീവന്റെ തുടിപ്പ് ആകെത്തുകയാണ് സമാഹാരം)! കേവലം പുറമേ ഒഴുകിപ്പോകുന്ന ഒന്നല്ല കാലം, മറിച്ച് നമ്മുടെയെ ല്ലാം ഉള്ളിലെ ജീവന്റെ തുടിപ്പുകളുടെയും അനുഭ വങ്ങളുടെയും ആകെത്തുകയാണ് അതെന്ന് കവി സമർത്ഥിക്കുന്നു. മനുഷ്യന്റെ ആന്തരികമായ തന്യവും അനുഭവവുമാണ് കാലത്തെ നിർണ്ണയി ക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് കവിത അവസാനി ക്കുന്നു. ഇത് മുൻപ് പറഞ്ഞ യാത്രകളെയും തല മുറകളെയും ബന്ധിപ്പിക്കുന്ന ഒരു ദാർശനികമായ ഉപസംഹാരമാണ്.

പ്രയാണം Notes Question Answer Class 10 Malayalam Kerala Padavali Unit 5 Chapter 1

Practicing with SSLC Malayalam Kerala Padavali Class 10 Notes Pdf Unit 5 Chapter 1 പ്രയാണം Prayanam Notes Questions and Answers improves language skills.

Prayanam Class 10 Notes Question Answer

Class 10 Malayalam Prayanam Notes Question Answer

Class 10 Malayalam Kerala Padavali Unit 5 Chapter 1 Prayanam Notes Question Answer

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
ശാസ്ത്രത്തെ സംബന്ധിക്കുന്ന എന്തെല്ലാം ആശയങ്ങളാണ് കാവ്യഭാഗത്ത് ആവിഷ്കരിച്ചി ട്ടുള്ളത്? വിശദീകരിക്കുക.
Answer:
‘പ്രയാണം’ എന്ന കവിതയിൽ ശാസ്ത്രത്തെ ക്കുറിച്ച് പല ആശയങ്ങളും കടന്നുവരുന്നുണ്ട്: കാലത്തെ നിയന്ത്രിക്കാനുള്ള ശ്രമം: അതിവേ ഗം മുന്നോട്ട് പോകുന്ന കാലത്തെ അതിന്റെ തന്നെ കടിഞ്ഞാൺ ഉപയോഗിച്ച് നിയന്ത്രി ക്കാൻ ശാസ്ത്രം തീവ്രമായി ശ്രമിക്കുന്നു (തൻ കടിഞ്ഞാണും കൊണ്ടു കാലത്തെ നിയന്ത്രി ക്കാൻ / ചങ്കിലെപത തുപ്പി കുതികൊള്ളുന്നു ശാസ്ത്രം!’). ഇത് പ്രകൃതിയുടെ ശക്തികളെ മനസ്സിലാക്കാനും നിയന്ത്രിക്കാനുമുളള ശാസ് ത്രത്തിന്റെ നിരന്തരമായ പരിശ്രമത്തെ സൂചി പ്പിക്കുന്നു.

തീവ്രമായ പ്രയത്നം: ഈ ശ്രമത്തിൽ ശാസ് ത്രം അതീവ ഊർജ്ജസ്വലതയും പ്രയത്നവും കാഴ്ചവെക്കുന്നു (ചങ്കിലെപ്പത് തുപ്പി തി കൊള്ളുന്നു. ശാസ്ത്രീയ പുരോഗതിക്ക് പി ന്നിലെ കഠിനാദ്ധ്വാനത്തെ ഇത് കാണിക്കുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ്: നമുക്ക് ചുറ്റു മുളള ലോകം പരമാണുക്കളാലും ആയിരക്കണ ക്കിന് മണ്ഡലങ്ങളാലും (സൗരയൂഥങ്ങൾ/ഗാല ക്സികൾ) നിറഞ്ഞതാണെന്ന ശാസ്ത്രീയ കാ ഴ്ചപ്പാട് കവിതയിൽ വരുന്നുണ്ട് (‘ചുറ്റിലും പരമാണു / മണ്ഡലസഹസ്രങ്ങൾ…’). പ്രപഞ്ച ത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് കവി ഉൾക്കൊള്ളുന്നു.

മനുഷ്യന്റെ ഉപകരണങ്ങളിലൊന്ന്: മനുഷ്യന്റെ യാത്രയിൽ ഉപയോഗിക്കുന്ന പ്രധാന ഉപാധി കളിലൊന്നായി ശാസ്ത്രത്തെ അവതരിപ്പി ക്കുന്നു. പേന (കല/അറിവ്), പടവാൾ (ശക്തി / പോരാട്ടം), പ്രേമത്തിന്റെ ഗാനശൈലി (വികാ രം (സ്നേഹം) എന്നിവയ്ക്കൊപ്പമാണ് ശാസ് ത്രത്തെയും (യുക്തി/സാങ്കേതികവിദ്യ കവി എണ്ണുന്നത് (പേനയും പടവാളും ശാസ്ത്ര വും…”). ഇത് മനുഷ്യന്റെ മുന്നേറ്റത്തിൽ ശാ സ്ത്രത്തിനുളള പങ്ക് വ്യക്തമാക്കുന്നു.

Question 2.
‘തൻ കടിഞ്ഞാണും കൊണ്ടു
കാലത്തെ നിയന്ത്രിക്കാൻ
ചങ്കിലെത തുപ്പി
കുതികൊള്ളുന്നു ശാസ്ത്രം!’
ഇന്നു കാണുന്ന ലോകത്തെ നിർമ്മിക്കാൻ സ്ത്രം നൽകിയ സേവനത്തിന്റെ പ്രാധാന്യമല്ലേ വരികളിൽ ഉള്ളത്? ചർച്ചചെയ്യുക.
Answer:
അതെ, ഈ വരികളിൽ ഇന്നു കാണുന്ന ലോ കം കെട്ടിപ്പടുക്കുന്നതിൽ ശാസ്ത്രം വഹിച്ച നി ർണ്ണായക പങ്കും അതിന്റെ പ്രാധാന്യവും വ്യ ക്തമായി കാണാം. ‘കാലത്തെ നിയന്ത്രിക്കാൻ’ ശാസ്ത്രം ശ്രമിക്കുന്നു എന്ന് പറയുമ്പോൾ, അത് പ്രകൃതിശക്തികളെ മനസ്സിലാക്കാനും പ്രവചിക്കാനും ഒരു പരിധി വരെ നിയന്ത്രിക്കാ നും മനുഷ്യനെ ശാസ്ത്രം എങ്ങനെ സഹാ യിച്ചു എന്ന് സൂചിപ്പിക്കുന്നു (ഉദാ: കാലാവ സ്ഥാ പ്രവചനം, രോഗനിയന്ത്രണം, യാത്രാ സമയം കുറയ്ക്കൽ), ചങ്കിലെപ്പ തുപ്പിക്കുതി കൊള്ളുന്നു’ എന്ന പ്രയോഗം ശാസ്ത്രത്തി ന്റെ വിശ്രമമില്ലാത്ത, ഊർജ്ജസ്വലമായ മുന്നേ റ്റത്തെയാണ് കാണിക്കുന്നത്. ഈ നിരന്തരമാ യ പുരോഗതിയും കണ്ടെത്തലുകളുമാണ് സാ ങ്കേതികവിദ്യയുടെ വളർച്ചയ്ക്കും, വ്യവസായ വിപ്ലവങ്ങൾക്കും, ആശയവിനിമയ രംഗത്തെ കുതിച്ചുചാട്ടത്തിനും, വൈദ്യശാസ്ത്ര രംഗ ത്തെ നേട്ടങ്ങൾക്കും അടിസ്ഥാനമായത്. ഇവ യെല്ലാമാണ് നാം ഇന്ന് കാണുന്ന ആധുനിക ലോകത്തെ രൂപപ്പെടുത്തിയത്. അതിനാൽ, ശാസ്ത്രത്തിന്റെ ഈ തീവ്രമായ പ്രയ ത്തെക്കുറിച്ചുള്ള വർണ്ണന, ആധുനിക ലോകം കെട്ടിപ്പടുക്കുന്നതിൽ അത് നൽകിയ സേവന ങ്ങളുടെ പ്രാധാന്യം തന്നെയാണ് ഉയർത്തി ക്കാട്ടുന്നത്.

പ്രയാണം Notes Question Answer Class 10 Malayalam Kerala Padavali Unit 5 Chapter 1

Question 3.
‘പരിവർത്തനത്തിന്റെ ഞാണൊലി’, ‘പുരുഷാ ധരങ്ങൾ തൻ കൽപ്പടവുകൾ’ എന്നീ പ്രയോ നങ്ങളുടെ സവിശേഷതകൾ വിശകലനം ചെയ്യു ക. ഇത്തരം പ്രയോഗങ്ങൾ കവിതയിൽനിന്ന് കണ്ടെത്തി വിശദമാക്കുക.
Answer:
ഈ രണ്ട് പ്രയോഗങ്ങളും അമൂർത്തമായ ആ ശയങ്ങളെ മിഴിവുള്ള രൂപകങ്ങളിലൂടെ അവ തരിപ്പിക്കുന്നതിന് ഉദാഹരണങ്ങളാണ്.

‘പരിവർത്തനത്തിന്റെ ഞാണൊലി’: മാറ്റം (പരി വർത്തനം) എന്ന നിരന്തര പ്രക്രിയയെ, വില്ലി ന്റെ ഞാൺ വലിച്ചുവിടുമ്പോഴുണ്ടാകുന്ന ശ ബത്തോടാണ് (ഞാണൊലി) കവി ഉപമിക്കുന്ന ത്. ‘ഞാണൊലി എന്നത് പെട്ടെന്നുള്ളതും ചലനാത്മകവും ഊർജ്ജസ്വലവുമായ ഒന്നാണ്. ഇത് മാറ്റം എന്നത് മന്ദഗതിയിലുള്ള ഒന്നല്ല, മറിച്ച് എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന, ശ്രദ്ധേയമായ ഒന്നാണെന്ന് സൂചിപ്പിക്കുന്നു. കേവലം ‘മാറ്റത്തിന്റെ ശബ്ദം’ എന്ന് പറയുന്ന തിനേക്കാൾ ശക്തിയും ചലനാത്മകതയും ഈ രൂപകത്തിനുണ്ട്.

‘പുരുഷാന്തരങ്ങൾ തൻ കൽപ്പടവുകൾ’: കഴി ഞ്ഞുപോയ കോടിക്കണക്കിന് തലമുറകളുടെ (പുരുഷാന്തരങ്ങൾ) സംഭാവനകളെയും അനു ഭവങ്ങളെയും ഉറച്ച കൽപ്പടികളായാണ് കൽ പടവുകൾ) കവി കാണുന്നത്. ഇത് ചരിത്രത്തി ന്റെ തുടർച്ചയെയും ഓരോ തലമുറയും അടു ആ തലമുറയ്ക്ക് മുന്നേറാനായി നൽകുന്ന അടിത്തറയെയും വ്യക്തമാക്കുന്നു. ‘കൽപ്പടവ് എന്ന രൂപകം ഈ അടിത്തറയുടെ ശക്തിയും സ്ഥിരതയും നമ്മൾ അതിലൂടെ കയറിപ്പോ കണം എന്ന ആശയവും നൽകുന്നു.

സമാനമായ മറ്റ് പ്രയോഗങ്ങൾ:
‘കാലം നീണ്ട കാലുകൾ നീട്ടി നീട്ടിവച്ചകലുന്നു!’: കാലത്തെ, നീണ്ട കാലുകൾ വെച്ച് വേ ത്തിൽ നടന്നുപോകുന്ന ഒരാളായി സങ്കൽ പ്പിക്കുന്നു. കാലത്തിന്റെ വേഗതയും അതി ന്റെ നിരന്തരമായ മുന്നോട്ടുള്ള പോക്കും ഇത് വ്യക്തമാക്കുന്നു.

‘ശാസ്ത്രം ചങ്കിലെപ്പം തുപ്പി ക്കുതികൊള്ളു’: ശാസ്ത്രത്തെ, അതിയായ ആവേശ ത്തോടെയും പ്രയത്നത്തോടെയും മുന്നോട്ട് കുതിക്കുന്ന ഒന്നായി സങ്കൽപ്പിക്കുന്നു. ശാസ് ത്രത്തിന്റെ ഊർജ്ജസ്വലതയും തീവ്രതയും ഇത് കാണിക്കുന്നു.

‘പ്രേമത്തിന്റെ ഗാനശൈലി’: ‘പ്രേമം’ എന്ന അമൂർത്തമായ വികാരത്തിന്റെ ഒരു ഗാന ലി’ നൽകുന്നതിലൂടെ, മനുഷ്യന്റെ യാത്രയി ലെ വൈകാരികവും കലാപരവുമായ ഒരു തലം മനോഹരമായി അവതരിപ്പിക്കുന്നു.

ഈ പ്രയോഗങ്ങളെല്ലാം കവിതയ്ക്ക് ആഴവും ഭംഗിയും നൽകുകയും ആശയങ്ങളെ കൂടു തൽ ശക്തമായി വായനക്കാരിലേക്ക് എത്തി ക്കുകയും ചെയ്യുന്നു.

Question 4.
• മരിച്ചിട്ടില്ലാ ഞങ്ങ
ളിപ്പോള, മൊരുനാളും
മരിക്കി ; കൊടുങ്ങാത്ത
സൃഷ്ടിശക്തികൾ ഞങ്ങൾ
• ശാശ്വതമല്ലാത്തതും ശാശ്വതമായതും ജീവി രാവിഷ്കാരം, പ്രശ്നപരിഹാരം, പ്രധാനം പദ്ധതി, നമ്മുടെ സാഹോദര്യബന്ധം എന്നി വയുമായി ബന്ധപ്പെട്ടതാകണം.
വരികളും നെഹ്റുവിന്റെ അഭിപ്രായവും വിശ കലനം ചെയ്ത് ‘ശാസ്ത്രവും ജീവിത പുരോ ഇനിയും’ എന്ന വിഷയത്തിൽ സെമിനാർ സം ഘടിപ്പിക്കുക.
Answer:
ഈ വരികൾ മനുഷ്യരാശിയുടെ അമരത്വത്തെ യും നിരന്തരമായ സർഗ്ഗശേഷിയെയുമാണ് പ്രഘോഷിക്കുന്നത്. വ്യക്തികൾ മരിക്കുമെങ്കി ലും (ശാശ്വതമല്ലാത്തത്),തലമുറകളിലൂടെ കൈ മാറ്റം ചെയ്യപ്പെടുന്ന അറിവും കഴിവും സർഗ്ഗ ശക്തിയും (സൃഷ്ടിശക്തികൾ) ഒരിക്കലും മരി ക്കുകയോ ഒടുങ്ങുകയോ ചെയ്യുന്നില്ല. (ശാ ശ്വതമായത്. മുൻതലമുറകളുടെ പ്രയ ത്തിന്റെ തുടർച്ചയാണ് നമ്മൾ.

ഈ അനശ്വരമായ സൃഷ്ടിശക്തി ഓരോ തല മുറയുടെയും ജീവിതത്തിലൂടെയും പ്രവൃത്തി യിലൂടെയുമാണ് ആവിഷ്കാരം നേടുന്നത്.

പുതിയ പ്രശ്നങ്ങളെ നേരിടാനും പരിഹ രിക്കാനും മനുഷ്യനെ പ്രേരിപ്പിക്കുന്നത് ഈ ആന്തരികമായ സൃഷ്ടിശക്തിയാണ്. ഒരുപക്ഷേ മനുഷ്യരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തെ പുരോഗതിയെയാണ് ഉദ്ദേശിക്കുന്നത്. ഈ യാത്രയെ നയിക്കുന്നത് ഈ ശക്തിയാണ്.

‘ഞങ്ങൾ’ എന്ന പ്രയോഗം കൂട്ടായ്മയെ യും, തലമുറകൾ തമ്മിലുളള ബന്ധത്തെയും, മനുഷ്യരാശിയുടെ പൊതുവായ സാഹോദ ര്യ ത്തെയും സൂചിപ്പിക്കുന്നു.

ജവഹർലാൽ നെഹ്റു ശാസ്ത്രീയ മനോ ഭാവത്തിനും ശാസ്ത്ര സാങ്കേതിക വിദ്യകളു
ടെ സഹായത്തോടെയുള്ള രാഷ്ട്ര പുരോഗതി ക്കും വലിയ പ്രാധാന്യം നൽകിയിരുന്നു. മനു ഷ്യന്റെ യുക്തിയും കഴിവും ഉപയോഗിച്ച് പ്ര ശ്നങ്ങളെ പരിഹരിച്ച് മുന്നോട്ട് പോകണം എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട്, കവിതയി ലെ ‘ഒടുങ്ങാത്ത സൃഷ്ടിശക്തികൾ’ എന്ന ആശ യവുമായി ചേർന്നുപോകുന്നതാണ്.

പ്രയാണം Extra Questions and Answers

Question 1.
‘മരിക്കില്ലൊടുങ്ങാത്ത സൃഷ്ടിശക്തികൾ ഞങ്ങൾ!’ ഈ വരികളിലെ ‘ഞങ്ങൾ’ എന്ന പ്രയോഗം ആരെയാണ് പ്രധാനമായും പ്രതിനിധീകരി ക്കുന്നത്?
(a) കവിയെ മാത്രം
(b) ഒരു പ്രത്യേക കാലഘട്ടത്തിലെ ആളുകളെ
(c) തലമുറകളിലൂടെ തുടരുന്ന മനുഷ്യന്റെ അ നശ്വരമായ സർഗ്ഗശേഷിയെ
(d) മരണമില്ലാത്ത ദേവന്മാരെ
Answer:
(c) തലമുറകളിലൂടെ തുടരുന്ന മനുഷ്യന്റെ അനശ്വരമായ സർഗ്ഗശേഷിയെ.

വ്യക്തികൾ മരിക്കുമെങ്കിലും, മനുഷ്യരാശി ഒരു സമൂഹം എന്ന നിലയിലും അവരുടെ കൂ ട്ടായ കഴിവും സർഗ്ഗാത്മകതയും തലമുറകളി ലൂടെ നിലനിൽക്കുന്നു, അത് ഒടുങ്ങുന്നില്ല എന്ന ആശയമാണ് ഈ വരികൾ മുന്നോട്ട് വെക്കുന്നത്. ‘ഞങ്ങൾ’ എന്നത് ഈ തുടർച്ച യുള്ള, അനശ്വരമായ സർഗ്ഗശക്തിയെയാണ് പ്രതിനിധീകരിക്കുന്നത്.

Question 2.
‘നാൽക്കവലകൾ തോറും- നാട്ടിയ ദീപസ്തംഭ ശ്രേണികൾ ഇവിടെ’ ദീപസ്തംഭങ്ങൾ എന്തിന്റെ പ്രതീകമായാണ് കവി ഉപയോഗിച്ചിരിക്കുന്നത്? ഈ പ്രതീകം കവിതയുടെ ആശയത്തിന് നൽ കുന്ന ബലം എന്ത്?
Answer:
ഇവിടെ ‘ദീപസ്തംഭങ്ങൾ’ എന്നത് മുൻ തലമു റകൾ പിൻതലമുറകൾക്ക് വഴികാട്ടാനായി സ്ഥാ പിച്ച നേട്ടങ്ങൾ, അറിവുകൾ, മൂല്യങ്ങൾ, മാർ ഗ്ഗദർശനങ്ങൾ എന്നിവയുടെ പ്രതീകമായാണ് കവി ഉപയോഗിച്ചിരിക്കുന്നത്. ഓരോ പ്രധാന ഘട്ടത്തിലും (‘നാൽക്കവലകൾ’) അവർ തെളിച്ച ഈ വെളിച്ചമാണ് പിന്നീടുള്ള തലമുറയുടെ യാത്രയ്ക്ക് സഹായകമായത്. കേവലം ഓർ മകൾ എന്നതിലുപരി വ്യക്തമായ, ഉറച്ച, വെളി ച്ചം നൽകുന്ന ഒന്നായി (‘ദീപസ്തംഭം’) പൂർവ്വി കരുടെ സംഭാവനകളെ കാണുന്നത്, ചരിത്ര ത്തിന്റെ തുടർച്ചയ്ക്കും മുൻതലമുറയോടുളള കടപ്പാടിനും കൂടുതൽ ഊന്നലും വ്യക്തതയും നൽകുന്നു.

പ്രയാണം Notes Question Answer Class 10 Malayalam Kerala Padavali Unit 5 Chapter 1

Question 3.
താഴെപ്പറയുന്ന വാക്കുകളുടെ അർത്ഥം എഴുതുക
(a) നീറുക
(b) പുരുഷാന്തരം
(c) ശ്രേണി
Answer:
(a)നീറുക: വേദനയോടെ എരിയുക, പുകയുക.
(b) പുരുഷാന്തരം: തലമുറ.
(c) ശ്രേണി: നിര, വരി.

Question 4.
‘തൻ കടിഞ്ഞാണും കൊണ്ടു കാലത്തെ നിയ ത്രിക്കാൻ ചങ്കിലെ തുപ്പി കുതികൊള്ളു ന്നു ശാസ്ത്രം!’ ഈ വരികളിലെ ‘കടിഞ്ഞാൺ’, ‘ചങ്കിലെ തുപ്പുക’ എന്നീ പ്രയോഗങ്ങൾ ന ൽകുന്ന അർത്ഥമെന്ത്?
Answer:
‘കടിഞ്ഞാൺ എന്ന പ്രയോഗം കാലത്തെ നിയ ന്ത്രിക്കാനുള്ള ഉപായത്തെയും, ശാസ്ത്രീയ മായ അറിവിനെയും സൂചിപ്പിക്കുന്നു. ‘ചങ്കിലെപ്പൽ തുപ്പുക’ എന്നത്, അതികഠിനമായി, സർവ്വശക്തിയുമെടുത്ത് പരിശ്രമിക്കുക എന്ന അർത്ഥമാണ് നൽകുന്നത്. കാലത്തിന്റെ ഗതിയെയും പ്രകൃതിയുടെ രഹസ്യങ്ങളെയും മനസ്സിലാക്കാനും നിയന്ത്രിക്കാനും ശാസ്ത്രം നടത്തുന്ന തീവ്രമായ പരിശ്രമങ്ങളെയാണ് ഈ വരികൾ വിവരിക്കുന്നത്.

Question 5.
‘ഇന്നലെ സ്സങ്കല്പത്തിൽ മന്ദാരമലർക്കാവിൽ നിന്നു കൂമ്പിയ കിനാവിന്നക്കനിയായി!’ ഈ വരികളിൽ തെളിയുന്ന ആശയം എന്ത?
Answer:
ഈ വരികളിൽ മനുഷ്യന്റെ സ്വപ്നങ്ങളും സങ്ക ൽപ്പങ്ങളും കാലക്രമേണ യാഥാർത്ഥ്യമായി മാ റുന്നു എന്ന ആശയമാണ് തെളിയുന്നത്. ഇന്ന ലെ വെറുമൊരു ഭാവന മാത്രമായിരുന്നത്. ശാസ്ത്രത്തിന്റെയും മനുഷ്യപ്രയത്നത്തിന്റെ യും ഫലമായി ഇന്ന് പ്രായോഗികമായ ഒന്നാ യി, ഫലപ്രാപ്തിയിലെത്തിയ ഒന്നായി കനി യായി മാറിയിരിക്കുന്നു. ശാസ്ത്ര പുരോഗതി യുടെയും മനുഷ്യന്റെ സർഗ്ഗാത്മകതയുടെ യും വിജയമാണിത്.

Question 6.
‘മരിച്ചിട്ടില്ലാ. ഞങ്ങളിപ്പോള, മൊരുനാളും മരി ക്കില്ലൊടുങ്ങാത്ത സൃഷ്ടിശക്തികൾ ഞങ്ങൾ!’ ഈ പ്രഖ്യാപനത്തിലൂടെ കവി മനുഷ്യരാശി യെക്കുറിച്ച് നൽകുന്ന സന്ദേശമെന്ത്?
Answer:
ഈ പ്രഖ്യാപനത്തിലൂടെ, മനുഷ്യരാശി അതി ന്റെ അദമ്യമായ സൃഷ്ടിശക്തിയിലൂടെയും, പ്ര തിസന്ധികളെ അതിജീവിക്കാനുള്ള കഴിവിലു ടെയും ശാശ്വതമായി നിലനിൽക്കുമെന്ന സ ദേശമാണ് കവി നൽകുന്നത്. വ്യക്തികൾ മരി ക്കാമെങ്കിലും, മനുഷ്യൻ ഒരു വർഗ്ഗം എന്ന നില യിലും, അവന്റെ സംസ്കാരവും അറിവും എ ന്ന നിലയിലും നിരന്തരമായ പരിണാമങ്ങളി ലൂടെയും പുനർനിർമ്മാണങ്ങളിലൂടെയും മു ന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കും. മനുഷ്യന്റെ സർഗ്ഗാത്മകതയ്ക്ക് നാശമില്ല.

Question 7.
‘തൻ കടിഞ്ഞാണും കൊണ്ടു കാലത്തെ നിയ ന്ത്രിക്കാൻ ചങ്കിലെന്ത തുപ്പി കുതികൊള്ളു ശാസ്ത്രം!’ ഈ വരികളിൽ ശാസ്ത്രത്തി ന്റെ എന്ത് ലക്ഷ്യമാണ് കവി അവതരിപ്പിക്കുന്നത്?
Answer:
കാലത്തിന്റെ ഗതിയെ മനസ്സിലാക്കാനും, അ തിനെ ഒരു പരിധി വരെ നിയന്ത്രിക്കാനും, പ്ര കൃതിയുടെ രഹസ്യങ്ങൾ കണ്ടെത്താനുമുള്ള ശാസ്ത്രത്തിന്റെ അടങ്ങാത്ത പരിശ്രമത്തെ യും ലക്ഷ്യത്തെയുമാണ് കവി ഈ വരികളിൽ അവതരിപ്പിക്കുന്നത്. ‘ചങ്കിലെപ്പം തുപ്പിക്കു തി കൊള്ളുക’ എന്ന പ്രയോഗം ഈ ലക്ഷ്യ ത്തിലേക്കുള്ള തീവ്രമായ പ്രയത്നത്തെ സൂ ചിപ്പിക്കുന്നു.

Question 8.
‘വാദിവീണേക്കാം നാളെത്തയ്ക്കുകൾ പക്ഷേ, പു ഞാൻ വാദികളനുക്ഷണം വിരിഞ്ഞേ മതിയാവൂ!’ ഈ വരികളിലെ ശുഭാപ്തിവിശ്വാസം വ്യക്ത മാക്കുക.
Answer:
ഇന്നത്തെ നേട്ടങ്ങളോ കണ്ടുപിടുത്തങ്ങളോ (കൾ) നാളെ ഒരുപക്ഷേ പഴഞ്ചനാവുക യോ പ്രാധാന്യം നഷ്ടപ്പെടുകയോ വാടിവീ ക്കാം) ചെയ്യാം. എന്നാൽ, മനുഷ്യന്റെ അ ന്വേഷണത്വരയും സർഗ്ഗാത്മകതയും അവ സാനിക്കുന്നില്ലെന്നും, അനുനിമിഷം പുതിയ ആശയങ്ങളും കണ്ടുപിടുത്തങ്ങളും (പുത്തൻ വാടികൾ) ഉണ്ടായിക്കൊണ്ടേയിരിക്കുമെന്നു മുള്ള ശുഭാപ്തി വിശ്വാസമാണ് ഈ വരിക ളിൽ തെളിയുന്നത്. പുരോഗതി അനുസ്യൂത മാണെന്ന് കവി വ്യക്തമാക്കുന്നു.

Question 9.
‘മരിച്ചിട്ടില്ലാ ഞങ്ങളിപ്പോള, പൊരുനാളും മരി ക്കില്ലൊടുങ്ങാത്ത സൃഷ്ടിശക്തികൾ ഞങ്ങൾ!’ ‘ഞങ്ങൾ’ എന്ന പ്രയോഗത്തിലൂടെ കവി ആരെ യാണ് പ്രതിനിധീകരിക്കുന്നത്? ഈ പ്രഖ്യാപന ത്തിന്റെ പൊരുളെന്ത്?
Answer:
‘ഞങ്ങൾ’ എന്ന പ്രയോഗത്തിലൂടെ കവി മനു ഷ്യരാശിയെ ഒന്നടങ്കമാണ് പ്രതിനിധീകരിക്കു ന്നത്. വ്യക്തികൾ മരിക്കാമെങ്കിലും, മനുഷ്യൻ ഒരു വർഗ്ഗം എന്ന നിലയിലും, അവന്റെ അറി വും സംസ്കാരവും എന്ന നിലയിലും, അതി ലെല്ലാമുപരി അവന്റെ ഒടുങ്ങാത്ത സൃഷ്ടിശക്തി യും കാരണം മനുഷ്യരാശി ശാശ്വതമായി നില നിൽക്കുമെന്നാണ് ഈ പ്രഖ്യാപനത്തിന്റെ പൊരുൾ.

Question 10.
‘മരിച്ചിട്ടില്ലാ ഞങ്ങൾ – മരിക്കില്ലൊടുങ്ങാത്ത ന കിശക്തികൾ ഞങ്ങൾ!’ ഈ വരികളിൽ പ്രക മാകുന്ന ഭാവം / മാനസികാവസ്ഥ എന്താണ്? ക വിതയിലെ മുൻ വരികളിലെ ഭാവത്തിൽ നിന്ന് ഇതിനു് എന്നു് വ്യത്യാസമാണുള്ളത്?
Answer:
ഈ വരികളിൽ അതീവ ദൃഢവും ആത്മവിശ്വാസം നിറഞ്ഞതും പ്രത്യാശാഭരിതവുമായ ഒരു ഭാവമാണ് പ്രകടമാകുന്നത്. മനുഷ്യരാശിയു ടെ അനശ്വരതയെയും വറ്റാത്ത സർഗ്ഗശേഷി യെയും കുറിച്ചുള്ള ശക്തമായ പ്രഖ്യാപനമാ ണിത് (‘മരിച്ചിട്ടില്ലാഞങ്ങൾ’, ‘മരിക്കില്ലൊടുങ്ങാ ആ സൃഷ്ടിശക്തികൾ ഞങ്ങൾ!’). മുൻ വരിക ളിൽ, പൂർവ്വികരെ മെഴുകുതിരികളായി വർ ണ്ണിക്കുമ്പോൾ (‘കരളിൻ നാളം കത്തി നീറിയ, ‘ഉരുകിത്തീർന്നു) ഒരു നേർത്ത വിഷാദത്തി ന്റെയും ത്യാഗസ്മരണയുടെയും ഭാവമാണു ണ്ടായിരുന്നത്. ദീപസ്തംഭങ്ങളെക്കുറിച്ച് പറ യുമ്പോൾ ആദരവും അംഗീകാരവുമാണ് മു ന്നിട്ടുനിന്നത്. എന്നാൽ ഈ അവസാന വരി കളിൽ ആ വിഷാദമോ കേവലമായ ആദരവോ അല്ല, മറിച്ച് തലമുറകളിലൂടെ കൈമാറിവരുന്ന, ഒരിക്കലും നശിക്കാത്ത ശക്തിയെക്കുറിച്ചു ള്ള അഭിമാനവും ഉറച്ച വിശ്വാസവുമാണ് തെ ളിയുന്നത്. ഭൂതകാലത്തിന്റെ ത്യാഗങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട്, ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസത്തോടെ സംസാരിക്കുന്ന ഒരു കൂട്ടായ്മയുടെ ശബ്ദമാണിത്.

പ്രയാണം Notes Question Answer Class 10 Malayalam Kerala Padavali Unit 5 Chapter 1

Question 11.
‘കരളിൻ നാളം കത്തി നീറിയ മെഴുകിന്റെ നി രികൾ എന്ന പ്രയോഗം മുൻതലമുറയുടെ ജീവി തത്തെക്കുറിച്ച് എന്ത് സൂചനയാണ് നൽകു ന്നത് അവരുടെ ത്യാഗത്തെ ഈ വരികൾ എങ്ങനെയാണ് അവതരിപ്പിക്കുന്നത്?
Answer:
മുൻ തലമുറകളെ, സ്വയം എരിഞ്ഞുതീരുന്ന ‘മെഴുകുതിരി’കളോടാണ് കവി ഉപമിക്കുന്നത്. ഇത് അവരുടെ ജീവിതം നശ്വരമായിരുന്നു എ ന്ന് സൂചിപ്പിക്കുന്നു. എന്നാൽ, അവർ എരി ഞ്ഞുതീർന്നത് വെറുതെയല്ല, മറിച്ച് ‘കരളിൻ നാളം കത്തി നീറിയാണ്. ഇത് അവരുടെ ജീവിതം തീവ്രമായ വൈകാരിക അനുഭവങ്ങ ളിലൂടെയും കഷ്ടപ്പാടുകളിലൂടെയും വേദന കളിലൂടെയും കടന്നുപോയതാണെന്ന് കാണി ക്കുന്നു. ഒരു മെഴുകുതിരി സ്വയം ഉരുകി ത്തീർന്ന് മറ്റുള്ളവർക്ക് വെളിച്ചം നൽകുന്നതു പോലെ, മുൻതലമുറകൾ ഒരുപാട് ത്യാഗങ്ങ ളും സഹനങ്ങളും അനുഭവിച്ച് അവരുടെ ജീ വിതം കൊണ്ട് നേടിയെടുത്ത വെളിച്ചമാണ് (അറിവ്), പുരോഗതി) പിൻതലമുറയ്ക്ക് ലഭി ച്ചത്. അവരുടെ ജീവിതം ത്യാഗപൂർണ്ണമായി രുന്നു എന്നും ആ ത്യാഗമാണ് ഇന്നത്തെ തലമുറയുടെ വെളിച്ചത്തിന് ആധാരമെന്നും ഈ പ്രയോഗം ഭംഗിയായി അവതരിപ്പി ക്കുന്നു.

Question 12.
‘ഞങ്ങളിൽ ജീവിക്കുന്നു. ഞങ്ങൾതൻ മുത്ത നാർ / ഞങ്ങളിൽ തുടങ്ങുന്നു നാളെയും മറ്റന്നാ ളും ഈ വരികൾ കവിതയിലെ മുൻ ആയ ങ്ങളുമായി (ഉദാ: റെഴുകുതിരികൾ, ദീപസ്തം മങ്ങൾ) എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? വ്യക്ത മാക്കുക.
Answer:
ഈ വരികൾ കവിതയിലെ മുൻ ആശയങ്ങളെ മനോഹരമായി കൂട്ടിയിണക്കുന്നു. മുൻതല മുറകൾ ‘മെഴുകുതിരികൾ പോലെ എരിഞ്ഞു തീർന്നെങ്കിലും, അവരുടെ ചൈതന്യവും അ വർ ‘നാട്ടിയ ദീപസ്തംഭങ്ങളും പൂർണ്ണമായി ഇല്ലാതായിട്ടില്ല. ആ പൂർവ്വികർ (‘മുത്തച്ഛന്മാർ’) നമ്മളിലൂടെ (ഓർമ്മ, പാരമ്പര്യം, സംസ്കാരം, ജീനുകൾ) ഇന്നും ജീവിക്കുന്നു (‘ഞങ്ങളിൽ ജീവിക്കുന്നു’). അവർ തെളിച്ച ദീപസ്തംഭങ്ങ ളുടെ വെളിച്ചത്തിലാണ് നാം മുന്നോട്ട് പോകു ന്നത്. അതുപോലെ, ‘ഒടുങ്ങാത്ത സൃഷ്ടിശക്തി കളായ നമ്മളിൽ നിന്നാണ് ഭാവിയുടെ തുട ക്കം (‘ഞങ്ങളിൽ തുടങ്ങുന്നു നാളെയും മറ്റ ന്നാളും’), അതായത്, ഭൂതകാലം നമ്മിൽ ജീവി ക്കുന്നു. ഭാവി നമ്മിൽ നിന്ന് ആരംഭിക്കുന്നു. ഈ വർത്തമാനകാലം ഭൂതകാലത്തിന്റെയും ഭാവിയുടെയും ഒരു സംഗമസ്ഥാനമാണെന്നും, തലമുറകളുടെ തുടർച്ചയാണ് മനുഷ്യരാശി യുടെ ശക്തിയെന്നും ഈ വരികൾ സ്ഥാപി ക്കുന്നു.

Question 13.
‘മെഴുകുതിരികളായും അവരുടെ സംഭാവന കളെ’ ദീപസ്തംഭങ്ങളായും വിശേഷിപ്പിക്കുന്നു. ഈ രണ്ട് രൂപകങ്ങളും നൽകുന്ന വ്യത്യസ്ത മായ അർത്ഥതലങ്ങൾ എന്തെല്ലാം?
Answer:
മെഴുകുതിരി: ഈ രൂപകം മുൻ തലമുറയുടെ ജീവിതത്തിന്റെ നശ്വരതയെയും (‘ഉരുകിത്തീ ർന്നു’, അവർ അനുഭവിച്ച ത്യാഗങ്ങളെയും സഹനങ്ങളെയും (‘കരളിൻ നാളം കത്തി നീറിയ’) സൂചിപ്പിക്കുന്നു. സ്വയം ഇല്ലാതായി മറ്റു ളവർക്ക് വെളിച്ചം നൽകുന്ന പ്രക്രിയയ്ക്കാ ണ് ഇവിടെ ഊന്നൽ.

‘ദീപസ്തംഭം’: ഈ രൂപകം മുൻതലമുറയുടെ സംഭാവനകളുടെയും നേട്ടങ്ങളുടെയും സ്ഥി രതയെയും മാർഗ്ഗദർശന സ്വഭാവത്തെയുമാ ണ് കാണിക്കുന്നത്’ (‘നാട്ടിയ ദീപസ്തംഭ ണികൾ’. ഇത് തലമുറകൾക്ക് വഴികാട്ടുന്ന, ഉറച്ചുനിൽക്കുന്ന ഒന്നാണ്. ചുരുക്കത്തിൽ ‘മെ ഴുകുതിരി ത്യാഗത്തെയും നശ്വരതയെയും സൂചിപ്പിക്കുമ്പോൾ, ‘ദീപസ്തംഭം’ ആ ത്യാഗ ത്തിന്റെ ഫലമായുണ്ടായ ശാശ്വതമായ നേട്ടങ്ങ ളെയും മാർഗ്ഗദർശനത്തെയും പ്രതിനിധീക രിക്കുന്നു.

Question 14.
‘കന്നിക്കൊയ്ത്ത്’ എന്ന കവിതയിലെ ഈ ഭാര അത് അവതരിപ്പിക്കുന്ന മനുഷ്യന്റെ തുടർച്ച, പൂ ർവ്വികരോടുള്ള കടപ്പാട്, അനശ്വരമായ സർഗ്ഗ ശേഷി എന്നീ ആശയങ്ങൾ വിശകലനം ചെയ് ത് ഉപന്യാസം തയ്യാറാക്കുക.
Answer:
ആമുഖം: വൈലോപ്പിള്ളിയുടെ ‘കന്നിക്കൊയ് ത്ത് എന്ന കവിതയിലെ പ്രസക്ത ഭാഗം, അതി ന്റെ പ്രധാന ആശയങ്ങൾ (തുടർച്ച, കടപ്പാട്, സർഗ്ഗശേഷി).

പൂർവ്വികരുടെ ത്യാഗം: മുൻതലമുറകളെ ‘കര ളിൻ നാളം കത്തി നീറിയ മെഴുകുതിരികൾ എ ന്ന് വിശേഷിപ്പിക്കുന്നതിലെ ഔചിത്യം. അവരു ടെ സഹനവും ത്യാഗവും.

പൂർവ്വികരുടെ സംഭാവന (കടപ്പാട്): അവർ ‘നാൽക്കവലകളിൽ നാട്ടിയ ദീപസ്തംഭങ്ങളെ’ക്കു റിച്ചുള്ള പരാമർശം. അവരുടെ നേട്ടങ്ങളും മാർഗ്ഗദർശനങ്ങളും പിൻതലമുറയ്ക്ക് എങ്ങ നെ വെളിച്ചമായി മാറി എന്നത്. ഭൂതകാലമില്ലാ തെ വർത്തമാനമില്ല എന്ന ആശയം.

തലമുറകളുടെ തുടർച്ച: ‘ഞങ്ങളിൽ ജീവിക്കു ന്നു ഞങ്ങൾതൻ മുത്തച്ഛന്മാർ’ എന്നതിലൂടെ വ്യക്തമാക്കുന്ന പാരമ്പര്യത്തിന്റെയും സംസ് കാരത്തിന്റെയും ജൈവികമായ തുടർച്ച. വ്യ ക്തികൾ മരിച്ചാലും മനുഷ്യരാശി തുടരുന്നു എന്ന ആശയം.

അനശ്വരമായ സർഗ്ഗശേഷി: ‘മരിച്ചിട്ടില്ലാ ഞങ്ങൾ’, ‘മരിക്കില്ലൊടുങ്ങാത്ത സൃഷ്ടിശക്തികൾ ഞങ്ങൾ’ എന്നീ പ്രഖ്യാപനങ്ങളുടെ പ്രാധാന്യം. മനുഷ്യന്റെ ആന്തരികമായ ഊർജ്ജം, പ്രതി സന്ധികളെ അതിജീവിക്കാനും പുതിയവ സ ഷിക്കാനുമുളള കഴിവ് എന്നിവ അനശ്വരമാ ണെന്ന കാഴ്ചപ്പാട്.

വർത്തമാനകാലത്തിന്റെ പങ്കു്: ‘ഞങ്ങളിൽ തുട ങ്ങുന്നു നാളെയും മറ്റന്നാളും’ എന്നതിലൂടെ, ഭൂതകാലത്തിന്റെ തുടർച്ചയും ഭാവിയുടെ തുട ക്കവും ഇന്നത്തെ തലമുറയിലാണെന്ന ഉത്ത രവാദിത്തത്തെക്കുറിച്ചുള്ള സൂചന.

ഈ ആശയങ്ങൾ എങ്ങനെ പരസ്പരം ബ ന്ധപ്പെട്ടിരിക്കുന്നു എന്നും, മനുഷ്യന്റെ യാത്ര യിൽ പ്രയാണം) ഇവയ്ക്കുള്ള പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടും ഉപസംഹരിക്കാം.

Question 15.
‘പരിവർത്തനത്തിന്റെ ഞാണൊലി മാത്രം ക ൽക്കാമരികത്തെല്ലായ്പ്പോഴും നിമിഷങ്ങളിലൂടെ!’ ഈ വരികൾ കവിതയുടെ പ്രധാന ആശയങ്ങ ളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
Answer:
ഈ വരികൾ കവിതയുടെ പ്രധാന ആശയമാ ഈ നിരന്തരമായ മാറ്റത്തെയും പുരോഗതി യയും ശക്തമായി പ്രതിഫലിപ്പിക്കുന്നു. ‘ഞാണെമാലി’ എന്നത് ഒരു വില്ലിൽ നിന്ന് അമ്പ്തൊടുക്കുമ്പോഴുണ്ടാകുന്ന ശബ്ദമാണ്, ഇത് പ്രവർത്തനത്തിന്റെയും മുന്നോട്ടുള്ള ഗമന ത്തിന്റെയും പ്രതീകമാണ്. ഓരോ നിമിഷവും ലോകം മാറിക്കൊണ്ടിരിക്കുകയാണ്, പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ടാകുന്നു. പഴയ ചിന്ത കൾക്ക് സ്ഥാനമില്ലാതാകുന്നു. ഈ മാറ്റം അ നിവാര്യവും അനുസ്യൂതവുമാണ്. കവിതയി ൽ പറയുന്ന ശാസ്ത്രത്തിന്റെ കുതിപ്പും സങ്ക ൽപ്പങ്ങൾ യാഥാർത്ഥ്യമാകുന്നതും, ജീവന്റെ പരിണാമവുമെല്ലാം ഈ പരിവർത്തനത്തിന്റെ ഭാഗമാണ്. കാലത്തിന്റെ പ്രയാണത്തിൽ, ഈ മാറ്റത്തിന്റെ ശബ്ദം മാത്രമാണ് സ്ഥിരമായി നി ലനിൽക്കുന്നത് എന്ന് കവി പറയുന്നു.

പ്രയാണം Notes Question Answer Class 10 Malayalam Kerala Padavali Unit 5 Chapter 1

Question 16.
‘നാൽക്കവലകൾ തോറും ഞങ്ങളി വരുംവഴി നാട്ടിയ ദീപസ്തംഭമണികൾ കണ്ടോ പിന്നിൽ?’ ഇവിടെ ‘ദീപസ്തംഭരണികൾ’ എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്? മനുഷ്യരാ മിയുടെ പ്രയാണത്തിൽ ഇവയ്ക്കുള്ള പ്രാ ധാന്യമെന്ത്?
Answer:
ഇവിടെ ‘ദീപസ്തംഭ ശ്രേണികൾ’ എന്നത് മനു ഷ്യരാശി തന്റെ പ്രയാണത്തിനിടയിൽ നേടി യെടുത്ത അറിവുകൾ, ശാസ്ത്രീയ കണ്ടുപി ടുത്തങ്ങൾ, സാംസ്കാരിക മുന്നേറ്റങ്ങൾ, ധാ ർമ്മിക മൂല്യങ്ങൾ, ത്യാഗങ്ങൾ എന്നിവയെയെ ല്ലാമാണ് സൂചിപ്പിക്കുന്നത്. വഴികാട്ടികളായ ഈ ദീപസ്തംഭങ്ങൾ, പൂർവികർ വരും തല മുറയ്ക്കായി നൽകിയ സംഭാവനകളാണ്.

മനുഷ്യരാശിയുടെ പ്രയാണത്തിൽ ഇവയ്ക്ക് നിർണ്ണായകമായ സ്ഥാനമുണ്ട്.

വഴികാട്ടികൾ: ഭൂതകാല അനുഭവങ്ങളും അറി വുകളും വർത്തമാനകാലത്തിനും ഭാവിക്കും വെളിച്ചം നൽകുന്നു.

പ്രചോദനം: പൂർവികരുടെ ത്യാഗങ്ങളും നേട്ട ങ്ങളും പുതിയ തലമുറയ്ക്ക് മുന്നോട്ട് പോ കാനുള്ള പ്രചോദനമാകുന്നു.

തുടർച്ചയുടെ പ്രതീകം: ഈ ദീപസ്തംഭങ്ങൾ മനുഷ്യസംസ്കാരത്തിന്റെയും പുരോഗതിയു ടെയും നിരന്തരമായ തുടർച്ചയെ ഓർമ്മിപ്പിക്കുന്നു.

അന്ധകാരത്തെ അകറ്റുന്നവ: അജ്ഞതയുടെ യും അന്ധവിശ്വാസങ്ങളുടെയും ഇരുട്ടിനെ അകറ്റി, അറിവിന്റെയും വിവേകത്തിന്റെയും പ്രകാശം പരത്താൻ ഇവ സഹായിക്കുന്നു. കഴിഞ്ഞുപോയ തലമുറകളുടെ കഠിനാധ്വാന വും ത്യാഗവുമാണ് ഇന്നത്തെ മനുഷ്യന്റെ പു രോഗതിക്ക് അടിസ്ഥാനമെന്നും, ആ പാത പി തുടർന്ന് പുതിയ ദീപസ്തംഭങ്ങൾ സ്ഥാപിക്കേ ണ്ട് വരും തലമുറയുടെ കടമയാണെന്നും ഈ വരികൾ ഓർമ്മിപ്പിക്കുന്നു.

Question 17.
‘പ്രയാണം’ എന്ന കവിതയിൽ വയലാർ രാമവ മനുഷ്യരാശിയുടെ ശാസ്ത്രീയവും സാംസ് കാരികവുമായ മുന്നേറ്റങ്ങളെ എങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത് കവിതയിലെ പ്രധാന ബിംബങ്ങളും ആശയങ്ങളും വിശകലനം ചെ യ് ഉപന്യാസമെഴുതുക.
Answer:
ആമുഖം: വയലാർ രാമവർമ്മയുടെ പ്രയാ ണം’ എന്ന കവിത, മനുഷ്യരാശിയുടെ അനന്ത മായ യാത്രയെയും, ആ യാത്രയിൽ അവൻ

കൈവരിച്ച ശാസ്ത്രീയവും സാംസ്കാരികവു മായ മുന്നേറ്റങ്ങളെയും പ്രത്യാശാഭരിതമായി അവതരിപ്പിക്കുന്ന ഒരു ഉജ്ജ്വല രചനയാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ, നിരന്തരമായ പരിവർത്തനങ്ങളിലൂടെയും, അറിവിന്റെയും ത്യാഗത്തിന്റെയും പാതയിലൂടെ മനുഷ്യൻ എ ങ്ങനെയാണ് തന്റെ സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിച്ച് മുന്നോട്ട് പോകുന്നതെന്ന് കവിത വരച്ചുകാട്ടുന്നു.

ശാസ്ത്രത്തിന്റെ കുതിപ്പ്: ശാസ്ത്രത്തെ, ‘തൻ കടിഞ്ഞാണും കൊണ്ടു കാലത്തെ നിയ ന്ത്രിക്കാൻ ചങ്കിലെ തുപ്പി ക്കുതി കൊള്ളുന്ന് ഒന്നായാണ് കവി അവതരിപ്പിക്കുന്നത്. ഇത്, പ്രപഞ്ചരഹസ്യങ്ങൾ കണ്ടെത്താനും, പ്ര കൃതിശക്തികളെ നിയന്ത്രിക്കാനും, അതുവഴി മനുഷ്യജീവിതം മെച്ചപ്പെടുത്താനുമുള്ള ശാ സ്ത്രത്തിന്റെ അദമ്യമായ പരിശ്രമത്തെ സൂചി പ്പിക്കുന്നു. ‘ഇന്നലെസ്സങ്കല്പത്തിൻ മന്ദാരമലർ ക്കാവിൽ നിന്നു കൂമ്പിയ കിനാവിന്നത്തെക്ക നിയായി!’എന്ന പ്രയോഗം, ശാസ്ത്രീയ കണ്ടു പിടുത്തങ്ങളിലൂടെ മനുഷ്യന്റെ സ്വപ്നങ്ങളും ഭാവനകളും യാഥാർത്ഥ്യമായി മാറുന്നതിന്റെ മനോഹരമായ ചിത്രമാണ് നൽകുന്നത്. ശാ സം നിരന്തരമായ പുരോഗതിയുടെ പാ തയിലാണെന്നും, ഓരോ നിമിഷവും പുതി യ വാതിലുകൾ തുറന്നുകൊണ്ടിരിക്കുകയാ ണെന്നും കവിത വ്യക്തമാക്കുന്നു.

സാംസ്കാരിക പരിണാമവും തുടർച്ചയും: മനുഷ്യന്റെ യാത്ര കേവലം ഭൗതികമായ ഒന്നല്ല. മറിച്ച് സാംസ്കാരികമായ ഒരു പരിണാമം കൂടിയാണ്. ‘ആദിയൊട്ടിന്നോളവുമായിരം പ രിണാമ രീതികൾ കടന്നെത്തും ജീവന്റെ വികാസങ്ങൾ’ എന്നും, ‘ചങ്ങലത്തുടർപോലെ കൊളുത്തിക്കൂട്ടിപ്പോന്ന ചങ്കിലെ ഞരമ്പുകൾ വിടർത്തും സംസ്കാരങ്ങൾ ഞങ്ങളിൽ രൂപം കൊൾവൂ’ എന്നും പറയുമ്പോൾ, മനുഷ്യന്റെ ജൈവികവും സാംസ്കാരികവുമായ പരിണാ മത്തിന്റെയും തുടർച്ചയുടെയും പ്രാധാന്യം കവി എടുത്തുപറയുന്നു. ‘പൊയ്പ്പോയ പ രകോടി ഞങ്ങൾതൻ മുത്തച്ഛന്മാർ ഞങ്ങളിൽ ജീവിക്കുന്നു എന്നതും, ‘പുരുഷാന്തരങ്ങൾ തൻ കൽപ്പടവുകൾ കേറിക്കേറിയെത്തിയ ഞങ്ങൾ എന്നതും ഈ സാംസ്കാരിക പൈതൃകത്തി ന്റെയും തുടർച്ചയുടെയും പ്രാധാന്യം വർദ്ധി പ്പിക്കുന്നു. പേനയും(അറിവ്,സാഹിത്യം,കല), പടവാളും (അതിജീവനം, പോരാട്ടം), ശാസ് ത്രവും,സ്നേഹത്തിന്റെ ഗാനശൈലിയുമായി മനുഷ്യൻ തന്റെ യാത്ര തുടരുന്നു.

ത്യാഗവും മാർഗ്ഗദർശനവും: മനുഷ്യരാശിയു ടെ ഈ മുന്നേറ്റത്തിന് പിന്നിൽ എണ്ണമറ്റ ത്വാഗ ടെ ങ്ങളുണ്ട്. ‘കരളിൻ നാളം കത്തി നീറിയ മെഴു കിന്റെ തിരികൾ നൂറായിരം ഉരുകിത്തീർന്നു നീളേ’ എന്ന ബിംബം, അറിവിനും പുരോഗതി ക്കും വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തികളുടെ ആത്മത്യാഗത്തെയാണ് സൂചിപ്പിക്കുന്നത്. അ വർ ‘നാൽക്കവലകൾ തോറും നാട്ടിയ ദീപസ് തംഭശ്രേണികൾ വരും തലമുറയ്ക്ക് വഴികാട്ടി കളായി നിലകൊളളുന്നു. ഈ ദീപസ്തംഭങ്ങൾ, മാനവികതയുടെയും സംസ്കാരത്തിന്റെയും ശാശ്വതമായ മൂല്യങ്ങളെയാണ് പ്രതിനിധീകരി ക്കുന്നത്.

അനശ്വരമായ സൃഷ്ടിശക്തി: എല്ലാ പ്രതിസ ന്ധികളെയും അതിജീവിച്ച് മനുഷ്യൻ മുന്നോ ട്ട് പോകുന്നത് അവന്റെ ‘ഒടുങ്ങാത്ത സൃഷ്ടി ശക്തികൾ ഒന്നുകൊണ്ടുമാത്രമാണ്. ‘മരിച്ചി ട്ടില്ലാ ഞങ്ങൾ മരിക്കില്ലൊടുങ്ങാത്ത സൃഷ്ടി ശക്തികൾ ഞങ്ങൾ!’ എന്ന ദൃഢമായ പ്രഖ്യാപ നം, മനുഷ്യന്റെ ആത്മവിശ്വാസത്തെയും അതി ജീവനശേഷിയെയും ഉയർത്തിപ്പിടിക്കുന്നു. ഓ രോ നിമിഷവും പുതിയ സംസ്കാരങ്ങൾക്കും ഭാവനകൾക്കും രൂപം നൽകി മനുഷ്യൻ കാല ത്തിന്റെ പ്രയാണത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നു.

‘പ്രയാണം’ എന്ന കവിത മനുഷ്യന്റെ അനന്ത മായ ജൈത്രയാത്രയുടെ ഒരു ഗീതമാണ്. ശാ സത്തിന്റെ കരുത്തും, സംസ്കാരത്തിന്റെ തുടർച്ചയും, ത്യാഗത്തിന്റെ മഹത്വവും, സൃഷ്ടി പരമായ കഴിവും കൈമുതലാക്കി, എല്ലാ വെ ല്ലുവിളികളെയും അതിജീവിച്ച് മനുഷ്യൻ മു ന്നാട്ട് തന്നെ പ്രയാണം ചെയ്യുമെന്ന ശുഭാപ് തി വിശ്വാസമാണ് വയലാർ ഈ കവിതയിലൂ ടെ പങ്കുവെക്കുന്നത്. ഓരോ നിമിഷവും സംഭ വിക്കുന്ന പരിവർത്തനങ്ങളെ ഉൾക്കൊണ്ട്, പു തിയ സ്വപ്നങ്ങളുമായി മനുഷ്യൻ തന്റെ യാ ഈ തുടർന്നുകൊണ്ടേയിരിക്കും.

Question 18.
‘പരിവർത്തനത്തിന്റെ ഞാണൊലി മാത്രം കേൾ കാമരികത്തെല്ലായ്പ്പോഴും നിമിഷങ്ങളിലൂടെ!’ ഈ വരികൾ കവിതയുടെ പ്രധാന ആശയങ്ങ ളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? വിശദ മാക്കുക.
Answer:
ഈ വരികൾ കവിതയുടെ കേന്ദ്രാശയമായ നി രന്തരമായ മാറ്റത്തെയും പുരോഗതിയെയും ശക്തമായി പ്രതിധ്വനിപ്പിക്കുന്നു. ഞാണൊലി ഒരു വില്ലിൽ നിന്ന് അമ്പ് തൊടുക്കുമ്പോഴുള്ള ശബമാണ്; ഇത് പ്രവർത്തനത്തിന്റെയും മു ന്നോട്ടുള്ള പ്രയാണത്തിന്റെയും ഒരു പ്രതീക മാണ്. ഓരോ നിമിഷവും ലോകം മാറിക്കൊ ണ്ടിരിക്കുന്നു, പുതിയ കണ്ടുപിടുത്തങ്ങളും ചിന്തകളും ഉണ്ടാകുന്നു. പഴയവ വഴിമാറുന്നു. ഈ പരിവർത്തനം അനിവാര്യവും അനു തവുമാണ്. കവിതയിൽ പരാമർശിക്കുന്ന ശാ സ്ത്രത്തിന്റെ കുതിപ്പും, സങ്കൽപ്പങ്ങൾ യാഥാ ർത്ഥ്യമാകുന്നതും, ജീവന്റെ പരിണാമവുമെ ല്ലാം ഈ നിരന്തര പരിവർത്തനത്തിന്റെ ഭാഗ മാണ്. കാലത്തിന്റെ ഈ പ്രവാഹത്തിൽ, മാറ്റ ത്തിന്റെ ഈ ‘ഞാണൊലി മാത്രമാണ് സ്ഥി രമായി നമുക്ക് കേൾക്കാൻ കഴിയുന്നത് എന്ന് കവി സ്ഥാപിക്കുന്നു.

Question 19.
‘നാൽക്കവലകൾ തോറും ഞങ്ങള് വരുംവഴി നാട്ടിയ ദീപസ്തംണികൾ കണ്ടോ പിന്നിൽ?’ എന്താണ് ഈ ദീപസ്തംഭമണികൾ കൊണ്ട് കവി അർത്ഥമാക്കുന്നത്? മനുഷ്യരാശിയുടെ പ്രയാണത്തിൽ ഇവയുടെ പ്രാധാന്യം എന്ത്?
Answer:
ഇവിടെ ‘ദീപസ്തംഭണികൾ’ എന്നത് മനു ഷ്യരാശിതന്റെ ചരിത്രപരമായ പ്രയാണത്തിൽ ആർജ്ജിച്ചെടുത്ത അറിവുകൾ, ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ, സാംസ്കാരിക നേട്ടങ്ങൾ, ധാർമ്മിക മൂല്യങ്ങൾ, പൂർവികരുടെ ത്യാഗപൂ ർണ്ണമായ അനുഭവങ്ങൾ എന്നിവയെയെല്ലാ മാണ് സൂചിപ്പിക്കുന്നത്.

മനുഷ്യരാശിയുടെ പ്രയാണത്തിൽ ഇവയ്ക്ക് നിർണ്ണായകമായ പങ്കുണ്ട്:

മാർഗ്ഗദർശനം: ഭൂതകാലത്തിലെ അറിവുകളും അനുഭവങ്ങളും വർത്തമാനകാലത്തിനും ഭാ വിക്കും വെളിച്ചം പകരുന്നു. ശരിയായ പാത തിരഞ്ഞെടുക്കാൻ സഹായിക്കുന്നു.

പ്രചോദനം: പൂർവികർ നേടിയ വിജയങ്ങളും അവർ നേരിട്ട വെല്ലുവിളികളും വരുംതലമുറ യ്ക്ക് മുന്നോട്ട് പോകാനുള്ള പ്രചോദനവും ഊർജ്ജവും നൽകുന്നു.

പുരോഗതിയുടെ അടയാളങ്ങൾ: ഈ ദീപസ് തംഭങ്ങൾ മനുഷ്യസംസ്കാരത്തിന്റെയും നാ ഗരികതയുടെയും നിരന്തരമായ പുരോഗതി യുടെയും വളർച്ചയുടെയും തെളിവുകളാണ്.

അജ്ഞതയെ അകറ്റുന്നവ: അറിവിന്റെ ഈ ദീപങ്ങൾ അജ്ഞതയുടെയും അന്ധവിശ്വാസ ങ്ങളുടെയും ഇരുട്ടിനെ അകറ്റി, വിവേകത്തി ന്റെ പ്രകാശം പരത്തുന്നു. കഴിഞ്ഞുപോയ തലമുറകളുടെ കഠിനാധ്വാനവും ത്യാഗവുമാ ണ് ഇന്നത്തെ മനുഷ്യന്റെ നേട്ടങ്ങൾക്ക് അടി സ്ഥാനമെന്നും, ആ വെളിച്ചത്തിൽ നിന്ന് ഊ ർജ്ജം ഉൾക്കൊണ്ട് പുതിയ ദീപസ്തംഭങ്ങൾ നാട്ടി മുന്നോട്ട് പോകേണ്ടത് അനിവാര്യമാ ണെന്നും ഈ വരികൾ ഓർമ്മിപ്പിക്കുന്നു.

പ്രയാണം Notes Question Answer Class 10 Malayalam Kerala Padavali Unit 5 Chapter 1

Question 20.
‘പ്രയാണം’ എന്ന കവിതയിൽ വയലാർ രാമ വർമ്മ അവതരിപ്പിക്കുന്ന മനുഷ്യന്റെ സവിശേ ഷതകളും അവന്റെ മുന്നോട്ടുള്ള യാത്രയുടെ സ്വഭാവവും എന്തെല്ലാം? കവിതയിലെ പ്രധാന ബിംബങ്ങളും ആശയങ്ങളും വിശകലനം ചെയ്ത് സമയമായ ഒരു ഉപന്യാസം തയ്യാറാക്കുക.
Answer:
ആമുഖം: വയലാർ രാമവർമ്മയുടെ ‘പ്രയാണം’ എന്ന കവിത, മനുഷ്യരാശിയുടെ അദമ്യമായ മുന്നേറ്റത്തെയും, പരിണാമങ്ങളിലൂടെയും പരി വർത്തനങ്ങളിലൂടെയുമുള്ള അവന്റെ അന ന്തമായ യാത്രയെയും പ്രകീർത്തിക്കുന്ന ഒരു ഉജ്ജ്വല സൃഷ്ടിയാണ്. ശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും ചിറകിലേറി, പ്രതിസ ന്ധികളെ അതിജീവിച്ച്, പുതിയ സ്വപ്നങ്ങളു മായി മനുഷ്യൻ എങ്ങനെയാണ് കാലത്തിലൂ ടെ പ്രയാണം ചെയ്യുന്നതെന്ന് കവിത വരച്ചു കാട്ടുന്നു.

മനുഷ്യന്റെ സവിശേഷതകൾ : അന്വേഷണത രയും ജിജ്ഞാസയും: ‘തന്റെ കടിഞ്ഞാണും കൊണ്ടു കാലത്തെ നിയന്ത്രിക്കാൻ… കുതി കൊള്ളുന്നു ശാസ്ത്രം!’ എന്ന ഭാഗത്ത് പ്രപ ഞ്ച രഹസ്യങ്ങൾ തേടാനും കാലത്തെ മന സ്സിലാക്കാനുമുള്ള മനുഷ്യന്റെ അടങ്ങാത്ത ജി ജ്ഞാന പ്രകടമാണ്.

സൃഷ്ടിശക്തി: ‘ഇന്നലെസ്സങ്കല്പത്തിൻ… കിനാ വിന്നത്തെക്കനിയായി!’ എന്ന വരികളും, ‘മരി ക്കില്ലൊടുങ്ങാത്ത സൃഷ്ടിശക്തികൾ ഞങ്ങൾ എന്ന പ്രഖ്യാപനവും മനുഷ്യന്റെ അപാരമായ സർഗ്ഗാത്മക കഴിവിനെയും സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള ശേഷിയെയും എടു ത്തുകാണിക്കുന്നു.

അതിജീവനശേഷി: ആയിരം പരിണാമരീതികൾ കടന്നുവന്നിട്ടും, ത്യാഗങ്ങൾ സഹിച്ചിട്ടും മനു ഷ്യൻ മുന്നോട്ട് തന്നെ പോകുന്നു. ഇത് അവ ന്റെ അതിജീവനത്തിനുള്ള കഴിവിനെയാണ് സൂചിപ്പിക്കുന്നത്.

തുടർച്ചയും പാരമ്പര്യബോധവും: ‘പൊയ്പ് പോയ പരകോടി ഞങ്ങൾതൻ മുത്തച്ഛന്മാർ തങ്ങളിൽ ജീവിക്കുന്നുവെന്നും, ‘പുരുഷാന്തര ങ്ങൾ തൻ കൽപ്പടവുകൾ കേറി’ യാണ് തങ്ങളെ ത്തിയതെന്നും പറയുമ്പോൾ, പൂർവികരുമാ യുള്ള അഭേദ്യമായ ബന്ധവും പാരമ്പര്യ ബോ ധവും വ്യക്തമാകുന്നു.

ബഹുമുഖത്വം: ‘പനയും പടവാളും ശാസ്ത്ര വും പ്രേമത്തിന്റെ ഗാനശൈലിയുമായി സഞ്ച രിക്കുന്നു നിത്യം’ എന്ന പ്രയോഗം, അറിവ്, ശക്തി, ശാസ്ത്രീയ വീക്ഷണം, കലാസ്നേഹം, മാനുഷിക വികാരങ്ങൾ എന്നിങ്ങനെ വിവിധ തലങ്ങളിൽ വ്യാപരിക്കുന്ന മനുഷ്യന്റെ ബഹു മുഖമായ വ്യക്തിത്വത്തെ കാണിക്കുന്നു.

മുന്നോട്ടുള്ള യാത്രയുടെ സ്വഭാവം: നിരന്തര മായ പരിവർത്തനം: ‘പരിവർത്തനത്തിന്റെ ഞാണൊലി മാത്രം കേൾക്കാം’ എന്ന വരികൾ സൂചിപ്പിക്കുന്നതുപോലെ, യാത്ര നിരന്തരമാ യ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

പുരോഗമനോന്മുഖം: യാൽ എപ്പോഴും മുന്നോ ട്ടാണ്. ‘വാടിവീണേക്കാം നാളെകൾ പ ക്ഷേ, പുത്തൻ വാടികളനുക്ഷണം വിരിഞ്ഞേ മതിയാവൂ’ എന്നത് ഈ പുരോഗമനോന്മുഖ മായ സ്വഭാവത്തെയാണ് കാണിക്കുന്നത്.

ശാസ്ത്രീയ അടിത്തറ: ശാസ്ത്രം ഈ യാത്ര യിൽ ഒരു പ്രധാന വഴികാട്ടിയാണ് കാലത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ശക്തി യാണ്.

സാംസ്കാരിക വികാസം: ‘ചങ്ങലത്തുടർപോ കൊളുത്തിക്കൂട്ടിപ്പോന്ന ചങ്കിലെ ഞരമ്പുകൾ വിടർത്തും സംസ്കാരങ്ങൾ ഞങ്ങളിൽ രൂപംകൊൾവൂ എന്നതിലൂടെ യാ ത്ര സാംസ്കാരികമായ വികാസത്തിന്റേയു കൂടിയാണെന്ന് വ്യക്തമാകുന്നു.

ത്യാഗനിർഭരം: ‘കരളിൻ നാളം കത്തി നീറിയ മെഴുകിന്റെ തിരികൾ നൂറായിരം ഉരുകിത്തീ ർന്നു നീളേ’ എന്ന ബിംബം, ഈ യാത്ര ത്യാഗ നിർഭരമാണെന്നും, പുരോഗതിക്കായി നിരവ ധി പേർ ആത്മസമർപ്പണം നടത്തിയിട്ടുണ്ട ന്നും സൂചിപ്പിക്കുന്നു.

ഉപസംഹാരം: ‘പ്രയാണം’ എന്ന കവിതയിൽ മനുഷ്യൻ കേവലം ഒരു നിഷ്ക്രിയ ജീവിയല്ല, മറിച്ച് കാലത്തെയും പ്രകൃതിയെയും നിരന്ത രം ചോദ്യം ചെയ്തും, പുതിയ അറിവുകൾ നേ ടിയും, സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയും, സംസ്കാരങ്ങൾ നിർമ്മിച്ചും മുന്നോട്ട് കുതി ക്കുന്ന ഒരു സൃഷ്ടിപരമായ ശക്തിയാണ്. വെ ലു വിളികളെ അതിജീവിച്ചും, ത്യാഗങ്ങൾ സഹി ച്ചും, അറിവിന്റെയും സ്നേഹത്തിന്റെയും ശാ സ്ത്രത്തിന്റെയും വെളിച്ചത്തിൽ അവൻ തന്റെ അനന്തമായ യാത്ര തുടർന്നുകൊണ്ടേയിരി ക്കും എന്ന ശുഭാപ്തിവിശ്വാസമാണ് കവിത യുടെ കാതൽ.

Class 10 Malayalam Kerala Padavali Notes Unit 5 ഉലകിന്നുയിരാം ഉണർവുകൾ

‘കോടിസൂര്യനുദിച്ചാലു
മൊഴിയാത്തൊരു കൂരിരുൾ
തുരന്നു സത്യം കാണിക്കും
സയൻസിന്നു തൊഴുന്നു ഞാൻ.

Question 1.
സത്യം കാണിക്കുകയും അദ്ഭുതങ്ങൾ വെളി വാക്കുകയും ചെയ്യുന്ന ശാസ്ത്രത്തിന് നമ്മുടെ ജീവിതത്തിൽ എത്രത്തോളം സ്വാധീനമുണ്ട്? ബന്ധപ്പെടുത്തി സമകാലികാവസ്ഥകളുമായി ചർച്ചചെയ്യുക.-
Answer:
ശാസ്ത്രത്തിന്റെ മഹത്വം പ്രതിപാദിക്കുന്ന സഹോ ദരൻ അയ്യപ്പന്റെ ഈ കവിത സയൻസ് ദശകം ശാസ്ത്രത്തെ അശ്രദ്ധമായി തള്ളിക്കളയാനാ കാത്ത ഒരു സത്യസന്ധതയുടെയും അത്ഭുത ങ്ങളുടെയും ഭണ്ഡാരമായി കാണിക്കുന്നു. ‘കോ ടിസൂര്യനുദിച്ചാലും മൊഴിയാത്തൊരു കൂരി രുൾ” എന്നു തുടങ്ങുന്ന ഈ വരികൾ, അന്ധവി ശ്വാസങ്ങളുടെയും അജ്ഞതയുടെയും ഇരു ണ്ട ലോകത്ത് സത്യം തെളിയിക്കുന്ന ശാസ്ത്ര ത്തിന്റെ പ്രകാശം എത്രമാത്രം അനിവാര്യമാണ ന്ന് അനുഭൂതിപൂർവം വിശദമാക്കുന്നു.

ശാസ്ത്രത്തിന്റെ ജീവിതത്തിൽ ഉള്ള സ്വാധീനം:
ആരോഗ്യപരമായ പുരോഗതികൾ
കോവിഡ് 19 മഹാമാരിക്കാലത്ത് ശാസ്ത്രം ലോകത്തെ രക്ഷിക്കാൻ വലിയ പങ്ക് വഹിച്ചു. വാക്സിനുകൾ വികസിപ്പിച്ചെടുത്തതും, ചികി ത്സാരീതികൾ കണ്ടെത്തിയതും, ലോകത്ത മുൻപേക്കാൾ അതിരുസഹിഷ്ണുതയുള്ളതാക്കി മാറ്റിയതും ശാസ്ത്രത്തെ ആശ്രയിച്ചായിരു ന്നു. അതുപോലെ തന്നെ ന്യൂനപ്രാപ്തിയുള വർക്കായുള്ള മെഡിക്കൽ ടെക്നോളജികളും ശസ്ത്രക്രിയകളിൽ വന്ന മുന്നേറ്റങ്ങളും ജീവി ത നിലവാരം മെച്ചപ്പെടുത്തുന്നു.

സാങ്കേതികവിദ്യയും ആശയവിനിമയവും
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ശാസ്ത്രത്തി ന്റെ ഫലമായ സാങ്കേതികവിദ്യ നമ്മുടെ ജീവിത ത്തിന്റെ എല്ലാ മേഖലയിലും അഗാധമായ സ്വാ ധീനം ചെലുത്തുന്നു. മൊബൈൽ ഫോണു

പ്രയാണം Notes Question Answer Class 10 Malayalam Kerala Padavali Unit 5 Chapter 1

വെളിച്ചം മിന്നൽ ചൂടൊച്ച
യിവയ്ക്കുള്ളിൽ മറഞ്ഞിടും
അദ്ഭുതങ്ങൾ വെളിക്കാക്കും
സയൻസിന്നു തൊഴുന്നു ഞാൻ.
സയൻസ് ദശകം
(സഹോദരൻ അയ്യപ്പൻ)

കൾ, ഇന്റർനെറ്റ്, കൃത്രിമ ബുദ്ധിമുട്ടുകൾ (അക)തുടങ്ങിയവ നമ്മുടെ ജീവിതത്തെ എളു പ്പവുമാകുന്നു, അതോടൊപ്പം പുതിയ വെല്ലു വിളികളും സൃഷ്ടിക്കുന്നു.

ക്ലൈമറ്റ് ചേഞ്ച് പരിസ്ഥിതി സംരക്ഷണം
കാലാവസ്ഥ മാറ്റം എന്ന ഗുരുതര പ്രശ്നത്തെ മറികടക്കാനായി ശാസ്ത്രം നമുക്ക് വഴികാട്ടി യാവുന്നു. പുനരുപയോഗ ഊർജമൂല്യങ്ങൾ, കാർബൺകണക്കെടുപ്പുകൾ പരിസ്ഥിതി മോ ഡലിംഗ് തുടങ്ങിയവ ശാസ്ത്രത്തിന്റെ അഭി മാനമായ സംഭാവനകളാണ്.

അജ്ഞതക്കെതിരെ തെളിച്ച പ്രകാശം
അന്ധവിശ്വാസങ്ങളും പാരമ്പര്യ തെറ്റായ വി ശ്വാസങ്ങളും ഇന്നും നമുക്കിടയിൽ നിലനിൽ ക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ ശാസ്ത്രബോധം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ശാസ്ത്ര വിദ്യാഭ്യാസം നിർണായകമാണ്.

സമകാലിക പശ്ചാത്തലത്തിൽ ചിന്തിക്കേണ്ടത്
ശാസ്ത്രവിശ്വാസം വളർത്തിയെടുക്കേണ്ട കാ ലഘട്ടത്തിലാണ് നാം. സാമൂഹ്യ മാധ്യമങ്ങളി ലൂടെ വ്യാജവാർത്തകളും തെറ്റായ ധാരണ കളും പ്രചരിക്കുന്ന ഈ കാലത്ത്, ശാസ്ത്രാ ത്മകമായ ചിന്താശൈലി വളർത്തുക അനി വാര്യമാണ്.

സ്വവർഗ വിവാഹം, ലിംഗപരമായ തിരിച്ചറി യൽ, വാക്സിനേഷനുകൾ പോലുള്ള വിഷയ ങ്ങളിൽ ശാസ്ത്രത്തിന്റെ ആധികാരികതയെ മാനിക്കാതെയുള്ള പ്രതികരണങ്ങൾ ഇന്നും നമ്മളെ ചിന്തിപ്പിക്കുന്നു.

ശാസ്ത്രത്തെ മതവിരുദ്ധമോ സംസ്കാരവി രുദ്ധമോ ആയി കണക്കാക്കുന്നത് ഒരു വലിയ അപകടമാണ്. ശാസ്ത്രം സംശയത്തിന്റെ അടി സ്ഥാനത്തിൽ സത്യം തേടുന്നതാണ് – അതു കൊണ്ട് തന്നെ അത് മനുഷ്യന്റെ മോക്ഷത്തി നായുളള ശ്രമമാണ്.

സഹോദരൻ അയ്യപ്പന്റെ ഈ കവിതയിൽ പോലെ, ശാസ്ത്രം “സത്യം കാണിക്കുകയും അദ്ഭുതങ്ങൾ വെളിപ്പെടുത്തുകയും ചെയ്യു ന്ന പ്രകാശമുദമാണ്. അതിന്റെ പ്രകാശത്തിൽ മാത്രമേ നാം വിജ്ഞാനത്തിന്റെ വഴികളിലൂ ടെ മുന്നേറാനാകൂ. ഇന്ന് പ്രത്യേകിച്ച് കാലാ വസ്ഥാ പ്രതിസന്ധി, പകർച്ചവ്യാധികൾ, ഡിജി റ്റൽ കാലത്തെ ധാരണകൾ എന്നിവയുടെ പ ശ്ചാത്തലത്തിൽ ശാസ്ത്രം നമ്മ മാത്രം രക്ഷി ക്കാനാകുന്ന യാഥാർത്ഥ്യമായി ഉയർന്നിരിക്കു കയാണ്. അതിനാൽ തന്നെ, ശാസ്ത്ര ആരാധനാഭാവത്തോടെ അല്ലെങ്കിലും, കൃത ജ്ഞതയോടെ ആത്മസമർപ്പണത്തോടെ സമീ പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

Class 10 Maths Chapter 5 Extra Questions Malayalam Medium Kerala Syllabus രണ്ടാംകൃതി സമവാക്യങ്ങൾ

When preparing for exams, Kerala State Syllabus Std 10 Maths Textbook Solutions Chapter 5 രണ്ടാംകൃതി സമവാക്യങ്ങൾ Important Extra Questions and Answers Malayalam Medium can save valuable time.

SSLC Maths Chapter 5 Important Questions Malayalam Medium രണ്ടാംകൃതി സമവാക്യങ്ങൾ

Second Degree Equations Class 10 Extra Questions Kerala Syllabus Malayalam Medium

Question 1.
ഒരു സംഖ്യയുടെയും അതിന്റെ വിപരീതഭിന്ന ത്തിന്റെയും തുക \(\frac{26}{5}\) ആണ്. ആ സംഖ്യ ഏതാണ്?
(a) 5
(b) 1
(c) 2
(d) 6
Answer:
5

Question 2.
(x – 1)2 = 100 എന്ന സമവാക്യത്തിന്റെ ഉത്തരങ്ങളാണ്
(a) 9, -10
(b) 10, -9
(c) 10, -10
(d) 11, -9
Answer:
11, -9

Question 3.
ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഒരു വലിയ സമചതുരത്തിനുള്ളിൽ ഒരു ചെറിയ സമചതുരം വരയ്ക്കുന്നു. സമചതുരങ്ങ അകത്ത ൾക്കിടയിലുള്ള അകലം 2 ഉം സമചതുരത്തിന്റെ പരപ്പളവ് 81 ഉം ആണ്.
Class 10 Maths Chapter 5 Extra Questions Malayalam Medium Kerala Syllabus രണ്ടാംകൃതി സമവാക്യങ്ങൾ 1
a) വലിയ സമചതുരത്തിന്റെ വശം x ആണെങ്കിൽ ഒരു സമവാക്യം എഴുതുക.
b) വലിയ സമചതുരത്തിന്റെ വശം കണ്ടെത്തുക.
Answer:
a) (x – 4)2 = 81
b) x – 4 = 9, -9
x – 4 = 9, x = 13
വലിയ സമചതുരത്തിന്റെ വശം 13 സെമീ.

Class 10 Maths Chapter 5 Extra Questions Malayalam Medium Kerala Syllabus രണ്ടാംകൃതി സമവാക്യങ്ങൾ

Question 4.
ഒരു ദീർഘചതുരത്തിന്റെ ഒരു വശം മറുവശ കൂടുതൽ ദീർഘചതുരത്തിന്റെ പരപ്പളവ് 140 ചതുരശ്ര സെമീ. ആണ്.
a) ചെറിയ വശം x ആണെങ്കിൽ സമവാക്യം എഴുതുക.
b) ദീർഘചതുരത്തിന്റെ വശങ്ങൾ കണ്ടെത്തുക.
Answer:
a) (x + 4)x = 140
b) x(x + 4) = 140
x2 + 4x = 140, x2 + 4x + 4 = 144,
(x + 2)2 = 144, x + 2 = 12, x = 10
വശങ്ങൾ = 10 സെമീ., 14 സെമീ.

Question 5.
ഒരു വൃത്തത്തിലെ രണ്ട് ഞാണുകൾ വൃത്തത്തി നുള്ളിലെ ഒരു ബിന്ദുവിൽ കൂട്ടിമുട്ടുന്നു. കൂട്ടിമുട്ടിയ ബിന്ദു ഒരു ഞാണിനെ 9 സെന്റിമീറ്ററും 4 സെന്റിമീറ്ററും നീളമുള്ള ഖണ്ഡങ്ങളായി വിഭജിക്കുന്നു. മറ്റു ഞാണിന്റെ നീളം 15, സെന്റിമീറ്ററാണ്.
a) 15 സെന്റിമീറ്റർ നീളമുള്ള രണ്ടാമത്തെ ഞാണിന്റെ ഒരു ഖണ്ഡം x ആണെങ്കിൽ മറ്റേ ഖണ്ഡത്തിന്റെ നീളം എന്താണ്?
b) ഖണ്ഡങ്ങളുടെ നീളത്തെ ബന്ധിപ്പിക്കുന്ന ഒരു രണ്ടാംകൃതി സമവാക്യം രൂപപ്പെടുത്തുക
c) രണ്ടാമത്തെ ഞാണിൽ കൂട്ടിമുട്ടിയ ബിന്ദുവിന്റെ ഇരുവശത്തുമുള്ള ഖണ്ഡങ്ങളുടെ നീളം കണ്ടെത്തുക.
Answer:
a) 15 – x
b) x(15 – x) = 9 × 4, -x2 + 15x = 36,
x2 – 15x = -36
c) പരിഹാരം കണ്ടെത്തുമ്പോൾ x = 12. ഖണ്ഡങ്ങളുടെ നീളം 12, 3 ആകുന്നു.

Question 6.
രണ്ട് സമചതുരങ്ങളുടെ പരപ്പളവിന്റെ ആകെത്തുക 80. അതിന്റെ ചുറ്റളവുകളുടെ ആകെത്തുക 48.
a) വശങ്ങൾ x ഉം y ഉം ആണെങ്കിൽ x + y എന്താണ്?
b) പരപ്പളവുകളുടെ ആകെത്തുകയെ പ്രതിനിധീകരിക്കുന്ന ഒരു സമവാക്യം രൂപപ്പെടുത്തുക.
c) സമചതുരങ്ങളുടെ വശം കണ്ടെത്തുക.
Answer:
a) വശങ്ങൾ x ഉം 1 ഉം ആണ്.
4x + 4y = 48, x + y = 12

b) വശങ്ങൾ x ഉം 12 – x ഉം ആണ്.
x2 +(12 – x)2 = 80
x2 + 144 – 24x + x2 = 80
2x2 – 24x = -64,
x2 -12x = -32

c) x2 – 12x + 36 = -32 + 36,
(x – 6)2 = 4,
x – 6 = 2, x = 8
y = 12 – 8 = 4

Question 7.
ഒരു മട്ടത്രികോണത്തിന്റെ ലംബവശങ്ങൾ തമ്മിലുള്ള വ്യത്യാസം 2 ആണ്. ത്രികോണത്തിന്റെ പരപ്പളവ് 24 ആണ്.
a) x – ൽ വശങ്ങളെയും പരപ്പളവിനെയും ബന്ധിപ്പി ക ക്കുന്ന ഒരു സമവാക്യം രൂപപ്പെടുത്തുക.
b) ത്രികോണത്തിന്റെ വശങ്ങൾ കണ്ടെത്തുക.
Answer:
a) ലംബവശങ്ങൾ x ഉം x + 2 ഉം ആണ്,
\(\frac{1}{2}\) × x(x + 2) = 24,
x2 + 2x = 48,
x2 + 2x +1 = 49

b) (x + 1 )2 = 49,
x + 1 = 7, x = 6 ലംബവശങ്ങൾ 6 ഉം 8 ഉം ആണ്.
കർണ്ണം = \(\sqrt{6^2+8^2}\) = 10

Question 8.
15 വർഷത്തിനു ശേഷമുള്ള മഞ്ജുവിന്റെ പ്രായം 15 വർഷത്തിനു മുമ്പുള്ള അവളുടെ വയസ്സിന്റെ വർഗ്ഗമായിരിക്കും.
a) ഇപ്പോഴത്തെ പ്രായം x ആണെങ്കിൽ 15 വയസ്സി ന് മുമ്പും ശേഷവുമുള്ള പ്രായം എന്താണ്?
b) നൽകിയിരിക്കുന്ന വ്യവസ്ഥകളെ ബന്ധിപ്പിക്കുന്ന സമവാക്യം എഴുതുക.
c) ഇപ്പോഴത്തെ പ്രായം കണ്ടെത്തുക.
Answer:
a) x – 15 and x + 15

b) (x – 15)2 = (x + 15), x2 -30x + 225
= x + 15, x2 -31x + 210 = 0

c) പരിഹാരം കണ്ടെത്തുമ്പോൾ x = 21. ഇപ്പോഴത്തെ പ്രായം 21 ആണ്.

Question 9.
തുടർച്ചയായ മൂന്ന് പൂർണ്ണസംഖ്യകളുടെ വർഗ്ഗങ്ങളുടെ ആകെത്തുക 14 ആണ്. മധ്യ സംഖ്യ x ആണെങ്കിൽ
a) മറ്റ് സംഖ്യകൾ ഏതൊക്കെയാണ്?
b) ഒരു സമവാക്യം രൂപപ്പെടുത്തുക c) സംഖ്യകൾ കണ്ടെത്തുക.
Answer:
a) x – 1, x + 1

b) (x – 1)2 + x2 + (x + 1)2 = 14
3x2 + 2 = 14, 3x2 = 12, x2 = 4, x = 2

c) സംഖ്യകൾ = 1, 2, 3

Question 10.
ഒരു കലണ്ടർ പേജിലെ A, B, C, D എന്നീ സംഖ്യകൾ താഴെ കൊടുത്തിരിക്കുന്നു.
Class 10 Maths Chapter 5 Extra Questions Malayalam Medium Kerala Syllabus രണ്ടാംകൃതി സമവാക്യങ്ങൾ 2
a) A = x ആണെങ്കിൽ B,C,D എന്നിവ എഴുതുക.
b) A × C = 48 ആണെങ്കിൽ ഒരു സമവാക്യം രൂപപ്പെടുത്തുക.
c) x കണ്ടെത്തുക.
d) B,C,D എന്നിവ കണ്ടെത്തുക
e) കലണ്ടറിലെ ഏതെങ്കിലും ചതുരങ്ങളിൽ A + B + C + D = 25 ആകാൻ കഴിയുമോ? നിങ്ങളുടെ ഉത്തരം ന്യായീകരിക്കുക.
Answer:
a) B = x + 1, C = x + 8, D = x + 1
b) x(x + 8) = 48, x2 + 8x = 48
c) (x + 4)2 = 64, x + 4 = 8, x = 4
d) സംഖ്യകൾ A = 4, B = 5, C = 12, D = 11
e) ഇല്ല. A + B + C + D എപ്പോഴും 4 ന്റെ A + B + C + D ഗുണിതമാണ്.

Class 10 Maths Chapter 5 Extra Questions Malayalam Medium Kerala Syllabus രണ്ടാംകൃതി സമവാക്യങ്ങൾ

Question 11.
ഒരു സംഖ്യയുടെയും അതിന്റെ വർഗ്ഗത്തിന്റെയും തുക 30 ആണ്. താഴെ പറയുന്നവയിൽ ഏത് സംഖ്യയാണ്?
(a) -5
(b) 1
(c) 2
(d) -6
Answer:
d) -6

Question 12.
ax2 + bx + c = 0 എന്ന രൂപത്തിൽ x + √x = 6 എന്നത്
(a) x2 + 12x + 6 = 0
(b) x2 – 13x + 36 = 0
(c) x2 – 10x – 12 = 0
(d) x2 + 13x – 36 = 0
Answer:
(b) x2 – 13x + 36 = 0

Question 13.
രണ്ട് സമചതുരങ്ങളുടെ പരപ്പളവിന്റെ ആകെത്തുക 130 ആണ്. ഒരു സമചതുരത്തിന്റെ വശം മറ്റേ സമചതുരത്തിന്റെ വശത്തേക്കാൾ 2 കൂടുതലാണ്.
a) ചെറിയ സമചതുരത്തിന്റെ വശം x ആണെങ്കിൽ വലിയ സമചതുരത്തിന്റെ വശം എന്താണ്?
b) വ്യവസ്ഥ ഉപയോഗിച്ച് ഒരു രണ്ടാം ഡിഗ്രി സമവാക്യം രൂപപ്പെടുത്തുക.
Answer:
a) വലിയ സമചതുരത്തിന്റെ വശം x +2 ആണ്.
b) x2 + (x + 2)2 = 130
x2 + x2 + 4x + 4 = 130,
2x2 + 4x + 4 – 130 = 0,
2x2 + 4x – 126 = 0,
x2 + 2x – 63 = 0

Question 14.
അടുത്തടുത്ത രണ്ട് ഇരട്ട സംഖ്യകളുടെ ഗുണനഫലം ഗുണനഫലം 360 ആണ്.
a) ഈ സംഖ്യകൾക്കിടയിലുള്ള ഒറ്റ സംഖ്യ ആണെങ്കിൽ സംഖ്യകൾ എഴുതുക.
b) നൽകിയിരിക്കുന്ന വ്യവസ്ഥ ഉപയോഗിച്ച് ഒരു സമവാക്യം രൂപപ്പെടുത്തുക.
c) സംഖ്യകൾ കണ്ടെത്തുക.
Answer:
a) സംഖ്യകൾ x – 1, x + 1 ആണ്.
b) (x – 1)(x + 1) = 360, x2 – 1 = 360 .
c) x2 = 361, x = \(\sqrt{361}\) = 19.
സംഖ്യകൾ 19 -1 = 18, 19 + 1 = 20

Question 15.
സമാന്തരശ്രേണി 5, 9, 13, 17, 21……. പരിഗണിക്കുക…
a) ഈ സമാന്തരശ്രേണിയുടെ ബീജഗണിത രൂപം എഴുതുക.
b) 625 വർഗ്ഗമായുള്ള പദത്തിന്റെ ശ്രേണിയിലെ സ്ഥാനം എന്താണ്?
c) 36 ഈ സമാന്തരശ്രേണിയിലെ ഒരു പദമാണോ? നിങ്ങൾക്ക് അത് എങ്ങനെ മനസ്സിലാക്കാൻ കഴിയും?
d) ഈ സമാന്തരശ്രേണിയിലെ 49 ന്റെ സ്ഥാനം എന്താണ്?
Answer:
a) xn = dn + (f – d)
= 4n + (5 – 4)
= 4n + 1

b) (4n + 1)2 = 625,
4n + 1 = \(\sqrt{625}\) = 25,
4n = 24,
n = 6

c) എല്ലാ പദങ്ങളും ഒറ്റ സംഖ്യകളാണ്. ഇരട്ട സംഖ്യ 36 ഈ ശ്രേണിയിലെ ഒരു പദമാകാൻ സാധിക്കില്ല.

d) 4n + 1 = 49,
4n = 48,
n = 12.
12-ാം പദം

Question 16.
ഒരു മട്ടത്രികോണത്തിന്റെ കർണ്ണം അതിന്റെ ചെറിയ വശത്തിന്റെ ഇരട്ടിയേക്കാൾ 1 കുറവാണ്. മൂന്നാം വശം അതിന്റെ ചെറിയ വശത്തേക്കാൾ 1 കൂടുതലാണ്
a) ചെറിയ വശം x ആണെങ്കിൽ മറ്റ് രണ്ട് വശങ്ങളുടെ നീളം എത്രയാണ്?
b) വശങ്ങളുടെ നീളം ബന്ധിപ്പിക്കുന്ന ഒരു സമവാക്യം രൂപപ്പെടുത്തുക.
c) ത്രികോണത്തിന്റെ വശങ്ങളുടെ നീളം കണക്കാക്കുക.
Answer:
a) കർണ്ണം = 2x – 1, മൂന്നാം വശം = x + 1

b) (2x – 1)2 = x2 + (x + 1)2,
4x2 – 4x + 1 = x2 + x2 + 2x + 1
2x2 – 6x = 0

c) x = 3. വശങ്ങളുടെ നീളം
കർണ്ണം, 2x – 1 = 6 – 1 = 5
ബാക്കി വശങ്ങളുടെ നീളം 3 സെമീ., 4 സെമീ.

Question 17.
ഒരു ദീർഘചതുരത്തിന്റെ നീളം അതിന്റെ വീതിയേക്കാൾ 4 മടങ്ങ് കൂടുതലാണ്. ദീർഘചതുരത്തിന്റെ പരപ്പളവ് 357 ച. മീ.
a) വീതി x ആണെങ്കിൽ അതിന്റെ നീളം എത്രയാണ്?
b) നീളം, വീതി, പരപ്പളവ് എന്നിവ ബന്ധിപ്പിക്കുന്ന ഒരു സമവാക്യം എഴുതുക
c) ദീർഘചതുരത്തിന്റെ നീളവും വീതിയും കണ്ടെത്തുക.
Answer:
a) നീളം x + 4

b) x(x + 4) = 357, x2 + 4x = 357

c) x2 + 4x + 4 = 357 + 4 = 361,
(x + 2)2 = 361,
x + 2 = \(\sqrt{361}\) = 19,
x = 19 – 2 = 17
വീതി 17 സെമീ. നീളം 17 + 4 = 21 സെമീ.

Question 18.
രണ്ട് സമചതുരങ്ങളുടെ പരപ്പളവുകളുടെ ആകെത്തുക 468 ചതുരശ്ര സെന്റീമീറ്റർ ആണ്. ചുറ്റളവുകൾ തമ്മിലുള്ള വ്യത്യാസം സെന്റീമീറ്റർ ആണ്.
a) ചെറിയ വശം x ആണെങ്കിൽ വലിയ വശത്തിന്റെ നീളം എന്താണ്?
b) വലിയ സമചതുരത്തിന്റെ ചുറ്റളവ് എന്താണ്?
c) വശങ്ങളുടെ നീളം x – ൽ എഴുതുക
d) ഒരു രണ്ടാംകൃതി സമവാക്യം രൂപപ്പെടുത്തി
ചെറിയ സമചതുരത്തിന്റെ നീളം കണ്ടെത്തുക.
e) വലിയ സമചതുരത്തിന്റെ നീളം കണ്ടെത്തുക.
Answer:
a) വലിയ സമചതുരത്തിന്റെ വശം y ആണെങ്കിൽ, ചുറ്റളവുകളുടെ വ്യത്യാസം,
4y – 4x = 24,
4 (x – y) = 24,
x – y = 6,
y = x + 6

b) 4x + 24
c) ചെറിയ സമചതുരത്തിന്റെ വശം x, വലിയ സമചതുരത്തിന്റെ വശം \(\frac{4 x+24}{4}\) = x + 6

d) x2 +(x + 6)2 = 468,
x2 + x2 + 12x + 36 = 468,
2x2 +12x = 432
x2 + 6x = 216,
x2 + 6x + 9 = 225,
(x + 3)2 = 225
(x + 3) = 15, x = 12

ചെറിയ സമചതുരത്തിന്റെ വശം = 12 സെമീ.

Class 10 Maths Chapter 5 Extra Questions Malayalam Medium Kerala Syllabus രണ്ടാംകൃതി സമവാക്യങ്ങൾ

e) വലിയ സമചതുരത്തിന്റെ വശം 12 + 6 = 18 സെമീ.

Question 19.
രണ്ടക്ക സംഖ്യ അക്കങ്ങളു ടെ ആകെത്തുകയുടെ 4 മടങ്ങാണ്. കൂടാതെ ആ സംഖ്യ അക്കങ്ങളുടെ ഗുണനഫലത്തിന്റെ 3 മടങ്ങാണ്.
a) x, y എന്നിവ അക്കങ്ങളായി എടുത്ത് ഒരു സമവാക്യം രൂപപ്പെടുത്തുക.
b) നൽകിയിരിക്കുന്ന വ്യവസ്ഥ ഉപയോഗിച്ച് ഒരു രണ്ടാംകൃതി സമവാക്യം ഉണ്ടാക്കുക.
c) സംഖ്യകൾ കണ്ടെത്തുക.
Answer:
a) പത്തിന്റെ സ്ഥാനത്തുള്ള സംഖ്യ x ഒറ്റയുടെ സ്ഥാനത്തുള്ള സംഖ്യ സംഖ്യ 10 x + y ആണ്
10x + y = 4(x + y)
10x + y = 3xy

b) 10x + y = 4x + 4y,
6x = 3y, y = 2x
10x + y = 3xy
⇒ 10x + 2x = 3x × 2x
12x = 6x2
6x2 – 12x = 0

c) x = 0, x = 2. പത്തിന്റെ സ്ഥാനത്തുള്ള സംഖ്യ 0 ആവാൻ സാധിക്കുകയില്ല.
പത്തിന്റെ സ്ഥാനത്തുള്ള സംഖ്യ = 2, ഒറ്റയുടെ
സ്ഥാനത്തുള്ള സംഖ്യ = 2x – 4
സംഖ്യ = 24

Question 20.
ഒരു സംഖ്യയുടെ വർഗ്ഗത്തിൽ നിന്ന് കുറയ്ക്കുമ്പോൾ ആ സംഖ്യയുടെ 10 മടങ്ങിൽനിന്ന് 8 കുറയുന്നു.
a) x ആണ് സംഖ്യ എങ്കിൽ സമവാക്യം എഴുതുക.
b) സംഖ്യ കണ്ടെത്തുക.
Answer:
a) x2 – 119 = (x – 8) x 10
b) x2 – 10x = 119 – 80, x2 – 10x = 39 x2 – 10x + 25 = 64
⇒ (x – 5)2 = 64
x – 5 = 8 അല്ലെങ്കിൽ x – 5 = -8
x = 13, x = – 3

Question 21.
അച്ഛന്റെ പ്രായം അയാളുടെ മകന്റെ പ്രായത്തിന്റെ 5 മടങ്ങാണ്. അവരുടെ പ്രായങ്ങളുടെ വർഗ്ഗങ്ങളുടെ ആകെത്തുക 2106 ആണ്.
a) x മകന്റെ വയസ്സാണെങ്കിൽ സമവാക്യം എഴുതുക.
b) അച്ഛന്റെയും മകന്റെയും പ്രായം കണ്ടെത്തുക.
Answer:
a) x2 + (5x)2 = 2106
x2 + 25x2 = 2106,
26x2 = 2106, x2 = 81,
x = 9

b) മകന്റെ പ്രായം = 9
അച്ഛന്റെ പ്രായം = 45

Question 22.
ഒരു സംഖ്യയുടെയും അതിന്റെ വർഗ്ഗത്തിന്റെയും തുക തൊട്ടടുത്ത ഏറ്റവും വലിയ സംഖ്യയുടെ 9 മടങ്ങാണ്.
a) x ആണ് സംഖ്യ എങ്കിൽ സമവാക്യം എഴുതുക
b) സംഖ്യ കണ്ടെത്തുക.
Answer:
a) സംഖ്യ : എന്ന് എടുക്കുക
x2 + x = 9 (x + 1)
x2 + x – 9x = 9,
x2 – 8x = 9
x2 – 8x + 16 = 9+ 16
⇒ (x – 4)2 = 25

b) x – 4 = 5 അല്ലെങ്കിൽ -5, x = 9,-1

Question 23.
ഒരു ദീർഘചതുരത്തിന്റെ നീളം അതിന്റെ വീതിയേക്കാൾ 8 മടങ്ങ് കൂടുതലാണ്.
a) വീതി x ആണെങ്കിൽ അതിന്റെ നീളം എത്രയാണ്?
b) പരപ്പളവ് 240 ചതുരശ്ര സെന്റീമീറ്ററാണെങ്കിൽ ഒരു രണ്ടാംകൃതി സമവാക്യം രൂപപ്പെടുത്തുക.
c) നീളവും വീതിയും കണക്കാക്കുക.
Answer:
a) x + 8
b) x(x + 8) = 240
c) x2 + 8x = 240,
x2 + 8x + 16 = 240 + 16
(x + 4)2 = 256, x + 4 = 16, x = 12
വശങ്ങളുടെ നീളം = 12 സെമീ., 20 സെമീ.

Question 24.
2, 4, 6, 8 എന്നീ ഇരട്ട സംഖ്യകളുടെ സമാന്തര ശ്രേണി പരിഗണിക്കുക.
a) ആദ്യത്തെ n ഇരട്ട സംഖ്യകളുടെ തുകയുടെ ബീജഗണിത രൂപം എന്താണ്?
b) ക്രമത്തിൽ തുടക്കം മുതൽ എത്ര പദങ്ങൾ ചേർന്നാൽ തുക 210 ആകും?
Answer:
a) ഇരട്ട സംഖ്യകളുടെ സമാന്തരശ്രേണിയാണിത്. ആദ്യ n ഇരട്ട സംഖ്യകളുടെ തുക n (n + 1) ആണ്.
b) n(n+ 1) = 210 × n2 + n = 210,
n2 + n + \(\frac{1}{4}\) = 210 + \(\frac{1}{4}\)
(n + \(\frac{1}{2}\))2 = 210 + \(\frac{1}{4}\)
(n + \(\frac{1}{2}\))2 = \(\frac{841}{4}\),
n + \(\frac{1}{2}\) = \(\frac{29}{2}\),
n = 14
ആദ്യ 14 പദങ്ങളുടെ തുക 210 ആണ്.

Class 10 Maths Chapter 5 Extra Questions Malayalam Medium Kerala Syllabus രണ്ടാംകൃതി സമവാക്യങ്ങൾ

Question 25.
അടുത്തടുത്ത് വരുന്ന രണ്ട് എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ ആകെത്തുക 313 ആണ്.
a) ഒരു സംഖ്യ x ആണെങ്കിൽ അടുത്ത സംഖ്യ ഏതാണ്?
b) ഈ വ്യവസ്ഥ ഉപയോഗിച്ച് ഒരു സമവാക്യം രൂപപ്പെടുത്തുക.
c) സംഖ്യകൾ കണ്ടെത്തുക.
Answer:
a) x + 1

b) x2 +(x + 1)2 – 313
x2 + x2 + 2x + 1 = 313
2x2 + 2x – 312 = 0
x2 + x – 156 = 0

c) x = 12,13, സംഖ്യകൾ = 12, 13

Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി

When preparing for exams, Kerala State Syllabus Std 10 Maths Textbook Solutions Chapter 6 ത്രികോണമിതി Important Extra Questions and Answers Malayalam Medium can save valuable time.

SSLC Maths Chapter 6 Important Questions Malayalam Medium ത്രികോണമിതി

Trigonometry Class 10 Extra Questions Kerala Syllabus Malayalam Medium

Question 1.
600 മീറ്റർ നീളമുള്ള പാലം പുഴയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്നു. പാലം പുഴയുടെ ദിശയുമായി 45° കോൺ രൂപീകരിക്കുന്നു. പുഴയുടെ വീതി എത്രയാണ്?
Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി 1
a) 300√2 m
b) 200 m
c) 300 √3m
d) 100 √2m
Answer:
300 √2

Question 2.
ഒരു സമചതുരത്തിന്റെ ചുറ്റളവും പരപ്പളവും ഒരേ സംഖ്യയാണ്. വികർണ്ണത്തിന്റെ നീളമെത്ര?
a) 10
b) 12√2
c) 2√2
d) 4√√2
Answer:
4√2

Question 3.
ഒരു സമഭുജസാമാന്തരീകത്തിന്റെ വശം 10 സെമീ, ഒരു കോൺ 45°
Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി 2
a) ചിത്രത്തിൽ അടയാളപ്പെടുത്തിയ സമാന്തരവ ശങ്ങൾ തമ്മിലുള്ള അകലമെത്ര?
b) സമഭുജസാമാന്തരികത്തിന്റെ പരപ്പളവ് കണ ക്കാക്കുക?
Answer:
a) 5√2 cm
b) 10 × 5√2 = 50 √2 cm2

Question 4.
ഒരു സാമാന്തരികത്തന്റെ രണ്ട് വശങ്ങൾ 12, 10 വീതമാണ് . അവയ്ക്കിടയിലെ കോൺ 45°
a) സമാന്തരവശങ്ങൾ തമ്മിലുള്ള അകലമെത്
b) സാമാന്തരികത്തിന്റെ പരപ്പളവ് കണക്കാക്കുക?
Answer:
a) 5√2 cm
b) 12 × 5√2 = 60 √2 cm2

Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി

Question 5.
ABCD എന്ന സാമാന്തരീകത്തിന്റെ രണ്ട് വശങ്ങൾ 18 സെ.മീ 12 സെമീ വീതമാണ്. വശങ്ങൾക്ക് ഇടയിലെ കോൺ 60
a) സമാന്തരവശങ്ങൾ തമ്മിലുള്ള അകലമെത്ര?
b) സാമാന്തരികത്തിന്റെ പരപ്പളവ് കണക്കാക്കുക?
Answer:
a) 6√3 cm
b) 18 × 6√3 = 108√3 cm2

Question 6.
മട്ടാതികോണം ABCയിൽ ∠B = 90, ∠C = 60 യും AB = 12 സെന്റീമീറ്ററുമാണ്.
Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി 3
a) വശം BC യുടെ നീളം എത്ര?
b) വശം AC എത്ര?
c) സമചതുരം ACDE യുടെ പരപ്പളവ് എത്ര?
Answer:
a) 46 √3 cm
b) 8√3 cm
c) 192 cm2

Question 7.
ത്രികോണം ABC എന്നത് 12 സെമീ വശമുള്ള സമഭുജത്രികോണമാണ്. AD എന്ന വര BCയ്ക്ക് ലംബമാണ്.
a) A ADB ആയുടെ കോണുകൾ’ എഴുതുക?
b) ത്രികോണം ADB യുടെ വശങ്ങൾ എഴുതുക
c) DEF എന്ന സമചതുരത്തിന്റെ പരപ്പളവ് കണക്കാക്കുക?
Answer:
a) ∠A = 30, ∠B = 60, ∠D = 90
b) AB = 12, BD = 6, AD = 6√3
c) പരപ്പളവ് = (6√3)2 = 36 × 3 = 108 sq.unit

Question 8.
ABCD എന്ന സമഭുജസാമാന്തരികത്തിൽ വശം
Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി 4
a) ∠A എത്ര
b) D യിൽ നിന്നും ABയിലേക്കുള്ള ഉന്നതി എത്
c) സമഭുജസാമാന്തരികത്തിന്റെ പരപ്പവ് കണക്കാ ക്കുക ?
Answer:
a) 180 – 150 = 30°
b) 4 cm
c) 32 cm

Question 9.
താഴെ കൊടുത്തിരിക്കുന്ന ശ്രേണി നോക്കുക. 2, 4, 6… എന്നീ വശങ്ങളുള്ള സമഭുജത്രികോണ ങ്ങളുടെ ശ്രേണിയാണ്
Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി 5
a) ഉന്നതികളുടെ ശ്രേണി എഴുതുക?
b) 10 -ാം മത്തെ ത്രികോണത്തിന്റെ ഉന്നതി കണക്കാക്കുക
c) പത്താമത്തെ ത്രികോണത്തിന്റെ പരപ്പളവ് എത്ര?
d) ഇന്നതികളുടെ ശ്രേണിയുടെ ബീജഗണിതം എഴുതുക.
Answer:
a) √3, 2√3, 3√3…
b) 10√3
c) 100√3
c) xn = n√3

Question 10.
വശം 6 സെന്റുമീറ്റർ ആയ സമഭുജത്രികോണ ത്തിന്റെ ചരിവുയരം എത്ര?
a) 3√3 cm
b) 2√3 cm
Answer:
3√3 cm

Question 11.
ഒരു ചതുരത്തിന്റെ വികർണ്ണം 12സെ.മീ, വികർണ്ണം നീളം കൂടിയ വശവുമായി 30° കോൺ രൂപീകരിക്കുന്നു. മറ്റേ വശത്തിന്റെ നീളമെത്
a) 7
b) 6
c) 5
d) 4
Answer:
b) 6

Question 12.
ചിത്രത്തിൽ വൃത്തകേന്ദ്രമാണ് ∠ACB = 30
Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി 6
a) ത്രികോണം OBഏത് തരം ത്രികോണമാണ്?
b) വൃത്തത്തിന്റെ ആരം 12 സെന്റ്മീറ്റർ ആയാൽ ത്രികോണം OABയുടെ ഉന്നതി എ
Answer:
a) സമഭുജത്രികോണം
b) 6√3 cm

Question 13.
ചിത്രത്തിൽ ∠A = 60, BC = 10 cm
Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി 7
a) BD എന്ന വ്യാസവും DC യും വരക്കുക
b) ആരം എത്ര?
Answer:
a) ചിത്രം വരക്കുക
b) \(\frac{10}{\sqrt{3}}\)

Question 14.
ത്രികോണം ABCയിൽ, AD എന്ന വര BC ലംബമാണ്, AB = 12cm
Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി 8
a) AD എത്ര?
b) AC എത്ര?
c) BC എത്ര?
d) ത്രികോണം ABC യുടെ പരപ്പളവ് കണക്കാ ക്കുക?
Answer:
a) 6√3 cm
b) 6√6 cm
c) 6 + 6√3 cm
d) 54 + 18 √3 cm2

Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി

Question 15.
ABCD എന്ന ചതുരത്തിന്റെ വികർണ്ണം 12 സെ.മീ, ഉം ∠BAC = 30° യുമാണ്
Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി 9
a) വശം B യുടെ നീളമെത്
b) BC യുടെ നീളമെത്
c) ചതുരത്തിന്റെ പരപ്പളവ് കണക്കാക്കുക
Answer:
a) 6√3 cm
b) 6 cm
c) 36 √3 cm

Question 16.
താഴെ കൊടുത്തിരിക്കുന്നതിൽ ഏറ്റവും ചെറുത് ഏത്?
a) sin 72°
b) cos 2°
c) sin 10°
d) cos 89°
Answer:
cos 89°

Question 17.
ത്രികോണം ABC യിൽ, ∠A = 60, BC = 12cm പരിവൃത്തത്തിന്റെ ആരം എത്ര?
a) 4√3
b) 3√3
c) 5√3
d) 4√2
Answer:
4√3 cm

Question 18.
ത്രികോണം ABC യിൽ ∠A = 60°, AB = 10, AC = 12
Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി 10
a) ഉന്നതി CD എത്ര ?
b) ത്രികോണം ABC യുടെ പരപ്പളവ് എത്ര?
Answer:
a) 6√3
b) \(\frac{1}{2}\) × 10 × 6√3 = 30√3 ച. യൂണിറ്റ്

Question 19.
ത്രികോണം ABC യിൽ ∠B = 140°, AC = 12cm
Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി 11
[sin 40 = 0.64, cos 40.76, tan 40 = .83]
Answer:
a) 180 – 140 = 40°
b) sin 40° = \(\frac{12}{AP}\)
0.64 = \(\frac{12}{AP}\), AP = 18.75, r = 9.37 cm

Question 20.
ചിത്രത്തിൽ ∠A = 120°, AB = 6, AC = 10
Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി 12
a) C യിൽ നിന്നും AB യിലേക്കുള്ള ഉന്നതി എത്ര?
b) ത്രികോണം ABC യുടെ പരപ്പളവ് എത്ര?
Answer:
a) ∠CAP = 180 – 120 = 60°
b) sin 60 = \(\frac{PC}{10}\)
PC = 5√3
c) Area = \(\frac{1}{2}\) × 6 × 5√3 = 15√3 sq.cm

Question 21.
ചിത്രത്തിൽ a, b, c എന്നീ വശങ്ങൾ A, B, C യ്ക്ക് F Xrs cb mWv AP ലംബമാണ്
Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി 13
a) MP എന്ന ഉന്നതി C യിലും sin B യിലും എഴുതുക
b) ത്രികോണം ABCയുടെ പരപ്പളവ് എത്ര?
c) a = 12, c = 6, ∠B = 60 ആയാൽ ത്രികോണം ABCയുടെ പരപ്പളവ് എത്ര?
Answer:
a) sin B = \(\frac{AP}{c}\)
AP = c sin B

b) Area = \(\frac{1}{2}\) × BC × AP
A = \(\frac{1}{2}\) × a × csinB
c) Area = \(\frac{1}{2}\) × 12 × 6 sin 60 = 36√3

Question 22.
ത്രികോണം ABCയിൽ, a, b, c എന്നിവ A, B, C യ്ക്ക് എതിരെയുള്ള വശങ്ങളാണ് R പരിവൃത്ത ത്തിന്റെ ആരം.
a) \(\frac{1}{2}\) = 2R എന്നു തെളിയിക്കുക?
Answer:
Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി 14
വ്യാസം AP വരക്കുക, PCവരക്കുക. ത്രികോണം APC മട്ടത്രികോണമാണ് ∠B = ∠P
sin B = \(\frac{b}{A P}=\frac{b}{2 R}\), R പരിവൃത്തത്തിന്റെ ആരം.
2R = \(\frac{b}{sin B}\)

b) പരപ്പളവ് A = \(\frac{abc}{4R}\) എന്നു തെളിയിക്കുക?
Answer:
പരപ്പളവ് = \(\frac{1}{2}\)ac sin B
= \(\frac{1}{2}\) ac \(\frac{b}{2 R}=\frac{a b c}{4 R}\)

Question 23.
കോണളവ് ) ത്തിൽ നിന്നും 90 ലേയ്ക്ക് ഉയരുമ്പോൾ sin അളവ് )ത്തിൽ നിന്നും 1 ലേക്ക് ഉയരുന്നു. ഏറ്റവും കൂടിയ sin അളവ് 1 ആണ്. കോണളവ് 0 ത്തിൽ നിന്നും 90° ഉയരുമ്പോൾ cos അളവ് 1 ൽ നിന്നും ലേക്ക് താഴുന്നു. cos അളവ് ഏറ്റവും കൂടിയത് 1 രണ്ട് ന്യൂനകോണുകളുടെ തുക 90° ആയാൽ ഒരു കോണിന്റെ sin അളവ് മറ്റേ കോണിന്റെ cos അളവാണ്
a) sin A cos ആയാൽ A എത്ര?
b) sin A = cos B ആയാൽ A + B എത്ര?
c) cos 1° × cos 2° × ……… cos 90° എത്ര?
d) sin A + sin B + sin C – 3 ആയാൽ cos A+ cos B + cos C എത്ര?
Answer:
a) 45°
b) 90°
c) 0
d) 0

Question 24.
ഒരു കെട്ടിടത്തിന്റെ ചുവട്ടിൽ നിന്നും 40 മീറ്റർ അകലെനിന്നും നോക്കുമ്പോൾ കെട്ടിടത്തിന്റെ മുകളറ്റം 30 മേൽക്കോണിൽ കണ്ടു. അതേ സ്ഥാനത്തുനിന്നും നോക്കുമ്പോൾ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു വാട്ടർ ടാങ്കിന്റെ മുകളറ്റം 42 മേൽക്കോണിൽ കാണാം.
a) ഈ ആശയം വ്യക്തമാക്കുന്ന ചിത്രം വരക്കുക
b) കെട്ടിടത്തിന്റെ ഉയരം കണക്കാക്കുക
c) വാട്ടർ ടാങ്കിന്റെ ഉയരം കണക്കാക്കുക
Answer:
a) Diagram
Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി 15

b) ത്രികോണം ABD യിൽ tan45° = \(\frac{BD}{AB}\)
l = \(\frac{h+h_1}{40}\), h + h1 = 40
tan30° = \(\frac{B C}{A B}, \frac{1}{\sqrt{3}}=\frac{h}{40}\)
h = \(\frac{40}{\sqrt{3}}\) = 23.1 m
കെട്ടിടത്തിന്റെ ഉയരം 23.1m

c) 23.1 + h1 = 40, h1 = 40 – 23.1 = 16.9metre

Question 25.
പുഴയുടെ കരയിൽ നിന്നും നോക്കുന്ന ഒരാൾ മറുകരയിൽ നിൽക്കുന്ന മരത്തിന്റെ മുകളറ്റം 50° മേൽക്കോണിൽ കാണുന്നു. പുഴയോരത്തുനിന്നും 20 മീറ്റർ പുറകോട്ട് ഇറങ്ങിനിന്നും നോക്കുമ്പോൾ മരത്തിന്റെ മുകളറ്റം 30 മേൽക്കോണിൽ കാണുന്നു.
a) ഏകദേശചിത്രം വരക്കുക
b) പുഴയുടെ വീതി കണക്കാക്കുക
c) മരത്തിന്റെ ഉയരം കണക്കാക്കുക
Answer:
a) ചിത്രം
Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി 16

b) tan 50° = \(\frac{BC}{AB}\), tan 30° = \(\frac{BC}{BD}\)
1.19 = \(\frac{h}{x}, \frac{1}{\sqrt{3}}=\frac{h}{x+20}\)
h = 1.19x, h = \(\frac{x+20}{\sqrt{3}}\)
1.19x = \(\frac{x+20}{\sqrt{3}}\)
1.19 × √3x = x + 20,
1.19 × 1.73x = x + 20, x = 18.89 m
പുഴയുടെ വീതി 18.89 metre

Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി

Question 26.
12മീറ്റർ ഉയരമുള്ള ഒരു മരം ഗ്രൗണ്ടിൽ നിന്നും ഭാഗം കുറച്ച് ഉയരത്തിൽ വച്ച് ഒടിഞ്ഞ് മുകളറ്റം ഗ്രൗണ്ടിൽ തൊട്ടു നിൽക്കുന്നു. ഒടിഞ്ഞു വീണ ഗ്രൗണ്ടുമായി 35 കോൺ രൂപീകിക്കുന്നു.
a) ഏകദേശചിത്രം വരക്കുക
b) എത്ര ഉയരത്തിൽ വെച്ചാണ് ഒടിയുന്നത്
c) മരത്തിന്റെ മുകളറ്റം ചുവട്ടിൽ നിന്ന് എത അകലെയാണ് ഗ്രൗണ്ടിൽ തൊടുന്നത് ?
Answer
a) ചിത്രം
Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി 17

b) sin 60° = \(\frac{A C}{D C}\)
\(\frac{\sqrt{3}}{2}=\frac{x}{12-x}\)
12√3 – √3x = 2x, 12√3 = (12 + √3)x
x = 5.56 metre

c) tan 60° = \(\frac{x}{DA}\)
√3 = \(\frac{x}{DA}\), 1.73 = \(\frac{5.56}{DA}\)
DA = \(\frac{5.56}{1.73}\) = 3.2 m

Question 27.
സൂര്യൻ കാണപ്പെടുന്ന മേൽക്കോൺ 45° യിൽ നിന്നും 30° യിലേയ്ക്ക് മാറുമ്പോൾ ഒരു കെട്ടിടത്തിന്റെ നിഴലിന് 10മീറ്റർ നീളം കൂടുന്നു.
a) ഈ ആശയം വ്യക്തമാക്കുന്ന ഏകദേശചിത്രം വരക്കുക
b) കെട്ടിടത്തിൻറെ ഉയരം കണക്കാക്കുക
Answer:
a) ചിത്രം
Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി 18

b) tan 45 = \(\frac{AB}{AC}\), 1 = \(\frac{h}{x}\), h = x
tan 30 = \(\frac{1}{\sqrt{3}}=\frac{h}{x+10}\)
x + 10 = √3h, h = 13.65 metre

Question 28.
ഉയരം കൂടിയതും ഉയരം കുറഞ്ഞതുമായ രണ്ട് കെട്ടിടങ്ങൾ നിരപ്പായ ഒരു ഗ്രൗണ്ടിൽ നിൽ ക്കുന്നു. ഉയരം കൂടിയ കെട്ടിടത്തിന്റെ ചുവട്ടിൽ നിന്നും നോക്കുമ്പോൾ ഉയരം കുറഞ്ഞ കെട്ടിടത്തിന്റെ മുകളറ്റം 30° മേൽക്കോണിൽ കാണുന്നു. ഉയരം കുറഞ്ഞ കെട്ടിടത്തിന്റെ ചുവട്ടിൽ നിന്ന് നോക്കു മ്പോൾ ഉയരം കൂടിയ കെട്ടിടത്തിന്റെ മുകളറ്റം 60° മേൽക്കോണിൽ കാണുന്നു. വലിയ കെട്ടത്തിന് 50മീറ്റർ ഉയരമുണ്ട്.
a) ഏകദേശചിത്രം വരക്കുക
b) കെട്ടിടങ്ങൾ തമ്മിലുള്ള അകലമെത്ര?
c) ചെറിയ കെട്ടിടത്തിന്റെ ഉയരമെത്ര?
Answer:
a) ചിത്രം
Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി 19

b) tan 60° = \(\frac{50}{x}\), √3 = \(\frac{50}{x}\)
x = \(\frac{50}{\sqrt{3}}=\frac{50}{1.73}\) = 28.9 m
കെട്ടിടങ്ങൾ തമ്മിലുള്ള അകലം = 28.9 m

c) tan 30 = \(\frac{h}{x}, \frac{1}{\sqrt{3}}=\frac{h}{28.9}\)
√3h = 28.9, h = \(\frac{28.9}{1.73}\) = 16.7 m

Question 29.
രണ്ട് കെട്ടിടങ്ങൾക്ക് ഇടയിലുള്ള അകലം 100 മീറ്ററാണ്. ഒന്നിന്റെ ഉയരം മറ്റേ കെട്ടിടത്തിന്റെ ഉയരത്തിന് രണ്ട് മടങ്ങാണ് കെട്ടിടങ്ങൾ ക്കിടയിലെ ഒരു സ്ഥാനത്തുനിന്നും നോക്കുമ്പോൾ മുകളറ്റം 60 മേൽക്കോണിലും 30 മേൽക്കോ ണിലും കാണുന്നു.
a) ഏകദേശചിത്രം വരക്കുക
b) നോക്കുന്ന സ്ഥാനം വലിയ കെട്ടിടത്തിൽ നിന്നും എത്ര അകലെയാണ് ?
c) രണ്ട് കെട്ടിടങ്ങളുടെയും ഉയരം കണക്കാക്കുക
Answer:
a) ചിത്രം
Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി 20

b) AC = 1 എന്നും BD = 21 എന്നുമെടുത്താൽ
tan 30 = \(\frac{h}{100-x}\), 100 – x = √3h
tan 60 = \(\frac{2h}{x}\), √3x = 2h, h = \(\frac{\sqrt{3} x}{2}\)
100 – x = √3h, 100 – x = \(\frac{\sqrt{3} \times \sqrt{3} x}{2}=\frac{3 x}{2}\)
200 – 2x = 3x, 5x = 200, x = 40m.

c) h = \(\frac{\sqrt{3} x}{2}=\frac{\sqrt{3} \times 40}{2}\)
h = 20√3 m
ചെറിയ കെട്ടിടത്തിന്റെ ഉയരം 20√3m, വലിയ കെട്ടിടത്തിന്റെ ഉയരം 40√3m

Question 30.
30 മീറ്റർ അകലെയുള്ള ഒരു കെട്ടിടത്തിന്റെ ചുവട്ടിൽ നിന്നും കുറച്ചകലെ നിന്നും നോക്കുന്ന ഒരു കുട്ടി കെട്ടിടത്തിന്റെ മുകളറ്റം 30 മേൽക്കോണിൽ കാണുന്നു. കെട്ടിടത്തിന് അടുത്തേയ്ക്ക് കുറച്ചു ദൂരം നീങ്ങി നിന്ന് നോക്കുമ്പോൾ മുകളറ്റം 60 മേൽക്കോണിൽ കാണുന്നു.
a) ഈ ആശയം വ്യക്തമാക്കുന്ന ചിത്രം വരക്കുക
Answer:
Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി 21

b) കെട്ടിടത്തിന്റെ ചുവട്ടിൽ നിന്നും രണ്ടാമത്തെ സ്ഥാനത്തേയ്ക്കുള്ള അകലമെത്ര?
Answer:
∆ABP യിൽ tan 60° = \(\frac{30}{y}\), 3 = \(\frac{30}{y}\)
y = \(\frac{30}{\sqrt{3}}\) = 10√3 m
രണ്ടാമത്തെ സ്ഥാനം 10 × 1.732 = 17.32m അകലെയാണ്

c) നോക്കുന്ന രണ്ട് സ്ഥാനങ്ങളും തമ്മിലുള്ള അകലമെത്ര?
Answer:
tan 30 = \(\frac{30}{x+y}\)
\(\frac{1}{\sqrt{3}}=\frac{30}{x+y}\)
30√3 = x + y = x + 17.3x
x = 30√3 – 17.3
x = 34.66 m
സ്ഥാനങ്ങൾ തമ്മിലുള്ള അകലം 34.66m

d) കെട്ടിടത്തിന്റെ ചുവട്ടിൽ നിന്നും ആദ്യം നോക്കിയ സ്ഥാനത്തേയ്ക്കുള്ള അകലമെത്ര?
Answer:
അകലം x + y = 30√3 = 51.96m

Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി

Question 31.
നിരപ്പായ ഗ്രൗണ്ടിന് സമാന്തരമായി 88.2 മീറ്റർ ഉയരത്തിൽ നീങ്ങുന്ന ഒരു ബലൂൺ ഒരു പ്രത്യേക സ്ഥാനത്തുനിന്നും നോക്കുമ്പോൾ 60 മേൽ ക്കോണിൽ കാണുന്നു. കുറച്ചു സമയം കഴിയു മ്പോൾ ബലൂൺ 40 മേൽക്കോണിൽ കാണുന്നു.
a) ഏകദേശചിത്രം വരക്കുക
b) ബലൂൺ സഞ്ചരിച്ച ദൂരം കണക്കാക്കുക
Answer:
a) ചിത്രം
Class 10 Maths Chapter 6 Extra Questions Malayalam Medium Kerala Syllabus ത്രികോണമിതി 22

b) ∆PAB യിൽ
tan 60° = \(\frac{88.2}{P A}\)
PA = \(\frac{88.2}{1.73}\) = 50.98 m
tan 40 = \(\frac{88.2}{P C}\)
PC = \(\frac{88.2}{0.83}\)
= 106.2 m
ബലൂൺ സഞ്ചരിച്ച ദൂരം 106.2 – 50.98
= 55.2 metre

മുരിങ്ങാമരത്തോപ്പ് Summary in Malayalam Class 10 Kerala Padavali

Students can use SSLC Malayalam Kerala Padavali Notes Unit 4 Chapter 3 മുരിങ്ങാമരത്തോപ്പ് Muringamarathoppu Summary in Malayalam Pdf to grasp the key points of a lengthy text.

Class 10 Malayalam Muringamarathoppu Summary

Muringamarathoppu Class 10 Summary

Class 10 Malayalam Kerala Padavali Unit 4 Chapter 3 മുരിങ്ങാമരത്തോപ്പ് Summary

കഥാസംഗ്രഹം

നരേന്ദ്രൻ എന്ന കഥാപാത്രത്തിന്റെ ഓർ മകളിലൂടെയും യാത്രയിലൂടെയും ഒരു പ്രത്യേക ദേശത്തെയും അവിടുത്തെ പ്രകൃ തിയെയും ചരിത്രത്തെയും അവതരിപ്പി ക്കുന്ന പാഠഭാഗമാണ് മുരിങ്ങാമരത്തോപ്പ് പറങ്കിമാവിൻതോപ്പുകൾ, മുരിങ്ങാമരങ്ങൾ പുന്നമരങ്ങൾ, രാമച്ചക്കാടുകൾ, നാട്ടുമാവു കൾ, കുളങ്ങൾ, കൈത്തോടുകൾ, പൂക്ക തകൾ എന്നിവയെല്ലാം നിറഞ്ഞ, മൂന്നു ഭാഗത്തും പുഴയും പടിഞ്ഞാറ് കടലു മുള്ള ഒരു ദ്വീപിനെപ്പോലെയുള്ള ദേശ ത്തെക്കുറിച്ചാണ് വിവരണം.

ഇടിഞ്ഞുപൊളിഞ്ഞ ടിപ്പുസുൽത്താന്റെ കോട്ടയും, സേട്ടിന്റെ ബംഗ്ലാവും, ലേലത്തി ൽ പോയ എട്ടുകെട്ടും ഈ ദേശത്തിന്റെ ഭൂത കാലത്തിന്റെ ശേഷിപ്പുകളാണ്. പുഴയിലൂ ടെയുള്ള വഞ്ചിയാത്രയെക്കുറിച്ചും, സ്റ്റീമ റിന്റെ വരവിനെക്കുറിച്ചും പറയുന്നുണ്ട്.

മുരിങ്ങാമരത്തോപ്പ് Summary in Malayalam Class 10 Kerala Padavali

നരേന്ദ്രന്റെ അച്ഛന്റെ ജന്മനാടാണിവിടം. റെയിൽപ്പാത വന്നതോടെ ഈ ദേശം കര യായി മാറിയെന്നും, മുമ്പ് തീവണ്ടി ഇറങ്ങി തോണിയിലായിരുന്നു യാത്രയെന്നും പറയുന്നു. ക്കത്തയിൽ നിന്ന് കേരളത്തിലെ അച്ഛന്റെ ജന്മനാട്ടിലേക്കു ളള നരേന്ദ്രന്റെ യാത്ര ഒരു തീർത്ഥാടനം പോലെയാണ് അനുഭവപ്പെട്ടത്. ഈ ദേശത്തെക്കുറിച്ചുളള അച്ഛന്റെ ഓർമ്മകളും വിവരണങ്ങളും നരേന്ദ്രന്റെ മനസ്സിലുണ്ട്. അവൻ ആദ്യമായി ഈ മണ്ണിൽ കാലുകുത്തുമ്പോൾ അവന് അവാച്യമായ ഒരനുഭൂതി ഉണ്ടാകുന്നു. മണ്ണും പ്രകൃതിയും അവന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്ന തോന്നൽ അവനുണ്ടാകുന്നു. തന്റെ യാത്രയുടെ യഥാർത്ഥ ലക്ഷ്യം ഇതായിരുന്നുവെന്ന് അവൻ തിരിച്ചറിയുന്നു. ഗൃഹാതുരത്വവും, സ്വന്തം വേരു കൾ തേടിയുളള യാത്രയും, പ്രകൃതിയും ഓർമ്മകളും തമ്മിലുളള ബന്ധവുമാണ് പാഠഭാഗത്തിന്റെ പ്രധാന വിഷയങ്ങൾ.