Coordinates Class 10 Extra Questions Kerala State Syllabus Maths Chapter 7

Students often refer to SSLC Maths Textbook Solutions and Class 10 Maths Chapter 7 Coordinates Important Extra Questions and Answers Kerala State Syllabus to clear their doubts.

SSLC Maths Chapter 7 Coordinates Important Questions and Answers

Coordinates Class 10 Extra Questions Kerala Syllabus

Coordinates Class 10 Kerala Syllabus Extra Questions

Question 1.
Which of the following is a point on the y-axis
(a) (1, 1)
(b) (0, -3)
(c) (-3, 0)
(d) (3, 2)
Answer:
(0, -3)

Question 2.
The line passing through (0,3) parallel to the x-axis and the line passing through (4, 0) parallel to the y-axis meet at P. What are the coordinates of P
(a) (3, 4)
(b) (4, 3)
(c) (-3, 4)
(d) (3, -4)
Answer:
(b) (4, 3)

Question 3.
A(4, 0), B(0, 4), C(-4, 0), D(0, -4) are the vertices of a quadrilateral.
a) Draw co-ordinate axes and mark the points and suggest a suitable name to ABCD
b) What is the area of ABCD?
Answer:
a) Square
b) (4√2)2 = 16 × 2 = 32 sq. units

Question 4.
(3,4) is a point on a circle with center at the origin.
a) What is the radius of the circle?
b) What are the points where the circle cut the axes?
Answer:
a) r = \(\sqrt{3^2+4^2}=\sqrt{25}\) = 5
b) (5, 0) (0, 5) (-5, 0) (0, -5)

Coordinates Class 10 Extra Questions Kerala State Syllabus Maths Chapter 7

Question 5.
A(3, 4), B(-3, 4), C(-3, -4), D(3, -4) are vertices of a rectangle .
a) Find the length of the sides
b) What is the area of ABCD?
Answer:
a) AB = |3 – (-3)| = 6, BC = 8
b) Area = 6 × 8 = 48 sq. units

Question 6.
In the figure O is the origin of coordinates and ABCD is a square. ∠AOD = 45°. If OD = \(\sqrt{18}\) then
Coordinates Class 10 Extra Questions Kerala State Syllabus Maths Chapter 7 1
a) Write the coordinates of the vertices of the square ABCD
b) What is the area of ABCD?
Answer:
a) OA = \(\frac{\sqrt{18}}{\sqrt{2}}\) = 3
A(3, 0), B(6, 0) ,C(6, 3), D(3, 3)
b) 32 = 9 sq. units

Question 7.
A(3, 2) B(9, 2)and C(5, 7)are the vertices of a triangle.
a) What is the length of the side parallel to x axis
b) What is the altitude to that side?
c) Calculate the area of triangle ABC
Answer:
a) |9 – 3| = 6
b) |7 – 2| = 5
c) \(\frac{1}{2}\) × 6 × 5 = 15 sq. units

Question 8.
P(6,8) is a point on a circle with center at the origin.Q is a point on the circle such that OQ makes angle 30° with x axis as in the figure
Coordinates Class 10 Extra Questions Kerala State Syllabus Maths Chapter 7 2
a) What is the radius of the circle?
b) What are the points where the circle cut the axes?
c) Write the coordinates of Q
Answer:
a) \(\sqrt{6^2+8^2}\) = 10
b) (10, 0), (0, 10), (-10, 0), (0, -10)
c) Draw perpendicular from Q to x axis. It is QA Triangle QAO is a 30 – 60 – 90 right triangle. Q(-5√3, 5)

Question 9.
∆ABC is an equilateral triangle. A(2, 2), B(6,2)
a) Find the length of the side.
b) Calculate the altitude to the side
c) Write the coordinates of C
d) Calculate the area of the triangle
Answer:
a) AB = |6 – 2| = 4
b) 2√3
c) Draw CP perpendicular to AB .Triangle CPA is a 30 – 60 – 90 triangle, P(4, 0)
Coordinatesof C are(4, 2 + 2√3 )
d) \(\frac{1}{2}\) × 4 × 2√3 = 4√3 Sq. units

Question 10.
Draw coordinate axes and mark the point A(-2, -2).
a) Move 4 unit parallel to y axis in the positive direction and mark the coordinates of B.
b) Move 6 unit to the right from B parallel to x axis and mark C with the coordinates.
c) Move 4 unit parallel to y axis up and mark D with its coordinates.
d) Find the distance AD
Answer:
Draw coordinate axes and mark the points
a) B(-2, 2)
b) C(4, 2)
c) D(4, 6)
d) Distance between A(-2, -2) and D(4, 6) is AD
AD = \(\sqrt{(-2-4)^2+(-2-6)^2}=\sqrt{36+64}\) = 10

Coordinates Class 10 Extra Questions Kerala State Syllabus Maths Chapter 7

Question 11.
The distance between the points (3, -5) and (5, -1) is
(a) 2√5
(b) 3√5
(c) 6√5
(d) √5
Answer:
Distance = \(\sqrt{(5-3)^2+\left(-1-^{-} 5\right)^2}\)
= \(\sqrt{2^2+4^2}\)
= \(\sqrt{20}\)
= 2√5

Question 12.
The distance between the points P( 1 ,-2)and Q (a, 1) is 5. Which of the following is one of the values of a
(a) -3
(b) 7
(c) 1
(d) 9
Answer:
\(\sqrt{(a-1)^2+\left(1-^{-} 2\right)^2}\) = 5
Squaring on both sides,
(a – 1)2 + 32 = 25,
(a – 1)2 = 25 – 9 = 16,
a – 1 = 4, -4
if a – 1 = -4, a = -3

Question 13.
P is a point on y axis. Two other points are A (13, 2) and B(12, -3). If PA = PB then
a) What is the x coordinate of P?
b) Find the co-ordinates of P?
Answer:
a) 0
b)(0, 2)

Question 14.
A(2, 3), B(3, 4)and C(4, 5) are three points on a plane
a) Find the distances AB, BC and AC
b) Are these points on a line? How can you realize?
Answer:
a) AB = √2, BC = √2, AC = 2√2
b) Since AB + BC = AC we can say A,B,C are on a line.

Question 15.
Consider the points A(2, 4), B(6, 8) and C(2, 8)
a) Find the length of the sides of triangle ABC
b) What kind of triangle is this?
Answer:
a) AC = 4, BC = 4, AB = 4√2
b) Since the sides are in the ratio 1: 1. √2 we can say it is a 45° -45° -90° triangle. It is an isosceles right triangle.

Question 16.
ABCD is a square in which one pair the opposite vertices are A(3, 4) and B(5, 6)
a) Find the length of the diagonal
b) What is the area of the square?
Answer:
a) AC = \(\sqrt{(5-3)^2+(6-4)^2}\) = 2√2
b) Area = \(\frac{1}{2}\) × AC2
= \(\frac{1}{2}\) × (2√2)2
= \(\frac{8}{2}\)
= 4 sq.units

Question 17.
Draw the coordinates axes and mark the points on the plane
a) A(1, 0), 5(6, 0), C(8, 3) and D(3, 3)
b) Write the most suitable name to ABCD
c) Calculate the area of ABCD
Answer:
a) Mark the points using co-ordinate axes.
b) Parallelogram
c) 5 × 3 = 15 sq. units

Question 18.
A circle with center at the origin cut y axis at (0, 5)
a) Write the coordinates of other three points on this circle
b) What is the radius of this circle?
c) Verify that (4, 4) is a point on this circle
Answer:
a) (0, -5), (5, 0), (-5, 0)
b) 5
c) Distance between (0, 0) to (4, 4) is (c) (12, 4)

Coordinates Class 10 Extra Questions Kerala State Syllabus Maths Chapter 7

Question 19.
ABCD is a parallelogram. A(1, 1), .8(7, 1)andC(1, 4)
a) What is the length of the side parallel to x axis ?
b) Find the length of other side
c) Find the coordinates of the vertex D
d) Calculate the area of the parallelogram.
Answer:
a) AB = |7 – 1| = 6

b) BC = \(\sqrt{(1-7)^2+(4-1)^2}\)
= \(\sqrt{36+9}=\sqrt{45}\)
= 3√5

c) D(-5, 4)

d) Distance between the parallel sides AB and CD is 4 – 1 = 3
Area = 6 × 3 = 18 sq. units

Question 20.
A(-4, -3), B(4, -3), C(7, 5), D(-7, 5) are the vertices of a quadrilateral
a) Observing the coordinates of the vertices sug-gest a suitable name to ABCD
b) Find the length of its parallel sides
c) What is the distance between the parallel sides?
d) Calculate the area of ABCD
Answer:
a) AB and CD are parallel to x axis. So these are parallel sides.Other two sides BC and AD are not parallel.
ABCD is an isosceles trapezium.

b) 4B = |4 – 4| = 8, CD = |7 – (-)7| = 14

c) Distance between the parallel sides is |5 – (-) 3| = 8
= \(\frac{1}{2}\) × h × (a + b)
= \(\frac{1}{2}\) × 8 × (8 + 14)
= 88 Sq. units

Question 21.
What is the distance between the points (-1, 7) and (8, 7)
(a) 4
(b) 9
(c) 10
(d) 8
Answer:
|8 – (-) 1| = 9

Question 22.
Center of a circle is (3,4) and radius 5. Which of the following is a point on this circle?
(a) (3, 3)
(b) (8, 1)
(c) (12, 4)
(d) (0, 0)
Answer:
(0, 0)

Question 23.
In the figure AB and CD are the perpendicular diameters of the circle with center at the origin. If B(3,0) then
Coordinates Class 10 Extra Questions Kerala State Syllabus Maths Chapter 7 3
a) Write the coordinates of C
b) What is the area of the square ABCD
Answer:
a) (0, 3)
b) BC = 3√2 Area = \(\frac{d^2}{2}=\frac{6^2}{2}\) = 18 Sq. units

Question 24.
O is the origin of corrdinates and OABC is a rectangle. If B (3, 4)
Coordinates Class 10 Extra Questions Kerala State Syllabus Maths Chapter 7 4
a) Write the coordinates A of C
b) If OADE is the reflection of the rectangle on x axis then write the coordinates of D and E
Answer:
a) 4(3,0), C(0, 4)
b) D(3, -4) and E(0, -4)

Question 25.
(2, 3) is a point on a circle with center at the origin
a) What is the radius of this circle
b) Write the coordinates of a point where the circle cut the axes
Answer:
a) Radius = \(\sqrt{2^2+3^2}=\sqrt{13}\)
b) (\(\sqrt{13}\) ,0) (0, \(\sqrt{13}\)) (- \(\sqrt{13}\),0) (0, 7\(\sqrt{13}\) )

Question 26.
A(-4, -1) and B(4, -1) are the vertices of the triangle ABC shown in the figure
Coordinates Class 10 Extra Questions Kerala State Syllabus Maths Chapter 7 5
a) Write the coordinate of P
b) If the altitude CP = 5 then write the coorinates of C
Answer:
a) (0, – 1)
b) C(0, 4)

Question 27.
A(1, 1), B(4, 1) and C(1, 5) are the vertices of a triangle
a) By observing the vertices write the largest angle of this triangle.
b) What is the length of BC ?
c) What is the radius of the circle passing through the vertices?
Answer:
a) 90°
Since AB is parallel to x axis and AC parallel to y axis, ∠A = 90°
b) BC = \(\sqrt{(1-4)^2+(5-1)^2}=\sqrt{(-3)^2+4^2}=\sqrt{25}\) = 5
c) \(\frac{5}{2}\)

Question 28.
A(2, 0) B(- 6, – 2) C(- 4,- 4) and D(4, – 2) are the vertices of a quadrilateral
a) Find the sides of the quadrilateral
b) Find the length of the diagonals
c) Suggest a suitable name to this quadrilateral
Answer:
a) AB = \(\sqrt{\left(2-^{-} 6\right)^2+\left(0-^{-} 2\right)^2}=\sqrt{8^2+2^2}=\sqrt{68}\)
BC = \(\sqrt{\left(-6-^{-} 4\right)^2+\left(-2-^{-} 4\right)^2}=\sqrt{(-2)^2+2^2}=2 \sqrt{2}\)
CD = \(\sqrt{\left(4-^{-} 4\right)^2+\left(-2-^{-} 4\right)^2}=\sqrt{8^2+2^2}=\sqrt{68}\)
AD = \(\sqrt{(4-2)^2+(-2-0)^2}=\sqrt{2^2+(-2)^2}=2 \sqrt{2}\)

b) AC = \(\sqrt{52}\), BD = 10

c) Opposite sides are equal and diagonals are not equal. So it is a parallelogram.

Question 29.
The y-axis is the tangent to the circle at the origin of coordinates. (5,0) is the center of the circle.
Coordinates Class 10 Extra Questions Kerala State Syllabus Maths Chapter 7 6
a) Write the coordinates of A
b) If CD is the diameter perpendicular to x axis then write the coordinates of C and D
c) P is a point on this circle such that OP = 8. Find the length AP.
Answer:
a) (10, 0)
b) C(5, 5), D(5, 5)
c) Triangle OPA is a right triangle. AP= 6

Coordinates Class 10 Extra Questions Kerala State Syllabus Maths Chapter 7

Question 30.
As you know if a and b are the parallel sides and h is the distance between the parallel sides then the area of the trapezium is \(\frac{1}{2}\) h (a+b)
In the figure you can see three trapeziums and a triangle with vertices A(1, 3), B(8, 5), and C(4, 10)
Coordinates Class 10 Extra Questions Kerala State Syllabus Maths Chapter 7 7
a) Write the length of PA, QC and RB which are the parallel sides of the trapeziums
b) Calculate the area of APQC, CQRB.
c) Calculate the area of PABR
d) Find the area of triangle ABC
Answer:
a) PA = 3, QC = 10, RB = 5

b) PQ = 4 – 1 = 3
Area = \(\frac{1}{2}\) × 3 × (3 + 10)
= \(\frac{39}{2}\)
= 19.5 sq. units

QR = 8 – 4 = 4
Area = \(\frac{1}{2}\) × 4 × (10 + 5)
= \(\frac{60}{2}\)
= 30 sq. units

c) PR = 8 – 1 = 7
Area = \(\frac{1}{2}\) × 7 × (3 + 5)
= \(\frac{56}{2}\)
= 28 sq. units

d) Area = 19.5 + 30 – 28 = 21.5 sq. units

വെള്ളത്തിന് തെളിയാതിരിക്കാനാവില്ല Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 3

Practicing with SSLC Malayalam Kerala Padavali Class 10 Notes Pdf Unit 3 Chapter 3 വെള്ളത്തിന് തെളിയാതിരിക്കാനാവില്ല Vellathinu Theliyathirikkanavilla Notes Questions and Answers improves language skills.

Vellathinu Theliyathirikkanavilla Class 10 Notes Question Answer

Class 10 Malayalam Vellathinu Theliyathirikkanavilla Notes Question Answer

Class 10 Malayalam Kerala Padavali Unit 3 Chapter 3 Vellathinu Theliyathirikkanavilla Notes Question Answer

പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Question 1.
“ആതിയെ ചുറ്റിക്കിടക്കുകയാണ് പച്ചവള”-
ആതി എന്ന പ്രദേശത്തിന്റെ സവിശേഷതകൾ വ്യക്തമാക്കാൻ ഈ വാക്യത്തിന്സാ ധിക്കുന്നുണ്ടോ? പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
നോവലിൽ പരാമർശിച്ചിട്ടുള്ള ആതി എന്ന പ്രദേശം ഒരു ജലദേശമാണ്. ആതി ജലത്തിന്റെ നാടാണ്. നാഡീ ഞരമ്പുകൾ പോലെ തലങ്ങും വിലങ്ങും തോടുകളും തണ്ണീർത്തടങ്ങളും, വെളളത്തിൽ മുങ്ങി നിൽക്കുന്ന കാടുകളും, പൊങ്ങിക്കിടക്കുന്ന കരയും ഉള്ള മൂന്ന് കൊച്ചു തുരുത്തുകൾ ഇതാണ് ആതി. ഇവിടെ എപ്പോഴും തണലും തണുപ്പുമാണ്. പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ടു കിടക്കുന്ന ആതിയെ ചുറ്റി കണ്ടലുകളുടെ പച്ചവളയുണ്ട്. ആതിക്ക് ചുറ്റും കായലാണ്. അതിനപ്പുറം തിരക്കേറിയ മഹാനഗരം. പച്ച വളപോലെ തോന്നിക്കുന്ന കണ്ടൽക്കാടുകളെക്കുറിച്ചുള്ള ഈ പരാമർശം ആതി എന്ന പ്രദേശത്തിന്റെ സവിശേഷതകൾ വ്യക്തമാക്കാൻ തീർത്തും ഉപകരിക്കും.

Question 2.
“തണുത്ത കാറ്റ് അയാളുടെ നെറുക തലോടി, ഇമകളെയും ചുംബിച്ചു.
മുടിയിഴകളെ താരാട്ടി. അയാൾക്കുറക്കം വന്നു. വെള്ളം ഒരു മടിത്തട്ടാണ്…”
– കഥയുടെ ഭാവതലത്തെ പ്രകാശിപ്പിക്കാൻ ഈ വാക്യങ്ങൾക്ക് കഴിയുന്നുണ്ടോ? പാഠഭാഗത്തുനിന്ന് ഇത്തരത്തിലുള്ള കൂടുതൽ വാക്യങ്ങൾ കണ്ടെത്തി വിശകലനം ചെയ്യുക.
Answer:
വളരെ കാവ്യാത്മകമായ ഭാഷാ ശൈലിയിലാണ് സാറാജോസഫ് ആതിയെന്ന നോവൽ രചിച്ചിരിക്കുന്നത്. നമ്മുടെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ പരിസ്ഥിതി നാശത്തിന്റെ പ്രത്യാഘാതങ്ങൾ ചൂണ്ടി ക്കാട്ടാനായി രചിക്കപ്പെട്ട ആതിയെന്ന നോവലിന്റെ ഭാഷ ഭാവസാന്ദ്രമാണ്. ഒരു കവിതപോലെ സുന്ദ രവും ഗഹനവുമാണ്.

കഥപറച്ചിൽകാരനായ നൂർ മുഹമ്മദ് തന്റെ കൺമുമ്പിൾ നിന്നും കണ്ടൽക്കാടുകളുടെ ഗഹനതകളിലേക്ക് മറഞ്ഞുപോയ പെൺകുട്ടിയെ തേടി ഒരു തോണിയിൽ നിരാലംബനായിക്കിടക്കുന്നതിന്റെ ചിത്രമാണ് ഇവിടെ നോവലിസ്റ്റ് ഭാവസുന്ദരമായി അവതരിപ്പിച്ചിരിക്കുന്നത്. അയാളുടെ നെറുകയിൽ തലോടി, ഇമ കളെ ചുംബിച്ച്, മുടിയിഴകളെ താരാട്ടി കടന്നുപോകുന്ന കാറ്റിന്റെ ചിത്രം അവിസ്മരണീയമാണ്. ഇതു പോലുള്ള ഭാവചിത്രങ്ങൾ ഇനിയും പാഠഭാഗത്തുണ്ട്.

കഥയിലെ പെൺകുട്ടിയെക്കുറിച്ച് നോവലിസ്റ്റ് പറയുന്ന ചില വാക്യങ്ങൾ നോക്കുക.
“ആനന്ദമാണ് അവൾ. ഇലകളിൽ പെയ്യുന്ന മഴത്തുള്ളിപോലെ വിഷാദഭരിതമായ ലോകത്തെക്കുറിച്ചുളള അന്വേഷണത്തിന്റെ വഴിയും ജീവനുമാണ് അവൾ.”
മറ്റൊരു ഭാവചിത്രം നോക്കൂ.

“കാറ്റ് ഓളങ്ങളോട് പറഞ്ഞ ദിക്കിലേക്ക് തോണി അയാളെ കൊണ്ടുപോയി. നിലാവിന്റെ അരിപ്പയിലൂടെ പ്രപഞ്ചത്തെകണ്ടുകൊണ്ട് നൂർ മുഹമ്മദ് കിടന്നു.”

വെള്ളത്തിന് തെളിയാതിരിക്കാനാവില്ല Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 3

Question 3.
കഥപറച്ചിൽക്കാരൻ (നൂർ മുഹമ്മദ്) പെൺകുട്ടിയോട് പറഞ്ഞ ബുദ്ധന്റെ കഥയെ മുൻനിർത്തി “വെള്ളത്തിന് തെളിയാതിരിക്കാനാവില്ല’ എന്ന ശീർഷകത്തിന്റെ ഔചിത്യം കണ്ടെത്തുക.
Answer:
“വെള്ളത്തിന് തെളിയാതിരിക്കാനാകില്ല” എന്ന ശീർഷകം ബുദ്ധകഥയുടെ അടിസ്ഥാനത്തിലാണ് നോവ ലിസ്റ്റ് നൽകിയിരിക്കുന്നത്. കലങ്ങിയ വെള്ളം അതേ അവസ്ഥയിൽ വളരെ നേരം സ്ഥിതി ചെയ്യുകയി ല്ല. മനുഷ്യരുടെ മനസ്സും അങ്ങനെയാണ്. ഇക്കാര്യം ശിഷ്യനെ മനസ്സിലാക്കിക്കൊടുക്കാനാണ് അയാളെ രണ്ടാമതും വെള്ളമെടുക്കാൻ പറഞ്ഞയച്ചത്. കുറേനേരം വെറുതേ ഓളങ്ങളില്ലാതെ കിടക്കുമ്പോൾ വെള്ളം തനിയേ തെളിഞ്ഞുവരും. അതുപോലെ തന്നെ മനസ്സിന്റെ പ്രക്ഷുബ്ധതകളെ അകറ്റി ശാന്തമാക്കാൻ നാം കുറേ വിശ്രമിക്കുകയാണാവശ്യം. അപ്പോൾ മനസ്സും തെളിയും. “വെള്ളത്തിന് തെളിയാതിരിക്കാനാ കില്ല” എന്ന ശീർഷകം അർഥസമ്പുഷ്ടവും അനുയോജ്യമാണ്.

Question 4.
• “എന്നു നീ നീയായ്ക്കാണും
പുല്ലിനെ പറവയെ
അന്നു കൈവരും
നിനക്കാത്മവിജ്ഞാനാനന്ദം” ഒരു പഴങ്കഥ (എൻ. വി. കൃഷ്ണവാരിയർ)
• “ഒന്നല്ലി നാമയി സഹോദരരല്ലി പൂവേ” വീണപൂവ് (കുമാരനാശാൻ)
• “ഏത് പൂവിന്റെ മണമാണ് നിങ്ങൾക്ക്” എന്ന് ചോദിക്കേണ്ടതിനുപകരം
അവൾ ചോദിച്ചു: “ഏത് പൂവാണ് നിങ്ങൾ ?”
ആതി (സാറാ ജോസഫ്)
പ്രകൃതിയും മനുഷ്യരും ഒന്നാകുന്നതിന്റെ മനോഹരമായ കാഴ്ച മുകളിൽ തന്നിരിക്കുന്ന രചനാഭാഗങ്ങളിൽ കാണാനാവുന്നുണ്ടോ? വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
നമ്മുടെ പ്രകൃതി വിജ്ഞാനത്തിന്റെ കാതൽ തന്നെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംയനമാ ണ്. രണ്ടും പരസ്പരപൂരകങ്ങളായിരുന്നാൽ മാത്രമേ നമുക്ക് രക്ഷയുള്ളൂ. മുകളിൽ തന്നിരിക്കുന്ന എൻ. വി. കൃഷ്ണവാരിയരുടെ വരികളിൽ പുല്ലിനെയും പറവയെയും മറ്റും മനുഷ്യൻ താൻ തന്നെയായിക്കാ ണുന്നതെന്നാണോ അന്നുമാത്രമേ അവന് ആത്മജ്ഞാനത്തിന്റെ ആനന്ദം ലഭിക്കൂ എന്ന ആശയമാണ് ഇത്. പ്രപഞ്ചത്തിലെ ചരാചരങ്ങളെ മുഴുവനും തന്നെപ്പോലെ സ്നേഹിക്കാനും താനായിത്തന്നെ കാണാനും കഴിയുന്ന ഒരവസ്ഥയിൽ മാത്രമേ പ്രകൃതി സംരക്ഷണം യാഥാർഥ്യമാകുവെന്നാണ് കവി യുടെ വിവക്ഷ.

വീണപൂവ് എന്ന കാവ്യത്തിൽ പൂവിനോട്, ‘നമ്മൾ ഒന്നാണ്, നമ്മൾ സഹോദരങ്ങളാണെ’ന്ന് കവി പറ യുന്നു. പൂവും മനുഷ്യനും രക്തബന്ധുക്കളായാൽ പിന്നെ പ്രകൃതിക്ക് താൻ നശിപ്പിക്കപ്പെടും എന്ന് പേടിക്കാനില്ലല്ലോ. ഏത് പൂവിന്റെ മണമാണ് നിങ്ങൾക്ക് എന്ന് ചോദിക്കേണ്ടതിന് പകരം, ഏത് പൂവാണ് നിങ്ങൾ എന്ന് ആതിയിലെ പെൺകുട്ടി ചോദിക്കുമ്പോൾ ഇതേ പാരസ്പര്യമാണ് നാം കാണുന്നത്. പൂവ് പോലെയുള്ള വ്യക്തി എന്ന് പറയുന്നതിനെ അപേക്ഷിച്ച് പൂവ് തന്നെയായ വ്യക്തി എന്നു പറയു മ്പോഴുള്ള വ്യത്യാസം പ്രകടമാണല്ലോ.

Question 5.
• “വെള്ളത്തിലേക്ക് ചാഞ്ഞ മിഴികളോടെ പെൺകുട്ടി കഥ കേൾക്കാൻ തുടങ്ങി.”
• “ആരും കാണാത്തത് ആദ്യം കണ്ടവൾ. ആരും ഉൽക്കണ്ഠപ്പെടാത്തതിനെക്കുറിച്ച് ആദ്യം ഉൽക്കണ്ഠപ്പെടുന്നവൾ. ആരും വേദനിക്കാത്തതിനെച്ചൊല്ലി ഏറെ വ്യസനിക്കുന്നവൾ.” കഥാപാത്രത്തിന്റെ എന്തെല്ലാം സവിശേഷതകളാണ് നോവൽഭാഗത്ത് തെളിയുന്നത്? അവളുടെ കാഴ്ചപ്പാടിന്റെ സമകാലികപ്രസക്തി എന്ത്? ചർച്ചചെയ്യുക.
Answer:
“വെള്ളത്തിന് തെളിയാതിരിക്കാനാവില്ല” എന്ന നോവൽ ഭാഗത്തെ പ്രധാനകഥാപാത്രം മെലിഞ്ഞു വിള റിയ ഒരു സുന്ദരിയാണ്. പ്രകൃതിയുടെ കൂട്ടുകാരിയാണവൾ. എപ്പോഴും വെള്ളത്തെക്കുറിച്ച് ചിന്തിക്കുന്ന വൾ. ആതിയെന്ന പ്രദേശത്തെ ചുറ്റിക്കിടക്കുന്ന കണ്ടൽക്കാടുകളുടെ പുത്രി. അവൾ നദികളുടെയും കായലുകളുടെയും കുളങ്ങളുടെയും മുമ്പിൽ എപ്പോഴും വന്നു നിന്ന് വളരെ നേരം അവയിലെ വെള്ള ത്തിൽത്തന്നെ നോക്കി നിൽക്കുന്നത് കഥപറച്ചിലുകാരൻ നൂർ മുഹമ്മദ് കാണുന്നുണ്ട്. ഒടുവിൽ അവ ളുടെ പ്രവൃത്തിയുടെ ഉദ്ദേശ്യം എന്തെന്ന് ചോദിച്ച് നൂർ മുഹമ്മദിനോട് അവൾ പറയുന്നത് വെള്ളം കല ങ്ങിക്കിടക്കുന്നു. ഒരിക്കലും തെളിയുന്നില്ല. തനിക്ക് കുളിക്കാൻ സാധിക്കുന്നില്ല എന്നാണ്. വെള്ളത്തിന് തെളിയാതിരിക്കാനാവില്ല എന്നാണ് നൂർ മുഹമ്മദ് പറയുന്നത്. അത് സമർഥിക്കാനായി അയാൾ ഒരു ബുദ്ധകഥ അവളോട് പറയുന്നുണ്ട്. ഒടുവിൽ അവൾക്ക് ബോധ്യമായി എല്ലാ ജലാശയങ്ങളിലെയും വെള്ളം തെളിയും.

വെള്ളം ആരോകലക്കിയതാണ്. ക്ഷമയോടെ കാത്തിരിക്കേണ്ടി യിരിക്കുന്നു നാം. പ്രകൃതി യിൽ അറിഞ്ഞോ അറിയാതെയോ സംഭവിച്ചുപോകുന്ന ഈ തെറ്റിന് പരിഹാരം നാം തന്നെ പ്രകൃതിയാ വുകയാണ് എന്ന് ഒടുവിൽ അവൾ തിരിച്ചറിയുന്നു. ഈ പെൺകുട്ടി എന്ന കഥാപാത്രം നോവലിസ്റ്റി റ്റിന്റെ ആദർശ കഥാപാത്രമാണ്. അവൾ ആനന്ദം തന്നെയാണെന്ന് നോവലിസ്റ്റ് പറയുന്നു. വിഷാദഭരിത മായ ലോകത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ വഴിയും ജീവനുമായി അവളെ നോവലിസ്റ്റ് കാണുന്നു. അവൾ മറ്റാരും കാണാത്തത് ആദ്യം കണ്ടവളാണ്. മറ്റാരും ഉൽകണ്ഠപ്പെടാത്തതിനെക്കുറിച്ച് ആദ്യം ഉൽകണ്ഠിതയായവളാണ്. ആരും വേദനിക്കാത്തതിനെച്ചൊല്ലി ആദ്യം വേദനിക്കുന്നവളാണ്. നമ്മുടെ വികലമായ പരിസ്ഥിതിബോധത്തിന്റെ എതിർദിശയിലൂടെ സഞ്ചരിക്കുന്ന കഥാപാത്രമാണിവൾ. എപ്പോഴും തെളിഞ്ഞ വെള്ളം സ്വപ്നം കാണുന്ന ഈ പെൺകുട്ടി സമകാലിക ജീവിതത്തിന് വെളിച്ചമേകാൻ നിയോ ഗിക്കപ്പെട്ടവളാണ്.

Question 6.
അവൾ പറഞ്ഞു:
“കലങ്ങിയിരിക്കുന്നു.”
നൂർ മുഹമ്മദ് പുഞ്ചിരിച്ചു.
“കലങ്ങിയത് കുറേക്കഴിഞ്ഞാൽ തെളിയില്ലേ?”
പെൺകുട്ടി നിഷേധാർഥത്തിൽ തലയാട്ടി.
“ഇല്ല. തെളിയുന്നില്ല.”
കഥാസന്ദർഭത്തിലെ ഈ സംഭാഷണത്തിൽ അവതരിപ്പിക്കുന്ന കാര്യങ്ങൾ നിങ്ങളുടെ സുഹൃത്തിനോട് പറയുന്നത് എങ്ങനെയായിരിക്കും? ആശയം വ്യത്യസ്തമാവാതെ അവതരിപ്പിക്കണമെങ്കിൽ സംഭാഷണഭാഗങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തേണ്ടി വരും ചർച്ച ചെയ്ത് അന്വാഖ്യാന സംഭാഷണരൂപത്തിൽ മാറ്റി എഴുതുക.
Answer:
സംഭാഷണ ഭാഗങ്ങളെ ഒരാൾ മറ്റൊരാളോട് പറയുന്ന രൂപത്തിൽ മാറ്റി പറയുന്നതാണ് അന്വാഖ്യാനം ഇംഗ്ലീഷിലെ റിപ്പോർട്ടഡ് സ്പീച്ച് തന്നെയാണിത്.

അവൾ ‘കലങ്ങിയിരിക്കുന്നു.’ എന്ന് പറഞ്ഞപ്പോൾ നൂർ മുഹമ്മദ് പുഞ്ചിരിച്ചുകൊണ്ട് അവളോട് ‘കലങ്ങി യത് തെളിയില്ലേ’ യെന്ന് ചോദിച്ചു. അതിന് മറുപടിയായി അവൾ നിഷേധാർഥത്തിൽ തലയാട്ടിക്കൊണ്ട് ‘ഇല്ല, തെളിയുന്നില്ല’ എന്ന് പറഞ്ഞു.

വെള്ളത്തിന് തെളിയാതിരിക്കാനാവില്ല Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 3

Question 7.
“നൂറു ചിലങ്കകൾ ഒന്നിച്ചു കിലുങ്ങുംപോലെ വെള്ളത്തിന്റെ ഒച്ചകേട്ട് നൂർ മുഹമ്മദ് കണ്ണുതുറന്നു.. മിന്നുന്ന വെയിലിൽ നീർച്ചാലിലെ വെള്ളം ചവിട്ടിത്തെറിപ്പിച്ചുകൊണ്ട് ആ പെൺകുട്ടി ഓടിപ്പോകുന്നതു കണ്ടു. അവൾക്കു ചുറ്റും സ്ഫടികമണികൾ പോലെ വെള്ളം ചിതറിത്തെറിച്ചുകൊണ്ടിരുന്നു.”

ഇവിടെ ഒരു ചലച്ചിത്രത്തിലെന്നപോലെ ദൃശ്യങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത് നോക്കൂ. ജീവദായിനികളായ ജലസ്രോതസ്സുകളുടെ സംരക്ഷണം ഇക്കാലത്ത് എല്ലാവരുടെയും ഉത്തരവാദിത്വമാണല്ലോ. അതിനായി സാമൂഹിക ഉത്തരവാദിത്വം രൂപപ്പെടുത്തും വിധമുള്ള
ഹ്രസ്വചിത്രം (Short film) നിർമ്മിക്കുക.
Answer:
ഉത്തരസൂചന : ഈ പ്രവർത്തനം ഗ്രൂപ്പുകൾക്ക് ഏറ്റെടുക്കാവുന്നതാണ്. അതിനായി ഡിജിറ്റൾ ക്യാമ യോ മുന്തിയതരം മൊബൈൽ ഫോണോ സംഘടിപ്പിച്ച് നശിച്ചുകൊണ്ടിരിക്കുന്ന ജലസ്രോതസ്സുക ളുടെ വീഡിയോ തയ്യാറാക്കണം. തുടർന്ന് ഒരു ഡോക്യുമെന്ററിക്ക് ആവശ്യമായ സ്ക്രിപ്റ്റ് തയ്യാറാക്ക ണം. ഓരോ ജലാശയത്തിന്റെയും പഴയകാല ചരിത്രവും ഇത് ഉപയോഗിച്ചിരുന്ന പഴമക്കാരുടെ അനുഭ വങ്ങളും കണ്ടെത്തണം. ഇപ്പോൾ അവ നശിക്കാനും മലിനമാകാനുമുള്ള കാരണങ്ങൾ കണ്ടെത്തണം. വേണ്ടത്ര പരിഹാര നിർദ്ദേശങ്ങളോടെ സമൂഹത്തിന് പാഠമാകത്തക്കവിധം ഹ്രസ്വചിത്രം തയ്യാറാക്കാം.

Question 8.
“ആതിയുടെ നാഡിഞരമ്പുകൾ പോലെ തലങ്ങും വിലങ്ങും തോടുകൾ, ചാലുകൾ, കുളങ്ങൾ, ഉറവകൾ, കിണറുകൾ, വെള്ളം തുളുമ്പിത്തെറിക്കുന്ന വയലുകൾ, ഏറ്റിറക്കങ്ങൾകൊണ്ട് മുറുകുകയും അഴിയുകയും ചെയ്യുന്ന തണ്ണീർത്തടങ്ങൾ, കുഴമറിഞ്ഞ ചതുപ്പുകൾ.” ആതി (സാറാ ജോസഫ്)
ആതിയുടെ നാഡിഞരമ്പുകളായ ജലസ്രോതസ്സുകളെക്കുറിച്ചുള്ള വിവരണമാണിത്. മുകളിൽ നൽകിയ സന്ദർഭങ്ങളും യൂണിറ്റിൽ പരിചയപ്പെട്ട രചനകളും നിങ്ങളുടെ വായനാനുഭവങ്ങളും അടിസ്ഥാനമാക്കി “മലയാള സാഹിത്യത്തിൽ പരിസ്ഥിതി ഒരു പ്രധാന പ്രമേയമായിത്തീരുന്നുണ്ടോ?’ എന്ന വിഷയത്തിൽ പ്രോജക്ട് തയ്യാറാക്കുക
Answer:
ഉത്തരസൂചന :
‘മലയാളസാഹിത്യത്തിൽ പരിസ്ഥിതി ഒരു പ്രധാന പ്രമേയമായിത്തീരുന്നുണ്ടോ’ എന്ന വിഷയത്തിൽ പ്രോജക്ട് തയ്യാറാക്കണമെങ്കിൽ മലയാളസാഹിത്യത്തിലെ പരിസ്ഥിതി രചനകൾ കണ്ടെത്തണം. ഏതൊക്കെ എഴുത്തുകാരാണ് പരിസ്ഥിതി സംരക്ഷണം തങ്ങളുടെ രചനയ്ക്ക് വിഷയമാക്കിട്ടുള്ളതെന്ന അന്വേഷണം ആവശ്യമാണ്. നിങ്ങൾ താഴ്ന്ന ക്ലാസുകളിൽ പഠിച്ച പരിസ്ഥിതി സംബന്ധമായ കവിത കളോ കഥകളോ, നോവൽ ഭാഗമോ ഒക്കെ പരിഗണിക്കാം.

കൂടാതെ മറ്റുചില പരിസ്ഥിതിക്കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ കണ്ടെത്തുകയും വേണം. പരിസ്ഥിതി പ്രധാന വിഷയമാക്കിയിട്ടുള്ള ചില എഴുത്തുകാരെക്കുറിച്ച് സൂചിപ്പിക്കാം. ഇവരുടെ പരി സ്ഥിതി രചനകൾ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കാം.

  • സുഗതകുമാരി (കവയിത്രി)
  •  ഡി. വിനയചന്ദ്രൻ – കവി
  • പി.പി. രാമചന്ദ്രൻ – കവി
  • സാറാജോസഫ് – കഥാകാരി, നോവലിസ്റ്റ്
  • അയ്യപ്പപ്പണിക്കർ – കവി
  • സച്ചിദാനന്ദൻ – കവി
  • അംബീകാസുതൻ മാങ്ങാട് – കഥാകാരൻ
  • വൈക്കം മുഹമ്മദ് ബഷീർ – കഥാകാരൻ, നോവലിസ്റ്റ്

വെള്ളത്തിന് തെളിയാതിരിക്കാനാവില്ല Extra Questions and Answers

അധികചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
കാറ്റ് ഓളങ്ങളോട് പറഞ്ഞ ദിക്കിലേക്ക് തോണി അയാളെക്കൊണ്ടുപോയി.
ഈ വാക്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദം ഏത്?
(a) കാറ്റ്
(b) ഓളങ്ങൾ
(c) തോണി
(d) കൊണ്ടുപോയി
Answer:
(d) കൊണ്ടുപോയി

Question 2.
‘സ്ഫടികമണികൾ’ എന്ന പ്രയോഗത്തിന്റെ വിവക്ഷയെന്ത്?
(a) രത്നം കൊണ്ടുണ്ടാക്കിയ മണികൾ
(b) കണ്ണാടിച്ചില്ലുകൾ
(c) വെള്ളത്തുള്ളികൾ
(d) മഞ്ഞുതുള്ളികൾ
Answer:
(b) കണ്ണാടിച്ചില്ലുകൾ

Question 3.
“താങ്കൾ കഠിനഹൃദയനാണെന്ന് ഞാൻ ചിന്തിച്ചു” ഈ വാക്യം ആരുടേതാണ്?
(a) ബുദ്ധശിഷ്യന്റെ
(b) ബുദ്ധന്റെ
(c) നൂർ മുഹമ്മദിന്റെ
(d) പെൺകുട്ടിയുടെ
Answer:
(a) ബുദ്ധശിഷ്യന്റെ

വെള്ളത്തിന് തെളിയാതിരിക്കാനാവില്ല Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 3

Question 4.
“കണ്ണടച്ചിരുന്നാൽ കാണോ”?
“കാണും”
“എനിക്കും”
“തീർച്ചയായും” – പെൺകുട്ടി കണ്ണടച്ചു
“എത്ര നേരം കണ്ണടച്ചിരിക്കണം”
“കാണുന്നത് വരെ”
കാണുന്നത് വരെ കണ്ണടച്ചിരുന്ന പെൺകുട്ടി കണ്ട കാഴ്ചകൾ തന്നെയാണോ നമ്മളും കാണാൻ ആഗ്രഹിക്കുന്നത്? ചർച്ച ചെയ്യുക,
Answer:
നൂർ മുഹമ്മദിന്റെ നിർദ്ദേശമനുസരിച്ച് കണ്ണടച്ചി രുന്ന പെൺകുട്ടി പല കാഴ്ചകളും കണ്ടു. അന ന്തമായ നീലാകാശം, നിർമല തടാകം, പച്ചക്കാടു കൾ, ഒഴുകിയെത്തുന്ന അരുവികൾ കാറ്റിനൊപ്പം ആടിയുലഞ്ഞു വരുന്ന തോണി മുതലായ വ യൊക്കെയാണ് പെൺകുട്ടി പ്രധാനമായും കണ്ട ത്. ഈ കാഴ്ചകൾ നമ്മളെല്ലാവരും സ്വപ്നം കാണുന്ന കാഴ്ചകളാണ്. ഇന്നത്തെ സാഹചര്യ ത്തിൽ തീരെ കാണാൻ സാധ്യതയില്ലാത്ത കാഴ്ച കളാണ്. മലിനീകൃതമല്ലാത്ത നീലാകാശവും, തടാ കങ്ങളും, നമുക്ക് സങ്കല്പിക്കാനേ കഴിയൂ. ഒഴു നിലച്ച അരുവികളാണ് ഇന്ന് മിക്കവയും. പച്ച ക്കാടുകളോ പച്ചത്തുരുത്തുകളോ അപൂർവമായ കാഴ്ചയാണ്. അരുവിയിലെ തോണികളെ ഉല യ്ക്കുന്ന ശുദ്ധമായ കാറ്റ് പോലും ഇന്നില്ല.

Question 5.
“ആതി എന്ന പ്രദേശത്തെക്കുറിച്ചുള്ള എഴു ത്തുകാരിയുടെ സങ്കൽപ്പങ്ങൾ സംശുദ്ധമായ പരിസ്ഥിതിവാദിയുടേതാണ് ഈ പ്രസ്താ വന വിലയിരുത്തുക.
Answer:
കഥാകാരി സ്വപ്നം കാണുന്ന ഒരു സംശുദ്ധമായ പരിസ്ഥിതി സങ്കൽപ്പത്തിന്റെ പ്രതീകമാണ് ആതി എന്ന പ്രദേശം. ആതി ഒരു തണുത്ത കയമാണ്. ആദിമ വിശുദ്ധിയുടെ നീരും തണുപ്പും ഉറഞ്ഞു കൂടിയ ജീവന്റെ കയമാണ് കഥാകാരി അവതരി പ്പിക്കുന്ന ആതി. ആതി ഒരു സങ്കല്പമല്ല. ഇന്നും അവശേഷിക്കുന്ന ചില നന്മകളുടെയും പച്ചപ്പി ന്റെയും, അതുമല്ലെങ്കിൽ നനവുള്ള ചില മനസ്സു കളുടെയും ഒറ്റപ്പെട്ട തുരുത്താണ് ആതി. കഥാ കാരിയുടെ ആദർശഭൂമിക. ഇതുപോലുള്ള ആതി കളുടെ നിലനിൽപിലൂടെ മാത്രമേ പിടയുന്ന മനു ഷ്യജീവനും നശിക്കുന്ന പ്രകൃതിക്കും മോക്ഷമുള്ളൂ എന്ന് നോവലിസ്റ്റ് കരുതുന്നു.

Question 6.
കാറ്റ് ഓളങ്ങളോട് പറഞ്ഞ ദിക്കിലേക്ക് തോണി അയാളെക്കൊണ്ടുപോയി
ഈ വാക്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദം ഏത്
(a) കാറ്റ്
(b) ഓളങ്ങൾ
(c) തോണി
(d) കൊണ്ടുപോയി
Answer:
(d) കൊണ്ടുപോയി

Question 7.
‘സ്ഫടികമണികൾ’ എന്ന പ്രയോഗത്തിന്റെ വിവ ക്ഷയെന്ത്?
(a) രത്നം കൊണ്ടുണ്ടാക്കിയ മണികൾ
(b) കണ്ണാടിച്ചില്ലുകൾ
(c) വെള്ളത്തുള്ളികൾ
(d) മഞ്ഞുതുള്ളികൾ
Answer:
(b) കണ്ണാടിച്ചില്ലുകൾ

Question 8.
താങ്കൾ കഠിനഹൃദയനാണെന്ന് ഞാൻ ചിന്ത ച്ചു ഈ വാക്യം ആരുടേതാണ്?
(a) ബുദ്ധശിഷ്യൻ
(b) ബുദ്ധന്റെ
(c) ആർമുഹമ്മദിന്റെ
(d) പെൺകുട്ടിയുടെ
Answer:
(a) ബുദ്ധശിഷ്യൻ

Question 9.
‘കുല്ലി സെമിനൽ മാഇ’ ഈ വാക്യം നൂർ മുഹ ഇദ് പറയുന്ന സന്ദർഭം ഏത്? ഇതിലൂടെ അദ്ദേഹം അർത്ഥമാക്കുന്നതെന്ത്?
Answer:
നൂർ മുഹമ്മദ് പെൺകുട്ടിയെ ആറാമത്തെ ദിവസം ഒരു ആമ്പൽക്കുളത്തിന്റെ കരയിൽ കണ്ടെത്തിയ ശേഷമാണ് ‘കുല്ലി സെ മിനൽ മാഇ’ എന്ന് പറയുന്നത്. എല്ലാം വെള്ളത്തിൽ നിന്ന് എന്നാണ് ഈ അറബി വാക്യത്തിന്റെ അർത്ഥം. എല്ലാ ജീവജാലങ്ങളുടെയും ഉൽ പത്തി ജലത്തിൽ നിന്നാണെന്ന അടിസ്ഥാ നപരമായ തത്വമാണ് ഇതിലൂടെ അദ്ദേഹം അർത്ഥമാക്കുന്നത്. ഇത് കഥയിലെ ജലമെന്ന കേന്ദ്രബിന്ദുവിലേക്ക് വിരൽ ചൂണ്ടുന്നു.
വെള്ളത്തിന് തെളിയാതിരിക്കാനാവില്ല Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 3

Question 10.
പെൺകുട്ടി ആമ്പൽക്കുളത്തിലെ വെള്ളം കല ങ്ങിയിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ നൂർ മുഹമ്മദിന്റെ പ്രതികരണം എന്തായിരുന്നു വെള്ളത്തിനു് തെളിയാതിരിക്കാൻ കഴിയില്ല എന്ന വാക്യത്തിലൂടെ അദ്ദേഹം നൽകുന്ന പ്ര ത്യാശയെന്ത്?
Answer:
പെൺകുട്ടി ആമ്പൽക്കുളത്തിലെ വെള്ളം കല ങ്ങിയിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ നൂർ മുഹമ്മദ് പുഞ്ചിരിക്കുകയാണ് ചെയ്തത്. ‘കലങ്ങിയത് കുറേക്കഴിഞ്ഞാൽ തെളിയില്ലേ?’ എന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ പെൺ കുട്ടി അത് വിശ്വസിച്ചില്ല. വെള്ളത്തിന് തെളി യാതിരിക്കാൻ കഴിയില്ല’ എന്ന വാക്യത്തിലൂടെ, ജീവിതത്തിലെ പ്രശ്നങ്ങളും ദുഃഖങ്ങളും കലങ്ങിയ വെള്ളം പോലെ) ശാശ്വതമല്ലെന്നും, ക്ഷമയോടെ കാത്തിരുന്നാൽ അവ പരിഹരി ക്കപ്പെട്ട് ശാന്തിയും തെളിച്ചവും ഉണ്ടാകുമെ ന്നുമുള്ള പ്രത്യാശയാണ് അദ്ദേഹം നൽകുന്നത്.

Question 11.
നർമുഹാദ് പെൺകുട്ടിയോട് പറഞ്ഞ ബു ഡന്റെ കഥയിലെ പ്രധാന സംഭവം ചുരുക്കി വിവരിക്കുക
Answer:
ബുദ്ധനും ശിഷ്യനായ ആനന്ദനും ഒരു ഗ്രാമ ത്തിലൂടെ നടന്നുപോകുമ്പോൾ ബുദ്ധന് ദാഹി ക്കുന്നു. അടുത്തുളള അരുവിയിൽ നിന്ന് വെള്ളമെടുക്കാൻ ബുദ്ധൻ ആനന്ദനോട് ആവ ശ്യപ്പെടുന്നു. ആനന്ദൻ അരുവിക്കരയിലെത്തി യപ്പോൾ, കാളവണ്ടികൾ കടന്നുപോയതിനാ ൽ വെള്ളം കലങ്ങി ചളിയായി മാറിയിരുന്നു. വെളളം കുടിക്കാൻ കൊളളില്ലാത്തതിനാൽ ആനന്ദൻ തിരികെ വന്ന് വിവരം പറയുന്നു. എന്നാൽ, ബുദ്ധൻ ആനന്ദനെ വീണ്ടും അതേ അരുവിയിലേക്ക് അയക്കുകയും, വെള്ളം തെളി യുന്നതുവരെ കാത്തിരിക്കാൻ നിർദ്ദേശിക്കു കയും ചെയ്യുന്നു. ആനന്ദൻ കാത്തിരിക്കു കയും, ചളിയും മാലിന്യങ്ങളും അടിഞ്ഞ് വെള്ളം തെളിയുകയും ചെയ്യുന്നു.

Question 12.
‘ആരും കാണാത്തത് ആദ്യം കണ്ടവൻ, ആരും ഉൽക്കണ്ഠപ്പെടാത്തതിനെക്കുറിച്ച് ആദ്യം ഉൽ ക്കണ്ഠപ്പെടുന്നവർ, ആരും വേദനിക്കാത്തതി നെച്ചൊല്ലി ഏറെ വ്യസനിക്കുന്നവൾ. ഈ വി ഷണങ്ങൾ പെൺകുട്ടി എന്ന കഥാപാത്രത്തിന് എത്രത്തോളം യോജിക്കുന്നു? പാഠഭാഗത്തെ സന്ദർങ്ങേൾ അടിസ്ഥാനമാക്കി വ്യക്തമാക്കുക.
Answer:
ഈ വിശേഷണങ്ങൾ പാഠഭാഗത്തിലെ പെൺ കുട്ടി എന്ന കഥാപാത്രത്തിന് തികച്ചും യോജി ക്കുന്നതാണ്.

‘ആരും കാണാത്തത് ആദ്യം കണ്ടവൾ’: പെൺ കുട്ടി ജലാശയങ്ങൾക്കരികിൽ വെളളത്തിലേക്ക് ഉറ്റുനോക്കി നിൽക്കുന്നത് നൂർ മുഹമ്മദ് ശ്രദ്ധി ക്കുന്നു. കലങ്ങിയ ആമ്പൽക്കുളം അവളുടെ ശ്രദ്ധയിൽപ്പെടുന്നു. അതിന്റെ അവസ്ഥയിൽ അവൾ ദുഃഖിതയുമാണ്. ഇത് സാധാരണ ആളു കൾ ശ്രദ്ധിക്കാത്ത പ്രകൃതിയിലെ സൂക്ഷ്മ മായ മാറ്റങ്ങളെയും പ്രശ്നങ്ങളെയും അവൾ തിരിച്ചറിയുന്നു എന്ന് കാണിക്കുന്നു.

‘ആരും ഉൽക്കണ്ഠപ്പെടാത്തതിനെക്കുറിച്ച് ആദ്യം ഉൽക്കണ്ഠപ്പെടുന്നവൾ’: ആമ്പൽക്കുളത്തിലെ
വെള്ളം കലങ്ങിയതിലും അത് തെളിയാത്തതി ലുമുള്ള അവളുടെ ഉത്കണ്ഠ ഇതിനുദാഹര ണമാണ്. ഒരുപക്ഷേ, ഇത് ജലമലിനീകരണത്തെ കുറിച്ചോ പ്രകൃതിനാശത്തെക്കുറിച്ചോ ഉള അവളുടെ ആഴമായ ഉത്കണ്ഠയായിരിക്കാം, അത് മറ്റുള്ളവർക്ക് അത്ര ഗൗരവമുള്ളതായി തോന്നണമെന്നില്ല.

‘ആരും വേദനിക്കാത്തതിനെച്ചൊല്ലി ഏറെ വ്യസ നിക്കുന്നവൾ’: കലങ്ങിയ വെള്ളം തെളിയില്ല എ ന്ന് പറയുമ്പോൾ അവളുടെ മുഖം വാടുന്നു. നൂർ മുഹമ്മദ് പറയുന്ന ബുദ്ധന്റെ കഥ കേട്ട് അവൾ മൃദുവായി തേങ്ങുന്നു. ഇത് പ്രകൃതി യുടെ അവസ്ഥയിലും, ഒരുപക്ഷേ ലോകത്തി ലെ മറ്റ് വേദനകളിലും അവൾക്കുള്ള ആഴമായ ദുഃഖത്തെയാണ് സൂചിപ്പിക്കുന്നത്. ഈ സവി ശേഷതകളിലൂടെ, പെൺകുട്ടി പ്രകൃതിയോ ടും ചുറ്റുമുള്ള ലോകത്തോടും അഗാധമായ ബന്ധം പുലർത്തുന്ന, സൂക്ഷ്മമായ സംവേദ നക്ഷമതയുള്ള ഒരു വ്യക്തിത്വമായി വെളിപ്പെടുന്നു.

Question 13.
നൂർ മുഹമ്മദ് പെൺകുട്ടിയോട് പറഞ്ഞ ബുദ്ധ ന്റെ കഥയും, പെൺകുട്ടിയുടെ ആമ്പൽക്കു ളത്തെക്കുറിച്ചുള്ള അനുഭവവും തമ്മിൽ താര തമ്യം ചെയ്യുക. ഈ രണ്ട് സന്ദർഭങ്ങളിലും വെള്ളം തെളിയുക എന്നതിന് നൽകാവുന്ന വ്യാഖ്യാ നങ്ങൾ എന്തെല്ലാം?
Answer:
ബുദ്ധന്റെ കഥയിലെ കലങ്ങിയ അരുവിയും, പെൺകുട്ടിയുടെ അനുഭവത്തിലെ കലങ്ങിയ ആമ്പൽക്കുളവും സമാനമായ ആശയങ്ങളാണ് പങ്കുവെക്കുന്നത്. കാളവണ്ടികൾ കടന്നുപോ യതുമൂലം കലങ്ങി, ചളിയും ചീഞ്ഞ ഇലകളും അടിഞ്ഞുകൂടി ഉപയോഗശൂന്യമായി തോന്നി യെങ്കിലും, ക്ഷമയോടെ കാത്തിരുന്നപ്പോൾ അത് തനിയെ തെളിഞ്ഞു. ഇത് ബാഹ്യമായ ഇടപെടലുകൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ താൽക്കാലികമാണെന്നും, കാലക്രമേണ അവ പരിഹരിക്കപ്പെടുമെന്നും സൂചിപ്പിക്കുന്നു.

മുൻപ് എത്ര കലങ്ങിയാലും തനിയെ തെളി ഞ്ഞിരുന്ന ആമ്പൽക്കുളം, ഇപ്പോൾ തെളിയു ന്നില്ല എന്നതാണ് പെൺകുട്ടിയുടെ ദുഃഖം. ഇത് ഒരുപക്ഷേ, മുൻപുണ്ടായിരുന്ന സ്വാഭാവിക മായ ശുദ്ധീകരണ പ്രക്രിയകൾക്ക് ഇപ്പോൾ തടസ്സം നേരിട്ടിരിക്കുന്നു എന്നതിന്റെ സൂചന യാകാം. ഒരുപക്ഷേ, തുടർച്ചയായ മലിനീക രണം അതിന്റെ സ്വയം തെളിയാനുള്ള കഴി വിനെ ഇല്ലാതാക്കിയിരിക്കാം.

‘വെള്ളം തെളിയുക’ എന്നതിനുള്ള വ്യാഖ്യാനങ്ങൾ പ്രകൃതിയുടെ ശുദ്ധീകരണം: ഭൗതികമായ അർ ത്ഥത്തിൽ, വെള്ളത്തിലെ മാലിന്യങ്ങൾ അടി ഞത് അത് ശുദ്ധമാകുന്ന പ്രക്രിയ.

മനസ്സിന്റെ ശാന്തി: ആനന്ദന്റെ കാര്യത്തിലെ ന്നപോലെ, കാത്തിരിപ്പിലൂടെയും സഹനത്തി ലൂടെയും മനസ്സിലെ കോപം, ദുഃഖം, ഇഷ്ടക്കേ ടുകൾ എന്നിവ ഇല്ലാതായി മനസ്സ് ശാന്തമാ കുന്ന അവസ്ഥ.

പ്രശ്നപരിഹാരം: ജീവിതത്തിലെ പ്രതിസന്ധി കളും പ്രശ്നങ്ങളും പരിഹരിക്കപ്പെട്ട് സമാ
ധാനം കൈവരുന്ന അവസ്ഥ.

സത്യത്തിന്റെ വെളിപ്പെടൽ: അറിവില്ലായ്മയു ടെയും തെറ്റിദ്ധാരണകളുടെയും മറ നീങ്ങി സത്യം വെളിപ്പെടുന്ന അവസ്ഥ.

ബുദ്ധന്റെ കഥ പ്രത്യാശ നൽകുന്നുണ്ടെങ്കിലും, പെൺകുട്ടിയുടെ അനുഭവം സമകാലിക ലോക ത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുകയും, ‘വെള്ളം തനിയെ തെളി യും’ എന്ന പ്രത്യാശയ്ക്ക് മങ്ങലേൽക്കുകയും ചെയ്തിട്ടുണ്ടോ എന്ന ചിന്ത ഉണർത്തുന്നു.
വെള്ളത്തിന് തെളിയാതിരിക്കാനാവില്ല Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 3

Question 14.
‘വെള്ളത്തിന് തെളിയാതിരിക്കാനാവില്ല’ എന്ന പാഠഭാഗത്തിൽ പ്രകൃതിയും മനുഷ്യനും തമ്മി ലുള്ള ബന്ധം എങ്ങനെയാണ് ആവിഷ്കരിച്ചി രിക്കുന്നത് നൂർ മുഹമ്മദ്, പെൺകുട്ടി എന്നീ കഥാപാത്രങ്ങളെ മുൻനിർത്തി വിശകലനം ചെയ്യുക.
Answer:
സാറാ ജോസഫിന്റെ ‘ആതി’ എന്ന നോവലിലെ ‘വെള്ളത്തിന് തെളിയാതിരിക്കാനാവില്ല’ എന്ന ഭാഗം, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സങ്കീർണ്ണവും ആഴത്തിലുളളതുമായ ബന്ധ ത്തെ മനോഹരമായി ആവിഷ്കരിക്കുന്നു. നൂ മുഹമ്മദ് എന്ന കഥപറച്ചിൽക്കാരനിലൂടെയും, പേരില്ലാത്ത പെൺകുട്ടിയിലൂടെയും ഈ ബ ന്ധത്തിന്റെ വിവിധ തലങ്ങൾ അനാവരണം ചെയ്യപ്പെടുന്നു.

പെൺകുട്ടി ഈ കഥയിൽ പ്രകൃതിയുടെ ഒരു പ്രതിരൂപമായി നിലകൊള്ളുന്നു. അവളുടെ നിര ന്തരമായ ജലാശയങ്ങളുടെ സാമീപ്യം, വെളള ത്തിലേക്കുള്ള ഉറ്റുനോട്ടം, കണ്ടൽക്കാടുകളി ലേക്കുള്ള മറയൽ എന്നിവയെല്ലാം പ്രകൃതിയു മായുള്ള അവളുടെ അഭേദ്യമായ ബന്ധത്തെ യാണ് കാണിക്കുന്നത്. ‘പുലർകാലത്തെ ചന്ദ്ര കിരണം പോലെ’ എന്ന വിശേഷണം അവളുടെ നിർമ്മലതയെയും പ്രകൃതിയുടെ സൗന്ദര്യത്തെ യും ഒരുമിപ്പിക്കുന്നു. കലങ്ങിയ ആമ്പൽക്കു ളത്തെക്കുറിച്ചുള്ള അവളുടെ വേദന, പ്രകൃതി നേരിടുന്ന മലിനീകരണത്തെയും നാശത്തെ യും കുറിച്ചുള്ള വേദനയായി വ്യാഖ്യാനിക്കാം. ‘ആരും കാണാത്തത് ആദ്യം കണ്ടവൾ, ആരും ഉൽക്കണ്ഠപ്പെടാത്തതിനെക്കുറിച്ച് ആദ്യം ഉൽ കണ്ഠപ്പെടുന്നവൾ, ആരും വേദനിക്കാത്ത തിനെച്ചൊല്ലി ഏറെ വ്യസനിക്കുന്നവൻ” എന്ന നൂർ മുഹമ്മദിന്റെ തിരിച്ചറിവ്, പ്രകൃതിയുടെ വേദനകൾ ഏറ്റവുമാദ്യം തിരിച്ചറിയുന്നതും അതിൽ വേദനിക്കുന്നതും അവൾ തന്നെ യാണെന്ന് വ്യക്തമാക്കുന്നു.

നൂർ മുഹമ്മദ്, പ്രകൃതിയുടെ നിഗൂഢതകളെ യും സൗന്ദര്യത്തെയും അറിയാനും മനസ്സിലാ ക്കാനും ശ്രമിക്കുന്ന മനുഷ്യന്റെ പ്രതിനിധി യാണ്. പെൺകുട്ടിയിലുള്ള അവന്റെ കൗതുക വും അവളെ കാണാതിരിക്കുമ്പോഴുള്ള അന്വ സ്ഥതയും ഈ അന്വേഷണത്തിന്റെ ഭാഗമാ ണ്. ‘കാന്തം ഇരുമ്പിനെയെന്നോണം എന്ന വലിച്ചു കൊണ്ടുപോകുന്നത് അവളുടെ താരു ണ്യമാണോ?’ എന്ന ചിന്ത, പ്രകൃതിയുടെ ആക ർഷണീയതയെയാണ് സൂചിപ്പിക്കുന്നത്. ബു ദ്ധന്റെ കഥയിലൂടെ അവൻ പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും, പ്രകൃതി യുടെയും മനസ്സിന്റെയും തെളിച്ചത്തിനായുള്ള ഒരു പ്രാർത്ഥനയായി കാണാം. ‘ഏത് പൂവാണ് നിങ്ങൾ?’ എന്ന് പെൺകുട്ടി ചോദിക്കുമ്പോൾ, ർമുഹമ്മദും പ്രകൃതിയുടെ ഒരു ഭാഗമായി, ഒരു പൂവിന്റെ സൗന്ദര്യവും സൗരഭ്യവുമുള്ള ഒന്നായി അവളാൽ അനുഭവിക്കപ്പെടുന്നു. ഇത് മനുഷ്യനും പ്രകൃതിയും ഒന്നാകുന്ന അവസ്ഥയെയാണ് കാണിക്കുന്നത്.

മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചും, അതിനെ സ്നേഹിച്ചും, ചിലപ്പോൾ അതിനെ മുറിപ്പെ ടുത്തിയും ജീവിക്കുന്നു. നൂർ മുഹമ്മദിന്റെ അല ച്ചിലുകളും പെൺകുട്ടിയുടെ വിഷാദവും ഈ ബന്ധത്തിലെ സംഘർഷങ്ങളെയും വേദന കളെയും പ്രതിഫലിപ്പിക്കുന്നു. ‘വെള്ളം ഒരു മടിത്തട്ടാണ് എന്ന ചിന്ത പ്രകൃതി നൽകുന്ന ആശ്വാസത്തെയും സുരക്ഷിതത്വത്തെയും കാണിക്കുന്നു. എന്നാൽ, കലങ്ങിയ കുളം തെളിയുന്നില്ല എന്ന പെൺകുട്ടിയുടെ അനു ഭവം, മനുഷ്യന്റെ ഇടപെടലുകൾ മൂലം പ്രക തിക്ക് അതിന്റെ സ്വാഭാവികമായ സന്തുലിതാ വസ്ഥയും ശുദ്ധീകരണശേഷിയും നഷ്ടപ്പെടു ന്നതിന്റെ സൂചന നൽകുന്നു.

വെള്ളത്തിന് തെളിയാതിരിക്കാനാവില്ല’ എന്ന പാഠഭാഗം, മനുഷ്യൻ പ്രകൃതിയുടെ ഭാഗമാ ണെന്നും, പ്രകൃതിയെ മനസ്സിലാക്കുകയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേ ണ്ടത് മനുഷ്യന്റെ നിലനിൽപ്പിന് അനിവാര്യ മാണെന്നും ഓർമ്മിപ്പിക്കുന്നു. പെൺകുട്ടിയി ലൂടെ പ്രകൃതിയുടെ വേദനകളും പ്രതീക്ഷ കളും അവതരിപ്പിക്കുമ്പോൾ, നൂർ മുഹമ്മദി ലൂടെ ആ പ്രതീക്ഷകളെ കണ്ടെത്താനും പങ്കു വെക്കാനുമുള്ള മനുഷ്യന്റെ ശ്രമങ്ങളെയും കഥാകൃത്ത് വരച്ചുകാട്ടുന്നു. ആത്യന്തികമായി, പ്രകൃതിയും മനുഷ്യനും പരസ്പരം പൂരക ങ്ങളായി വർത്തിക്കുമ്പോളാണ് യഥാർത്ഥ സന്തുലിതാവസ്ഥയും സമാധാനവും ഉണ്ടാകു ന്നതെന്ന സന്ദേശമാണ് ഈ പാഠഭാഗം നൽ കുന്നത്.

Class 10 Maths Chapter 4 Question Answer Malayalam Medium സാധ്യതകളുടെ ഗണിതം

When preparing for exams, Kerala Syllabus SCERT Class 10 Maths Solutions and SSLC Maths Chapter 4 Mathematics of Chance Questions and Answers Malayalam Medium സാധ്യതകളുടെ ഗണിതം can save valuable time.

SSLC Maths Chapter 4 Mathematics of Chance Questions and Answers Malayalam Medium

HSSLive Guru 10th Maths Chapter 4 Malayalam Medium

Class 10 Maths Chapter 4 Kerala Syllabus Malayalam Medium

(Textbook Page No. 74, 75)

Question 1.
ഒരു പെട്ടിയിൽ 6 കറുത്ത പന്തുകളും, 4 വെളുത്ത പന്തുകളും. ഇതിൽ നിന്നൊരു പന്തെടുത്താൽ, അത് കറുത്തതാകാനുള്ള സാധ്യത എന്താണ്? വെളുത്തതാകാനോ?
Answer:
a) \(\frac{6}{10}=\frac{3}{5}\)
b) \(\frac{4}{10}=\frac{2}{5}\)

Question 2.
ഒരു സഞ്ചിയിൽ 3 ചുവന്ന പന്തും, 7 പച്ച പന്തുമുണ്ട്. മറ്റൊരു സഞ്ചിയിൽ 8 ചുവന്ന പന്തും, 7 പച്ച പന്തും.
(i) ആദ്യത്തെ സഞ്ചിയിൽ നിന്നൊരു പന്തെടു ത്താൽ, അത് ചുവന്നതാകാനുള്ള സാധ്യത എന്താണ്?
Answer:
\(\frac{3}{10}\)

(ii) രണ്ടാമത്തെ സഞ്ചിയിൽ നിന്നെടുത്താലോ ?
Answer:
\(\frac{8}{15}\)

(iii) രണ്ടു സഞ്ചിയിലെയും പന്തുകൾ ഒരു സഞ്ചിയിലാക്കി അതിൽ നിന്നൊരു പന്തെടു ത്താൽ, അതു ചുവന്നതാകാനുള്ള സാധ്യത എന്താണ്?
Answer:
\(\frac{11}{25}\)

Question 3.
ഒരു സഞ്ചിയിൽ 3 ചുവന്ന മുത്തുകളും 7 പച്ച മുത്തുകളുമുണ്ട്. മറ്റൊരു സഞ്ചിയിൽ ചുവന്ന മുത്തുകളും പച്ച മുത്തുകളും ഓരോന്ന് കൂടുത ലാണ്. ചുവന്ന മുത്ത് കിട്ടാൻ സാധ്യത കൂടുതൽ ഏതു സഞ്ചിയിൽ നിന്ന് എടുക്കുന്നതാണ്?
Answer:
ആദ്യത്തെ സഞ്ചിയിൽ നിന്ന് ചുവന്ന മുത്ത് കിട്ടാനുള്ള സാധ്യത = \(\frac{3}{10}\)
രണ്ടാമത്തെ സഞ്ചിയിൽ ചുവന്ന മുത്തുകളുടെ എണ്ണം = 4, പച്ച മുത്തുകളുടെ എണ്ണം രണ്ടാമത്തെ സഞ്ചിയിൽ നിന്ന് ചുവന്ന മുത്ത്
കിട്ടാനുള്ള സാധ്യത = \(\frac{4}{12}=\frac{2}{6}\)
\(\frac{3}{10}=\frac{18}{60}, \frac{2}{6}=\frac{20}{60}\)
\(\frac{20}{60}>\frac{18}{60}\)
അതിനാൽ, രണ്ടാമത്തെ സഞ്ചിയിൽ നിന്ന് ചുവന്ന മുത്ത് കിട്ടാനുള്ള സാധ്യതയാണ് കൂടുതൽ.

Class 10 Maths Chapter 4 Question Answer Malayalam Medium സാധ്യതകളുടെ ഗണിതം

Class 10 Maths Chapter 4 Question Answer Malayalam Medium

(Textbook Page No. 76)

Question 1.
ചുവടെയുള്ള കണക്കുകളിലെല്ലാം സാധ്യത ഭിന്ന സംഖ്യയായി കണക്കാക്കി, ദശാംശരൂപത്തിലും, ശതമാനമായും എഴുതുക.
(i) 1, 2, 3,….,10 എന്നീ സംഖ്യകളിൽ നിന്ന് ഒരെണ്ണം എടുത്താൽ, അത് അഭാജ്യസംഖ്യ ആകാനുള്ള സാധ്യത എന്താണ്?
Answer:
\(\frac{4}{10}\), 0.4, 40%

(ii) 1, 2, 3,….,100 എന്നീ സംഖ്യകളിൽ നിന്ന് ഒരെണ്ണം എടുത്താൽ, അത് രണ്ടക്ക സംഖ്യ ആകാനുള്ള സാധ്യത എന്താണ്?
Answer:
\(\frac{90}{100}, \frac{9}{10}\), 0.9, 90%

(iii) എല്ലാ മൂന്നക്ക സംഖ്യകളും കടലാസുകഷ്ണ ങ്ങളിൽ എഴുതി ഒരു പെട്ടിയിലിട്ടു. ഇതിൽനിന്ന് ഒരെണ്ണം എടുത്താൽ അത് ഇരുവഴി (palin drome) സംഖ്യ ആകാനുള്ള സാധ്യത എന്താണ്? (അഞ്ചാം ക്ലാസ്സിലെ സംഖ്യാലോകം എന്ന പാഠത്തിലെ പെരുകുന്നസംഖ്യകൾ എന്ന ഭാഗത്തിന്റെ അവസാനമുള്ള കണക്കുകളിൽ ചോദ്യം 4 നോക്കുക)
Answer:
\(\frac{10}{100}, \frac{1}{10}\), 0.1, 10%

Question 2.
ഒരാളോട് ഒരു രണ്ടക്ക സംഖ്യ ആവശ്യപ്പെടുന്നു. പറയുന്ന സംഖ്യ പൂർണ്ണ വർഗമാകാനുള്ള സാധ്യത എന്താണ്?
Answer:
\(\frac{6}{90}=\frac{1}{15}\)

Question 3.
ഒരാളോട് ഒരു മൂന്നക്ക സംഖ്യ പറയാൻ ആവശ്യപ്പെടുന്നു.
(i) പറയുന്ന സംഖ്യ മൂന്നക്കങ്ങളും തുല്യമായത് ആകാനുള്ള സാധ്യത എന്താണ്?
Answer:
\(\frac{9}{900}=\frac{1}{100}\)

(ii) സംഖ്യയുടെ ഒന്നിന്റെ സ്ഥാനത്തെ അക്കം പൂജ്യം ആകാനുള്ള സാധ്യത എന്താണ്?
Answer:
\(\frac{90}{900}=\frac{1}{10}\)

(iii) സംഖ്യ 3 ന്റെ ഗുണിതമാകാനുള്ള സാധ്യത എന്താണ്?
Answer:
\(\frac{300}{900}=\frac{1}{3}\)

Question 4.
1, 2, 3, 4 എന്നീ അക്കങ്ങൾ എഴുതിയ നാല് കാർഡുകൾ പലതരത്തിൽ ചേർത്ത് വച്ച് നാലക്കസംഖ്യകൾ ഉണ്ടാക്കുന്നു.
(i) സംഖ്യ നാലായിരത്തിൽ കൂടുതലാകാനുള്ള സാധ്യത എന്താണ്?
(ii) സംഖ്യ നാലായിരത്തിൽ കുറവാകാനുള്ള സാധ്യത എന്താണ്?
Answer:
(i) അങ്ങനെയുള്ള 24 സംഖ്യകളുണ്ട്. അതിൽ 6 എണ്ണം 4000 ത്തിൽ കൂടുതലാണ്.
സംഖ്യ നാലായിരത്തിൽ കൂടുതലാകാനുള്ള സാധ്യത = \(\frac{6}{24}=\frac{1}{4}\)

(ii) \(\frac{18}{24}=\frac{3}{4}\)

Class 10 Maths Chapter 4 Question Answer Malayalam Medium സാധ്യതകളുടെ ഗണിതം

SSLC Maths Chapter 4 Questions and Answers Malayalam Medium

(Textbook Page No. 18)

ചുവടെയുള്ള ഓരോ ചിത്രത്തിലും പച്ച നിറമുള്ള ഭാഗത്തിന്റെ വിശദീകരണം പറഞ്ഞിട്ടുണ്ട്. ചിത്രത്തിൽ കണ്ണടച്ചൊരു കുത്തിട്ടാൽ, അത് പച്ചഭാഗത്തിലാകാനുള്ള സാധ്യത കണക്കാക്കുക.

Question 1.
ഒരു സമചതുരത്തിന്റെ നാല് വശങ്ങളുടെയും മധ്യബിന്ദുക്കൾ യോജിപ്പിച്ച സമചതുരം.
Class 10 Maths Chapter 4 Question Answer Malayalam Medium സാധ്യതകളുടെ ഗണിതം 1
Answer:
ലംബവും തിരശ്ചീനവുമായി വരകൾ വരയ്ക്കുക. അത് ചിത്രത്തെ 8 തുല്യഭാഗങ്ങളാക്കുന്നു. അതിൽ 4 എണ്ണം ഷേഡ് ചെയ്തിരിക്കുന്നു.
അതിനാൽ സാധ്യത = \(\frac{4}{8}=\frac{1}{2}\)

Question 2.
സമഷഡ്ഭുജത്തിലെ ഒന്നിടവിട്ട മൂലകൾ ചേർത്തു വരച്ച് ത്രികോണം.
Class 10 Maths Chapter 4 Question Answer Malayalam Medium സാധ്യതകളുടെ ഗണിതം 2
Answer:
Class 10 Maths Chapter 4 Question Answer Malayalam Medium സാധ്യതകളുടെ ഗണിതം 3
സമഷഡ്ഭുജത്തെ 6 തുല്യ ത്രികോണങ്ങളാക്കുക. അതിൽ 3 എണ്ണം പച്ചയാണ്.
അതിനാൽ സാധ്യത = \(\frac{3}{6}=\frac{1}{2}\)

Question 3.
രണ്ടു തുല്യസമഭുജത്രികോണങ്ങൾക്കിടയിൽ രൂപ പ്പെടുന്ന സമഷഡ്ഭുജം.
Class 10 Maths Chapter 4 Question Answer Malayalam Medium സാധ്യതകളുടെ ഗണിതം 4
Answer:
Class 10 Maths Chapter 4 Question Answer Malayalam Medium സാധ്യതകളുടെ ഗണിതം 5
പച്ച ഷഡ്ഭുജത്തെ 6 തുല്യ ത്രികോണങ്ങളാക്കുക. ഇത് 12 ത്രികോണങ്ങളിൽ 6 എണ്ണമാണ്.
സാധ്യത = \(\frac{6}{12}=\frac{1}{2}\)

Question 4.
മൂലകളെല്ലാം ഒരു വൃത്തത്തിലായി വരച്ച സമചതുരം.
Class 10 Maths Chapter 4 Question Answer Malayalam Medium സാധ്യതകളുടെ ഗണിതം 6
Answer:
സമചതുരത്തിന്റെ വശത്ത് എന്നെടുക്കുക. വികർണ്ണം = √2a
വൃത്തത്തിന്റെ ആരം = \(\frac{a}{\sqrt{2}}\)
വൃത്തത്തിന്റെ പരപ്പളവ് = \(\frac{\pi a^2}{2}\)
സാധ്യത = \(\frac{a^2}{\frac{\pi a^2}{2}}=\frac{2}{\pi}\)

Class 10 Maths Chapter 4 Question Answer Malayalam Medium സാധ്യതകളുടെ ഗണിതം

Question 5.
ഒരു സമചതുരത്തിനകത്ത് കൃത്യമായി ചേർന്നിരി ക്കുന്ന വൃത്തം.
Class 10 Maths Chapter 4 Question Answer Malayalam Medium സാധ്യതകളുടെ ഗണിതം 7
Answer:
വൃത്തത്തിന്റെ ആരം = r
പരപ്പളവ് = πr2
സമചതുരത്തിന്റെ വശം = 2r
സമചതുരത്തിന്റെ പരപ്പളവ് = 4r2
സാധ്യത = \(\frac{\pi r^2}{4 r^2}=\frac{\pi}{4}\)

HSSLive Guru 10th Maths Chapter 4 Malayalam Medium

(Textbook Page No. 80, 81)

Question 1.
രജനിക്ക് പച്ച, നീല, ചുവപ്പ് എന്നീ നിറങ്ങളിൽ കല്ലുമാലയും കമ്മലുമുണ്ട്. എത്ര രീതികളിൽ രജനിക്ക് മാലയും കമ്മലുമണിയാം? ഒരു ദിവസം രജനി ഒരേ നിറമുള്ള മാലയും കമ്മലും അണിയാനുള്ള സാധ്യത എന്താണ്? വ്യത്യസ്ത നിറമുള്ളതോ?
Answer:
a) 3 × 3 = 9
b) \(\frac{3}{9}=\frac{1}{3}\)
c) \(\frac{6}{9}=\frac{2}{3}\)

Question 2.
ഒരു പെട്ടിയിൽ 1, 2, 3, 4 എന്നീ സംഖ്യകളെഴുതിയ നാല് കടലാസുകഷണങ്ങളും മറ്റൊരു പെട്ടിയിൽ 1,2 എന്നെഴുതിയ രണ്ടു കടലാസുകഷണങ്ങളു മുണ്ട്. ഓരോ പെട്ടിയിൽ നിന്നും ഓരോ കടലാ സെടുത്താൽ കിട്ടുന്ന സംഖ്യകളുടെ തുക ഒറ്റ സംഖ്യ ആകാനുള്ള സാധ്യത എന്താണ്? തുക ഇരട്ടസംഖ്യ ആകാനുള്ള സാധ്യതയോ?
Answer:
(1, 1), (1, 2), (2, 1), (2, 2), (3, 1), (3, 2), (4, 1), (4, 2) തുക ഒറ്റ സംഖ്യയായ ജോഡികൾ (1, 2), (2, 1), (3, 2), (4, 1)
തുക ഒറ്റ സംഖ്യ ആകാനുള്ള സാധ്യത = \(\frac{4}{8}=\frac{1}{2}\)
തുക ഇരട്ടസംഖ്യ ആകാനുള്ള സാധ്യത = \(\frac{4}{8}=\frac{1}{2}\)

Question 3.
ഒരു പെട്ടിയിൽ 1, 2, 3, 4 എന്നീ സംഖ്യകളെഴുതിയ നാല് കടലാസുകഷണങ്ങളും മറ്റൊരു പെട്ടിയിൽ 1, 2, 3 എന്നെഴുതിയ മൂന്നു കടലാസുകഷണങ്ങളു മുണ്ട്. ഓരോ പെട്ടിയിൽ നിന്നും ഓരോ കടലാസെ ടുത്താൽ കിട്ടുന്ന സംഖ്യകളുടെ ഗുണനഫലം ഒറ്റ സംഖ്യ ആകാനുള്ള സാധ്യത എന്താണ്? ഗുണന ഫലം ഇരട്ടസംഖ്യ ആകാനുള്ള സാധ്യതയോ?
Answer:
(1, 1), (1, 2), (1, 3), (2, 1), (2, 2), (2, 3), (3, 1), (3, 2), (3, 3), (4, 1), (4, 2), (4, 3)
ഗുണനഫലം ഒറ്റ സംഖ്യ സംഖ്യകളുടെ ആകാനുള്ള സാധ്യത = \(\frac{4}{12}=\frac{1}{3}\)
ഗുണനഫലം ഇരട്ടസംഖ്യ ആകാനുള്ള സാധ്യത = \(\frac{8}{12}=\frac{2}{3}\)

Question 4.
1, 2, 3 എന്നീ അക്കങ്ങൾ ഉപയോഗിച്ച് എഴുതാ വുന്ന രണ്ടക്ക സംഖ്യകളിൽ ഒരെണ്ണമെടുത്താൽ,
(i) രണ്ടക്കങ്ങളും തുല്യമാകാനുള്ള സാധ്യത എന്താണ്?
(ii) അക്കങ്ങളുടെ തുക 4 ആകാനുള്ള സാധ്യത എന്താണ്?
Answer:
സാധ്യമായ രണ്ടക്ക സംഖ്യകൾ : 11, 12, 13, 21, 22, 23, 31, 32, 33
രണ്ടക്കങ്ങളും തുല്യമാകാനുള്ള സാധ്യത = \(\frac{3}{9}=\frac{1}{3}\)
അക്കങ്ങളുടെ തുക 4 ആകാനുള്ള സാധ്യത = \(\frac{3}{9}=\frac{1}{3}\)

Question 5.
രണ്ടുപേർ തമ്മിലുള്ള ഒരു കളി, ഓരോരുത്തരും ഒറ്റസംഖ്യ വേണോ ഇരട്ടസംഖ്യ വേണോ എന്ന് ആദ്യം തീരുമാനിക്കണം. രണ്ടുപേരും ഒരു കെ യിലെ കുറെ വിരലുകൾ ഒരുമിച്ചുയർത്തുന്നു. ആകെ വിരലുകളുടെ എണ്ണം ഒറ്റസംഖ്യയാണെങ്കിൽ, അത് ആദ്യമേ എടുത്തയാൾ ജയിച്ചു; ഇരട്ടസംഖ്യ യാണെങ്കിൽ, അതെടുത്തയാളും. ഈ കളിയിൽ ആദ്യം ഒറ്റസംഖ്യ എടുക്കുന്നതാണോ, ഇരട്ടസംഖ്യ എടുക്കുന്നതാണോ നല്ലത്?
Answer:
സാധ്യമായ ജോഡികൾ :
(1, 1), (1, 2), (1, 3), (1, 4), (1, 5),
(2, 1), (2, 2), (2, 3), (2, 4), (2, 5),
(3, 1), (3, 2), (3, 3), (3, 4), (3, 5),
(4, 1), (4, 2), (4, 3), (4, 4), (4, 5),
(5, 1), (5, 2), (5, 3), (5, 4), (5, 5),

തുകകൾ :
2, 3, 4, 5, 6
3, 4, 5, 6, 7
4, 5, 6, 7, 8
5, 6, 7, 8, 9
6, 7, 8, 9, 10
തുക ഒറ്റ സംഖ്യ ആകാനുള്ള സാധ്യത = \(\frac{12}{25}\)
തുക ഇരട്ടസംഖ്യ ആകാനുള്ള സാധ്യത = \(\frac{13}{25}\)
എടുക്ക്യം ഇരട്ടസംഖ്യ എടുക്കുന്നതാണ് നല്ലത്

Class 10 Maths Chapter 4 Question Answer Malayalam Medium സാധ്യതകളുടെ ഗണിതം

SSLC Maths Chapter 4 Malayalam Medium

(Textbook Page No. 84)

Question 1
10 A ക്ലാസ്സിൽ 30 ആൺകുട്ടികളും, 20 പെൺകുട്ടി കളുമുണ്ട്. 10 B ക്ലാസ്സിൽ 15 ആൺകുട്ടികളും, 25 പെൺകുട്ടികളും. ഓരോ ക്ലാസ്സിൽ നിന്നും ഒരു കുട്ടിയെ തെരഞ്ഞെടുക്കണം.
(i) രണ്ടും പെൺകുട്ടികളാകാനുള്ള സാധ്യത എന്താണ്?
(ii) രണ്ടും ആൺകുട്ടികളാകാനുള്ള സാധ്യത എന്താണ്?
(iii) ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയുമാകാ നുള്ള സാധ്യത എന്താണ്?
(iv) ഒരാളെങ്കിലും ആൺകുട്ടി ആകാനുള്ള സാധ്യത എന്താണ്?
Answer:
10 A ക്ലാസ്സിൽ 30 ആൺകുട്ടികളും
20 പെൺകുട്ടികളുമുണ്ട്. 10 B ക്ലാസ്സിൽ 15 ആൺകുട്ടികളും, 25 പെൺകുട്ടികളും.

(i) രണ്ടും പെൺകുട്ടികളാകാനുള്ള സാധ്യത
= \(\frac{20 \times 25}{2000}=\frac{500}{2000}=\frac{1}{4}\)

(ii) രണ്ടും ആൺകുട്ടികളാകാനുള്ള സാധ്യത
= \(\frac{30 \times 15}{2000}=\frac{450}{2000}=\frac{9}{40}\)

(iii) ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയുമാകാ
നുള്ള സാധ്യത = \(\frac{30 \times 25+20 \times 15}{2000}=\frac{105}{200}=\frac{21}{40}\)

(iv)ഒരാളെങ്കിലും ആൺകുട്ടിയാകാനുള്ള സാധ്യത
= \(\frac{1500}{2000}=\frac{3}{4}\)

Question 2.
ഒരാളോട് ഒരു രണ്ടക്ക സംഖ്യ പറയാനാവശ്യ 4 പ്പെടുന്നു.
(i) ഇതിലെ രണ്ടക്കങ്ങളും തുല്യമാകാനുള്ള സാധ്യത എന്താണ്?
(ii) ആദ്യത്തെ ആക്കം, രണ്ടാമത്തെ അക്ക ക്കാൾ വലുതാകാനുള്ള സാധ്യത എന്താണ്?
(iii) ആദ്യത്തെ ആക്കം, രണ്ടാമത്തെ അക്ക ക്കാൾ ചെറുതാകാനുള്ള സാധ്യത എന്താണ്?
Answer:
(i) രണ്ടക്കങ്ങളും തുല്യമാകാനുള്ള സാധ്യത = \(\frac{9}{90}=\frac{1}{10}\)

(ii) യഥാർത്ഥത്തിൽ പട്ടികപ്പെടുത്താതെ, 10, (20, 21), (30, 31, 32), ………. (90, 91, 92,…98) ആകെ സംഖ്യകൾ = 1 + 2 + 3 +…, +9 = 45
സാധ്യത = \(=\frac{45}{90}\)

(iii) 8 + 7 + 6 + 5 + 4 + 3 + 2 + 1 = 36
സാധ്യത = \(\frac{36}{90}\)

Question 3.
1 മുതൽ 6 വരെയുള്ള സംഖ്യകൾ എഴുതിയിട്ടുള്ള രണ്ടു പകിടകൾ ഒന്നിച്ചുരുട്ടുന്നു. ഇങ്ങനെ കിട്ടുന്ന സംഖ്യകളുടെ തുക ഏതൊക്കെ സംഖ്യകളാകാം? ഏറ്റവും കൂടുതൽ സാധ്യതയുള്ള തുക എന്താണ്?
Answer:
തുകകൾ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.
2, 3, 4, 5, 6, 7
3, 4, 5, 6, 7, 8,
4, 5, 6, 7, 8, 9
5, 6, 7, 8, 9, 10
6, 7, 8, 9, 10, 11
7, 8, 9, 10, 11, 12
ഏറ്റവും കൂടുതൽ സാധ്യതയുള്ള തുക 7 ആണ്, 6 തവണ

Question 4.
ഒരു പെട്ടിയിൽ 1 മുതൽ 10 വരെയുള്ള എണ്ണൽ സംഖ്യകളെഴുതിയ 10 കടലാസുകഷണങ്ങളും മറ്റൊരു പെട്ടിയിൽ 25 വരെയുള്ള 5 ന്റെ ഗുണിത ങ്ങളെഴുതിയ കടലാസുകഷണങ്ങളും ഉണ്ട്. രണ്ടിൽ നിന്നും ഓരോ കടലാസ് എടുക്കുന്നു.
(i) രണ്ടും ഒറ്റ സംഖ്യയാവാനുള്ള സാധ്യത എന്താണ്?
(ii) ഈ കടലാസുകളിൽ എഴുതിയ സംഖ്യകളുടെ ഗുണനഫലം ഒറ്റ സംഖ്യയാവാനുള്ള സാധ്യത എന്താണ്?
(iii) ഈ കടലാസുകളിൽ എഴുതിയ സംഖ്യകളുടെ തുക ഒറ്റ സംഖ്യയാവാനുള്ള സാധ്യത എന്താണ്?
Answer:
ഒരു പെട്ടിയിൽ 1 മുതൽ 10 വരെയുള്ള സംഖ്യകളുള്ള 10 സ്ലിപ്പുകൾ അടങ്ങിയിരി ക്കുന്നു, മറ്റൊന്നിൽ 5 ന്റെ ഗുണിതങ്ങളാൽ 25 വരെയുള്ള സംഖ്യകളുള്ള സ്ലിപ്പുകൾ അടങ്ങി യിരിക്കുന്നു. ഓരോ പെട്ടിയിൽ നിന്നും ഒരു സ്ലിപ്പ് എടുക്കുന്നു.

(i) ആദ്യ പെട്ടിയിൽ 5 ഒറ്റ സംഖ്യകളും രണ്ടാ മത്തെ പെട്ടിയിൽ 3 ഒറ്റ സംഖ്യകളും.
സാധ്യത = \(\frac{15}{50}=\frac{3}{10}\)

(ii) സംഖ്യകളുടെ ഗുണനഫലം ഒറ്റ സംഖ്യയാവാൻ ആദ്യ പെട്ടിയിൽ നിന്ന് ഒറ്റ സംഖ്യയും രണ്ടാ മത്തെ പെട്ടിയിൽ നിന്നും ഒറ്റ സംഖ്യ എടുക്കണം.
സാധ്യത = \(\frac{15}{50}=\frac{3}{10}\)

(iii) തുക ഒറ്റ സംഖ്യ ലഭിക്കാൻ, ആദ്യ പെട്ടിയിൽ നിന്നുള്ള സംഖ്യ രണ്ടാമത്തെ പെട്ടിയിൽ നിന്ന് ഇരട്ട സംഖ്യയും. അല്ലെങ്കിൽ ആദ്യത്തെ പെട്ടിയിൽ നിന്നുള്ള സംഖ്യ ഇരട്ട സംഖ്യയും രണ്ടാമത്തെ പെട്ടിയിൽ നിന്ന് ഒറ്റ സംഖ്യയും.
സാധ്യത = \(\frac{5 \times 2+5 \times 3}{50}=\frac{25}{50}=\frac{1}{2}\)

Class 10 Maths Chapter 4 Question Answer Malayalam Medium സാധ്യതകളുടെ ഗണിതം

10th Class Maths Notes Malayalam Medium Chapter 4 സാധ്യതകളുടെ ഗണിതം

Std 10 Maths Chapter 4 Notes Malayalam Medium

→ “സാധ്യതകളുടെ ഗണിതം’ അല്ലെങ്കിൽ ‘സാധ്യത’ എന്ന യൂണിറ്റ് സംഖ്യാപരമായ സാധ്യതകളുടെ അളവിനെക്കു റിച്ചു ചർച്ച ചെയ്യുന്നു. ഫലങ്ങൾ പ്രവചിക്കാൻ കഴിയാത്ത പരീക്ഷണങ്ങളുണ്ട്. അത്തരം പരീക്ഷണങ്ങളെ സാധാരണയായി സാധ്യതാ പരീക്ഷണങ്ങൾ എന്ന് വിളിക്കുന്നു. ഒരു നാണയം എറിയുന്നതും ഒരു പകിട എറിയുന്നതും സാധ്യതാ പരീക്ഷണങ്ങളാണ്. ഒരു നാണയം എറിയുന്നതിന്റെ ഫലങ്ങൾ തല (Head) H ഉം വാൽ (Tail) T ഉം ആണ്. ഒരു പ്രാവശ്യം എറിയുമ്പോൾ ലഭിക്കാനുള്ള സാധ്യത ആയി നമ്മൾ നിർവചിക്കുന്നു. യൂണിറ്റിൽ ജ്യാമിതീയ സാധ്യത’ എന്നൊരു വിഭാഗമുണ്ട്. ഇത് സാധ്യതയെ വിസ്തീർണ്ണങ്ങളുടെ അനുപാതമായി അളക്കുന്നു.

→ യൂണിറ്റിന്റെ മൂന്നാമത്തെ വിഭാഗം എണ്ണലിന്റെ അടിസ്ഥാന തത്വവുമായി (Fundamental Principle of Count ing) ബന്ധപ്പെട്ടിരിക്കുന്നു. ഒരു പ്രവർത്തനം m വിധത്തിൽ നടത്താൻ കഴിയുമെങ്കിൽ, മറ്റൊരു പ്രവർത്തനം n വിധത്തിൽ ചെയ്യാൻ കഴിയുമെങ്കിൽ, രണ്ട് പ്രവർത്തനങ്ങളും m×n വിധത്തിൽ നടത്താൻ കഴിയും. ഈ സാഹചര്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ യൂണിറ്റിന്റെ ഭാഗമാണ്.

→ ഫലങ്ങൾ പ്രവചിക്കാൻ കഴിയാത്ത പരീക്ഷണങ്ങളെ സാധ്യതാ പരീക്ഷണങ്ങൾ എന്ന് വിളിക്കുന്നു. ഒരു നാണയം എറിയുക, ഒരു പകിട എറിയുക എന്നിവ സാധ്യതാ പരീക്ഷണങ്ങളുടെ ഉദാഹരണങ്ങളാണ്. ഒരു നാണയം എറിയുമ്പോൾ പ്രതീക്ഷിക്കുന്ന ഫലങ്ങൾ തലയും വാലും (head or tail) ആണ്.

→ എറിയുമ്പോൾ തല കിട്ടാനുള്ള സാധ്യത \(\frac{1}{2}\) ആണ്.

→ മറ്റൊരു പരീക്ഷണമാണ് പകിട ഉരുട്ടുന്നത്. പകിട എന്നത് അതിന്റെ മുഖങ്ങളിൽ 1 മുതൽ 6 വരെ അക്കങ്ങളുള്ള ഒരു ക്യൂബിക് വസ്തുവാണ്. പ്രതീക്ഷിക്കുന്ന ഫലങ്ങൾ 1, 2, 3, 4, 5, 6 ആണ്.

→ ഉരുട്ടുമ്പോൾ ഒരു അഭാജ്യസംഖ്യയുള്ള മുഖം ലഭിക്കാനുള്ള സാധ്യത \(\frac{3}{6}\) ആണ്.

→ ചിലപ്പോൾ ജ്യാമിതീയ രൂപങ്ങളുടെ പരപ്പളവുകൾ താരതമ്യപ്പെടുത്തുന്നതും സാധ്യതാ പരീക്ഷണങ്ങളിൽ പെടുന്നു.

→ ഉദാഹരണത്തിന്, ഒരു ചതുരത്തിന്റെ വികർണ്ണം ചതുരത്തെ രണ്ട് തുല്യ ത്രികോണങ്ങളായി വിഭജിക്കുന്നുവെന്ന് നമുക്കറിയാം. അവയിലൊന്ന് ഷേഡ് ചെയ്തിരിക്കുന്നു. ചതുരത്തിൽ നോക്കാതെ ഒരു കുത്തിട്ടാൽ, ഷേഡ് ചെയ്തിരിക്കുന്നു ഭാഗത്ത് ആകാനുള്ള സാധ്യത ഷേഡ് ചെയ്ത ഭാഗത്തിന്റെ വിസ്തീർണ്ണവും ചതുരത്തിന്റെ വിസ്തീർണ്ണവും തമ്മിലുള്ള അനുപാതമാണ്. ഇത് \(\frac{1}{2}\) ആണ്.

→ വസ്തുക്കളുടെ ജോടി ഉപയോഗിച്ച് സാധ്യത കണ്ടെത്തുന്ന സാഹചര്യങ്ങളുണ്ട്. ഒരു ബോക്സിൽ 3 കറുത്ത പന്തുകളും 3 വെളുത്ത പന്തുകളും ഉണ്ട്, മറ്റൊരു ബോക്സിൽ 4 കറുത്ത പന്തുകളും 2 വെളുത്ത പന്തുകളും ഉണ്ട്. ഓരോ ബോക്സിൽ നിന്നും ഒരു പന്ത് എടുത്ത് ജോടികളായി എഴുതുക. ജോടികളുടെ എണ്ണം (3 + 3) × (4 + 2) = 6 × 6 = 36
രണ്ടും വെളുത്തത് ലഭിക്കാനുള്ള സാധ്യത = \(\frac{3 \times 2}{36}\)
രണ്ടും കറുപ്പ് ലഭിക്കാനുള്ള സാധ്യത = \(\frac{3 \times 4}{36}\)
ഒരു കറുപ്പും ഒരു വെള്ളയും ലഭിക്കാനുള്ള സാധ്യത = \(\frac{3 \times 2+3 \times 4}{36}\)

→ സാധ്യതാ പരീക്ഷണങ്ങൾ:

  • ഫലങ്ങൾ പ്രവചിക്കാൻ കഴിയാത്ത പരീക്ഷണങ്ങളെ സാധ്യതാ പരീക്ഷണങ്ങൾ എന്ന് വിളിക്കുന്നു.
  • ഉദാഹരണം : ഒരു നാണയം എറിയുക, ഒരു പകിട എറിയുക.

→ ഒരു നാണയം എറിയുക.

  • സാധ്യമായ ഫലങ്ങൾ തലയും,വാലും (Head or Tail)
  • തല കിട്ടാനുള്ള സാധ്യത = \(\frac{1}{2}\)
    വാൽ കിട്ടാനുള്ള സാധ്യത = \(\frac{1}{2}\)

Class 10 Maths Chapter 4 Question Answer Malayalam Medium സാധ്യതകളുടെ ഗണിതം

→ ഒരു പകിട ഉരുട്ടുമ്പോൾ

  • ഒരു പകിടയ്ക്ക് 1 മുതൽ 6 വരെ സംഖ്യകൾ എഴുതിയ 6 മുഖങ്ങളുണ്ട്.
  • സാധ്യമായ ഫലങ്ങൾ : 1, 2, 3, 4, 5, 6
  • അവയിൽ അഭാജ്യ സംഖ്യകൾ : 2, 3, 5

→ ജ്യാമിതീയ സാധ്യത

  • ചിലപ്പോൾ സാധ്യതയെ പരപ്പളവുകൾ ഉപയോഗിച്ച് അളക്കാറുണ്ട്.
  • ഷേഡ് ചെയ്ത ഭാഗത്തിന്റെ പരപ്പളവ് ആകെ പരപ്പളവ്

→ വസ്തുക്കളുടെ ജോടി ഉപയോഗിച്ച് സാധ്യത കണ്ടെത്തുന്ന സാഹചര്യങ്ങളുമുണ്ട്.

ബത്തേരിക്കടുത്ത് മലങ്കരയിൽ Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 2

Practicing with SSLC Malayalam Kerala Padavali Class 10 Notes Pdf Unit 3 Chapter 2 ബത്തേരിക്കടുത്ത് മലങ്കരയിൽ Batherikkaduthu Malankarayil Notes Questions and Answers improves language skills.

Batherikkaduthu Malankarayil Class 10 Notes Question Answer

Class 10 Malayalam Batherikkaduthu Malankarayil Notes Question Answer

Class 10 Malayalam Kerala Padavali Unit 3 Chapter 2 Batherikkaduthu Malankarayil Notes Question Answer

പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Question 1.
“ഇപ്പോൾ ഞാൻ അനേകരാണ്
ഈ മലങ്കര
ഏഴു വൻകരയുമാണ്.”
– വരികളുടെ അർഥതലങ്ങൾ വിശദീകരിക്കുക.
Answer:
കവി വയനാട്ടിലുള്ള സുഹൃത്തിന്റെ വാടകവീട്ടിലിരുന്ന് അല്പം അകലേക്ക് നോക്കിയപ്പോൾ അവിടെ വയലുകളും ഞാറ്റടിയും, കുറുമർ നിലം ഉഴുതുമറിക്കുന്നതും കാക്കകളും കൊക്കുകളും മറ്റും വയലിൽ വന്നിരിക്കുന്നതും മറ്റും കണ്ടു. ഉടൻ തന്നെ അദ്ദേഹം തന്റെ സെൽഫോണെടുത്ത് അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. താമസിയാതെ ലൈക്കുകളുടെയും കമന്റുകളുടെയും ഘോഷ യാത്രയായി. വയനാട്ടിൽ ഇപ്പോഴും പ്രകൃതിഭംഗി നശിച്ചുപോയിട്ടില്ലെന്നും കർഷകർക്ക് അവിടെ ആത്മ ഹത്യ ചെയ്യേണ്ടി വന്നിട്ടില്ലെന്നും ചിലർ കമന്റ് ചെയ്തു. ഭൂമിയുടെ പച്ചപ്പ് കുറച്ചെങ്കിലും നിലനിറുത്ത ണമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.

പച്ചപ്പുള്ള വസ്തുക്കൾ വില കൊടുത്ത് വാങ്ങിച്ചാലും തരക്കേ ടില്ല. അവയെ നിലനിർത്താൻ കഴിയുമല്ലോ എന്ന് മറ്റു ചിലർ. നഷ്ടമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി യെക്കുറിച്ച് മത്സരിച്ച് അഭിപ്രായം പറയുന്നവർ ലോകത്തിന്റെ നാനാകോണിലുമുള്ളവരാണ്. കവി വിശ മിക്കുന്ന വീട്ടുവരാന്ത ലോകത്തിലെ ഏഴുവൻ കരയിലുമുള്ളവരുടെ ശ്രദ്ധയും പരിഗണനയും നേടിയിരി ക്കുന്നു. ഇവിടെ കവി തന്റെ ഫോട്ടോകൾക്ക് താഴെ കമന്റിട്ട വ്യത്യസ്ത രാജ്യത്ത് താമസിക്കുന്നവരും, വ്യത്യസ്ത ചിന്താഗതിക്കാരുമായ ആളുകൾ യഥാർഥ പരിസ്ഥിതി വാദികളോ, ജൈവവൈവിധ്യസംര ക്ഷകരോ ആണെന്ന് വിശ്വസിക്കുന്നില്ല. സോഷ്യൽ മീഡിയയിൽ ഇടപെടുന്നവരുടെ പൊതുസ്വഭാവം എന്തിനെക്കുറിച്ചും അഭിപ്രായം പറയുക എന്നതാണ്. അഭിപ്രായം മനസ്സിൽ തട്ടിയുള്ളതോ ആത്മാർത്ഥ തയുളളതോ ആയിരിക്കണമെന്നില്ല എന്നാണ് കവിയുടെ വിവക്ഷ.

ബത്തേരിക്കടുത്ത് മലങ്കരയിൽ Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 2

Question 2.
“ക്യാമറ തുടരെ ക്ലിക്കി
(പൊൻ തൂലിക വിറ്റു കിടിലൻ-
ഫോണൊന്നു വാങ്ങിച്ചു ഞാൻ)
ഞൊടിയിൽ
പടം അപ്ലോഡ് ചെയ്തു.
വന്നു കമന്റുകൾ
തിരുതകൃതിയായി ചാറ്റൽ.”
സുസ്ഥിരവികസന കാഴ്ചപ്പാടുകളോട് മുഖം തിരിച്ചുനിൽക്കുന്ന സമൂഹത്തിന്റെ മനോഭാവത്തെ പരിഹസിക്കുകയല്ലേ കവി ചെയ്യുന്നത്? വിമർശനാത്മകമായി വിലയിരുത്തുക.
Answer:
വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിച്ചും പരിസ്ഥിതി ആഘാതങ്ങൾ കുറച്ചും കൈവരിക്കുന്ന വിക സനത്തെയാണ് പൊതുവേ സുസ്ഥിരവികസനം (Sustainable development) എന്ന് പറയുന്നത്. വിഭവങ്ങ ളുടെ അമിത ചൂഷണം നിയന്ത്രിക്കുന്നതിലൂടെ അവ വരും തലമുറയ്ക്ക് കൂടി പ്രയോജനപ്പെടുത്താൻ കഴിയും. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച പതിനേഴ് സുസ്ഥിര വികസന ലക്ഷ്യങ്ങളുണ്ട്. മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഭാവി എല്ലാവർക്കും കൈവരിക്കുന്നതിനുള്ള മാതൃകകളാണ് സുസ്ഥിരവികസന ലക്ഷ്യ ങ്ങൾ.

ഇത്തരം ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് സമൂഹത്തിൽ ഇടപെടുന്ന വ്യക്തികളുടെ മനോവ്യാപാരങ്ങ ളിലും പ്രവൃത്തികളിലും മറ്റും കാര്യമായ മാറ്റം വരണം. കവിക്ക് പോലും അതിന് കഴിയുന്നില്ല. നവസ മൂഹമാധ്യമങ്ങളുടെ പിടിയിലമർന്നു പോയ മനുഷ്യർക്ക് തങ്ങളുടെ മനസ്സാക്ഷിയോട് കൂറുപുലർത്താൻ കഴിയുന്നില്ല എന്നതാണ് വസ്തുത. തൂലിക വിറ്റ് കിടിലൻ ഫോൺ വാങ്ങിയ കവി പുതിയ കാലഘട്ട ത്തിന്റെ ചുവരെഴുത്തുകൾ വായിച്ച് അതിനനുസരിച്ച് സഞ്ചരിക്കാൻ വിധിക്കപ്പെട്ടവനാണ്. പക്ഷേ കവി മനസ്സിൽ നന്മയുണ്ട്. പരിസ്ഥിതിബോധം തൊലിപ്പുറമേയുള്ള ഒരു വികാരമാണ് ഇന്ന് മിക്കവർക്കും. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്നവരാണ് അധികവും. യഥാർഥത്തിൽ സുസ്ഥിരവികസന മാതൃക നടപ്പാക്കിയാൽ താൽക്കാലികമായി പലർക്കും പലതും നഷ്ടമാകും. ഈ യാഥാർത്ഥ്യം മൂടിവയ്ക്കപ്പെടുകയും മിഥ്യയായ പരിസ്ഥിതി സ്നേഹം വെളിച്ചപ്പെടുകയും ചെയ്യുന്ന തിനെ ഈ വരികളിലൂടെ യഥാർഥത്തിൽ കവി പരിഹസിക്കുകയാണ് ചെയ്യുന്നത്.

Question 3.
“മനയോല തേച്ച് മുഖം കാട്ടി
ചുട്ടിക്കു മലർന്നുകിടക്കയല്ലേ
മലനാട്ടുമണ്ണ്!”
– കേരളത്തിന്റെ ഭൂപ്രകൃതിയെയും സംസ്കാരത്തെയും സമന്വയിപ്പിച്ചത് എത്രമാത്രം ആകർഷ കമായിട്ടുണ്ട്. വരികൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക
Answer:
ബത്തേരിക്കടുത്ത് മലങ്കരയിൽ എന്ന കവിതയിലെ പ്രയോഗഭംഗിയും ധ്വന്യാത്മകതയും ഏറെയുള്ള വരികളാണിത്. കഥകളി എന്ന കേരളീയ കലയുടെ സവിശേഷതകളുടെ സൂചനകളിലൂടെ കേരളത്തിന്റെ ഹരിതഭംഗിയും കലാപാരമ്പര്യവും വ്യക്തമാക്കാനാണ് കവി ഇവിടെ ശ്രമിക്കുന്നത്. മനയോല എന്നാൽ കഥകളി നടൻ മുഖത്ത് തേയ്ക്കുന്ന പച്ചനിറത്തിലുള്ള വസ്തുവാണ്. ചുട്ടികുത്തുക എന്നാൽ കഥകളി കലാകാരന്റെ മുഖത്ത് ഓരോ വേഷത്തിനനുസരിച്ചുള്ള രൂപമാറ്റം വരുത്തുക എന്നർഥം. കഥകളിക്ക് വേണ്ടിയുള്ള മേക്കപ്പ് എന്നുതന്നെ പറയാം. ഏതുതരത്തിലുള്ള പരുവപ്പെടുത്തലിനും യോജിച്ച അന്തരീ ക്ഷവും, ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് കേരളത്തിലുള്ളത്. മാറ്റങ്ങൾക്ക് വേണ്ടി കൊതിക്കുന്ന നാടാണ് കേരളം. പക്ഷേ ആ മാറ്റങ്ങൾ ജനങ്ങളുടെ ദീർഘനാളത്തെ നിലനിൽപ്പിനെ മാനിക്കുന്ന വികസനം ആയിരിക്കണമെന്ന് കവി കരുതുന്നു.

Question 4.
“നമുക്കെന്തെങ്കിലും ചെയ്യണം
നാളേക്ക് ഒരു തുണ്ടു പച്ചപ്പെങ്കിലും നിർത്തണം
ഈ പടമെടുക്കാനിരുന്ന വീടും കുടിയിരിപ്പും
എത്ര സെന്റു വരും?”
ഇത്തരം നിലപാടുകൾ പരിസ്ഥിതിസംരക്ഷണത്തിന് സഹായകമാകുമോ? കാഴ്ചപ്പാടുകൾ അവ തരിപ്പിക്കുക.
Answer:
കവി വയനാട്ടിലെ ബത്തേരിക്കടുത്തുള്ള മലങ്കരയിൽ സുഹൃത്തിന്റെ വാടക വീട്ടിലിരുന്നു കൊണ്ട് അവിടെക്കാണാനിടയായ പച്ചപ്പിന്റെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്പോൾ ലഭിച്ച കമന്റുകളിലൊന്നാണ് ചോദ്യത്തിൽ തന്നിരിക്കുന്ന വാക്യങ്ങൾ.

ഒരു കപട പരിസ്ഥിതി വാദിയുടേതെന്ന് ഒറ്റ നോട്ടത്തിൽത്തന്നെ തോന്നാവുന്ന അഭിപ്രായമാണിത്. അന്യനാട്ടിൽ ജീവിക്കുന്ന ഒരാളുടെ കമന്റാണിത്. അയാൾക്ക് വിദേശത്ത് ഉയർന്ന ജോലിയും മറ്റെല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിരിക്കണം. ആവശ്യത്തിലധികം പണം സമ്പാദിച്ചിട്ടുളള അയാൾ തോന്നു ന്നതൊക്കെ വാങ്ങിക്കൂട്ടുന്ന സ്വഭാവക്കാരനുമായിരിക്കാം. യാന്ത്രിക യുഗത്തിന്റെ ചിട്ടവട്ടങ്ങൾക്കനുസ രിച്ച് ജീവിതം പാകപ്പെടുത്തി സുഖലോലുപതയുടെ മടിത്തട്ടിലിരിക്കുന്ന ചിലർ ഒരു ഫാഷന് വേണ്ടി അല്പം പരിസ്ഥിതി സ്നേഹവും കൊണ്ടുനടക്കാറുണ്ട്. പരിസ്ഥിതിയുടെ മഹത്വത്തെക്കുറിച്ചും അത്സം രക്ഷിച്ചില്ലെങ്കിലുണ്ടാവുന്ന അപകടങ്ങളെക്കുറിച്ചും ഇക്കൂട്ടർ ഘോരഘോരം പ്രസംഗിച്ചെന്നിരിക്കും.

വിദേശത്ത് ഉയർന്ന ജോലിയിലിരിക്കുന്ന പലരും നാട്ടിൽ ഏക്കർ കണക്കിന് കാടുപിടിച്ചു കിടക്കുന്ന പുരയിടം വാങ്ങിക്കൂട്ടാറുണ്ട്. തനിക്കവിടെ പരിസ്ഥിതി സൗഹൃദപരമായ ഒരു ലോകം പണിയണമെ ന്നൊക്കെ മറ്റുള്ളവരോട് ഇക്കൂട്ടർ വീമ്പിളക്കും. ചിലപ്പോൾ കുറെ പ്ലാവോ, മാവോ, മുരിങ്ങയോ റംബൂ ട്ടനോ ഒക്കെ വച്ചുപിടിപ്പിച്ചെന്നുമിരിക്കും. കുറച്ചു നാൾ കഴിയുമ്പോൾ പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കില്ല. ഇപ്രകാരം തൊലിപ്പുറമേയുളള ഒരു പരിസ്ഥിതി വാദിയാണ് ഈ വരികളിലും പ്രത്യക്ഷപ്പെ ടുന്നത്. ഇത്തരക്കാരുടെ നിലപാടുകളും പ്രവർത്തനങ്ങളുമൊന്നും പരിസ്ഥിതി സംരക്ഷണത്തിന് യഥാർഥ ത്തിൽ സഹായകമാവില്ല. പരിസ്ഥിതി സംരക്ഷണം ഒരു വികാരമായി ഹൃദയത്തിൽ കൊണ്ടു നടന്നാൽ മാത്രമേ എന്തെങ്കിലും മാറ്റം ലോകത്തിന് പ്രദാനം ചെയ്യാൻ കഴിയൂ.

ബത്തേരിക്കടുത്ത് മലങ്കരയിൽ Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 2

Question 5.
പരിസ്ഥിതിസ്നേഹം പ്രകടനപരതയായി മാറുന്നതിനോടുള്ള പ്രതിഷേധം ഏതെല്ലാം തലങ്ങളി ലാണ് കവിതയിൽ ആവിഷ്കരിക്കുന്നത്? വിശകലനം ചെയ്ത് ആസ്വാദനം തയ്യാറാക്കുക.
Answer:
പി. പി. രാമചന്ദ്രന്റെ ഏറെ പ്രശസ്തമായ കവിതയാണ്. ‘ബത്തേരിക്കടുത്ത് മലങ്കരയിൽ’. നമ്മുടെ ലോക ത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കത്തക്കവിധം പരിസ്ഥിതിനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന തിൽ ഏറെ ഉൽകണ്ഠിതനാണ് ഈ കവി. അദ്ദേഹത്തിന്റെ മിക്ക കവിതകളിലും ഈ വികാരം തന്നെ യാണ് പ്രകടമായിട്ടുള്ളത്. ‘കാറ്റേ കടലേ ‘ എന്ന കവിത ഏറെ വായിക്കപ്പെട്ടതാണല്ലോ. അത്തരം ജനു സ്സിൽപ്പെടുന്ന കവിതയാണ് ഇതും. പക്ഷേ ഈ കവിതയിൽ ആധുനിക ലോകത്ത് സ്വാധീനം ചെലുത്തി ക്കൊണ്ടിരിക്കുന്ന നവസമൂഹമാധ്യമങ്ങളും വിചാരണയ്ക്ക് വിധേയമാവുന്നു എന്നൊരു വ്യത്യാസമുണ്ട്. എന്തുകണ്ടാലും അതൊക്കെ ഫോട്ടോയോ വീഡിയോയോ റീലോ ഒക്കെയാക്കി മറ്റുള്ളവർക്ക് അയച്ചു കൊടുക്കുക, അത് കാണാനിടയായവർ നിരുരുത്തരവാദപരമായി എന്തെങ്കിലും കമന്റ് ചെയ്യുക, ആ കമന്റുകളും, കിട്ടിയ ലൈക്കുകളും നോക്കി ആനന്ദതുന്ദിലനായി ഇരിക്കുക ഇതൊക്കെ ഇന്ന് നാം കാണുന്ന പ്രവണതകളാണ്. ഇത്തരം പ്രവർത്തനം ഉത്തരവാദിത്തം നിറഞ്ഞ ഒരു സാമൂഹിക പ്രവർത്തനമാണെന്ന് പറയാനാകില്ല.

‘ബത്തേരിക്കടുത്ത് മലങ്കരയിൽ’ എന്ന കവിതയുടെ വായനയിൽ ആദ്യമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയം ഇതുതന്നെയാണ്.

കവിതയുടെ പ്രമേയത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് പോകുമ്പോഴാണ് സുസ്ഥിരവികസനമെന്ന വിഷയ ത്തെക്കുറിച്ചുള്ള കവിയുടെ കാഴ്ചപ്പാട് കവിതയിൽ ലീനമായിട്ടുണ്ടെന്ന് വ്യക്തമാകുന്നത്. സുസ്ഥിരവി കസനമെന്ന ആശയം വളരെ ആകർഷകമാണെങ്കിലും നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ്. ഭരണാധി കാരികൾക്കും പൊതുജനങ്ങൾക്കും ഇക്കാര്യത്തിൽ വിഭിന്ന കാഴ്ചപ്പാടുകളുണ്ടായാൽ വികസനം സാധ്യ മല്ല. ഇന്ന് പരിസ്ഥിതിക്ക് കോട്ടം വരാതെ വികസനം നടപ്പാക്കണമെന്ന് വാദിക്കുന്ന ഭരണവർഗം തന്നെ അതെങ്ങനെ പ്രായോഗികമാക്കാൻ സാധിക്കുമെന്ന കൺഫ്യൂഷനിലാണ്. മറ്റൊരു പ്രശ്നം കപട പരി സ്ഥിതി വാദികളുടെ സാന്നിധ്യമാണ്. വെറും പ്രകടനപരതയായി പരിസ്ഥിതി സ്നേഹം മാറിപ്പോകുന്ന കാഴ്ചയാണ് നാം നിത്യേന കാണുന്നത്. പ്രസംഗത്തിലും എഴുത്തിലും മറ്റും കോരിച്ചൊരിയുന്ന പരി സ്ഥിതി സ്നേഹം മിക്കവരുടേയും പ്രവൃത്തിയിൽ കാണുന്നില്ല. ഈ വൈരുധ്യമാണ് വികസനത്തിന് വിലങ്ങുതടിയായി നിൽക്കുന്നത്. ഇക്കാര്യമൊക്കെയാണ് കവി കവിതയിലൂടെ ധ്വനിപ്പിക്കുന്നത്.

കവി പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടയുടൻ പരിസ്ഥിതി സ്നേഹത്താൽ പ്രചോദിതരായി മെസ്സേജുകൾ അയച്ച മിക്കവർക്കും പരിസ്ഥിതി വിഷയത്തിൽ ആത്മാർഥതയില്ലാത്തവരാണ്. താൻ ഒരു പരിസ്ഥിതി വാദിയായി പൊതുജനങ്ങൾക്കിടയിൽ അറിയപ്പെടണം എന്ന ചിന്തയുള്ളവരാണ്. ഇക്കൂട്ടരെക്കൊണ്ട് ഒരു പ്രയോജനവുമില്ല. ഭൂമിയിലെ നശിച്ചുകൊണ്ടിരിക്കുന്ന പച്ചപ്പിനെക്കുറിച്ചോർത്ത് മുതലക്കണ്ണീരൊഴു ക്കുന്നവർ, അത്തരം പ്രദേശങ്ങൾ വിലയ്ക്കു വാങ്ങി സംരക്ഷിക്കണമെന്ന് വീമ്പിളക്കുന്ന വർ ഇവർക്കൊക്കെ പരിസ്ഥിതി സ്നേഹം പുറം പൂച്ച് മാത്രമാണ്.

പരിസ്ഥിതി സ്നേഹം സ്വന്തം രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള, അതിന്റെ സംരക്ഷണത്തിനായി വിലപ്പിടിപ്പുള്ളതെന്തും തൃജിക്കാൻ തയ്യാറുളളവർ വിചാരിച്ചാൽ മാത്രമേ ഇവിടെ സുസ്ഥിരവികസ നവും പരിസ്ഥിതിയുടെ കാലോചിതമായ സംരക്ഷണവുമൊക്ക് സാധ്യമാകൂ. ഇത്തരം ആശയങ്ങൾ വ്യക്ത മാക്കുന്ന കവിതയെന്ന നിലയിൽ ‘ബത്തേരിക്കടുത്ത് മലങ്കരയിൽ’ എന്ന കവിത വിദഗ്ധമായ വായന ആവശ്യപ്പെടുന്ന ഒരു രചനയാണ്.

ബത്തേരിക്കടുത്ത് മലങ്കരയിൽ Extra Questions and Answers

അധികചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
(a) എല്ലാം മറന്ന് വരാന്തയിൽ ചാരിയിരി ക്കണം
(b) നീ വീടിന്റെ ഭിത്തിയിൽ ചാരിയിരിക്കണം രണ്ടു വാക്യത്തിലെയും ചാരിയിരി ക്കണം എന്ന പദം ഏതൊക്കെ അർഥ ത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്?
(a) ആഗ്രഹം, ആജ്ഞ
(b) നിഷേധം, ധിക്കാരം
(c) ശോകം, ഹാസം
(d) ഭയം, നിരാശ
Answer:
(a) ആഗ്രഹം, ആജ്ഞ

Question 2.
നാട് എന്ന പദത്തിന്റെ വിപരീതാർത്ഥമുള്ള പദം ഏത്?
(a) വീട്
(b) മേട്
(c) കാട്
(d) പോട്
Answer:
(c) കാട്

Question 3.
മല, കര എന്നീ പദങ്ങൾ കൂടിച്ചേരുമ്പോൾ പുതുതായി വന്ന വർണം ഏത്?
(a) ക
(b) ങ
(c) ന
(d) ണ
Answer:
(b) ങ

ബത്തേരിക്കടുത്ത് മലങ്കരയിൽ Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 2

Question 4.
“ഇതാ, ഈ ലോകത്തിന്റെ അവതാരമൂർത്തി ചോദിക്കുന്നു. പറയൂ” മലകളേ, മരങ്ങളേ, കുറവരേ, കുറിച്യരേ, നിങ്ങൾ ആകെ എത്ര ജീബി?
വരികളുടെ ആശയം വ്യക്തമാക്കി സമകാ ലിക പ്രസക്തി എത്രമാത്രമുണ്ടെന്ന് കണ്ട ത്തുക.
Answer:
പി. പി. രാമചന്ദ്രന്റെ ബത്തേരിക്കടുത്ത് മലങ്കര യിൽ എന്ന കവിതയിലെ അവസാന വരികളാ ണിത്. നവസമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്ട്സാപ്പ്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, മെസ്സെഞ്ചർ മുതലായവയുടെ നിയന്ത്രണത്തിനനുസരിച്ച് ചലി ക്കുന്ന പാവകളായി പുതിയ തലമുറ അധഃപതി ച്ചിരിക്കുന്നു. ജീവിതത്തിന്റെ സമഗ്രഭാവങ്ങളെയും മൊബൈൽ ഫോണിൽ കണ്ടെത്തുകയും, അതി ലൂടെ ശ്വസിക്കുകയും ഭക്ഷിക്കുകയും ഉറങ്ങുക യുമൊക്കെ ചെയ്യുന്ന യാന്ത്രിക ജീവികളായി മനു ഷ്യൻ ചുരുങ്ങിപ്പോയ കാലഘട്ടമാണിത്. ഏത് കാര്യത്തെയും മൊബൈൽ കാണുന്നത് ഫോണിന്റെ കണ്ണുകളിലൂടെയാണ്. എന്തിനെയും അളക്കുന്നത് GB, M.B മുതലായ സൈബർ മാന ദണ്ഡങ്ങളുപയോഗിച്ചാണ്. അതുകൊണ്ടാണ് വയനാട്ടിലെ മലകളും, മരങ്ങളും ആദിവാസികളും എല്ലാം ചേരുമ്പോൾ ആകെ എത്ര ജീബീ വരും എന്ന് പുതിയ ലോകത്തിന്റെ അവതാരമൂർത്തി ചോദിക്കുന്നത്. മനുഷ്യന്റെ മാനസികമായ അടി മത്തവും സൈബർ ലോകത്തിന്റെ അതിക്രമങ്ങ ളുമാണ് നാം ഇവിടെ കാണുന്നത്.

Question 5.
നാട് എന്ന പദത്തിന്റെ വിപരീതാർത്ഥമുള്ള പദം ഏത്?
(a) വീട്
(b) മേട്
(C) കാട്
(d) പോട്
Answer:
(c) കാട്

Question 6.
മല, കര എന്നീ പദങ്ങൾ കൂടിച്ചേരുമ്പോൾ പു തുതായി വന്ന വർണം ഏത്?
(a) ക
(b) ങ
(c) ന
(d) ണ
Answer:
(b) ങ

Question 7.
‘പൊൻ തൂലിക വിറ്റു കിടിലൻ ഫോണൊന്നു വാങ്ങിച്ചു ഞാൻ’ ഈ വരികളിലെ ‘പൊൻ തൂലിക’, ‘കിടിലൻ ഫോൺ എന്നിവ എന്തിനെ യൊക്കെയാണ് പ്രതീകവൽക്കരിക്കുന്നത്?
Answer:
‘പൊൻ തൂലിക’ എന്നത് പരമ്പരാഗതമായ എഴുത്തിനെയും, ആഴത്തിലുള്ള ചിന്തയെ യും, ഒരുപക്ഷേ സാഹിത്യപരമായ കഴിവിനെ യും പ്രതീകവൽക്കരിക്കുന്നു. ‘കിടിലൻ ഫോൺ ആധുനിക സാങ്കേതികവിദ്യയെയും, വേഗത യേറിയ ആശയവിനിമയത്തെയും, ഡിജിറ്റൽ ലോകത്തെ ഇടപെടലുകളെയും, ചിലപ്പോൾ ഉപരിപ്ലവമായ കാഴ്ചപ്പാടുകളെയും പ്രതി കവൽക്കരിക്കുന്നു.

Question 8.
‘കവിയുണർന്നു’ എന്ന് കവി പറയുന്ന സന്ദ രം ഏത്? എന്തായിരുന്നു ആ ഉണർവിന് കാരണം?
Answer:
ബത്തേരിക്കടുത്ത് മലങ്കരയിൽ സുഹൃത്തിന്റെ വാടകവീടിന്റെ വരാന്തയിലിരുന്ന് ദൂരെ ന ൽപ്പാടം കാണുമ്പോഴാണ് കവിയിൽ ‘കവി യുണരുന്നത്. ഞാറ്റടിപ്പച്ച, ചാറ്റൽമഴ, ചേറി ന്റെ ചൂര്, പോത്ത് പൂട്ടുന്ന കുറുമർ, കാക്ക കൾ, കൊക്കുകൾ എന്നിങ്ങനെയുള്ള ഗ്രാമീ ണ ദൃശ്യങ്ങളും അനുഭവങ്ങളുമാണ് ആ ഉണ കാരണം. പ്രകൃതിയുടെ തനത് സൗന്ദര്യവും ഗ്രാമീണ ജീവിതത്തിന്റെ തുടി പ്പുകളുമാണ് കവിക്ക് പ്രചോദനമായത്.

Question 9.
മലനാട്ടിലെ മണ്ണിനെ കവി എന്തിനോടാണ് ഉപ മിച്ചിരിക്കുന്നത് ആ പ്രയോഗത്തിന്റെ ഔചി ത്യം വ്യക്തമാക്കുക.
Answer:
മലനാട്ടിലെ മണ്ണിനെ, മനയോല തേച്ച് മുഖം കാട്ടി ചുട്ടിക്ക് മലർന്നു കിടക്കുന്ന ഒരു അനു ഷ്ഠാന കലാരൂപത്തിലെ കഥാപാത്രത്തോ ടാണ് (ഉദാഹരണത്തിന് കഥകളി) കവി ഉപ മിച്ചിരിക്കുന്നത്. കേരളത്തിന്റെ തനത് സാംസ് കാരിക പൈതൃകവും ഭൂപ്രകൃതിയുടെ സൗന്ദ ര്യവും ലയിപ്പിക്കുന്ന ഈ പ്രയോഗം വളരെ ഉചിതമാണ്. ഇത് മണ്ണിന് ഒരു കലാപരമായ സൗന്ദര്യവും പവിത്രതയും നൽകുന്നു.

Question 10.
ഈ മലങ്കര ഏഴു വൻകരയുമാണ് എന്ന പ്ര യോഗം അർത്ഥമാക്കുന്നതെന്ത്?
Answer:
കവി പകർത്തിയ മലങ്കരയിലെ ദൃശ്യം മൊബൈ ൽ ഫോണിലൂടെ ലോകമെമ്പാടും എത്തുന്ന തിനെയാണ് ഈ പ്രയോഗം അർത്ഥമാക്കു ന്നത്. ഒരു ചെറിയ, പ്രാദേശികമായ അനു ഭവം ആധുനിക സാങ്കേതികവിദ്യയുടെ സഹാ യത്തോടെ ആഗോളതലത്തിൽ പങ്കുവെക്ക പ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളി ലുള്ളവർക്ക് ആ കാഴ്ച കാണാനും അതിനോട് പ്രതികരിക്കാനും സാധിക്കുന്നു.

ബത്തേരിക്കടുത്ത് മലങ്കരയിൽ Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 2

Question 11.
കവിതയുടെ അവസാനത്തിൽ ‘ഈ ലോകത്തി ന്റെ അവതാരമൂർത്തി’ ഉന്നയിക്കുന്ന ചോദ്യം എന്ത്? ആ ചോദ്യത്തിന്റെ പ്രസക്തിയെന്ത്?
Answer:
‘പറയൂ മലകളേ മരങ്ങളേ കുറുമരേ കുറിച്യരേ നിങ്ങൾ ആകെ എത്ര ജീബി?’ എന്നതാണ് ഈ ലോകത്തിന്റെ അവതാരമൂർത്തി ഉന്നയിക്കുന്ന ചോദ്യം. പ്രകൃതിയുടെയും സംസ്കാരത്തിന്റെ യും മനുഷ്യരുടെയും യഥാർത്ഥ മൂല്യം മന സ്സിലാക്കാതെ എല്ലാത്തിനെയും ഡാറ്റയുടെ യും വിവരസാങ്കേതികവിദ്യയുടെയും അളവു കോലുകൊണ്ട് മാത്രം അളക്കുന്ന ആധുനിക ലോകത്തിന്റെ ഉപരിപ്ലവമായ സമീപനത്തെ ഈ ചോദ്യം വിമർശിക്കുന്നു. ഇതാണ് ഈ ചോദ്യ ത്തിന്റെ പ്രസക്തി.

Question 12.
കവിതയിൽ പരാമർശിക്കുന്ന ആദിവാസി വിഭാ നങ്ങൾ ഏതെല്ലാം? അവരുടെ പ്രാധാന്യം കവി തയിൽ എങ്ങനെ സൂചിപ്പിക്കുന്നു?
Answer:
കുറുമർ, കുറിച്യർ എന്നീ ആദിവാസി വിഭാഗ ങ്ങളെയാണ് കവിതയിൽ പരാമർശിക്കുന്നത്. ‘പോത്തു പൂട്ടും കുറുമർ’ എന്ന് പറയുമ്പോൾ വയനാടൻ കാർഷിക സംസ്കാരത്തിൽ അവ ർക്കുള്ള പങ്ക് സൂചിപ്പിക്കുന്നു. അവസാനത്തെ ചോദ്യത്തിൽ ‘കുറുമരേ കുറിച്യരേ നിങ്ങൾ ആകെ എത്ര ജീബി?’ എന്ന് ചോദിക്കുമ്പോൾ, ഈ ആദിമ ജനവിഭാഗങ്ങളെയും അവരുടെ സംസ്കാരത്തെയും കേവലം ഡാറ്റയായി മാത്രം കാണുന്ന ആധുനിക സമൂഹത്തിന്റെ മനോ ഭാവത്തെ കവി ചോദ്യം ചെയ്യുന്നു. ഇത് അവ രുടെ അസ്തിത്വത്തിന്റെയും സംസ്കാരത്തി ന്റെയും പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

Question 13.
‘മനയോല തേച്ചു മുഖം കാട്ടി ചുട്ടിക്കു മലർന്നു കിടക്കയല്ലേ മലനാട്ടുമണ്ണ് – ഈ പ്രയോഗത്തി ലൂടെ കവി മണ്ണിന് നൽകുന്ന സവിശേഷത യെന്ത്?
Answer:
ഈ പ്രയോഗത്തിലൂടെ, കേരളത്തിന്റെ തനത് സാംസ്കാരിക പൈതൃകവുമായി മണ്ണിനെ ബന്ധിപ്പിച്ചുകൊണ്ട് ഒരു കലാപരമായ സൗന്ദ ര്യവും പവിത്രതയുമാണ് കവി നൽകുന്നത്. കഥകളി പോലുള്ള അനുഷ്ഠാന കലകളിലെ ചമയങ്ങളണിഞ്ഞ ഒരു കഥാപാത്രത്തെപ്പോലെ മണ്ണ് അണിഞ്ഞൊരുങ്ങി നിൽക്കുന്നു എന്ന് കല്പിക്കുന്നതിലൂടെ, മണ്ണിന് ജീവനും ചൈതന്യ വും കൈവരുന്നു.

Question 14.
‘ക്യാമറ തുടരെ ക്ലിക്കി. മാരിയിൽ പടം അപ് ലോഡ് ചെയ്തു. വന്നു കമന്റുകൾ തിരുതകൃതി യായ് ചാറ്റൽ’ – ഈ സന്ദർഭം, പ്രകൃതിയോടുള്ള ആധുനിക മനുഷ്യന്റെ ഉപരിപ്ലവമായ സമീപന യാണോ സൂചിപ്പിക്കുന്നത് നിങ്ങളുടെ അഭിപ്രായം വ്യക്തമാക്കുക.
Answer:
അതെ, ഈ സന്ദർഭം പ്രകൃതിയോടുള്ള ആധു നിക മനുഷ്യന്റെ ഉപരിപ്ലവമായ സമീപനത്തെ യാണ് പ്രധാനമായും സൂചിപ്പിക്കുന്നത്. പ്രകൃ തിയുടെ സൗന്ദര്യം ആഴത്തിൽ അനുഭവിക്കു ന്നതിനോ, അതിന്റെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കുന്നതിനോ പകരം, അതിനെ ഒരു കാഴ്ചയായിമാത്രം കണ്ട്,മൊബൈലിൽ പക ർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് ലൈക്കുകളും കമന്റുകളും നേടാനുള്ള വ്യത തയാണ് ഇവിടെ പ്രകടമാകുന്നത്. ‘തുടരെ ക്ലിക്കി’,’ഞൊടിയിൽ അപ്ലോഡ്’, ‘കമന്റുകളു ടെ ചാറ്റൽ’ എന്നീ പ്രയോഗങ്ങൾ ഈ വേഗത യേറിയതും എന്നാൽ ആഴമില്ലാത്തതുമായ ഇടപെടലിനെയാണ് കാണിക്കുന്നത്. പ്രകൃതി സ്നേഹം ഒരു ഡിജിറ്റൽ പ്രകടനമായി മാറു ന്നതിന്റെ സൂചനയാണിത്. യഥാർത്ഥ അനു ഭൂതിക്ക് പകരം, ഡിജിറ്റൽ ലോകത്തെ അംഗീ കാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ രീതി, പ്രകൃതിയോടുള്ള ആത്മാർത്ഥമായ ബന്ധ മില്ലായ്മയെയാണ് പലപ്പോഴും പ്രതിഫലി പ്പിക്കുന്നത്.

Question 15.
മാഷേ, നമുക്കെന്തെങ്കിലും ചെയ്യണം നാളേക്ക് ഒരു തുണ്ടു പച്ചയെങ്കിലും നിർത്തണം ഈ പ 8മെടുക്കാനിരുന്ന വീടും കുടിയിരിക്കും. എത്ര കൊടുക്കണം?’ – ഈ കമന്റിൽ തെളിയുന്ന വൈ രുദ്ധ്യം വിശകലനം ചെയ്യുക.
Answer:
ഈ കമന്റിൽ പ്രകൃതിസംരക്ഷണത്തോടുള്ള ആത്മാർത്ഥമായ ആഗ്രഹവും, അതേസമയം പ്രകൃതിയെ ഒരു കച്ചവടച്ചരക്കായി കാണുന്ന മനോഭാവവും തമ്മിലുള്ള വൈരുദ്ധ്യം വ്യക്ത മായി തെളിയുന്നു. “നാളേക്ക് ഒരു തുണ്ടു പച്ചപ്പെങ്കിലും നിർത്തണം’ എന്ന ഭാഗം പരി സ്ഥിതിയെക്കുറിച്ചുള്ള യഥാർത്ഥ ആശങ്കയും സംരക്ഷിക്കാനുള്ള താൽപ്പര്യവും പ്രകടിപ്പി ക്കുന്നു. ഇത് ക്രിയാത്മകമായ ഒരു ചിന്ത യാണ്. എന്നാൽ, തൊട്ടുപിന്നാലെ ഈ പടമെ ടുക്കാനിരുന്ന വീടും കുടിയിരിപ്പും… എത്ര കൊടുക്കണം?’ എന്ന് ചോദിക്കുമ്പോൾ, ആ പച്ചപ്പ് സ്വന്തമാക്കാനും അതിന് വിലയിടാനു മുള്ള ഒരു കച്ചവട താൽപ്പര്യം കടന്നുവരുന്നു. ഇവിടെ, പ്രകൃതിയുടെ സൗന്ദര്യവും സംരക്ഷ ണവും എന്നതിനപ്പുറം, അതിന്റെ സാമ്പ ത്തിക മൂല്യത്തിനും ഉടമസ്ഥാവകാശത്തിനും പ്രാധാന്യം നൽകുന്നതായി കാണാം. സംര ക്ഷിക്കാനുള്ള ആഗ്രഹം നല്ലതാണെങ്കിലും, അത് വ്യക്തിപരമായ ലാഭേച്ഛയിലേക്കോ പ്ര കൃതിയുടെ കച്ചവടവൽക്കരണത്തിലേക്കോ വഴിമാറുന്നത് ആത്മാർത്ഥമായ പരിസ്ഥിതി ബോധത്തിന് വിപരീതമാണ്. ഈ വൈരു ദ്ധ്യം ആധുനിക സമൂഹത്തിൽ പ്രകൃതിയോ ടുള്ള സമീപനത്തിലെ സങ്കീർണ്ണതയെയാണ് കാണിക്കുന്നത്.

Question 16.
‘ഈ ചിത്രം സാക്ഷി’ – കവി എന്നിന്റെ സാക്ഷിയാ യാണ് ചിത്രത്തെ അവതരിപ്പിക്കുന്നത് ഈ പ്ര യോഗത്തിന്റെ പ്രാധാന്യം എന്ത്?
Answer:
വയനാടിന്റെ പച്ചപ്പും സൗന്ദര്യവും പൂർണ്ണ മായിനഷ്ടപ്പെട്ടിട്ടില്ലെന്നും, ചിലതെങ്കിലും ഇന്നും ബാക്കിയുണ്ട് എന്നുമുള്ള യാഥാർത്ഥ്യത്തിന്റെ തെളിവ് അഥവാ സാക്ഷിയായാണ് കവി താൻ എടുത്ത ചിത്രത്തെ അവതരിപ്പിക്കുന്നത്(‘ഇല്ല പോയിട്ടില്ല. പച്ചപ്പുകൾ ഉണ്ട് ചിലതെങ്കിലും ബാക്കി ഈ ചിത്രം സാക്ഷി’), വയനാട് നശിച്ചു പോയി എന്ന് കരുതുന്നവരോടുള്ള ഒരു മറുപടികൂടിയാകാം ഇത്. ഈ പ്രയോഗത്തിന് പല മാനങ്ങളുണ്ട് ആധുനിക ലോകത്ത് നേരി ട്ടുള്ള അനുഭവത്തേക്കാൾ ചിത്രങ്ങൾ പോലു ളള മാധ്യമങ്ങൾക്ക് തെളിവായി ലഭിക്കുന്ന പ്രാ ധാന്യം ഇത് സൂചിപ്പിക്കുന്നു. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പ്രകൃതിയുടെ ശേഷിക്കുന്ന തുണ്ടുകളെ ഒരു ഫോട്ടോയിൽ ഒപ്പിയെടുത്ത് ആശ്വസിക്കുന്നതിലെ ദയനീയത ഇതിൽ കാണാം മാറ്റങ്ങൾക്കിടയിലും പ്രകൃതിയുടെ അതി ജീവനശേഷിയുടെ ഒരു ചെറിയ അടയാളമാ യി കവി ഈ ചിത്രത്തെ കാണുന്നു.

ബത്തേരിക്കടുത്ത് മലങ്കരയിൽ Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 2

Question 17.
കവിതയിലെ ഗൃഹാതുരത്വപരമായ അനുഭവം പങ്കുവെക്കുന്നതോടൊപ്പം കവി മുന്നോട്ടു വെ ക്കുന്ന സാമൂഹിക വിമർശനം എന്തെല്ലാം?
Answer:
വയനാടൻ ഗ്രാമത്തിന്റെ ഹൃദ്യമായ കാഴ് ചകളിലൂടെ കവിത ശക്തമായ ഗൃഹാതുരത്വം ഉണർത്തുന്നു. ‘ഞാറ്റടിപ്പച്ച, ചാറ്റൽമഴ, റിൻ ചൂര്, പോത്തു പൂട്ടും കുറുമർ’ തുടങ്ങിയ ബിംബങ്ങൾ നഷ്ടപ്പെട്ടുപോകുന്ന ഗ്രാമീണ നന്മയുടെയും പ്രകൃതിയുടെയും ഓർമ്മക ളാണ്. ഈ ഗൃഹാതുരത്വപരമായ അനുഭവ ത്തിന് സമാന്തരമായി കവി നിരവധി സാമൂഹിക വിമർശനങ്ങളും മുന്നോട്ടുവെക്കുന്നു: ‘പൊൻ തൂലിക വിറ്റ് കിടിലൻ ഫോൺ വാങ്ങുന്നതും, കാഴ്ചകളെ തുടരെ ‘ക്ലിക്ക് ചെയ്ത് ‘അപ് ലോഡ് ചെയ്യുന്നതും,’കമന്റുകൾക്കായി കാത്തിരിക്കുന്നതും ആധുനിക ജീവിതത്തി ലെ യാന്ത്രികതയെയും ഉപരിപ്ലവമായ ബന്ധ ങ്ങളെയും വിമർശിക്കുന്നു.

പ്രകൃതിയെ ആസ്വദിക്കുന്നതിന് പകരം അതിനെ ഒരു ഉപഭോഗവസ്തുവായും, ഡിജി റ്റൽ ‘കണ്ടന്റായും കാണുന്ന രീതിയെ കവി വിമർശിക്കുന്നു. ‘എത്ര കൊടുക്കണം’ ‘എത്ര സെന്റ് വരും’ ‘എത്ര ജീബി’ തുടങ്ങിയ ചോദ്യങ്ങൾ ഇതിന് ഉദാഹരണമാണ്. പ്രക തിയോടുള്ള സ്നേഹം ആത്മാർത്ഥമായ ഒന്നാ കുന്നതിന് പകരം സാമൂഹിക മാധ്യമങ്ങളിലെ പ്രകടനമായി മാറുന്നതിനെ കവി പരിഹസിക്കുന്നു. മലകളും മരങ്ങളും ആദിവാസി വിഭാഗങ്ങളും അടങ്ങുന്ന തനത് സംസ്കാരത്തെ കേവലം
ഡാറ്റയായി ചുരുക്കുന്നതിലൂടെ ചുരുക്കുന്നതിലൂടെ സാംസ് കാരിക മൂല്യങ്ങളിൽ വന്ന ശോഷണത്തെ കവി തുറന്നുകാട്ടുന്നു. ഇങ്ങനെ, ഗൃഹാതു രമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നതോടൊപ്പം തന്നെ സമകാലിക സമൂഹത്തിന്റെ പൊ ഒള്ളത്തരങ്ങളെയും കവി ശക്തമായി വിമർ ശിക്കുന്നു.

Question 18.
ആധുനിക സാങ്കേതികവിദ്യയും പരമ്പരാ ഇത് ജീവിതരീതികളും തമ്മിലുള്ള തമ്മിലുള്ള സംഘ ർഷം കവിതയിൽ എങ്ങനെയാണ് അവതരി ഷിച്ചിരിക്കുന്നത് ഉദാഹരണസഹിതം വ്യക്ത മാക്കുക.
Answer:
ഈ കവിതയിൽ ആധുനിക സാങ്കേതിക വിദ്യയും പരമ്പരാഗത ജീവിതരീതികളും തമ്മിലുള്ള സംഘർഷം വ്യക്തമായി അവതരി പ്പിക്കുന്നുണ്ട്. ‘പൊൻതൂലിക വിറ്റു കിടിലൻ ഫോണൊന്നു വാങ്ങിച്ചു ഞാൻ’ എന്ന കവി യുടെ പ്രസ്താവന ഈ സംഘർഷത്തിന്റെ പ്രധാന ഉദാഹരണമാണ്. ആഴത്തിലുളള ചിന്തയുടെയും സർഗ്ഗാത്മകതയുടെയും പ്രതീ കമായ ‘പൊൻതൂലിക ഉപേക്ഷിച്ച് വേഗതയേ റിയതും എന്നാൽ ഒരുപക്ഷേ ഉപരിപ്ലവമായ തുമായ ആശയവിനിമയത്തിന്റെ പ്രതീകമായ ‘കിടിലൻ ഫോൺ വാങ്ങുന്നത്, മൂല്യങ്ങളിൽ വന്ന മാറ്റത്തെ സൂചിപ്പിക്കുന്നു.

വയനാടിന്റെ തനത് കാർഷിക സംസ്കാ രത്തിന്റെ ഭാഗമായ ‘പോത്തു കൂട്ടുന്ന കുറു മർ’ പോലുള്ള കാഴ്ചകൾ ഒരു വശത്ത് മറു വശത്ത്, ആ കാഴ്ചകളെ ‘ക്യാമറ തുടരെ ക്ലിക്കി’ മൊബൈലിൽ പകർത്തി ഞൊടി യിൽ പടം അപ്ലോഡ് ചെയ്ത് കമന്റുകൾ തിരുതകൃതിയായ് സ്വീകരിക്കുന്ന ആധുനിക രീതി. ഈ വേഗതയും യാന്ത്രികതയും പ്രകൃതി തോടുള്ള ആഴത്തിലുള്ള ബന്ധത്തിന് വിള്ളൽ വീഴ്ത്തുന്നുണ്ടോ എന്ന് കവി സംശ യിക്കുന്നു. അവസാനത്തെ ‘എത്ര ജീബി എന്ന ചോദ്യം, പ്രകൃതിയെയും മനുഷ്യ നെയും ഡാറ്റയായി മാത്രം കാണുന്ന സാങ്കേ തികവിദ്യയുടെ ആധിപത്യത്തിനെതിരെയു ള്ള വിമർശനമാണ്, ഇത് പാരമ്പര്യമായി നാം പുലർത്തിപ്പോന്ന മൂല്യങ്ങൾക്ക് വിരുദ്ധമാണ്.

Question 19.
‘പറയ മലകളേ മരങ്ങളേ കുറുമ കുറി ച്യമേ നിങ്ങൾ ആകെ എത്ര ജീബി?’ എന്ന ചോദ്യം കവിതയുടെ അവസാനത്തിൽ ഉന്നയിക്കു ന്നതിലൂടെ കവി ലക്ഷ്യമാക്കുന്നതെന്തെല്ലാം? കവിതയുടെ പ്രധാന ആശയങ്ങളുമായി ബ ന്ധപ്പെടുത്തി വിശദീകരിക്കുക.
Answer:
‘ബത്തേരിക്കടുത്ത് മലങ്കരയിൽ ……’ എന്നു തുടങ്ങുന്ന കവിതയുടെ അവസാനത്തിൽ ഉന്നയിക്കുന്ന ‘പറയൂ മലകളേ മരങ്ങളെ കുറു മാരേ കുറിച്യരേ നിങ്ങൾ ആകെ എത്ര ജിബി എന്ന ചോദ്യം, ആധുനിക മനുഷ്യന്റെ യാന്ത്രി കവും ഉപരിപ്ലവവുമായ ലോകബോധത്തെ യും, അവൻ പ്രകൃതിയോടും സംസ്കാര ത്തോടും പുലർത്തുന്ന സമീപനത്തെയും നി ശിതമായി വിമർശിക്കുന്ന ഒന്നാണ്. കവിത യിലുടനീളം ചർച്ച ചെയ്യുന്ന പല ആശയങ്ങളു ടെയും മൂർദ്ധന്യഭാവമാണ് ഈ ചോദ്യം.

ജീബി എന്ന ഡിജിറ്റൽ സംഭരണശേഷിയുടെ ഏകകം ഉപയോഗിച്ച് മലകളെയും ങ്ങളെയും ആദിവാസി സമൂഹങ്ങളെയും (കുറുമർ, കുറിച്യർ) അളക്കാൻ ശ്രമിക്കുന്ന തിലൂടെ, എല്ലാത്തിനെയും കേവലം ഡാറ്റയും വിവരങ്ങളുമായി മാത്രം കാണുന്ന ആധുനി ക മനുഷ്യന്റെ പരിമിതമായ കാഴ്ചപ്പാടിനെ കവി ചോദ്യം ചെയ്യുന്നു. പ്രകൃതിയുടെയും, മനുഷ്യസംസ്കാരത്തിന്റെയും, നൂറ്റാണ്ടുക ളായി നിലനിൽക്കുന്ന തനത് ജീവിതരീതി കളുടെയും ആഴവും പരപ്പും അളക്കാനാ വാത്ത മൂല്യവും മനസ്സിലാക്കാതെ, അവയെ ല്ലാം മൊബൈലിലോ കമ്പ്യൂട്ടറിലോ ഒതുക്കാ വുന്ന വിവരങ്ങളായി മാത്രം എത്രത്തോളം വരുമെന്ന് ചോദിക്കുന്നത് അസംബന്ധമാണ്. കവിതയുടെ തുടക്കത്തിൽ പ്രകൃതിയുടെ സൗന്ദര്യത്തിൽ ലയിക്കുന്ന കവി, പിന്നീട് പൊ ൻതൂലിക വിറ്റ് കിടിലൻ ഫോൺ വാങ്ങി, കാഴ് ചകളെ ‘ക്യാമറ തുടരെ ക്ലിക്ക് ചെയ്ത് അപ് ലോഡ് ചെയ്ത് കമന്റുകൾക്ക് കാത്തിരി ക്കുന്നു. ഈ പ്രകടനപരതയുടെയും ഉപരിപ്ല വമായ ഇടപെടലിന്റെയും തുടർച്ചയാണ് എല്ലാ ത്തിനെയും ‘ജീബി’യിൽ അളക്കാനുള്ള ശ്രമം.

‘എത്ര കൊടുക്കണം?’ എന്ന് പച്ചപ്പിന് വില യിടുന്ന മനോഭാവത്തിന്റെ മറ്റൊരു രൂപ മാണ് ഇത്. പ്രകൃതിയെയും സംസ്കാരത്തെ യും അവയുടെ ആന്തരികമൂല്യം മനസ്സിലാ ക്കാതെ, ഒരുതരം ഡിജിറ്റൽ കച്ചവടച്ചരക്കായി തരംതാഴ്ത്തുന്നതിനെ ഈ ചോദ്യം സൂചിപ്പി ക്കുന്നു. സാങ്കേതികവിദ്യയുടെ അതിപ്രസരം യഥാർത്ഥ അനുഭവങ്ങളിൽ നിന്നും മനു ഷ്യബന്ധങ്ങളിൽ നിന്നും നമ്മെ അകറ്റുന്നു എന്ന സൂചന കവിതയിലുണ്ട്. ഈ അക ൽച്ചയുടെ ഫലമാണ് പ്രകൃതിയെയും മനുഷ്യ രെയും കേവലം ഡാറ്റാ പോയിന്റുകളായി കാണുന്നത്.

കുറുവരെയും കുറിച്യരെയും പോലുള്ള ആദി വാസി സമൂഹങ്ങൾ പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരും തനത് സംസ്കാരം കാത്തു സൂക്ഷിക്കുന്നവരുമാണ്. അവരെ ‘എത്ര ജീബി’ എന്ന് ചോദിക്കുന്നതിലൂടെ, അവ രുടെ സാംസ്കാരിക തനിമയെയും അസ്തി ത്വത്തെയും അവഗണിക്കുന്നതിനെയാണ് കവി വിമർശിക്കുന്നത്.

ഈ അവസാന ചോദ്യത്തിലൂടെ, ആധുനിക മനുഷ്യന്റെ അറിവുകേടിനെയും, അവന്റെ യാന്ത്രികമായ ചിന്താരീതികളെയും, പ്രകൃതി യോടും പാരമ്പര്യത്തോടുമുള്ള അവന്റെ വികലമായ സമീപനത്തെയും കവി ശക്ത മായി ചോദ്യം ചെയ്യുന്നു. യഥാർത്ഥ മൂല്യ ങ്ങൾ തിരിച്ചറിഞ്ഞ്, പ്രകൃതിയോടും സഹ ജീവികളോടും കൂടുതൽ ആത്മാർത്ഥവും ആഴത്തിലുള്ളതുമായ ബന്ധം സ്ഥാപിക്കേണ്ട തിന്റെ ആവശ്യകത ഈ ചോദ്യം ന ഓർമ്മിപ്പിക്കുന്നു. ഇത് കവിതയുടെ സാമൂഹക വിമർശനത്തിന് ആക്കം കൂട്ടുന്നു.

Question 20.
‘ഈ വരാന്ത ജിദ്ദയിലോ ഷാർജയിലോ സിം ഭൂരിലോ യോർക്കിലോ’ എന്ന പ്രയോഗത്തി ലൂടെ കവി അർത്ഥമാക്കുന്ന ആഗോള കാഴ്ച കാടും, അതിൽ പതിയിരിക്കുന്ന അപകടങ്ങളും എന്തെല്ലാം? കവിതയുടെ സാമൂഹിക-സാംസ് കാരിക പശ്ചാത്തലത്തിൽ വിശദീകരിക്കുക.
Answer:
ഈ വരാന്ത ജിദ്ദയിലോ ഷാർജയിലോ സിംഗ പൂരിലോ ന്യൂയോർക്കിലോ’ എന്ന കവിവാക്യം, ആധുനിക സാങ്കേതികവിദ്യയുടെ സഹായ ത്തോടെ ഒരു പ്രാദേശിക അനുഭവം ആഗോ ളതലത്തിൽ പങ്കുവെക്കപ്പെടുന്നതിയും, അതുവഴി സംജാതമാകുന്ന ആഗോള കാഴ് ചപ്പാടിനെയും സൂചിപ്പിക്കുന്നു. മലങ്കരയിലെ ഒരു വാടകവീടിന്റെ വരാന്തയിലിരുന്ന് കാണു ന്ന നെൽപ്പാടത്തിന്റെ ദൃശ്യം, മൊബൈൽ ഫോണിലൂടെയും ഇന്റർനെറ്റിലൂടെയും ലോക ത്തിന്റെ വിവിധ കോണുകളിലെത്തുന്നു. ഈ ആഗോളവ്യാപനത്തിന് ഗുണപരമായ വങ്ങൾക്കൊപ്പം ചില അപകടങ്ങളും പതിയി രിക്കുന്നുണ്ട് എന്ന് കവിത സൂചിപ്പിക്കുന്നു.

ഈ പ്രയോഗം സൂചിപ്പിക്കുന്ന പ്രധാന സാധ്യത, അനുഭവങ്ങളുടെയും സംസ്കാര ങ്ങളുടെയും അതിർവരമ്പുകളില്ലാത്ത പങ്കു വെക്കലാണ്. മലങ്കരയിലെ ഒരു തുണ്ട് പച്ചപ്പ്, ലോകമെമ്പാടുമുള്ള മലയാളികൾക്കോ പ്ര കൃതിസ്നേഹികൾക്കോ ഗൃഹാതുരമായ ഒര നുഭവമായി മാറാം. വിവിധ ദേശങ്ങളിൽ പാർ ക്കുന്ന മനുഷ്യർക്ക് ഒരു പൊതുവേദിയിൽ സംവദിക്കാനും പ്രതികരിക്കാനും ഇത് അവ സരം നൽകുന്നു. ഇപ്പോൾ ഞാൻ അനേ കരാണ് ഈ മലങ്കര ഏഴു വൻകരയുമാണ് എന്ന കവിയുടെ പ്രസ്താവന ഇതിനെ സാധൂകരിക്കുന്നു. ഒരു വ്യക്തിയുടെ അനു ഭവം പലരുടെയും അനുഭവമായി മാറു ന്ന ഒരു ആഗോള കൂട്ടായ്മയുടെ സാധ്യത ഇത് തുറന്നിടുന്നു.

എന്നാൽ, ഈ ആഗോള കാഴ്ചപ്പാടിൽ ചില അപകടങ്ങളും പതിയിരിക്കുന്നുണ്ട്. ഒരു യഥാർത്ഥ അനുഭവം ഡിജിറ്റൽ രൂപ ത്തിൽ ലോകമെമ്പാടും എത്തുമ്പോൾ, അതി ന്റെ ആഴവും തനിമയും നഷ്ടപ്പെടാൻ സാധ്യ തയുണ്ട്. നേരിട്ടുള്ള അനുഭവത്തിന് പകരം, ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെ
യും മാത്രം ലോകത്തെ അറിയുന്നത് പല പ്പോഴും ഉപരിപ്ലവമായ അറിവ് മാത്രമാണ് ന ൽകുക.

പ്രാദേശികമായ സംസ്കാരങ്ങളും തനിമകളും ആഗോളമായ കാഴ്ചകൾക്ക് വഴിമാറുമ്പോൾ, ലോകം മുഴുവൻ ഒരേപോലെയുള്ള ഴ്ചകളും അനുഭവങ്ങളും പങ്കുവെക്കുന്ന ഒരുതരം സാംസ്കാരിക ഏകീകരണത്തിന് ഇത് കാരണമായേക്കാം. ഇത് തനത് സംസ്കാ രങ്ങളുടെ നാശത്തിലേക്ക് നയിച്ചേക്കാം. ഡിജിറ്റൽ ലോകത്തെ കാഴ്ചകളിൽ മുഴുകി, യഥാർത്ഥ ലോകത്തിലെ പ്രശ്നങ്ങളിൽ നിന്നും യാഥാർത്ഥ്യങ്ങളിൽ നിന്നും മനുഷ്യൻ അകന്നുപോകാനുള്ള സാധ്യതയുണ്ട്. മല കരയുടെ ചിത്രം ആസ്വദിക്കുന്നവർ, അവിടു ത്തെ കർഷകരുടെ യഥാർത്ഥ പ്രശ്നങ്ങളെ ക്കുറിച്ചോ, പാരിസ്ഥിതിക വെല്ലുവിളികളെ ക്കുറിച്ചോ ബോധവാന്മാരാകണമെന്നില്ല.

‘എത്ര ജീബി?’ എന്ന അവസാനത്തെ ചോദ്യം സൂചിപ്പിക്കുന്നതുപോലെ, അനുഭവങ്ങളും സംസ്കാരങ്ങളും വിവരങ്ങളും എല്ലാം വിപ ണനത്തിനുള്ള ചരക്കുകളായി മാറുന്ന ഒരു ലോകത്ത് ഈ ആഗോള കാഴ്ചപ്പാട് പല പ്പോഴും വാണിജ്യപരമായ താൽപ്പര്യങ്ങൾക്ക് വിധേയമായേക്കാം.

ആഗോളവൽക്കരണത്തിന്റെയും ഡിജിറ്റൽ വിപ്ലവത്തിന്റെയും സമകാലിക സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തിലാണ് ഈ വരികൾ പ്രസക്തമാകുന്നത്. ലോകം ഒരു ആഗോളഗ്രാമമായി ചുരുങ്ങുമ്പോൾ, പ്രാദേ ശികമായ അറിവുകളും സംസ്കാരങ്ങളും എങ്ങനെ സംരക്ഷിക്കപ്പെടണം, സാങ്കേതിക വിദ്യയെ എങ്ങനെ വിവേകപൂർവ്വം ഉപയോഗി ക്കണം തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നു. കവിത ഈ സങ്കീർണ്ണതകളെ അഭിസംബോ ധന ചെയ്യുകയും, ആഗോള കാഴ്ചപ്പാടിന്റെ സാധ്യതകളെ അംഗീകരിക്കുന്നതോടൊപ്പം അതിന്റെ അപകടങ്ങളെക്കുറിച്ച് വായനക്കാരെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

‘ഈ വരാന്ത ജിദ്ദയിലോ ഷാർജയിലോ സിംഗ പൂരിലോ ന്യൂയോർക്കിലോ’ എന്ന പ്രയോ ഗം ആഗോളതലത്തിലുള്ള ആശയവിനിമയ ത്തിന്റെയും പങ്കുവെക്കലിന്റെയും പ്രതീക മാണ്. എന്നാൽ, ഈ ആഗോളബന്ധങ്ങൾ ഉപരിപ്ലവമാകാതെയും, സാംസ്കാരിക തനിമ നഷ്ടപ്പെടുത്താതെയും, യാഥാർത്ഥ്യബോധ ത്തോടെയും നിലനിർത്തേണ്ടതിന്റെ ആവശ്യ കതയെക്കുറിച്ച് കവിത നമ്മെ ചിന്തിപ്പിക്കുന്നു.

ബത്തേരിക്കടുത്ത് മലങ്കരയിൽ Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 2

Question 21.
നഷ്ടപ്പെടുന്ന കാർഷിക സംസ്കാരത്തെയും പ്രകൃതിയുടെ തനിയെയും കുറിച്ചുള്ള ആശ കകളാണ് ഈ കവിതയുടെ കാതൽ. കവിയ യിലെ ബിംബങ്ങളും പ്രയോഗങ്ങളും ഉദാഹരി ച്ചുകൊണ്ട് ഈ പ്രസ്താവനയെ സാധൂക രിക്കുക.
Answer:
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാർഷിക സംസ് കാരത്തോടുള്ള ഗൃഹാതുരത്വവും, പ്രകൃതി യുടെ തനിമയ്ക്ക് സംഭവിക്കുന്ന ശോഷണ ത്തെക്കുറിച്ചുള്ള ആഴമായ ആശങ്കകളുമാണ് ഈ കവിതയുടെ പ്രധാന അന്തർധാര, വയ നാടൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ, ഹൃദ യസ്പർശിയായ ബിംബങ്ങളിലൂടെയും ശക്ത മായ പ്രയോഗങ്ങളിലൂടെയും കവി ഈ ആശങ്കകളെ വായനക്കാരിലേക്ക് എത്തിക്കുന്നു. കവിതയുടെ തുടക്കത്തിൽ തന്നെ ഈ ഗൃഹാ തുരത്വം പ്രകടമാണ്. ബത്തേരിക്കടുത്ത് മലങ്കരയിൽ സുഹൃത്തിന്റെ വാടകവീടിന്റെ വരാ സയിലിരുന്ന് കാണുന്നു ദൂരെ നെൽപ്പാടം. കണ്ണു നിറഞ്ഞു.’ എന്ന വിവരണം, നെൽപ്പാടം എന്ന കാർഷിക സമൃദ്ധിയുടെ പ്രതീകം കവി യിലുണർത്തുന്ന വൈകാരികത വെളിപ്പെടു ത്തുന്നു.

‘ഞാറ്റടിപ്പ്, ചാറ്റൽമഴ, റിൻ ചൂര്, പോത്തു പൂട്ടും കുറുമർ എന്നീ ബിംബ ങ്ങൾ ഒരു കാലത്ത് സജീവമായിരുന്ന പ്രകൃതി യോടിണങ്ങിയ ഒരു കാർഷിക ജീവിതത്തിന്റെ നേർചിത്രങ്ങളാണ്. ഈ കാഴ്ചകൾ ഇന്ന് അപൂ ർവ്വമായിക്കൊണ്ടിരിക്കുന്നതിലുള്ള ദുഃഖം കവിയുടെ വാക്കുകളിൽ നിഴലിക്കുന്നു. ‘കർ ഷകർ ഉണ്ട് ചിലതെങ്കിലും ബാക്കി ഈ ചിത്രം സാക്ഷി’ എന്ന കമന്റ്, കർഷകരുടെ എണ്ണം കുറഞ്ഞുവരുന്നതിനെയും കാർഷികവൃത്തി നാശോന്മുഖമാകുന്നതിനെയും സൂചിപ്പിക്കുന്നു. ‘മനയോല തേച്ചു മുഖം കാട്ടി കുട്ടിക്കു മലർ കിടക്കയല്ലേ മലനാട്ടുമണ്ണ്!’ എന്ന പ്രയോ ഗത്തിൽ,

പ്രകൃതിയുടെ സ്വാഭാവിക സൗന്ദ ര്യത്തെയും തനിമയെയും കവി വാഴ് ത്തുന്നു. എന്നാൽ, ഈ തനിമ ഇന്ന് ഭീഷണി നേരിടുകയാണെന്ന സൂചനയും കവിതയി ലുണ്ട്. ‘നാളേക്ക് ഒരുതുണ്ടു പച്ചപ്പെങ്കിലും നിർണം’ എന്ന ആഗ്രഹം, വരും തലമുറയ്ക്ക് ഈ പച്ചപ്പ് നഷ്ടപ്പെടുമോ എന്ന ഭയത്തിൽ നിന്നാണ് ഉണ്ടാകുന്നത്. പ്രകൃതിയെ കേവലം ഒരു കാഴ്ചവസ്തുവായും, വിപണനച്ചരക്കാ യും കാണുന്ന (‘എത്ര കൊടുക്കണം?’, ‘എത്ര സെന്റ് വരും?’) ആധുനിക മനോഭാവം, പ്രകൃതിയുടെ യഥാർത്ഥ മൂല്യം തിരിച്ചറിയാ അതിന്റെ ഫലമാണ്.

‘പൊൻ തൂലിക വിറ്റു കിടിലൻ ഫോണൊന്നു വാങ്ങിച്ചു ഞാൻ’ എന്ന കവിയുടെ ഏറ്റുപ റച്ചിൽ, പരമ്പരാഗത, മൂല്യങ്ങൾക്ക് പകരം ആധുനിക സാങ്കേതികവിദ്യക്ക് പ്രാധാന്യം നൽകുന്ന ഒരു സമൂഹത്തെ പ്രതിഫലിപ്പി ക്കുന്നു. പ്രകൃതിയെയും അതിലെ ജീവജാല ങ്ങളെയും, തനത് സംസ്കാരങ്ങളെയും (‘കു രേ കുറിച്യരേ’ കേവലം ഡിജിറ്റൽ ഡാറ്റ യായി (‘എത്ര ജീബി?’) ചുരുക്കുന്ന കാഴ്ച പ്പാട്, പ്രകൃതിയോടും പാരമ്പര്യത്തോടുമുള്ള മനുഷ്യന്റെ ബന്ധത്തിൽ വന്ന ശോഷണ ത്തെയും, തനിമ നഷ്ടപ്പെടുന്നതിലുളള കവി യുടെ ആഴമായ ആശങ്കയെയും കാണി ക്കുന്നു. ഈ ചോദ്യം,

പ്രകൃതിയുടെയും സംസ് കാരത്തിന്റെയും ആത്മാവ് നഷ്ടപ്പെടുത്തി അവയെ യാന്ത്രികമായ അളവുകോലുകൾ ക്കുള്ളിൽ ഒതുക്കാൻ ശ്രമിക്കുന്നതിനെതിരെ യുള്ള ശക്തമായ പ്രതിഷേധമാണ്. ആധുനി കതയുടെയും ഉപഭോഗസംസ്കാരത്തിന്റെ യും അതിപ്രസരത്തിൽ, പ്രകൃതിയും പാരമ്പ ര്യവും അവഗണിക്കപ്പെടുന്നതിലുള്ള കവി യുടെ വേദനയും പ്രതിഷേധവും കവിതയി ലുടനീളം ശക്തമായി പ്രതിധ്വനിക്കുന്നു. യഥാർത്ഥ മൂല്യങ്ങൾ തിരിച്ചറിഞ്ഞ്, പ്രകൃതി യോടും സംസ്കാരത്തോടും കൂടുതൽ ആത്മാർത്ഥമായ സമീപനം പുലർത്തേണ്ട തിന്റെ ആവശ്യകത ഈ കവിത നമ്മെ ഓർമ്മി പ്പിക്കുന്നു.

Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും

When preparing for exams, Kerala Syllabus SCERT Class 10 Maths Solutions and SSLC Maths Chapter 2 Circles and Angles Questions and Answers Malayalam Medium വൃത്തങ്ങളും കോണുകളും can save valuable time.

SSLC Maths Chapter 2 Circles and Angles Questions and Answers Malayalam Medium

HSSLive Guru 10th Maths Chapter 2 Malayalam Medium

Class 10 Maths Chapter 2 Kerala Syllabus Malayalam Medium

(Textbook Page No. 36)

Question 1.
ചിത്രത്തിൽ അടയാളപ്പെടുത്തിയ ചാപം വൃത്ത ത്തിന്റെ എത്ര ഭാഗമാണ്?
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 1
Answer:
ചാപം മറുചാപത്തിൽ ഉണ്ടാക്കുന്ന കോൺ 40 ആണെന്ന് തന്നിരിക്കുന്നു.
അതിനാൽ, ചാപത്തിന്റെ കേന്ദ്രകോൺ = 2 × 40 = 80°
\(\frac{80}{360}=\frac{2}{9}\)
ചാപത്തിന്റെ നീളം വൃത്തത്തിന്റെ \(\frac{2}{9}\) ഭാഗമാണ്.

Question 2.
ഒരു കമ്പി രണ്ടായി മടക്കി, അതിന്റെ മൂല ഒരു വൃത്തത്തിന്റെ കേന്ദ്രത്തിൽ വച്ചപ്പോൾ, വൃത്ത ത്തിന്റെ \(\frac{1}{10}\) ഭാഗം അതിനുള്ളിൽപ്പെട്ടു. ഇതേ കമ്പിയുടെ മൂല, വൃത്തത്തിലെ ഒരു ബിന്ദുവിൽ ചേർത്തുവച്ചാൽ, വൃത്തത്തിന്റെ എത്ര ഭാഗമാണ് അതിനുള്ളിലുണ്ടാകുക? മറ്റേതെങ്കിലും വൃത്തത്തിലെ ഒരു ബിന്ദുവിൽ ചേർത്തുവച്ചാലോ?
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 2
Answer:
മടക്കിലെ കോൺ ‘സ്ഥിരമാക്കിവയ്ക്കുന്നു. മടക്കിന്റെ മൂല വൃത്ത കേന്ദ്രത്തിലാണെങ്കിൽ
വൃത്തത്തിന്റെ \(\frac{1}{10}\) ഭാഗം കമ്പിയുടെ ഉള്ളിൽ വരും.
അപ്പോൾ മടക്കിലെ കോൺ \(\frac{1}{10}\) × 360 = 36°
മടക്കിന്റെ മൂല വൃത്തത്തിലാണെങ്കിൽ, കമ്പിയുടെ ഉള്ളിലുള്ള ചാപത്തിന്റെ കേന്ദ്രകോൺ 2 × 36 = 72° ആയിരിക്കും.

ഇത് വൃത്തത്തിന്റെ \(\frac{72}{360}=\frac{1}{5}\) ഭാഗമായിരിക്കും.
കമ്പിയുടെ മൂല, ഏതൊരു വൃത്തത്തിലെ ഒരു ബിന്ദുവിൽ ചേർത്ത് വച്ചാലും മടക്കിനുള്ളിലുള്ള ഭാഗം എപ്പോഴും \(\frac{1}{5}\) ആയിരിക്കും.

(Textbook Page No. 41)

Question 1.
ചുവടെയുള്ള ചിത്രങ്ങളിൽ, വൃത്തത്തിലെ ഒരു ചാപത്തിന്റെ കേന്ദ്രകോൺ കാണിച്ചിട്ടുണ്ട്.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 3
ഓരോ ചിത്രത്തിലും ചാപം വൃത്തത്തിന്റെ മറ്റു രണ്ടു ബിന്ദുക്കളിൽ ഉണ്ടാക്കുന്ന കോണുകൾ കണക്കാക്കുക,
Answer:
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 4
ആദ്യത്തെ ചിത്രത്തിൽ ചാപം BCD യുടെ കേന്ദ്രകോൺ 100 ആണ്.
അതിനാൽ, ∠BAD = 50.
ചാപം BAD യുടെ കേന്ദ്രകോൺ 360 – 100 = 260°
∠BCD = \(\frac{260}{2}\) = 130
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 5
രണ്ടാമത്തെ ചിത്രത്തിൽ ചാപം OPS യുടെ
കേന്ദ്രകോൺ 240 ആണ്.
അതിനാൽ, ∠QRS = 120.
ചാപം QRS ന്റെ കേന്ദ്രകോൺ 360 – 240 = 120°
∠QPS = \(\frac{120}{2}\) = 60°

(Textbook Page No. 46)

Question 1.
ഒരു ക്ലോക്കിലെ 1, 4, 8 എന്നീ സംഖ്യകൾ യോജിപ്പിച്ച ഒരു ത്രികോണം വരയ്ക്കുന്നു.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 6
(i) ഈ ത്രികോണത്തിലെ കോണുകൾ കണക്കാ ക്കുക.
(ii) ക്ലോക്കിലെ സംഖ്യകൾ യോജിപ്പിച്ചു എത സമഭുജത്രികോണങ്ങളുണ്ടാക്കാം?
Answer:
(i) ക്ലോക്കിലെ 1 നും 4 നും ഇടയിലുള്ള ചാപത്തിന്റെ കേന്ദ്രകോൺ = 90°
8 ലെ കോൺ = 45°
ക്ലോക്കിലെ 4 നും 8 നും ഇടയിലുള്ള ചാപത്തിന്റെ കേന്ദ്രകോൺ = 30 × 4 = 120°
1 ലെ കോൺ = 60
ക്ലോക്കിലെ 8 നും 1 നും ഇടയിലുള്ള ചാപത്തിന്റെ കേന്ദ്രകോൺ = 5 × 30 = 150°
4 ലെ കോൺ = 75°

(ii) ക്ലോക്കിലെ സമഭുജത്രികോണങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ബിന്ദുക്കൾ :
12 – 4 – 8, 1 – 5 – 9, 2 – 6 – 10, 3 – 7 – 11.
അതിനാൽ, ക്ലോക്കിലെ സംഖ്യകൾ യോജിപ്പിച്ചു 4 സമഭുജത്രികോണങ്ങൾ ഉണ്ടാക്കാം.

Question 2.
പരിവൃത്ത ആരം 3.5 സെന്റിമീറ്റർ ആയ ഒര സമഭുജത്രികോണം വരയ്ക്കുക.
Answer:
3.5 സെന്റിമീറ്റർ ആരമുള്ള ഒരു വൃത്തം വരയ്ക്കുക. ആരങ്ങൾ വരച്ചു കേന്ദ്രത്തിനു ചുറ്റുമുള്ള കോണിന്റെ 3 തുല്യഭാഗങ്ങളാക്കുക. ഓരോ കോണും 120° ആയിരിക്കും. ആരങ്ങളുടെ അറ്റങ്ങൾ യോജിപ്പിക്കുക. ഓരോ കോണും 60 ആയ ത്രികോണം കിട്ടും.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 7

Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും

Question 3.
പരിവൃത്തആരം 3 സെന്റിമീറ്ററും, രണ്ടു കോണുക 3\(\frac{1}{2}\)° യും 37\(\frac{1}{2}\)° ഉം ആയ ത്രികോണം വരയ്ക്കു
Answer:
ആരം 3 സെന്റിമീറ്റർ ആയ ഒരു വൃത്തം വരയ് ക്കുക.
കേന്ദ്രത്തിനു ചുറ്റുമുള്ള കോൺ ആരങ്ങൾ വരച്ചു
3\(\frac{1}{2}\) × 2 = 65, 37\(\frac{1}{2}\) × 2 = 75° ഇങ്ങനെ ഭാഗിക്കുക..
അപ്പോൾ മൂന്നാമത്തെ കോൺ = 360 – (65 + 75)
= 360 – 140
= 220° .
ആരങ്ങളുടെ അറ്റങ്ങൾ യോജിപ്പിക്കുക.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 8

Question 4.
ചിത്രത്തിൽ ഒരു വര വ്യാസമായി വലിയ അർധവൃത്തവും, വരയുടെ പകുതി വ്യാസമായ ചെറിയ അർധവൃത്തവും വരച്ചിരിക്കുന്നു. ഇവ കൂട്ടിമുട്ടുന്ന ബിന്ദുവും വലിയ അർധവൃത്തത്തിലെ ഏതു ബിന്ദുവും യോജിപ്പിക്കുന്ന വരയെ, ചെറി അർധവൃത്തം സമഭാഗം ചെയ്യുമെന്ന് തെളിയി ക്കുക.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 9
Answer:
AB വ്യാസവും 0 കേന്ദ്രവുമായ വൃത്തത്തിന്റെ ഞാൺ ആണ് AP.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 10
ചെറിയ അർധവൃത്തത്തിന്റെ വ്യാസമാണ് AO. OQ വരയ്ക്കുക. അർധവൃത്തത്തിലെ കോൺ 900 ആണ്.
∠AQO = 90°
വൃത്ത കേന്ദ്രത്തിൽ നിന്നും ഞാണിലേയ്ക്ക് വരയ്ക്കുന്ന കോൺ ഞാണിനെ സമഭാഗം ചെയ്യും. അതായത് OQ, AP യെ സമഭാഗം ചെയ്യും.

Question 5.
ഒരു സമപാർശ്വത്രികോണത്തിന്റെ തുല്യമായ വശങ്ങൾ വ്യാസമായി വരയ്ക്കുന്ന വൃത്തങ്ങൾ, മൂന്നാമത്തെ വശത്തിന്റെ മധ്യബിന്ദുവിലൂടെ കടന്നുപോകും എന്ന് തെളിയിക്കുക.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 11
(സൂചന. ഓരോ വൃത്തമായി പരിശോധിക്കുക.).
Answer:
AB വൃത്തത്തിന്റെ വ്യാസമാണ്. ∠APB = 90°
∆APBഒരു മട്ടത്രികോണമാണ്.
AB2 = AP2 + BP2
AC വൃത്തത്തിന്റെ വ്യാസമാണ്. AC = AP + PC
AB = AC, AP പൊതുവായ വശം ആണ്.
അതിനാൽ, AP2 + BP2 = AP2 + PC2 → BP = PC → PB = PC

Question 6.
ഒരു സമഭുജസാമാന്തരികത്തിന്റെ നാലു വശങ്ങളും വ്യാസമായി വരയ്ക്കുന്ന വൃത്തങ്ങ ളെല്ലാം പൊതുവായ ഒരു ബിന്ദുവിലൂടെ കടന്നുപോകും എന്ന് തെളിയിക്കുക.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 12
Answer:
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 13
ഒരു സമഭുജസാമാന്തരികത്തിന്റെ വികർണ്ണങ്ങൾ ലംബസമഭാഗം ചെയ്യും എന്ന് നമുക്കറിയാം. വികർണ്ണങ്ങൾ മുറിച്ചു കടക്കുന്ന ബിന്ദുവാണ് P. ∠APB, ∠BPC, ∠CPD and ∠APD are 90° അർധവൃത്തത്തിലെ കോൺ 90° ആണ്. സമഭുജസാമാന്തരികത്തിന്റെ വശങ്ങൾ വ്യാസമായ അർധവൃത്തങ്ങളുടെ പൊതുവായ ബിന്ദുവാണ് . അതായത് P എന്നത് വൃത്തങ്ങൾ മുറിച്ചുകടക്കുന്ന ബിന്ദുവാണ്.

Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും

Question 7.
ഒരു അർധവൃത്തത്തിലെ ഒരു ബിന്ദുവും, വ്യാസത്തിന്റെ രണ്ടറ്റങ്ങളും ചേർത്ത് ഒരു ത്രികോണം വരച്ചു. തുടർന്ന്, ത്രികോണത്തിന്റെ മറ്റു രണ്ടു വശങ്ങൾ വ്യാസമായി അർധവൃത്ത ങ്ങളും വരച്ചിട്ടുണ്ട്.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 14
രണ്ടാം ചിത്രത്തിലെ നീലയും ചുവപ്പുമായ ചന്ദ്രക്കലകളുടെ പരപ്പളവുകൾ കൂട്ടിയാൽ, ത്രികോ ണത്തിന്റെ പരപ്പളവ് കിട്ടുമെന്ന് തെളിയിക്കുക. (സൂചന; ഒമ്പതാം ക്ലാസ്സിലെ വൃത്തഭാഗങ്ങൾ എന്ന പാഠത്തിലെ അവസാനത്തെ ചോദ്യം ഓർക്കുക).
Answer:
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 15
∆ABC മട്ടത്രികോണമായതിനാൽ, a = b + c ത്രികോണത്തിന്റെ വശങ്ങൾ അർധവൃത്തങ്ങളുടെ വ്യാസങ്ങളാണ്.
ഇരുവശങ്ങളിലും π കൊണ്ട് ഗുണിച്ചാൽ,
πa2 = πb2 + πc2
ഇരുവശങ്ങളിലും 4 കൊണ്ട് ഹരിച്ചാൽ,
\(\frac{\pi a^2}{4}=\frac{\pi b^2}{4}+\frac{\pi c^2}{4}\)
\(\pi\left(\frac{a}{2}\right)^2=\pi\left(\frac{b}{2}\right)^2+\pi\left(\frac{c}{2}\right)^2\)
അതിനാൽ, വലിയ അർധവൃത്തത്തിന്റെ പരപ്പളവ് ചെറിയ അർധവൃത്തങ്ങളുടെ പരപ്പളവുകളുടെ തുകയാണ്.
വലിയ അർധവൃത്തത്തിനകത്തുള്ള വൃത്ത ഭാഗ ങ്ങളെ x, y എന്നെടുത്താൽ, നീല ചന്ദ്രക്കലയുടെ പരപ്പളവ് + x +ചുവപ്പ് ചന്ദ്രക്കലയുടെ പരപ്പളവ് – y = ത്രികോണത്തിന്റെ പരപ്പളവ് + x + y

ഇരുവശത്തുനിന്നും x ഉം ഉം ഒഴിവാക്കിയാൽ, ത്രികോണത്തിന്റെ പരപ്പളവ് ചന്ദ്രക്കലകളുടെ പരപ്പളവുകളുടെ തുകയ്ക്ക് തുല്യമാണ്.

Question 8.
ചിത്രത്തിലെ വൃത്തത്തിൽ AB, CD ഇവ പരസ്പരം ലംബമായ ഞാണുകളാണ്. APC,BOD എന്നീ പാപങ്ങൾ ചേർത്തുവച്ചാൽ, വൃത്തത്തിന്റെ പകുതിയാകും എന്ന് തെളിയിക്കുക.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 16
Answer:
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 17
കേന്ദ്രം ) അടയാളപ്പെടുത്തുക. CB യോജിപ്പിക്കുക
∠AOC = 2 × ∠ABC, ∠DOB = 2 × DCB
മട്ടത്രികോണം CMB യിൽ,
∠DCB + ∠ABC = 90°
∠AOC = ∠DOB = 2∠ABC + 2∠DCB
= 2 (∠ABC + ∠DCB)
= 2 × 90 = 180°
ചാപം AC യുടെയും ചാപം DB യുടെയും ഇതേ വൃത്തത്തിന്റെ ഭാഗമായ കേന്ദ്രകോണുകളുടെ തുക = 180°
അതിനാൽ ഈ ചാപങ്ങൾ ചേർത്തുവെച്ചാൽ വൃത്തത്തിന്റെ പകുതിയാകും.

SSLC Maths Chapter 2 Questions and Answers Malayalam Medium

(Textbook Page No. 51)

Question 1.
ചുവടെയുള്ള മൂന്നു ചിത്രങ്ങളിലും ഈ വൃത്ത കേന്ദ്രവും A, B, C വൃത്തത്തിലെ ബിന്ദുക്കളുമാണ്. ഓരോന്നിലും ABC, OBC എന്നീ ത്രികോണ ങ്ങളിലെ കോണുകളെല്ലാം കണക്കാക്കുക.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 18
Answer:
ആദ്യത്തെ ചിത്രത്തിൽ,
OA യോജിപ്പിക്കുക.
ത്രികോണം OBA, യിൽ, ∠OAB = 20
ത്രികോണം OCA,
∠OAC = 30°
∠BAC = 20 + 30 = 50°
∠BOC = 100°

OB = OC ആയതിനാൽ എതിർകോണുകൾ തുല്യമാണ്.
∠OBC = ∠OCB = 40°
∠ABC = 20 + 40 = 60,
∠ACB =30 + 40 = 70°

രണ്ടാമത്തെ ചിത്രത്തിൽ,
OB = OC → ∠OCB = 40,
∠BOC = 100°, A = 50°
OA യോജിപ്പിക്കുക.
OA = OC → ∠OAB = 30°
50 – 30 = 20°
∠OAB = 20°
∠A = 50°
∠B = 60°
∠C = 70°

മൂന്നാമത്തെ ചിത്രത്തിൽ,
∠ACB = \(\frac{1}{2}\) × 40 = 20°,
∠CBA = \(\frac{1}{2}\) × 70 = 35°
∠BAC = 180 – (2 + 35)
= 180 – 55
= 125°

Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും

Question 2.
ചുവടെ പറഞ്ഞിരിക്കുന്ന ഓരോ കണക്കിലും ഒരു വൃത്തവും അതിലൊരു ഞാണും വരച്ചു വൃത്തത്തെ രണ്ടു ഭാഗങ്ങളാക്കണം. ഭാഗങ്ങൾ കണക്കിൽ പറഞ്ഞിരിക്കുന്നപോലെയാകണം:
(i) ഒരു ഭാഗത്തിലെ കോണുകളെല്ലാം 80
Answer:
ചുവടെയുള്ള ഓരോ കണക്കിലും ഒരു വൃത്തവും വൃത്തത്തെ രണ്ടായി മുറിക്കുന്ന ഒരു ഞാണും വരയ്ക്കണം.

ഒരു വൃത്തം വരയ്ക്കുക. ഇടയിലുള്ള കോണുകൾ 2 × 80° ആകുന്ന തരത്തിൽ ആരങ്ങൾ വരയ്ക്കുക. അതായത് ചാപത്തിന്റെ കേന്ദ്ര കോൺ 160. അതിനാൽ മറുചാപത്തിലുള്ള കോൺ 80°.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 19

(ii) ഒരു ഭാഗത്തിലെ കോണുകളെല്ലാം 110
Answer:
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 20

(iii) ഒരു ഭാഗത്തെ കോണുകളെല്ലാം, മറുഭാഗത്തെ കോണുകളുടെ പകുതി.
Answer:
വൃത്തത്തിന്റെ മറുഖണ്ഡത്തിലെ കോണുകളുടെ തുക = 180°

വൃത്തഖണ്ഡത്തിലെ കോൺ x ആണെങ്കിൽ മറുഖണ്ഡത്തിലെ കോൺ 2x ആയിരിക്കും.
(തന്നിരിക്കുന്ന അനുപാതം 1:2)
3x = 180 → x = 60°
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 21

(iv) ഒരു ഭാഗത്തെ കോണുകളെല്ലാം, മറുഭാഗത്തെ കോണുകളുടെ ഒന്നര മടങ്ങ്.
Answer:
ഒരു ഭാഗത്തെ കോണുകളെല്ലാം, മറുഭാഗത്തെ കോണുകളുടെ ഒന്നര മടങ്ങാണ്.
ഈ കോണുകളുടെ അനുപാതം 2 : 3
വൃത്തഖണ്ഡത്തിലെ കോൺ = \(\frac{2}{5}\) × 180° = 72°
മറുഖണ്ഡത്തിലെ കോൺ = \(\frac{3}{5}\) × 180 = 108°
കേന്ദ്ര കോണിനെ 144, 216 ആയിട്ട് ഭാഗിക്കുക. ഇതിനായി ഇടയിലെ കോണുകൾ 144° ആയിട്ട് ആരങ്ങൾ വരയ്ക്കുക.
മറ്റേ കോൺ = 360 – 144 = 216
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 22

HSSLive Guru 10th Maths Chapter 2 Malayalam Medium

(Textbook Page No. 55)

Question 1.
ചിത്രത്തിലെ ചതുർഭുജത്തിന്റെ കോണുകളും, വികർണങ്ങൾക്കിടയിലെ കോണുകളും കണക്കാ ക്കുക.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 23
Answer:
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 24
∠CAD = ∠CBD = 50
∠ADB = ∠ACB = 30°
∠ACD = ∠ABD = 45°
∠BAC = ∠BDC = x.
ABCD പ്രക്രീയചതുർഭുജമാണ്, അതിനാൽ
50 + x + 45 + 30 = 180 → x = 55
∠A = 55 + 50 = 105°, ∠B = 95°,
∠C = 75°, ∠D = 850.
ത്രികോണം OBC യിൽ,
∠BOC= 180 – (50 + 30) =1000
∠AOD =100 (എതിർകോണുകൾ തുല്യമാണ്.)
∠MOB = 180 – 100 = 80, ∠DOC = 80 (എതിർകോ ണുകൾ തുല്യമാണ്.)

Question 2.
ഒരു പ്രക്രീയചതുർഭുജത്തിലെ ഏതു മൂലയിലെയും പുറം കോൺ, എതിർ മൂലയിലെ അകക്കോണിനു തുല്യമാണെന്ന് തെളിയിക്കുക.
Answer:
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 25
∠PCD = x ആണെങ്കിൽ, ∠BCD = 180 – x അതിനാൽ, ∠A = 180 – (180 – x) = x

Question 3.
ചതുരമല്ലാത്ത സാമാന്തരികങ്ങളൊന്നും പ്രക്രീയ മല്ലെന്ന് തെളിയിക്കുക.
Answer:
ഒരു സാമാന്തരികത്തിന്റെ എതിർകോണുകൾ Xpe yanWy] t£ Ah 90° അല്ല. അതിനാൽ എതിർ കോണുകളുടെ തുക 180° ആകില്ല. അതായത്, ചതുരമല്ലാത്ത സാമാന്തരിക ളൊന്നും പ്രക്രീയമല്ല.

Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും

Question 4.
സമപാർശ്വമല്ലാത്ത ലംബകങ്ങളൊന്നും പ്രക്രീയ മല്ലെന്ന് തെളിയിക്കുക.
Answer:
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 26
ABCD ഒരു AB. AD ലംബകമാണ്. CD യ്ക്ക് സമാന്തരമാണ് AB. AD ≠ BC. ∠A ≠ ∠B. AB, CD, യ്ക്ക് സമാന്തരമായതിനാൽ, ∠B + ∠C = 180°. അതിനാൽ ∠A + ∠D = 180°.
ABCD പ്രക്രീയമല്ല.

Question 5.
ചുവടെയുള്ള ആദ്യത്തെ ചിത്രത്തിൽ, മൂലക ളെല്ലാം ഒരു വൃത്തത്തിലായ സമഭുജത്രികോണം വരച്ചു, അതിന്റെ രണ്ടുമൂലകൾ വൃത്തത്തിലെ ഒരു ബിന്ദുവുമായി യോജിപ്പിച്ചിരിക്കുന്നു. രണ്ടാമത്തെ ചിത്രത്തിൽ, മൂലകളെല്ലാം ഒരു വൃത്തത്തിലായ സമചതുരം വരച്ച്, അതിന്റെ രണ്ടു മൂലകൾ വൃത്തത്തിലെ ഒരു ബിന്ദുവുമായി യോജിപ്പിച്ചി രിക്കുന്നു.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 27
രണ്ടു ചിത്രത്തിലെയും അടയാളപ്പെടുത്തിയി രിക്കുന്ന കോൺ കണക്കാക്കുക.
Answer:
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 28
ആദ്യത്തെ ചിത്രത്തിൽ ത്രികോണം ABC സമഭുജ ത്രികോണമാണ്.
∠A = 60°
ABCD പ്രകീയമാണ്.
∠D = 180 – 60 = 120°
രണ്ടാമത്തെ ചിത്രത്തിൽ,
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 29
സമചതുരത്തിന്റെ വികർണങ്ങൾ പരസ്പരം ലംബസമഭാജികളാണ്. ∠APB = 45°
PAQB പ്രകീയമായതിനാൽ, ∠Q = 180 – 45 = 135°.

Question 6.
(i) ചിത്രത്തിലെ വൃത്തങ്ങൾ P,Q എന്നീ ബിന്ദുക്കളിൽ മുറിച്ചുകടക്കുന്നു. ഈ ബിന്ദുക്കളിലൂടെയുള്ള രണ്ട് വരകൾ, വൃത്തങ്ങളുമായി A,B,C,D എന്നീ ബിന്ദുക്കളിൽ കൂട്ടിമുട്ടുന്നു കൂട്ടിമുട്ടുന്നു . AC, BD എന്നീ വരകൾ സമാന്തരമല്ല. ഈ വരികൾക്ക് ഒര നീളമാണെങ്കിൽ, ABCD പ്രക്രിയ ചതുർഭുജമാ ണെന്ന് തെളിയിക്കുക.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 30
Answer:
ചിത്രം ശ്രദ്ധിക്കുക.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 31
PQ യോജിപ്പിക്കുക. APQB ചക്രീയചതുർഭുജമാണ്.
∠B = x ആണെങ്കിൽ, ∠APO = 180
അതിനാൽ, ∠QPC = x, ∠D = 180 – x
∠B + ∠D = x + 180 – x = 180°.
അതിനാൽ, CD യ്ക്ക് സമാന്തരമാണ് AB, ABCD ഒരു ലംബകമാണ്.
AC = BD എന്ന് തന്നിരിക്കുന്നു. അതിനാൽ, ABCD ഒരു സമപാർശ്വലംബകമാണ്.
സമപാർശ്വലംബകം പ്രക്രീയമാണ്. അതിനാൽ ABCD പ്രക്രീയമാണ്.

(ii) ചിത്രത്തിലെ ഇടതും വലതും വൃത്തങ്ങൾ നടുവിലെ വൃത്തത്തിന്റെ മുറിച്ചു കടക്കുന്ന ബിന്ദുക്കളാണ് P Q, R, S; ഇവ യോജിപ്പിക്കുന്ന വരകൾ ഇടതും വലതും വൃത്തങ്ങളുമായി A, B, C, D എന്നീ ബിന്ദുക്കളിൽ കൂട്ടിമുട്ടുന്നു. ABCD ചക്രീയചതുർഭുജമാണെന്ന് തെളിയിക്കുക.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 32
Answer:
രണ്ടാമത്തെ ചിത്രത്തിൽ,
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 33
PQRS യോജിപ്പിക്കുക. APQB, PQSR, RSDC എന്നിവ ചക്രീയചതുർഭുജങ്ങളാണ്.
∠B = x ആണെങ്കിൽ,
∠APQ = 180 – x
∠QPR = x, ∠QSR = x,
∠QSR = 180 – x,
∠RSD = x, C = 180 – x
∠B + ∠C = x + 180 – x = 180°
അതിനാൽ ABDC പ്രകീയമാണ്.

Question 7.
ചിത്രത്തിൽ ABCD എന്ന ചതുർഭുജത്തിന്റെ കോണുകളുടെ സമഭാജികൾ – പരസ് പരം പരസ്പരം മുറിച്ചുകടക്കുന്ന ബിന്ദുക്കളാണ് P Q R, S.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 34
PQRS ചക്രീയചതുർഭുജമാണെന്ന് തെളിയിക്കുക.
(സൂചന : PCD എന്ന ത്രികോണത്തിലെയും RAB എന്ന ത്രികോണത്തിലെയും കോണുകളുടെ തുക നോക്കുക.)
Answer:
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 35
∠A യുടെ സമഭാജിയാണ് AS, ∠D യുടെ സമഭാജിയാണ് DS.
∠DSA = 180 – \(\left(\frac{A}{2}+\frac{D}{2}\right)\)
അതിനാൽ,
∠RSP = 180 – \(\left(\frac{A}{2}+\frac{D}{2}\right)\)
∠PQR = 180 – \(\left(\frac{C}{2}+\frac{B}{2}\right)\)
PQRS, ∠S + ∠Q = 180 – \(\frac{A}{2}-\frac{D}{2}\) + 180 – \(\frac{C}{2}-\frac{B}{2}\)
∠S + ∠Q = 360 – \(\frac{A+B+C+D}{2}\) = 360 – \(\frac{360}{2}\) = 180
PQRS പ്രക്രീയമാണ്.

Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും

Question 8.
ചുവടെയുള്ള ആദ്യത്തെ ചിത്രത്തിൽ ABC എന്ന ത്രികോണത്തിലെ BC, CA, AB എന്നീ വശങ്ങളിൽ P, Q, R എന്നീ ബിന്ദുക്കൾ അടയാളപ്പെടുത്തി AQR, BRP എന്നീ ത്രികോണങ്ങളുടെ പരിവൃത്തങ്ങൾ വരച്ചിരുന്നു; അവ ത്രികോണത്തിനകത്തെ S എന്ന ബിന്ദുവിലൂടെ മുറിച്ചുകടക്കുന്നു.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 36
രണ്ടാമത്തെ ചിത്രത്തിലെപ്പോലെ, CPO എന്ന ത്രികോണത്തിന്റെ പരിവൃത്തവും S ൽ കൂടി കടന്നുപോകുമെന്ന് തെളിയിക്കുക.
(സൂചന : ആദ്യത്തെ ചിത്രത്തിൽ PS, QS, RS യോജിപ്പിച്ചു, S ൽ ഉണ്ടാകുന്ന മൂന്നു കോണു കൾക്കു ∠A, ∠B, ∠C ഇവയുമായുള്ള ബന്ധം കണ്ടുപിടിക്കുക.)
Answer:
ARSQ ചക്രീയമാണ്. ∠RSQ = 180 – A
BPSR ചക്രീയമാണ്. ∠PSR = 180 – B
∠PSQ = 360 – (180 – A + 180 – B) = A + B
ത്രികോണം ABC ൽ,
∠A + ∠B + ∠C = 180°
അതായത്, ∠PSQ + ∠C = 180°
PSC ക്രീയമാണ്. അതായത്, CPO എന്ന ത്രികോണത്തിന്റെ പരിവൃത്തവും S ൽ കൂടി. കടന്നുപോകും.

വൃത്തത്തിന്റെ ചാപവും, കോണുമായി ബന്ധപ്പെട്ടുള്ള അതിന്റെ സവിശേഷതകളുമാണ് ഈ അധ്യായത്തിന്റെ പ്രധാന ഉള്ളടക്കം. വൃത്തത്തിലെ രണ്ടു ബിന്ദുക്കൾ അതിന്റെ രണ്ടു ചാപങ്ങളെ നിശ്ചയിക്കുന്നു, ഒരു ചാപം മറ്റൊന്നിന്റെ മറുചാപമായിരിക്കും. ഒരു വൃത്തത്തിന്റെ ചാപത്തിന് മൂന്നുതരം കോണുകൾ ഉണ്ടാക്കാം. അതിൽത്തന്നെയുള്ള കോൺ, കേന്ദ്രത്തിലെ കോൺ, മറു ചാപത്തിലെ കോൺ. ഈ കോണുകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ഒരു ചാപം കേന്ദ്രത്തിൽ ഉണ്ടാക്കുന്ന കോൺ, അത് മറു ചാപത്തിൽ ഉണ്ടാക്കുന്ന കോണിന്റെ രണ്ടു മടങ്ങായിരിക്കും.അർധവൃത്തത്തിലെ കോൺ മട്ടമാണ്. ഒരു ചാപത്തിലെ കോണുകൾ തുല്യമായിരിക്കും. ഒരു വൃത്തത്തിന്റെ ചാപത്തിലെയും മറു ചാപത്തിലെയും കോണുകളുടെ തുക 180° ആണ്. ഇത് ചക്രീയചതുർഭുജം എന്ന ആശയത്തിലേക്ക് നയിക്കുന്നു. ഒരു ചതുർഭുജത്തിന്റെ മൂലകളെല്ലാം ഒരു വൃത്തത്തിലാണെങ്കിൽ, അതിനെ ചക്രീയചതുർഭുജം എന്ന് വിളിക്കുന്നു. ഈ അധ്യായത്തിൽ വൃത്തഖണ്ഡത്തെയും മറു ഖണ്ഡത്തെയും കുറിച്ചും ചർച്ചചെയ്യുന്നു. ഒരു വൃത്തഖണ്ഡത്തിലേയും മറുഖണ്ഡത്തിലെയും കോണുകളുടെ തുക 180° ആണ്.

10th Class Maths Notes Malayalam Medium Chapter 2 വൃത്തങ്ങളും കോണുകളും

Std 10 Maths Chapter 2 Notes Malayalam Medium

→ ഒരു വൃത്തത്തിലെ രണ്ടു ബിന്ദുക്കൾ ആരണ്ടു ചാപങ്ങളാക്കുന്നു. ഒരു ചാപത്തെ മറ്റേതിന്റെ മറുചാപം എന്ന് പറയുന്നു.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 37

→ വൃത്തത്തിലെ ഏതെങ്കിലും രണ്ടു ബിന്ദുക്കൾ യോജിപ്പിക്കുന്ന ഒരു ഞാൺ വൃത്തപരപ്പിനെ രണ്ടു
ഭാഗങ്ങളാക്കും. ഇത്തരം വൃത്തഭാഗങ്ങളെ വൃത്ത ഖണ്ഡം എന്ന് പറയുന്നു. വൃത്തഖണ്ഡങ്ങളിൽ ഒന്നിനെ മറ്റൊന്നിന്റെ മറുഖണ്ഡം എന്നും
പറയുന്നു.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 38

→ ഒരു വൃത്തത്തിന്റെ ചാപത്തിന് മൂന്നു തരം കോണുകൾ ഉണ്ടാക്കാം:
(i) അതിൽത്തന്നെയുള്ള കോൺ
(ii) കേന്ദ്രത്തിലെ കോൺ
(iii) മറു ചാപത്തിലെ കോൺ
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 39
അതിൽത്തന്നെ

  • ∠APB, AB എന്ന ചാപം ഉണ്ടാക്കുന്ന കോൺ ആണ്.
  • ∠AQB, AB എന്ന ചാപം മറ്റു ചാപത്തിൽ ഉണ്ടാക്കുന്ന കോൺ ആണ്.
  • ∠AOB, AB എന്ന ചാപം കേന്ദ്രത്തിൽ ഉണ്ടാക്കുന്ന കോൺ ആണ്.

→ ഒരു വൃത്തത്തിലെ ഒരു ചാപത്തിന്റെ രണ്ടറ്റങ്ങളിൽ നിന്ന് വൃത്തത്തിൽ ആ ചാപത്തിലെ തന്നെ ഒരു ബിന്ദുവുമായി യോജിപ്പിക്കുമ്പോൾ കിട്ടുന്ന കോണുകൾ തുല്യമായിരിക്കും. അതായത്, ഒരു ചാപത്തിലെ കോണുകൾ തുല്യമായിരിക്കും.

→ വൃത്തത്തിലെ ഒരു ചാപത്തിന്റെ അറ്റങ്ങൾ മറു ചാപത്തിലെ ഏതു ബിന്ദുവുമായും യോജിപ്പിച്ചാ ലുണ്ടാകുന്ന കോൺ, ചാപത്തിന്റെ കേന്ദ്രകോ ണിന്റെ പകുതിയാണ്.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 40

→ അർധവൃത്തത്തിന്റെ അറ്റങ്ങൾ വൃത്തത്തിലെ ( മറ്റേതെങ്കിലും ബിന്ദുവുമായി യോജിപ്പിച്ചാൽ ഉണ്ടാകുന്ന കോൺ മട്ടമാണ്. അർധവൃത്തത്തിലെ കോൺ മട്ടമാണ്.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 41

→ ഒരേ വൃത്തഖണ്ഡത്തിലെ കോണുകൾ തുല്യമാണ്.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 42

Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും

→ ഒരു വൃത്തഖണ്ഡത്തിലേയും മറുഖണ്ഡത്തി ലെയും കോണുകളുടെ തുക 180° ആണ്.
Class 10 Maths Chapter 2 Question Answer Malayalam Medium വൃത്തങ്ങളും കോണുകളും 43
∠APB + ∠AQB = 180°

→ ഒരു ചതുർഭുജത്തിന്റെ മൂലകളെല്ലാം ഒരു വൃത്തത്തിലാണെങ്കിൽ, അതിലെ എതിർകോണുക ളുടെ തുക 180° ആണ്.

→ ഒരു ചതുർഭുജത്തിന്റെ എതിർകോണുകളുടെ തുക 180° ആണെങ്കിൽ അതിന്റെ നാലു മൂലകളിൽ ക്കൂടിയും കടന്നുപോകുന്ന വൃത്തം വരയ്ക്കാം.

→ വൃത്തത്തിലെ ഒരു ചാപത്തിന്റെ അറ്റങ്ങൾ, വൃത്തത്തിലെ ആ ചാപത്തിൽ അല്ലാത്ത, ഒരു ബിന്ദുവുമായി യോജിപ്പിച്ചാലുണ്ടാകുന്ന കോൺ, ചാപത്തിന്റെ കേന്ദ്രകോണിന്റെ പകുതിയാണ്.

→ അർധവൃത്തത്തിന്റെ അറ്റങ്ങൾ വൃത്തത്തിലെ മറ്റേതെങ്കിലും ബിന്ദുവുമായി യോജിപ്പിച്ചാൽ ഉണ്ടാകുന്ന കോൺ മട്ടമാണ്.

→ അർധവൃത്തത്തിലെ കോൺ മട്ടമാണ്.

→ വൃത്തത്തിലെ ഒരു ചാപത്തിന്റെ അറ്റങ്ങൾ, മറുചാപത്തിലെ ഏതു ബിന്ദുവുമായും യോജിപ്പിച്ചാലുണ്ടാകുന്ന കോൺ, ചാപത്തിന്റെ കേന്ദ്രകോണിന്റെ പകുതിയാണ്.

→ ഒരു വൃത്തഖണ്ഡത്തിലേയും മറുഖണ്ഡത്തിലെയും കോണുകളുടെ തുക 180° ആണ്.

→ ഒരു ചതുർഭുജത്തിന്റെ മൂലകളെല്ലാം ഒരു വൃത്തത്തിലാണെങ്കിൽ, അതിലെ എതിർകോണുകളുടെ തുക 180° ആണ്.

→ ഒരു ചതുർഭുജത്തിന്റെ എതിർകോണുകളുടെ തുക 180° ആണെങ്കിൽ അതിന്റെ നാലു മൂലകളിൽക്കൂടിയും കടന്നുപോകുന്ന വൃത്തം വരയ്ക്കാം.

→ നാല് മൂലകളിൽക്കൂടിയും കടന്നു പോകുന്ന വൃത്തം വരയ്ക്കാൻ കഴിയുന്ന ചതുർഭുജം ചക്രീയചതുർഭുജം എന്ന് പറയുന്നു.

മണ്ണും മനുഷ്യനും Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 1

Practicing with SSLC Malayalam Kerala Padavali Class 10 Notes Pdf Unit 3 Chapter 1 മണ്ണും മനുഷ്യനും Mannum Manushyanum Notes Questions and Answers improves language skills.

Mannum Manushyanum Class 10 Notes Question Answer

Class 10 Malayalam Mannum Manushyanum Notes Question Answer

Class 10 Malayalam Kerala Padavali Unit 3 Chapter 1 Mannum Manushyanum Notes Question Answer

പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Question 1.
“എന്തിനാണ് ആളുകൾക്ക് ഇത്രയും വലിയ വീട് ? പക്ഷേ അത് തീരുമാനിക്കേണ്ടത് വീടുവയ്ക്കുന്ന ആളാണല്ലോ.”
– ഈ കാഴ്ചപ്പാടിനോടുളള നിങ്ങളുടെ പ്രതികരണം എന്ത്?
Answer:
സാധാരണ മലയാളിയുടെ ജീവിത സ്വപ്നങ്ങളിൽ ഒന്ന് സ്വന്തം വീട് തന്നെയാണ്. സാധാരണക്കാരൻ തന്റെ സ്വപ്നത്തിനും ധനശേഷിക്കുമൊത്തുളള വീട് നിർമ്മിക്കുന്നു. സാമ്പത്തികശേഷി തീരെ ഇല്ലാത്ത വർ കടം മേടിച്ചും ലോൺ എടുത്തും മറ്റും അടച്ചുറപ്പുളള വീട് യാഥാർത്ഥ്യമാക്കാൻ യത്നിക്കും. എന്നാൽ സമ്പന്നർ സാമ്പത്തികസ്ഥിതിക്കൊത്തവണ്ണം വീട് പൂർത്തീകരിക്കും. അണുകുടുംബങ്ങൾ പോലും ആവ ശ്യത്തിലധികം ആഡംബര സാധനസാമഗ്രികളും മറ്റും വീടിനുളളിൽ വാങ്ങിവയ്ക്കും. കടം മേടിച്ചാലും കുഴപ്പമില്ല. ലോൺ എടുത്താലും വേണ്ടില്ല. ജീവിതാവശ്യങ്ങൾക്ക് എന്തൊക്കെ അത്യാവശ്യമാണോ അതി നപ്പുറം ആർഭാടം കാണിക്കുന്നുണ്ട്.

അതിസമ്പന്നർ വലിയ വീട് വച്ചും വലിയ കാറുകൾ വാങ്ങിയും വീട്ടുപകരണങ്ങൾ വാങ്ങിയും തങ്ങളുടെ പ്രൗഢി മറ്റുളളവരെ അറിയിക്കുന്നു. വലിപ്പമേറിയ വീട്ടിൽ താമസിച്ചാൽ മാത്രമെ സുഖം അനുഭവിക്കാ നാകൂ അവർ കരുതുന്നു. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. മലയാളികളുടെ ആർഭാടചിന്ത കളയേണ്ടി യിരിക്കുന്നു. സമ്പത്ത് നാടിന്റെ വികസനത്തിന് വേണ്ടി നിക്ഷേപിക്കുകയാണ് വേണ്ടത്. വീട് അത്യാവശ്യ മാണ്. അത്യാഡംബരം സമ്പത്ത് ചോർത്തി നശിപ്പിക്കുന്നു. അതിൽ നിന്നും മറ്റൊന്നും തിരികെ ലഭിക്കാ നുമില്ല. നിക്ഷേപത്തിന് പലിശ ലഭിക്കും. എന്നാൽ വീടിന് വേണ്ടി ചെലവഴിച്ചതിൽ നിന്നും തിരികെ ഒന്നും ലഭിക്കാറില്ല.

Question 2.
• “മായാൻ പോകുന്ന സൂര്യൻ വൃക്ഷത്തലപ്പുകളിൽ മഞ്ഞയും ചുവപ്പുമൊക്കെ വാരിവിതറുന്നതും നോക്കി ഞാനിരുന്നു.”
• “അന്തിവെളിച്ചം പൂർണ്ണമായും മായാൻ പോകുകയായിരുന്നു.”
കഥയുടെ തുടക്കത്തിൽ കാണുന്ന ഈ വാക്യങ്ങളിൽ കഥാന്ത്യത്തെക്കുറിച്ചുള്ള സൂചനകളുണ്ടോ? അഭിപ്രായം സമർത്ഥിക്കുക.
Answer:
മണ്ണും മനുഷ്യനും – ടി പത്മനാഭന്റെ ചെറുകഥയിൽ അതിസമ്പന്നനായ വിദേശ മലയാളിയുടെ ജീവിതാ വസ്ഥ യാഥാർത്ഥ്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു. കഥയിലെ ഒന്നാമത്തെ വാക്യമാണ് മറയാൻ പോകുന്ന…….ഞാനിരുന്നു……ഈ വാക്യത്തിൽ കഥാന്ത്യത്തെക്കുറിച്ചുള്ള സൂചനകളുണ്ട്. സൂര്യാസ്തമ യമാണ് സമയം. മഞ്ഞയും ചുവപ്പും നിറങ്ങളുളള രശ്മികൾ വൃക്ഷലതാദികളിലും അന്തരീക്ഷത്തിലുമു ണ്ട്. മഞ്ഞനിറം ഒട്ടൊക്കെ ശുഭകരമാണ്. എന്നാൽ ചുവപ്പ് നിറം അപായസൂചനയും പങ്ക് വയ്ക്കുന്നുണ്ട്. ട്രാഫിക്കിലെ മഞ്ഞലൈറ്റും ചുവപ്പ് ലൈറ്റും ഓർക്കാം.

കഥാനായകൻ വിദേശമലയാളി കെ.യു.നായർ കഥാകൃത്തിന്റെ വീടിനടുത്ത് വന്ന് പുതിയ ബഹുനില കൊട്ടാരം നിർമ്മിച്ച് അതിനുളളിൽ ഏകനായി കഴിയുന്നു. ഭാര്യ നേരത്തെ മരിച്ചുപോയി, രണ്ടാൺമക്കളും അമേരിക്കയിൽ ഉന്നത നിലയിൽ വിദ്യാഭ്യാസം ചെയ്യുന്നു. ആ നഗരത്തിൽ അദ്ദേഹത്തിന് വേറെയും വീടു കളുണ്ട്. എന്നാൽ കഥാകൃത്തിന്റെ വീടിനടുത്ത് പുതിയ ബഹുനില വീട്ടിൽ ജീവിക്കുവാൻ അയാൾ അതിയായി ആഗ്രഹിക്കുന്നു. മക്കളോടും മരുമക്കളോടും പേരക്കിടാങ്ങളോടും ഒപ്പം സമാധാനത്തോടെയും സന്തോഷത്തോടെയും ശേഷിച്ച കാലം ജീവിച്ച് തീർക്കാം എന്ന് പ്രത്യാശിക്കുന്നു.

അമേരിക്കയിൽ ഉന്നതസർവ്വകലാശാലയിൽ ഉന്നത വിദ്യാഭ്യാസത്തിൽ മുഴുകിയ മക്കൾ പിതാവിന് അയച്ച കത്ത് അദ്ദേഹത്തിന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു. മക്കൾ സ്വന്തം നിലയിൽ അമേരിക്കയിൽ വിവാഹിത രായി. കേരളത്തിലേക്ക് മടങ്ങാൻ ഉദ്ദേശ്യമില്ല. നല്ല ജോലി അമേരിക്കയിൽ ലഭിക്കാൻ സാധ്യത കൂടുതലാ ണ്. ഇപ്രകാരം എഴുതിയ കത്ത് കിട്ടിയതോടെ കെ.യു.നായർ – ആശിച്ചുവച്ച വീട്ടിൽ നിന്നും രാത്രി തന്നെ ഇറങ്ങി എങ്ങോ പേകുന്നു. എങ്ങോട്ടാണ് പോകുന്നതെന്നോ എപ്പോൾ മടങ്ങുമെന്നോ വീട് സൂക്ഷിപ്പുകാ രനോട് പോലും പറഞ്ഞിട്ടില്ല. ഒരു വിവരവുമില്ല. അവസാനകാലം മക്കളോടും ബന്ധുക്കളോടും സമാധാ നത്തോടെ സന്തോഷത്തോടെ ജീവിക്കാമെന്ന് പ്രത്യാശിച്ചിരുന്നയാൾ നിരാശയുടെ ഗർത്തത്തിൽ പതി ക്കുകയായിരുന്നു. കഥാന്ത്യത്തിൽ സംഭവിച്ച ദുരന്തം ആദ്യവാക്യങ്ങളിൽ പ്രതിഫലിക്കുന്നു.

മണ്ണും മനുഷ്യനും Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 1

Question 3.
• “എവിടെ നോക്കിയാലും ഒരുതരി മണ്ണുപോലും കാണാൻ കഴിയില്ല. പല നിറങ്ങളിലുള്ള ടൈൽസ് മാത്രം.”
• ഇലകളും പൂക്കളുമൊക്കെ കൊഴിഞ്ഞ് ഈ സ്ഥലം മുഴുവൻ വൃത്തികേടാകുന്നു.”
• “എന്നാൽ പിന്നെ ആ മരം അടിവേരുതന്നെ വെട്ടിയിടാമായിരുന്നില്ലേ?”
കഥാസന്ദർഭങ്ങൾ വർത്തമാനകാല ജീവിതാവസ്ഥകളുമായി എങ്ങനെയെല്ലാം ബന്ധപ്പെടുന്നു? വിശ കലനം ചെയ്യുക.
Answer:
ടി പത്മനാഭന്റെ “മണ്ണും മനുഷ്യനും” എന്ന ചെറുകഥയിൽ കഥാകൃത്തിന്റെയും അയൽവാസി വിദേശമ ലയാളി കെ.യു നായരുടെയും വ്യത്യസ്തമായ ജീവിത വീക്ഷണങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. കെ. യു.നായർ വിശാലമായ പറമ്പിൽ ഒത്തിരി മരങ്ങൾ മുറിച്ചുമാറ്റി ബഹുനില ബംഗ്ലാവ് പണിത്. ബംഗ്ലാവിന്റെ മുമ്പിലെ മരങ്ങളൊഴിഞ്ഞ സ്ഥലം മുഴുവൻ അദ്ദേഹം ഇന്റർലോക്ക് ടൈലുകൾ പതിച്ചു. എവിടെ നോക്കി യാലും ഒരു തരി മണ്ണ് പോലും കാണാൻ കഴിയില്ല. പല നിറങ്ങളിലുളള ടൈൽസ് മാത്രം. പിന്നീട് വീടിന്റെ സമീപത്തുണ്ടായിരുന്ന പൊൻ ചെമ്പകം ഒരു ശിഖരം മാത്രം നിലനിറുത്തി ബാക്കിയെല്ലാം മുറിച്ചിട്ടു.

ആ ചെമ്പക മരത്തിന്റെ മദിപ്പിക്കുന്ന മണം കഥാകൃത്ത് പല നാളുകളിൽ ആസ്വദിച്ചിട്ടുണ്ട്. സ്വർണ്ണനിറമുളള പൂക്കൾ എത്ര സുന്ദരമായിരുന്നു. ആ ചെമ്പക മരത്തിന്റെ ഈ അവസ്ഥ കഥാകൃത്തിനെ നൊമ്പരപ്പെടു ത്തി. ആ വേദന അറിയിച്ചപ്പോൾ വിദേശമലയാളി നീരസത്തോടെ, ഇലകളും പൂക്കളുമൊക്കെ കൊഴിഞ്ഞ് “ഈ സ്ഥലം മുഴുവൻ വൃത്തികേടാകുന്നു. എന്ന് വ്യക്തമാക്കി. കഥാകൃത്തിന് ആ വാക്കുകളും പ്രവർ ത്തിയും കൂടുതൽ വേദന നൽകിയതേയുളളു. “ആ മരം അടിവേരുതന്നെ വെട്ടിയിടാമായിരുന്നില്ലേ? എന്ന് കഥാകൃത്ത് രോഷം കൊള്ളുന്നു.

വർത്തമാനകാല ജീവിതാവസ്ഥകളുമായി ഈ കഥാസന്ദർഭങ്ങൾക്ക് ഗാഢബന്ധമുണ്ട്. അതിസുന്ദരമായ പ്രകൃതിയെ നശിപ്പിച്ച് ആഡംബര ബംഗ്ലാവുകൾ പണിത് ഉയർത്തുന്ന രീതി ഇന്ന് സാധാരണമാണ്. മണ്ണും മനുഷ്യനും ചെടികളും മറ്റും സമഭാവനയോടെ, സാഹോദര്യത്തോടെ നിലനിൽക്കേണ്ടതാണ്. സുഗന്ധം പരത്തുന്ന പൊൻചെമ്പകം പോലും വെട്ടി നശിപ്പിക്കുന്നു. മുറ്റവും തൊടിയും വീട്ടുപരിസരവും ഇന്റർലോക്ക് വിരിച്ച് വൃത്തിയാക്കിയെടുക്കുമ്പോൾ നഷ്ടപ്പെടുന്നത് പലതുമാണ്. പച്ചപ്പും സൂക്ഷ്മജീവികളും ഫലവ ക്ഷങ്ങളുമെല്ലാം ഒന്നോടെ നശിച്ചുപോകുന്നു. എന്ത് സംഭവിച്ചാലും തനിക്ക് ഒന്നുമില്ല. വീടും പരിസരവും വൃത്തികേടാകാതെ ഇരിക്കേണ്ടത് മാത്രമാണ് പരിഗണിക്കുന്നത്.

Question 4.
• ഞാൻ ഇവിടെ വരുമ്പോൾ – അന്ന് കൊച്ചിയിലെ എന്റെ ജോലിയിൽ നിന്ന്
റിട്ടയർ ചെയ്തപ്പോഴാണ് – ഈ സ്ഥലം മുഴുവൻ ഒരു വലിയ
കാടുപോലെയായിരുന്നു. എനിക്ക് തൃപ്തിയായി.”
• “വേണ്ട, എനിക്ക് എപ്പോഴും നല്ല കാറ്റും വെളിച്ചവും വേണം. വൃത്തിയും.
ഈ മരങ്ങളൊക്കെ ഇവിടെ സ്ഥലമാകെ ഇരുട്ടും പരത്തി… വേണ്ട വേണ്ട…”
സന്ദർഭങ്ങളിലെ രണ്ടു കഥാപാത്രങ്ങളുടെയും മനോഭാവങ്ങൾ വിശകലനം ചെയ്ത് നിരീക്ഷണ ങ്ങൾ അവതരിപ്പിക്കുക.
Answer:
ടി പദ്മനാഭന്റെ അതിസുന്ദരമായ കഥയായ മണ്ണും മനുഷ്യനും പ്രകൃതിയും മനുഷ്യനും തമ്മിലുളള സ്നേഹ ബന്ധം പ്രതിഫലിപ്പിക്കുന്നു. കഥാകൃത്ത് കൊച്ചിയിലെ ജോലിയിൽ നിന്നും വിരമിച്ച് സ്വന്തം ര്യമനുസരിച്ച് വലിയപറമ്പും അതിലെ വീടും വാങ്ങുന്നു. വന്ന് കാണുമ്പോൾ ഈ സ്ഥലം ഒരു വലിയ കാടുപോലെയായിരുന്നു. കുണ്ടും കുഴിയുമൊന്നുമില്ലാത്ത സമനിരപ്പായ സ്ഥലം. പ്രശാന്തിയും നൈസർഗ്ഗീക സൗന്ദര്യവും സമ്മേളിക്കുന്ന വിശാലമായ പറമ്പും വീടും, മെയിൻ റോഡിൽ നിന്നും പത്ത് മിനിട്ട് നടന്നാൽ വീട്ടിലെത്താം. നഗരത്തിന്റെ ശബ്ദമോ ബഹളമോ ഒന്നുമില്ല. തികച്ചും ശാന്തം. ഇതൊക്കെയായിരുന്നു ആ സ്ഥലം തിരഞ്ഞെടുക്കാൻ കഥാകൃത്തിനെ പ്രേരിപ്പിച്ചത്. അവിടെ ഓരോ ദിനവും ആഹ്ലാദത്തോടെ ചെല വഴിച്ചു.

കഥാകൃത്ത് സ്വന്തമായി ആഹാരം തയ്യാറാക്കി കഴിച്ചും പുസ്തകങ്ങൾ വായിച്ചും പ്രകൃതിയോടിണങ്ങി സമാധാനത്തോടെ ജീവിക്കുന്നു. കവിതകൾ വായിച്ച് ആസ്വദിച്ചും, ഭക്ഷണപാനീയങ്ങൾ ആസ്വദിച്ചും, പ്രകൃതിയിലെ വർണ്ണ വൈവിധ്യങ്ങൾ ആസ്വദിച്ചും ജീവിതം ആനന്ദഭരിതമാക്കുന്നു. ശുഭചിന്തയും ശുഭപ തീക്ഷയും വച്ച് പുലർത്തുന്ന പ്രകൃതിയിലെ പക്ഷികൾ ഉൾപ്പെടെയുളള ജീവികളുമായി ഇണങ്ങി തമ്മിൽ ലയിക്കുന്നു.

കൊച്ചി നഗരത്തിലെ ജോലിയിൽ നിന്നും വിരമിച്ച ശേഷിച്ച കാലം സ്വന്തം നാട്ടിൽ ജീവിതം നയിക്കാൻ കഥാകാരൻ തീരുമാനിക്കുന്നു. ശാന്തസുന്ദരമായ ഗ്രാമത്തിൽ അതിന് പറ്റിയ ഭൂമി കണ്ടെത്തി വീടും വാങ്ങി സമാധാനജീവിതം നയിക്കുന്നു. കൊച്ചി നഗരത്തിന്റെ പാരുഷ്യങ്ങൾ ഒന്നും എത്തിനോക്കാത്ത സ്വപ്നഭൂമി. ജീവിതം സുന്ദരം.

കഥാകൃത്തിന്റെ അയൽവാസിയായി വിദേശമലയാളി കെ.യു.നായർ ബഹുനില മന്ദിരം നിർമ്മിച്ച് താമസം ആരംഭിച്ചു. അയാൾ അയൽവാസികളുമായി അത്ര സൗഹൃദം പുലർത്തുന്നില്ല. കഥാകൃത്തുമായി ഏതാനും സമയം സംസാരിച്ചിരിക്കുന്നു. മുറ്റം നിറയെ വിവിധ നിറങ്ങളിലെ ടൈൽസ് പാകി മോടി കൂട്ടിയ അയാൾ പിന്നീട് ആ ടൈൽസ് ഇളക്കി മാറ്റി മാർബിൾ പാകി ചന്തം വർദ്ധിപ്പിച്ചു. വീട്ടിൽ വരുന്നവർക്കൊരിക്കലും മണ്ണിലോ ടൈൽസിലോ ചവിട്ടി കാലുകൾ വൃത്തികേടാകരുതല്ലോ. ബംഗ്ലാവിന്റെ പുറകിലെ കൂറ്റൻ മര ങ്ങളെ മുറിച്ചൊഴിവാക്കി . അതും കൂടി കണ്ടപ്പോൾ കഥാകൃത്ത് സങ്കടപ്പെടുന്നു. ഈ മരങ്ങൾ അതവിടെ നിൽക്കുന്നതുകൊണ്ട്…………………… എന്ന് പകുതി പറഞ്ഞ് നിർത്തിയപ്പോൾ, കെ.യു.നായർ തന്റെ കാഴ്ച പ്പാട് അവതരിപ്പിച്ചു. വേണ്ട.എനിക്ക് വല്ലപ്പോഴും നല്ല കാറ്റും വെളിച്ചവും വേണം. വൃത്തിയും, ഈ മരങ്ങ ളൊക്കെ ഇവിടെ സ്ഥലമാകെ ഇരുട്ടുപരത്തി ……………………….. വേണ്ട വേണ്ട എന്ന് പകുതി പറഞ്ഞ് വിഷയം അവ സാനിപ്പിക്കുന്നു.

കെ.യു.നായർ വിദേശ മലയാളിയും വ്യവസായിയുമാണ്. ഈ നാട്ടിൽത്തന്നെ വേറെയും ബംഗ്ലാവുകൾ പണിതിട്ടുണ്ട്. വൃക്ഷലതാദികൾ നിറഞ്ഞ പറമ്പ് മേടിച്ച് ആഡംബരബംഗ്ലാവും പണിത് ജീവിക്കുന്നു. മക്ക ളോടും മരുമക്കളോടും ഒപ്പം സന്തോഷത്തോടെ ശിഷ്ടകാലം ചെലവഴിക്കാൻ അദ്ദേഹം തീരുമാനിക്കു ന്നു. എന്നാൽ ബംഗ്ലാവിന്റെ പിന്നിലെ പടുകൂറ്റൻ മരങ്ങൾ പോലും മുറിച്ച് ഒഴിവാക്കുന്നു. അതൊക്കെ അനാവശ്യമാണ്. ഇരുട്ടുപരത്തുന്ന പരിസരം വൃത്തികേടാക്കുന്ന വൃക്ഷങ്ങൾ. എപ്പോഴും കാറ്റും വെളി ച്ചവും വൃത്തിയും ആഗ്രഹിക്കുന്നു അയാൾ.

പ്രകൃതിയോടിണങ്ങി ജീവിക്കുവാൻ കെ.യു.നായർക്ക് താൽപര്യമില്ല. വൃക്ഷലതാദികൾ ശത്രുക്കളാണ്. അവ ഒഴിവാക്കണം. മുറ്റത്തെ ഇന്റർലോക്കും പൊളിച്ചുകളഞ്ഞ് മാർബിൾ പതിപ്പിച്ച് കൂടുതൽ സുന്ദരമാ ക്കുന്നു. അനേകം മുറികളോടുകൂടിയ ബംഗ്ലാവ് തന്നെ താമസത്തിന് വേണം. ലാളിത്യം, സൗന്ദര്യബോധം, സമഭാവന, പ്രകൃതിയോടുളള മമത എന്നിവ അദ്ദേഹത്തിൽ തുലോം വിരളമാണ്. വ്യവസായ യുഗത്തിൽ ജീവിക്കുന്ന അദ്ദേഹത്തിന് ധനസമ്പാദനമാണ് ജീവിതലക്ഷ്യം. ഇണങ്ങാത്തവയെ ഒഴിവാക്കി മാറ്റുന്നു.

മണ്ണും മനുഷ്യനും Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 1

Question 5.
പ്രമേയം ആഖ്യാനരീതി, ഭാഷ എന്നിവ പരിഗണിച്ച് ‘മണ്ണും മനുഷ്യനും’ എന്ന കഥയ്ക്ക് നിരൂപണം തയ്യാറാക്കുക.
Answer:
ചെറുകഥകൾ മാത്രമെഴുതി കഥാ ലോകത്തും സാഹിത്യ ചക്രവാളത്തിലും ശോഭിക്കുന്ന നക്ഷത്രമായി ടി പദ്മനാഭൻ പ്രകാശം പരത്തുന്നു. ഇരുന്നൂറോളം കഥകൾ രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടെല്ലാ ഭാഷകളി ലേക്കും അദ്ദേഹത്തിന്റെ കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്. എഴുത്തച്ഛൻ പുരസ്ക്കാരം, വയലാർ അവാർഡ്, മാതൃഭൂമി സാഹിത്യ പുരസ്ക്കാരം, കേരളസാഹിത്യ അക്കാദമി അവാർഡ്, ലളിതാംബിക അന്തർജ്ജനം അവാർഡ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി, മഖൻ സിംഗിന്റെ മരണം സാക്ഷി. പെരുമഴ പോലെ, കാലഭൈരവൻ, ഗൗരി, കടൽ തുടങ്ങിയ പ്രമുഖ കഥാസമാ ഹാരങ്ങളുടെ രചയിതാവാണ്.

കഥകൾക്കിടയിൽ, യാത്രയ്ക്കിടയിൽ എന്നീ സ്മരണകളും അദ്ദേഹത്തി ന്റേതായുണ്ട്. കവിതപോലെ ലളിതസുന്ദരമാണ് കഥകൾ. അഗാധമായ ജീവിതനിരീക്ഷണവും പ്രത്യാശഭ രിതമായ ഭാവിയും, ശുഭപ്രതീക്ഷകളും കൊണ്ട് സന്വന്നമാണ് കഥകൾ. ആസ്വാദകമനസ്സിൽ ജീവിക്കുന്ന കഥകൾക്ക്, പൊങ്ങച്ചങ്ങളില്ല. ലളിതവും സുന്ദരവുമാണ് ആവിഷ്കാരവും. നിങ്ങളെ എനിക്കറിയാം എന്ന കൃതിയിലെ കഥയാണ് മണ്ണും മനുഷ്യനും. പേരുപോലെ മണ്ണും മനുഷ്യനും. തന്നെയാണ് പ്രധാന കഥാ പാത്രങ്ങൾ. കഥാകൃത്തും, കെ.യു നായരും വായനക്കാരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.

കഥാകൃത്ത് കൊച്ചിയിലെ ഓഫീസിൽ നിന്നും പെൻഷൻ പറ്റി ജന്മദേശത്ത് ശിഷ്ട ജീവിതം നയിക്കുവാൻ എത്തുന്നു. സായന്തനത്തിലാണ് കഥയാരംഭിക്കുന്നത്. ഏറ്റവും ഇഷ്ടമുളള കവിയുടെ കവിതാപുസ്തകവു മെടുത്ത് വായിക്കുവാൻ മുറ്റത്ത് എത്തുന്നു. പ്രശാന്തസുന്ദരവും നൈസർഗ്ഗിക തെളിമയും ഒത്തിണങ്ങിയ നാട്. വൃക്ഷലതാദികൾ കൊണ്ട് സമ്പന്നമായ വീടും പരിസരവും. പിന്നീട് നിരവധിപേർ ആ ഭാഗത്ത് വീടു വച്ച് താമസമായി. മാസങ്ങൾ കഴിഞ്ഞപ്പോൾ സമ്പന്നനായ വിദേശമലാളി വിശാലമായ പറമ്പിൽ ബഹു നില മന്ദിരം പണിതുയർത്തി. ആഡംബരപൂർണ്ണമായ ആ ബംഗ്ലാവിൽ ഗൃഹനാഥൻ മാത്രമാണ് താമസത്തി നുളളത്. ഭാര്യ നേരത്തെ മരിച്ചുപോയി. രണ്ടാൺമക്കൾ അമേരിക്കയിൽ പഠനത്തിലേർപ്പെട്ടിരിക്കുന്നു. കെ.യു.നായരുടെ സ്വപ്നഭവനത്തിൽ മക്കളോടും മരുമക്കളോടും ശേഷിച്ച കാലം സന്തോഷത്തോടെ ജീവിക്കാൻ അയാൾ ആഗ്രഹിക്കുന്നു.

പരിസരവാസികളോട് അടുപ്പം പുലർത്താത്ത കെ.യു.നായർ കഥാ കൃത്തിനോട് സൗഹൃദം കാണിക്കുന്നുണ്ട്. ഹൃദയം തുറന്ന് സംസാരിക്കുന്നുമുണ്ട്. മക്കൾ ഇരുവരും പഠ നത്തെത്തുടർന്ന് ജോലി കണ്ടെത്തി ശേഷിച്ച കാലം അമേരിക്കയിൽ ചെലവഴിക്കാൻ തീരുമാനിക്കുന്നു. അതറിയിച്ചതോടെ കെ.യു. നായരുടെ ആഗ്രഹങ്ങൾ വെണ്ണീറായി. സങ്കടങ്ങൾ പറഞ്ഞ് ഏങ്ങലടിച്ച് കരഞ്ഞു പോകുന്നു. മക്കളിരുവരും വിവാഹം കഴിച്ച് അമേരിക്കയിൽ ജീവിതം തുടങ്ങി. ഇനി നാട്ടിലേക്ക് വരാൻ ഉദ്ദേശ്യമില്ല. കെ.യു.നായരെ ആശ്വസിപ്പിക്കുവാൻ വേണ്ടി കഥാകൃത്ത് പലതും പറഞ്ഞ് നോക്കി.

അടുത്തദിവസം പ്രഭാതസവാരി കഴിഞ്ഞ് മടങ്ങുമ്പോൾ കെ.യു.നായരുടെ കെയർ ടേക്കർ പെട്ടെന്ന് ഇറ ങ്ങിവന്നു. തലേരാത്രി കെ.യു.നായർ ഒന്നും പറയാതെ വീടുവിട്ടിറങ്ങി. ഒന്നും പറയാതെ എങ്ങോട്ടോ യാത്ര തിരിച്ചു. എന്ന് മടങ്ങിവരുമെന്നും പറഞ്ഞിരുന്നില്ല. ആകസ്മികമായ ആ സംഭവങ്ങൾ കഥാകൃ ത്തിനെ വിഷണ്ണനാക്കി.

വ്യവസായിയും വിദേശമലയാളിയുമായ കെ.യു.നായർ ഈ കഥയിലെ വേറിട്ട കഥാപാത്രമായി ജീവിക്കു ന്നു. അതി സമ്പന്നനായ അയാൾക്ക് വീട് ആർഭാടത്തിന്റെ അവസാനവാക്കാണ്. അനേകം പേർക്ക് ജീവി ക്കാനാവശ്യമായ സൗകര്യങ്ങൾ ആ ബംഗ്ലാവിൽ അയാൾ സജ്ജമാക്കി. മുറ്റത്ത് നിറയെ ഇന്റർലോക്കും പിന്നീട് മാർബിളും വിതാനിച്ചു. വീടിന് മുമ്പിലും പിമ്പിലുമുണ്ടായിരുന്ന മരങ്ങളെല്ലാം മുറിച്ച് ഒഴിവാക്കി കാറ്റും വെളിച്ചവും യഥേഷ്ടം കിട്ടുന്ന രീതിയിലാക്കി. സ്വർണ്ണവർണ്ണമുളള ചെമ്പകമരം അപൂർവ്വമായ അനുഭൂതി സമ്മാനിച്ചിരുന്നു. അതിന്റെ ഒരു ശിഖരം മാത്രം ബാക്കി വച്ചു. ആ നൊമ്പരക്കാഴ്ച കഥാകൃ ത്തിനെ വ്യാകുലനാക്കി. കഥാകൃത്ത് പ്രകൃതിയോടിണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നു.

പെൻഷൻ പറ്റി വിശ്രമജീവിതം നയിക്കാൻ തുടങ്ങുന്ന കഥാകൃത്ത് ശിഷ്ടകാലം ഭക്ഷണം പാകം ചെയ്ത് കഴിച്ചും കവിതകൾ വായിച്ചാസ്വദിച്ചും, പ്രകൃതിലാവണ്യങ്ങൾ ആസ്വദിച്ചും സന്തുഷ്ടചിന്തനായി കഴിയു ന്നു. കെ.യു.നായർ ഒന്നിലേറെ രാജ്യങ്ങളിൽ വ്യവസായം വളർത്തിയും ഒന്നിലേറെ വീടുകൾ പണിയിച്ചും മക്കളെ അമേരിക്കയിലെ സർവ്വകലാശാലകളിൽ പഠിപ്പിച്ചും സമ്പത്തും പ്രൗഡിയും വിളിച്ചറിയിച്ചും ജീവി ക്കുന്നു. വിദ്യാഭ്യാസത്തെത്തുടർന്ന് മികച്ച ജോലികൾ കണ്ടെത്തി അമേരിക്കയിൽ വിവാഹം കഴിച്ച് ജീവി ക്കാൻ മക്കൾ തീരുമാനിക്കുന്നു. ഇനി സ്വന്തം നാട്ടിലേക്ക് മടങ്ങുന്നില്ല എന്നറിയുന്നതോടെ, നാട്ടിൽ മട ങ്ങിന്നതിലൂടെ കെ.യു നായരുടെ കണക്ക് കൂട്ടലുകൾ തെറ്റുന്നു. പ്രതീക്ഷകൾ അസ്തമിക്കുന്നു. കഥാ കൃത്ത് അടുത്ത പ്രഭാതത്തെ ഉന്മേഷത്തോടെ നോക്കി കാണുന്നു. കെ.യു.നായർ അടുത്ത പ്രഭാതം കാണാൻ കാത്തുനിൽക്കാതെ വീട് വിട്ടുപോകുന്നു.

ടി പദ്മനാഭന്റെ കഥകളിലെ ഭാഷ സൗമ്യവും സുന്ദരവുമാണ്. ലളിത മനോഹരമായ വർണ്ണനകളും, ആഖ്യാന രീതികളും കഥയെ ചേതോഹരമാക്കുന്നു. മരങ്ങൾ മുറിച്ച് മാറ്റി മണ്ണിന്റെ നാശത്തിന് വഴി വയ്ക്കുന്ന പ്രവർത്തനങ്ങൾ കഥയുടെ ഭാഗമാണെങ്കിലും അതൊക്കെ ആസ്വാദകരെയും നൊമ്പരപ്പെടുത്തും.

Question 6.
‘ചത്തപോലെ ഉറങ്ങി’ – എന്ന ശൈലി സന്ദർഭത്തിനു നൽകുന്ന സവിശേഷാർഥം എന്ത്? ഇത്തര ത്തിലുള്ള നിരവധി ശൈലികൾ പ്രയോഗത്തിലുണ്ടല്ലോ. വിവിധ ശൈലികൾ കണ്ടെത്തി ആശയം
വിശദീകരിച്ച് പതിപ്പ് തയ്യാറാക്കുക.
Answer:
ചത്തപോലെ – മരിച്ചപോലെ.
ചത്തപോലെ ഉറങ്ങി – മരിച്ചതുപോലെ ഉറങ്ങി.
അതിഗാഢമായ നിദ്രയായിരുന്നു അത്.

സമാനമായ ശൈലികൾ

  1. നേരെ വാ നേരെ പോ – സത്യസന്ധമായി പെരുമാറുക
  2. ആറ്റിൽ കളഞ്ഞാലും അളന്ന് കളയണം – ഏതെങ്കിലും ഉപേക്ഷിക്കുമ്പോൾ പോലും എണ്ണിയോ അളന്ന് തിട്ടപ്പെടുത്തുകയോ വേണം.
  3. അധരവ്യായാമം – വ്യർത്ഥമായ സംസാരം
  4. അന്യം നിന്ന് പോവുക – അവകാശി ഇല്ലാതാകുക
  5. വിഷകന്യക – നാശകാരിണി
  6. ഏടുകെട്ടുക – പഠിത്തം അവസാനിപ്പിക്കുക
  7. മുയൽക്കൊമ്പ് – ഇല്ലാത്ത വസ്തു
  8. പന്ത്രണ്ടാം മണിക്കൂർ – അവസാനനിമിഷം
  9. നകബാഷ്പം – മുതലക്കരച്ചിൽ, കളളക്കണ്ണീർ
  10. ചെണ്ടകൊട്ടിക്കുക – പരിഹാസ്യനാക്കുക
  11. ചക്രശ്വാസം വലിക്കുക – അത്യധികം വിഷമിക്കുക
  12. കണ്ണിലെ കരട് – ഉപദ്രവകാരി
  13. ഏഴാം കൂലി – അംഗീകാരമില്ലാത്തവൻ
  14. ഇലവുകാത്ത കിളി – ഫലമില്ലാത്ത കാത്തിരിപ്പ്
  15. അഞ്ചാംപത്തി – അവസരവാദി

Question 7.
“എത്ര തവണ ആ നല്ല മരത്തെയും അതിലെ പൂക്കളെയും നോക്കി ഞാൻ ഇവിടെ നിന്നിട്ടില്ല.” ഈ വാക്യത്തിലെ നിന്നിട്ടില്ല’ എന്ന പ്രയോഗത്തിന്റെ സവിശേഷത ചർച്ചചെയ്യുക.
Answer:
അനേകം പ്രാവശ്യം ആ നല്ല മരത്തെയും അതിലെ പൂക്കളെയും നോക്കി നിന്നിട്ടുണ്ട് എന്ന് വ്യക്തമാക്കു ന്നു. അനേകം തവണ നോക്കി നിന്നിട്ടുണ്ട് എന്ന് നേരിട്ട് പറഞ്ഞാൽ ലഭിക്കുന്നതിനെക്കാൾ ശക്തമായ ആശയം നോക്കി നിന്നിട്ടില്ല എന്ന് പറയുമ്പോളുണ്ടാകുന്നു.

കെ.യു.നായരുടെ ബംഗ്ലാവിന്റെ കാർ ഷെഡിന് സമീപമുളള പൊൻ ചെമ്പകം സീസണായാൽ നിറയെ പൂവിടും. ആകർഷകമായ പൂക്കളും മനംമയക്കുന്ന സൗരഭ്യവും ആസ്വദിക്കുവാൻ കഥാകൃത്ത് അനേകം തവണ ശ്രമിച്ചിട്ടുണ്ട്. ആ വിശിഷ്ടമായ മരം സമ്മാനിക്കുന്ന കാഴ്ചയും മണവും അത്രയ്ക്ക് ഹൃദ്യമായി രുന്നു എന്ന ആശയം ലഭിക്കാൻ ഈ വാക്യം ഏറെ പര്യാപ്തമാണ്.

മണ്ണും മനുഷ്യനും Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 1

മണ്ണും മനുഷ്യനും Extra Questions and Answers

അധികചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
“പൂക്കുന്നിതാ മുല്ല, പൂക്കുന്നശോകം
പൂക്കുന്നു തേന്മാവ്, പൂക്കുന്നിലഞ്ഞി”
ഈ വരികൾ ആരുടേതാണ്?
(a) കുമാരനാശാൻ
(b) ഉള്ളൂർ
(c) വള്ളത്തോൾ
(d) വൈലോപ്പിള്ള
Answer:
(a) കുമാരനാശാൻ

Question 2.
• എന്നെ ഏറ്റവും അമ്പരപ്പിച്ചത് എന്റെ അയൽപക്കത്തെ വീടായിരുന്നു.
• എനിക്ക് അന്ന് ആയിരം രൂപ ശമ്പളമുണ്ടായിരുന്നു
ഈ വാക്യങ്ങളിൽ കഴിഞ്ഞുപോയ കാലത്തെ സൂചിപ്പിക്കുന്ന വാക്യം ഏത്? കാരണം വ്യക്തമാക്കുക.
Answer:
ഈ വാക്യങ്ങളിൽ കഴിഞ്ഞുപോയ കാലത്തെ സൂചിപ്പിക്കുന്നത് ‘എനിക്ക് അന്ന് ആയിരം രൂപ ശമ്പളമു ണ്ടായിരുന്നു’ എന്ന വാക്യമാണ്. നടന്നുകഴിഞ്ഞ സംഭവമാണെന്ന സൂചന ഈ വാക്യത്തിലുണ്ട്. ആദ്യ വാക്യത്തിലെ ‘വീടായിരുന്നു’ എന്ന പദം വീടാണ് എന്ന അർഥത്തിലാണുപയോഗിച്ചിരിക്കുന്നത്.

Question 3.
“ഈയുലകാഹന്ത നിസർഗസുന്ദരം” എന്ന വരിയിൽ തെളിയുന്ന ഭാവം എന്ത്?
(a) പ്രകൃതി വിരോധം
(b) പ്രകൃതി പ്രേമം
(c) പരിസ്ഥിതി നാശം
(d) മലിനീകരണം
Answer:
(b) പ്രകൃതി പ്രേമം

Question 4.
“അറബിക്കഥയിലെ രാജകുമാരന് ഭൂതം മണിമാളിക പണിതു കൊടുത്തതു പോലെ ഈ വാക്യത്തിന്റെ സൂചന എന്ത്?
(a) രാജകുമാരന്റെ സന്തോഷം
(b) ഭൂതത്തിന്റെ കഴിവ്
(c) മണിമാളിക പണിയുന്നതിലെ വേഗത
(d) മണിമാളികയുടെ ഭംഗി
Answer:
(c) മണിമാളിക പണിയുന്നതിലെ വേഗത

Question 5.
• “പിന്നെ അദ്ദേഹം ഇവിടെ താമസിക്കാൻ വന്നപ്പോഴൊക്കെ ടൗണിലെ മുന്തിയ ഹോട്ടലിൽ നിന്ന് ഒരു ബട്ലറും വന്നു”
• “ഉച്ചയ്ക്ക് ഞാൻ തന്നെ വച്ച് ചെറുപയർ പുഴുക്ക് ഒന്ന് ചൂടാക്കുക കൂടി ചെയ്തു ഡിന്നർ റെഡി” രണ്ട് സന്ദർഭങ്ങളും താരതമ്യം ചെയ്തു നമ്മുടെ ഭക്ഷണസംസ്കാരത്തിലുണ്ടായ മാറ്റം ചർച്ച ചെയ്യുക.
Answer:
ആദ്യത്തെ കഥാസന്ദർഭം, വിദേശമലയാളിയും ധനികനുമായ കെ. യു.നായരുടെ ഭക്ഷണത്തെക്കുറിച്ച് സൂചിപ്പിക്കുന്നതാണ്. അദ്ദേഹം വല്ലപ്പോഴുമൊക്കെയേ തന്റെ കൊട്ടാരസദൃശമായ വീട്ടിൽ താമസിക്കാറു ള്ളൂ. താമസിക്കാൻ വരുമ്പോൾ നഗരത്തിലെ വലിയ ഹോട്ടലിലെ ഒരു കുക്കിനെയും കൊണ്ടുവരാറുണ്ട്. ആധുനിക രീതിയിലുള്ള ഭക്ഷണം തയ്യാറാക്കി അദ്ദേഹം കഴിക്കുമായിരുന്നു. കൃത്രിമമായ മണവും നിറവും രുചിയുമൊക്കെ ചേർത്ത ഭക്ഷണമായിരുന്നു അത്. അങ്ങനെയുള്ള ഭക്ഷണം കെ. യു. നായരുടെ പ്രൗഢി യുടെ അടയാളമായിരുന്നു.

രണ്ടാമത്തെ കഥാസന്ദർഭത്തിൽ പറയുന്നത് നമ്മുടെ കഥാകാരന്റെ ഭക്ഷണത്തെക്കുറിച്ചാണ്. അദ്ദേഹം ജൈവവളം മാത്രമുപയോഗിച്ച് കീടനാശിനികളൊന്നും തളിക്കാതെ തമിഴ്നാട്ടിലെ ഊത്തുകോട്ടയിൽ നിന്നും കൊണ്ടുവരുന്ന മേത്തരം “ബാപ’ അരിയുപയോഗിച്ചാണ് ചോറ് വയ്ക്കുന്നത്. പിന്നെ നാടൻ കടു മാങ്ങ അച്ചാർ, ചെറുപയർ പുഴുക്ക് ഇതൊക്കെയാണ് കറികൾ. ആദ്യത്തെയാൾ പ്രകൃതിയിൽ നിന്നും അകന്ന കൃത്രിമ ഭക്ഷണത്തിന്റെ ഉപയോക്താവാണ്. രണ്ടാമത്തെയാളാകട്ടെ പ്രകൃതിയോടിണങ്ങുന്ന നാടൻ ഭക്ഷണത്തോട് പ്രിയമുള്ള വ്യക്തിയും.

മണ്ണും മനുഷ്യനും Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 1

Question 6.
‘മണ്ണും മനുഷ്യനും’ എന്ന ശീർഷകത്തിന്റെ പ്രസക്തി എത്ര മാത്രമാണ്? വിശകലനം ചെയ്ത് കുറിപ്പെഴു തുക.
Answer:
മണ്ണും മനുഷ്യനും’ എന്ന കഥാശീർഷകം പ്രസ്തുത കഥയ്ക്ക് ഏറെ യോജിക്കും. മണ്ണിനോട് ബന്ധമി ല്ലാത്ത മനുഷ്യന് ഈ മണ്ണിൽ ജീവിക്കാനാവില്ല. പണത്തിന്റെ പ്രൗഢിയും, കൊട്ടാരസദൃശമായ വീടുമൊ ക്കെയുണ്ടായിരുന്നിട്ടും മനസ്സമാധാനത്തോടെ ഒരു നിമിഷം ആ വീട്ടിൽ ജീവിക്കാൻ കെ. യു.നായർക്ക് കഴിയുന്നില്ല. മരങ്ങളെയും ചെടികളെയും മറ്റും ശത്രുക്കളായിക്കണ്ട വ്യക്തിയായിരുന്നു അദ്ദേഹം. മണ്ണിനെ സ്നേഹിക്കാത്ത, കാലിൽ മണ്ണുപറ്റുന്നത് ഏറ്റവും വലിയ കുറവാണെന്ന് കരുതുന്ന കെ. യു.നായർ നമ്മുടെ പുത്തൻ വികസന സങ്കൽപ്പത്തിന്റെ പ്രതീകമായിട്ടാണ് കഥയിൽ നിലകൊള്ളുന്നത്. കൃത്രിമത്വത്തോടുള്ള കമ്പം, സകലതിനോടുള്ള പുച്ഛം, അലങ്കാരമായി കൊണ്ടുനടക്കുന്ന പൊങ്ങച്ചം ഇതൊക്കെ കെ. യു.നാ യരുടെ പ്രത്യേകതകളാണ്. അയാളെ പാഠം പഠിപ്പിക്കാൻ പ്രകൃതി തന്നെ വേണ്ടി വന്നു ഒടുവിൽ.

ഈ കഥയിലെ വക്താവായ കഥാകാരനാകട്ടെ തികഞ്ഞ പ്രകൃതി സ്നേഹിയും, മാനവികതയുടെ വക്താ വുമാണ്. മണ്ണിൽ കാലുറപ്പിക്കാത്ത ഒരു ജീവിതത്തിനും ഭൂമിയിൽ നിലനിൽക്കാനാവില്ലെന്ന് ഉറച്ചു വിശ്വസി ക്കുന്ന വ്യക്തിയാണ്. മണ്ണില്ലെങ്കിൽ മനുഷ്യനില്ല എന്നതാണ് കഥാകാരന്റെ തത്ത്വശാസ്ത്രം.

Question 7.
കഥാകൃത്ത് ഓർക്കുന്ന തന്റെ പ്രിയപ്പെട്ട കവിആരാണ്?
(a) ഒ.വി. വിജയൻ
(b) വി.കെ.എൻ.
(c) അരിഡിസ് ഡി സാർ
(d) കെ. കേളപ്പൻ
Answer:
(c) അരിഡിസ് ഡി സാർ

Question 8.
ഗ്ലോറിയാമ്മയുടെ മരുമകൾക്ക് മരങ്ങൾ ഇഷ്ട മല്ലാത്തതിന് കാരണമായി പറയുന്നത് എന്തി?
(a) മരങ്ങൾ കാറ്റത്ത് വീഴുമെന്ന് ഭയന്ന്.
(b) മരങ്ങൾ വെട്ടി വിൽക്കാൻ വേണ്ടി.
(c) ഇലകളും പൂക്കളും വീണു മുറ്റം വൃത്തിക ടാകുന്നതു് കൊണ്ട്.
(d) മരങ്ങൾക്ക് അധികം വിലയില്ലാത്തതു കൊണ്ട്
Answer:
(c) ഇലകളും പൂക്കളും വീണു മുറ്റം വൃത്തിക ടാകുന്നതു് കൊണ്ട്.

Question 9.
അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കുക പുസ്തകമുണ്ടായിരുന്നു. ഞാനതു വായിക്കു
ന്നുണ്ടായിരുന്നില്ല.
Answer:
പുസ്തകമുണ്ടായിരുന്നെങ്കിലും ഞാനതു വായി ക്കുന്നുണ്ടായിരുന്നില്ല

Question 10.
മരമില്ലെങ്കിൽ തണലെവിടെ സ്റ്റോറിയ? കഥാകൃത്തിന്റെ ഈ ചോദ്യത്തിലെ സൂചനയെന്ത്?
Answer:
പ്രകൃതിയുടെ സ്വാഭാവികമായ അനുഗ്രഹങ്ങ ളെ(തണൽ) ഇല്ലാതാക്കി കൃത്രിമമായ സൗകര്യ ങ്ങൾക്ക് (കാർ) പിന്നാലെ പോകുന്നതിലെ അപാ കതയും വിവേകശൂന്യതയുമാണ് സൂചന

Question 11.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യമാക്കുക:
എവിടെ നോക്കിയാലും ഒരുതരി മണ്ണുപോലും കാണാൻ കഴിയില്ല, കാരണം പല നിറങ്ങളിലുള്ള ടൈൽസ് മാത്രം?
Answer:

  1. എവിടെ നോക്കിയാലും ഒരുതരിമണ്ണുപോലും കാണാൻ കഴിയില്ല.
  2. കാരണം, പല നിറങ്ങളിലുള്ള ടൈൽസ് മാത്രമാണുള്ളത്

Question 12.
‘എന്റെ കുട്ടിക്കാലത്തെ എത്രയെത്ര സായാഹ്ന ങ്ങളാണ് ആ മാന്തോപ്പുകളിൽ ചിലവഴിച്ചത എന്റെ കവിതകൾക്കെത്ര ആധാരമായിരുന്നു അവ’ – ഗ്ലോറിയായുടെ ഈ വാക്കുകളിലെ വികാരമെന്ന?
Answer:
നഷ്ടപ്പെട്ടുപോയ പ്രകൃതിഭംഗിയെയും ബാല്യ കാല സ്മരണകളെയും കുറിച്ചുള്ള ഗൃഹാതു മത്വവും ദുഃഖവുമാണ് ഈ വാക്കുകളിലെ പ്ര ധാന വികാരം.

Question 13.
ബംഗ്ലാവ് ഉമയുടെ വീടുപണിയെ കഥാനായകൻ എന്തിനോടാണ് ഉപമിക്കുന്നത് അതിലൂടെ എന്ന് ആശയമാണ് വ്യക്തമാക്കുന്നത്?
Answer:
അറബിക്കഥയിലെ രാജകുമാരന് ഭൂതം ഒറ്റ രാത്രികൊണ്ട് മണിമാളിക പണിയുകൊടുത്ത തിനോടാണ് ബംഗ്ലാവ് ഉടമയുടെ വീടുപ ണിയെ കഥാനായകൻ ഉപമിക്കുന്നത്. ഈ താരതമ്യത്തിലൂടെ, വീടിന്റെ നിർമ്മാണം അവി ശ്വസനീയമായ വേഗതയിലും, ഭീമമായ പണം ചെലവഴിച്ചുമാണ് നടന്നതെന്ന് കഥാനായ കൻ വ്യക്തമാക്കുന്നു. പണത്തിന്റെ ശക്തിയും, നിർമ്മാണത്തിലെ ആർഭാടവും, സാധാ രണ മനുഷ്യന് ചിന്തിക്കാൻ കഴിയാത്തത്ര വേഗ തയുമാണ് ഈ ഉപമയിലൂടെ അദ്ദേഹം വരച്ചു കാട്ടുന്നത്.

Question 14.
‘എന്നാൽ പിന്നെ ആ മരം അടിവേരുതന്നെ വെട്ടിയിടാമായിരുന്നില്ലേ?’- ഇങ്ങനെ ചോദിക്കാൻ കഥാനായകനെ പ്രേരിപ്പിച്ച സാഹചര്യം എന്താ യിരുന്നു? ഇതിൽ തെളിയുന്ന മനോഭാവമെന്ത്?
Answer:
അയൽക്കാരനായ ബംഗ്ലാവ് ഉടമ, തന്റെ പറ മ്പിലെ കൂറ്റൻ പൊൻ ചെമ്പകം മരത്തിന്റെ ശിഖരങ്ങളെല്ലാം വെട്ടിമാറ്റിയ സന്ദർഭത്തിലാണ് കഥാനായകൻ ഇങ്ങനെ ചോദിക്കുന്നത്. ‘ഇല കളും പൂക്കളുമൊക്കെ കൊഴിഞ്ഞ് ഈ സ്ഥലം മുഴുവൻ വൃത്തികേടാകുന്നു’ എന്ന നിസ്സാ രമായ കാരണം പറഞ്ഞാണ് അദ്ദേഹം ആ മരത്തെ നശിപ്പിച്ചത്. പ്രകൃതിയോടുള്ള ഈ ക്രൂരത കണ്ടതിലുള്ള അമർഷവും, വേദനയും, നിരാശയുമാണ് കഥാനായകന്റെ ചോദ്യത്തിൽ തെളിയുന്നത്. അദ്ദേഹത്തിന്റെ പ്രവൃത്തിയിലെ വിവേകശൂന്യതയെ പരിഹസിക്കുന്ന ഒരുമനോ ഭാവവും ഈ ചോദ്യത്തിൽ അടങ്ങിയി രിക്കുന്നു.

Question 15.
കഥാനായകന്റെയും ബംഗ്ലാവ് ഉടമയുടെയും ക്ഷണരീതികൾ തമ്മിലുള്ള വ്യത്യാസം കഥ യിൽ സൂചിപ്പിക്കുന്നതു് എങ്ങനെ? ഇത് അവ മുടെ ജീവിതശൈലിയെക്കുറിച്ച് എന്ന് സൂചന യാണ് നൽകുന്നത്?
Answer:
കഥാനായകന്റെ ഭക്ഷണരീതി വളരെ ലളി തവും സ്വാഭാവികവുമാണ്. ജൈവവളം മാത്രം ഉപയോഗിച്ച് ഉണ്ടാക്കിയ അരി, കടുമാങ്ങ, താൻ തന്നെ വെച്ച ചെറുപയർ പുഴുക്ക് എന്നി വയാണ് അദ്ദേഹത്തിന്റെ ഭക്ഷണം. ഇത് പ്രക തിയോടിണങ്ങിയ, ലളിതമായ ജീവിതശൈലി യെ സൂചിപ്പിക്കുന്നു. എന്നാൽ ബംഗ്ലാവ് ഉടമ വീട്ടിൽ താമസിക്കാൻ വരുമ്പോൾ, ടൗണിലെ മുന്തിയ ഹോട്ടലിൽ നിന്നാണ് ഒരു ബർ (ഭക്ഷണം വിളമ്പുന്നയാൾ വരുന്നത്. ഇത് അദ്ദേഹത്തിന്റെ ആർഭാടപൂർണ്ണവും കൃത്രി മവുമായ ജീവിതശൈലിയെയാണ് കാണി ക്കുന്നത്. സ്വന്തം ആവശ്യങ്ങൾക്കായി പോലും മറ്റുള്ളവരെയും ഹോട്ടലുകളെയും ആശ്ര യിക്കുന്ന അദ്ദേഹത്തിന്റെ രീതി, സ്വാശ്രയ തിവും ലാളിത്യവുമുള്ള കഥാനായകന്റെ ജീവിതത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.

മണ്ണും മനുഷ്യനും Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 1

Question 16.
ഗ്ലോറിയാമ്മയും അവരുടെ മരുമകളും പ്രക തിയോട് കാണിക്കുന്ന മനോഭാവങ്ങൾ താര തമ്യം ചെയ്യുക.
Answer:
ഗ്ലോറിയായ പഴയ തലമുറയുടെ പ്രതിനിധി യാണ്. അവർക്ക് പ്രകൃതിയോടും മരങ്ങളോടും ഒരു വൈകാരികമായ ബന്ധമുണ്ട്. കുട്ടി ക്കാലത്തെ മാന്തോപ്പുകളെക്കുറിച്ചും തെങ്ങിൻ തോപ്പുകളെക്കുറിച്ചുമുള്ള ഓർമ്മകൾ അവർക്ക് ഗൃഹാതുരത്വം നൽകുന്നു. മരങ്ങൾ വെട്ടിമാറ്റു ന്നതിൽ അവർക്ക് ദുഃഖമുണ്ട്. എന്നാൽ മരു മകൾ പുതിയ തലമുറയുടെ പ്രതീകമാണ്. അവർക്ക് പ്രകൃതിയോടോ മണ്ണിനോടോ വലി യ താല്പര്യമില്ല. സൗകര്യങ്ങൾക്കും വൃത്തി ക്കുമാണ് അവർ പ്രാധാന്യം നൽകുന്നത്. ഇ വീണ് മുറ്റം വൃത്തികേടാകുമെന്നതുകൊണ്ട് അവർക്ക് മരം വേണ്ട. പ്രകൃതി നൽകുന്ന തണലിനേക്കാൾ അവർ വിലമതിക്കുന്നത് എയ ർ കണ്ടീഷൻ ചെയ്ത കാറിലെ യാത്രയാണ്. ഒരാൾ പ്രകൃതിയെ സ്നേഹിക്കുകയും ഓർ ക്കുകയും ചെയ്യുമ്പോൾ, മറ്റൊരാൾ അതിനെ ഒരു ശല്യമായി കാണുന്നു.

Question 17.
‘മണ്ണും മനുഷ്യനും’ എന്ന കഥ നൽകുന്ന പ്ര ധാന സന്ദേശം എന്ത്?
Answer:
പ്രകൃതിയിൽ നിന്നും മണ്ണിൽ നിന്നും അകന്നു ജീവിക്കുന്ന ആധുനിക മനുഷ്യന്റെ ജീവിതരീതി കളെ വിമർശിക്കുക എന്നതാണ് കഥയുടെ പ്ര ധാന സന്ദേശം. പ്രകൃതി നൽകുന്ന തണലും സൗന്ദര്യവും മറന്ന് കൃത്രിമമായ സൗകര്യ ങ്ങൾക്ക് പിന്നാലെ പോകുന്നതിലെ അപകടം കഥ ചൂണ്ടിക്കാണിക്കുന്നു. തലമുറകൾ തമ്മി ലുള്ള കാഴ്ചപ്പാടുകളിലെ വ്യത്യാസം, പ്രകൃതി യുമായുണ്ടായിരുന്ന വൈകാരിക ബന്ധം നഷ പ്പെടുന്നത്, ഗൃഹാതുരത്വം തുടങ്ങിയ വിഷ യങ്ങളും കഥ ചർച്ച ചെയ്യുന്നു. പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെ ണ്ടതിന്റെ ആവശ്യകത കഥ ഓർമ്മിപ്പിക്കുന്നു.

Question 18.
‘എവിടെ നോക്കിയാലും ഒരുതരി മണ്ണുപോലും കാണാൻ കഴിയില്ല’ – ഈ അവസ്ഥയിലേക്ക് ബംഗ്ലാവ് 280 തന്റെ പുരയിടത്തെ എത്തിച്ച തെങ്ങനെ? ഇതിൽ നിന്നു് അദ്ദേഹത്തിന്റെ പ്ര കൃതിയോടുള്ള മനോഭാവത്തെക്കുറിച്ച് എന്ത് മനസ്സിലാക്കാം?
Answer:
ബംഗ്ലാവ് ഉടമ, തന്റെ പുരയിടത്തെ മണ്ണിന്റെ ഒരംശം പോലുമില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചത് ഘട്ടം ഘട്ടമായാണ്. ആദ്യം, ബംഗ്ലാ വിന്റെ മുൻപിലെ മരങ്ങളൊഴിഞ്ഞ സ്ഥലം മുഴു വൻ അദ്ദേഹം ഇന്റർലോക്കിങ് ടൈലുകൾ പാകി. എന്നാൽ അധികം വൈകാതെ, ആ ടൈലുകളെല്ലാം ഇളക്കിമാറ്റി. അതിനേക്കാൾ വിലകൂടിയ വെളുത്ത മാർബിൾ വിരിച്ചു. വീട്ടിൽ വരുന്നവരുടെ കാലുകൾ വൃത്തികേടാകരുത് എന്ന ന്യായീകരണവും അദ്ദേഹം ഇതിന് ന ൽകി.

ഈ പ്രവൃത്തികൾ പ്രകൃതിയോടുള്ള അദ്ദേ ഹത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നു. അദ്ദേ ഹത്തെ സംബന്ധിച്ചിടത്തോളം മണ്ണ് അഴു ക്കാണ്. പ്രകൃതിയുടെ സ്വാഭാവികതയേക്കാൾ, മനുഷ്യനിർമ്മിതമായ വൃത്തിക്കും വൃത്തിക്കും കൃത്രിമ മായ സൗന്ദര്യത്തിനുമാണ് അദ്ദേഹം വില കൽപ്പിക്കുന്നത്. മണ്ണിനെ പൂർണ്ണമായും മറയ് ക്കുന്നതിലൂടെ, പ്രകൃതിയുമായുള്ള എല്ലാ ബന്ധങ്ങളും അദ്ദേഹം വിച്ഛേദിക്കാൻ ശ്രമി ക്കുന്നു. പ്രകൃതിയെ നിയന്ത്രിക്കാനും തന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റം വരുത്താനുമുളള ഒരു വസ്തുവായി മാത്രമാണ് അദ്ദേഹം കാണുന്നത്. ഇത് പ്രകൃതിയിൽ നിന്ന് പൂർ ണ്ണമായും അന്യവൽക്കരിക്കപ്പെട്ട ഒരു മനസ്സി ന്റെ പ്രതിഫലനമാണ്.

Question 19.
‘പഴയ ആളുടെ ഒരു നിഴൽ മാത്രമായിരുന്നു’. – ബംഗ്ലാവ് ഉം ഈ അവസ്ഥയിലേക്ക് എത്താ നുള്ള കാരണം കഥയെ അടിസ്ഥാനമാക്കി വിശദമാക്കുക.
Answer:
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ് നം തകർന്നടിഞ്ഞതാണ് ഊർജ്ജസ്വലനായ ിരുന്ന ബംഗ്ലാവ് ഉടമയെ പഴയ ആളുടെ ഒരു നിഴൽ മാത്രമാക്കി മാറ്റിയത്. ദാരിദ്ര്യത്തിൽ നിന്ന് കഠിനാധ്വാനം ചെയ്ത് അതിസമ്പന്നന ായ അദ്ദേഹത്തിന്റെ ഏറ്റവും വലിയ മോഹം, വയസ്സുകാലത്ത് താൻ പണിത ബംഗ്ലാവിൽ മക്കളോടും പേരക്കുട്ടികളോടുമൊപ്പം സന്തോ ഷത്തോടെ ജീവിക്കുക എന്നതായിരുന്നു. തന്റെ ജീവിതത്തിലെ സകല സമ്പാദ്യങ്ങളുടെയും പ്രയത്നങ്ങളുടെയും ആത്യന്തിക ലക്ഷ്യം അതായിരുന്നു.

എന്നാൽ, അമേരിക്കയിൽ ഉന്നതപഠനം നട ത്തുന്ന അദ്ദേഹത്തിന്റെ രണ്ട് മക്കളും അവിടെ ത്തന്നെ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കാൻ തീരുമാനിച്ചതായും, അവർക്ക് നാട്ടിലേക്ക് മട ങ്ങാൻ ഉദ്ദേശ്യമില്ലെന്നും അറിയിച്ചുകൊണ്ട് കത്തെഴുതി. ഈ വാർത്ത അദ്ദേഹത്തിന്റെ ജീവിത പ്രതീക്ഷകളെ മുഴുവൻ തകർത്തു. ആർക്കുവേണ്ടിയാണോ താൻ ഇതെല്ലാം കെട്ടി പടുത്തത്, അവർ കൂടെയുണ്ടാവില്ല എന്ന തിരി ച്ചറിവ് അദ്ദേഹത്തെ മാനസികമായി തളർത്തി. ഈ കനത്ത ആഘാതമാണ് അദ്ദേഹത്തിന്റെ ശാരീരികമായ തളർച്ചയ്ക്കും കാരണമായത്. കണ്ണ് കുഴിയിലാവുകയും, വിളറി ഒരു പ്രേത ത്തെപ്പോലെയാവുകയും ചെയ്തത് ഈ മാനസികാഘാതത്തിന്റെ ഫലമായിരുന്നു.

Question 20.
‘മണ്ണും മനുഷ്യനും’ എന്ന കഥയിലെ പ്രധാന കഥാപാത്രങ്ങളായ കഥാനായകന്റെയും ബം ഗ്ലാവ് ഉടമയുടെയും ജീവിതവീക്ഷണങ്ങൾ താര തമ്യം ചെയ്ത് കഥയുടെ സന്ദേശം വ്യക്തമാക്കുക.
Answer:
ടി. പത്മനാഭന്റെ ‘മണ്ണും മനുഷ്യനും’ എന്ന കഥ, പ്രകൃതിയോടും ജീവിതത്തോടുമുളള രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകളെ പ്രതിനിധീകരി ക്കുന്ന കഥാനായകന്റെയും ബംഗ്ലാവ് ഉടമയു ടെയും ജീവിതം താരതമ്യം ചെയ്തുകൊണ്ട് ആധുനിക മനുഷ്യന്റെ ജീവിതത്തിലെ ശരി തെറ്റുകളെക്കുറിച്ച് ആഴത്തിൽ ചിന്തിപ്പിക്കുന്നു. ഒരാൾ പ്രകൃതിയോടിണങ്ങി, ലാളിത്യത്തിൽ സംതൃപ്തി കണ്ടെത്തുമ്പോൾ, മറ്റൊരാൾ ഭൗതികസമ്പത്തിൽ അഭിരമിക്കുകയും പ്രകൃ തിയിൽ നിന്ന് അകലുകയും ചെയ്യുന്നു. ഈ വൈരുദ്ധ്യങ്ങളിലൂടെ, യഥാർത്ഥ സന്തോഷ ത്തിന്റെ ഉറവിടം എവിടെയാണെന്ന് കഥ വ്യക്ത മാക്കുന്നു.

കഥാനായകന്റെ ജീവിതം ലാളിത്യത്തിലും പ്രകൃ തിയോടുള്ള സ്നേഹത്തിലും അധിഷ്ഠിതമാ ണ്. കൊച്ചിയിലെ തിരക്കേറിയ ജീവിതത്തിൽ നിന്ന് വിരമിച്ച്, ‘ഒരു വലിയ കാടുപോലെയാ യിരുന്നു എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന ഒരിടത്താണ് അദ്ദേഹം സമാധാനം കണ്ടെത്തു ന്നത്. പുസ്തകങ്ങൾ അദ്ദേഹത്തിന്റെ കൂട്ടു കാരാണ്, മരങ്ങളെ നോക്കിയിരിക്കുന്നത് അദ്ദേ ഹത്തിന് ആനന്ദം നൽകുന്നു. അദ്ദേഹത്തിന്റെ ഭക്ഷണം പോലും ജൈവകൃഷിയിലൂടെ ലഭി ക്കുന്ന ലളിതമായ വിഭവങ്ങളാണ്. അദ്ദേഹ ത്തിന്റെ സന്തോഷം ബാഹ്യമായ ആർഭാ ടങ്ങളിലല്ല, മറിച്ച് ആന്തരികമായ ശാന്തതയിലും പ്രകൃതിയുമായുള്ള ലയത്തിലുമാണ്. യാതൊ രുവിധ അലട്ടലുമില്ലാതെ ‘ചത്തപോലെ ഉറ ങ്ങാൻ അദ്ദേഹത്തിന് കഴിയുന്നത് ഈ മാന സിക സംതൃപ്തികൊണ്ടാണ്.

ഇതിന് നേർവിപരീതമാണ് ബംഗ്ലാവ് ഉടമയുടെ ജീവിതം. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അള വുകോൽ പണവും പ്രതാപവുമാണ്. കൂറ്റൻ ബംഗ്ലാവും, വിലകൂടിയ മാർബിൾ വിരിച്ച മുറ്റ വും, ഹോട്ടലിൽ നിന്നുള്ള ഭക്ഷണവും അദ്ദേ ഹത്തിന്റെ ഭൗതികമായ ഔന്നത്യം കാണി ക്കുന്നു. എന്നാൽ ഈ ഭൗതികത അദ്ദേഹത്തെ പ്രകൃതിയിൽ നിന്ന് അകറ്റുന്നു. മണ്ണ് അദ്ദേ ഹത്തിന് അഴുക്കാണ്, മരങ്ങൾ ഇരുട്ടും വൃത്തികേടുമാണ്. പ്രകൃതിയെ നശിപ്പിക്കുന്ന തിലൂടെ, തന്റെ ജീവിതത്തിന്റെ സ്വാഭാവിക മായ അടിത്തറ തന്നെയാണ് അദ്ദേഹം ഇല്ലാ താക്കുന്നത്. അവസാനം, തന്റെ സർവ്വ സമ്പ ത്തിനും അർത്ഥം നൽകേണ്ടിയിരുന്ന മക്കൾ തന്നെ കൈയൊഴിയുമ്പോൾ, അദ്ദേഹത്തി ന്റെ ഭൗതികസമ്പാദ്യങ്ങളെല്ലാം അർത്ഥശൂന്യ മായിത്തീരുന്നു. അദ്ദേഹത്തിന്റെ കൊട്ടാര സദൃശമായ വീട് ഒരു ശൂന്യമായ കെട്ടിടം മാത്രമായി അവശേഷിക്കുന്നു.

ഈ രണ്ട് ജീവിതങ്ങളെയും താരതമ്യം ചെയ്യു ന്നതിലൂടെ, കഥ ശക്തമായ ഒരു സന്ദേശം നൽ കുന്നു. യഥാർത്ഥ സന്തോഷവും ജീവിത സംതൃപ്തിയും ഭൗതികസമ്പത്തിലോ ആർ ഭാടങ്ങളിലോ അല്ല, മറിച്ച് ലളിതമായ ജീവിത ത്തിലും, പ്രകൃതിയുമായുളള ആഴമായ ബന്ധ ത്തിലും, മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയി ലുമാണ് കുടികൊള്ളുന്നത്. ബംഗ്ലാവ് ഉടമ പ ണം കൊണ്ട് ഒരു വലിയ വീട് പണിതു, പക്ഷെ ഒരു യഥാർത്ഥ ‘ഭവനം’ കെട്ടിപ്പടുക്കുന്നതിൽ പരാജയപ്പെട്ടു. എന്നാൽ, കഥാനായകൻ തന്റെ ലളിതമായ ജീവിതത്തിലൂടെ യഥാർത്ഥ സമാ ധാനവും സന്തോഷവും കണ്ടെത്തുന്നു. പ്ര കൃതിയിൽ നിന്നും മണ്ണിൽ നിന്നും അകന്നു പോകുന്ന മനുഷ്യൻ, ആത്യന്തികമായി തന്നിൽ നിന്നുതന്നെയാണ് അകന്നുപോകുന്നതെ ന്നും, അവന്റെ ജീവിതം അർത്ഥശൂന്യമായിത്തീ രുമെന്നും ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.

മണ്ണും മനുഷ്യനും Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 1

Class 10 Malayalam Kerala Padavali Notes Unit 3 വിസ്തൃതലോകവിതാനത്തിൽ

ആമുഖം

പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളായി വർണിച്ചാൽ മാത്രമേ ഇപ്പറഞ്ഞ രണ്ടിനും നിലനിൽപ്പുള്ളൂ എന്ന യാഥാർഥ്യം തിരിച്ചറിയാൻ മനുഷ്യന് ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. പ്രകൃതിയെ മനുഷ്യന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ അവൻ നിരന്തരം യത്നിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ ഇത്തരം പ്രവർത്തനങ്ങളെ വികസനം എന്ന ഓമനപ്പേരിട്ടു വിളിക്കാൻ അവൻ തയ്യാറായി. എന്നാൽ ഒരു തത്ത്വദീക്ഷയുമില്ലാത്ത വികസന പ്രവർത്തനങ്ങൾ മനുഷ്യന്റെ ഭാവിയെ എപ്രകാരമാണ് ബാധിക്കുന്നതെന്ന് ചിന്തിക്കാൻ അവൻ മിനക്കെട്ടില്ല. അതിന്റെ ഫലമായി നമ്മുടെ പരിസ്ഥിതി നശിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യകര മായ ഒരു പരിസ്ഥിതി സംസ്കാരം വളർത്തിയെടുക്കേണ്ടത് ഇന്നിന്റെ ഏറ്റവും വലിയ ആവശ്യ മാണ്. ഇത്തരമൊരു ആശയം കുട്ടികളുടെ മനസ്സിൽ വേരുറയ്ക്കാൻ പര്യാപ്തമായ ഏതാനും പാഠഭാഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. ടി. പത്മനാഭന്റെ “മണ്ണും മനുഷ്യനും’ എന്ന കഥ, പി. പി. രാമചന്ദ്രന്റെ “ബത്തേരിക്കടുത്ത് മലങ്കരയിൽ’ എന്ന കവിത, സാറാതോമസിന്റെ ആതി എന്ന നോവലിലെ ഒരു ഭാഗം എന്നിവയാണ് പാഠ്യഭാഗങ്ങൾ.

പ്രവേശകം

മലിനീകരണമുക്തമായ
ശുദ്ധവും ഹരിതാഭവുമായ ഒരു
പരിസ്ഥിതി സാക്ഷാത്ക്കരിക്കാൻ
സുസ്ഥിരവികസനം പ്രാപ്തമാക്കുന്നു.

വികസനത്തെക്കുറിച്ചുളള ശാസ്ത്രീയ കാഴ്ചപ്പാടുകൾ എന്തായിരിക്കണം. പ്രഭാഷണഭാ ഗത്തെ മുൻനിർത്തി നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.

വിശ്വപൗരനായി വളർന്ന ഭാരതീയനാണ് എ.പി.ജെ. അബ്ദുൾകലാം. സുസ്ഥിരവികസന ത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്ത് പറഞ്ഞിട്ടുണ്ട്. മാലിന്യമുക്തവും ശുദ്ധവും ഹരിതാഭവു മായ പരിസ്ഥിതി സാക്ഷാൽക്കരിക്കാൻ സുസ്ഥിര വികസനം പ്രാപ്തമാക്കുന്നു. വികസനത്ത സംബന്ധിച്ച് വ്യക്തമായ നയപരിപാടികൾ രാഷ്ട്രത്തിന് ഉണ്ടായിരിക്കണം. കോൺക്രീറ്റ് നിർമ്മി തികൾ വികസനത്തിന്റെ തെളിവായി ഇന്ന് അംഗീകരിക്കപ്പെടുന്നില്ല. എക്സ്പ്രസ്സ് വേകളും മറ്റും മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നു. എന്നാൽ ഇത്തരം *വികസന ചിഹ്നങ്ങൾ പരി സ്ഥിതി നാശത്തിനും കാരണമായിട്ടുണ്ട്. പ്രകൃതി വിഭവങ്ങളുടെ അമിതമായ ഉപയോഗം വരും തലമുറയുടെ സാധ്യതകളെ ഇല്ലാതാക്കും.

പ്രകൃതി വിഭവങ്ങൾ മിതമായി ഉപയോഗിച്ച് പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് വികസനം ഉറപ്പ് വരുത്തിയാൽ സുസ്ഥിര വികസനമായി. കാലാവസ്ഥാ വ്യതിയാനം’ ആഗോളതലത്തിൽ ഗൗരവത്തോടെ ചർച്ചചെയ്ത് കൊണ്ടിരിക്കുന്നു. ഈ ദുരന്തം മനുഷ്യനെ മാത്രമല്ല, എല്ലാ ജീവ ജാലങ്ങളുടെയും നിലനിൽപ്പിനെ ബാധിച്ചുകഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണം പ്രകൃതിക്ക് മേൽ മനുഷ്യൻ നടത്തിക്കൊണ്ടിരിക്കുന്ന കടന്നുകയറ്റങ്ങൾ തന്നെയാണ്. വനം നശിപ്പിച്ച് വിഭവങ്ങൾ സമാഹരിച്ച് വികസനം വേഗത്തിലാക്കുമ്പോൾ ഭൂമി മരിക്കുന്നു. മരിച്ച ഭൂമിയിൽ ജീവിതം സാധ്യമാകാതെ വരും. നദീതിരങ്ങളും പുഴയോരങ്ങളും നെൽവയലുകളും കൃഷിയിടങ്ങളും കൈയ്യേറി കോൺക്രീറ്റ് നിർമ്മിതികൾ കെട്ടിയുയർത്തിയാൽ വികസനമാവു കയില്ല. പുഴകളും നദികളും വയലുകളും മറ്റും നശിക്കുകയേയുളളു.

തേൻ Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 3

Practicing with SSLC Malayalam Kerala Padavali Class 10 Notes Pdf Unit 2 Chapter 3 തേൻ Then Notes Questions and Answers improves language skills.

Then Class 10 Notes Question Answer

Class 10 Malayalam Then Notes Question Answer

Class 10 Malayalam Kerala Padavali Unit 2 Chapter 3 Then Notes Question Answer

പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Question 1.
തേൻ എന്ന സിനിമയിലെ പ്രമേയം, കഥാപാത്രങ്ങൾ എന്നിവ കണ്ടെത്തി അവതരിപ്പിക്കുക.
Answer:
പ്രസിദ്ധ ടർക്കിഷ് സംവിധായകനായ സെമിഹ് കാൽപ്ലാനോഗ്ചുവിന്റെ യൂസഫ് സിനിമാ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് ബാൽ (തേൻ)

കാട്ടിലെ മരങ്ങളിൽ തേൻ പെട്ടികൾ സ്ഥാപിച്ച് തേനീച്ചയെ വളർത്തി തേനെടുത്ത് കൊണ്ടുവന്ന് ഉപജീ വനം കഴിക്കുന്ന യാക്കൂബ് എന്നയാളിന്റെയും, അയാളുടെ മകനായ യൂസഫിന്റെയും കഥയാണ് തേൻ. യാക്കൂബിനെക്കാളും കാണികളുടെ ശ്രദ്ധപിടിച്ചു പറ്റുന്ന കഥാപാത്രമാണ് യൂസഫ് എന്ന ബാലൻ.

യാക്കൂബ് എന്ന യുവാവ്, മകനായ യൂസഫ് യാക്കൂബിന്റെ ഭാര്യ എന്നിവരാണ് സിനിമയിലെ മുഖ്യകഥാ പാത്രങ്ങൾ. വിക്കുള്ളതിനാൽ കുഞ്ഞ് യൂസഫ് അല്പം അന്തർമുഖനാണ്. അമ്മയോടുപോലും അവർ അധികം സംസാരിക്കാറില്ല. അച്ഛനോടാണ് അവന് കൂടുതൽ അടുപ്പം. ക്ലാസ്സിൽ പാഠം വായിക്കുന്നതിന് വിക്കുള്ളതിനാൽ അവന് ബുദ്ധിമുട്ടുണ്ട്. അച്ഛനുമായി സംസാരിക്കുമ്പോൾ വളരെ ശബ്ദം കുറച്ച് സംസാ രിക്കാൻ അവൻ ശീലിച്ചിട്ടുണ്ട്. അപ്പോൾ അവന് വിക്കില്ല. അച്ഛന്റെ കൂടെ കാട്ടിൽ തേൻകൂട് വയ്ക്കാനും, അച്ഛനാവശ്യമുള്ള മറ്റുകാര്യങ്ങൾ സംഘടിപ്പിച്ചു കൊടുക്കാനുമൊക്കെ അവൻ മുൻപന്തിയിൽ തന്നെയു ണ്ടാവും.

ഒരിക്കൽ കാട്ടിൽ വച്ച് അച്ഛൻ മയങ്ങി വീണപ്പോൾ യൂസഫ് വളരെ വിഷമിച്ചു. പിന്നീടൊരിക്കൽ അച്ഛൻ തേൻകൂട് സ്ഥാപിക്കാൻ ഉൾവനത്തിലേക്ക് പോയി. തിരികെ വരാതായപ്പോൾ അവൻ ആകെ തളർന്നു. അച്ഛനെന്തോ അപകടം പറ്റിയിട്ടുണ്ടെന്നറിഞ്ഞപ്പോൾ മറ്റൊന്നും നോക്കാതെ അയാളെ അ ഷിച്ച് ഏകനായി കാടുകയറാൻ യൂസഫ് ധൈര്യം കാട്ടി. നേരം ഇരുട്ടിയപ്പോൾ, അവൻ ഒരു മരച്ചുവട്ടിൽ തളർന്നുറങ്ങാനേ കഴിഞ്ഞുള്ളൂ. യൂസഫ് എന്ന കൗമാര കഥാപാത്രം പ്രേക്ഷകരുടെ മനസ്സ് പിടിച്ചുല യ്ക്കുകതന്നെ ചെയ്യും.

യാക്കൂബ് എന്ന ചെറുപ്പക്കാരൻ ജീവിതം മുന്നോട്ടുകൊ ണ്ടുപോകാൻ മാത്രമാണ് തേൻ കൃഷി തുടങ്ങു ന്നത്. മരത്തിൽ ഏറ്റവും ഉയരത്തിൽ മാത്രമേ കൂട് സ്ഥാപിക്കാൻ നിവൃത്തിയുള്ളു. താഴെവച്ചാൽ കരടി കൾ തേൻകട്ടുകുടിക്കും. അതിനാലാണ് ഉൾവനത്തിൽ ഉയരമുള്ള മരങ്ങളുടെ മുകളിൽ കൂട് സ്ഥാപിക്കു ന്നത്. കയർ കെട്ടി മരത്തിന്റെ കൊമ്പിലുടക്കി അതിൽ പിടിച്ചാണ് മരത്തിലേക്ക് കയറുന്നത്. കേറു മ്പോൾ പലപ്പോഴും മരത്തിന്റെ കൊമ്പൊടിഞ്ഞിട്ടുണ്ട്. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന സീൻ അത്തരത്തിലുള്ള ഒന്നാണ്. മകനോട് പ്രത്യേക തരത്തിലുള്ള ആത്മബന്ധം സ്ഥാപിച്ചിട്ടുള്ളയാളാണ് യാക്കൂബ്. മകനെ വനത്തിന്റെ സൗന്ദര്യവും ഒപ്പം ഭീകരതകളും അയാൾ കാട്ടിക്കൊടുത്തിട്ടുണ്ട്. പ്രകൃ തിയുമായി മല്ലിട്ടാലേ ജീവിതം വിജയിപ്പിക്കാകുവെന്ന പാഠമാണ് അയാൾ മകനെ പഠിപ്പിച്ചിരുന്നത്. ഒടു വിൽ മരം കയറുമ്പോഴുണ്ടായ അപകടത്തിൽപ്പെട്ട് അവൾക്ക് ജീവൻ വെടിയേണ്ടി വരുന്നു.

അടുത്ത കഥാപാത്രം യാക്കൂബിന്റെ ഭാര്യയാണ്. സിനിമയിൽ അത്ര വലിയ പ്രാധാന്യമൊന്നും ഈ കഥാപാത്രത്തിന് നൽകിയിട്ടില്ല. സ്നേഹവും അർപ്പണബോധവുമുള്ള ഒരു ഉത്തമയായ ഭാര്യയായിട്ടാണ് ഈ വനിതയെ സംവിധായകൻ അവതരിപ്പിച്ചിട്ടുള്ളത്. മകനായ യൂസഫിനോടു വാത്സല്യമുണ്ടെങ്കിലും കൂടുതൽ ലാളിക്കാനൊന്നും ഈ അമ്മ സമയം കണ്ടെത്താറില്ല.

തേൻ Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 3

Question 2.
“ഈ ലോകത്തിൽ അവനെ തിരിച്ചറിഞ്ഞ ഒരാളേ ഉള്ളൂ. അത് അവന്റെ അച്ഛനാണ്.” അച്ഛനും മകനുമായുള്ള ആത്മബന്ധം ആവിഷ്കരിച്ചതിന്റെ സവിശേഷതകൾ കണ്ടെത്തി സിനിമയ്ക്ക് ആസ്വാദനം തയ്യാറാക്കുക.
Answer:
സെമിഹ് കാൽപ്ലനോഗ്ളു വെന്ന ടർക്കിഷ് ചലച്ചിത്രകാരന്റെ അതിപ്രശസ്തമായ സിനിമയാണ് ബാൽ അഥവാ തേൻ. അച്ഛൻ, മകൻ, അമ്മ എന്നീ മൂന്ന് പ്രധാന കഥാപാത്രങ്ങളിലൂടെ ഇതൾ വിരിയുന്ന ഈ സിനിമ ഒരു അർഥസമ്പുഷ്ടമായ കാവ്യം പോലെ മനോഹരമാണ്. പിതാവിന്റെയും പുത്രന്റെയും അസാ ധാരണമായ ആത്മബന്ധത്തിന്റെയും സ്നേഹത്തിന്റെയും കഥയാണ് സിനിമയെന്ന് വിലയിരുത്തുന്ന തിലും തെറ്റില്ല. കാരണം സിനിമയിൽ ഈ ഭാവം അതിശക്തമായ സാന്നിധ്യമാണ്. അല്പം വിക്കുള്ള കുട്ടിയാണ് യൂസഫ്. അതുകൊണ്ടുതന്നെ സംസാരിക്കാനും, സ്കൂളിൽ പാഠങ്ങൾ വായിക്കാനുമൊക്കെ അവന് മടിയാണ്. അവന്റെ ഈ പ്രത്യേക ന്യൂനത മാറ്റിയെടുക്കാൻ അച്ഛൻ യാക്കൂബ് ശ്രമിക്കുന്നുണ്ട്. അച്ഛനോട് സംസാരിക്കുമ്പോൾ യൂസഫിന് ആത്മവിശ്വാസം കൂടുതലാണ്. അതിനാൽ അപ്പോൾ അവന് വിക്കില്ല. അച്ഛന്റെ കർമ്മങ്ങളിലൊക്കെ മകനെയും പങ്കെടുപ്പിക്കാൻ യാക്കൂബ് ശ്രമിച്ചിരുന്നു. വനത്തിൽ തേൻകൂട് സ്ഥാപിക്കാനും തേൻ ശേഖരിക്കാനുമൊക്കെ പോകുമ്പോൾ യാക്കൂബ് മകനെയും ഒപ്പും കൂട്ടും. അമ്മയ്ക്ക് മകനോട് ശക്തമായ ആത്മബന്ധമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

പ്രകൃതിയെ ചൂഷണം ചെയ്യാതെ പ്രകൃതി പ്രതിഭാസങ്ങളുമായി മല്ലടിച്ച് ജീവിക്കാൻ ആഗ്രഹിച്ചയാളാ യിരുന്നു യാക്കൂബ്. അതുകൊണ്ട് തന്നെ വനത്തിന്റെ സങ്കീർണതകളെയും അയാൾക്ക് പരിചിതങ്ങളാ യിരുന്നു. ലക്ഷ്യം നേടാനായി രാവും പകലുമൊന്നില്ലാതെ അയാൾ വനത്തോട് പൊരുതിയത് അതിനാ ലാണ്. ഒടുവിൽ പ്രകൃതിയിൽത്തന്നെ ആ കഥാപാത്രം വിലയം പ്രാപിക്കുന്നതായിട്ടാണ് സിനിമ സൂചി പ്പിക്കുന്നത്. മരത്തിൽ കയർ എറിഞ്ഞു കുരുക്കി കയറുന്നതിനിടെ കൊമ്പടർന്ന് താഴേക്ക് പതിച്ച് അപക ടത്തിൽപ്പെടുന്നതായി സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന സീൻ കഥയുടെ പരിസമാപ്തിയിലേക്ക് വെളിച്ചം വീശുന്ന സൂചനയാണ്.

കഥാപാത്രസൃഷ്ടിയിൽ ബാൽ എന്ന സിനിമ പുലർത്തുന്ന അവധാനതയും സാമർഥ്യവും മാതൃകാപര മാണ്. അച്ഛൻ, അമ്മ, മകൻ എന്ന കഥാപാത്ര ത്രയത്തിന്റെ മനോവ്യാപാരങ്ങളിലൂടെയും പ്രവൃത്തികളി ലൂടെയും രൂപപ്പെടുന്ന സിനിമയിൽ കഥാപാത്ര വ്യക്തിത്വം ആസ്വാദനത്തെ വലിയ അളവിൽ സഹായി ക്കുന്നുണ്ട്. ഏറ്റവും മികച്ച കഥാപാത്രം യൂസഫ് എന്ന ബാലൻ തന്നെ. രണ്ടാമത്തേത് യാക്കൂബ് എന്ന ഭർത്താവും അച്ഛനുമായ കഥാപാത്രം. മൂന്നാമത്തേത് യാക്കൂബിന്റെ ഭാര്യയും യൂസഫിന്റെ അമ്മയുമായ കഥാപാത്രം. അമ്മ സിനിമയിൽ അത് സജീവമല്ല. മാത്രവുമല്ല ഭർത്താവിനുണ്ടായ അപകടം അവരെ കൂടുതൽ മൗനിയാക്കുന്നു. അച്ഛന്റെ കാണാതാകൽ, മകനെ കൂടുതൽ ഉത്തരവാദിത്വമുള്ളവനാക്കി മാറ്റു ന്നുണ്ട്. അമ്മയെ പലകാര്യങ്ങളിലും സഹായിക്കുന്ന, പാലുകുടിക്കാനും ഭക്ഷണം കഴിക്കാനും മടികാ ണിക്കാത്ത മകൻ.

അച്ഛന് അപകടമുണ്ടായെന്നറിഞ്ഞപ്പോൾ സ്വന്തം പരുന്തിനോടൊപ്പം കാട്ടിലേക്കിറങ്ങിത്തിരിക്കാൻ കാട്ടിയ ധൈര്യവും, ഉറപ്പും അച്ഛനോടുള്ള അവന്റെ അതിരറ്റ് സ്നേഹത്തിന്റെ അടയാളമാണ്.

ലോകസിനിമാ ഭൂപടത്തിൽ എന്നെന്നും തിരിച്ചറിയുംവിധം അടയാളപ്പെട്ടുകിടക്കുമെന്നുറപ്പുള്ള മഹത്തായ ഒരു കലാസൃഷ്ടിയാണ് തേൻ.

Question 3.
• “സ്കൂളിൽ അവന് കൂട്ടുകാരില്ല. പോകുന്നതും വരുന്നതും തനിച്ചാണ്.”
• “ഒഴിവുസമയങ്ങളിൽ മറ്റു കുട്ടികൾ മുറ്റത്ത് ഓടിക്കളിക്കുമ്പോൾ യൂസഫ് സ്വപ്നങ്ങൾ കണ്ടു കൊണ്ട് വിദൂരതയിലെ നീലമലകളിലേക്കു നോക്കി ജാലകത്തിനരികിൽ ഇരിക്കും.”
ഇതുപോലെ ഒരു സഹപാഠി നിങ്ങൾക്കുമുണ്ടെങ്കിൽ അയാളെ ഒപ്പം കൂട്ടുന്നതിന് എന്തെല്ലാം കാര്യങ്ങളാവും ചെയ്യുക? കുറിപ്പ് തയ്യാറാക്കുക.
Answer:
ബാൽ എന്ന സിനിമയിലെ മുഖ്യകഥാപാത്രമായ യൂസഫ് എന്ന ബാലൻ കുറച്ച് അന്തർമുഖനാണ്. ജന്മനാ തന്നെ വിക്ക് എന്ന ഭാഷണവൈകല്യമുള്ളതാണ് ഇതിന് പ്രധാന കാരണം. അവൻ വായിക്കാൻ തുടങ്ങു മ്പോൾ മറ്റുളളവർ ചിരിക്കുകയും കളിയാക്കുകയുമൊക്കെ ചെയ്യാറുണ്ട്. അതാണ് അവനെ കൂടുതൽ വിഷമിപ്പിക്കുന്നത്, സംസാരിക്കാതെ, കൂട്ടുകാരുമായി കളിക്കാതെ ഒറ്റയ്ക്കിരിക്കാൻ അവൻ ആഗ്രഹി ക്കുന്നതും അതുകൊണ്ടാണ്. ഇത്തരമൊരു കുട്ടി ക്ലാസ്സിലുണ്ടെങ്കിൽ അവന്റെ, ഭാഷണവൈകല്യം മന സ്സിലാക്കി അവനെ ഒപ്പം നിർത്താനാണ് ഞങ്ങൾ ശ്രമിക്കുക. അവൻ ക്ലാസ്സിൽ പാഠം വായിക്കാൻ തുട ങ്ങുമ്പോൾ ആവശ്യമായ പിന്തുണയും പ്രോത്സാഹനവും കൊടുക്കും. അവന്റെ വൈകല്യം അവന്റെ തെറ്റല്ല എന്ന് അവനെ മനസ്സിലാക്കിക്കും. അവന് സംസാരത്തിലും വായനയിലും പുരോഗതിയുണ്ടാകാ നുള്ള ആത്മവിശ്വാസം അവന് നൽകും. ആവശ്യമെങ്കിൽ അധ്യാപകരുടെ സഹായത്തോടെ അവന് ആവശ്യമായ കൗൺസിലിംഗ്, സ്പീച്ച് തെറാപ്പിപോലുള്ള ചികിത്സകളൊക്കെ നൽകാൻ മുൻകൈയെടുക്കും.

Question 4.
‘തേൻ’ എന്ന സിനിമ നിർവഹിക്കുന്ന സാമൂഹികധർമ്മങ്ങൾ എന്തെല്ലാമാണ്? താഴെ കൊടുത്തി രിക്കുന്നവയ്ക്കൊപ്പം കൂടുതൽ ആശയങ്ങൾ ഉൾപ്പെടുത്തി സ്വാഭിപ്രായം വിശദമാക്കുക.
• വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പം
• പ്രകൃതിയും മനുഷ്യനും ഒത്തിണങ്ങിയ ജീവിതം

Answer:
തേൻ എന്ന ടർക്കിഷ് സിനിമ നവതരംഗ സിനിമയെന്ന നിലയിൽ ധാരാളം സാമൂഹികധർമ്മങ്ങൾ നിർവ ഹിക്കുന്നുണ്ട്. വ്യക്തിബന്ധങ്ങൾ, അച്ഛൻ, അമ്മ, മകൻ ഇവരുടെ പരസ്പരമുള്ള ബന്ധത്തിന്റെ രസ തന്ത്രം എന്നിവ ഏറ്റവും ഭംഗിയായി തേൻ എന്ന സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രകൃതി മനുഷ്യന്റെ ഭാഗം തന്നെയാണ് എന്ന തത്ത്വശാസ്ത്രത്തിന്റെ പ്രയോഗം ഈ സിനിമയിൽ നമുക്ക് കാണാൻ കഴിയും. പ്രകൃതിയുടെയും മനുഷ്യന്റെയും പരസ്പരമുള്ള പ്രതിബദ്ധതയില്ലെങ്കിൽ ഭൂമി നിലനിൽക്കില്ലയെന്ന സന്ദേശം സിനിമ നൽകുന്നുണ്ട്.

സമൂഹത്തിലെ ശാരീരികവൈകല്യമുള്ള വ്യക്തികൾ മറ്റുള്ളവരുടെ സ്നേഹവും പരിഗണനയും കൂടു തൽ അർഹിക്കുന്നുവെന്ന യാഥാർത്ഥ്യം ഈ സിനിമയുടെ മറ്റൊരു സാമൂഹിക ധർമ്മമാണ്. കുടുംബ ത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി പാടുപെടുന്ന വ്യക്തിക്ക് മറ്റു കുടുംബാംഗങ്ങളുടെ ആത്മാർഥമായ പിന്തുണ ഉറപ്പുവരുത്തേണ്ടതാണ്.

തേൻ Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 3

Question 5.
“ഇലച്ചാർത്തുകളിൽ കാറ്റിളക്കങ്ങളുടെ മർമ്മരവും കാട്ടുപക്ഷികളുടെ വിളികളും മാത്രമേ പശ്ചാ ത്തലത്തിലുള്ളൂ.”
കാറ്റിന്റെ ഇളക്കം – കാറ്റിളക്കം എന്നും കാട്ടിലെ പക്ഷികൾ കാട്ടുപക്ഷികൾ എന്നും സമാ സിപ്പിച്ച് എഴുതിയപ്പോഴുണ്ടായ മേന്മകൾ എന്തെല്ലാം? ഇത്തരത്തിലുള്ള കൂടുതൽ പദങ്ങൾ കണ്ട ത്തുക.
Answer:
കാറ്റിന്റെ ഇളക്കം എന്ന് പിരിച്ച് പറയുന്നതിന് പകരം കാറ്റിളക്കം എന്ന് ചേർത്ത് പറയുമ്പോൾ ഉച്ചാരണ ലാഘവവും ആശയവ്യക്തതയുമുണ്ടാകുന്നു. ഉച്ചാരണത്തിന് എടുക്കുന്ന സമയത്തിൽ കുറവുണ്ടാകുന്നത് ഭാഷണത്തിന്റെ ആക്കം വർധിപ്പിക്കും. രചനയ്ക്കും ഈ രീതിയിലുള്ള സമസ്തപഠങ്ങൾ സൗകര്യപ്രദമാണ്.
കൂടുതൽ ഉദാഹരണങ്ങൾ
സ്വപ്നപരിസരം, മരപ്പലകകൾ, കിടപ്പുമുറി, വിദൂര വനാന്തർഭാഗം, ഗൃഹപാഠപുസ്തകം

Question 6.
സ്കൂളിലെ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പരിചയപ്പെടുത്താനായി സിനോ പ്സിസ് തയ്യാറാക്കുക.
Answer:
സിനോപ്സിസ് എന്നാൽ സിനിമയെ ലഘുവായി പരിചയപ്പെടുത്തുന്ന ഒരു കുറിപ്പ് എന്നർഥം. സിനിമ കാണുന്നവർക്ക് സിനിമയിലേക്ക് പ്രവേശിക്കാനുളള ഒരു വഴി തുറന്നിട്ടുകൊടുക്കുന്ന ഒരു ലഘു ര നയാണിത്. സിനോപ്സിസിന്റെ ഒരു മാതൃക നൽകുന്നു

സിനിമ – ഫെമിനിച്ചി ഫാത്തിമ
രാജ്യം – ഇന്ത്യ
വർഷം – 2024
സമയം – 100 മിനുട്ട്
ഭാഷ – മലയാളം
സംവിധാനം – ഫാസിൽ മുഹമ്മദ്

തീരദേശ പട്ടണമായ പൊന്നാനിയിലെ ഒരു വീട്ടമ്മയാണ് ഫാത്തിമ. യഥാസ്ഥിതികനായ ഭർത്താവ് അഷ്റഫിന്റെ കർശന നിയന്ത്രണത്തിലാണ് അവൾ ജീവിക്കുന്നത്. അവരുടെ മകൻ കിടക്കയിൽ മൂത്രമൊഴിക്കുമ്പോൾ ഒരു പുതിയ മെത്ത വാങ്ങാൻ ഫാത്തിമ തീരുമാനിക്കുന്നു. അതോടെ ഭാര്യക്കും ഭർത്താവിനുമിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നു. നടുവേദനയും നിരാശയും ഫാത്തിമയെ വിടാതെ പിൻതുടരവേ, അഷ്റഫ് അവളുടെ ഓരോ നീക്കത്തിനും തടയിടുന്നു. വൈകാതെ മെത്ത എന്നത് ഒരു ആവശ്യം എന്നതിലുപരി, ഫാത്തിമയുടെ സ്വാതന്ത്യം തിരികെ പിടിക്കാനുള്ള ഒരു അടയാള മായി മാറുന്നു.

തേൻ Extra Questions and Answers

അധികചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
‘മരപ്പലക’ എന്ന സമസ്ത പദത്തിൽ ഉൾപ്പെ ട്ടിരിക്കുന്ന ഘടകപദങ്ങൾ ഏവ?
(a) മരം, പലക
(b) മര, പലക
(c) മരപ്പ, ലക
(d) മര, പലക
Answer:
(a) മരം, പലക

Question 2.
ശരിയായ പദം കണ്ടെത്തി എഴുതുക.
(a) സുദൃഡം
(b) സുദൃഢം
(c) സുദൃടം
(d) സുദിർഢം
Answer:
(b) സുദൃഢം

Question 3.
“അത് കടലിലേക്ക് ഒഴുകിപ്പോയിക്കാണും.” എന്തിനെക്കുറിച്ചാണ് ഇവിടെ യാക്കൂബ് പറ യുന്നത്?
(a) പുസ്തകം
(b) വസ്ത്രം
(c) തേൻക്കൂട്
(d) പായ്വഞ്ചി
Answer:
(d) പായ്വഞ്ചി

Question 4.
“അവനറിയാം, അത് അണിയാൻ ഒരു നാളും അവന് കഴിയില്ലെന്ന്” ഈ വാക്യത്തിന് തേൻ എന്ന സിനിമയിലെ ഏത് കഥാപാത്രത്തോ ടാണ് ബന്ധം? ഈ നിരാശയുടെ കാരണം വ്യക്തമാക്കി കുറിപ്പെഴുതുക.
Answer:
തേൻ എന്ന സിനിമയിലെ മുഖ്യകഥാപാത്രമായ യൂസഫ് എന്ന ബാലനുമായി ബന്ധപ്പെട്ടതാണ് തന്നിരിക്കുന്ന വാക്യം. ജന്മനാതന്നെ വിക്ക് ഉള്ള കുട്ടിയാണ് യൂസഫ്. അതുകൊണ്ട് അവൻ കൂടു തൽ ആരോടും സംസാരിക്കാറില്ല. അവന്റെ അമ്മ യോടു പോലും. അച്ഛനായ യാക്കൂബിനോടാണ് അവൻ ആകെ സംസാരിക്കാറുള്ളത്. സ്കൂളിൽ പാഠം വായിക്കാനുള്ള അവസരം വരുമ്പോൾ യൂസഫ് പതുങ്ങും. വിക്കി വിക്കി വായിക്കുമ്പോൾ കൂട്ടുകാർ കളിയാക്കുമെന്ന് അവന് ഭയമുണ്ട്. നന്നായി പാഠം വായിക്കുന്നവർക്ക് അണിയിക്കാൻ ഒരു സ്ഫടികപ്പാത്രത്തിൽ ബാഡ്ജുകൾ ഇട്ടുവ ച്ചിട്ടുണ്ട്. അത് അണിയാൻ ഒരിക്കലും അവന് കഴി യില്ലെന്നവനറിയാം. അപകടത്തിൽപ്പെട്ട അച്ഛന്റെ സഹതാപാർഹനായ മകൻ എന്ന നിലയിലാണ് ഒടുവിൽ അവൻ ആ ബാഡ്ജ് നേടിയതെന്ന് മാത്രം.

തേൻ Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 3

Question 5.
ബാൽ എന്ന സിനിമയിൽ പശ്ചാത്തലസംഗീതം, ക്യാമറ ഇവയുടെ പ്രയോഗം സിനിമയുടെ പൊതുവായ ആസ്വാദനത്തെ സഹായിക്കു ന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം കുറി ക്കുക.
Answer:
ബാൽ എന്ന നവതരംഗ സിനിമയിലെ ക്യാമറ അഥവാ ഛായാഗ്രഹണം, സിനിമയുടെ അന്തസ്സ ത്തയും, സന്ദേശവും വ്യക്തമാക്കാനുപകരിക്കുന്ന ശക്തമായ ഒരു സാന്നിധ്യമായി അനുഭവപ്പെടു ന്നു. സിനിമയുടെ ഓപ്പണിംഗ് സീനിൽ മരത്തിൽ കുടുക്കിയ കയർ പൊട്ടി ശാഖയടർന്ന് താഴേക്ക് പതിക്കുന്ന നായകന്റെ വിദൂരദൃശ്യവും സമീപദ ശ്യവും കാട്ടുന്ന ക്യാമറ, കാഴ്ചക്കാരിൽ ആകാം ക്ഷയും ഹൃദയമിടിപ്പും വർധിപ്പിക്കുന്നു. ക്യാമറ യുടെ വിദഗ്ധമായ ഉപയോഗത്തിന്റെ മറ്റൊരുദാ ഹരണം മുറ്റത്തെ വെള്ളത്തൊട്ടിയിൽ വീണുകി ടക്കുന്ന അമ്പിളിമാമനെ പിടിക്കാൻ യൂസഫ് ശ്രമി ക്കുന്ന ദൃശ്യമാണ്. സംഭവങ്ങളുടെയും അനുഭവ ങ്ങളുടെയും ദൃക്സാക്ഷിയായി ഇടപെടലുകൾ ഒന്നും നടത്താതെ ക്യാമറ, പിൻതുടരുക മാത്ര മാണ് ചെയ്യുന്നത്.

സിനിമയിലെ പശ്ചാത്തല സംഗീതം കൃത്രിമമോ, ദ്രുതതാളത്തിലുള്ളതോ അല്ല. പ്രകൃതിയുമായി ഇണങ്ങിയ ഒരു മന്ദതാളവും, നിശ്ശബ്ദതയുടെ സംഗീതവും, സൗന്ദര്യവും ആണ് സിനിമയിൽ നിറഞ്ഞുനിൽക്കുന്നത്. പ്രകൃതിയിൽ പ്രത്യേകിച്ച് വനത്തിൽ സ്വാഭാവികമായി കേൾക്കുന്ന ശബ്ദ ങ്ങളാണ് സിനിമയുടെ പശ്ചാത്തലത്തിൽ നമുക്ക് കേൾക്കാൻ കഴിയുന്നത്. ഇത് സിനിമയുടെ സ്വാഭാ വികത വർധിപ്പിക്കാൻ ഉപകരിച്ചിട്ടുണ്ട്.

Question 6.
‘തേൻ’ (ബാൽ) എന്ന സിനിമയുടെ സംവിധായ കൻ ആര് ?
(a) പ്രകാശ് രാജ്
(b) വി.കെ.എൻ.
(c) സെമി കപ്ലനോയ്ക്കു
(d) വിജയകുമാർ ബാത്തൂർ
Answer:
സെമി കപ്ലനോ

Question 7.
യൂസഫിന്റെ അച്ഛൻ യാക്കൂബിന്റെ പ്രധാന വരുമാനമാർഗ്ഗം എന്തായിരുന്നു?
(a) കൃഷി
(b) കച്ചവടം
(c) മരംവെട്ട്
(d) തേൻപിടുത്തം
Answer:
തേൻപിടുത്തം

Question 8.
അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കുക കരടികൾ കട്ടെടുക്കുന്നതുകൊണ്ട് വൻമരങ്ങ ളുടെ മേൽച്ചില്ലകളിലാണ് തേൻ കൂടുകൾ സ്ഥാ പിക്കുന്നത്. അതിൽ നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം പുലർത്തുന്നത്
Answer:
കരടികൾ കട്ടെടുക്കുന്നതുകൊണ്ട് വൻമര ങ്ങളുടെ മേൽച്ചില്ലകളിൽ സ്ഥാപിക്കുന്ന തേൻ കൂടുകളിൽ നിന്നുള്ള വരുമാനംകൊണ്ടാണ് കുടുംബം പുലർത്തുന്നത്.

Question 9.
‘യൂസഫിന്റെ കുഞ്ഞുമനസ്സിന്റെ ആധികളാണ് സിനിമയുടെ കേന്ദ്രം’ – ഈ വാക്യത്തിലെ സൂച നയെന്ത്
Answer:
സിനിമ പ്രധാനമായും മുന്നോട്ട് പോകുന്നത് യൂസഫ് എന്ന കുട്ടിയുടെ ഭയങ്ങൾ, ആശങ്ക കൾ, ഒറ്റപ്പെടൽ, അച്ഛനോടുള്ള സ്നേഹം തുടങ്ങിയ മാനസിക വ്യാപാരങ്ങളിലൂടെയാണ് എന്നതാണ് സൂചന.

Question 10.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യമാക്കുക അവൻ ഉറക്കെ വായിക്കാൻ മടിച്ചപ്പോൾ ടീച്ചർ ദേഷ്യപ്പെട്ട് അവനെ മുന്നിലെ ബെഞ്ചിലിരുത്തി
Answer:
(1) അവൻ ഉറക്കെ വായിക്കാൻ മടിച്ചു.
(2) അപ്പോൾ ടീച്ചർ ദേഷ്യപ്പെട്ട് അവനെ മുന്നി ലെ ബെഞ്ചിലിരുത്തി.

Question 11.
‘നിഴൽച്ചാർത്തുകൾ നിറഞ്ഞ വന്യ നിശ്ശബ്ദത യിൽ പടുകൂറ്റൻ മരങ്ങൾക്കിടയിലൂടെ.’ – ഈ വിവരണം സിനിമയുടെ അന്തരീക്ഷത്തിന് നൽ കുന്ന സവിശേഷത എന്ത്?
Answer:
സിനിമയുടെ പശ്ചാത്തലം വനത്തിന്റെ നിഗൂ ഢവും ശാന്തവും എന്നാൽ അല്പം ഭയാന കവുമായ പ്രകൃതിയാണെന്ന് ഈ വിവരണം സൂചിപ്പിക്കുന്നു. പ്രകൃതിയുടെ വന്യതയും മനുഷ്യജീവിതത്തിലെ ഒറ്റപ്പെടലും ലുള്ള ബന്ധത്തെ ഇത് പരോക്ഷമായി കാണിക്കുന്നു. സിനിമയുടെ ദൃശ്യപരമായ ഭംഗിയെയും ഇത് എടുത്തുപറയുന്നു.

തേൻ Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 3

Question 12.
യൂസഫ് എന്ന കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകൾ എന്തെല്ലാം?
Answer:
യൂസഫ് നാണം കുണുങ്ങിയും അന്തർമുഖനു മായ ഒരു കുട്ടിയാണ്. അച്ഛനോട് അവന് അതി യായ സ്നേഹവും അടുപ്പവുമുണ്ട്. സ്കൂ ളിൽ പോകാനും കൂട്ടുകാരുമായി ഇടപഴ കാനും അവന് മടിയാണ്. പഠനത്തിൽ അല്പം പിന്നോക്കമാണ്. അച്ഛന്റെ സാമീപ്യ മില്ലായ്മ അവനെ ദുഃഖിതനും ദേഷ്യക്കാരനു മാക്കുന്നു. അവന്റെ ഉള്ളിലെ ഭയങ്ങളും ആശ കകളും സ്വപ്നങ്ങളിലൂടെയും പ്രവൃത്തി കളിലൂടെയും പുറത്തുവരുന്നു. സംസാരം കുറവാണെങ്കിലും അവന്റെ ലോകം ഭാവന കൾ നിറഞ്ഞതാണ്.

Question 13.
‘തേൻ’ എന്ന സിനിമയിലെ നിശ്ശബനയുടെ പ്രാ ധാന്യം ലേഖകൻ വിവരിക്കുന്നത് എങ്ങനെ?
Answer:
സിനിമയിൽ സംഭാഷണങ്ങൾ വളരെ കുറ വാണെന്നും, കഥാപാത്രങ്ങളുടെ മാനസികാ വസ്ഥയും കഥാസന്ദർഭങ്ങളും പ്രധാനമാ യും ദൃശ്യങ്ങളിലൂടെയും സൂക്ഷ്മമായ ഭാവ ങ്ങളിലൂടെയും നിശ്ശബ്ദതയിലൂടെയുമാണ് സംവിധായകൻ ആവിഷ്കരിക്കുന്നതെന്നും ലേഖകൻ പറയുന്നു. പ്രകൃതിയുടെ ശബ ങ്ങൾക്കും സിനിമയിൽ പ്രാധാന്യമുണ്ട്. ഈ നി ശ്ശബ്ദത സിനിമയ്ക്ക് ഒരു പ്രത്യേക താളവും ആഴവും നൽകുന്നു. ഇത് പ്രേക്ഷകന കൂടുതൽ ശ്രദ്ധയോടെ സിനിമ കാണാനും കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളു മായി താദാത്മ്യം പ്രാപിക്കാനും സഹായി ക്കുന്നു. ‘നിശ്ശബ്ദതയുടെ സംഗീതവും സൗന്ദ ര്യവും’ എന്നാണ് ലേഖകൻ ഇതിനെ വിശേ ഷിപ്പിക്കുന്നത്.

Question 14.
‘അച്ഛൻ പോയതിൽപ്പിന്നെ അവൻ അമ്മയോടു പോലും സംസാരിക്കാറില്ല. ഭക്ഷണം കഴിക്കാ നോ കൂട്ടുകൂടാനോ കൂട്ടാക്കാതെ വല്ലാതെ ഉൾവലിഞ്ഞുകളയും അവൻ’ – ഈ വാക്കുക ളിൽ തെളിയുന്ന യൂസഫിന്റെ മാനസികാവസ്ഥ വ്യക്തമാക്കുക.
Answer:
അച്ഛൻ യാക്കൂബ് ദൂരെ കാട്ടിലേക്ക് പോയ ശേഷം യൂസഫ് കടുത്ത ദുഃഖത്തിലും ഏകാന്ത തയിലുമാണ്. അവന്റെ ലോകം അച്ഛനെ ചുറ്റി പറ്റിയായിരുന്നു. അച്ഛന്റെ അഭാവം അവനെ പൂർണ്ണമായും നിശ്ശബ്ദനാക്കുന്നു. അമ്മയോട് പോലും സംസാരിക്കാതെ, ഭക്ഷണം കഴി ക്കാതെ, പുറത്തിറങ്ങാതെ അവൻ സ്വന്തം ലോകത്തിലേക്ക് ഉൾവലിയുന്നു. അച്ഛന്റെ വേർപാട് അവനേൽപ്പിച്ച ആഘാതത്തിന്റെ തീവ്രതയും അവന്റെ നിസ്സഹായവസ്ഥയു മാണ് ഈ സന്ദർഭത്തിൽ വ്യക്തമാകുന്നത്. ലോകവുമായുള്ള അവന്റെ ഏക ബന്ധം അറ്റു പോയതുപോലെ അവനനുഭവപ്പെടുന്നു.

Question 15.
തലക്കെട്ടിന്റെ ഔചിത്യം വ്യക്തമാക്കുക ‘തേൻ’ (ബാൽ) എന്ന സിനിമാപ്പേരിന്റെ ഔചി ത്യം ലേഖനമാനം വിലയിരുത്തി വ്യക്തമാക്കുക.
Answer:
‘തേൻ’ എന്ന തലക്കെട്ട് സിനിമയ്ക്ക് പല രീതി യിൽ അനുയോജ്യമാണ്.

പ്രധാന തൊഴിൽ: കഥയിലെ പ്രധാന കഥാപാ ത്രമായ യാക്കൂബിന്റെ ഉപജീവനമാർഗ്ഗം കാട്ടിലെ വൻമരങ്ങളിൽ നിന്ന് തേനെടുക്ക ലാണ്. കുടുംബത്തിന്റെ നിലനിൽപ്പ് തന്നെ തേനിനെ ആശ്രയിച്ചാണ്.

പ്രകൃതിയുടെ പ്രതീകം: തേൻ പ്രകൃതിയുടെ നന്മയുടെയും പരിശുദ്ധിയുടെയും പ്രതീക മാണ്. സിനിമയുടെ പശ്ചാത്തലമായ വനവും പ്രകൃതിയും ഒരു പ്രധാന കഥാപാത്രമാണ്.

മധുരവും കയ്ക്കും: തേനിന് മധുരമുണ്ടെങ്കി ലും അത് ശേഖരിക്കുന്നത് അപകടം പിടിച്ചതും കയ്പേറിയതുമായ അനുഭവങ്ങളിലൂടെയാ ണ് (ഉദാ: കരടിയുടെ ആക്രമണം, മരത്തിൽ നിന്ന് വീഴാനുള്ള സാധ്യത. ഇത് സിനിമ യിലെ ജീവിതത്തിന്റെ മധുരമുള്ള ഓർമക ളെയും (അച്ഛൻ മകൻ ബന്ധം) കയ്പേറിയ യാഥാർത്ഥ്യങ്ങളെയും (ദാരിദ്ര്യം, അച്ഛന്റെ തിരോ ധാനം) സൂചിപ്പിക്കുന്നു.

ബന്ധത്തിന്റെ മധുരം: അച്ഛനും മകനും തമ്മി ലുളള സ്നേഹബന്ധത്തിന്റെ മധുരത്തെയും ഈ തലക്കെട്ട് ഓർമ്മിപ്പിക്കാം.

Question 16.
‘കുട്ടികളുടെ ലോകം അവരുടെ മാതാപിതാ ക്കൾ തന്നെയാണ്. മാതാപിതാക്കളുടെ സാമി പ്യമാണ് അവരുടെ സുരക്ഷിതത്വം.’ – ‘തേൻ’ എന്ന സിനിമാസ്വാദനം മുൻനിർത്തി ഈ പ്രസ് താവനയോടുള്ള നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുക.
Answer:
ഈ പ്രസ്താവന ‘തേൻ’ എന്ന സിനമയുടെ പശ്ചാത്തലത്തിൽ വളരെ ശരിയാണ്. യൂസഫ് എന്ന കുട്ടിയുടെ ലോകം അവന്റെ അച്ഛനായ യാക്കൂബിനെ കേന്ദ്രീകരിച്ചുള്ളതാണ്. അച ന്റെ സാമീപ്യമാണ് അവന്റെ ഏറ്റവും വലിയ സന്തോഷവും സുരക്ഷിതത്വവും. അച്ഛനോ ടൊപ്പമുള്ളപ്പോൾ അവന്റെ ഭയങ്ങളും ആശ കകളും കുറയുന്നു. എന്നാൽ അച്ഛൻ ദൂരെ പോകുമ്പോൾ അവൻ പൂർണ്ണമായും അരക്ഷിതാവസ്ഥയിലാകുകയും നിശ്ശബനാ വുകയും ചെയ്യുന്നു. അമ്മയുണ്ടായിട്ടും അച്ഛന്റെ അഭാവം അവനെ മാനസികമായി തളർത്തുന്നു. ഇത് കുട്ടികളുടെ വൈകാരിക മായ സുരക്ഷിതത്വത്തിന് മാതാപിതാക്ക ളുടെ, പ്രത്യേകിച്ച് തങ്ങൾക്ക് ഏറ്റവും അടു പ്പമുള്ളവരുടെ, സാമീപ്യം എത്രത്തോളം അനി വാര്യമാണെന്ന് വ്യക്തമാക്കുന്നു. യൂസഫിന്റെ പെരുമാറ്റത്തിലെ മാറ്റങ്ങൾ ഈ പ്രസ്താവന യെ ശരിവെക്കുന്നു.

Question 17.
‘തേൻ’ എന്ന സിനിമ നിശ്ശബ്ദതയിലൂടെയും ദൃശ്യ ങ്ങളിലൂടെയും സംവദിക്കുന്ന ഒന്നാണെന്ന് ലേഖകൻ പറയുന്നു. ഈ സിനിമ നൽകുന്ന പ്ര ധാന ജീവിതസന്ദേശങ്ങൾ എന്തെല്ലാമാണെന്ന് നിങ്ങൾ കരുതുന്നു?
Answer:
‘തേൻ’ എന്ന സിനിമ ശക്തമായ ജീവിത സന്ദേ ശങ്ങൾ നൽകുന്നുണ്ട്.

പ്രകൃതിയും മനുഷ്യനും: പ്രകൃതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യം സിനിമ ഓർമ്മി പ്പിക്കുന്നു. പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നത് (ഉദാ: വനം നശിപ്പിക്കുന്നത് തേനീ ചകൾ കുറയാൻ കാരണമാകുന്നത് മനു ഷ്യന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കും.

കുടുംബബന്ധങ്ങളുടെ ആഴം: അച്ഛനും മക നും തമ്മിലുള്ള നിഷ്കളങ്കവും ശക്തവുമായ സ്നേഹബന്ധം സിനിമ മനോഹരമായി ചിത്രീ കരിക്കുന്നു. ബന്ധങ്ങളുടെ ഊഷ്മളത ജീവി തത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ എങ്ങനെ സഹായിക്കുമെന്നും അല്ലെങ്കിൽ അതിന്റെ അഭാവം എത്രത്തോളം വേദനാജന കമാണെന്നും സിനിമ കാണിക്കുന്നു.

കുട്ടികളുടെ ലോകം: മുതിർന്നവരുടെ ലോക ത്തിലെ പ്രശ്നങ്ങളും ഉത്കണ്ഠകളും കുട്ടി കളുടെ നിഷ്കളങ്കമായ ലോകത്തെ എങ്ങനെ ബാധിക്കുന്നു എന്ന് സിനിമ കാണിക്കുന്നു. യൂസഫിന്റെ ഭയങ്ങളും ഒറ്റപ്പെടലും ഇതിന് ഉദാഹരണമാണ്.

അതിജീവനത്തിന്റെ പ്രയാസങ്ങൾ: ദാരിദ്ര്യ ത്തോടും പ്രകൃതിയുടെ വെല്ലുവിളികളോടും പൊരുതി ജീവിക്കുന്ന സാധാരണ മനുഷ്യ രുടെ അതിജീവനത്തിനായുള്ള പോരാട്ടവും സിനിമയുടെ ഭാഗമാണ്.

തേൻ Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 3

Question 18.
കഥാപാത്രനിരൂപണം
‘തേൻ’ എന്ന സിനിമാസ്വാദനക്കുറിപ്പിലെ യൂസഫ് എന്ന കുട്ടിയുടെ കഥാപാത്രത്തെ നിരൂപണം ചെയ്യുക.
Answer:’
‘തേൻ’ എന്ന ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാ ത്രമായ യൂസഫ്, സിനിമയുടെ ഹൃദയവും ആത്മാവുമാണ്. മലയോരഗ്രാമത്തിലെ വന്യ മായ ചുറ്റുപാടുകളിൽ, പ്രകൃതിയോട് ചേർ ന്ന് ജീവിക്കുന്ന ഒരു കൊച്ചുകുട്ടിയാണ് യൂസ ഫ്. അവന്റെ പ്രായം ഏകദേശം 7-8 വയസ്സാ യിരിക്കാം. അവന്റെ ജീവിതം അവന്റെ അച്ഛനി ൽ കേന്ദ്രീകരിച്ചിരിക്കുന്നു. അച്ഛനോടുള്ള അമിതമായ സ്നേഹവും ആശ്രയത്വവുമാണ് യൂസഫിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന പ്രധാന ഘടകം.

യൂസഫ് ഒരു അന്തർമുഖനും നാണംകുണു ങ്ങിയും സംസാരം കുറഞ്ഞവനുമാണ്. ഈ സ്വഭാവസവിശേഷതകൾ അവന്റെ ജീവിത ത്തിലെ പല സാഹചര്യങ്ങളിലും പ്രകടമാണ്. സ്കൂളിലും കൂട്ടുകാരുടെ അടുത്തും അവൻ ദയവും മടിയും കാണിക്കുന്നു. പൊതുവെ മറ്റുള്ളവരുമായി ഇടപഴകാൻ അവന് താല് പര്യമില്ല. അവന്റെ ലോകം അവന്റെ അച്ഛനും ചുരുക്കം ചില വ്യക്തികളുമായി ഒതുങ്ങുന്നു. എന്നിരുന്നാലും, യൂസഫിന് ഉയർന്ന ഭാവനാ ശേഷിയുണ്ട്. അച്ഛനോട് മന്ത്രിക്കുന്നതും സ്വപ്നം കാണുന്നതും അവന്റെ ഈ ഭാവനാ പരമായ ലോകത്തെ സൂചിപ്പിക്കുന്നു. അവന്റെ നിശ്ശബ്ദതയ്ക്ക് പിന്നിൽ ഒരുപാട് ചിന്ത കളും ഭാവനകളും ഒളിഞ്ഞിരിപ്പുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.

യൂസഫിന്റെ മാനസികാവസ്ഥ അവന്റെ ചുറ്റു പാടുകളോടും അച്ഛനുമായുളള ബന്ധത്തോ ടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അച്ഛ ന്റെ സാമീപ്യത്തിൽ അവൻ സന്തോഷവാനും സുരക്ഷിതനുമാണ്. അവന്റെ ലോകം പൂർണ്ണ മാകുന്നത് അച്ഛൻ കൂടെയുള്ളപ്പോഴാണ്, എന്നാൽ, അച്ഛന്റെ അഭാവത്തിൽ അവൻ ദുഃഖിതനും ഭയചകിതനും ഒറ്റപ്പെട്ടവനുമായി മാറുന്നു. ഓരോ സാഹചര്യങ്ങൾക്കനുസ രിച്ചും അവന്റെ മാനസികാവസ്ഥ മാറിക്കൊ ണ്ടിരിക്കുന്നു. അച്ഛൻ തന്നോടൊപ്പം ഇല്ലാത്ത നിമിഷങ്ങളിൽ അവൻ അനുഭവിക്കുന്ന അര ക്ഷിതാവസ്ഥ പ്രേക്ഷകരെയും ദുഃഖത്തിലാ ഴ്ത്തും. അവന്റെ ഈ മാനസികാവസ്ഥാ വ്യതി യാനങ്ങൾ സിനിമയുടെ വൈകാരിക തല ത്തെ കൂടുതൽ തീവ്രമാക്കുന്നു.

യൂസഫ് എന്ന കഥാപാത്രം പല തലങ്ങളിൽ പ്ര തീകാത്മകമാണ്. ഒരുപക്ഷേ, പ്രകൃതിയുടെ നിഷ്കളങ്കതയുടെ പ്രതീകമായി അവനെ കാണാം. മലഞ്ചെരുവുകളിലെ അവന്റെ ജീ വിതം, പ്രകൃതിയോടുള്ള അവന്റെ അടു പ്പം എന്നിവയെല്ലാം ഈ ആശയത്തെ ബ ലപ്പെടുത്തുന്നു. അതോടൊപ്പം, മുതിർന്ന വരുടെ ലോകത്തിന്റെ ഭാരം പേറേണ്ടി വരുന്ന കുട്ടികളുടെ ഒരു പ്രതീകമായും യൂസഫിനെ വിലയിരുത്താം. സ്വന്തം നിലനിൽപ്പിനും സന്തോഷത്തിനും വേണ്ടി മുതിർന്നവരെ അമി തമായി ആശ്രയിക്കേണ്ടി വരുന്ന കുട്ടികളുടെ പ്രതിനിധിയാണ് യൂസഫ്.

‘തേൻ’ എന്ന സിനിമയുടെ പ്രധാന ഇതി വൃത്തവും വൈകാരികമായ മുഹൂർത്ത ങ്ങളും യൂസഫിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. അവന്റെ നിശ്ശബ്ദമായ സാന്നിധ്യം സിനിമയുടെ ആഴം വർദ്ധിപ്പിക്കുന്നു. സിനി മയുടെ നിശ്ശബ്ദതയ്ക്ക് അർത്ഥം നൽകുന്നത് യൂസഫിന്റെ ഓരോ ഭാവവും ചലനവുമാണ്. അവന്റെ കണ്ണുകളിലൂടെയാണ് പ്രേക്ഷകർ കഥയെയും കഥാപാത്രങ്ങളെയും കണ്ടറി യുന്നത്. ഒരു വാക്കുപോലും ഉരിയാടാതെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയെടു ക്കാൻ യൂസഫിന് സാധിച്ചു എന്നത് ഈ കഥാ പാത്രത്തിന്റെ ഏറ്റവും വലിയ വിജയമാണ്.

ചുരുക്കത്തിൽ, ‘തേൻ’ എന്ന ചിത്രത്തിലെ യൂസഫ് എന്ന കഥാപാത്രം, ഹൃദയസ്പർശി യായ, പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽ ക്കുന്ന ഒരു ഓർമ്മയാണ്. അവന്റെ നിഷ്കള കതയും നിശ്ശബ്ദതയും ജീവിതത്തിലെ അവന്റെ പോരാട്ടങ്ങളും പ്രേക്ഷകരിൽ സഹാനു ഭൂതി ഉണർത്തുന്നു. യൂസഫ് എന്ന കൊച്ചു കുട്ടിയുടെ ലോകം, സിനിമയുടെ ആഴമേ റിയ സന്ദേശങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കു ന്നതിനുളള ഒരു ഉപാധിയായി മാറുന്നു. അവ ന്റെ കഥ, സ്നേഹത്തിന്റെയും നഷ്ടത്തിന്റെ യും നിശ്ശബ്ദമായ ഒരു ചിത്രം വരച്ചുകാട്ടുന്നു.

അന്നന്നത്തെ മോക്ഷം Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 2

Practicing with SSLC Malayalam Kerala Padavali Class 10 Notes Pdf Unit 2 Chapter 2 അന്നന്നത്തെ മോക്ഷം Annannathe Moksham Notes Questions and Answers improves language skills.

Annannathe Moksham Class 10 Notes Question Answer

Class 10 Malayalam Annannathe Moksham Notes Question Answer

Class 10 Malayalam Kerala Padavali Unit 2 Chapter 2 Annannathe Moksham Notes Question Answer

പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Question 1.
“മൊബൈലിൽ വന്ന
ഒരു തമാശ വായിച്ച്
എനിക്ക്
വലംകൈയിൽ
ഒരു വിരൽ കൂടി
മുളച്ചതായി തോന്നി”
വരികൾ വിശകലനം ചെയ്ത് നിങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുക.
Answer:
നവമാധ്യമങ്ങളുടെ അമിതമായ സ്വാധീനം നമ്മുടെ സാമൂഹിക സാംസ്കാരിക ചുറ്റുപാടുക ളിലുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്ന കവിതയാണ് അന്നന്നത്തെ മോക്ഷം. ആബാലവൃദ്ധം ജനങ്ങളുടെ മുഖ്യവി ഹാരരംഗമായി മാറിയിരിക്കുന്നു നവസമൂഹമാധ്യ മങ്ങൾ. പ്രതികരിക്കാനും, പ്രതിഷേധിക്കാനും, തിരുത്താനും, പകവീട്ടാനും, അടുക്കാനും അക ലാനും മനുഷ്യർക്ക് എറെ സൗകര്യം പ്രദാനം ചെയ്യുന്ന ഒരു മേഖലയാണിത്. മൊബൈലിൽ ഒരു തമാശയോ മറ്റെന്തെങ്കിലും വിവരമോ ഒരു ഒറിജിനൽ പോസ്റ്റിന്റെ രൂപത്തിലോ, ഷെയർ ചെയ്യപ്പെട്ടോ കിട്ടിയാൽ അത് കഴിയുന്നത്ര ആളു കളിലേക്ക് വീണ്ടും എത്തിക്കാനാണ് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത്. ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും വേണ്ടി മാത്രം കൈയിൽ മറ്റൊരു വിരൽ കൂടി മുളച്ചുവെന്ന കവിയുടെ സൂചന മനുഷ്യരുടെ മേൽപ്പറഞ്ഞ വ്യഗ്രതയെ ചൂണ്ടിക്കാട്ടാൻ വേണ്ടി മാത്രമാണ്.

അന്നന്നത്തെ മോക്ഷം Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 2

Question 2.
”ഒരു തമാശ കൊണ്ട്
നൂറ്റമ്പതുപേരെ ഊട്ടിയാൽ
പിന്നെ നിങ്ങൾ
നിങ്ങളല്ല.
നൂറ്റമ്പതു വായനക്കാരുടെ
കർത്താവാണ്.
നൂറ്റമ്പതു സിനിമകളിലെ
ഹാസ്യതാരമാണ്.
നൂറ്റമ്പതു ലോകങ്ങളുടെ
ഉടമയാണ്.’
ഈ കാവ്യഭാഗം പങ്കുവയ്ക്കുന്ന അനുഭവലോകത്തിന്റെ സവിശേഷതകൾ ചർച്ചചെയ്യുക.
Answer:
നവമാധ്യമങ്ങൾ മനുഷ്യസമൂഹത്തെ എത്രമാത്രം ആഴത്തിൽ സ്വാധീനിച്ചിരിക്കുന്നുവെന്ന് വ്യക്ത മാക്കുന്ന വരികളാണിവിടെ തന്നിരിക്കുന്നത്. ഒരാൾക്ക് മൊബൈൽ ഫോൺ വഴി പകർന്നു കിട്ടുന്ന വിവരം, അത് തമാശയായാലും, ഗൗരവ മുള്ളതായാലും സാഹിത്യ സൃഷ്ടിയായാലും മറ്റെന്തു തന്നെയായാലും അത് കഴിയുന്നിട ത്തോളം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നത് നവസമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ പൊതുവായ പ്രവണതയാണ്. ആശയം പകർന്നു കിട്ടിയതാണെങ്കിലും അത് മറ്റുള്ളവർക്ക് ഷെയർ ചെയ്തുകൊടുക്കുന്നതിലൂടെ സ്വയം ഒരു കർത്താ വായി മാറാൻ ഓരോ വ്യക്തിയും ആഗ്രഹിക്കു ന്നു. ‘ലൈക്ക്’, ‘വ്യൂ’ എന്നിവയുടെ എണ്ണം തിട്ട പ്പെടുത്തി ഈ കർത്താവ്, സ്വയം ആനന്ദം കൊള ളുകയും സോഷ്യൽ മീഡിയയിൽ താൻ ശ്രദ്ധാ കേന്ദ്രം ആയിട്ടുണ്ടാകുമോ എന്ന് ഉത്കണ്ഠിത നാവുകയും ചെയ്യുന്നു.

ഇത്തരം ഉത്കണ്ഠകളാണ് വീണ്ടും വീണ്ടും ഇതേ പ്രവർത്തനങ്ങളിൽ മുഴു കാൻ വ്യക്തികളെ പ്രേരിപ്പിക്കുന്നത്. ചുരുക്ക ത്തിൽ ഓരോ വ്യക്തിയും തനിക്ക് എത്രമാത്രം ശ്രദ്ധപിടിച്ചു പറ്റാൻ കഴിഞ്ഞുവെന്നും, കൂടുതൽ ശ്രദ്ധകിട്ടാൻ എന്തൊക്കെ മാർഗങ്ങളുപയോഗിക്ക ണമെന്നും ചിന്തിക്കുന്നു. നവമാധ്യമങ്ങളുടെ മറ്റൊരു പ്രധാനപ്പെട്ട ആനു കൂല്യം ഇതുപയോഗിക്കുന്ന വ്യക്തി സ്വതന്ത്ര നാണ് എന്നുള്ളതാണ്. അയാൾക്ക് സ്വയം അവ തരിപ്പിക്കാനോ, പൊങ്ങച്ചം പറയാനോ, സാഹി തകലാ സൃഷ്ടികൾ പ്രകാശനം ചെയ്യാനോ ആരുടെയും അനുവാദം കാത്തുനിൽക്കേണ്ടതില്ല എന്നതാണ്. മറ്റുള്ളവരുടെ വിമർശനങ്ങൾക്ക് അപ്പ പ്പോൾ തന്നെ ചുട്ടമറുപടി കൊടുക്കാനും തന്റെ വാദഗതിയിൽത്തന്നെ തൂങ്ങിപ്പിടിച്ചു കിടക്കാനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് സ്വാത ന്ത്യവും അവകാശവും അവസരവുമുണ്ട്.

Question 3.
‘അന്നന്നത്തെ മോക്ഷം’ എന്ന ശീർഷക ത്തിന്റെ സവിശേഷതകൾ ചർച്ച ചെയ്യുക.
Answer:
സോഷ്യൽ മീഡിയയിലൂടെ ഒരു കാര്യം പ്രസിദ്ധീ കരിച്ചുകഴിഞ്ഞ് അത് മറ്റുള്ളവർ ധാരാളമായി കണ്ടാൽ, ഷെയർ ചെയ്താൽ അതിനെക്കുറിച്ച് കമന്റ് കൾ പറഞ്ഞാൽ വിവരം പ്രസിദ്ധീകരിച്ച വ്യക്തിക്ക് വലിയ ആശ്വാസവും സംതൃപ്തിയും ലഭിക്കുന്നു. മറ്റാരിൽ നിന്നും, മറ്റെവിടെ നിന്നും ലഭിക്കാത്തത് ആനന്ദമാണ് അയാൾക്കുണ്ടാകു ന്നത്. തന്റെ ജീവിതസാഫല്യമാണത്. അടുത്ത ദിവസം പുതിയ വിവരങ്ങളുമായി ഈ പ്രക്രിയ മനുഷ്യർ തുടരുന്നു. ഓരോ ദിവസവും ചെയ്ത പോസ്റ്റുറുകളോ, ഷെയറുകളോ, കമന്റുകളോ വില യിരുത്തി അതാതു ദിവസം തന്നെ കർതൃസ്ഥാ നത്ത് നിൽക്കുന്നയാൾ സായൂജ്യമടയുന്നു. ഇത് ജീവിതത്തിലെ താൽക്കാലിക മോക്ഷപ്രാപ്തിക്ക് തുല്യമാണല്ലോ. അതിനാൽ, കവിതയ്ക്ക് ‘അന്ന ന്നത്തെ മോക്ഷം’ എന്ന പേര് തികച്ചും അനു യോജ്യമാണ്.

Question 4.
നവമാധ്യമങ്ങളുടെ സാമൂഹിക ഇടപെടലു കൾ ഇന്ന് വളരെ സജീവമാണ്.
ചില സൂചനകൾ ചുവടെ നൽകിയിരിക്കുന്നു. കൂടുതൽ കണ്ടെത്തി
‘നവമാധ്യമങ്ങളുടെ വിനിമയ സാധ്യതകൾ’ എന്ന വിഷയത്തിൽ
പ്രഭാഷണം തയ്യാറാക്കി അവതരിപ്പിക്കുക.
• വിവരവിനിമയം
• സംരംഭകത്വം
• ദുരന്തനിവാരണക്കുട്ടായ്മകൾ
• കാരുണ്യപ്രവർത്തനങ്ങൾ


Answer:
ബഹുമാന്യ സദസ്സിന് നമസ്കാരം,
നവമാധ്യമങ്ങളുടെ വിനിമയ സാധ്യതകൾ എന്ന താണ് എന്റെ ഇന്നത്തെ പ്രഭാഷണവിഷയം. ഈ വിഷയത്തിന് വളരെയധികം സമകാലിക പ്രസ ക്തിയുണ്ട് എന്ന കാര്യം നിങ്ങൾക്കറിയാം. നവ മാധ്യമങ്ങളുടെ സ്വാധീന ശക്തിയെക്കുറിച്ച് നമ്മൾ ബോധ്യമുള്ളവരുമാണ്.

വാട്ട്സ് ആപ്പ്, ഫെയിസ് ബുക്ക്, ഫെയിസ് ബുക്കിന്റെ തന്നെ ഘടകങ്ങളായ മെസ്സെഞ്ചർ, ഇൻസ്റ്റാഗ്രാം എന്നിവയും, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം എന്നിവയുമൊക്കെയാണല്ലോ നമു ക്കെല്ലാം ചിരപരിചിതമായ നവമാധ്യമങ്ങൾ.

നവമാധ്യമങ്ങളുടെ ആവിർഭാവത്തോടെ സാമൂ ഹിക ഇടപെടലുകളുടെ തോത് വർധിച്ചുവെന്ന കാര്യം നിങ്ങൾക്കൊക്കെ അറിവുള്ളതാണല്ലോ. സോഷ്യൽ മീഡിയയ്ക്ക് എന്തെല്ലാം പരിമിതിക ളും, പ്രശ്നങ്ങളുമുണ്ടായിരുന്നാലും, അവ മനു ഷ്യനെ അവയുടെ അടിമകളാക്കിയാലും, അവയ്ക്ക് പല പ്രയോജനങ്ങളുമുണ്ടെന്ന കാര്യം നാം വിസ്മരിച്ചുകൂടാ.

വാട്സാപ്മ, മെസ്സഞ്ജജർ തുടങ്ങിയവ പ്രധാനമായും നാം ഉപയോഗിക്കുന്നത് വിവ രവിനിമയത്തിനാണല്ലോ. വിവരവിനിമയം എന്ന് പറയുമ്പോൾ അതിൽ ഓഡിയോകോൾ, വീഡി യോകോൾ, എസ്.എം.എസ്, വോയിസ് ചാറ്റ് മുത ലായവയെല്ലാമുൾപ്പെടും. വിളിക്കുന്നവർക്കും മറു തലയിലുള്ളവർക്കും പരസ്പരം കണ്ടുകൊണ്ടും സംസാരിക്കാൻ കഴിയുമെന്നതാണ് വീഡിയോ കോളിന്റെ സവിശേഷത. വീഡിയോ കോളിനും, ഓഡിയോ കോളിനും സൗകര്യം ലഭിക്കാത്ത അവസരങ്ങളിൽ ആളുകൾ വോയിസ് മെസേ ജിന്റെ സൗകര്യം ഉപയോഗപ്പെടുത്താറുണ്ട്. വിവ രവിനിമയം ഏറ്റവും എളുപ്പത്തിലാക്കാൻ കഴിയു മെന്നതാണ് നവസമൂഹമാധ്യമങ്ങളുടെ വലിയ മെച്ചം.

സംരംഭകരാവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് വാട്ട് സാപ്പിലൂടെയോ, യൂട്യൂബിലൂടെയോ, ഫേസ്ബുക്കിലൂടെയോ ഒക്കെ അക്കാര്യം പൊതു ജനത്തെ അറിയിക്കാൻ കഴിയും. അതിന്റെ വിശ ദാംശങ്ങളും, മേന്മകളുമൊക്കെ മാധ്യമങ്ങളിലൂടെ

പരസ്യപ്പെടുത്താൻ സാധിക്കും. ഇത് സംരഭകർക്ക് യോജിച്ചു പ്രവർത്തക്കാനോ മാതൃകയാക്കാനോ പ്രയോജനപ്പെടും.

ദുരന്തനിവാരണത്തിൽ സോഷ്യൽ മീഡിയയ്ക്ക് ഏറ്റവും ശക്തമായി ഇടപെടാൻ കഴിയുമെന്ന കാര്യം നമ്മൾ കഴിഞ്ഞ മഹാപ്രളയകാലത്തും, കോവിഡിന്റെ കാലത്തും കണ്ടതാണ്. വാട്ട്സ് ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകളിലൂടെ ദുരന്തനി വാരണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനും, അവയെ ഏകോപിക്കാനും കഴിയും.

ഐക്യത്തിന്റെ ആരോഗ്യകരമായ രാഷ്ട്രീയ ത്തിന്റെ, മതനിരപേക്ഷതയുടെയൊക്കെ സന്ദേ ശങ്ങൾ ഇത്തരം കൂട്ടായ്മ ജനങ്ങൾക്ക് നൽകു ന്നുണ്ട്. അപകട ഘട്ടങ്ങളിൽ മറ്റെല്ലാം മറന്ന് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കാൻ ഇത്തരം കൂട്ടായ്മകൾ സഹായകമാവാറുണ്ട്.

പലവിധത്തിലുള്ള കാരുണ്യപ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ നവസമൂഹമാധ്യമങ്ങൾക്ക് കഴിയും. നിർധനരും രോഗികളും മറ്റുതരത്തിലുമുള്ള അവ ശതകൾ അനുഭവിക്കുന്നവരുമായ ആളുകളുടെ വിവരം പൊതുജനങ്ങളെ അറിയിക്കാനും അതി ലൂടെ ചികിത്സാസഹായവും, പാവപ്പെട്ടവർക്കുള്ള ധനസഹായം, സൗജന്യഭക്ഷണം, വസ്ത്രം മുത ലായവയുടെ വിതരണവും സാധ്യമാക്കാനും നവ സമൂഹമാധ്യമങ്ങൾ ധാരാളമായി പ്രയോജനപ്പെ ടുത്തികൊണ്ടിരിക്കുന്നു.

വിവാഹം, തൊഴിൽ, ലോണുകൾ, മറ്റ് ഉപഭോഗ വസ്തുക്കളുടെ ക്രയവിക്രയം, വസ്തുക്കൾ, വീടു കൾ, മുതലായവയുടെ കൊടുക്കൽ വാങ്ങലുകൾ മുതലായ പല കാര്യങ്ങളും നവസമൂഹമാധ്യമ ങ്ങൾ വഴി എളുപ്പത്തിൽ സാധിച്ചെടുക്കാൻ കഴി യുന്നു.

ഇങ്ങനെ നോക്കുമ്പോൾ നവസമൂഹമാധ്യമങ്ങ ളുടെ വിനിമയ സാധ്യതകൾ വളരെ വലുതാണ്. സോഷ്യൽ മീഡിയയിൽ ഇടപെടുന്നവർക്ക് നിശി തമായ ബുദ്ധിയും അധികശ്രദ്ധയുമായിരിക്കണ മെന്ന് മാത്രം. അല്ലെങ്കിൽ ജീവിതം തന്നെ കൈവിട്ടുപോയിക്കൂടെന്നില്ല. ഇതോടുകൂടി ഞാൻ എന്റെ വാക്കുകൾ ചുരുക്കുന്നു. ഏവർക്കും നന്ദി, നമസ്ക്കാരം

അന്നന്നത്തെ മോക്ഷം Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 2

Question 5.
• “ഏതു മനുഷ്യനും വാർത്ത അറിയു ന്നതിനു മാത്രമല്ല, വാർത്ത നൽകുന്ന തിനും പത്രത്തെ ആശ്രയിക്കേണ്ടി വരുന്നു. ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ അത് ലോകത്തെ നമ്മുടെ മടിയിൽ എത്തിക്കുമ്പോൾ, നമ്മുടെ അകായിലെ സംഭവത്തെ ലോകത്തിന്റെ മുമ്പിലും എത്തിക്കുന്നു.

പത്രത്തെ എതിർക്കേണ്ടി വന്നാൽ, ആ എതിർപ്പിനുപോലും പ്രചാരം വേണ മെങ്കിൽ പത്രത്തെത്തന്നെ ആശ്രയി ക്കണം.

പത്രങ്ങൾ സൂര്യനു ചുവടെയും മേലെയുമുള്ള എല്ലാറ്റിനെയും പറ്റി വൃത്താന്തങ്ങൾ തരുന്നുവെന്നു മാത്രമല്ല, അവയെ വിമർശിക്കുകയും ചെയ്യുന്നു. പക്ഷേ, അത്രത്തോളം പത്രങ്ങൾ വിമർശിക്കപ്പെടുന്നില്ല.”

നവയാത്രകൾ (സുകുമാർ അഴീക്കോട്)
• “മൊബൈൽ, എസ്.എം.എസ്. സന്ദേശ ങ്ങൾ വിനിമയഭാഷയെ മാറ്റി. ട്രോളുകൾ നമ്മുടെ കാർട്ടൂണുകളെ അഴിച്ചു പണിതു.”
• “സമൂഹമാധ്യമങ്ങളെ വ്യത്യസ്ത വൈവിധ്യവും മാക്കുന്നത് അതിലെ ജനാധിപത്യവും തർക്കങ്ങൾക്കുള്ള നിരന്തര സാധ്യതകളുമാണ്.”
സിനിമാടിക്കറ്റ് പ്രമേയങ്ങൾ,
വ്യക്തികൾ, ചിത്രങ്ങൾ
(സി. എസ്. വെങ്കിടേശ്വരൻ)

സൂചനകളും പാഠഭാഗവും സമകാലികമാധ്യമ ഇടപെടലുകളും പരിഗണിച്ച് മാധ്യമങ്ങൾ ജനാ ധിപത്യത്തെ ശക്തിപ്പെടുത്തുന്നുണ്ടോ? എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുക.
Answer:
സംവാദത്തിനുപയോഗിക്കാവുന്ന ചില സൂചന കൾ നൽകാം.

  • മാധ്യമങ്ങൾ പൊതുവേയും നവമാധ്യമങ്ങൾ പ്രത്യേകിച്ചും ജനാധിപത്യത്തെ ശക്തിപ്പെടു ത്തുന്നുണ്ടെന്ന് പറയാം
  • പത്രങ്ങൾ ജനങ്ങളുടെ നാവുകളാണെന്ന് പറ യാറുണ്ട്.
  • ജനങ്ങളുടെ വികാരവിചാരങ്ങളാണ് പത്രങ്ങ ളിൽ പ്രതിഫലിക്കുന്നത്.
  • ജനാധിപത്യവിരുദ്ധ ശക്തികൾക്ക് പത്രങ്ങൾ എന്നും പേടിസ്വപ്നമാണ്.
  • ടെലിവിഷൻ, സിനിമ മുതലായ മാധ്യമങ്ങ ളിലൂടെയും ജനങ്ങളുടെ അവകാശങ്ങളും, ആശകളും, നിരാശകളുമൊക്കെ പങ്കുവയ്ക്ക പ്പെടുന്നു.
  • ജനാധിപത്യത്തിന് ഏറ്റവുമധികം ആക്കം കൂട്ടുന്നത് നവമാധ്യമങ്ങളാണ്.
  • വ്യക്തികളുടെ ആവിഷ്കാരസ്വാതന്ത്ര്യം പ്രക ടമാക്കാനുള്ള ഏറ്റവും ശക്തമായ തട്ടകമാണ് നവമാധ്യമങ്ങൾ.
  • നമ്മുടെ വിനിമയ ഭാഷതന്നെ മാറ്റിമറിച്ചത് എസ്.എം.എസ് വാട്ട്സാപ് സന്ദേശങ്ങളാണ്.
  • ട്രോളുകൾ എന്ന പേരിൽ അറിയപ്പെടുന്ന കലാസൃഷ്ടികൾ നമ്മുടെ കാർട്ടൂണുകൾക്ക് പകരം നിൽക്കുന്നവയും അവയെക്കാൾ പതി ന്മടങ്ങ് വിനിമയ ശക്തിയുളളവയുമാണ്.
  • സമൂഹമാധ്യമങ്ങളിലൂടെ യാതൊരു നിയന്ത്ര ണവുമില്ലാതെ ആർക്കും ചർച്ചകളിലും, തർക്കങ്ങളിലും ഏർപ്പെടാം.
  • ആർക്കും എഴുത്തുകാരനോ, പ്രസാധകനോ, സംരഭകനോ ആകാം.

Question 6.
അച്ചടിമാധ്യമങ്ങളിൽനിന്ന് നവമാധ്യമ ങ്ങളിലേക്ക് എത്തുമ്പോൾ മാധ്യമഭാഷയിൽ വന്ന മാറ്റങ്ങൾ എന്തെല്ലാമാണ്? ചർച്ച ചെയ്യുക. കണ്ടെത്തലുകൾ വിശദമാക്കി കുറിപ്പ് തയ്യാറാക്കുക.
Answer:
അച്ചടി മാധ്യമങ്ങളിലെ സവിശേഷമായ പരമ്പ രാഗത ഭാഷയ്ക്ക് നവമാധ്യമങ്ങളിലെത്തിയപ്പോൾ വലിയ മാറ്റമാണ് സംഭവിച്ചത്. നവമാധ്യമങ്ങൾക്ക് മാനകമായ ഒരു പ്രത്യേക ഭാഷ ഇല്ല എന്നതാണ് യാഥാർത്ഥ്യം. അതിലിടപ്പെടുന്ന വ്യക്തികൾ, ഗ്രൂപ്പുകൾ, പാമരൻമാർ പണ്ഡിതൻമാർ തുടങ്ങി എല്ലാവർക്കും അവരവരുടേതായ ഭാഷയാണുള്ള ത്. മാത്രവുമല്ല നവ സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവർ തന്നെ ഭാഷയിൽ ചില പുതിയ പദങ്ങൾ സൃഷ്ടിക്കാറുണ്ട്. ഈ പുതിയ പദങ്ങൾ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്താണ് പ്രയോഗിക്കപ്പെടുന്നത്. ഓരോ വ്യക്തിയെയും പാർട്ടിയെയും, ഗ്രൂപ്പിനെയും മറ്റും സൂചിപ്പിക്കാൻ പ്രത്യേക പദങ്ങൾ തന്നെയുണ്ടായിക്കൊണ്ടിരി ക്കുന്നു. കൊങ്ങി, മൂരി, സുഡാപ്പി, സംഘി, മുത ലായ പദങ്ങൾ ഉദാഹരണം. രാഷ്ട്രീയ, മത, സാംസ്കാരിക രംഗങ്ങളുടെ നേതൃത്വം വഹിക്കു ന്നവർക്ക് നൽകുന്ന രസകരമായ ഇരട്ടപ്പേരുകൾ ഭാഷാപരമായ മറ്റൊരു സവിശേഷതയാണ്. ഫേസ്ബുക്കിലും മറ്റും പോസ്റ്റിടുന്നവർ ‘പോസ്റ്റ് മുതലാളി’ മാരാണ്. ഫേസ്ബുക്കിലും, യുട്യൂ ബിലും പ്രത്യക്ഷപ്പെടുന്ന വീഡിയോകളിലും, സാധാരണ വീഡിയോകളി ലും, ഭാഷയുടെ കാര്യത്തിൽ യാതൊരു നിയ ന്ത്രണവും സദാചാരബോധവും വ്യക്തികൾ പ്രദർശിപ്പിക്കാറില്ല. അശ്ലീലത്തിന്റെ അഴിഞ്ഞാട്ടം ഭാഷയെ മലീമസമാക്കുന്നതും കാണാം.

അന്നന്നത്തെ മോക്ഷം Extra Questions and Answers

അധികചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
പി.എൻ. ഗോപീകൃഷ്ണൻ പ്രതിനിധാനം ചെയ്യുന്ന സാഹിത്യ തലമുറ ഏത്?
(a) പ്രാചീനം
(b) മധ്യകാലം
(c) ആധുനികം
(d) ഉത്തരാധുനികം
Answer:
(d) ഉത്തരാധുനികം

Question 2.
താഴെപ്പറയുന്നവയിൽ നവമാധ്യമങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
(a) ടെലിവിഷൻ
(b) ഫേസ്ബുക്ക്
(c) ട്വിറ്റർ
(d) ടെലഗ്രാം
Answer:
(a) ടെലിവിഷൻ

Question 3.
മാധ്യമങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം എന്ത്?
(a) സംരഭകത്വം
(b) വിവരവിനിമയം
(c) ഭാഷാപരിഷ്കരണം
(d) കാരുണ്യപ്രവർത്തനങ്ങൾ
Answer:
(b) വിവരവിനിമയം

അന്നന്നത്തെ മോക്ഷം Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 2

Question 4.
‘നവമാധ്യമങ്ങളിലെ ചതിക്കുഴികൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു മുഖപ സംഗം തയ്യാറാക്കുക.
Answer:
നവമാധ്യമങ്ങളിലെ ചതിക്കുഴികൾ
നവമാധ്യമങ്ങളുടെ വരവോടെ വിവരവിനിമയം ഏറ്റവും വേഗത്തിലും ലളിതവുമായി. ലോക ത്തിന്റെ ഏത് കോണിലിരിക്കുന്നവരെയും സെക്കന്റുകൾക്കുള്ളിൽ നേരിട്ട് കാണാനും ആശ യവിനിമയം നടത്താനും യാതൊരു തടസ്സവുമി ല്ലെന്നായി. ഏതു വിവരവും ലോകത്തെവിടെയും എത്തിക്കുന്നതിനും, എവിടെ നിന്നും ഏത് വിവ രവും ലഭ്യമാക്കുന്നതിനും ബുദ്ധിമുട്ടില്ല. ഇങ്ങനെ വളരെയേറെ പ്രയോജനങ്ങൾ ഉള്ള ഒരു മാധ്യമ മാണ് നവമാധ്യമം.

എന്നാൽ നവമാധ്യമങ്ങൾ വളരെ ശ്രദ്ധയോടെ യും, സൂക്ഷ്മതയോടെയും ഉപയോഗിച്ചില്ലെങ്കിൽ പലവിധ അപകടങ്ങളുമുണ്ടാകാം. വ്യക്തികളുടെ രഹസ്യവിവരങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ പാർഡുകൾ, അക്കൗണ്ടിന്റെ വിശദാംശ ങ്ങൾ, മറ്റു വ്യക്തി വിവരങ്ങൾ ഇവയൊക്കെ വേറൊരാൾക്കോ, ഗ്രൂപ്പുകൾക്കോ കൈമാറു മ്പോൾ അതൊക്കെ ‘ലീക്ക്’ ആകാൻ സാധ്യത യുണ്ട്.

കുടുംബബന്ധങ്ങൾ ശിഥിലമാക്കാനോ, സമ്പ ത്തും, അഭിമാനവുമൊക്കെ നഷ്ടപ്പെടാനോ ഇട യാക്കുന്ന ഗുരുതരപ്രശ്നമാണിത്. വിവരങ്ങൾ ചോർത്തിയെടുക്കാൻ കഴിവുള്ളവർക്ക് മറ്റുള്ളവരെ കബളിപ്പിക്കാൻ സോഷ്യൽ മീഡിയ വഴിയൊരു ക്കുന്നുണ്ട്. പലവിധത്തിലുള്ള സാമ്പത്തിക തട്ടിപ്പ് സംഘങ്ങളും നവമാധ്യമങ്ങളിൽ വിഹരിക്കുന്നു ണ്ട്. ശ്രദ്ധയില്ലാതെ ഒ.ടി.പി. കൈകാര്യം ചെയ്യു ന്നതിന്റെ ഫല മായി ലക്ഷങ്ങൾ മായിപ്പോകുന്ന ധാരാളം പേരെക്കുറിച്ച് നാം നിത്യവും കേൾക്കാറുണ്ട്. സ്ത്രീകൾ, കുട്ടികൾ, സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ വലിയ പിടിപാടില്ലാത്ത വൃദ്ധർ, വിദ്യാവിഹീനർ മുതലാ യവർക്കാണ് അബദ്ധം കൂടുതലായും പിണയുന്ന ത്. രാജ്യാന്തര കുറ്റവാളികളുടെ വിഹാരരംഗമായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞു. സൂക്ഷിച്ചുപ യോഗിച്ചാൽ ഏറ്റവും പ്രയോജനപ്രദവും, അ ദ്ധയോടെ ഉപയോഗിച്ചാൽ ഏറ്റവും അപകടകാ രിയുമായ ഒന്നാണ് നവസമൂഹമാധ്യമങ്ങൾ.

Question 5.
പി.എൻ.ഗോപീകൃഷ്ണൻ പ്രതിനിധാനം പ്പെയ്യുന്ന സാഹിത്യ തലമുറ ഏത്?
(a) പ്രാചീനം
(b) മധ്യകാലം
(c) ആധുനികം
(d) ഉത്തരാധുനികം
Answer:
(d) ഉത്തരാധുനികം

Question 6.
താഴെപ്പറയുന്നവയിൽ നവമാധ്യമങ്ങളിൽ ഉൾ പ്പെടാത്തത് ഏത്?
(a) ടെലിവിഷൻ
(b) ഫേസ്ബുക്ക്
(c) ദ്വിറ്റർ
(d) ടെലഗ്രാം
Answer:
(a) ടെലിവിഷൻ

Question 7.
മാധ്യമങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം എന്ത്?
(a) സംരഭകത്വം
(b) വിവരവിനിമയം
(c)) ഭാഷാപരിഷ്കരണം
(d) കാരുണ്യപ്രവർത്തനങ്ങൾ
Answer:
(b) വിവരവിനിമയം

Question 8.
‘അന്നത്തെ മോക്ഷം’ എന്ന കവിത, ഡിജിറ്റൽ യുഗത്തിലെ ആശയവിനിമയത്തെയും വ്യക്തി ഗത അനുഭവങ്ങളെയും കുറിച്ച് നടത്തുന്ന നിരീക്ഷണങ്ങൾ/വിമർശനങ്ങൾ എന്തെല്ലാം? കവിതയെ മൊത്തത്തിൽ പരിഗണിച്ച് വിശദ മാക്കുക.
Answer:
പി.എൻ.ഗോപീകൃഷ്ണന്റെ ‘അന്നത്തെമോക്ഷം’ എന്ന കവിത ഡിജിറ്റൽ യുഗത്തിലെ ആശയ വിനിമയ രീതികളെയും അത് വ്യക്തികളിലു ണ്ടാക്കുന്ന മാറ്റങ്ങളെയും വിമർശനാത്മക മായി നിരീക്ഷിക്കുന്നു. കവിത മുന്നോട്ട് വെക്കുന്ന പ്രധാന നിരീക്ഷണങ്ങൾ താഴെ നൽ കുന്നു :

ഡിജിറ്റൽ ഉള്ളടക്കം സൃഷ്ടിക്കുന്ന അസ്വസ്ഥത:
ഡിജിറ്റൽ ലോകത്ത്, നിസ്സാരമെന്ന് തോന്നു ന്ന ഒരു ‘മൊബൈൽ തമാശ’ പോലും വ്യക്തി യിൽ അപ്രതീക്ഷിതമായ അസ്വസ്ഥതകൾക്ക് കാരണമാകാം. ഇത് മുളായി തോന്നി’ എന്ന് കവി പ്രയോഗിക്കുന്നതിലൂടെ, ഒരു സാധാ രണ ഡിജിറ്റൽ സന്ദേശം പോലും മാനസിക മായി ഒരു ഭാരമായി മാറുന്നതിനെയാണ് സൂചിപ്പിക്കുന്നത്.അനാവശ്യമായ വിവരങ്ങൾ മനസ്സിനെ അലോസരപ്പെടുത്തുന്നതിനെ കവിത എടുത്തു കാണിക്കുന്നു.

അറിവില്ലായ്മയും മാനസിക ഭാരവും: അത്തരം അപ്രധാനമായ കാര്യങ്ങൾ വ്യക്തിയുടെ മന സ്സിൽ കെട്ടിക്കിടക്കുന്നത് (‘ഖജനാവിൽത്തന്നെ ഇരിക്കുകയാണെങ്കിൽ) മാനസികമായ ഭാര ത്തിനും വിരസതയ്ക്കും കാരണമാകുന്നു എന്ന് കവിത നിരീക്ഷിക്കുന്നു. ‘വളിക്കും, പുളി ക്കും, ചീയും’ എന്ന പ്രയോഗം ഈ വിവരങ്ങൾ ഒരുതരം വിഷമായി മാറുന്നതിനെയും മാന സികമായി അത് സൃഷ്ടിക്കുന്ന അസ്വസ്ഥത യെയും ഓർമ്മിപ്പിക്കുന്നു. ഡിജിറ്റൽ ഡാറ്റയുടെ അമിതഭാരം വ്യക്തിഗത ചിന്തക ളെയും അനുഭവങ്ങളെയും എങ്ങനെ മലിന മാക്കുന്നു എന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

ഉപരിപ്ലവമായ ‘മോക്ഷം തേടൽ: ഈ അസ്വ സ്ഥതയിൽ നിന്നുളള ‘മോചനം’ പലപ്പോഴും കണ്ടെത്തുന്നത് അത് മറ്റനേകം പേരിലേക്ക് യാന്ത്രികമായി പങ്കുവെക്കുന്നതിലൂടെയാണ് (‘നൂറ്റമ്പത് പേർക്ക് വിതരണം ചെയ്യും”). ഇത് ഡിജിറ്റൽ കാലത്തെ ഒരുതരം ഉത്തരവാദിത്ത മില്ലായ്മയെയും ഉപരിപ്ലവമായ ‘മോക്ഷ സങ്ക ൽപ്പത്തെയും പരിഹസിക്കുന്നു.

മിഥ്യാബോധം കലർന്ന കർത്തൃത്വവും: അധികാരവും ഇങ്ങനെ പങ്കുവെക്കുന്നതിലൂടെ വ്യക്തിക്ക് ഒരുതരം കർത്തൃത്വവും അധികാരബോധ വും (ചിലപ്പോൾ മിഥ്യാബോധം) കൈവ രുന്നു (നൂറ്റമ്പതു വായനക്കാരുടെ കർത്താ വാണു്… ലോകങ്ങളുടെ ഉടമയാണ്). നിസ്സാ രമായ ഡിജിറ്റൽ പങ്കുവെക്കലുകൾക്ക് വ്യക്തി കൾ കൽപ്പിക്കുന്ന അമിതമായ പ്രാധാന്യ ത്തെ കവിത ചോദ്യം ചെയ്യുന്നു.

ചുരുക്കത്തിൽ, ഡിജിറ്റൽ ആശയവിനി മയത്തിന്റെ വേഗത, അത് വ്യക്തിയിലുണ്ടാ ക്കുന്ന അസ്വസ്ഥതകൾ, അതിൽ നിന്നുളള ഉപരിപ്ലവമായ മോചനം തേടൽ, പങ്കുവെക്ക ലിലൂടെ ലഭിക്കുന്ന മിഥ്യാബോധം കലർന്ന അധികാരചിന്ത എന്നിവയെക്കുറിച്ചുളള വിമർ ശനാത്മകമായ നിരീക്ഷണങ്ങളാണ് കവിത പങ്കുവെക്കുന്നത്.

അന്നന്നത്തെ മോക്ഷം Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 2

Question 9.
കവിതയുടെ തുടക്കത്തിൽ ‘മുളായി തോന്നി’ ‘കുപ്പിവള… തിളങ്ങിയ പോലെ’, ‘ചെരുപ്പ് ഇക്കി ളിയിടും പോലെ’ എന്നിങ്ങനെയുള്ള വ്യത്യസ്ത ശാരീരികാനുഭവങ്ങൾ കവി അവതരിപ്പിക്കുന്നു. ഈ അനുഭവങ്ങൾ തമ്മിലുള്ള വൈരുദ്ധ്യവും അവ ഒരു മൊബൈൽ തമാശയോടുള്ള പ്രതി കരണമായി വരുന്നതിലെ അസാധാരണത്വവും വിശകലനം ചെയ്യുക.
Answer:
കവിതയുടെ തുടക്കത്തിൽ, മൊബൈലിൽ വന്ന ഒരു തമാശ വായിച്ചതിന്റെ ഫലമായി കവിക്ക് ഒരേ സമയം വ്യത്യസ്തവും പരസ്പര വിരുദ്ധവുമായ ശാരീരിക സംവേദനങ്ങൾ അ നുഭവപ്പെടുന്നതായി പറയുന്നു. വലതു കൈയിൽ ഒരു വിരൽ അധികമായി വന്ന്

അത് ‘മുളളായി’ തോന്നുന്നത് അസ്വസ്ഥത യെയും ഒരുപക്ഷേ വേദനയെയുമാണ് സൂചി പ്പിക്കുന്നത്. എന്നാൽ അതോടൊപ്പം ‘കുപ്പി വള ഒന്നു കൂടി തിളങ്ങിയ പോലെ’ എന്നത് ഒരു പ്രകാശത്തെയോ ശ്രദ്ധയെയോ ആകർ ഷണീയതയെയോ കുറിക്കുന്നു. ‘കാലിൽ ചെരുപ്പ് ഇക്കിളിയിടും പോലെ’ എന്നത് ഒരു ചെറിയ, എന്നാൽ തുടർച്ചയായ അലോ സരത്തെയും സൂചിപ്പിക്കാം. ഈ സംവേദന ങ്ങൾ (വേദന/അസ്വസ്ഥത, തിളക്കം/ആകർ ഷണം, അലോസരം/ഇക്കിളി) ഒരുമിച്ച് വരുന്ന ത് വൈരുദ്ധ്യമാണ്. ഒരു സാധാരണ തമാ ശയോടുള്ള പ്രതികരണമായി ഇത്തരം ശാരീരിക സംവേദനങ്ങൾ ഉണ്ടാകുന്നത് അസാധാരണവുമാണ്. ഡിജിറ്റൽ ലോക ത്തിലെ ഉളളടക്കങ്ങൾ, അവ തമാശകൾ ആണെ ങ്കിൽ പോലും, വ്യക്തിയുടെ ശരീരത്തിലും മനസ്സിലും ഉണ്ടാക്കുന്ന സങ്കീർണ്ണവും ഒരു പക്ഷേ അസ്വാഭാവികവുമായ പ്രതികരണ ങ്ങളെയാണ് കവി ഇതിലൂടെ ആവിഷ്ക രിക്കാൻ ശ്രമിക്കുന്നത്. ഇത് ആധുനിക ജീവി തത്തിലെ ഡിജിറ്റൽ അനുഭവങ്ങളുടെ ഒരു തരം യാന്ത്രികതയെയും അന്യവൽക്കരണ ത്തെയും സൂചിപ്പിക്കാം.

റസിഡന്റ് എഡിറ്റർ Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 1

Practicing with SSLC Malayalam Kerala Padavali Class 10 Notes Pdf Unit 2 Chapter 1 റസിഡന്റ് എഡിറ്റർ Resident Editor Notes Questions and Answers improves language skills.

Resident Editor Class 10 Notes Question Answer

Class 10 Malayalam Resident Editor Notes Question Answer

Class 10 Malayalam Kerala Padavali Unit 2 Chapter 1 Resident Editor Notes Question Answer

പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Question 1.
“അടിയന്തിരമാ ചീഫ് റിപ്പോർട്ടറായി പ്രമോഷൻ വേണം. ഇല്ലെന്നാൽ രാജിവയ്ക്കുന്നു.
മന്ദിക്കണം.”
മാധ്യമപ്രവർത്തകനായ വെങ്കടേശ അയ്യങ്കാരെ ഈ നിലപാടിലേക്ക് എത്തിച്ച സാഹചര്യമെന്തായിരുന്നു? കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
പുണ്യതീർഥ സ്വാമികൾ എന്നയാളുടെ ഉടമസ്ഥതയിലുളള പത്രത്തിൽ സാധാരണ റിപ്പോർട്ടറായി ജോലി യിൽ പ്രവേശിച്ചയാളാണ് വെങ്കിടേശ്വരയ്യങ്കാർ. അദ്ദേഹത്തിനെ ചെറിയ ജോലികൾ മാത്രമാണ് ഏൽപ്പി ച്ചിരുന്നത്. മജിസ്ട്രേറ്റു കോടതികളുമായി ബന്ധപ്പെട്ട വിധിന്യായം എന്താണെന്നറിയുക. വൈകുന്നേരം നഗരത്തിൽ നടക്കുന്ന പ്രഭാഷണ പരമ്പരയെക്കുറിച്ച് പത്രത്തിൽ ഒരു കോളം എഴുതുക. ഇതുമാത്രമായി രുന്നു ജോലി. ഇത്രയും നിസ്സാരമായ ജോലി നൽകിയത് അയ്യങ്കാരുടെ ബുദ്ധിവൈഭവം എത്രയാണെന്ന് മനസ്സിലാക്കിയിട്ടായിരിക്കണം. കഴിവും പ്രകടനപരതയും കാലിൽ വീഴാനുള്ള സാമർഥ്യവും അധിക മുള്ള ജൂനിയേഴ്സ് മിക്കവരും, അയ്യങ്കാരുടെ തലയ്ക്ക് മുകളിലൂടെ ചീഫ് റിപ്പോർട്ടർമാരായി. വ്യാഴവട്ട ങ്ങൾ കഴിഞ്ഞിട്ടും അയ്യങ്കാർ സാധാറിപ്പോർട്ടർ തന്നെ. നിവൃത്തിയില്ലാതെയാണ് ഒടുവിൽ പത്രമുടമ യുടെ വീട്ടിൽപ്പോയി പരാതികൊടുക്കാമെന്ന് തീരുമാനിച്ചത്.ജോലിയിലുള്ള കഴിവിനേക്കാൾ കുതികാൽ വെ ട്ടാനുള്ള കഴിവുള്ളവർക്കും, സ്വന്തം അവകാശങ്ങൾ പിടിച്ചുവാങ്ങാനുള്ള ശേഷിയുള്ളവർക്കും മാത്രമേ ഇന്ന് മാധ്യമ ലോകത്ത് നിലനിൽപ്പുള്ളു എന്ന യാഥാർത്ഥ്യം കഥാകാരൻ ഇവിടെ ഹാസ്യരൂപണേ വ്യക്ത മാക്കിയിരിക്കുകയാണ്.

Question 2.
“ഇന്ത നിമിഷം മുതൽ ശെത്തുംപോകും വരെക്കും നീ നമ്മ പത്രത്തോട് റസിഡണ്ട് എഡിറ്റർ.” ഫലിതവും ആക്ഷേപഹാസ്യവും ആവിഷ്കരിക്കാൻ ഈ വരികൾ എത്രത്തോളം പര്യാപ്തമാണ്? നിങ്ങൾ പരിചയപ്പെട്ട, വി. കെ. എൻ. ന്റെ മറ്റു കഥകൾ കൂടി പരിഗണിച്ച് ‘വി.കെ.എൻ. കൃതികളിലെ ഹാസ്യം’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
ഇ.വി. കൃഷ്ണപിള്ള, സഞ്ജയൻ മുതലായ ഹാസസാഹിത്യകാരൻമാർക്ക് ശേഷം രംഗപ
വേശം ചെയ്ത ഹാസസാഹിത്യചക്രവർത്തി യാണ് വി.കെ. എൻ. നമ്മുടെ കാലഘട്ടത്തിന് യോജിക്കുന്ന കഥാപാത്രങ്ങളെയും ഭാഷയെയും രൂപപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. എന്തും ഫലിതത്തിലും ആക്ഷേപഹാസ്യത്തിലും ചാലിച്ച് അവരിപ്പിക്കുന്ന രീതിയാണ് വി. കെ. എൻ പിന്തു ടരുന്നത്.

വ്യക്തികളും സാഹചര്യവും സമൂഹവും ദുഷിച്ചു പോയ അവസ്ഥയിൽ തന്നിൽ നിറയുന്ന ക്രോധം ആവിഷ്കരിക്കാൻ ഈ എഴുത്തുകാരൻ പഴയ രച നാനിയമങ്ങളെയെല്ലാം മാറ്റിമറിക്കുന്നു. നിലവി ലുള്ള സാഹചര്യങ്ങളെ നിയന്ത്രിക്കുന്നത് ബഹു ജനത്തിൽ ഭൂരിപക്ഷമുള്ള സാധാരണക്കാരനല്ല. അസാധാരണ കൗശലത്തോടെ ഉയരങ്ങളിലേ ക്കെത്തി അധികാരത്തെയും നിയമങ്ങളെയും കൈപ്പിടിയിലൊതുകുന്ന ബുദ്ധിമാൻമാരാണ്. ഈ യാഥാർത്ഥ്യമാണ് ‘റസിഡന്റ് എഡിറ്റർ’ എന്ന കഥയിലൂടെ പറയാൻ കഥാകാരൻ ആഗ്രഹിക്കു ന്നത്. ഇത്തരം പ്രവണതകൾക്കെതിരേ ശക്തമായ ആക്ഷേപഹാസ്യത്തിന്റെ തീപ്പന്തങ്ങൾ ജ്വലിപ്പി ക്കാൻ കഥാകാരൻ ശ്രമിക്കുന്നു. വി.കെ. എൻ കഥാ ലോകത്ത് ഏത് പ്രതിസന്ധിയെയും തരണം ചെയ്തു കൊണ്ടു വിജയിക്കുന്ന ഉത്തമപുരുഷനെ യാണ് കാണാൻ കഴിയുക.

പരിഹാസപാത്രമെന്ന് നമുക്ക് അനുഭവപ്പെടുന്ന വെങ്കിടേശ അയ്യങ്കാർ ഒടുവിൽ ആ ജീവനാന്ത റെസിഡന്റ് എഡിറ്റർ സ്ഥാനം നേടുന്നതിന്റെ ഹാസ്യാത്മകമായ അവ തരണമാണല്ലോ ‘റസിഡന്റ് എഡിറ്റർ’ എന്ന കഥയിൽ ഉടുത്തിരുന്ന മുണ്ട് കൊണ്ട് പട്ടിയെ പ്രതിരോധിക്കുന്ന ബുദ്ധിപ്രയോഗിച്ചതിനാണ്. പതയുടമ അയ്യങ്കാർ ആഗ്രഹിച്ചതിനപ്പുറം നേടി ക്കൊടുത്തത്. ‘പ്രത്യുൽപ്പന്നമതി’ യെന്ന് അയ്യ കാരെ പത്രയുടമ വിശേഷിപ്പിക്കുന്നത് അഥവാ പരിഹസിക്കുന്നത് ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണ്. സരസനും കൊതിയനുമൊക്കെ യായ ഒരാൾക്ക് റസിഡന്റ് എഡിറ്ററിൽ കുറഞ്ഞ ഒരു പദവിയും നൽകാനില്ലെന്ന് ചിന്തിച്ച് പ്രത സ്വാമി വി.കെ. എന്നിന്റെ തികഞ്ഞ പ്രതിരൂപമാ ണ്. വി.കെ. എന്നിന്റെ മറ്റുചില കഥകൾ പരിശോ ധിക്കാം.

ലഞ്ച് എന്ന രചന മനുഷ്യരുടെ ഭക്ഷണ സക്തി യുടെ കഥയാണ് പറയുന്നത്. വിശപ്പും കൊതി യുമുള്ള ഒരുവൻ ഭക്ഷണത്തെ കാണുന്നവിധം വ്യക്തമാക്കുന്ന കഥയാണ് ദോശ. ഇതുപോലെ ഭക്ഷണവുമായി ബന്ധപ്പെട്ട വി.കെ. എൻ കഥക ളാണ് പ്രാതൽ, കുക്കുട പാകം, രൗദ്ര ഭീമൻ, മുത ലായവ. ഹാജിയാർ എന്ന കഥാപാത്രം മുഖ്യമായി വരുന്ന ഏതാനും കഥകൾ വി.കെ. എൻ എഴുതി യിട്ടുണ്ട്. സാമൂഹിക വിമർശനവും, ആക്ഷേപഹാ സ്യവും തന്നെയാണ് ഈ രചനകളിലെല്ലാം കാണുന്നത്.

റസിഡന്റ് എഡിറ്റർ Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 1

Question 3.
“പത്രങ്ങളുടെ അധ്യാപനശക്തിയെപ്പറ്റി പറയുമ്പോൾ അതിലെ ഭാഷയെയും ഗണിക്കേണ്ടിവരുന്നു. മറ്റനേകം കൃത്യങ്ങളെ സാധിക്കുന്ന കൂട്ടത്തിൽ ഭാഷാപരിഷ്കാ രവും പത്രങ്ങളുടെ കടമയിൽപ്പെട്ടിരിക്കുന്നു എന്നത് തർക്കമറ്റ സംഗതിയാകുന്നു.”
വൃത്താന്ത പത്രപ്രവർത്തനം (സ്വദേശാഭിമാനി രാമകൃഷ്ണപിള്ള)
ഈ അഭിപ്രായം ഇക്കാലത്തും പ്രസക്ത മാണോ? പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
Answer:
പത്രങ്ങൾക്ക് മറ്റുള്ളവരെ അഥവാ സമൂഹത്തെ നന്നാക്കാനുള്ള ധാർമ്മികമായ ബാധ്യതയുണ്ട്. പത്രങ്ങളിലൂടെ സാമൂഹിക തിന്മകളും മറ്റ് അനാ ശാസ്യപ്രവണതകളും വെളിച്ചത്ത് വരാറുണ്ട്. പത്രങ്ങൾക്ക് ഇത്തരം ധർമ്മങ്ങൾക്ക് പുറമേ, ഭാഷാപരിഷ്കരണം എന്ന ഉത്തരവാദിത്വവും നിർവഹിക്കാനുണ്ടായിരുന്നു ആദ്യകാലങ്ങളിൽ. പൊതുജനങ്ങൾ ഉപയോഗിക്കേണ്ട മാനകഭാഷ യുടെ മാതൃകയാണ് പത്രഭാഷ എന്ന ഒരു ധാര ണയുണ്ട്. ആ ധാരണയ്ക്ക് ഇപ്പോഴും വലിയ മാറ്റ മൊന്നും വന്നിട്ടില്ല. പത്രങ്ങളിലെ ഭാഷ എഴു ത്തിനും പ്രസംഗത്തിനുമൊക്കെ മാതൃകയാക്കാ വുന്നതാണ്.

എന്നാൽ ഇക്കാര്യത്തിൽ ചില അഭി പ്രായവ്യത്യാസങ്ങൾ പലർക്കുമുണ്ട്. പത്രഭാഷ യിൽ കർമണി പ്രയോഗങ്ങൾ ധാരാളമായിക്കാണാം. പക്ഷേ മലയാള ഭാഷയിൽ ഇംഗ്ലീഷിന്റെയും, സംസ്കൃതത്തിന്റെയും മറ്റും സ്വഭാവം പുലർ ത്തുന്ന കർമണി പ്രയോഗങ്ങൾ കൃത്രിമത്വം സൃഷ്ടിക്കുന്നുവെന്നാണ് പൊതുവേയുള്ള പരാതി. ഏറ്റുമുട്ടലിൽ പതിനഞ്ച് ജവാൻമാർ കൊല്ലപ്പെട്ടു എന്നതിന് പകരം ഏറ്റുമുട്ടലിൽ പതിനഞ്ചു ജവാൻമാരെ കൊന്നു എന്ന് പറയുന്നതാണ് മല യാളത്തിന്റെ സ്വാഭാവിക രീതി. കൂടാതെ നേരെ പറയുന്നതിന് പകരം വക്രീകരിച്ചു പറയുന്ന സ്വഭാ വവും പത്രഭാഷയിലുണ്ട്.

കാരണമായി എന്നതിന് പകരം വഴി മരുന്നിട്ടു എന്ന് പ്രയോഗിക്കുന്നത് ഉദാഹരണം. നവമാധ്യ മങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന കൃതിമവും വികല വുമായ പല പ്രയോഗങ്ങളും അടുത്തകാലത്ത് പത്രങ്ങളിലും കണ്ടുതുടങ്ങിയിട്ടുണ്ട്. എയറിലാ യി, തേപ്പ് കിട്ടി, തന്തവൈബ്, മുതലായ പദങ്ങൾ
ഉദാഹരണങ്ങൾ.

Question 4.
• പ്രതസ്വാമി ഉത്തരവായി
• പിന്നെ രണ്ടുപേരും താഴെയിറങ്ങി.
– പ്രതസ്വാമി ഉത്തരവ് ആയി.
– പിന്നെ രണ്ടുപേരും താഴെ ഇറങ്ങി.
അടിവരയിട്ട പദങ്ങൾ സന്ധിചെയ്തും അല്ലാതെയും എഴുതിയിരിക്കുന്നത് ശ്രദ്ധി ച്ചല്ലോ. ചേർത്തെഴുതിയപ്പോഴുണ്ടായ പ്രത്യേ കതകൾ എന്തെല്ലാം? വിശദമാക്കുക.
Answer:
ഉത്തരവായി, താഴെ യിറങ്ങി എന്നിങ്ങനെ ചേർത്തെഴുതുന്നതാണ് ഭാഷയുടെ അന്തസ്സിന് യോജിച്ചത്. സന്ധിചെയ്യുന്നത് ഉച്ചാരണലാഘവ ത്തിനാണ് . അച്ചടിക്കും കൂടുതൽ സൗകര്യപ്രദ മായിട്ടുള്ളത് ചേർത്തെഴുതുന്നതാണ്. സന്ധി ചെയ്യാത്ത പദങ്ങൾ അധ്വാനം വേണ്ടിവരും. ഭാഷയുടെ ഒഴുക്കിന് തടസ്സം വരുമെന്നതാണ് പ്രധാനപ്പെട്ട പരിമിതി.

Question 5.
അരക്കോളം, കവർ ചെയ്തു. തുടങ്ങിയവ മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ട സാങ്കേതികപദങ്ങളാണ്. ഇത്തരത്തിലുള്ള കൂടുതൽ പദങ്ങൾ കണ്ടെത്തി പട്ടികപ്പെ ടുത്തുക.
Answer:

മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങൾ – മാതൃക
മാധ്യമ ഡസ്ക് ഇതുപോലുള്ള പദങ്ങൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
പീക്ക് അവർ …………………………………
അരക്കോളം …………………………………
പീക്ക് ടൈം …………………………………
ഫുൾക്കോളം …………………………………
ഹോട്ട് സീറ്റ് …………………………………
പ്ലാറ്റ് ഫോം …………………………………
ഫ്രെയിം …………………………………
ഫൂട്ടേജ് …………………………………
മാധ്യമ വിചാ രണ …………………………………
റിപ്പോർട്ടിംഗ് …………………………………
ഫേക്ക് ന്യൂസ് …………………………………
ഹോട്ട് ന്യൂസ് …………………………………

Question 6.
“വെങ്കടേശന്റെ ഭാഗ്യത്തിന് അധികം താമസിയാതെ ശാസ്ത്രിജി നഗരത്തിൽ വന്നു. അതൊര വസരമായിരുന്നു. എ ഗ്രേയ്റ്റ് ഒക്കേഷൻ. ഇന്ത്യാ പ്രധാനമന്ത്രിയെ ലാൽ ബഹാദൂർ ശാസ്ത്രികൾ എന്നു വിശേഷിപ്പിച്ച് അയ്യങ്കാർ അദ്ദേഹത്തിന്റെ പരിപാടികൾ ‘കവർ’ ചെയ്തു.”

റസിഡന്റ് എഡിറ്റർ (വി.കെ.എൻ.)
“രാവിലെ വന്ന പത്രത്തിലെ വാർത്ത വിശ്വസിക്കാമെങ്കിൽ ഇനിയുള്ള കാലം കാക്കയ്ക്ക് കുയിലും കുയിലിന് കാക്കയു മാകാൻ സാധിക്കും.”
വിവർത്തനം
(എം. മുകുന്ദൻ)
രണ്ടു കഥകളിലും മാധ്യമലോകത്ത വ്യത്യസ്ത വീക്ഷണങ്ങളിൽ അവതരിപ്പി ച്ചിരിക്കുകയാണല്ലോ. ഇതോടൊപ്പം മറ്റു വ്യത്യസ്ത വാർത്തകൾ കൂടി പരിഗണിച്ച് “മാധ്യമങ്ങളിൽ വിളയുന്ന ലോകം’ എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടി പ്പിക്കുക.
Answer:
പാനൽ ചർച്ചയ്ക്ക് പ്രയോജനപ്പെടുത്താവുന്ന ആശയസൂചനകൾ

  • മാധ്യമ ലോകത്തെക്കുറിച്ച് എല്ലാവർക്കും ഒരേ അഭിപ്രായമല്ല ഉള്ളത്.
  • മാധ്യമങ്ങൾക്ക് പൊതുജനങ്ങളോട് പ്രതിബ ദ്ധതയുണ്ട്
  • നിക്ഷ്പക്ഷത മാധ്യമ പ്രവർത്തന കന്റെ ഏറ്റവും വലിയ ഗുണമായിരിക്കണം.
  • സത്യസന്ധത, ആർജവം, അഭിപ്രായ സൈര്യം എന്നിവ മാധ്യമപ്രവർത്തകന്റെ പൊൻ തൂവലു കളാണ്.
  • മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന കള്ളം ബഹുജനം വിശ്വസിക്കും
  • മാധ്യമങ്ങൾ പൊതുജനങ്ങളുടെ നാവാണ്. അതിനാൽ മാധ്യമങ്ങളുടെ നിലപാട് സർവസ മ്മതവും സുതാര്യവുമായിരിക്കണം.

റസിഡന്റ് എഡിറ്റർ Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 1

റസിഡന്റ് എഡിറ്റർ Extra Questions and Answers

Question 1.
വെകദേശ അയ്യങ്കാർ ഏത് പത്രത്തിലെ റിപ്പോ ർട്ടറായിരുന്നു?
(a) മലയാള മനോരമ
(b) മാതൃഭൂമി
(c) പുണ്യതീർഥസ്വാമികളുടെ പത്രം
(d) കേരള കൗമുദി
Answer:
(c) പുണ്യതീർഥസ്വാമികളുടെ പത്രം

Question 2.
കദേശന്റെ സമയോചിതമായ ബുദ്ധി (പ്രത്യു ൽപ്പന്നമതിത്വം) വെളിവായ സന്ദർഭം ഏത്?
(a) ലാൽ ബഹദൂർ ശാസ്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്തപ്പോൾ.
(b) പത്രസ്വാമിയോട് രാജി ഭീഷണി മുഴക്കാൻ തീരുമാനിച്ചപ്പോൾ.
(c) പട്ടിയുടെ ആക്രമണത്തിൽ നിന്ന് രക്ഷ പ്പെടാൻ മുണ്ടഴിച്ച് എറിഞ്ഞപ്പോൾ.
(d) റസിഡന്റ് എഡിറ്റർ സ്ഥാനം സ്വീകരിച്ച പ്പോൾ
Answer:
(c) പട്ടിയുടെ ആക്രമണത്തിൽ നിന്ന് രക്ഷ പ്പെടാൻ മുണ്ടഴിച്ച് എറിഞ്ഞപ്പോൾ

Question 3.
ലാൽ ബഹദൂർ ശാസ്ത്രിയെ വെങ്കലേശ അയ്യ കാർ തന്റെ റിപ്പോർട്ടിൽ വിശേഷിപ്പിച്ചത് എങ്ങനെ?
(a) പ്രധാനമന്ത്രി ശാസ്ത്രിജി
(b) ലാൽ ബഹാദൂർ ശാസ്ത്രികൾ
(c) ശ്രീ ലാൽ ബഹദൂർ ശാസ്ത്രി
(d) ശാസ്ത്രി പ്രധാന മന്ത്രി
Answer:
(b) ലാൽ ബഹാദൂർ ശാസ്ത്രികൾ

Question 4.
പത്രസ്വാമിയുടെ വളർത്തുനായ ഏതിനത്തിൽ പെട്ടതായിരുന്നു?
(a) ഡോബർമാൻ
(b) ലാബ്രഡോർ
(c) പോമറേനിയൻ
(d) അൽസേഷ്യൻ
Answer:
(d) അൽസേഷ്യൻ

Question 5.
(ഒറ്റവാക്യമാക്കുക)
വെങ്കടേശൻ മനംനൊന്തിരുന്നു. അപ്പോൾ ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയായി
Answer:
വെങ്കടേശൻ മനംനൊന്തിരിക്കുമ്പോൾ ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയായി.

Question 6.
‘മെയ്യനങ്ങാവേലകൾ’ എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
Answer:
ശാരീരികമായി വലിയ അധ്വാനം ആവശ്യമില്ലാത്ത ജോലികൾ

Question 7.
(ഒറ്റവാക്യമാക്കുക) ലാൽ ബഹദൂർ ശാസ്ത്രി ന ഗരത്തിൽ വന്നു. വെങ്കടേശൻ അദ്ദേഹത്തിന്റെ പരിപാടികൾ ‘കവർ’ ചെയ്തു.
Answer:
ലാൽ ബഹദൂർ ശാസ്ത്രി നഗരത്തിൽ വന്ന പ്പോൾ വെങ്കടേശൻ അദ്ദേഹത്തിന്റെ പരിപാടി കൾ ‘കവർ’ ചെയ്തു.

Question 8.
‘വ്യാഴവട്ടസ്മരണകൾ എഴുതിയിട്ടും താൻ ചീഫ് റിപ്പോർട്ടറാവുന്നില്ലെന്നു കണ്ടപ്പോൾ-‘. ഇവിടെ ‘വ്യാഴവട്ടസ്മരണകൾ’ എന്ന പ്രയോഗത്തിലെ
Answer:
പന്ത്രണ്ട് വർഷത്തോളം (ഒരു വ്യാഴവട്ടം) അല്ലെ ങ്കിൽ ദീർഘകാലമായി ഒരേ ജോലിയിൽ തുട രുന്നു എന്ന സൂചനയാണ് ഈ പ്രയോഗം നൽ കുന്നത്. ഇത്രയും കാലത്തെ സേവനപരിചയം ഉണ്ടായിട്ടും സ്ഥാനക്കയറ്റം ലഭിക്കുന്നില്ല എന്ന നിരാശയും ഇതിലുണ്ട്.

റസിഡന്റ് എഡിറ്റർ Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 1

Question 9.
സഹിക്കവയ്യാതായത് പുറകെ വന്നവർ തന്റെ തലയ്ക്കുമുകളിലൂടെ പോയി റിപ്പോർട്ടേഴ്സ് ഇൻ ചീഫ് ആയി അരിയിട്ടു വാഴ്ത്തപ്പെട്ടപ്പോളാണ്. ഈ വാക്യത്തിലെ സൂചനയെന്ത്?
Answer:
തന്നേക്കാൾ യോഗ്യത കുറഞ്ഞവരോ ജൂനിയർ ആയവരോ ആയ ആളുകൾക്ക് തനിക്ക് ലഭി ക്കേണ്ടിയിരുന്ന ഉയർന്ന പദവി (ചീഫ് റിപ്പോ ർട്ടർ) ലഭിച്ചതിലുളള വെങ്കടേശന്റെ കടുത്ത അമ ർഷവും നിരാശയുമാണ് സൂചന

Question 10.
പ്രത്യുൽപന്നമതിയും കൊതിയനുമായ ഉനക്ക് അതാരും ചിന്നപോസ്റ്റ്-പത്രസ്വാമിയുടെ ഈ വാക്കുകളിലെ ‘കൊതിയൻ’ എന്ന പ്രയോഗം എന്തിനെ സൂചിപ്പിക്കുന്നു?
Answer:
ഉയർന്ന സ്ഥാനത്തിനോടുള്ള വെങ്കടേശ തീവ്രമായ ആഗ്രഹത്തെയും അതിമോഹ യുമാണ് ‘കൊതിയൻ’ എന്ന പ്രയോഗം (ഒരു പക്ഷേ അല്പം പരിഹാസത്തോടെ) സൂചി ക്കുന്നത്.

Question 11.
ആശയങ്ങൾ/സന്ദർഭം വിശകലനം ചെയ്യുക വെങ്കടേശൻ പത്രസ്വാമിയെ കാണാൻ പോയ സന്ദർഭം ഹ്രസ്യമായി വിവരിക്കുക. അവിടെ വെ മേശന്റെ എന്ത് സ്വഭാവമാണ് പ്രകടമാകുന്നത്?
Answer:
സ്ഥാനക്കയറ്റം ലഭിക്കാത്തതിലുളള നിരാശ കാരണം, ചീഫ് റിപ്പോർട്ടർ സ്ഥാനം ആവശ്യ പ്പെടാനും ഇല്ലെങ്കിൽ രാജിവെക്കുമെന്ന് പറയ് നുമാണ് വെങ്കടേശൻ പത്രസ്വാമിയെ കാണാൻ പോയത്. എന്നാൽ സ്വാമിയുടെ വീട്ടിലെത്ത യപ്പോൾ അപ്രതീക്ഷിതമായി കൂറ്റൻ അ ഷ്യൻ പട്ടി ആക്രമിക്കാൻ വന്നു. ഒട്ടും പതറാ ഉടുത്ത മുണ്ടഴിച്ച് പട്ടിയുടെ മുഖത്തെറിഞ്ഞ് വെങ്കടേശൻ മുകളിലേക്ക് ഓടിക്കയറി. ഇ സന്ദർഭം വെങ്കടേശന്റെ അസാമാന്യമായ ധൈര്യ വും പ്രതിസന്ധി ഘട്ടത്തിൽ പതറാതെ ബുദ്ധി പരമായി പ്രവർത്തിക്കാനുള്ള കഴിവും പ്രത ൽപ്പന്നമതിത്വം) വെളിവാക്കുന്നു.

Question 12.
റസിഡന്റ് എഡിറ്റർ’ എന്ന കഥയിലെ നർമ്മവും ആക്ഷേപഹാസ്യവും വിശദമാക്കുക.
Answer:
വി.കെ.എൻ ന്റെ തനതായ നർമ്മവും സാമൂഹിക വിമർശനവും ഈ കഥയിൽ ഉടനീളം കാണാം സാഹചര്യത്തിന്റെ വിരോധാഭാസം. വർഷങ്ങ ളോളം ജോലി ചെയ്തിട്ടും പ്രമോഷൻ കിട്ടാത്ത നാാധാരണ റിപ്പോർട്ടർ, ഒടുവിൽ ഒരു അനാ ധാരണ നാാഹസികതയിലൂടെ (പട്ടിയെ നേരിട്ടി ഏറ്റവും ഉയർന്ന പദവികളിലൊന്നായ റസിഡന്റ എഡിറ്റർ ആകുന്നത് ഒരു വിരോധാഭാസമാണ്. പത്രസ്വാമിയുടെ തമിഴ്കലർന്ന മലയാളം(“ഉക് എന്ന വേണം?’, ‘റൊമ്പം ചിന്നപോസ്റ്റ്’), ‘ലാൽ ബഹാദൂർ ശാസ്ത്രികളെ’ക്കുറിച്ചുള്ള റിപ്പോ ർട്ടിംഗ്, ‘അരിയിട്ടു വാഴ്ത്തപ്പെടുക’, ‘വ്യാഴവട്ട സ്മരണകൾ’, കൗപീനവും ഷർട്ട്കോട്ടും ധരി ച്ചുള്ള നിൽപ്പ് തുടങ്ങിയ പ്രയോഗങ്ങളും സന്ദര ഭങ്ങളും ചിരിയുണർത്തുന്നതും എന്നാൽ പത്ര

ലോകത്തെയും അധികാരസ്ഥാനങ്ങളെയും പ രോക്ഷമായി വിമർശിക്കുന്നവയുമാണ്.

ഒരു ചെറിയ ആഗ്രഹവുമായി (ചീഫ് റിപ്പോർട്ടർ) ചെന്നയാൾക്ക്, അപ്രതീക്ഷിതമായ ഒരു സാ ഹസികതയുടെ പേരിൽ, യോഗ്യതകളെക്കുറിച്ച് ചോദ്യങ്ങളില്ലാതെ, ഏറ്റവും ഉയർന്ന പദവികളി ലൊന്ന്’ (‘ചെത്തുംപോകുംവരെക്കും റസിഡണ്ട് എഡിറ്റർ) നൽകുന്നതിലെ യുക്തിരാഹിത്യം ആക്ഷേപഹാസ്യമാണ്. ഇത് അധികാര കേന്ദ്രങ്ങ ളിലെ തീരുമാനങ്ങൾ എടുക്കുന്ന രീതികളെയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെയും പരിഹസി ക്കുന്നു.

Question 13.
വെങ്കശ അയ്യങ്കാരുടെ കഥാപാത്ര സവിശേഷത കൾ എന്തെല്ലാം?
Answer:
അംഗീകാരം ആഗ്രഹിക്കുന്നയാൾ: വർഷങ്ങളായി ഒരേ ജോലിയിൽ തുടരുന്നതിൽ വെങ്കടേശ അയ്യങ്കാർ നിരാശനാണ്. തനിക്ക് അർഹമായ സ്ഥാനക്കയറ്റവും അംഗീകാരവും ലഭിക്കുന്നി ല്ലെന്ന് അദ്ദേഹം കരുതുന്നു.

ധൈര്യശാലി: പ്രതിസന്ധി ഘട്ടങ്ങളിൽ അസാമാ നമായ ധൈര്യം പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് കഴിവുണ്ട്. പട്ടിയെ നേരിട്ട സന്ദർഭം ഇതിന് ഉദാ ഹരണമാണ്.

സമയോചിതമായ ബുദ്ധി: പ്രശ്നങ്ങളെ നേരി ടാൻ സമയോചിതമായ ബുദ്ധി (പ്രത്യുൽപ്പന്ന മതിത്വം) ഉപയോഗിക്കാനുള്ള കഴിവ് അദ്ദേഹ ത്തിനുണ്ട്.

ആവശ്യങ്ങൾ തുറന്നുപറയുന്നയാൾ തന്റെ ആവ ശ്യങ്ങൾ മേലധികാരിയുടെ മുന്നിൽ അവതരിപ്പി ക്കാനുള്ള ചങ്കൂറ്റം വെങ്കടേശ അയ്യങ്കാർക്കുണ്ട്.

Question 14.
എന്തുകൊണ്ടാണു് പത്രസ്വാമിക്ക് വെങ്കടേശനോട് ‘ബഹുസന്തോഷം’ ആയത്?
Answer:
പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി നഗര ത്തിൽ വന്നപ്പോൾ, വെങ്കടേശൻ അദ്ദേഹത്തെ ‘ലാൽ ബഹാദൂർ ശാസ്ത്രികൾ’ എന്ന് വിശേ ഷിപ്പിച്ച് റിപ്പോർട്ട് ചെയ്തു. ഈ വിശേഷണം ഒരുപക്ഷേ പത്രസ്വാമിക്ക് വ്യക്തിപരമായി ഇ പ്പെട്ടതുകൊണ്ടോ, അല്ലെങ്കിൽ പത്രത്തിന് കൂടു തൽ ശ്രദ്ധ നേടിക്കൊടുത്തു എന്ന് തോന്നി യതുകൊണ്ടോ ആകാം അദ്ദേഹത്തിന് ‘ബഹു സന്തോഷം’ ആയത്. ഒരു സാധാരണ റിപ്പോ ർട്ടറുടെ ഭാഗത്തുനിന്നുള്ള ഈ പ്രത്യേക വിശേ ഷണം സ്വാമിക്ക് രസിച്ചിരിക്കാം.

റസിഡന്റ് എഡിറ്റർ Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 1

Class 10 Malayalam Kerala Padavali Notes Unit 2 ഉള്ളിലാണെപ്പോഴും ഉണ്മതാനെന്നപോൽ

ആമുഖം

മാധ്യമങ്ങളുടെ സ്വാധീനത്തിൽപ്പെട്ട ജീവിതം ചിട്ടപ്പെടുത്തേണ്ടി വരുന്ന ഒരു തലമുറ യാണ് ഇന്നുള്ളത്. ദൃശ്യാനുഭവങ്ങളാണ് ഒരർഥത്തിൽ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കു ന്നത്. നമുക്ക് ദൃശ്യാനുഭവങ്ങൾ പ്രദാനം ചെയ്യുന്ന മാധ്യമങ്ങളിൽ പ്രധാനം, പത്രമാധ്യമ ങ്ങൾ, ടെലിവിഷൻ, സ്മാർട്ട്ഫോൺ, സിനിമ എന്നിവയാണ്. ഇവയിൽ നമ്മുടെ ജീവിതത്തെ ഇന്ന് അടിമുടി കീഴടക്കിയിരിക്കുന്നത് സ്മാർട്ട് ഫോൺ എന്ന ഉപകരണത്തിലൂടെ നമ്മുടെ മുന്നിലേക്കെത്തുന്ന നവമാധ്യമങ്ങളായ വാട്ട്സാപ്പ്, ഫേയിസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യുട്യൂബ്, ട്വിറ്റർ, ടെലഗ്രാം മുതലായവയാണ്. ടെലിവിഷന്റെയും, സിനിമയുടെയും മറ്റും സ്വാധീനം അവയ്ക്ക് താഴെയേ നിൽക്കുന്നുള്ളു. വിവരസാങ്കേതിക വിദ്യയുടെ വികാസം, വിജ്ഞാനവി സ്ഫോടനത്തിനും, മറ്റുപലവിധത്തിലുള്ള പുരോഗതിക്കും നമ്മെ സഹായിച്ചിട്ടുണ്ട്. ഇന്റർനെറ്റ് ബന്ധമുള്ള ഒരു മൊബൈൽ ഫോണുണ്ടെങ്കിൽ ആർക്കും പ്രായവ്യത്യാസമില്ലാതെ മേൽപ്പ റഞ്ഞ നവമാധ്യമങ്ങളുടെ വരിക്കാരാകാം. നവമാധ്യമങ്ങൾ ഇത്രത്തോളം ആകർഷകമായ തിന്റെ മുഖ്യകാരണം അതിന്റെ ജനകീയസ്വാഭാവമാണ്.

ആർക്കും മറ്റുളളവരുടെ സഹായം കൂടാതെ സ്വയം എഴുത്തുകാരനോ പബ്ലിഷറോ, പ്രസംഗകനോ സംരഭകനോ പാചകവിദ ഗ്ധനോ കലാകാരനോ, ഒക്കെ ആകാം. ടെലിവിഷനും ഒരു വലിയ വിഭാഗം ജനങ്ങളുടെ ജീവിതത്തിന്റെ ഗതി തിട്ടപ്പെടുത്തുന്നുണ്ട്. സിനിമയുടെ കാര്യവും വ്യത്യസ്തമല്ല. മനുഷ്യ രുടെ ജീവിതരീതി, ചിന്താഗതികൾ, സ്വഭാവ രൂപീകരണം മുതലായവയെ സിനിമ ശക്തമായി സ്വാധീനിക്കുന്നുണ്ട്. ചുരുക്കത്തിൽ ദൃശ്യാനുഭവം പ്രദാനം ചെയ്യുന്ന ഇത്തരം മാധ്യമങ്ങ ളുടെ മൂക്കുകയറിന് കീഴിലാണ് നമ്മൾ. വളരെ സൂക്ഷിച്ച്, കരുതലോടെ മുന്നോട്ടു നടന്നില്ലെ ങ്കിൽ നമ്മെ കാത്തിരിക്കുന്നത് ഏറ്റവും വലിയ ചതിക്കുഴികളായിരിക്കും. പത്രമാധ്യമങ്ങളുടെ പൊതുസ്വഭാവത്തിലേക്ക് നമ്മെ നയിക്കുന്ന ‘റസിഡന്റ് എഡിറ്റർ’ എന്ന വി.കെ.എൻ കഥ, നവസമൂഹമാധ്യമങ്ങളുടെ സ്വാധീനം വ്യക്തമാക്കുന്ന അന്നന്നത്തെ മോക്ഷം’ എന്ന പി.എൻ. ഗോപീകൃഷ്ണന്റെ ഗദ്യകവിത, സിനിമയുടെ ദൃശ്യവിസ്മയത്തിലേക്ക് നമ്മെ കൂട്ടി ക്കൊണ്ടു പോകുന്ന ‘തേൻ’ എന്ന സിനിമാനിരൂപണം, എന്നിവയാണ് ഈ യൂണിറ്റിലെ പാഠ ഭാഗങ്ങൾ.

Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6

Students often refer to SSLC Maths Textbook Solutions and Class 10 Maths Chapter 6 Trigonometry Important Extra Questions and Answers Kerala State Syllabus to clear their doubts.

SSLC Maths Chapter 6 Trigonometry Important Questions and Answers

Trigonometry Class 10 Extra Questions Kerala Syllabus

Trigonometry Class 10 Kerala Syllabus Extra Questions

Properties of 45°, 45°, 90° triangles and 30°, 60°, 90° triangles.

Question 1.
A bridge of length 600 meter is built across a river. It makes 45° with the stream. The width of the river is
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 3Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 3
(a) 300√2 m
(b) 200 m
(c) 300√3 m
(d) 100√2m
Answer:
300√2 m

Question 2.
Area and perimeter of a square are numerically equal. What is the length of its diagonal?
(a) 10
(b) 12√2
(c) 2√2
(d) 4√2
Answer:
(d) 4√2

Question 3.
One side of a rhombus is 10cm and one angle 45°
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 2
(a) What is the distance between the parallel sides marked in the figure ?
(b) What is the area of the Rhombus?
Answer:
(a) 5√2 cm
(b) 10 × 5√2 = 50√2 cm2

Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6

Question 4.
Sides of a parallelogram are 12 and 10 centimetres. Angle between them is 45°
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 3Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 3Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 3Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 3
(a) What is the distance between the parallel sides marked in the figure ?
(b) What is the area of the parallelogram?
Answer:
(a) 5√2 cm
(b) 10 × 5√2 = 60√2 cm2

Question 5.
ABCD is a parallelogram in which two sides are 18cm and 12 cm. Angle between two sides is 60°
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 4
(a) What is distance between the parallel sides?
(b) What is the area of the parallelogram?
Answer:
(a) 6√3 cm
(b) 18 × 6√3 = 108√3 cm2

Question 6.
ABC is a right triangle in which ∠B = 90°, ∠C = 60° and AB = 12 cm
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 5
(a) What is the length of the side BC?
(b) What is the side AC?
(c) Find the area of the square ACDE
Answer:
(a) 4√3 cm
(b) 8√3cm
(c) 192 cm2

Question 7.
ABC is an equilateral triangle of side 12cm in which AD is perpendicular to BC.
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 6
(a) What are the angles of A ADB?
(b) What are the sides of triangle ADB
(c) What is the area of the square ADEF?
Answer:
(a) ∠A =30° , ∠B = 60° ∠D = 90°
(b) AB =12 cm, BD = 6 cm, AD = 6√3 cm
(c) Area = (6√3)2 = 36 × 3 = 108 cm2

Question 8.
ABCD is a rhombus of side 8cm, ∠D = 150°
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 7
(a) What is ∠A
(b) What is the altitude from D to AB
(c) Find the area of the rhombus ?
Answer:
(a) 180 – 150 = 30°
(b) 4 cm
(c) 32 cm2

Question 9.
Look at the sequence given below. It is the sequence of equilateral triangles of side 2, 4, 6 ………….
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 8
(a) Write the sequence of the length of altitudes?
(b) Find the altitude of 10th triangle
(e) Write the area of its tenth triangle?
(d) Write the algebraic form of the sequence of altitudes.
Answer:
(a) √3, 2√3, 3√3
(b) 10√3
(c) 100√3
(d) xn = n√3

Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6

Question 10.
What is the altitude of an equilateral triangle of side 6cm ?
(a) 3√3 cm
(b) 2√3 cm
(c) 5√3 cm
(d) √2 cm
Answer:
373 cm

Question 11.
Length of the diagonal of a rectangle is 12 cm and it makes 30° with the longest side. What is the breadth of the rectangle?
(a) 7
(b) 6
(c) 5
(d) 4
Answer:
6 cm

Question 12.
In the figure O is the centre of the angle ∠ACB =30°
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 9
(a) What kind of triangle is OAB?
(b) If the radius of the circle is 12cm then what is the altitude of triangle OAB1
Answer:
(a) Equilateral triangle.
(b) 6√3 cm

Question 13.
In the figure ∠A = 60°, BC = 10 cm
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 10
(a) Draw the diameter BD in the figure and join DC
(b) What is the radius of the circle?
Answer:
(a) Draw yourself
(b) \(\frac{10}{\sqrt{3}}\) cm

Question 14.
In triangle ABC, the line AD is perpendicular to BC, AB = 12 cm
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 11
(a) What is the length of AD?
(b) What is the length of AC?
(c) What is the length of BC?
(d) Calculate the area of triangle ABC?
Answer:
(a) 6√3 cm
(b) 6√6 cm
(c) 6 + 6√3 cm
(d) 54 + 18√3 cm2

Question 15.
The diagonal of the rectangle ABC is 12cm, ∠BAC – 30°
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 12
(a) What is the length of the side AB?
(b) What is the length of the side BC?
(c) Calculate the area of the rectangle
Answer:
(a) 6√3 cm
(b) 6 cm
(c) 36√3 cm2

Question 16.
Which of the following is the smallest?
(a) sin 72°
(b) cos 2°
(c) sin 10°
(d) cos 89°
Answer:
cos 89°

Question 17.
In triangle ABC, angle ∠A = 60°, BC = 12cm . The radius of the circumcircle is
a) 4√3
b) 3√3
c) 5√3
d) 4√2
Answer:
4√3cm

Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6

Question 18.
In triangle ABC, ∠A = 60°, AB = 10, AC = 12
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 13
(a) What is the altitude CD?
(b) Find the area of triangle ABC?
Answer:
a) 6√3
b) \(\frac{1}{2}\) × 10 × 6√3 = 30√3 sq.units

Question 19.
In the figure ∠B =140°, AC = 12 cm
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 14
(a) What is the measure of ∠P?
(b) What is the radius of the circle?
[sin 40 = 0.64, cos40 = .76, tan 40 = .83]
Answer:
(a) 180 – 140 = 40°
(b) sin 40° = \(\frac{12}{AP}\)
0.64 = \(\frac{12}{AP}\), AP = 18.75, r = 9.31 cm

Question 20.
In the figure ∠A = 120°, AB = 6, AC = 10
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 15
a) What is the altitude from C to AB ?
b) Calculate the area of triangle ABC?
Answer:
a) ∠CAP = 180 – 120 = 60°
sin 60 = \(\frac{P}{10}\)
PC = 5√3

b) Area = \(\frac{1}{2}\) × 6 × 5√3
= 15 √3 sq.cm

Question 21.
In the figure a, b, c are the sides opposite to A, B and C, AP is the altitude to BC
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 16
a) Write AP in terms of c and sin B
b) Write the expression for the area of triangle ABC
c) If a = 12, c = 6 and ∠B = 60° then the area of
Answer:
a) sin B = \(\frac{AP}{c}\)
AP = c sin B

b) Area = \(\frac{1}{2}\) × BC × AP
A = \(\frac{1}{2}\) × a × c sin B sq.unit

c) Area = \(\frac{1}{2}\) × 12 × 6 sin60
= 36√3 Sq.units

Question 22.
In triangle ABC, a, b, c are the sides opposite to the angles A, B and C and R is the radius of the circumcircle.
a) Prove that \(\frac{b}{\sin B}\) = 2R ?
Answer:
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 17
Draw the diameter AP and join PC. Triangle APC is a right triangle ∠B = ∠P
sin B = \(\frac{1}{2}\)
where R is the radius of the circumcircle.

b) Establish the relation the area of the circle A = \(=\frac{a b c}{4 R}\)?
Answer:
We know that
Area = \(\frac{1}{2}\) × ac × sin B
= \(\frac{1}{2}\) ac × \(\frac{b}{2 R}=\frac{a b c}{4 R}\)

Question 23.
When the angle measure increases from 0 to 90° its sin measure increases from 0 to 1 The maximum value of sin measure is 1.
When the angle measure increases from 0 to 90° its cos measure decreases from 1 to 0.
The maximum value of cos measure is 1
If the sum of two acute angles is 90°then the sin of one angle is equal to cos of other angle.
a) If sin A = cos A then what is A ?
b) If sin A = cos B then what is A + B ?
c) What is cos 1°x cos 2°x………. cos 90°?
d) If sin A + sin B + sin C = 3 then what is cos A + cos B + cos C ?
Answer:
a) 45°
b) 90°
c) 0
d) 0

Question 24.
From a point on the ground 40 metre away from the foot of the tower sees the top of the tower at an angle of evation 30° and sees the top of the water tank on the top of the tower at an angle of elevation 45°
a) Draw a rough diagram.
Answer:
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 18

b) Find the height of the tower.
Answer:
In triangle ABD we have tan 45° = \(\frac{BD}{AB}\)
l = \(\frac{h+h_1}{40}\), h + h1 = 40
tan 30° = \(\frac{B C}{A B}, \frac{1}{\sqrt{3}}=\frac{h}{40}\)
h = \(\frac{40}{\sqrt{3}}\) = 23.1 m
Height of the tower 23.1 m

c) Find the height of the water tank
Answer:
23.1 + h1 =40, h1 = 40 – 23.1 = 16.9meter.

Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6

Question 25.
A man standing on the bank of a river sees the top of the tree at an angle of elevation 50° .Stepping 20 m back finds the angle to sees at an angle of elevation 30°
a) Draw a rough diagram.
Answer:
Diagram
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 19

b) Find the width of the river.
Answer:
tan 50° = \(\frac{BC}{AB}\), tan 30° = \(\frac{BC}{BD}\)
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 20
1.19 × √3x = x + 20
1.19 × 1.73x = x + 20
x = 18.89 m
width of the river 18.89 metre.

c) Calculate the height of the tree.
Answer:
When x = 18.89, h = 1.19 x = 1.19 × 18.89
= 22.47 metre

Question 26.
A tree of height 12 m is broken by the wind . The top struck the ground at an angle of 60°.
a) Draw a rough diagram
Answer:
Diagram
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 21

b) At what height from the bottom of the tree is broken by the wind?
Answer:
sin 60° = \(\frac{AC}{DC}\)
\(\frac{\sqrt{3}}{2}=\frac{x}{12-x}\)
12√3 – √3x = 2x,
12√3 = (2 + √3)x
x = 5.56 meter

c) Calculate the distance from the foot of the tree to its tip on the on the ground.
Answer:
tan 60° = \(\frac{x}{DA}\)
√3 = \(\frac{x}{DA}\), 1.73 = \(\frac{5.56}{DA}\)
DA = \(\frac{5.56}{1.73}\) = 3.2 m

Question 27.
The shadow of a vertical tower on level ground increases by 10m when the altitude of the Sun changes from the angle of elevation 45° to 30°
a) Draw a rough diagram
Answer:
Diagram
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 22

b) Calculate the height of the tower.
Answer:
tan 45° = \(\frac{AB}{AC}\), l = \(\frac{h}{x}\), h = x
tan 30° = \(\frac{1}{\sqrt{3}}=\frac{h}{x+10}\)
x + 10 = √3h, h = 13.56 metre.

Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6

Question 28.
A tall building and a short building are standing on a level ground.The angle of elevation of the top of the short building from the foot of the tall building is 30°.
The angle of elevation of the top of the tall building from the foot of the short building is 60° . The tall building has height 50m.
a) Draw a rough diagram
Answer:
Diagram
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 23

b) What is the distance between the buildings.
Answer:
tan 60° = \(\frac{50}{x}\), √3 = \(\frac{50}{x}\)
x = \(\frac{50}{\sqrt{3}}=\frac{50}{1.73}\) = 28.9 m
The distance between the buildings = 28.9 m

c) Calculate the height of the short building.
Answer:
tan 30 = \(\frac{h}{x}\)
\(\frac{1}{\sqrt{3}}=\frac{h}{28.9}\)
√3h = 28.9
h = \(\frac{28.9}{1.73}\) = 16.7 m

Question 29.
The distance between two buildings is 100 metre.The height of one building is double the height of other building.The top of the buildings can be seen at the angle of elevations 60° and 30° from a point in between the buildings.
a) Draw a rough diagram
Answer:
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 24

b) What is the diatance from the foot of the tall tower to the point of observation.
Answer:
Let AC = h and BD = 2h
tan 30° = \(\frac{h}{100-x}\), 100 – x = √3h
tan 60° = \(\frac{2 h}{x}\), √3x = 2h,
h = \(\frac{\sqrt{3} x}{2}\)
100 – x = √3h,
100 – x = \(\frac{\sqrt{3} \times \sqrt{3} x}{2}=\frac{3 x}{2}\)
200 – 2x = 3x,
5x = 200,
x = 40 m
The point of observation is at the diatance 40 m from tall building.

c) h = \(\frac{\sqrt{3} x}{2}=\frac{\sqrt{3} \times 40}{2}\) = 20√3 m
Height of the small building is 20√3 m and height of the tall building is 40√3 m

Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6

Question 30.
The top of a 30 high building can be seen from a point at some distance from the foot of the building is at an angle of elevation 30°.When the point of observation is some distance closer to the building the angle become 60°.
a) Draw a rough diagram
Answer:
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 25

b) What is the distance from the foot of the building to the second point of observation.
Answer:
In ∆ABP, tan 60° = \(\frac{30}{y}\)
3 = \(\frac{30}{y}\)
y = \(\frac{30}{\sqrt{3}}\) = 10
The second point is at the distance 10 × 1.732 = 17.32 m away from the building.

c) What is the distance between two points from which the top of the building is observed .
Answer:
tan 30° = \(\frac{30}{x+y}\)
\(\frac{1}{\sqrt{3}}=\frac{30}{x+y}\) , 30√3 = x + y = x + 17.3,
x = 30√3 – 17.3 = 34.66 m
The distance between the points is 34.66 m

d) What is the distance from the foot of the tower to the first point of observation.
Answer:
Distance is x + y = 30√3 = 51.96 m

Question 31.
A baloon, moving horizontally at the height 88.2 m from the ground sees at an angle of elevation 60° from a point on the ground. After some time it can be seen at the angle 40° from the same point
a) Draw a rough diagram.
Answer:
Trigonometry Class 10 Extra Questions Kerala State Syllabus Maths Chapter 6 26

b) Calculate the diatance moved by the baloon during this time.
Answer:
In ∆ABP, tan60° = \(\frac{88.2}{P A}\),
PA = \(\frac{88.2}{1.73}\) = 50.98 m 1.73
tan 40 = \(\frac{88.2}{PC}\), PC = \(\frac{88.2}{0.83}\) = 106.2 m
Distance moved by the baloon is 106.2 – 50.98 = 55.2 metre.