ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam ശാന്തിനികേതനം Santiniketanam Notes Question and Answer improves language skills.

Santiniketanam Notes Question Answer Class 9 Malayalam Adisthana Padavali Chapter 1

9th Class Malayalam Adisthana Padavali Unit 1 Chapter 1 Notes Question Answer Santiniketanam

Class 9 Malayalam Santiniketanam Notes Questions and Answers

Question 1.
ബംഗാളിലെ കാഴ്ചകൾ സ്വന്തം നാടിനെ ഓർമപ്പെടുത്തുന്നതെങ്ങനെ എന്ന് കണ്ടെത്തുക?
• ‘നഗരത്തിന്റെ നിരന്തരമായ ഖരഖരാരവം’
• ഒഴിഞ്ഞ പാടങ്ങളിലൂടെ ഇഴഞ്ഞു നീങ്ങുന്ന ചെറിയ നിരത്ത്’
സമാനമായ പ്രയോഗങ്ങൾ പാഠഭാഗത്തു നിന്നും കണ്ടെത്തിയെഴുതുക? ഇത്തരം പ്രയോഗങ്ങൾ യാത്രവിവരണത്തെ കൂടുതൽ മനോഹരമാക്കുന്നതെങ്ങനെ?
Answer:
അങ്ങിങ്ങായി കാണാവുന്ന തെങ്ങുകളും. താല വൃക്ഷങ്ങളും, തലയുയർത്തി നിൽക്കുന്ന പറമ്പുകളും. ആലിൻ ചുവടുകളും, ആൽത്തറകളും മുളംകൂട്ടങ്ങളും തെറിച്ചു നിൽക്കുന്ന മതിലുകളും പച്ചക്കറി തോട്ടങ്ങളും ആമ്പൽക്കുളങ്ങളും പച്ചക്കറി നിരത്തുകളും മലയാളത്തെ അനുസ്മരിപ്പിക്കുകയല്ല അനുഭവിപ്പിക്കുകയാണ് ചെയ്യുന്നത്. ഗ്രാമഭംഗിയുടെ സൗന്ദര്യാത്മകത എടുത്തുകാണിക്കാൻ ഇത്തരം വാക്കുകൾ വളരെയധികം സഹായിച്ചിട്ടുണ്ട്. നഗര ജീവിതത്തിന്റെ അരാജകത്വം എടുത്തു കാണിക്കാൻ അദ്ദേഹം എടുത്തു കാണിച്ച ‘ഖര ഖരാരവം’ എന്ന പദത്തിൽ നഗര കോലാഹലങ്ങൾ എല്ലാം ഉള്ളതായി തോന്നും. പാട ശേഖരങ്ങളും ഇടവഴികളും കൊണ്ട് സമ്പന്നമാണല്ലോ കേരളം ഗ്രാമീണതയുടെ മുഖമുദ്രകൾ പാടെ തിളങ്ങി നിൽക്കുന്ന തായി ഈ വരികൾ പറയുന്നു.

Question 2.
പ്രാചീനവും അർവാചീനവുമായ ഭാരതീയ ചിത്രകലകളുടെ മാതൃകകൾ.’
അടിവരയിട്ട പദങ്ങളുടെ അർഥവ്യത്യാസം എന്ത്?
ഇത്തരത്തിലുള്ള കുടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി എഴുതുക.
Answer:
പ്രാചീനം എന്നാൽ വളരെ പഴയത് എന്നാണർത്ഥം. അർവാചീനം എന്നാൽ പ്രവചിക്കാൻ കഴിയാത്തത്. വളരെ പഴയതും എന്നാൽ വാക്കുകൾ കൊണ്ട് നിർവചിക്കാനാവാത്തതും എന്നാണർത്ഥം. കൂടുതൽ ഉദാഹരണങ്ങൾ സ്വയം കണ്ടെത്തുക.

ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1

Question 3.
‘പുല്ലുമേഞ്ഞ കുറേ കുടിലുകളുടെയും മാന്തോപ്പുകളുടെയും മധ്യേ ഒരു വിശ്വവിദ്യാലയം’. – കലാഭവനം, സംഗീത ഭവനം, ഗ്രാമീണ പുനരുദ്ധാരണ കേന്ദ്രശാന്തിനികേതനത്തിലെ വിദ്യാഭ്യാസരീതികളുടെ ചില പ്രത്യേകതകളാണിവ. ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
പ്രകൃതിയുടെ ഭാഗമായി മാറുന്ന പഠനമായിരുന്നു ശാന്തി നികേതനിൽ. അവിടെ പ്രകൃതിയും പഠനവും രണ്ടും രണ്ടായിരുന്നില്ല പാഠങ്ങൾ പ്രകൃതിയായിരുന്നു ഒരുക്കിയിരുന്നത് പുല്ലുമേഞ്ഞ കുറേ കുടിലുകളുടെയും മാന്തോപ്പുകളുടെയും പുൽത്തകിടികളുടെയും മധ്യേ ഒരു വിശ്വവിദ്യാലയം കലാഭവനം ചിത്രശില്പകലാ പഠനങ്ങൾ, സംഗീത ഭവനം സംഗീത നൃത്തപഠനങ്ങൾ എന്നിങ്ങനെ ലാളിത്വവും സ്വച്ഛതയും ശാന്തിയും തമ്മിൽ പുണർന്നു കിടക്കുന്നു. ആരും തമ്മിൽ അതിരുകളില്ലാതെ പങ്കുവെയ്ക്കൽ തുടർന്ന് കൊണ്ടേയിരുന്നു.

സാമൂഹ്യ ചുറ്റുപാടുകളെ അറിയാനും പഠിക്കാനും സാമൂഹ്യപ്രവർത്തനങ്ങൾ ചെയ്യാനും പരിശീലിക്കുന്നതിന് ശ്രീനികേതനം ഗ്രാമീണപഠനകേന്ദ്രം. കുട്ടികളുടെ സമഗ്രമായ കഴിവുകൾ കണ്ടെത്താനും വളർത്താനുമുള്ള ഇടം. കുട്ടികളിൽ ജന്മനാ കിട്ടുന്ന മാനുഷിക മൂല്യങ്ങളെ എന്നും അങ്ങനെ തന്നെ നിലനിർത്താൻ സഹായിക്കും. അതിരുകളും അതിർത്തികളും ഇല്ലാത്ത ഭൂമിയിൽ അറിവായ് വളരാൻ കുഞ്ഞുങ്ങൾക്ക് കഴിയും, മാനവികമൂല്യങ്ങളും ഉത്തരവാദിത്ത്വബോധവും കുട്ടികളിൽ രൂപപ്പെടുകയും ചെയ്യുന്നു.

Question 4.
യാത്രാനുബന്ധമായി സുജാതാദേവി എഴുതിയ കത്തിലെയും എസ്.കെ. യുടെ യാത്രാവിവരണത്തിലെയും ആവിഷ്കാര ത്തിന്റെ പ്രത്യേകതകൾ കണ്ടെത്തിയെഴുതുക.
Answer
സുജാത ദേവിയുടെ യാത്രയിൽ നിന്ന് യാത്രികയ്ക്കുണ്ടായ അനുഭവമാണ് ഈ കത്ത്. അവരിൽ നിറച്ച ആനന്ദം അവരുടെ ഏറ്റവും പ്രിയപ്പെട്ട ഒരാളിലേക്കു പങ്കുവെയ്ക്കുകയാണ് അവർ ചെയ്യുന്നത്. കത്തെന്ന മാധ്യമത്തിൽ കൊള്ളാവുന്ന പരിമിതിയിൽ ഒരു യാത്രയിൽ കൊള്ളാവുന്ന മുഴുവൻ അനുഭവങ്ങളും ഉൾകൊണ്ടതത്രയും ചെറിയ വക്കിൽ ഒതുക്കി അവതരിപ്പി ക്കുകയായിരുന്നു എഴുത്തുകാരി. എന്നാൽ എസ്. കെ. തന്റെ യാത്രകളിലൂടെ മലയാളത്തിൽ രൂപപെടുത്തിയെടുത്തത് ഒരു സാഹിത്യസരണി തന്നെയാണ്. സഞ്ചാര സാഹിത്യത്തിന്റെ സാധ്യതകൾ എല്ലാം എത്രത്തോളം ആഴത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുമോ അത്രത്തോളം വിപുലമായി വാക്കുകൾ കൊണ്ട് തന്റെ കണ്ണുകൾ കണ്ട കാഴ്ചകളത്രയും വായനക്കാരന്റെ മനസ്സിൽ പതിപ്പിക്കുകയാണ് എസ്. കെ. സുജാത ദേവിയുടെ യാത്രകൾ സ്വന്തം ജീവിതാനുഭവം വികസിപ്പിക്കാനുള്ളതാണ്. ഹിമാലയൻയാത്ര എന്നതു ഒരുപാടർത്ഥമാനങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. അറിവുകൊണ്ടും യാത്രാനുഭവങ്ങൾ കൊണ്ടും ഈ വാക്ക്പാ ഠത്തിനനുയോജ്യമാണ്. എസ്. കെ. യുടെ യാത്ര ലോകത്തെ അറിയാനും ടാഗോറിന്റെ ദർശനങ്ങൾ അറിയാനുമാണ്. വൈജ്ഞാനിക ബോധത്തിന്റെ നിറകുംഭങ്ങൾ ആകുകയാണ് ഈ വിവരണം.

Question 5.
താഴെക്കൊടുത്തിരിക്കുന്ന ഭാഗം വായിച്ച് അതിൽ വിവരിച്ചിരിക്കുന്ന മരുഭൂമിയിലെ കാഴ്ചകളെ നിങ്ങൾക്കിഷ്ടമുള്ള രൂപത്തിൽ (ചിത്രം, കവിത……) ആവിഷ്കരിക്കുക..?

മരുഭൂമിയിൽ സഞ്ചരിക്കുമ്പോൾ സൂര്യൻ അസ്തമിക്കുക പൊടുന്നനെയായിരിക്കും. അസ്തമയത്തിന് ഇനിയും ഏറെനേരമുണ്ടെന്ന മട്ടിലാണ് സൂര്യൻ പെരുമാറുക. യാത്രികൻ അനന്തമായ മണൽപരപ്പിൽ ഉന്മാദിയെപ്പോലെ നടക്കുന്നതിനിടയിലായിരിക്കും പെട്ടെന്ന് ഇരുട്ടിന്റെ പരശ്ശതം കമ്പളങ്ങൾ പുതപ്പിച്ച് സൂര്യൻ പിൻവാങ്ങുക. അങ്ങനെ സംഭവിച്ചാൽ കൊടുങ്കാട്ടിൽ നട്ടപ്പാതിരയ്ക്ക് കുടുങ്ങിയതുപോലെയാകുമത്. അങ്ങനെ പലതവണ മരുക്കാട്ടിൽ കുടുങ്ങിയിട്ടുണ്ട്. തപ്പിത്തടഞ്ഞ് അകലെ നിർത്തിയ വാഹനത്തിലോ വെളിച്ചമുള്ള ഹൈവേയിലോ എത്താനും കഴിഞ്ഞിട്ടുണ്ട്.
ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1 1
പക്ഷേ, സൂര്യൻ അസ്തമിക്കുന്നതിനു തൊട്ടുമുമ്പുള്ള കാഴ്ച രസകരമായിരിക്കും. അസ്തമയരശ്മികൾ മണൽ പരപ്പിൽ അസംഖ്യം പതാകകൾ തീർക്കും. ഭാഷയും ദേശവുമില്ലാത്ത ജനതയുടെ ഇനിയും പേരിടാൻ കഴിയാത്ത തരത്തിലുള്ള അസംഖ്യം പതാകകൾ. അസ്തമയത്തിനു തൊട്ടുമുമ്പ് മണൽക്കുന്നുകളിൽ പിറക്കുന്ന നിഴലുകൾക്ക് നീളവും വേഗവും കൂടും. നിഴലുകൾ കെട്ടുപിണയുമ്പോൾ പതാകകളേന്തിയ അസംഖ്യം മനുഷ്യമുഷ്ടികൾ ഉയർന്നു വരികയാണെന്ന് തോന്നും. ഒട്ടകക്കൂട്ടങ്ങളും ആട്ടിൻ പറ്റങ്ങളും അവയെ തെളിച്ചു പോകുന്നവരും നിഴലുകളായി മാറും. ആ കാഴ്ച മനുഷ്യൻ കടന്നുവന്ന പലവഴികളെയും പെട്ടെന്ന് ഓർമ്മിപ്പിക്കും.

വി മുസഫർ അഹമ്മദ്
മരുഭൂമിയുടെ ആത്മകഥ
Answer:
ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1 2

Question 6.
‘ഒട്ടകക്കൂട്ടങ്ങളും ആട്ടിൻപറ്റങ്ങളും
അവയെ തെളിച്ചു പോകുന്നവരും നിഴലുകളായി മാറും.’
കാഴ്ചകളെ ദൃശ്യാനുഭവമാക്കി മാറ്റുന്ന അവതരണമാണ് ‘മരുഭൂമിയുടെ ആത്മകഥ’ എന്ന യാത്രാക്കുറിപ്പിൽ. മറ്റു സന്ദർഭങ്ങൾ കുടി കണ്ടെത്തിയെഴുതുക?
Answer:

  • യാത്രികൻ അനന്തമായ മണൽപ്പരപ്പിൽ ഉന്മാദിയെപ്പോലെ നടക്കുന്നതിനിടയിലായിരിക്കും പെട്ടെന്ന് ഇരുട്ടിന്റെ പരശ്ശതം കമ്പളങ്ങൾ പുതപ്പിച്ച് സൂര്യൻ പിൻവാങ്ങുക.
  • അസ്തമയരശ്മികൾ മണൽപ്പരപ്പിൽ അസംഖ്യം പതാകകൾ തീർക്കും. ഭാഷയും ദേശവുമില്ലാത്ത ജനതയുടെ ഇനിയും പേരിടാൻ കഴിയാത്ത തരത്തിലുള്ള അസംഖ്യം പതാകകൾ.
  • നിഴലുകൾ കെട്ടുപിണയുമ്പോൾ പതാകകളേന്തിയ അസംഖ്യം മനുഷ്യമുഷ്ടികൾ ഉയർന്നുവരികയാണെന്ന് തോന്നും.

ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1

Question 7.
നീ ഇവിടെ എത്തിയിട്ട് എത്രനാളായി!
നീ ഇവിടെ എത്തിയിട്ട് എത്രനാളായി?
ഈ രണ്ടുവാക്യങ്ങളിലെയും ചിഹ്നങ്ങളിലെ വ്യത്യാസം കണ്ടെത്തി അവ വാക്യങ്ങൾക്കു നൽകുന്ന അർഥവ്യത്യാസം വിശദീകരിക്കുക. ചിഹ്നങ്ങൾ ഉപയോഗിച്ച് മറ്റുസന്ദർഭങ്ങൾ പാഠഭാഗത്തുനിന്ന് കണ്ടെത്തി അവയുടെ അർഥവ്യത്യാസം വ്യക്തമാക്കുക.
Answer:

  • ആശ്ചര്യചിഹ്നം ! ഉത്തരം പ്രതീക്ഷിക്കാത്ത ചോദ്യരൂപത്തിലുള്ള വാക്യങ്ങൾക്ക് ആശ്ചര്യം, വെറുപ്പ്, സന്തോഷം സങ്കടം, പരിഹാസം തുടങ്ങി അമിതമായ വികാരപ്രകടനങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഒന്നാമത്തെ വാക്യത്തിൽ അതിശയോക്തിയാണ് നിലനിൽക്കുന്നത്. ഒരാൾ മറ്റൊരാളോട് അത്ഭുതത്തോടെ ചോദിക്കുന്ന ചോദ്യം
  • ചോദ്യചിഹ്നം ? ചോദ്യം’ സൂചിപ്പിക്കുന്നു. രണ്ടാമത്തെ വാക്യം ചോദ്യ രൂപമാണ്. ഒരാൾ മറ്റൊരാളോട് ഉത്തരം കിട്ടാനായി ചോദിക്കുന്നു

Question 8.
വിഷ്വൽ ട്രാവലോഗുകൾ, ഷോട്സ്, റീൽസ് എന്നിവ നിർമ്മിക്കുന്നതിനുവേണ്ട മുന്നൊരുക്കങ്ങളെന്തെല്ലാം? ചർച്ചചെയ്യുക.
Answer:
വിഷ്വൽ ട്രാവലോഗുകൾ യാത്രകളെ ദൃശ്യഭാഷയിൽ അവത രിപ്പിക്കുന്ന രീതിയാണ്. ചെറിയ വീഡിയോകളായി അവതരിപ്പിക്കുന്ന രീതിയാണ് റീൽസ്, ഷോട്സ് തുടങ്ങിയവ. 60 സെക്കന്റ് നീളമുള്ള റീലുകളാണ് സാധാരണയായി അവതരിപ്പിക്കുക. യൂട്യൂബിൽ ചെറുവീഡിയോകളായി അവതരിപ്പിക്കുന്ന രീതിയാണ് ഷോട്സുകൾ. ഇവയോരോന്നു ചിത്രീകരിക്കുമ്പോൾ പ്രത്യേകമാ യമുന്നൊരുക്കങ്ങൾ നടത്തണം. ദൃശ്യവൽക്കരിക്കാനുപയോഗിക്കുന്ന വിഷയത്തിന്റെ മേഖല, വ്യപ്തി, വലുപ്പം, സമയം എന്നിവ പ്രധാനമാണ്. ഓരോ ഘട്ടവും വ്യക്തമായി ആസൂത്രണം ചെയ്യണം തിരഞ്ഞെടുക്കുന്ന വിഷയത്തിന്റെ വ്യാപ്തി, വലുപ്പം, സമയം എന്നിവ പരിഗണിച്ചു രൂപരേഖ തയ്യാറാക്കുക.

  • സ്ക്രിപ്റ്റ് തയ്യാറാക്കണം സ്റ്റോറി ബോർഡ് തയ്യാറാക്കണം.
  • നിർബന്ധമായും ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ തീരുമാനിക്കണം.
  • ദൃശ്യങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ഔചിത്വം പാലിക്കണം.
  • ആകർഷകമായവ തെരഞ്ഞെടുക്കണം.
  • അവതരണരീതിയെക്കുറിച്ച് ധാരണയുണ്ടാവണം.
  • ചിത്രീകരണത്തിനാവശ്യമായ ഒരുക്കങ്ങൾ നടത്തണം.
  • ക്യാമറ സാധ്യതകൾ, വിവിധ ദൃശ്യ രൂപങ്ങൾ തിരിച്ചറിയൽ, മിഡിൽ സ്ഥലം, ചരിത്ര സാംസ്കാരിക പശ്ചാത്തലം, പ്രകൃതിദൃശ്യങ്ങൾ മറ്റ് സന്ദർഭങ്ങൾ എന്നിവ തീരുമാനിക്കണം.
  • ആവശ്യമായ വിവരണം, ശബ്ദമിശ്രണം, ആനിമേഷൻ സാധ്യതകൾ
  • എഡിറ്റിങ്ങ് ശ്രദ്ധിക്കണം.
  • ഫലപ്രദമായ എഡിറ്റിങ്ങ് ആപ്പ് ഉപയോഗപ്പെടുത്തുക
  • സംക്ഷിപ്തത
  • ആകർഷകത്വം

Question 9.
നിങ്ങളുടെ നാടിനെ പരിചയപ്പെടുത്തുന്ന ഒരു വിഷ്വൽ ട്രാവലോഗ് തയ്യാറാക്കുക?
Answer:
കൂട്ടുകാരുമായി സംഘം ചേർന്ന് നാടിന്റെ പ്രത്യേകതകൾ, പ്രധാനപെട്ട സ്ഥലങ്ങൾ നിങ്ങളുടെ ഗ്രാമഭംഗി, ഗ്രാമത്തിന്റെ കഥകൾ എന്നിവ ചേർത്തു ഒരു ചിത്രീകരണം ചെയ്തു അവതരിപ്പിക്കുക.

Question 10.
വിവിധ യാത്രാനുഭവങ്ങൾ പരിചയപ്പെട്ടല്ലോ. നിങ്ങൾ നടത്തിയ ഒരു യാത്രയെക്കുറിച്ച് വിവരണം തയ്യാറാക്കുക. എല്ലാ കൂട്ടുകാരുടെയും യാത്രാവിവരണങ്ങൾ ശേഖരിച്ച് ക്ലാസടിസ്ഥാനത്തിൽ പതിപ്പ് തയ്യാറാക്കുക.
Answer:

  • നിങ്ങൾ സഞ്ചരിച്ച യാത്രയെ കുറിച്ച് നിങ്ങളുടെ ആശയത്തിൽ യാത്രക്കുറിപ്പുകൾ എഴുതുക.
  • യാത്ര കുറിപ്പിൽ ആകർഷകമായ ഭാഷ ഉപയോഗിക്കുക
  • സ്ഥലങ്ങൾ അവയുടെ പ്രത്യേകതകൾ എന്നിവ കൃത്യമായും മനോഹരമായും രേഖപ്പെടുത്തുക.
  • യാത്രയിലുടനീളം നിങ്ങൾ അനുഭവിച്ച മാനസികമായ മാറ്റങ്ങൾ സന്തോഷം എന്നിവ പങ്കുവെയ്ക്കുക
  • യാത്രചെയ്യുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.
  • എല്ലാവരുടെയും ശേഖരിച്ചു മനോഹരമായ ചിത്രങ്ങൾ ഉൾപ്പെടുത്തി യാത്രാ പതിപ്പിനെ ആകർഷകമാക്കുക

Question 11.
ശാന്തി നികേതൻ പരിചയപ്പെടുത്തുക
Answer:

ശാന്തിനികേതനം

തന്റെ പിതാവായ മഹർഷി ദേവേന്ദ്രനാഥ ടാഗോർ 1863- ൽ തുടക്കം കുറിച്ച് ശാന്തിനികേതൻ 1901-ൽ ഒരു വിദ്യാലയവും കലാകേന്ദ്രവുമായി മാറ്റുകയായിരുന്നു രവീന്ദ്രനാഥ ടാഗോർ. പരിസ്ഥിതികേന്ദ്രീകൃതമായ വിദ്യാഭ്യാസ കേന്ദ്രവും സാംസ്കാരിക ഇടവുമാക്കി ശാന്തിനികേതനെ ടാഗോർ മാറ്റിയെടുത്തു. കൊൽക്കത്തയിലെ ബിർകും ജില്ലയിലെ ബോൽപൂർ ഗ്രാമത്തിലാണ് ശാന്തിനികേതൻ സ്ഥിതിചെയ്യുന്നത്. ശാന്തിയുടെയും സമാധാനത്തിന്റെയും ഇടം എന്ന അർഥത്തിലാണ് ശാന്തിനികേതനം എന്ന പേര് നൽകിയത്. നോബൽ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച തുക മുഴുവൻ ടാഗോർ ശാന്തിനികേതനത്തിനായി മാറ്റിവെച്ചു. 1921ൽ ഈ വിദ്യാലയം വിശ്വഭാരതി സർവ്വകലാശാലയായി മാറി. 1951-ൽ ഇത് കേന്ദ്ര സർവ്വകലാശാലയാക്കി ഉയർത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളും ഭാരതവും ഒന്നിക്കുന്ന സ്ഥലം എന്ന അർഥത്തിലാണ് വിശ്വഭാരതി എന്ന പേര് നൽകിയത്. യത്ര വിശ്വം ഭവതിയേകനീഡം ഇവിടെ ലോകം ഒരു പക്ഷിക്കൂടായി മാറുന്നു എന്നതാണ് ആ കലാലയത്തിന്റെ മുദ്രാവാക്യം ടാഗോറിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, പ്രകൃതി, കലാദർശനങ്ങൾ ഒത്തുചേരുന്ന ശാന്തിനികേതൻ വിശ്വമാനവികത യുടെയും ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തിന്റെയും ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ്. 2023 – ൽ യുനസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ചതോടെ ഇവിടം ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൂടുതൽ അടുത്തിരിക്കുന്നു.

Question 12.
രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ചുള്ള ക്ലാസ്തല ചർച്ച സംഘടിപ്പിക്കുക? ആവശ്യമായ വിവരങ്ങൾ ചുവടെ നൽകുന്നു.
Answer:
ജനനം : 1861 മെയ് 7
കവി, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, നടൻ, തത്വചിന്തകൻ, ചിത്രകാരൻ, വിദ്യാഭ്യാസചിന്തകൻ, സ്വാതന്ത്ര്യ സമര പോരാളി, ഗാനരചയിതാവ് എന്നിങ്ങനെ സകലകലാ വല്ലഭൻ ആണ് അദ്ദേഹം. നമ്മുടെ ദേശീയഗാനമായ ജനഗണ മനയുടെ രചയിതാവ് ടാഗോർ ആണ്. അമർ സോനാർ ബംഗ്ളാ എന്ന ടഗോറിന്റെ ഗീതം 1972- ൽ ബംഗ്ലാദേശിന്റെ ദേശീയഗാനമായി സ്വീകരിക്കപ്പെട്ടു. ഗുരുദേവ് എന്ന് ഗാന്ധിജി ടഗോറിനെ വിശേഷിപ്പിച്ചു. മഹാത്മാ എന്ന് ഗാന്ധിജിയെ ആദ്യമായി വിശേഷിപ്പിച്ചത് ടഗോറാണ്. ബംഗാളി ഭാഷയിൽ എഴുതിയ തന്റെ കൃതിയ്ക്ക് തന്നെ ടാഗോർ നടത്തിയ ഇംഗ്ളീഷ് പരിഭാഷയെ മുൻനിർത്തിയാണ് 1913ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഗീതാഞ്ജലിയ്ക്ക് ലഭിച്ചത്. മരണം 1941 ആഗസ്റ്റ് 7 വിശ്വമാനവികത, പരി സ്ഥിതി ദർശനം, വിദ്യഭ്യാസ സദർശനം, കലാദർശനം എന്നിവയിൽ അഗാധമായ കാഴ്ചപ്പാടുകൾ ടാഗോറിനുണ്ടായിരുന്നു. അതിനനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് ശാന്തിനികേതനത്തിന്റെ അടിത്തറ.

രബീന്ദ്രനാഥ് ടാഗോർ
ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1 3

ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1

Question 13.
എസ്. കെ. പൊറ്റക്കാടിന്റെ പ്രധാന സഞ്ചാര സാഹിത്യ കൃതികൾ പരിചയപെടുത്തുക?
Answer:

  • 1949 യാത്രാസ്മരണകൾ
  • 1951 കാപ്പിരികളുടെ നാട്ടിൽ
  • 1954 സിംഹഭൂമി
  • 1954 നൈൽ ഡയറി
  • 1954 മലയ നാടുകളിൽ
  • 1955 ഇന്നത്തെ യൂറോപ്പ്
  • 1955 ഇന്തൊനേഷ്യൻ ഡയറി
  • 1955 സോവിയറ്റ് ഡയറി
  • 1956 പാതിരാസൂര്യന്റെ, നാട്ടിൽ
  • 1958 ബാലിദ്വീപ്
  • 1960 ബൊഹീമൻ ചിത്രങ്ങൾ
  • 1967 ഹിമാലയസാമ്രാജ്വത്തിൽ
  • 1969 നേപ്പാൾ യാത
  • 1960 ലണ്ടൻ നോട്ട്ബുക്ക്
  • 1974 കയ്റോ കത്തുകൾ
  • 1977 ക്ലിയോപാട്രയുടെ നാട്ടിൽ
  • 1976 ആഫ്രിക്ക
  • 1977 യൂറോപ്പ്
  • 1977 ഏഷ

Question 14.
എസ്. കെ. പൊറ്റെക്കാട്ടിന്റെ സഞ്ചാരസാഹിത്വത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്?
Answer:

  • അനുവാചകരെ തന്നോടൊപ്പം കൂട്ടിക്കൊണ്ടു പോകുന്ന അവതരണരീതി.
  • താൻ സഞ്ചരിച്ച നാടുകളിലെ മനുഷ്യരെയും കാഴ്ചക ളെയും ചരിത്രത്തെയും സംസ്കാരത്തെയും ആചാരത്തെയുമൊക്കെ പരിചയപ്പെടുത്തുന്നു.
  • ഭാഷയുടെ സൗന്ദര്യം
  • വർണനകൾ
  • രസകരമായ അവതരണങ്ങൾ
  • നർമബോധം
  • കേരളവുമായി താരതമ്യം ചെയ്യുന്ന രീതികൾ
  • മുഖംമുടികളില്ലാത്ത പച്ച മനുഷ്യരെ അന്വേഷിച്ചു.
  • ഉദാത്തമായ മനുഷ്യസ്നേഹം
  • മനം മയങ്ങിപ്പോകുന്ന പ്രകൃതിസ്നേഹി
  • സൂക്ഷ്മമായ നിരീക്ഷണപാടവം
  • പ്രാചീനസംസ്കാരത്തിന്റെ ഉറവകൾ തേടിയുള്ള യാത്രകൾ
  • അതാത് പ്രദേശത്തിന്റെ ഭാഷ, വേഷം, ഭക്ഷണം എന്നിവയെ മനസ്സിലാക്കിക്കൊണ്ടുള്ളയാത്രകൾ.
  • ദേശാന്തരഗമനം നടത്തുന്ന പറവകളെപ്പോലെ ലോകമെങ്ങും സഞ്ചരിക്കുന്നതിൽ സംതൃപ്തി കണ്ടെത്തുന്ന ഒരു നാടോടിയുടെ മനസ്സാണ് പൊറ്റെക്കാട്ടിനുള്ളത്.

Question 15.
യാത്രയിൽക്കൊണ്ട വെയിൽ… തിരികെയെത്തുമ്പോൾ തണലാകുന്നു വരികളുടെ ആശയം വിശദമാക്കുക.
Answer:
ഓരോ യാത്രകളും ജീവിതത്തിൽ ലഭിക്കുന്ന പാഠങ്ങളാണ്. ഓരോ യാത്രയിലും നാം എടുക്കുന്ന കഷ്ടപ്പാടുകൾ എല്ലാം ജീവിതവഴിയിൽ എവിടെയെങ്കിലും നമുക്ക് തണലായി മാറും എന്ന തത്വചിന്തയാണ് ഈ വരികൾ ഉൾക്കൊള്ളുന്നത്.

നടക്കുന്തോറും തെളിയും വഴികൾ Notes Question Answer Class 9 Adisthana Padavali Unit 1

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam നടക്കുന്തോറും തെളിയും വഴികൾ Notes Questions and Answers improves language skills.

Class 9 Malayalam Adisthana Padavali Unit 1 Notes Question Answer നടക്കുന്തോറും തെളിയും വഴികൾ

Question 1.
യാത്രകൾ എന്തിനെല്ലാം?നേടിയ അനുഭവ പാഠങ്ങൾ കണ്ടെത്തി ചർച്ച ചെയ്യുക?
Answer:

  • അറിവ് നിർമിക്കുന്നതിന്
  • സ്വയം തിരിച്ചറിയുന്നതിന്
  • ലോകത്തെ അറിയുന്നതിന്
  • ജീവിതം എന്താണ് എന്നറിയുന്നതിന്
  • പ്രകൃതിയെ പഠിക്കുന്നതിന്

Question 2.
നടക്കുംന്തോറും തെളിയും വഴികൾ എന്ന ശീർഷകത്തിന്റെ ഔചിത്യം കണ്ടെത്തുക?
Answer:
ദേശസഞ്ചാരത്തിലൂടെ മനുഷ്യരിൽ രൂപപ്പെടുന്ന വിവിധ മൂല്യങ്ങളും മനോഭാവങ്ങളും ഈവരികൾ ഓർമ്മപ്പെടുത്തുന്നു.” യാത്രയിലൂടെ ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും അനുഭൂതികളുമെല്ലാം സ്വയം തിരിച്ചറിയാനും കൂടുതൽ തെളിച്ചമുള്ള ജീവിതവഴികളിലേക്ക് നയിക്കപ്പെടുവാനും അവരെ പ്രേരിപ്പിക്കുന്നു. ജീവിതയാത്രയെക്കുറിച്ചുകൂടി ഈ ശീർഷകം ഓർമ്മിപ്പിക്കുന്നു.

നടക്കുന്തോറും തെളിയും വഴികൾ Notes Question Answer Class 9 Adisthana Padavali Unit 1

Question 3.
സുജാതാദേവി നടത്തിയ യാത്ര എങ്ങനെയുള്ളതായിരുന്നു?
Answer:
രണ്ടു മാസം നീണ്ടുനിന്ന യാത്രയാണ് ലേഖിക നടത്തിയത്. സാധാരണ ജീവിതത്തിൽ നിന്നു കിട്ടുന്നതിനപ്പുറമുള്ള വലിയ ജീവിതപാഠങ്ങളാണ് ഈ യാത്രയിലൂടെ ലഭിച്ചത് . വ്യത്യസ്തമായ ധാരാളം അറിവുകളും അനുഭവങ്ങളും അനുഭൂതികളും ലഭിച്ചു. നാട്ടിലൂടെയുള്ള യാത്രയിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്ന അനുഭവങ്ങളാണ് കാട്ടിലൂടെയുള്ള യാത്രയിൽ നിന്നുണ്ടായത്.

Question 4.
യാത്രിക നേടിയ അനുഭവപാഠങ്ങൾ എന്തൊക്കെയാണ്?
Answer:
ജീവിതത്തിൽ വലിയ പാഠങ്ങളാണ് യാത്രയിലൂടെ എഴുത്തുകാരി പഠിച്ചത്. സാധാരണക്കാരിൽ സാധരണക്കാരിയായി ജീവിതം മുന്നോട്ടുപോകുന്നതും. വിശക്കുമ്പോൾ തട്ടുകടയിൽ നിന്ന് കഴിക്കാനും വെറും നിലത്തും കടത്തിണ്ണയിലും ഉറങ്ങാനും അപരിചിതരോടൊപ്പം യാതൊരു സുരക്ഷാഭയവും ഇല്ലാതെ യാത്ര ചെയ്യാൻ അങ്ങനെ പൊങ്ങച്ചങ്ങളില്ലത്ത ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളിലേക്ക് പ്രകൃതിയുടെ ജീവസ്സുകളിലേക്കാണ് യാത്രിക ഇറങ്ങി ചെന്നത്. പന്ത്രണ്ടു കൊല്ലം കൊണ്ട് ജീവിതം നൽകാത്ത അറിവുകൾ വെറും രണ്ടു മാസം കൊണ്ട് ലഭിക്കുകയായിരുന്നു.

Question 5.
ഈ യാത്ര എല്ലാ അർഥത്തിലും എനിക്കൊരു ഹിമാലയൻ യാത്രയായിരുന്നു. കാട്ടിനുള്ളിലെ ജീവിതത്തിന്റെ താളമൊന്നുവേറെ. അതു സുഖകരമായ അനുഭൂതിയാണ്.
ഇക്കോളജിയേക്കാളും സോഷ്യോളജിയെക്കാളും പരുക്കൻ ജീവിതപാഠങ്ങളാണ് ഞാൻ നന്നായി പഠിച്ചതെന്ന് തോന്നുന്നു ഇത്തരം വാക്യങ്ങളുടെ അടിസ്ഥാനത്തിൽ യാത്രകളെക്കുറിച്ച് കൂടുതൽ ചർച്ചചെയ്യുക.
Answer:
യാത്രകൾ ജീവിതത്തിൽ തരുന്നത് പുതിയ അനുഭവങ്ങളാണ്. അനുഭവങ്ങൾ വ്യത്യസ്ത പാഠങ്ങളുമാണ് നമുക്ക് സമ്മാനിക്കുന്നത്. നാം പുസ്തകങ്ങളിൽനിന്ന്സ മ്പാദിക്കുന്നതിനേക്കാളുമുപരിയായി ജീവിതം നേരിൽ കണ്ടു മനസിലാക്കുകയാണ് യാത്രയി ലുടെനീളം. യാത്ര മനുഷ്യന്റെ ഉള്ളിലെ അഹങ്കാരത്തെ കുറച്ചു ജീവിത യാഥാർത്വങ്ങളോട് പൊരുത്തപ്പെടാൻ മനുഷ്യനെ സഹായിക്കുന്നു, പ്രകൃതി നൽകുന്ന നയന മനോഹരമായ കാഴ്ചകളും അതിനേക്കാൾ ഉപരി പ്രകൃതി പരസ്പരം ഒരുക്കുന്ന പൊരുത്തപെടലുകളും ജീവിത യാഥർഥ്യങ്ങളെ പഠിപ്പിക്കുന്നു. യാത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും നമുക്ക് സമ്മാനിക്കുന്നത് ഹിമാലയം പോലെ പെരുത്ത അനുഭവങ്ങളും പാഠങ്ങളുമാണ്. നാടും നഗരവും പോലെയല്ല കാടുകൾ പച്ചപ്പിന്റെ തുരുത്തുകളാണ് അവിടെ. മനുഷ്യായുസിന്റെ ചരിത്രം തുടങ്ങിയ ഇടമാണല്ലോ. ഒരു മനുഷ്യൻ എത്ര മാത്രം മണ്ണോടു ചേരാം അത്രമാത്രം വിനയാന്വിതനാകുന്നു എന്ന് പഠിപ്പിക്കുന്നിടം. എന്തുകൊണ്ടും ജീവിതത്തിൽ യാത്രകൾ അനിവാര്യമാണ്.

Question 6.
അവധിക്കാല അനുഭവങ്ങൾ പങ്കു വെച്ച് നിങ്ങളുടെ സുഹൃത്തിനു ഒരു കത്ത് തയ്യാറാക്കുക ?
Answer:

തീയതി
സ്ഥലം

പ്രിയപ്പെട്ട അനുവിന്

നിനക്ക് സുഖം തന്നെ അല്ലെ, എത്ര ദിവസമായി നമ്മൾ തമ്മിൽ കണ്ടിട്ട് വെക്കേഷനായിട്ട് എന്താ നിന്റെ പരിപാടികൾ. ലൈബ്രറിയിൽ പോകണമെന്നും പുസ്തകങ്ങൾ വായിക്കണമെന്നും പറഞ്ഞിരുന്നല്ലോ പോയി തുടങ്ങിയോ. ഞാൻ രണ്ടു പുസ്തകങ്ങൾ വായിച്ചു കേട്ടോ. ഒന്ന് ബഷീറിന്റേയും മറ്റൊന്ന് സഞ്ചാരസാഹിത്യകാരനായ എസ്. കെ. പൊറ്റക്കാടിന്റെയും. നീയും എസ്. കെ. യുടെ പുസ്തകങ്ങൾ വായിച്ചു നോക്കണം കേട്ടോ നിനക്ക് ഇഷ്ടപ്പെടും തീർച്ച. നമ്മൾ ഒരുമിച്ചു ഒത്തിരി യാത്രകൾ ചെയ്യണം എന്ന് പറഞ്ഞിരുന്നില്ലേ നമ്മൾ എസ് കെ യെ വായിക്കുമ്പോൾ നമ്മൾ യാത്രയിലാണെന്നേ തോന്നു. പിന്നെ മറ്റൊരു സന്തോഷം കൂടി ഉണ്ട് ഞങ്ങൾ കഴിഞ്ഞ ആഴ്ച അമ്മാവനും കുടുംബവുമായി ഊട്ടിക്കു പോവുകയുണ്ടായി. വളരെ വലിയ മലകളും ചുരങ്ങളും ഒക്കെ കടന്നു തണുപ്പിന്റെ ഒരു കോട്ടയിലാണ് ഞങ്ങൾ പ്രവേശിച്ചത് എന്ന് തോന്നി. രണ്ടു ദിവസം അവിടെ ചിലവഴിച്ചു. പൂന്തോട്ടങ്ങളും പൂക്കളും താഴ്വാരങ്ങളും ഒക്കെ കണ്ടു തീർത്തു. യാത്ര ചെയ്യുമ്പോൾ നമുക്ക് വളരെ വലിയ സന്തോഷം തോന്നും. യാത്ര തീരുമ്പോ സങ്കടവും. നിന്നോട് പറയാൻ ഒത്തിരി വിശേഷങ്ങൾ ഞാൻ കാത്തു വെച്ചിട്ടുണ്ട്. നിന്റെ വിശേഷങ്ങൾ ഉടനെ നീ അറിയിക്കണേ.

സ്വന്തം അമ്മു

ആമുഖം

നടക്കുംന്തോറും തെളിയും വഴികൾ എന്ന മനോഹരമായ ആശയമാണ് ഈ യുണിറ്റ് നമുക്ക് പ്രധാനം ചെയ്യുന്നത്. തലക്കെട്ടിൽ തന്നെ ഊർജ്ജം തളംകെട്ടി കിടക്കുന്നു. മുന്നോട്ടായാനുള്ള, കുതിക്കാനുള്ള നടക്കാനുള്ള ഇതിനൊന്നും പറ്റാത്തവർക്കോ മനസുകൊണ്ടെങ്കിലും മുന്നോട്ടെന്ന സങ്കല്പത്തെ തൊടാൻ കഴിയുന്ന പാഠഭാഗങ്ങൾ. വാക്കുകളിലും എഴുത്തുകളിലും മനുഷ്യൻ ഇടയ്ക്കൊക്കെ മറന്നു കളയുന്ന ജീവിത സത്വങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. മനോഹരമായ കൂട്ടിച്ചേർക്കലുകൾ കൊണ്ട് ഒന്നിനൊന്ന് ചേർന്ന് കിടക്കുന്നു ഓരോ പാഠഭാഗങ്ങളും. നടക്കുംന്തോറും തെളിയും വഴികൾ എന്ന ആമുഖ ഭാഗത്തിൽ മുന്നോട്ടു നടക്കാനുള്ള മനുഷ്യ മനസിന്റെ ഊർജ്ജവും ലോകത്തെവിടെ പോയാലും തിരിച്ചു കൂടണയാനുള്ള മനുഷ്യ മനസിന്റെ വ്യഗ്രതയുമാണ് ഈ ചെറിയ കത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്.

യാത്രകൾ ജീവിതത്തിൽ നൽകുന്ന പാഠങ്ങൾ പുസ്തകങ്ങളിൽ നിന്ന് കിട്ടുന്നതിലും എത്രയോ വലിപ്പവും വിലപിടിപ്പുമുള്ളതാണ് എന്ന തിരിച്ചറിവ് നൽകുകയാണ് ഈ കത്തിലൂടെ. ഓരോ യാത്രകളും ജീവിതത്തിന്റെ പാഠ പുസ്തകങ്ങളാണ് . അനുഭവങ്ങളുടെ നിധികുംഭങ്ങളാണ്. അനുഭവം ഗുരു എന്ന മഹത് സങ്കൽപത്തെ ആർക്കാണ്, ഏതു കാലത്താണ് തിരുത്താൻ കഴിയുക. ഓരോ യാത്രകളും നൽകിയ അനുഭവങ്ങളിലൂടെ എഴുത്തുകാരി കടന്നു പോകുമ്പോൾ ഓരോ വായനക്കാരനും അതെ പാഠങ്ങൾ അനുഭവത്തിലേക്ക് പകർത്തുകയാണല്ലോ. ഒരനിയത്തി ചേച്ചിയ്ക്കയക്കുന്ന കത്തിന്റെ രൂപത്തിലാണ് ഈ ഭാഗം അവതരിപ്പിക്കുന്നത്. ലോകത്തിന്റെ ഏതു കോണിൽ പോയാലും തിരിച്ചു വീടണയാനുള്ള മനുഷ്യന്റെ വ്യഗ്രതയും കൊതിയും ഈ കത്തിൽ കാണാം. കത്തുകൾ വികാരങ്ങളുടെ പ്രകടന കേന്ദ്രങ്ങളാണ്. സ്നേഹം, പരിഭവം, ദുഃഖം എന്നിങ്ങനെ നീളുകയാണല്ലോ കത്തുകളുടെ ഉള്ളടക്കങ്ങൾ. കത്തുകൾ മനസിൽ നിന്ന് മനസിലേക്ക് സഞ്ചരിക്കുന്ന സന്ദേശങ്ങളാണ്.

ഇന്നത്തെ കാലത്തു കത്തുകൾക്കു പകരം സന്ദേശ മാർഗങ്ങൾ പലതാണ്. എങ്കിലും കത്തിന്റെ വൈകാരികാനുഭവത്തോളം സ്പർശിക്കാൻ അവയ്ക്കൊക്കെ പൂർണമായും കഴിയുമോ എന്നുറപ്പില്ല. ഇവിടെ യാത്രകൾ ഒരു മനുഷ്യനെ മണ്ണിനേക്കാൾ ചെറുതാക്കുന്നതും ആകാശത്തോളം പാർപ്പുള്ളതാക്കിയും മാറ്റുന്നു എന്ന് യാത്രിക പറയുന്നു. യാത്രയുടെ ഓരോ അനുഭവങ്ങളും നമ്മളെ പുതിയ ഒരു മനുഷ്യനാക്കാൻ സഹായിക്കുകയാണ് എന്ന് എഴുത്തുകാരി പറയുന്നു. ഒപ്പം ജീവിതം ഒരു നിരന്തരമായ യാത്രയാണ് എന്ന് പറയാതെ പറഞ്ഞു വെയ്ക്കുകയാണ് ഈ ലേഖിക.

നടക്കുന്തോറും തെളിയും വഴികൾ Notes Question Answer Class 9 Adisthana Padavali Unit 1

പാഠസംഗ്രഹം

എത്ര നാളായി ഞാൻ ഇങ്ങു പോന്നിട്ട്. അത്രമേൽ പ്രിയപ്പെട്ടിടത്തു നിന്നും വിട്ടു പോന്നതിന്റെ വേദനകൾ ഉള്ളിൽ കനം കെട്ടി നിൽക്കുന്ന വാക്കുകളാണ് കത്തിന്റെ തുടക്കത്തിൽ ഉള്ളടക്കമാകട്ടെ ജീവിതം എന്ന യാത്രയുടെ സത്യങ്ങളാണ് ദേശ സഞ്ചാരത്തിലൂടെ മനുഷ്യൻ ആർജിക്കുന്ന മൂല്യങ്ങളും മനോഭാവങ്ങളുമാണ് ഈ കത്തിലുൾപെടുത്തിയിരിക്കുന്നത്. ഒരു ഹിമാലയൻ യാത്രയ്ക്കിടയിൽ സുജാത ദേവി തന്റെ ചേച്ചിയായ സുഗതകുമാരിക്ക് അയച്ച കത്താണ് ഇത് രണ്ടുമാസം നീണ്ടു നിന്ന യാത്രയും യാത്രയിലുടനീളം സുജാതദേവിക്കുണ്ടായ മാറ്റങ്ങളും നേട്ടങ്ങളുമാണ് ഈ ഭാഗത്തിൽ രേഖപ്പെടുത്തുന്നത്. പന്ത്രണ്ടു വർഷത്തെ സാധരണ ജീവിതത്തിൽ നിന്നും നേടാവുന്നതിലധികം രണ്ടുമാസത്തെ യാത്രകൾ കൊണ്ട് നേടിക്കഴിഞ്ഞു എന്ന് യാത്രിക പറയുന്നു. എല്ലാ അർത്ഥത്തിലും ഇതൊരു ഹിമാലയൻ യാത്ര തന്നെയായിരുന്നു എന്നതാണ് യാത്രിക പറയുന്നത്. എന്തുകൊണ്ടെന്നാൽ അറിവിന്റെ നിറകുടമാണ് ഈ യാത്രയിൽ നിന്ന് ലഭിച്ചത്. വിശക്കുമ്പോൾ തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുക, ഉറക്കം വരുമ്പോൾ കടത്തിണ്ണയിൽ കിടന്നുറങ്ങുക, യാത്രയിൽ അപരിചിതർ സഹോദര തുല്യരാകുക തുടങ്ങി ലോകം പഠിപ്പിക്കുന്ന വലിയ പാഠങ്ങൾ പകർന്നു തരികയാണ് ഈ ചെറിയൊരു തുറന്നെഴുത്ത് കാഴ്ചകൾ ഇന്ദ്രിയങ്ങളെ നിറച്ചു.കാടും, മലയും, കാട്ടിനുള്ളിലെ ജീവിതവും പകർന്നത് വാക്കുകൾക്കതീതമാണ് എന്ന് എഴുത്തുകാരി പറയുന്നു.

അറിവിലേക്ക്
നടക്കുന്തോറും തെളിയും വഴികൾ Notes Question Answer Class 9 Adisthana Padavali Unit 1 1
സുജാതാദേവി (1946 – 2018) എന്ന പേരിൽ കവിതയും സുജാത എന്ന പേരിൽ ഗദ്യവും എഴുതി. പ്രസിദ്ധ കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ ബോധേശ്വരന്റെയും പ്രൊഫ വി. കെ. കാർത്ത്യായനി അമ്മയുടെയും മകൾ. കോളേജ് . അധ്യാപികയായിരുന്നു. കൃതികൾ: മൃൺമയി (കവിതാസമാഹാരം), കാടുകളുടെ താളം തേടി യാത്രാ വിവരണം). കാടുകളുടെ താളം തേടി എന്ന കൃതിയ്ക്ക് കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട് (1999).

ഇല്ലന്റ്
കത്തിടപാടുകൾ നടത്താൻ മുൻകാലങ്ങളിലും ഇപ്പോഴും ഉപയോഗിക്കുന്നു.
നടക്കുന്തോറും തെളിയും വഴികൾ Notes Question Answer Class 9 Adisthana Padavali Unit 1 2

Malayalam Adisthana Padavali Class 9 Notes Pdf 2024-25 Textbook Questions and Answers Solutions

Expert Teachers at HSSLive.Guru has created Malayalam Adisthana Padavali Class 9 Notes Pdf Download 2024-25, Adisthana Padavali Malayalam Standard 9 Notes Pdf, Class 9 Malayalam 2 Notes Kerala Syllabus, Adisthana Padavali Class 9 Questions and Answers Chapters Summary in Malayalam, അടിസ്ഥാന പാഠാവലി 9 Pdf Notes are part of Kerala Syllabus 9th Standard Textbooks Solutions. Here we have given Std 9 Malayalam Adisthana Padavali Notes, Class 9 Malayalam Adisthana Padavali Question Answer, SCERT Class 9 Malayalam Adisthana Padavali Solutions. Students can also read Kerala Padavali Malayalam Standard 9 Notes Pdf.

Adisthana Padavali Malayalam Standard 9 Notes Pdf 2024

Std 9 Malayalam Adisthana Padavali Notes

Class 9 Malayalam Adisthana Padavali Notes Question Answer

Unit 1 നടക്കുന്തോറും തെളിയും വഴികൾ

Unit 2 പദം പദം ഉറച്ചു നാം

Unit 3 ആരോഗ്യത്തിന്റെ രസക്കൂട്ടുകൾ

Class 9 Malayalam Adisthana Padavali Notes Question Answer

Class 9 Malayalam Adisthana Padavali Chapters Summary

Malayalam Adisthana Padavali Class 9 Notes Pdf

Adisthana Padavali Class 9 Questions and Answers (Old Syllabus)

Unit 1 Pookal Okkeyum Vakkukal Kumpol

Unit 2 Kalcayute Sangitam

Unit 3 Oru Kudanna Velichamayi

Adisthana Padavali Malayalam Standard 9 Solutions Answers Guide Notes

We hope the given 9th Malayalam Adisthana Padavali Notes, SCERT Class 9 Malayalam Adisthana Padavali Solutions of Malayalam 9th Standard Adisthana Padavali Notes, 9th Std Malayalam Adisthana Padavali Notes will help you. If you have any queries regarding Malayalam 2nd 9th Class Notes, Class 9 Malayalam Notes Kerala Syllabus Adisthana Padavali, drop a comment below and we will get back to you at the earliest.

Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1

The comprehensive approach in Kerala Syllabus 9th Standard Physics Notes Pdf Chapter 1 Refraction of Light Notes Extra Questions and Answers ensures conceptual clarity.

Kerala Syllabus Std 9 Physics Chapter 1 Refraction of Light Extra Questions and Answers

Question 1.
Write examples for atmospheric refraction.
Answer:
Even after the sun has passed the western horizon, the Sun is visible for some more time. The Sun can be seen a few seconds before it reaches the eastern horizon in the morning.
– Twinkling of stars.
Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1 Img 1
Question 2.
Four students traced the path of a light beam coming from air passing through a rectangular glass slab, and their names are A, B, C, and D in Figure. Which of these is correct?
Answer:
B

Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1

Question 3.
Choose the wrong statements from the following and correct it.
(a) We can see the apparent position of the Sun just before and just after the actual Sunrise and actual Sunset due to atmospheric refraction.
(b) The bottom of a pond appears lowered when viewed from a distance than from a nearer point.
(c) A ray incident normally at the surface of separation of mediums undergo refraction.
(d) As refractive index increases, speed of light decreases.
Answer:
(b) is a wrong statement
Corrected statement : The bottom of a pond appears elevated when viewed from a distance than from a nearer point

(c) is a wrong statement
Corrected statement: A ray incident normally at the surface of separation of mediums undergoes no refraction.

Question 4.
From the given statements choose the incorrect statements and correct it.
(a) At critical angle, the light ray instead of undergoing refraction, totally reflects back to the same medium.
(b) Optical fibres are used in the medical field.
(c) The critical angle of glass is lower than water because of the low refractive index of glass compared to water.
(d) If the angle of incidence is increased beyond the critical angle, total internal reflection takes place.
Answer:
(a) is incorrect
Corrected statement : At critical angle, the light ray passes through the boundary of the two mediums.

(c) is incorrect
The critical angle of glass is lower than water because of the high refractive index of glass compared to water.Critical angle is inversely proportional to refractive index of a medium.

Question 5.
During a physics class, teacher shown a laser pointer into a fish tank full of water in and it was noticed that the light beam reflects off the surface of water instead of going through it at a specific angle. What kind of phenomenon are you seeing, and what causes it to occur?
Answer:
This is due to total internal reflection. When the laser light hits the water-air boundary at an angle greater than the critical angle, it reflects entirely back into the water instead of refracting into the air.

Question 6.
Match the following.

Stars twinkle Total internal reflection
Mirage Reflection
Brilliance of diamond Atmospheric refraction
Refraction and total internal reflection

Answer:

Stars twinkle Atmospheric refraction
Mirage Refraction and total internal reflection
Brilliance of diamond Total internal reflection

Question 7.
Write the following pairs of media in descending order of their optical density. water, diamond, air, glass
Answer:
diamond > glass > water > air

Question 8.
Write the following pairs of media in descending order based on the speed of light through them- water, diamond, air, glass
Answer:
air > water > glass > diamond

Question 9.
The speed of light is……………. in different mediums. Choose the appropriate ward from bracket (same, different)
Answer:
different

Question 10.
The path of light will be in ………. when it passes through only one medium.
Answer:
a straight line

Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1

Question 11.
The figure given below shows a ray of light passing through two different media. Choose the correct image from the following?
Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1 Img 2
Answer:
Picture 3.
When a ray of light passes from a medium of higher optical density to a medium of lower optical density the, refracted ray deviates away from the normal.

Question 12.
Which is the correct figure?
Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1 Img 3
Answer:
(b)
When a ray of light passes from a medium of lower optical density (air) to a medium of higher optical density (water) the refracted ray deviates towards the normal.

Question 13.
Speed of light in a medium having low optical density will be ……..
Answer:
Greater

Question 14.
List the statements given below as true and false.
a) When light enters from an optically rarer medium to a denser medium, it deviates towards the normal.
b) When light enters from an optically denser medium to a rarer medium, it deviates towards the normal.
c) A ray incident normally at the surface of the separation of mediums does not undergo refraction.
d) The path of light will be in a straight line. when it passes obliquely from one medium to other.
Answer:
a) True
b) False
c) True
d) False

Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1

Question 15.
Rohan saw that his pencil seemed to be broken when dipped in a glass of water.
a) If he used kerosene instead of water, what change occurs there?
b) What is the reason?
Answer:
a) The pencil appears to be bent more.
b) The refractive index of kerosene is more than water.

Question 16.
Refractive index of glass is 1.5. If the speed of light in vacuum is 3 × 108 m/s, find speed of light in glass.
Answer:
Refractive index of glass. n = 1.5
Speed of light in vacuum = 3 × 108 m/s
speed of light in glass v = \(\frac{c}{n}\)
V = \(\frac{3 \times 10^8}{1.5}\)
v = 2 × 108 m/s

Question 17.
Light falls obliquely from one medium to another is shown in the figure. [MN is the normal at the point of incidence]
Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1 Img 4
Which of the given medium is the fastest medium for light? Justify your answer.
Answer:
Medium A

Reason: From the figure. the angle of incidence is greater than the angle of refraction.When optical density decreases light ray will move assay from the normal. So. medium A has low optical density.
As optical density decreases, speed of light through the medium increases.

Question 18.
Speed of light in three media are given.
[Glass – 2 × 108 m/s. Water – 2.25 × 108 m/s
Diamond -1.25 × 108 m/s]
(a) In which medium does the refraction of light occurs more while falling from air?
(b) Arrange the three given media in the increasing order of optical density.
Answer:
(a) Diamond
(The speed of light in diamond is comparatively less because light undergoes higher refraction)
(b) Water < glass < Diamond

Question 19.
The refractive index of diamond is 2.42. What do you mean by this? Calculate the speed of light through diamond.
Answer:
Light travels through air with a velocity 2.42 times the velocity of light through diamond.
v = \(\frac{c}{n}\) = \(\frac{3 \times 10^8}{2.42}\) = 1.24 × 108 m/s

Question 20.
A ray of light travels from air to glass slab is depicted below. Observe figure and answer the questions.
Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1 Img 5
a) Find out the incident ray?
b) Find out the refracted ray?
c) Which is the angle of incidence?
d)Which is the angle of refraction?
e) What happens when a ray of light obliquely travel from air to glass slab?
f) Name his phenomenon of light?
Answer:
a) PQ
b) QR
C) 30°
d) 90°
e) It bend towards the normal (refraction takes place)
f) Refraction

Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1

Question 21.
Raju placed a pencil in a trough of water as shown in figure.
Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1 Img 6
a) Can you see a change in the position of the portion of the pencil underwater?
b) Does the ray of light coming after reflection from the pencil undergo a deviation? Why is it so?
Answer:
a) Refraction
b) Yes They ray of light from the immersed part of the pencil entering air from water is deviated at the surface of separation.

Question 22.
Why do stars appear to twinkle?
Answer:
The light coming from the stars reaches our eyes by traversing through the atmosphere. The optical density of the medium through which the light travels goes on changing the physical conditions (pressure, temperature etc.) of the layers of the atmosphere change continuously. Hence, the light undergoes an irregular refraction. Therefore. when the light rays from the stars reach the eyes after refracted several limes, the star cannot be seen continuously at the same position. This is the reason for the twinkling of stars.

Question 23.
Observe the figure. A ray of light enters from medium 1 to medium 2
Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1 Img 7
(a) Find out which medium has greater optical density.
(b) Which medium has the greater refractive index?
(c) What is the relation between optical density and refractive index of a medium?
Answer:
(a) Medium – 1
(b) Medium – 1
(e) As the refractive index ofa medium increases, optical density also increases.

Question 24.
Appu and Ammu went for bow fishing on a holiday. Their opinions about how to catch the fish is given below.
Appu : One should aim at a point below the perceived position of fish
Ammu : One should aim at the exactly at the perceived position of the fish.
Who is correct. Justify your answer.
Answer:
Appu is correct.
When the reflected light coming from the fish enters from an optically denser medium(here water) to a rarer medium(air), it is deviated away from the normal, at the surface of separation. This refracted Light appears to come from a position just above the actual position.This is why it is advised to aim at a point below the perceived position of fish.

Question 25.
Given below are the different figures in which light passes obliquely from one medium to the other. AB is the normal.
Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1 Img 8
a) Which of the figures indicates the path of the light ray which passes from air to water?
b) What is the reason for choosing this figure as the answer?
c) Which of the figures indicates the path of light ray which passes from glass to water?
d) In these figures, which one is wrong?
Answer:
a) i)
b) When light ray obliquely passes from rarer to denser, it bends towards normal.
c) iii)
d) ii)

Question 26.
Observe the figure. Light falling on two different media are shown.
Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1 Img 9
a) Which medium has greater optical density? Through which medium will light pass through higher speed?
b) Why?
c) Which medium has greater refractive index
d) What do you mean by refractive index of a medium?
Answer:
a) Medium 2 has greater optical density. Through medium I light passes with higher speed.
b) Optical density is greater in the medium having less refracted angle.
c) Medium 2
Because medium 2 possess greater optical density
d) Refractive index of a medium is the ratio of the speed of light in vacuum to the speed of light in the medium.

Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1

Question 27.
Which of the following figure represents the critical angle?
Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1 Img 10
Answer:
Figure (B)

Question 28.
Which phenomenon of light is made use in optical fibres that are used for communication?
Answer:
Total internal reflection

Question 29.
Choose the correct statement from the following.
(a) Total internal reflection happens when light travels from a rarer to a denser medium.
(b) Refractive index has no unit.
(c) A pencil dipped in a glass of water seems to be broken at the water-air interface due to total internal reflection.
Answer:
(b)

Question 30.
Name the devices shown below which are applications of total internal reflection.
Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1 Img 11
Answer:
(a) Bicycle reflector
(b) Periscope

Question 31.
Find and write from the box what happens to the light beam in the given cases below

  • Deviates towards the normal.
  • Deviates away from the normal.
  • No refraction occurs.
  • Goes parallel to the surface of separation of the media.
  • Total internal reflection occurs,

a) Light falls from water to air at an angle of 48.6°.
b) Light rays pass from air to water.
c) Light falls from water to air at an angle of 55°.
d) Light falls from water to air at an angle of incidence of 0°.
e) Light is incident from water to air at an angle of incidence of 30°.
Answer:
a) Light falls from water to air at an angle of 48.6° -Goes parallel to the surface of separation of the media.
b) Light rays pass from air to water – Deviates towards the normal.
c) Light falls from water to air at an angle of 55° Total internal reflection occurs.
d) Light falls from water to air at an angle of incidence of 0° – No refraction occurs.
e) Light is incident from water to air at an angle of incidence of 30° – Deviates away from the normal.

Question 32.
List the statements given below as Refraction, Total internal reflection, Total internal reflection and Refraction.
a) The straw is seen to be broken when placed in water.
b) The bottom of the fish tank is seen on the surface.
e) In summer, the road appears to be waler logged at a distance.
d) When the glass slab is placed over the letters, the letters appear higher.
Answer:

Refraction Total internal reflection Total internal reflection and Refraction
a) The straw is seen to be broken when placed in water.
d) When the glass slab is placed over the letters, the letters appear higher.
b) The bottom of the fish tank is seen on the surface. c) In summer, the road appears to be waterlogged at a distance.

Question 33.
What are the conditions under which light does not refract when it passes through different media?
Answer:
Conditions under which light does not refract when it passes through different media

  • When passing through the normal
  • When light falls from a medium of higher optical density to a lower one at an angle of incidence greater than the critical angle.
  • When a ray of light passes obliquely through two media having the same refractive index.

Question 34.
Correct the following statements.
a) When the refractive index increases, speed of light in the medium increases.
b) Refraction of light is utilised in optical fibre cables.
Answer:
a) When refractive index increases ,speed of Light in the medium decreases.
b) Total internal reflection is utilised in optical fibre cables.

Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1

Question 35.
Will total internal reflection occur for a ray of light entering from water to air at an angle of 49.8°? Why?
Answer:
Total internal reflection will occur for a ray of light entering from water to air at an angle of 49.8° because the angle of incidence is greater than the critical angle of water.

Question 36.
Critical angle of water with air is shown in the figure.
Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1 Img 12
(a) Define critical angle.
(b) What change in the path of light will be observed if the angle of incidence is increased from critical angle?
Answer:
(a) Critical angle when a ray of light enters from an optically denser medium to a rarer medium the angle of incidence at which the angle of refraction becomes 90° is the critical angle.
(b) Yes. Increase the angle of incidence, then the ray will undergo total internal reflection, i.e., the ray will be reflected back to the same

Question 37.
A ray of light travelling from glass to air graces through the surface of glass is shown in figure.
Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1 Img 13
(a) Name the angle of incidence (i) in the figure.
(b) Can we reflect back the incident ray into the glass. Justify your answer
Answer:
a) Critical angle
b) All the incident rays will be reflected back to the same medium without refraction.

Question 38.
Match the following

Material Critical angle
Water 42°
Glass 49.6°
48.6°

Answer:

Material Critical angle
Water 48.6°
Glass 42°

Question 39.
Observe the pictures.
a) Angle of refraction in fig(1)is_(>90/90 1<90)
b) The incident angle when refracted angle is 90 is known as …………
C) Which is the phenomenon represented by these pictures?
Answer:
a) 90
b) Critical angle
c) Total internal reflection

Question 40.
Observe the figure given below.
Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1 Img 14
a) Why the ray AO is reflected back to the same medium as shown above?
b) Name this phenomenon.
c) What happens to the ray of light when the angle of incidence is 40°?
Answer:
a) Light is incident at an angle which is greater than the critical angle of water.
b) Total internal reflection
c) As the angle of incidence ¡s less than critical angle, total internal reflection does not take place. Light ray gets refracted into air.

Question 41.
Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1 Img 15
(a) What is the principle used in the decorative lamp shown above?
(b) Light only emerges through the tips of the libres of these decorative lamps when it trat1s through them as depicted above. What might be the reason?
Answer:
(a) Total internal reflection
(b) One end of each optical fibre in the decorative lamp is connected to a suitable source of light: Light rays from this source travel through the fibre. While travelling through the fibre, it makes an angle of incidence greater than the critical angle with the walls of the fibre. Hence the light undergoes successive total internal reflection and emerges through the other end.

Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1

Question 42.
Find and write from the pictures given as options what happens to the light ray in each of the pictures given below.
Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1 Img 16
Answer:
i) Figure c)
Reason :The light ray enters from a rarer medium(air)to a denser medium (water). So the ray deviates towards the normal.

ii) Figure a)
Here the light ray enters from a denser to rarer medium,with an angle less than critical angle of glass-air medium (42°). So the ray is refracted away from the normal. Some part of the incident light is reflected back.

iii) Figure d)
The angle of incidence is greater than the critical angle of glass (42°). So the light ray undergoes total internal reflection.

Question 43.
The path of light through different media is shown in the following figure. Analyse them and answer the following questions.
Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1 Img 17
a) Find out critical angle of glass.
b) Which figure represents the total internal reflection?
c) Explain how total internal reflection takes place in glass by referring the above figures.
Answer:
a) 42°
b) R
c) When a ray of light passes from a medium of higher optical density (glass) to a medium of lower optical density (air) at an angle of incidence greater than the critical angle, the ray is reflected back to the same medium without undergoing refraction. This is total internal reflection.

Question 44.
Observe the figure.
Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1 Img 18
(a) AP is the path of light falling obliquely on the glass-air interface. NN’ is the normal at the point of incidence. Complete the diagram in your answer sheet to show the change in the path of the ray after P.
(b) Name the optical phenomenon that helped you to draw the path of this ray after the incidence.
(c) Write down two practical applications of this optical phenomenon.
Answer:
a) Refraction of Light Class 9 Extra Questions and Answers Kerala Syllabus Physics Chapter 1 Img 19
b) Total internal reflection
c) Practical applications
Optical fibres, Periscope, Cycle reflector

സുകൃതഹാരങ്ങൾ Sukruthaharangal Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes സുകൃതഹാരങ്ങൾ Sukruthaharangal Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Sukruthaharangal Summary

സുകൃതഹാരങ്ങൾ Summary in Malayalam

ആമുഖം

മാറുന്ന കാലത്തിന്റെ ഗതിഭേദങ്ങളോട് നിരന്തരം സംവദിച്ച കവിയാണ് കുമാരനാശാൻ. 1922-ൽ ദുരവസ്ഥയ്ക്ക് പിന്നാലെ പ്രസിദ്ധീകരിച്ച ഗാന കാവ്യമാണ് ചണ്ഡാലഭിക്ഷുകി. മറ്റൊരർഥത്തിൽ കേരളത്തിലെ ആദ്യത്തെ കഥാകാവ്യം എന്ന് അതിനെ വിളിക്കാവുന്നതുമാണ്. ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും മലയാളിയുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. അടിസ്ഥാനപരമായി മനുഷ്യരെല്ലാം ഒന്നാകണമെന്നും ഒരേ ഉദരത്തിൽ നിന്നും പിറന്ന സന്തതികൾ ആണെന്നും സമർത്ഥിക്കുകയാണ് ആശാൻ ഈ രണ്ടു കാവ്യങ്ങളിലൂടെയും ചെയ്യുന്നത്. ജാതിയല്ല. ജലമാണ്, ജീവജലമാണ് എക്കാലത്തും പ്രധാനം എന്ന് ആശാൻ ഈ കൃതികളിലൂടെ ദ്യോതിപ്പിക്കുന്നു. ദുരവസ്ഥയുടെ സഹോദരി എന്നാണ് ആശാൻ ചണ്ഡാല ഭിക്ഷുകിയെ വിശേഷിപ്പിച്ചിട്ടുള്ളത്. നാല് ഭാഗങ്ങളിലായി 696 വരികളുള്ള ഈ കാവ്യം നളിനി, ലീല, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, കരുണ തുടങ്ങിയ പ്രഖ്യാതകൃതികളിൽ നിന്നും ആഖ്യാന പരമായും ഇതിവൃത്തപരമായും ഉയർന്നു നിൽക്കുന്നു.

പാരസംഗ്രഹം
സുകൃതഹാരങ്ങൾ Sukruthaharangal Summary in Malayalam Class 9 1
പ്രൊഫ. ലക്ഷ്മി നരസുവിന്റെ The Essence of Budhism എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈ കൃതിയുടെ മൂലകഥാംശം, മറ്റു കൃതികളെപ്പോലെ നാടകീയമായ തുടക്കമല്ല മറിച്ച് നേരിട്ടുള്ള ആദി മധ്യാന്തപ്പൊരുത്തത്തോടുകൂടിയ ആഖ്യാന രീതിയാണ് ആശാൻ ഈ കാവ്യത്തിൽ പിന്തു ടരുന്നത്. സംവാദാത്മകതയാണ് ഈ കാവ്യ ത്തിന്റെ മറ്റൊരു പ്രത്യേകത.

സുകൃതഹാരങ്ങൾ Sukruthaharangal Summary in Malayalam Class 9

‘ജാതീയവും മത പരവുമായ അന്ധതകളുടെ വേരറുത്തു കൊണ്ടുള്ള ഈ കൃതിയുടെ ഒരു നൂറ്റാണ്ടു കാലത്ത നിലനിൽപ് സവിശേഷമായ പ്രാധാന്യം അർഹിക്കുന്നുണ്ട്. ആശാന്റെ സാമൂഹികബോധം, പ്രതിബദ്ധത, പ്രചാരണ പരത എന്നിവയ്ക്കൊപ്പം കാവ്യഭംഗിയും തെളിയുന്ന കൃതിയാണ് ചണ്ഡാലഭിക്ഷുകി. ഓരോ വാക്കിലും കവിത സ്ഫുരിക്കുന്ന പ്രതീകാത്മക ഘടന കവിതയിൽ കാണാം. കവിതയുടെ ആദ്യഭാഗത്ത് ചിത്രീകരിക്കുന്ന പശ്ചാത്തല വർണ്ണന ഇതിനുദാഹരണമാണ്. ഉണങ്ങിയ പേരാൽ, വഴിക്കിണർ, അത്താണി, ചുമടുതാങ്ങി തരിശുനിലം ഇതെല്ലാം ജാതിയുടെ വേനലിനെ പ്രതീകവൽക്കരിക്കുകയാണ് ചെയ്യുന്നത്. ജാതിയുടെ പൊള്ളുന്ന വേനലിലേയ്ക്ക് ആനന്ദഭിക്ഷു വന്നുചേരുന്നു. പകർന്നു കൊടുക്കുന്ന കുളിർത്ത തണ്ണീരിന്റെ ഉറവിടമായി മാതംഗി മാറുന്നു. വൈയക്തികമായ അനുരാഗത്തിന്മേൽ ലോകാനുരാഗം എത്രമേൽ എപ്രകാരം പ്രസക്തമാകുന്നു എന്ന് ആശാൻ ചണ്ഡാലഭിക്ഷുകിയിലൂടെ സമർഥിക്കുന്നു. “ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവുവരണ്ടഹോ’ ഇതാണ് ഈ കാവ്യ ത്തിന്റെ കേന്ദ്രപ്രമേയം. ഈ വരികളുടെ ആന്തരാർഥത്തിന് ഏറെ പ്രസക്തിയുണ്ട്.

വർത്തമാനകാലത്ത് നമ്മുടെ സമൂഹശരീരവും മനസ്സും ജാതി മതാന്ധതയാൽ വരണ്ടുപോകുന്നു എന്ന തോന്നലുണ്ടാ കുമ്പോൾ ഈ കാവ്യത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണ് 1907-ൽ “വീണ പൂവി’ൽ തുടങ്ങി ആധുനിക മനുഷ്യാവസ്ഥയുടെ ഭിന്നപ്രകാരങ്ങളും അവയെ മുൻനിർത്തിക്കൊണ്ട് സാമൂഹിക നീതിയെ സാക്ഷാത്കരിക്കാനുള്ള ഭാവാത്മകമായ ഇടപെടലുമാണ് ചണ്ഡാലഭിക്ഷുകി. “ആശാന്റെ സ്നേഹ സങ്കൽപ്പത്തിന് എക്കാലത്തും കീർത്തികേട്ട വരികൾ ചണ്ഡാലഭിക്ഷുകിയിലേതാണ്. സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം സ്നേഹത്താൽ വൃദ്ധിതേടുന്നു. സ്നേഹം താൻ ശക്തിജഗത്തിൽ സ്വയം സ്നേഹം താനാനന്ദമാർക്കും. സ്നേഹം താൻ ജീവിതം ശ്രീമൻ സ്നേഹ വ്യാഹതി തന്നെ മരണം. സ്നേഹം നരകത്തിൻ ദ്വീപിൽ സ്വർഗഗേഹം പണിയും പടുത്വം’ എന്ന വരികൾ ഉരുവിടാത്തവരായി കേരളത്തിൽ ആരുംതന്നെ ഉണ്ടാവില്ല.

മാതംഗി പകരുന്ന കുടിനീരിലെ ഓരോ തുള്ളിയും ധന്യതയുടെ ഹാരങ്ങളുമായി മാറുന്നു. അത് മാതംഗിയുടെ മനസ്സിൽ സദ്പ്രവൃത്തിയുടെ കുളിർമ്മ നല്കുന്നു. ആശാന് കവിത സാമൂഹിക പരിവർത്തനത്തിനുള്ളതാണ്. മാനവികത പലതരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന വർത്തമാനകാലത്ത് ആശാൻ കൃതികൾ ആവർത്തിച്ച് വായിക്കപ്പെടേണ്ടതുണ്ട്. ഈ തിരിച്ചറിവ് പകരുന്ന വിധത്തിൽ ചണ്ഡാലഭിക്ഷുകിയിലെ സുകൃതഹാരം എന്ന ഭാഗത്തിന്റെ വായനയും ആസ്വാദനവും നടക്കുന്നുവെന്ന് ഉറപ്പാക്കണം.

അറിവിലേക്ക്
സുകൃതഹാരങ്ങൾ Sukruthaharangal Summary in Malayalam Class 9 2

കുമാരനാശാൻ: മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്, എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാര നാശാൻ. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണ ങ്ങളായി പറയാറുണ്ട്. 1903 – ൽ കുമാരനാശാൻ എസ്. എൻ. ഡി. പി. ആദ്യയോഗം സെക്രട്ടറിയായി. ഏതാണ്ടു പതിനാറുവർഷക്കാലം അദ്ദേഹം ആ ചുമതലവഹിച്ചു. 1904-ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി, വിവേകോദയം മാസികയാരംഭിച്ചു.

കൃതികൾ: നളിനി, ലീല, കരുണ, ചണ്ഡാല ഭിക്ഷുകി, വീണപൂവ്, പ്രരോദനം, ഒരു സിംഹ പ്രസവം, മണിമാല, വനമാല, പുഷ്പവാടി.
സുകൃതഹാരങ്ങൾ Sukruthaharangal Summary in Malayalam Class 9 3

നൂറ്റാണ്ട് പിന്നിട്ട കൃതികൾ

മലയാള കാവ്യലോകത്ത് ചിരഞ്ജീവിത്വമുള്ള കവിതകളിലൂടെ പുതുഭാവുകത്വം സൃഷ്ടിച്ച കവി പ്രതിഭയാണ് കുമാരനാശാൻ. അതുവരെയുണ്ടായിരുന്ന ഭാഷയെയും ആഖ്യാന സമ്പ്രദായങ്ങളെയും ഭാവുകത്വത്തെയും കല്പനകളെയും സങ്കല്പങ്ങളെയും ഇളക്കി പ്രതിഷ്ഠിച്ചുകൊണ്ട് പുതിയൊരു കാവ്യാനുഭവലോകം മലയാളിക്ക് ആശാൻ സമ്മാനിച്ചു. 1907-ൽ പ്രസിദ്ധീകരിച്ച് വീണപൂവിൽ തുടങ്ങുന്ന കാവ്യനിർമ്മിതി ഒന്നര പതിറ്റാണ്ടോളം മാത്രമേ നീണ്ടു നിന്നുള്ളൂ. എന്നാൽ കാലം കുറഞ്ഞദിനമെങ്കിലും അർഥ ദീർഘമായ ആ കാവ്യജീവിതം സൃഷ്ടിച്ച വിസ്ഫോടനം മലയാ ളികളെ / കവിതാസ്വാദകരെ നിരന്തരം നവീകരിച്ചു കൊണ്ടിരിക്കുന്നു.

മലയാള കാവ്യലോകത്ത് ഒരു നൂറ്റാണ്ട് പൂർത്തീകരിച്ച രണ്ടു പ്രശസ്ത കൃതികളാണ് ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും. 1922 സെപ്റ്റംബറിൽ ദുരവസ്ഥയും ഡിസംബറിൽ ചണ്ഡാലഭിക്ഷുകിയും പ്രസിദ്ധീകരിച്ചു. ഒരു ഞെട്ടിൽ പൂത്ത രണ്ടു പുഷ്പങ്ങൾ എന്ന് ഇരുകൃതികളെയും മഹാകവി ഉള്ളൂർ വിശേഷിപ്പിച്ചിട്ടുണ്ട്. മലബാർ സമരത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ദുരവസ്ഥയും ശ്രീബുദ്ധന്റെ കഥയിലെ മാതംഗിയെന്ന ചണ്ഡാലികയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ചണ്ഡാലഭിക്ഷുകിയും പ്രമേയ സാധർമ്മ്യവും കവിയുടെ നവോത്ഥാന ചരിത്രത്തിലെ രണ്ട് മനുഷ്യത്വം എന്ന ബോധത്തിന്റെ വെളിച്ചത്താൽ കോട്ടകെട്ടി നിർത്തിയ സോദ്ദേശ്യശ്രമമാണ്. നീതികേടുകളെയും മനുഷ്യവിരുദ്ധ പ്രവർത്തനങ്ങളെയും മാറ്റാൻ വർത്തമാന കാലത്തും പ്രേരണാശക്തിയായി “ദുരവസ്ഥ’യും ‘ചണ്ഡാലഭിക്ഷുകി’യും സജ്ജമായി നിൽക്കുന്നു.

“മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ എന്ന പ്രഖ്യാപനം ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു. ദുരവസ്ഥയും ചണ്ഡലാഭിക്ഷുകിയും മലയാള കാവ്യലോകത്തും സമൂഹത്തിലും സൃഷ്ടിച്ച തുടർചലനങ്ങൾ പരിവർത്തനോന്മുഖമായിരുന്നു. സാമൂഹ്യനീതിയുടെ പശ്ചാത്തലത്തിൽ അത് വായിക്കുമ്പോൾ ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യൻ മനുഷ്യനെ മാറ്റിനിർത്തുകയും അവഗണിക്കുകയും ചെയ്തിരുന്ന ഒരു ഇരുണ്ട കാലഘട്ടത്തിന്റെ ദൃശ്യം നമുക്ക് ലഭിക്കും. അത് പുതുകാലത്തെ സൃഷ്ടിക്കാൻ നമ്മളെ ഏറെ പര്യാപ്തരാക്കും. ഒരു കൃതി എങ്ങനെയാണ് സാമൂഹിക പരിവർത്തനത്തിനും സാമൂഹിക നീതിക്കും മനുഷ്യ സമത്വത്തിനും പ്രയോജനകരമാകുന്നു എന്നതിന്റെ ഏറ്റവും പ്രകടവും മികച്ചതുമായ ഉദാഹ രണമാണ് ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും. ജാതിയുടെ പേരിൽ മേൽക്കോയ്മകൾ ഉണ്ടാക്കി മനുഷ്യരെ വേർതിരിച്ച്, തരംതാഴ്ത്തി മനുഷ്യനെ പീഡിപ്പിച്ചിരുന്ന വ്യവസ്ഥിതിയെ കവിതകൊണ്ട് | അക്ഷരം കൊണ്ട് വെല്ലുവിളിക്കുക എന്ന ചരിത്ര പ്രധാനമായ ഉത്തരവാദിത്വം നിറവേറ്റുകയാണ് 1922-ൽ പ്രസിദ്ധീകരിച്ച ഈ രണ്ട് കൃതികളിലൂടെയും കുമാരനാശാൻ ചെയ്തത്.

ബുദ്ധദർശനം ആശാൻ കവിതകളിൽ

1873 (ഏപ്രിൽ 12) ന് ജനിച്ച് 1924ൽ (ജനുവരി 16 ന് പല്ലനയാറ്റിലെ ബോട്ടപകടത്തിൽ മരണമടഞ്ഞ കുമാരനാശാൻ മലയാളത്തിൽ ഒന്നാമതായി സ്മരിക്കപ്പെടേണ്ട കവികളിലൊരാളാണ്. മലയാളഭാഷയുടെയും സംസ്കാരത്തിന്റെയും കേരളീയ ആധുനികതയുടെയും സ്മാരകമാണ് കുമാര നാശാൻ. ആശാന് പകരക്കാരൻ ആശാൻ മാത്രമാണെന്ന് കാലം നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടി രിക്കുന്നു. മലയാളിക്ക് ജീവിതത്തിന്റെയും മോക്ഷത്തിന്റെയും പാത കാട്ടിത്തന്നത് കുമാരനാശാനായി രുന്നു. മതേതരമായ പാതയിലൂടെ സഞ്ചരിക്കാൻ നമുക്കിന്നും ആത്മബലം പകരുന്നത് കുമാര നാശാന്റെ ഓർമ്മകളാണ്, ആ ഓർമ്മകൾ നാം പുതുക്കിക്കൊണ്ടേയിരിക്കണം. വിഭാഗീയതയുടെയും ഉപഭോഗാസക്തിയുടെയും കാർമേഘം നമ്മുടെ ജീവിതാന്തരീക്ഷത്തിൽ കനക്കുമ്പോൾ പ്രത്യേകിച്ചും ആലംബഹീനന്മാർക്ക് സ്നേഹസ്പർശമായി ആശാനും ആശാന്റെ രചനകളും നമുക്കിടയിൽ ശക്തമായി ഇന്നും തുടരുന്നു. കുമാരനാശാന്റെ വ്യക്തി ജീവിതത്തെയും കാവ്യ ജീവിതത്തെയും ആഴത്തിൽ സ്വാധീനിച്ച വ്യക്തി ശ്രീനാരായണഗുരുവും കൃതി എഡ്വിൻ ആർനോൾഡിന്റെ ലൈറ്റ് ഓഫ് ഏഷ്യയുമാണ്.

ഖണ്ഡകാവ്യപ്രസ്ഥാനം

സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് സംക്രമിച്ച് കാവ്യ പ്രസ്ഥാനമാണ് ഖണ്ഡകാവ്യം. പാശ്ചാത്യ കാവ്യമാതൃകകൾ ഈ പ്രസ്ഥാനത്തിന്റെ വളർച്ചയെ സ്വാധീനിച്ചിട്ടുണ്ട്. ‘ഖണ്ഡകാവ്യം ഭവേത് കാവ്യകദേശാനുസാരി എന്ന് സാഹിത്യദർപ്പണത്തിൽ വിശ്വനാഥാ ചാര്യൻ ഖണ്ഡകാവ്യത്തിന് ലക്ഷണം നൽകിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിനോക്കുന്നതിനു പകരം ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവത്തിലോ ഭാവത്തിലോ ആശയത്തിലോ മാത്രം ഊന്നിനിൽക്കുക അവിടെ കവിപ്രതിഭ വ്യാപരിപ്പിക്കുക ഇതാണ് ഖണ്ഡകാവ്യത്തിന്റെ സാമാന്യ സ്വഭാവം. മഹാകാവ്യം ഒരു വലിയ ജീവിതപ്രപഞ്ചം ആഴത്തിലും പരപ്പിലും സമഗ്രമായി അവതരിപ്പിക്കുന്നു. ഖണ്ഡകാവ്യം ജീവിതത്തിന്റെ ഒരംശത്തെ ഏകാഗ്രമായി ആവിഷ്കരിക്കുന്നു. കഥയെക്കാൾ ഭാവോത്തേജകമായ പ്രതിപാദനത്തിനാണ് ഖണ്ഡകാവ്യത്തിൽ പ്രാധാന്യം. മലയാളത്തിൽ ഖണ്ഡകാവ്യങ്ങളുടെ മാർഗദർശകനായി കരുതിപ്പോരുന്നത് ഏ.ആർ. രാജരാജ വർമ്മ യെയാണ്. അദ്ദേഹം രചിച്ച മലയവിലാസം (1895) ഈ ശാഖയിൽപ്പെട്ട ആദ്യ കൃതിയായി പരിഗണിക്കുന്നു.

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ഖണ്ഡകാവ്യം കുമാരനാശാന്റെ വീണപൂവ് (1907) ആണ്. മലയാള കവിതയെ നവീന കാവ്യബോധത്തിന്റെ വെളിച്ചത്തിലേക്ക് നയിച്ചത് വീണപൂവാണ്. നളിനി (1911), ലീല (1914), ചിന്താവിഷ്ടയായ സീത (1919), ദുരവസ്ഥ (1922), ചണ്ഡാലഭിക്ഷുകി (1922), കരുണ (1923) തുടങ്ങിയവ ആശാൻ എഴുതിയ മറ്റു ഖണ്ഡകാവ്യങ്ങളാണ്. ബധിരവിലാപം (1919), ബന്ധ നസ്ഥനായ അനിരുദ്ധൻ (1918), ശിഷ്യനും മകനും (1919) മഗ്ദലനമറിയം (1921), അച്ഛനും മകളും (1936), കൊച്ചു സീത (1929) എന്നിവ വള്ളത്തോൾ നാരായണമേനോൻ രചിച്ച ഖണ്ഡകാവ്യങ്ങളാണ്. കർണ്ണ ഭൂഷണം (1933), പിംഗള (1929), ഭക്തിദീപിക (1933), ചിത്രശാല (1937) എന്നിവ ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച പ്രധാന ഖണ്ഡകാവ്യങ്ങളാണ്. ജി. ശങ്കരക്കുറുപ്പിന്റെ മൂന്നരുവിയും ഒരു പുഴയും, ബാലാമണിയമ്മയുടെ മഴുവിന്റെ കഥ, ഒ.എൻ.വി. കുറുപ്പിന്റെ ഉജ്ജയിനി, അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വൈലോപ്പിള്ളിയുടെ കുടിയൊഴിക്കൽ എന്നിവയും മലയാളത്തിലെ പ്രസിദ്ധങ്ങളായ ഖണ്ഡകാവ്യങ്ങളാണ്.

സുകൃതഹാരങ്ങൾ Sukruthaharangal Summary in Malayalam Class 9

ഓർത്തിരിക്കൻ

  • കൊടിയ ദാഹത്താൽ ഭിക്ഷു ജാതിനിയമങ്ങൾ മറന്നു പോയോ എന്നാണ് മാതംഗി ആശങ്കപ്പെടുന്നത്.
  • അക്കാലത്ത് ജാതീയമായ അടിമത്തചിന്ത ശക്തമായിരുന്നു എന്ന് ഈ വാക്കുകൾ ധ്വനിപ്പിക്കുന്നു.
  • ഏത് ദുഃഖത്തിലും ദുരിതത്തിലും ജാതിധർമ്മം മറക്കാൻ പാടില്ലായിരുന്നു. എല്ലാത്തിനേക്കാളും വലുതാണ് ജാതി എന്ന് ഭിക്ഷുവിനെ ഓർമ്മിപ്പിക്കുകയാണ്.
  • പാരമ്പര്യവിശ്വാസത്തിൽ നിന്നും ഉണ്ടാകുന്ന പാപബോധമാണ് മാതംഗിയിൽ കാണുന്നത്.
  • ജാതിഭേദ ചിന്താബോധവും ഇല്ലാതാക്കിയത് ബുദ്ധദർശനമാണ്.
  • മനുഷ്യർ ഒരു ജീവിവർഗം എന്ന നിലയിൽ തുല്യരാണ്.
  • സമത്വം എന്നതിൽ സ്വാതന്ത്ര്യവും അടങ്ങിയിട്ടുണ്ട്.
  • സമത്വമുള്ളിടത്തെ സാഹോദര്യവുമുണ്ടാകൂ.
  • ഒരേ ഉദരത്തിൽ നിന്ന് ജനിച്ചവർ ആണല്ലോ സഹോദരങ്ങൾ.
  • ഓരോരോ തുള്ളികൾ ചേരുന്നതാണ് പ്രവാഹം. പ്രവാഹത്തിൽ തരതമഭേദങ്ങളില്ല. അതില്ലാത്തയിടത്തേ സമത്വവും സാഹോദര്യവും ഉണ്ടാവുകയുള്ളൂ. ഭഗിനി, സോദരി എന്നെല്ലാം ഭിക്ഷു വിളിക്കുന്നത് മാതംഗിയുടെ ഉള്ളിൽ ജാതിക്കതീതമായ സഹോദരസ്നേഹത്തിന്റെ സുകൃത ഹാരങ്ങൾ അർപ്പിക്കുന്നു.

സുകൃതഹാരങ്ങൾ Notes Sukruthaharangal Question Answer Class 9 Kerala Padavali Chapter 1

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam സുകൃതഹാരങ്ങൾ Sukruthaharangal Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 1 Question Answer Notes സുകൃതഹാരങ്ങൾ

9th Class Malayalam Kerala Padavali Unit 1 Chapter 1 Notes Question Answer Sukruthaharangal

Class 9 Malayalam Sukruthaharangal Notes Questions and Answers

Question 1.
കാവ്യഭാഗത്തിന് ഉചിതമായ ഈണം കണ്ടെത്തി അവതരിപ്പിക്കുക?
Answer:
ഗ്രൂപ്പായി ചേർന്നോ, ഒറ്റയ്ക്കോ നിങ്ങൾക്കിഷ്ടമുള്ള ഈണം കണ്ടെത്തി ക്ലാസിൽ അവതരിപ്പിക്കുക

സുകൃതഹാരങ്ങൾ Notes Sukruthaharangal Question Answer Class 9 Kerala Padavali Chapter 1

Question 2.
അല്ലല്ലെന്തു കഥയിതു കഷ്ടമേ! അല്ലലാലങ്ങു ജാതി മറന്നിതോ? “മാതംഗി ഇങ്ങനെ ചോദിക്കാനിടയായത് എന്തു കൊണ്ടാവും?
Answer:
നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക. ആര്യനായ ഭിക്ഷ നീചനാരിയായി സമൂഹം കരുതിയിരുന്ന ചാമർ ജാതിയിൽപ്പെട്ട തന്നോട് ദാഹജലം ചോദിച്ചതിനാലാണത്. ശുദ്ധരെന്ന് കരുതുന്നവരെ അധഃകൃതരാക്കപ്പെട്ടവർ തീണ്ടിയാൽ പാപം ഉണ്ടാകും എന്ന ഭീതിയും അവൾക്കുണ്ട്. ജാതിവ്യവസ്ഥ കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടമായിരുന്നു അത്, ഗ്രാമത്തിനു പുറത്തു വസിക്കുന്ന ചാമർ നായകന്റെ മകളാണ് താൻ എന്നും, തന്നോട് ദേഷ്യം തോന്നരുതെന്നും ചണ്ഡാലഭിക്ഷുകി പറയുന്നു, അങ്ങു ദാഹം കൊണ്ട് ആചാരങ്ങൾ മറന്നു പോയോ എന്ന് ബുദ്ധ സന്യാസിയോട് ചോദിക്കുകയാണ് മാതംഗി. തന്റെ വിനീതമായ എളിമകൊണ്ടും അന്ന് നിലനിന്നിരുന്ന ജാതി വ്യവസ്ഥയോടുള്ള ഭയംകൊണ്ടുമാണ് മാതംഗി ബുദ്ധ സന്യാസിയോട് ഇത്തരത്തിൽ പെരുമാറുന്നത്

Question 3.
“കുറ്റക്കാർകൂന്തൽ മൂടിത്തലവഴി
മുറ്റുമാസ്യം മറഞ്ഞു കിടക്കുന്ന
ചാരുസാരിയൊതുക്കിച്ചെറുചിരി
ചോരും ചോരിവാ ചെറ്റു വിടർത്തവൾ”

മാതംഗിയെ വാക്കുകളിൽ വരച്ചിരിക്കുന്നതു നോക്കൂ. വേറെയും വാങ്മയചിത്രങ്ങൾ കാവ്യഭാഗത്തുണ്ടല്ലോ. അവ കണ്ടെത്തി ആവിഷ്കാരഭംഗി വിവരിക്കുക.
Answer:
ഇടതൂർന്ന കറുത്ത തലമുടി മൂടിക്കൊണ്ട് ശിരസ്സിലൂടെ മുഖത്തെ മറച്ചുകൊണ്ട് കിടക്കുന്ന മനോഹരമായ സാരി ഒതുക്കി വെച്ചിട്ട് ചെറുചിരിയോടെ നിൽക്കുന്ന മാതംഗിയെയാണ് വർണ്ണിക്കുന്നത്. മാതംഗിയുടെ രൂപഭാവചലനങ്ങൾ അതിസൂക്ഷ്മമായി വാക്കുകൾ കൊണ്ട് വരച്ച ചിത്രമായി. അന്യപുരുഷന്മാരോട് മുഖം മറച്ചേ സംസാരിക്കാവൂ എന്ന പഴയ ആചാരരീതിയും സൂചിതമാകുന്നു. ആദ്യമായി പരിചയപ്പെടുമ്പോൾ ഉണ്ടാകുന്ന ലജ്ജ കലർന്ന സൗഹൃദ ഭാവമാണ് ചെറുചിരിയിൽ തെളിയുന്നത്. വളരെ സൂക്ഷ്മമായ നിരീക്ഷണ പാഠവത്തോടുകൂടിയാണ് ആശാൻ ഇവിടെ മാതംഗിയുടെ അംഗലാവണ്യ ചലനങ്ങൾ അവതരിപ്പിക്കുന്നത്. ആശാൻ കവിതകളുടെ വാങ്മയ ഭംഗി കവിതയുടെ എല്ലാ വരികളിലും നിറഞ്ഞു നിൽക്കുന്നതായി കാണാം, മാതംഗിയുടെ ചലനങ്ങളും ബുദ്ധഭിക്ഷുവിന്റെ യാചനകളും കണ്മുന്നിൽ ചിത്രമായി നിറയും പോലെയാണ് ആശാൻ ഒരോ വരികളും ആലേഖനം ചെയ്തിരിക്കുന്നത് എന്ന് കാണാം, കല്ലിൽ കൊത്തിയ കവിതയാണ് എന്ന് തോന്നിപ്പോകുമാറാണ് ആശാന്റെ വരികൾ പെയ്തിറങ്ങുന്നത്

  • തുമ തേടും തൻ പാള തന്വിയാണവൾ
  • ശുദ്ധ കണ്ണാടി കാന്തി ചിതറും നീർ അന്തമറ്റ സുകൃതഹാരങ്ങൾ, തുടങ്ങിയവരികൾ വാങ്മയ ചാരുത നിറഞ്ഞവയാണ്

Question 4.
• “പിന്നെത്തർക്കം പറഞ്ഞില്ലയോമലാൾ
തന്വിയാണവൾ കല്ലല്ലിരുമ്പല്ല”
• “പുണ്യശാലിനീ, നീ പകർന്നീടുമി-
തണ്ണീർ തന്നുടെയോരോരോ തുള്ളിയും”
• “അന്തമറ്റ സുകൃതഹാരങ്ങൾ…..”
കാവ്യസന്ദർഭത്തിന് മാറ്റുകൂട്ടുന്ന മറ്റ് പ്രയോഗങ്ങൾ കൂടി കണ്ടെത്തി വിശകലനക്കുറിപ്പ് തയ്യാറാക്കുക.
Answer:
തന്വിയാണവൾ കല്ലല്ലിരുമ്പല്ല

ബുദ്ധസന്യാസി ദാഹജലം ചോദിച്ചപ്പോൾ അങ്ങ് ദാഹം കൊണ്ട് ജാതി പോലും മറന്നോ എന്നും താൻ ചാമർ നായകന്റെ മകളായ ഒരു നീചനാരി ആണെന്നും ഗ്രാമത്തിന്റെ പുറത്താണ് തന്റെ വാസമെന്നും അതിനാൽ ജലം നൽകാൻ കഴിയില്ലെന്നും തന്നോട് കോപം ഉണ്ടാകരുതേയെന്നും മാതംഗി പറഞ്ഞു. താൻ ജാതി അല്ല ചോദിച്ചത് ദാഹജലം ആണെന്നും ഭയമില്ലാതെ ജലം തന്നാലും എന്നുള്ള മറുപടി അവളെ വിസ്മയപ്പെടുത്തുന്നു. ആശാൻ ആ സന്ദർഭത്തിലെ മാതംഗിയെ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചപദം തന്വി എന്നാണ്. അവൾ കല്ലുമല്ല ഇരുമ്പുമല്ല.അവൾക്കൊരു മനസ്സുണ്ട്, അന്യന്റെ വേദന തിരിച്ചറിയാൻ കഴിയുന്ന ഒരു മനസ്സ്. തന്വി എന്ന വാക്കിന് സുന്ദരിയെന്ന നിഘണ്ടു അർത്ഥത്തിന് പുറത്ത് മനുഷ്യത്വത്തിന്റെ / പരിവർത്തനത്തിന്റെ പെൺരൂപമെന്ന അർഥം കൂടി വായിച്ചെടുക്കാം. മറ്റെന്തിനേക്കാൾ മനുഷ്യത്വത്തിനു വില കൽപ്പിക്കുന്നത് കൊണ്ട് തന്നെ അവൾ ഇവിടെ മനസ്സ് കൊണ്ടും സുന്ദരിയാകുന്നു. മനുഷ്യൻ മനുഷ്യനെ മനുഷ്യനായാണ് കാണേണ്ടത് എന്ന ആശാന്റെ അഭിപ്രായം തന്നെയാണിത്.

പുണ്യശാലിനീ

മാതംഗിയുടെ കാരുണ്യപൂർണമായ പ്രവൃത്തിയാണ് പുണ്യ ശാലിനി എന്ന് വിശേഷിപ്പിക്കാൻ കാരണം. ജലം പുണ്യവുമായി ബന്ധപ്പെട്ടതാണ്. ജലാശയങ്ങളെ പുണ്യതീർത്ഥങ്ങൾ എന്ന് വിളിക്കാറുണ്ടല്ലോ. ഓരോരോ തുള്ളിയും ഓരോരോ മുത്തുകൾ ആയിത്തീർന്നു കൊണ്ട് അവളുടെ സത്പ്രവൃത്തിയുടെ ഹാരങ്ങളായി മാറി ആത്മാവിൽ വീഴുന്നുണ്ടാവും. ഇത് അവളുടെ മനസ്സിൽ ഉണ്ടാകുന്ന വലിയ പരിവർത്തനം ധ്വനിപ്പിക്കുന്നു.അതൊരു ജനതയുടെ ഉയർത്തെഴുന്നേൽപ്പിന്റെ തിരിച്ചറിവിന്റെ വഴി വെട്ടുകയാണ്. മറ്റെന്തിനേക്കാൾ കാരുണ്യത്തിനും മനുഷ്യ നന്മയ്ക്കും പ്രാധാന്യം കല്പിക്കുന്ന മാതംഗിക്കു ചേർന്ന വിശേഷണം ആണിത്.

ചെന്തളിരിനേക്കാൾ ഭംഗിയുള്ള മേനി സൂര്യരശ്മികളാൽ മൂടി, പ്രഭാതത്തിൽ അല്ലി കാട്ടി നിൽക്കുന്ന താമരയെ പോലെയാണ് വിടർന്ന ചിരിയോടെ നിൽക്കുന്ന മാതംഗിയെ കവി വർണ്ണിച്ചിരിക്കുന്നത്. സൂര്യരശ്മികൾ ഏൽക്കുമ്പോൾ താമരയിലുണ്ടാകുന്ന ഭാവവ്യത്യാസം (വിടരലും പ്രകാശിക്കലും ആനന്ദഭിക്ഷുവിന്റെ സാമീപ്യത്താലും പരിഗണനയാലും മാതംഗിയിൽ ഉണ്ടായി. ചുവന്ന തുടുത്ത കൈക്കുമ്പിളിൽ നീട്ടി ദാഹജലത്തിനായി നിൽക്കുന്ന ഭിക്ഷുവിനെയാണ് ഇവിടെ വണ്ടായി സങ്കൽപ്പിച്ചിരിക്കുന്നത്. ബുദ്ധഭിക്ഷുവിന്റെ സാമീപ്യവും വാക്കുകളും സൃഷ്ടിച്ച ഭാവ ചലനങ്ങൾ ആണ് ഈ മനോഹരമായ സാദൃശ്യ കല്പനയിൽ തെളിയു.

Question 5.
“മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്.” (ശ്രീനാരായണഗുരു)
“എന്റെ സാമൂഹികദർശനം മൂന്ന് വാക്കുകളിൽ സംഗ്രഹിക്കാവുന്നതാണ്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം. (ഡോ. ബി. ആർ. അംബേദ്കർ)
ശ്രീനാരായണഗുരുവും അംബേദ്കറും മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട് കാവ്യഭാഗത്ത് എത്രത്തോളം പ്രകടമാകുന്നുണ്ട്? നിങ്ങളുടെ അഭിപ്രായം സമർത്ഥിച്ച് ചണ്ഡാലഭിക്ഷുകിയുടെ സമകാലികപ്രസക്തി’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
സ്നേഹഗായകൻ എന്നാണ് ആശാനെ ലോകസാഹിത്യം അടയാളപ്പെടുത്തുന്നത്, മനുഷ്യർ തമ്മിലുള്ള മൂലബന്ധം സ്നേഹമാണ്, പരസ്പരം ഒരു ജീവൻ എന്നതിലപ്പുറം മനുഷ്യർ കണ്ടെത്തിയ ജാതിയോ, മതമോ, നിറമോ ഒന്നും ആശാന്റെ കാഴ്ചപ്പാടിലും കൃതികളിലും ഉണ്ടായിരുന്നില്ല, മനുഷ്യർക്കു സ്നേഹത്തേക്കാൾ ഉപരിയായി ഈ ഭൂമിയിൽ മറ്റൊന്നും ആവശ്യമില്ല എല്ലാം സ്നേഹത്തിൽ അലിഞ്ഞില്ലതെയാകുന്നു എന്ന ആത്മീയമായ സ്നേഹ സത്യമാണ് ആശാൻ അവതരിപ്പിച്ചത്, ജാതീയത കൊടികുത്തി വാണിരുന്ന കാലഘട്ടത്തിലാണ് ആശാൻ തന്റെ കൃതികൾ എഴുതി തുടങ്ങിയത്, നവോഥാന മൂല്യങ്ങളുടെ ആകെ തുകയായിരുന്നു ആശാന്റെ കൃതികൾ, ശ്രീനാരായണ ഗുരുവിന്റെ സമകാലീനനായിരുന്നു ആശാൻ, ഗുരുവിന്റെ ആശയങ്ങളോടും രീതികളോടും അങ്ങേയറ്റം നീതി പുലർത്തിയിരുന്ന ആശയങ്ങളും തത്വങ്ങളും ആണ് ആശാൻ പുലർത്തിയിരുന്നത്, മനുഷ്യന്റെ ജാതി മനുഷ്യത്ത്വമാണ് എന്നാണ് ഗുരു അവതരിപ്പിക്കുന്നത്, താണ ജാതിയെന്നോ, ഉയർന്നവൻ എന്നോ ഗുരുവിന്റെ കാഴ്ചപ്പാടിൽ ഇല്ലാ യിരുന്നു, അനാചാരങ്ങൾക്കും, അന്ധവിശ്വാസങ്ങൾക്കും എതിരെ തന്നാലാകും വിധം സമൂഹത്തെ പുനരുദ്ധീകരിക്കാൻ ശ്രമിച്ച വ്യക്തിയാണ് ശ്രീനാരായണ ഗുരു. ജാതി കൊണ്ട് മനുഷ്യൻ കെട്ടിയ വേലികളല്ല മനുഷ്യത്വം എന്ന് ഗുരു തന്റെ ജീവിതം കൊണ്ട് തെളിയിക്കുകയായിരുന്നു.

അംബേദ്കർ ആകട്ടെ രാജ്യത്തിന്റെ അഖണ്ഡതയിൽ വിശ്വസിച്ച മഹനീയ വ്യക്തിത്വമാണ്. തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലും തന്റെ ജനങ്ങളുടെ സ്വതന്ത്രമായ ജീവിതത്തിലും പ്രാധാന്യം നൽകിയ വ്യക്തിയാണ് അംബേദ് കർ, സമത്വം, സ്വാതന്ത്ര്യം, സഹോദര്യം എന്നതിലപ്പുറം മനുഷ്യന്റെ ജീവിതത്തെ അന്തസ്സുറ്റതാക്കാൻ ഈ സമൂഹത്തിൽ മറ്റൊന്നും ആവശ്യമില്ല എന്ന് അംബേദ്കർ പറയുന്നു. മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന ജാതി മത ചിന്തകൾക്കതീതമായി തന്നെ ആണ് ആശാനും തന്റെ കവിത അവതരിപ്പിക്കുന്നത്. ഇന്നും ലോകത്തിൽ നവോത്ഥാന മൂല്യങ്ങൾക്ക് വളരെ ഏറെ പ്രധാന്യം ഉണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലായും കുട്ടികൾക്കിടയിൽ പോലും പലതരത്തിലുള്ള വേർതിരിവുകൾ കാണാൻ സാധിക്കും. എന്നാൽ നവോത്ഥാന മൂല്യങ്ങൾ വരും തലമുറയ്ക്ക് നൽകുന്ന സാമൂഹിക ഐക്യം എന്ന ആശയം വളരെ പ്രധാനപെട്ടതാണ്.

Question 6.
നാടകീയത മുറ്റി നിൽക്കുന്ന കാവ്യഭാഗമാണല്ലോ ‘സുകൃത ഹാരങ്ങൾ’. രംഗപശ്ചാത്തലം, സംഘർഷം, സംഭാഷണം തുടങ്ങിയ ഘടകങ്ങൾ മുൻനിർത്തി കാവ്യഭാഗം ലഘു നാടകമായി അവതരിപ്പിക്കുക.
Answer:
നാടകാവതരണം സൂചകങ്ങൾ

  • കഥാപാത്ര സവിശേഷതകൾ ഉൾക്കൊണ്ടിട്ടുണ്ട്
  • ശബ്ദകമീകരണം, ഭാവവൈവിധ്യങ്ങൾ എന്നിവയോടെ അഭിനയിക്കുന്നുണ്ട്.
  • ഉചിതമായ ശരീരഭാഷ
  • കൃത്യമായ രംഗബോധം
  • അഭിനയത്തിലെ സ്വാഭാവികത

സുകൃതഹാരങ്ങൾ Notes Sukruthaharangal Question Answer Class 9 Kerala Padavali Chapter 1

Question 7.
ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന മൂല്യങ്ങൾ ഉൾപ്പെടുന്ന ഉദ്ധരണികൾ ശേഖരിക്കുക
സുകൃതഹാരങ്ങൾ Notes Sukruthaharangal Question Answer Class 9 Kerala Padavali Chapter 1 1
Answer:

  • “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യരാശിക്ക്”.
  • “ജാതിയെക്കുറിച്ച് ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്.
  • “വിദ്യാഭ്യാസത്തിലൂടെ പുരോഗതിയും സംഘടനയിലൂടെ ശക്തിയും”.
  • “മദ്യം വിഷമാണ്, അത് വിൽക്കരുത്, കുടിക്കരുത്.
  • “ഏത് മതമായാലും അത് ഒരു മനുഷ്യനെ നല്ലവനാക്കിയാൽ മതി”.
  • “ഒരു തരത്തിൽ ഒരാൾ, വിശ്വാസത്തിൽ ഒരാൾ, ദൈവത്തിൽ ഒരാൾ ഒരേ ഗർഭപാത്രത്തിൽ, ഒരേ രൂപത്തിൽ വ്യത്യാസമില്ല.
  • “ഒരാൾ സ്വന്തം കാര്യത്തിനായി ചെയ്യുന്ന പ്രവൃത്തി
    .മറ്റുള്ളവരുടെ ക്ഷേമം കൂടി ലക്ഷ്യമാക്കണം”.
  • “വിദ്യ കൊണ്ട് പ്രബുദ്ധരാവുക വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാ വുക സംഘടനയിലൂടെ ശക്തിപ്പെടുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക കഠിനാധ്വാനത്തിലൂടെ അഭിവൃദ്ധി പ്രാപിക്കുക”.

Question 8.
ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം രേഖപ്പെടുത്തുന്ന സിനിമയാണ് യുഗപുരുഷൻ, ക്ലാസിൽ പ്രദർശിപ്പിച്ച് നിരൂപണം തയ്യാറാക്കുക ?
Answer:
ശ്രീനാരായണ ഗുരുവിന്റെ ജീവിതരേഖ ചിത്രീകരിക്കുന്ന സിനിമയാണ് യുഗപുരുഷൻ. തലൈ വാസൽ വിജയ് ആണ് ഇതിൽ ശ്രീനാരായണഗുരുവായി അഭിനയിച്ചിരിക്കുന്നത്. ശ്രീനാരായണ ഗുരുവിനോട് വളരെ അധികം സാമ്യമുള്ള രീതിയിലാണ് അദ്ദേഹത്തിന്റെ ചലനങ്ങൾ എല്ലാം തന്നെ. ശ്രീ നാരായാണഗുരുവിനെ നേരിൽ കണ്ടുകൊണ്ട് അദ്ദേഹത്തിന്റെ കാലത്തിലേക്ക് പോകുന്ന തരത്തിലുള്ള അനുഭവം നമ്മളിൽ സൃഷ്ടിക്കാൻ ഈ അഭിനേതാവിനു കഴിഞ്ഞിട്ടുണ്ട്. നമ്മുടെ പൂർവികർ ജീവിതത്തിൽ അനുഭവിച്ചു പോന്ന അനുഭവങ്ങളുടെ തീവ്രതയും, സ്വാതന്ത്ര്യ മില്ലായ്മയും എല്ലാം നമുക്ക് ഈ സിനിമയിലൂടെ മനസിലാക്കാൻ കഴിയും. അദ്ദേഹത്തിന്റെ സമകാലീനനായ കുമാരനാശാനും, അദ്ദേഹത്തിന്റെ കൃതികളുടെ മൂല്യങ്ങളും എല്ലാം ഈ സിനിമ ചർച്ച ചെയ്യുന്നുണ്ട്.

Question 9.
സുകൃതഹാരങ്ങൾ നൽകുന്ന ജീവിത പാഠങ്ങൾ എന്തെല്ലാം? ക്രോഡീകരിക്കുക.
Answer:

  • മനുഷ്യർ ഒരു ജീവിവർഗം എന്ന നിലയിൽ തുല്യരാണ്.
  • സമത്വം എന്നതിൽ സ്വാതന്ത്ര്യവും അടങ്ങിയിട്ടുണ്ട്.
  • സമത്വമുള്ളിടത്തേ സാഹോദര്യവുമുണ്ടാകൂ.
  • ഒരേ ഉദരത്തിൽ നിന്ന് ജനിച്ചവർ ആണല്ലോ സഹോദരങ്ങൾ.
  • ഓരോരോ തുള്ളികൾ ചേരുന്നതാണ് പ്രവാഹം. പ്രവാഹത്തിൽ താരതമ്യഭേദങ്ങളില്ല
  • അതില്ലാത്തയിടത്തെ സമത്വവും സാഹോദര്യവും ഉണ്ടാ വുകയുള്ളൂ. ഭഗിനി, സോദരി എന്നെല്ലാം ഭിക്ഷു വിളിക്കു ന്നത് മാതംഗിയുടെ ഉള്ളിൽ ജാതിക്കതീതമായ സഹോദര സ്നേഹത്തിന്റെ സുകൃത ഹാരങ്ങൾ അർപ്പിക്കുന്നു.

ഉള്ളിലുയിർക്കും മഴവില്ല് Notes Question Answer Class 9 Kerala Padavali Unit 1

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam ഉള്ളിലുയിർക്കും മഴവില്ല് Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Unit 1 ഉള്ളിലുയിർക്കും മഴവില്ല് Question Answer Notes

Question 1.
കവിതയിലും ചിത്രത്തിലും തെളിയുന്ന മനോഭാവം ചർച്ച ചെയ്യുക?
Answer:
തന്നെക്കാൾ വലുതായി തനിക്കു ഈ ഭൂമിയിൽ ഒന്നും തന്നെയില്ല എന്ന ചിന്താഗതിയിൽ ജീവിക്കുന്ന യുവതലമുറയെ വിമർശന വിധേയമാക്കുകയാണ് കെ.ജി. ശങ്കര പിള്ളയുടെ കവിതയിൽ, താൻ കഴിഞ്ഞാൽ പിന്നെ ആരാണ് എന്നു ചോദിക്കുമ്പോൾ താൻ കഴിയുന്നില്ല എന്നാണ് മറുപടി, തനിക്കപ്പുറം ലോകം ഉണ്ടെന്നും തനിക്കപ്പുറം മനുഷ്യനുണ്ടെന്നും അവരെയും പരിഗണിക്കണം എന്നും ഉള്ള ചിന്ത ഇന്നത്തെ കാലത്തു മനുഷ്യനില്ല എന്ന ആശയം പങ്കുവെയ്ക്കുകയാണ് കവിത. തന്നെക്കാൾ വലുതായി തനിക്ക് ഈ ഭൂമിയിൽ ഒന്നും തന്നെയില്ല എന്ന ചിന്താഗതിയിൽ ജീവിക്കുന്ന യുവതലമുറയെ വിമർശന വിധേയമാക്കുകയാണ് കെ.ജി. ശങ്കരപിള്ളയുടെ കവിതയിൽ, താൻ കഴിഞ്ഞാൽ പിന്നെ ആരാണ് എന്നു ചോദിക്കുമ്പോൾ താൻ കഴിയുന്നില്ല എന്നാണ് മറുപടി, തനിക്കപ്പുറം ലോകം ഉണ്ടെന്നും തനിക്കപ്പുറം മനുഷ്യനുണ്ടെന്നും അവരെയും പരിഗണിക്കണം എന്നും ഉള്ള ചിന്ത ഇന്നത്തെ കാലത്തു മനുഷ്യനില്ല എന്ന ആശയം പങ്കുവെയ്ക്കുകയാണ് കവിത.

ഉള്ളിലുയിർക്കും മഴവില്ല് Notes Question Answer Class 9 Kerala Padavali Unit 1

Question 2.
സെൽഫി എടുക്കുവാൻ ആളുകൾക്ക് കൂടുതൽ താൽപര്യമുണ്ടോ? എന്തായിരിക്കും കാരണം?
Answer:
ഇന്നത്തെ കാലത്തു എല്ലാവരും സെൽഫി എടുക്കാൻ താല്പര്യമുള്ളവരാണ്, തങ്ങളുടെ ജീവിത ത്തിലെ എല്ലാ സന്ദർഭങ്ങളും മനോഹരമായി ചിത്രീകരിക്കാൻ താല്പര്യപ്പെടുകയും തങ്ങളോട് തന്നെ കൂടുതൽ പ്രണയമുള്ളവരുമാണ് ഈ കാലത്തെ മനുഷ്യർ.

ഉള്ളിലുയിർക്കും മഴവില്ല് Notes Question Answer Class 9 Kerala Padavali Unit 1 1
ആമുഖം

കെ. ജി. ശങ്കരപിള്ളയുടെ കവിതകൾ എന്ന സമാഹാരത്തിൽ നിന്നെടുത്ത അഭിമുഖം എന്ന കവിതയാണ് ഒന്നാം ഭാഗത്തിന്റെ ആമുഖത്തിൽ തന്നിരിക്കുന്നത് ഏറ്റവും ഇഷ്ടം ആരെയാണ് എന്ന ചോദ്യത്തിനു എന്നെ തന്നെ എന്നാണ് മറുപടി നൽകുന്നത്, അത് കഴിഞ്ഞോ എന്ന ചോദ്യത്തിന് അത് കഴിയുന്നില്ലല്ലോ എന്നതാണ് മറുപടി നൽകുന്നത്.

പാഠസംഗ്രഹം

കെ. ജി. ശങ്കരപ്പിള്ളയുടെ ശ്രദ്ധേയമായ ഒരു കവിതയാണ് അഭിമുഖം. ആധുനിക കവിതയുടെ സ്വഭാവ വിശേഷങ്ങൾ മിക്കതും ഈ ചെറുകവിത ഉൾക്കൊള്ളുന്നുണ്ട്. ഒരഭിമുഖത്തിൽ കേട്ട ചോദ്യവും അതിനുള്ള മറുപടിയും എന്ന നിലയിലാണ് കവിത ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. കവിതയിലെ ആഖ്യാതാവ് കവിതന്നെ ആകണമെന്നില്ല. ആരോ എന്നോ എഴുതിയിരിക്കാവുന്നത് എന്ന അടിക്കുറിപ്പ് ഇതു വ്യക്തമാക്കുന്നു. സ്വാർത്ഥതയെ ഉയർത്തിപ്പിടിക്കുന്ന ആധുനിക മനുഷ്യന്റെ പൊള്ളയായ ജീവിതത്തെയാണ് ഈ കവിത വിമർശന വിധേയമാക്കുന്നത്. നവോത്ഥാന മൂല്യങ്ങൾക്ക് വലിയതോതിൽ പരിക്കുപറ്റിയ കാലമായിരുന്നു ആധുനികതയുടേത്. മുതലാളിത്തം, വ്യവസായ വൽക്കരണം, യന്ത്രവൽക്കരണം, തുടങ്ങി നിരവധി ഘടകങ്ങൾ മനുഷ്യന്റെ ജീവിത വീക്ഷണത്തിൽ മാറ്റം വരുത്തി. എല്ലാ ജീവിത മൂല്യങ്ങളെയും തിരസ്കരിച്ചുകൊണ്ട് മുന്നേറുന്ന മനുഷ്യനെയാണ് ഈ ഘട്ടത്തിൽ നാം കണ്ടത്. തന്നെത്തന്നെ ഇഷ്ടപ്പെട്ട്, സ്വന്തം അഭിരുചികളിൽ അഭിരമിച്ച് ജീവിക്കുന്ന സ്വാർത്ഥമതികളുടെ പ്രതിനിധിയാണ് ഈ കവിതയിലെ ആഖ്യാതാവ്. ഈ മനോഭാവം സാമൂഹിക ജീവിതത്തിന് ഏല്പിക്കുന്ന ആഘാതം വലുതാണ്. എതിർക്കപ്പെടേണ്ട മനോഭാവത്തിന്റെ പ്രതിനിധിയാണ് ഈ കവിതയിലെ ആഖ്യാതാവ്.

അറിവിലേക്ക്

നാർസിസം

ഒരു വ്യക്തിക്ക് തന്നോട് തന്നെ തോന്നുന്ന അതിരുകവിഞ്ഞ ആരാധനയാണ് നാർസിസം. ഗ്രീക്ക് പുരാണത്തിലെ നാർസിസ് എന്ന കഥാപാത്രത്തിൽ നിന്നാണ് ഈ പദത്തിന്റെ ഉൽപത്തി. തടാകത്തിലെ കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തിൽ സ്വന്തം മുഖസൗന്ദര്യത്തിൽ മതിവരാതെനോക്കിയിരുന്ന നാർസിസ്സ് വെള്ളത്തിൽ വീണ് മരണമടയുകയും മഞ്ഞയും വെള്ളയും നിറങ്ങൾ ഉള്ള പുഷ്പങ്ങളായി മാറുകയും ചെയ്തു എന്നാണ് കഥ. ഈ കഥയ്ക്ക് മറ്റുതരത്തിലുള്ള ഒട്ടേറെ പാഠാന്തരങ്ങൾ ഉണ്ട്.
ഉള്ളിലുയിർക്കും മഴവില്ല് Notes Question Answer Class 9 Kerala Padavali Unit 1 2
മലയാള കവിയാണ് കെ.ജി. ശങ്കരപ്പിള്ള (1948). 1970-കളിൽ ‘ബംഗാൾ’ എന്ന കവിതയിലൂടെ ശ്രദ്ധേയനായി. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ആയിരുന്നു. കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകൾ 2002-ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായി അറിയപ്പെടുന്നു.

ഉള്ളിലുയിർക്കും മഴവില്ല് Notes Question Answer Class 9 Kerala Padavali Unit 1

ഓർത്തിരിക്കൻ

  • സാമൂഹ്യനിരപേക്ഷമായ മനോഭാവം വ്യക്തികളിൽ ശക്തിപ്പെടുന്നു.
  • അത് ആത്യന്തികമായി വ്യക്തിയെയും സമൂഹത്തെയും പലതരത്തിൽ പ്രതികൂലമായി ബാധിക്കു ന്നുണ്ട്.
  • സ്വയം പ്രദർശന വ്യഗ്രത വർദ്ധിക്കുകയും സ്വന്തം അഭിരുചികളിലേക്കും താൽപര്യങ്ങളിലേക്കും
  • വ്യക്തികൾ ചുരുങ്ങിപ്പോവുകയും ചെയ്യുന്നു. അത് സാമൂഹികജീവിതം സംഘർഷം നിറഞ്ഞതാക്കുന്നു.
  • ഉപരിപ്ലവമായ സൗഹൃദങ്ങൾ പെരുകുന്നു. മനുഷ്യ ജീവിതങ്ങൾ പൊള്ളയായിത്തീരും.
  • അവനവനോട് മാത്രമായുള്ള സ്നേഹത്തെ ആവിഷ്കരിക്കുകയാണ് കവി.
  • ഡിജിറ്റൽ ആത്മരതി കൂടിയാണ് ചിത്രത്തിലൂടെ വിനിമയം ചെയ്യുന്നത്.

Kerala Padavali Malayalam Standard 9 Notes Pdf 2024-25 Textbook Questions and Answers Solutions

Expert Teachers at HSSLive.Guru has created New Syllabus SCERT Kerala Padavali Malayalam Standard 9 Notes Pdf 2024-25 Term 1 & 2 Solutions Textbook Answers of Class 9 Malayalam Kerala Padavali Notes Chapters Summary in Malayalam, Class 9 Malayalam 1 Notes, കേരള പാഠാവലി 9 Notes are part of Kerala Syllabus 9th Standard Textbooks Solutions. Here we have given Malayalam Kerala Padavali Class 9 Notes Questions and Answers Pdf of Std 9 Malayalam Kerala Padavali Notes Part 1 and Part 2. Students can also read Malayalam Adisthana Padavali Class 9 Notes Pdf.

Malayalam Kerala Padavali Class 9 Notes Questions and Answers

Malayalam 9th Standard Kerala Padavali Notes

9th Class Malayalam Kerala Padavali Questions and Answers Part 1

Unit 1 ഉള്ളിലുയിർക്കും മഴവില്ല് Notes

Unit 2 ഭൂമിയാകുന്നു നാം Notes

Unit 3 കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ Notes

Malayalam Kerala Padavali Class 9 Notes Part 2

Unit 4 ഉജ്ജ്വലഹൃദയസ്പന്ദങ്ങൾ Notes

Unit 5 വിടില്ലഞാനീരശ്മികളെ Notes

Malayalam 9th Standard Kerala Padavali Notes

Malayalam Class 9 Kerala Syllabus Chapters Summary

കേരള പാഠാവലി 9 Notes SCERT Class 9 Malayalam Kerala Padavali Solutions

Std 9 Kerala Padavali Notes (Old Syllabus)

കേരള പാഠാവലി 9 Notes

Unit 1 Ninnettetuvatetearu Bhavana!

Unit 2 Manusyakathanugayikal

Unit 3 Kutukameatalapiccalum

SCERT Class 9 Malayalam Kerala Padavali Solutions

Unit 4 Parinde Nanmaykkute

Unit 5 Tutitalam Teti

We hope the given Class 9 Malayalam 1 Notes Kerala Syllabus, Malayalam 1st 9th Standard Notes, 9th Malayalam Kerala Padavali Notes will help you. If you have any queries regarding 9th Class Malayalam Kerala Padavali Questions and Answers, Std 9 Malayalam Kerala Padavali Notes drop a comment below and we will get back to you at the earliest.

झटपट और नटखट कहानी Questions and Answers Notes Class 9 Hindi Kerala Syllabus

Practicing with SCERT Kerala Syllabus 9th Standard Hindi Notes Pdf Unit 1 Chapter 1 झटपट और नटखट कहानी Jhatpat Aur Natkhat Kahani Questions and Answers Notes improves language skills.

Class 9 Hindi Jhatpat Aur Natkhat Kahani Question Answer Notes

झटपट और नटखट कहानी Question Answer Notes

Class 9 Hindi Unit 1 Chapter 1 झटपट और नटखट कहानी Notes Question Answer

प्रश्न 1.
‘नटखट कुछ ज़्यादा ही नटखट है’ – ऐसा क्यों कहा गया है ?
नटखट എന്ന് എന്തുകൊണ്ടാണ് പറയുന്നത്?
उत्तरः
‘नटखट कुछ ज़्यादा ही नटखट है’ ऐसा इसलिए कहा गया है क्योंकि नटखट हमेशा खेल और मस्ती में रहता था । वह रास्ते में पोखर के पानी में मछलियाँ देखता, बरगद की जड़ों पर झूलता और खेतों में खाने की चीजें खोजता था । उसकी यही शरारतें और थीमि गति से चलना, झटपट को परेशान करती थी ।

नटखट കുറച്ച് കൂടുതൽ വികൃതിയാകുന്നു. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. എന്തു കൊണ്ടെന്നാൽ नटखट എപ്പോഴും കളിയിൽ മുഴുകിയിരിക്കുകയായിരുന്നു. അവൻ വഴിയിൽ കുളത്തിലെ വെള്ളത്തിൽ മീനുകളെ കാണു കയും ആൽമരത്തിന്റെ വള്ളിയിൽ പിടിച്ച് ഊഞ്ഞാലാടുകയും വയലുകളിൽ തിന്നാനുള്ള സാധനങ്ങൾ അന്വേഷിക്കുകയും ആകുന്നു. नटखट ന്റെ ഈ രീതികളും, അതുപോലെ പതു ക്കെയുള്ള നടത്തവും झटपट നെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു.

झटपट और नटखट कहानी Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 2.
‘और बड़े को तो छोटे का ध्यान रखना ही पड़ता है।” माँ के इस कथन से आप क्या समझते हैं ?
വലിയവർ ചെറിയവരെ ശ്രദ്ധിക്കേണ്ടത് ആകുന്നു. അമ്മയുടെ ഈ വാക്കുകളിൽ നിന്ന് നിങ്ങൾ എന്ത് മനസ്സിലാക്കുന്നു?
उत्तर:
माँ के इस कथन से यह समझ आता है कि बड़े भाई का कर्तव्य होता है कि वह छोटे भाई की सुरक्षा और देखभाल करे। यह परिवार में बड़े और छोटे के बीच जिम्मेदारी और स्नेह का एक महत्वपूर्ण संदेश है। माँ चाहती है कि झटपट समझे कि उसे नटखट का ध्यान रखना उसकी ज़िम्मेदारी है ।
അമ്മയുടെ ഈ വാക്കുകളിൽ നിന്ന് ഇതാണ് മനസ്സിലാക്കുന്നത് വലിയ സഹോദരൻമാരുടെ കർത്തവ്യം ആകുന്നു ചെറിയ സഹോദ രൻമാരുടെ സുരക്ഷയും അവരുടെ സംരക്ഷണ വും.

प्रश्न 3.
कपड़े सुखाने केलिए दोनों भाइयों ने एक उपाय
വസ്ത്രം ഉണക്കുന്നതിനായി രണ്ട് സഹോദര ന്മാരും ഒരു ഉപായം ചെയ്തു. അത് എന്തെല്ലാം ഉപായം ആയിരുന്നു?
उत्तर:
धूप से उनके कपड़े जल्दी सूख गए। इसके अलावा और भी कई उपाय हो सकते हैं।
വെയിൽ കൊണ്ട് വസ്ത്രം വേഗത്തിൽ ഉണങ്ങി
യിരുന്നു. ഇത് കൂടാതെ
ഉപായം ഉണ്ടായിരുന്നു.
വേറേയും കുറെ
धूप में बैठनाः वे किसी खुले स्थान पर धूप में बैठ सकते थे। जिससे सूरज की गर्मी से कपड़े जल्दी सुख जाते ।
വെയിലിൽ ഇരിക്കുക: അവർക്ക് ഏതെങ്കിലും തുറന്ന സ്ഥലത്ത് വെയിലിൽ ഇരിക്കാൻ സാധി ക്കും. ഇതിലെ സൂര്യന്റെ ചൂടിൽ നിന്നും വസ്ത്രം വേഗത്തിൽ ഉണങ്ങാൻ സാധിക്കും.

हवा में झूलना: वे अपने कपड़े किसी पेड़ की शाखा पर या किसी अन्य ऊँची जगह पर
लटकाकर हवा में सूखने के लिए छोड़ सकते थे।
കാറ്റിൽ ആടുക: അവർ അവരുടെ വസ്ത്രം ഏതെങ്കിലും മരത്തിന്റെ ശാഖയിലോ അല്ലെ ങ്കിൽ ഏതെങ്കിലും ഉയർന്ന സ്ഥലത്തോ തൂക്കി യിട്ടാൽ കാറ്റിൽ ഉണക്കാൻ സാധിക്കും.

कपड़ों को निचोड़नाः पहले कपड़ों को अच्छी तरह से निचोड़कर अतिरिक्त पानी निकाल सकते थे। फिर धूप या हवा में सूखा सकते थे।
വസ്ത്രങ്ങൾ പിഴിയുക: ആദ്യം വസ്ത്രങ്ങളെ നല്ലത്പോലെ പിഴിഞ്ഞ് വെള്ളം കളയുക. വീണ്ടും വെയിലിലോ കാറ്റത്തോ ഇട്ട് ഉണ ക്കാൻ കഴിയും.

पंखों का उपयोगः यदि वे किसी कमरे में होते तो पंखे का उपयोग कर सकते थे। ताकि कपड़े जल्दी सूख जाएँ ।
ഫാനിന്റെ ഉപയോഗം: അവർ ഏതെങ്കിലും മുറിയിൽ ആണെങ്കിൽ ഫാൻ ഉപയോഗിക്കാൻ സാധിക്കും. അങ്ങിനെ വസ്ത്രങ്ങൾ വേഗത്തിൽ ഉണക്കാൻ സാധിക്കും.

तैलिए का उपयोगः कपड़ों के तैलिए में लपेटकर अच्छी तरह से दबा सकते थे जिससे तैलिया अतिरिक्त पानी सीख लेता और कपड़े जल्दी सूख
ടവ്വലിന്റെ ഉപയോഗം: വസ്ത്രങ്ങൾ ടൗവ്വലിൽ നല്ലത്പോലെ പൊതിഞ്ഞ് വെക്കാൻ സാധി ക്കും. അങ്ങിനെ ടവ്വലിൽ കൂടുതൽ വെള്ളം വലിച്ചെടുക്കും. വസ്ത്രങ്ങൾ വേഗത്തിൽ ഉണ ക്കാൻ സാധിക്കും.

हल्की गति से चलना: धूप में हल्कि गति से चलना भी कपड़ों को सुखाने का एक तरीका हो सकता था, जिससे हवा और धूप दोनों का फायदा
പതുക്കെ നടന്നുപോകുക. വെയിലിൽ പതുക്കെ നടക്കുക എന്നത് വസ്ത്രങ്ങൾ ഉണക്കാനുള്ള ഒരു രീതിയാക്കുന്നു. ഇതിൽ നിന്ന് കാറ്റ്, വെയിൽ രണ്ടിന്റേയും പ്രയോജനം കിട്ടുന്നു.

इन उपायों से भी कपड़े जल्दी सूख सकते थे और उन्हें भोगी स्थिति से राहत मिल सकती थी ।
(ഈ ഉപായത്തിൽ നിന്ന് വസ്ത്രങ്ങൾ വേഗ ത്തിൽ ഉണങ്ങാൻ സാധിക്കുന്നു. അവരെ നനഞ്ഞ സ്ഥിതിയിൽ നിന്ന് മാറാനും സാധി ക്കുന്നു.)

प्रश्न 4.
कहानी के पात्रों की विशेषताएँ पहचानें, सही मिलान करें ।
കഥയിലെ കഥാപാത്രങ്ങളുടെ വിശേഷതകൾ മനസ്സിലാക്കി. ചേരുംപടി ചേർക്കുക.
झटपट और नटखट कहानी Questions and Answers Notes Class 9 Hindi Kerala Syllabus 1
झटपट और नटखट कहानी Questions and Answers Notes Class 9 Hindi Kerala Syllabus 2
उत्तरः
नटखट को कागज़ की नाव बनाना आता है।
झटपट को नदी में तैरना आता है।
नटखट बाग से आम तोड़ता है।
झटपट माँ से शिकायत करता है।
नटखट बरगद की जड़ें पकड़कर झूला झुलता है।
झटपट छोटे का हाथ पकड़कर दौड़ाता है।

प्रश्न 5.
कहानी से शब्द जोड़े चुनें, अपने वाक्य में प्रयोग करें:
जैसे:
भाई और मैं साथ – साथ पढ़ते और साथ- साथ ही खेलते।
ഞാനും സഹോദരനും ഒരുമിച്ച് പഠിക്കുകയും ഒരുമിച്ച് കളിക്കുകയും ചെയ്യുന്നു.
उत्तरः
तेज़-तेज़
वह तेज़-तेज़ चलता है।
അവൻ വേഗത്തിൽ നടക്കുന്നു.

धीरे-धीरे
धीरे-धीरे हम इन रोगों से मुक्त हो जाएँगे ।
നാം ഈ രോഗങ്ങളിൽ നിന്നും സാവധാനം മുക്തരാകും.

बार-बार
बालक बार-बार प्रश्न किये जा रहा था ।
കുട്ടി വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.

एक-एक
उस महापथ में युधिष्ठिर को छोड़ सभी एक-एक करके गिर पड़े।
മഹാപാതയിൽ യുധിഷ്ഠിരനൊഴികെ എല്ലാവരും ഒന്നൊന്നായി വീണു.

पकड़े-पकड़े
वे एक दूसरे के हाथ पकड़े पकड़े दोड़ रहे थे ।
അവർ പരസ്പരം കൈപിടിച്ച് ഓടുകയായിരു

पहुँचते-पहुँचते
स्कूल तक पहुँचते-पहुँचते दोनों थक गए ।
സ്ക്കൂളിൽ എത്തിയപ്പോഴേക്കും രണ്ടുപേരും തളർന്നിരുന്നു.

प्रश्न 6.
झटपट को तैरना आता है, नटखट को नाव बनाना आता है। (लिखें, आपको क्या-क्या आता है ?)
जैसे: मुझे सइकिल चलाना आता है।
उत्तरः

  • मुझे खाना बनाना आता है।
  • मुझे गिटार बजाना आता है।
  • मुझे तैरना आता है।
  • मुझे हिन्दी और अंग्रेज़ी बोलना आता है।

झटपट और नटखट कहानी Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 7.
सही प्रस्ताव चुनकर लिखें:-

  • दोनों भाई अपने गाँव के स्कूल में पढ़ते हैं।
    രണ്ട് സഹോദരന്മാരും തന്റെ ഗ്രാമത്തിലെ സ്ക്കൂളിൽ പഠിക്കുന്നു.
  • नटखट को गिट्टी परौना आता है।
    नटखट – കല്ല് എറിയാൻ അറിയാമായിരുന്നു
  • नटखट हमेशा रोते हुए स्कूल आता है।
    नटखट എല്ലായ്പ്പോഴും കരഞ്ഞ് കൊണ്ടാണ് സ്ക്കൂളിൽ വന്നിരുന്നത്.
  • बड़ा भाई पाँचवीं कक्षा में पढ़ता है।
    വലിയ സഹോദരൻ അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നത്.
  • झटपट स्कूल के रास्ते में कई बार छोटे का इंतज़ार करना पड़ता है।
    झटपट – ന് സ്ക്കളിൽ പോകുന്ന വഴിയിൽ ധാരാളം പ്രാവശ്യം സഹോദരനെ പ്രതീ ക്ഷിച്ച് നിൽക്കേണ്ടതായി വന്നിരുന്നു.

उत्तरः

  • नटखट को गिट्टी परौना आता है।
  • बड़ा भाई पाँचवीं कक्षा में पढ़ता है।
  • झटपट को स्कूल के रास्ते में कई बार छोटे का इंतज़ार करना पड़ता है।

प्रश्न 8.
अनुभव बाँटें:
झटपट और नटखट एक दूसरे को नाव बनाना और नदीं में तैरना सिखाने का वादा करते हैं । इसी प्रकार का आपका कोई अनुभव बाँटें ।
(झटपट – 20 नटकट – 20 3000 goodas വഞ്ചി ഉണ്ടാക്കിക്കൊടുക്കാം എന്നും, നദി യിൽ നീന്താൻ പഠിപ്പിക്കാം എന്നും വാക്ക് കൊടുക്കുന്നു. ഇപ്രകാരത്തിൽ നിങ്ങൾക്ക് ഉണ്ടായ അനുഭവം പങ്കുവെയ്ക്കുക.)
उत्तर:
मेरे बचपन में एक अनुभव है — जब मेरे दोस्त रोहन और मैंने एक दूसरे को नई चीजें सीखने का फैसला किया था। रोहन को सइकिल चलाना बहुत अच्छा आता था और मुझे क्रिकेट खेलना । हमने रह शाम को मिलकर एक दूसरे को ये हुनर सिखाने का वादा किया। रोहन ने मुझे साइकिल चलाना सिखाया और मैं उसे क्रिकेट के नियम और तकनीकें सिखाने लगा । इस अनुभव ने न केवल हमें नई स्किल्य दीं, बल्कि हमारी दोस्ती को भी ओर मज़बूत बना दिया।

എന്റെ കുട്ടിക്കാലത്ത് ഒരു അനുഭവം ഉണ്ടായി. എന്റെ കൂട്ടുകാരൻ രോഹനും, പിന്നെ ഞാനും ഒരാൾ മറ്റൊരാൾക്ക് പുതിയ കാര്യങ്ങൾ പഠി പ്പിക്കാം എന്ന തീരുമാനത്തിൽ എത്തിച്ചേരുന്നു. രോഹന് നന്നായി വളരെ നന്നായി അറിയാമായിരുന്നു. കൂടാതെ എനിക്ക് ക്രിക്കറ്റ് കളിക്കാനും. ഞങ്ങൾ എല്ലാ വൈകുന്നേരവും ഒരുമിച്ച് ഒരാൾ മറ്റൊരാൾക്ക് പുതിയ വിദ്യകൾ പഠിപ്പിക്കാം എന്ന് വാക്ക് കൊടുക്കുന്നു. രോഹൻ എന്നെ സൈക്കിൾ ഓടിക്കാൻ പഠിപ്പിക്കുന്നു. ഞാൻ ക്രിക്കറ്റിന്റെ നിയമവും ടെക്നിക്കുകളും പഠിപ്പിക്കാൻ തുട
ഈ അനുഭവം ഞങ്ങൾക്ക് പുതിയ പുതിയ ആശയങ്ങൾ നൽകി. ഞങ്ങളുടെ സൗഹൃദവും ഇതുകാരണം വളരെ ദൃഢമായി ത്തീർന്നു.

प्रश्न 9.
पोस्टर तैयार करें।
झटपट ने नदी में कूद कर नटखट की जान बचाई। मान लें, इसपर स्कूल में बधाई समारोह हो रहा है। इसके लिए पोस्टर तैयार करें।
(ee നദിയിൽ ചാടി TechC-ന്റെ ജീവൻ രക്ഷിച്ചു. ഇതുകൊണ്ട് സ്കൂളിൽ ഇതിനെ പ്രശംസിച്ചുകൊണ്ടുള്ള പരിപാടി നടത്താൻ തീരുമാനിക്കുന്നു. ഇതിന്റെ പോസ്റ്റർ തയ്യാറാ ക്കുക.
उत्तर:
झटपट और नटखट कहानी Questions and Answers Notes Class 9 Hindi Kerala Syllabus 3
झटपट और नटखट कहानी Questions and Answers Notes Class 9 Hindi Kerala Syllabus 4

प्रश्न 10.
झटपट और नटखट में बड़ा कौन था ?
ട്ടും നട്ടും ഇതിൽ ആരായിരുന്നു വലിയവൻ?
उत्तरः
झटपट

प्रश्न 11.
नटखट किस कक्षा में पढ़ता था ?
നട്ഖട് ഏത് ക്ലാസ്സിൽ ആണ് പഠിച്ചത്?
उत्तरः
नटखट तीसरी कक्षा में पढ़ता था ।
നട്ട് മൂന്നാം ക്ലാസ്സിൽ ആണ് പഠിച്ചത്.

प्रश्न 12.
झटपट किस कक्षा में पढ़ता था ?
ഝട്പട് ഏത് ക്ലാസ്സിൽ ആണ് പഠിച്ചത്?
उत्तरः
झटपट पाँचवीं कक्षा में पढ़ता था ।
ട്ട് അഞ്ചാം ക്ലാസ്സിൽ ആണ് പഠിച്ചത്.

प्रश्न 13.
झटपट और नटखट कहाँ रहते थे ?
ട്ടും നട്ടും എവിടെയാണ് താമസിച്ചി രുന്നത്?
उत्तरः
वे एक गाँव में रहते थे।
അവർ ഒരു ഗ്രാമത്തിലാണ് താമസിച്ചിരുന്നത്.

झटपट और नटखट कहानी Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 14.
उनका स्कूल कहाँ था ?
അവരുടെ സ്ക്കൂൾ എവിടെയായിരുന്നു?
उत्तरः
उनका स्कूल दूसरे गाँव में था ।
അവരുടെ സ്കൂൾ മറ്റൊരു ഗ്രാമത്തിലായിരു

प्रश्न 15.
स्कूल जाने के लिए वे कैसे जाते थे?
അവർ എങ്ങിനെയാണ് സ്കൂളിൽ പോയിരു ന്നത്?
उत्तरः
वे पैदल जाते थे।
അവർ കാൽനടയായി ആണ് സ്ക്കൂളിൽ പോയി രുന്നത്.

प्रश्न 16.
रास्ते में उन्हें कौन-कौन सी चीज़ें मिलती थीं ?
വഴിയിൽ അവർ എന്തെല്ലാം കാര്യങ്ങൾ കണ്ടെത്തി?
उत्तरः
उन्हें पोखर, बरगद, खेत, बाग, नाला और नदी मिलते थे।
അവർ കുളങ്ങളും, നദികളും, ആൽമരം, വയലു കൾ, തോട്ടം, തോട് മുതലായവ.

प्रश्न 17.
झटपट तेज़-तेज़ चलता था या धीरे-धीरे?
ഝട്ട് വേഗത്തിലാണോ അതോ പതുക്കെ ആണോ നടന്നിരുന്നത്?
उत्तरः
झटपट तेज़-तेज़ चलता था ।
ഝട്പട് വേഗത്തിലാണ് നടന്നിരുന്നത്.

प्रश्न 18.
नटखट कैसे चलता था ?
നട്ഖട് എങ്ങിനെയാണ് നടന്നിരുന്നത്?
उत्तर :
नटखट धीरे – धीरे चलता था ।
ന്ഖട് പതുക്കെ പതുക്കെ ആണ് നടന്നിരുന്ന

प्रश्न 19.
झटपट बरगद तक पहुँचता तब तक नटखट कहाँ तक पहुँचता ?
ഝട്ട് ആൽമരത്തിന്റെ അടുത്തെത്തിയാൽ നട്ട് എത്ര ദൂരം എത്തും?
उत्तरः
तब तक नटखट पोखर तक ही पहुँचता था।
നട്ട് കുളം വരെ എത്തിയിരുന്നുള്ളൂ.

प्रश्न 20.
झटपट बाग तक पहुँचता तब तक नटखट कहाँ तक पहुँचता ?
ഝട്ട് തോട്ടത്തിന്റെ അവിടെ വരെ എത്തി യാൽ നട്ഖട് എവിടെ എത്തിക്കാണും?
उत्तरः
तब तक नटखट खेत तक ही पहुँचता था ।
നട്ഖട് വയലിന്റെ അടുത്ത് എത്തിയിട്ടുണ്ടാകും.

प्रश्न 21.
माँ का क्या हिदायत थी ?
അമ്മയുടെ നിർദ്ദേശങ്ങൾ എന്തായിരുന്നു?
उत्तर:
माँ की हिदायत थी कि, झटपट को नटखट का ध्यान रखना है और उसे अपने साथ रखना है।
നട്ഖടിനെ നന്നായി ശ്രദ്ധിക്കണം എന്നും അവനെ കൂടെ കൂട്ടണമെന്നും ആയിരുന്നു അമ്മയുടെ നിർദ്ദേശം

प्रश्न 22.
झटपट को नटखट केलिए क्या करना पड़ता
ട്ട് നട്ടിനുവേണ്ടി എന്താണ് ചെയ്തി രുന്നത്?
उत्तरः
झटपट को बार-बार रुककर नटखट का इंतज़ार करना पड़ता था और उसे जल्दी चलने के लिए पुकारना पड़ता था।
അട്പടിന് ഇടയ്ക്കിടയ്ക്ക് നിന്നുകൊണ്ട് നട് ടിനെ പ്രതീക്ഷിച്ച് നിൽക്കേണ്ടതായി വന്നിരു ന്നു. വേഗം നടക്കാൻ വേണ്ടി നട്ഖടിനെ വിളി ക്കേണ്ടതായി വന്നിരുന്നു.

प्रश्न 23.
स्कूल जाने के लिए देरी होने पर झटपट क्या करता था ?
സ്ക്കൂളിൽ പോകാൻ വൈകിയപ്പോൾ ഝട്പട് എന്താണ് ചെയ്തത്?
उत्तर:
झटपट नटखट का हाथ पकड़कर उसे दौड़ाता
ഝട്ട് നട്ഖടിന്റെ കൈപിടിച്ച് ഓടുമായിരു ന്നു.

प्रश्न 24.
झटपट किससे शिकायत करता था ?
ഝട്പട് ആരോടാണ് പരാതി പറഞ്ഞത്?
उत्तर:
झटपट माँ से शिकायत करता था ।
ഝട്പട് അമ്മയോടാണ് പരാതി പറഞ്ഞത്.

प्रश्न 25.
माँ झटपट की शिकायत पर क्या कहती थी ?
അട്പടിന്റെ പരാതി കേട്ടപ്പോൾ അമ്മ എന്താണ് പറഞ്ഞത്?
उत्तर:
माँ कहती थीं, छोटा है न! और बड़े को तो छोटे का ध्यान रखना ही पड़ता है।
അമ്മ പറഞ്ഞു, അവൻ ചെറുതല്ലെ. കൂടാതെ വലിയവർ വേണം ചെറിയവരെ ശ്രദ്ധിക്കാൻ എന്നും.

प्रश्न 26.
बरगद के पास नटखट क्या करता था ?
ആൽമരത്തിന്റെ സമീപം നട്ട് എന്താണ് ചെയ്തിരുന്നത്?
उत्तर:
बरगत की जड़ों से झूलता था।
ആൽമരത്തിന്റെ വള്ളിയിൽ പിടിച്ച് ഊഞ്ഞാടാ ലുമായിരുന്നു.

झटपट और नटखट कहानी Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 27.
नटखट ने झटपट को गिट्टी पैराना कैसे सिखाया ?
നട്ട് ട്ടിനെ കല്ല് എറിയാൻ എങ്ങനെ യാണ് പഠിപ്പിച്ചത്?
उत्तरः
नटखट ने झटपट को हल्की और चिकनी गिट्टी चुनकर उसे तिरछे फैंकने का तरीका सिखाया।
നട്ട് അട്പടിന് കനംകുറഞ്ഞതും മിനുസമു ള്ളതും ആയ കല്ലുകൾ തിരഞ്ഞ് എടുത്ത് അവൻ കല്ല് എങ്ങിനെ പിടിച്ച് എറിയണം എന്ന രീതി പഠിപ്പിച്ചു.

प्रश्न 28.
झटपट का ध्यान किस पर बंट गया ?
ട്ടിന്റെ ശ്രദ്ധ എവിടെയാണ് പതിഞ്ഞത്?
उत्तर:
झटपट का ध्यान पोखर के पानी पर तैरती बतखें पर बंट गया।
ട്ടിന്റെ ശ്രദ്ധ വെള്ളത്തിൽ പൊങ്ങി കിട ക്കുന്ന താറാവുകളെ നോക്കുകയായിരുന്നു.

प्रश्न 29.
कहानी का अंत किस तरह हुआ ?
കഥയുടെ അവസാനം എങ്ങനെയായിരുന്നു?
उत्तर:
कहानी का अंत झटपट और नटखट के एक दूसरे का हाथ पकडे हँसते खेलते घर लौटने से हुआ।
കഥയുടെ അവസാനം ട്ടും, നട്ടും ഒരാൾ മറ്റൊരാളുടെ കൈപിടിച്ച് കൊണ്ട് കളിച്ചും ചിരിച്ചും വീട്ടിലേക്ക് തിരിച്ച് വരുകയാ യിരുന്നു.

प्रश्न 30.
नदी के पुल पर नटखट ने क्या किया और उसका परिणाम क्या हुआ ?
നദിയുടെ പാലത്തിന്റെ മുകളിൽ നട്ഖട് എന്ത് ചെയ്തു? അതിന്റെ പരിണാമം എങ്ങ നെയായിരുന്നു
उत्तरः
नदी के पुल पर नटखट नीचे उतरकर नदी किनारे गया और कागज़ की नावें पानी में बहाने लगा ।
നദിയുടെ പാലത്തിന്റെ മുകളിൽ നിന്ന് ഇറങ്ങി നദിയുടെ കരയിൽ പോയി എന്നിട്ട് കടലാസ് കൊണ്ട് തോണി ഉണ്ടാക്കി വെള്ളത്തിൽ ഒഴു ക്കാൻ തുടങ്ങി.

प्रश्न 31.
झटपट और नटटखट ने भीगे कपड़े कैसे
ട്ടും നട്ടും നനഞ്ഞ വസ്ത്രങ്ങൾ എങ്ങനെയാണ് ഉണക്കിയത്?
उत्तर:
झटपट और नटखट ने दौड़ लगाकर अपने भी कपडे सुखाए।
ട്ടും നട്ടും ഓടിക്കൊണ്ടാണ് തന്റെ വസ്ത്രങ്ങൾ ഉണക്കിയത്.

प्रश्न 32.
दौड लगाते समय झटपट और नटखट ने रास्ते में किन-किन चीज़ों को पार किया ?
ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ട്ടും നട്ടും വഴിയിൽ എന്തെല്ലാം കാര്യങ്ങൾ കടന്ന് പോയി?
उत्तर:
दौड लगाते समय झटपट और नटखट ने नाला, बाग, खेत और बरगद को पार किया और पोखर तक पहुँचते-पहुँचते थक गए।
ഓടുന്ന സമയത്ത് ട്ടും നട്ടും തോട്, തോട്ടം, വയൽ, ആൽമരം ഇവയെല്ലാം കടന്ന് പോയി കൂടാതെ കുളത്തിൽ അവിടെ എത്തിയ പ്പോൾ ക്ഷീണിച്ചു പോവുകയും ചെയ്തു.

प्रश्न 33.
मान लें, नटखट ने घर पहुँचकर रास्ते की सारी घटनाएँ माँ को बता दीं। माँ और नटखट दोनों के बीच की बातचीत लिखें।
नटखट വീട്ടിൽ എത്തിച്ചേർന്നതിനു ശേഷം വഴി യിൽ ഉണ്ടായ എല്ലാ സംഭവങ്ങളും അമ്മയോട്
उत्तर:
नटखट : माँ, माँ। रास्ते में बहुत मज़ेदार बाते हूई ।
माँ : अच्छा! क्या हुआ, बताओ नटखट ।
नटखट : माँ, हम स्कूल से लौट रहे थे और अब पुल पर पहुँचे, तो मैंने सोचा कि नदी किनारे आकर कागज़ की नावें बहाऊँ ।
माँ : तुम पुल से नीचे क्यों गए? यह खतरनाक हो सकता था, नटखट ।
नटखट : माँ, मुझे लगा कि यह मज़ेदार होगा। लेकिन फिर मेरा पैर फिसल गया और मैं नदी में गिर गया।
माँ : क्या? तुम नदी में गिर गए ? फिर क्या हुआ ?
नटखट : झटपट भैया ने मुझे देख लिया और तुरंत ही नदी में कूदकर मुझे बचाया।
माँ : झटपट ने तुम्हें बचा लिया? वे सच में बहुत बहादुर है। तुम ठीक हो न ?
नटखट : हाँ माँ, झटपट भैया ने मुझे जल्दी से निकाल लिया। मुझे तैरना नहीं आता, लेकिन झटपट भैया को आता है।
माँ : तुमने बहुत गलत किया, नटखट । तुम जानते हो कि पानी कितना खतरनाक हो सकता है। तुम्हें कभी भी ऐसा नहीं करना चाहिए था।
नटखट : माँ मुझे पता है । मैं बहुत डर गया था। झटपट भैया ने मुझे डाँटा भी, लेकिन फिर मुझे तसल्ली दी । फिर हमने दौड़ लगाई ताकि हमारे कपड़े सूख जाएँ ।
माँ : इसलिए तुम्हारे कपड़े सूख गए। तुम दोनों ने सही किया, लेकिन तुम्हें ऐसी शरारतें नहीं करने चाहिए थीं। तुम समझ रहे हो न ?
नटखट : हाँ माँ, मैं समझता हूँ। अब मैं कभी भी ऐसा नहीं करूँगा ।
माँ : और झटपट भैया का कहना मानोगे? उन्होंने तुम्हें बचाया और हमेशा तुम्हारा खयाल रखते हैं।
नटखट : हाँ, माँ, मैं झटपट भैया का कहना मानूँगा और हमेशा ध्यान रखेगा।
माँ : बड़ा सबक सीखा है। अब जाओ, कपड़े बदल लो और खाना खाने
नटखट : झटपट भैया को कागज़ की नाव बनाना सिखाते और झटपट तैरना सिखाएँगे ।
माँ : बहुत अच्छी बात है। अब जाओ और ध्यान रखना कि आगे से ऐसी शरारतें मत करना।

नटखट : हाँ, माँ मैं याद रखूँगा।
नटखट : അമ്മേ, അമ്മേ! വഴിയിൽ രസകര മായ ഒരു സംഭവം ഉണ്ടായി.
माँ : ശരി! എന്താ ഉണ്ടായത് പറയൂ नटखट
नटखट : അമ്മേ, ഞങ്ങൾ സ്കൂളിൽ നിന്ന് തിരിച്ച് വരികയായിരുന്നു. അപ്പോൾ പാലത്തിന്റെ അവിടെ എത്തി, എങ്കിൽ ഞാൻ ചിന്തിച്ചു നദിയുടെ തീരത്ത് വന്നിട്ട് കടലാസിന്റെ തോണി ഒഴുക്കാം എന്ന്.
मौ : നിങ്ങൾ പാലത്തിന്റെ ചുവടെ എന്തി നാണ് പോയത്? അവിടെ അപകടം സംഭവിച്ചാലോ नटखट !
नटखट : അമ്മേ, എനിക്ക് ഇത് രസകരമായി ട്ടാണ് തോന്നിയത്. എന്റെ കാൽ വഴുതി ഞാൻ നദിയിൽ വീണു.
मौ : എന്ത്? നദിയിൽ വീണോ? എന്നിട്ട് എന്ത് സംഭവിച്ചു?
नटखट : झटपट എന്നെ നോക്കുന്നുണ്ടായിരു ന്നു. പെട്ടെന്ന് തന്നെ നദിയിലേക്ക് ചാടി എന്നെ രക്ഷിച്ചു.
माँ : झटपट നിന്നെ രക്ഷിച്ചോ? അവൻ യഥാർത്ഥത്തിൽ സമർത്ഥൻ തന്നെ യാണ്. നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ?
नटखट : അതെ അമ്മ झटपट എന്നെ വേഗം രക്ഷിച്ചു. എനിക്ക് നീന്താൻ അിറയി ല്ലായിരുന്നു. എന്നാൽ झटपट-ന് അറിയാമായിരുന്നു.
माँ : നീ വലിയ തെറ്റാണ് ചെയ്തത് नटखट. നിനക്ക് അിറയില്ലേ വെള്ളം അപകടകാരിയാണെന്ന്. ഇനി ഒരി ക്കലും നിങ്ങൾ അങ്ങനെ ചെയ്യരുത്.
नटखट : അമ്മേ എനിക്ക് അിറയാം. ഞാൻ വളരെ പേടിച്ച് പോയിരുന്നു. ചേട്ടൻ എന്നെ ശാസിക്കുകയും അടിക്കു കയും ചെയ്തു. എന്നിട്ട് ഞങ്ങൾ ഓടാൻ തുടങ്ങി. അങ്ങിനെയാണ് ഞങ്ങളുടെ വസ്ത്രങ്ങൾ ഉണങ്ങിയ ത്.
माँ : ഇങ്ങനെ നിങ്ങളുടെ വസ്ത്രങ്ങൾ ഉണങ്ങിയോ. നിങ്ങൾ രണ്ടുപേരും ശരിയാണ് ചെയ്തത്. എന്നാൽ ഇനി ഒരിക്കലും ഇങ്ങനെയുള്ള വികൃതി കൾ ചെയ്യരുത്. നിനക്ക് മനസ്സി ലായോ नटखट ?
नटखट : ഹാ അമ്മേ, മനസ്സിലായി. ഇനി ഒരി ക്കലും അങ്ങിനെ ചെയ്യുകയില്ല.
माँ : झटपट പറയുന്നത് കേൾക്കണം. അവനാണ് നിന്നെ രക്ഷിച്ചതും നിന്നെ ശ്രദ്ധിക്കുന്നതും.
नटखट : ശരി ചേട്ടൻ പറയുന്നത് അനുസരിക്കുകയും ശ്രദ്ധിക്കുകയും ചെയ്യും.
माँ : ശരി, ഇന്ന് നിങ്ങൾ രണ്ട് പേരും വലിയ ഒരു പാഠം പഠിച്ചിരിക്കുന്നു. ഇപ്പോൾ പോയി വസ്ത്രങ്ങൾ മാറ്റ് ഭക്ഷണം കഴിക്കാൻ വരൂ.
ശരി അമ്മേ.
नटखट : ശരി പോയി വരാം. അമ്മേ ചേട്ടന് ഞാൻ കടലാസ് കൊണ്ട് തോണി ഉണ്ടാക്കാൻ പഠിപ്പി ക്കും. ചേട്ടൻ എന്നെ നീന്താനും പഠി പ്പിക്കും
माँ : വളരെ നല്ല കാര്യം. ഇപ്പോ പോയി വാ. ശ്രദ്ധിക്കണം. ഇനി ഒരിക്കലും ഇങ്ങനെയുള്ള വികൃതികൾ കാണി ക്കരുത്.
नटखट : ആ അമ്മേ ഞാൻ ശ്രദ്ധിക്കാം.

माँ और झटपट के बीच की बातचीतः
माँ : अरे झटपट, इतने परेशान क्यों है ?
അരേ झटपट. എന്തിനാണ് ഇത് പരിഭ മിക്കുന്നത്?

झटपट : माँ छोटा बहुत परेशान करता है।
അമ്മ അനിയൻ എന്നെ വളരെ ബുദ്ധി

माँ : केसे ?
എങ്ങനെ?

झटपट : वह रास्ते में बार-बार रुकता है । मुझे उसको इंतज़ार करना पड़ता है।
അവൻ വഴിയിൽ വീണ്ടും വീണ്ടും നിൽക്കുന്നു. എനിക്ക് അവനെ കാത്ത് നിൽക്കേണ്ടതായി വരുന്നു.

माँ : तो क्या ? तू तो बड़ा है न?
അതിനെന്താ? നീ അവനേക്കാളും വലി യവൻ അല്ലേ?

झटपट : नहीं माँ….. स्कूल पहुँचने में देरी होती है ?
ഒന്നൂല്ലാ അമ്മേ….സ്ക്കൂൾ എത്തുന്ന തിന് താമസം ഉണ്ടാകുന്നു.

माँ : ओ….. सही, कहा तूने, स्कूल तो समय पर पहुँचना ही है।
ഹോ….. നീ പറഞ്ഞത്. സ്ക്കൂളിൽ കൃത്യസമയത്ത് എത്തണം.

झटपट : कभी कभी उसका हाथ पकड़कर दौड़ना भी पड़ता है।
ചിലപ്പോഴൊക്കെ അവന്റെ കൈപിടിച്ച് ഓടേണ്ടതായി വരുന്നു.

माँ : छोटा है न ………… ।
അവൻ ചെറുതല്ലേ.

झटपट : छोटा है तो क्या हुआ ?
ചെറുതാണെന്ന് പറഞ്ഞിട്ടെന്താ കാര്യം?

माँ : अरे बड़े को तो छोटे का ध्यान रखना ही पड़ता है।
വലിയവർ ചെറിയവരെ ശ്രദ്ധിക്കേണ്ടതാ

झटपट : माँ …………
അമ്മേ ….

माँ और नटखट के बीच की बातचीत:

नटखट : माँ…. ओ माँ, मुझे आपसे कुछ कहना है।
അമ്മേ …. അമ്മേ എനികൊരു കാര്യം പറയാനുണ്ട്.

माँ : क्या बात है बेटा, बताओ।
എന്താ കാര്യം മകനേ പറയൂ.

नटखट : आप नाराज़ तो नहीं होंगी न ?
അമ്മയ്ക്ക് ദേഷ്യം വരില്ലല്ലോ.

माँ : नहीं, तुम बताओ तो सही ।
ഇല്ല. പറഞ്ഞാൽ കുഴപ്പമില്ല.

नटखट : माँ, आज मैं नदीं में गिर गया था ।
അമ്മേ ഞാൻ ഇന്ന് നദിയിൽ വീണു.

माँ : हे भगवान! यह मैं क्या सुन रही हूँ । तुम्हें कुछ हुआ तो नहीं ?
ഞാനെന്താണീ കേൾക്കു ന്നത്? നിനക്കെന്തെങ്കിലും സംഭവിച്ചോ?

नटखट : नहीं माँ, बड़े ने मुझे बचा लिया था ।
ഇല്ല അമ്മേ, ചേട്ടൻ എന്നെ രക്ഷിച്ചു.

माँ : हे भगवान! तेरा लाख लाख शुक्र है ! तुम नदी में गिरा कैसे ?
ദൈവമേ! വളരെ നന്ദി. എങ്ങിനെയാണ് നീ നദിയിൽ വീണത്?

नटखट : माँ कागज़ की नाव बहाने चला था ।
ഞാൻ കടലാസ് തോണി ഉണ്ടാക്കാ നെന്ന വ്യാജേനയാണ് പോയത്.

माँ : यह तो अच्छा हुआ झटपट को तैरना आता है।
അവന് നീന്താൻ അറിയുന്നത് നന്നായി.

नटखट : हाँ, वह मुझे भी तैरना सिखाएगा।
അതേ, അവൻ എന്നേയും നീന്താൻ പഠി

माँ : वह तो ठीक है। पर तुम आगे शरारत बिलकुल मत करना।
അതുകൊള്ളാം. എന്നാൽ ഭാവിയിൽ ഒരു വികൃതിയും ചെയ്യരുത്.

झटपट और नटखट कहानी Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 34.
नमूने देखें। रेखांकित अंश पर ध्यान दें, अर्थभेद समझें।
झटपट और नटखट कहानी Questions and Answers Notes Class 9 Hindi Kerala Syllabus 5
उत्तर :

सामान्य वर्तमानकाल तात्कालिक वर्तमानकाल
झटपट दौड़ लगाता है।
झटपट ക്കുകയാണ്.
झटपट दौड़ लगा रहा है।
झटपट ഓടിക്കൊണ്ടിരി
झटपट और नटखट दौड़ लगाते हैं।
झटपट ഉം नटखट ഉം ഓടുകയാണ്.
झटपट और नटखट दौड़ लगा रहे हैं।
झटपट ഉം नटखट ഉം ഓടിക്കൊണ്ടിരിക്കുകയാ ണ്
मछली तैरती है।
മീൻ നീന്തുകയാണ്.
मछली तैर रहा है।
നീന്തിക്കൊണ്ടിരി ക്കുകയാണ്.
नदियाँ बहती हैं।
നദികൾ ഒഴുകുകയാണ്.
नदियाँ बह रही हैं।
നദികൾ ഒഴുകിക്കൊണ്ടി കാല

ഇവിടെ സാമാന്യ വർത്തമാന ത്തിൽ നിന്ന് താത്കാലിക വർത്തമാന കാലത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

प्रश्न 35.
नमूने के अनुसार वाक्य बदलकर लिखें:-
झटपट और नटखट कहानी Questions and Answers Notes Class 9 Hindi Kerala Syllabus 6
उत्तरः

नटखट रोता है। नटखट रो रहा है।
झटपट और नटखट | स्कूल से आते हैं। झटपट और नटखट स्कूल से आ रहे हैं।
नाव चल रही है। नाव चलती है।
सर्दियाँ शुरू होती हैं। सर्दियाँ शुरू हो रही हैं।

Half a Day Summary Class 9 English Kerala Syllabus

Students often refer to Kerala Syllabus 9th Standard English Textbook Solutions and Class 9 English Half a Day Summary in Malayalam & English Medium before discussing the text in class.

Class 9 English Half a Day Summary

Half a Day Summary in English

I walked with my father holding his right hand. I had to run to keep pace with him. I wore new clothes, black shoes, green school uniform and the red cap. My happiness was mixed as I had to go to school for the first time. My mother stood at the door watching us. I often looked her as I wanted her not to send me to school. We walked along a street lined with gardens. There were big fields on both sides. I requested my father not to send me to school as I would do nothing to annoy him. He told me that he was not punishing me. He said that the school was a factory which made children useful people and made them grow up.

I was not happy with his answer. I thought there was no need to remove me from the comfort of the home and put me in the school which looked like a high- walled fortress. When we came to the gate we saw the courtyard. It was full of boys and girls. My father asked me to go in and join them. He wanted me to smile and be a good example to others. I did not want to leave his hand. So he gently pushed me away. He asked me to be bold. He said my life would start that day and he would wait for me when it is time to go home.

Half a Day Summary Class 9 English Kerala Syllabus 1

I soon saw some boys and girls. I did not know anyone of them. None knew me also. I felt like a person who had lost his way. A boy came and asked me who brought me there. I told him my father brought me. He said he had ho father as he had died. I did not know what to say to that boy. When the gate was closed some children cried. A bell rang. A lady came and then came some men. The men separated us into different groups. The lady told that this was our new home. There were mothers and fathers there. There was everything there to enjoy and useful to get knowledge and life. So we should diy our tears and look happy.

We had no choice but to accept the facts. This acceptance brought us contentment. People are drawn to other people. I made friends with some boys and fell in love with some girls. Soon I realized that my misunderstandings about the school were baseless. I never thought the school would have such a rich variety. There were different games, swings, the vaulting horse and ball games. In the music room we sang songs. We learned language. We saw the globe. We learned the numbers. We ate tasty food, took little nap, and made friendships. We played and learned.

Half a Day Summary Class 9 English Kerala Syllabus

After shaking my hand a second time, he left. I took a few more steps. I realised I had lost my way. I saw a lot of vehicles and people. I saw a truck carrying soldiers. I heard the siren of a fire engine. I saw a fight between a taxi driver and his passenger. The passenger’s wife was crying for help but nobody came. I was going crazy. How things changed in half a day, between early morning and sunset?
My father might give me an answer. But where was my home? I could see only tall buildings and crowds of people.

I knew I had to cross Abu Khoda to reach home. But I could not get across the road because of the heavy traffic. The fire engine’s siren was shrieking, but it was moving at a slow pace. I am sure that the fire will have consumed everything before the fire engine reaches its destination. I was wondering when I could cross the road. Then a boy came to me and said to me, “Grandpa, let me take you across.”

Half a Day Summary in Malayalam

ഞാൻ എന്റെ പിതാവിന്റെ വലതുകൈ പിടിച്ച് നടന്നു. അദ്ദേഹത്തിനൊപ്പം നടക്കാൻ എനിക്ക് ഓടേണ്ടി വന്നു. പുതിയ ഉടുപ്പും കറുത്ത ഷൂകളും പച്ചനിറമുള്ള സ്കൂൾ യൂണി ഫോമും ചുവന്ന തൊപ്പിയുമാണ് ഞാൻ ധരിച്ചിരുന്നത്. എന്നിട്ടും എന്റെ സന്തോഷം പൂർണ്ണ മായിരുന്നില്ല. കാരണം ആദ്യമായി എന്നെ സ്കൂളിലേക്ക് കൊണ്ടുപോകുകയാണ്. വാതിൽക്കൽ നിന്നുകൊണ്ട് എന്റെ അമ്മ ഞങ്ങളെ നോക്കുന്നുണ്ട്. പല പ്രാവശ്യം ഞാൻ അമ്മയെ തിരി ഞ്ഞുനോക്കി. എന്നെ സ്കൂളിൽ വിടല്ലേ എന്ന അഭ്യർത്ഥനയായിരുന്നു ആ നോട്ടങ്ങളിൽ ഒക്കെ. പിതാവും ഞാനും നടന്നുകൊണ്ടിരുന്ന വഴിയുടെ രണ്ട് സൈഡിലും പൂന്തോട്ടങ്ങളാ യിരുന്നു. അവയുടെ പുറകിൽ നീണ്ട് പരന്നു കിടക്കുന്ന കൃഷിയിടങ്ങളും. ഞാൻ പിതാവി നോട് പറഞ്ഞു, എന്നെ സ്കൂളിൽ കൊണ്ടു പോകല്ലേ. അങ്ങയെ വിഷമിപ്പിക്കുന്ന ഒന്നും തന്നെ ഞാൻ വീട്ടിൽ ഇരുന്ന് ചെയ്യുകയില്ലെന്ന്. മറുപടിയായി അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. സ്കൂളിൽ വിടുന്നതുകൊണ്ട് എന്നെ ശിക്ഷിക്കുകയല്ല. സ്കൂൾ ഒരു ഫാക്ടറിയാണെന്നും കുട്ടികളെ നല്ലവരായി രൂപപ്പെടുത്തുന്നതും അവരെ വളർത്തുന്നതും സ്കൂൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ദേഹത്തിന്റെ മറുപടിയിൽ ഞാൻ തൃപ്തനല്ലായിരുന്നു. വീടിന്റെ സംരക്ഷണത്തിൽ നിന്നും എന്നെ സ്കൂളിൽ വിടേണ്ട യാതൊരു കാരണവും ഞാൻ കണ്ടിരുന്നില്ല. സ്കൂൾ ഒരു വലിയ കോട്ടയായിട്ടാണ് എനിക്ക് തോന്നിയത്. സ്കൂളിന്റെ ഗേയ്റ്റിനടുത്തു എത്തിയപ്പോൾ ഞങ്ങൾ സ്കൂളിന്റെ മുറ്റം കണ്ടു. അവിടെ നിറയെ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടാ യിരുന്നു. എന്റെ പിതാവ് പറഞ്ഞു. അകത്തു പോയി അവരുടെ കൂടെ ചേരാൻ. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കണമെന്നും ഞാൻ മറ്റുള്ളവർക്ക് ഒരു നല്ല മാതൃകയായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ കൈവിടാൻ ഞാൻ തയ്യാറാല്ലായിരുന്നു. അതുകൊണ്ട് അദ്ദേഹം എന്നെ ചെറുതായി ഉന്തി സ്കൂളിനകത്തേക്ക് വിട്ടു. അദ്ദേഹം എന്നോടു പറഞ്ഞു, ധൈര്യമായിട്ടിരിക്കാൻ; എന്റെ ജീവിതം അന്നാണ് തുടങ്ങുന്നതെന്നും ക്ലാസ്സ് കഴിയുമ്പോൾ വീട്ടിലേക്ക് കൊണ്ടുപോകാനായി അദ്ദേഹം തിരിച്ച് സ്കൂളിലേക്ക് വരുമെന്നും എന്നോട് പറഞ്ഞു.

Half a Day Summary Class 9 English Kerala Syllabus 2

ഞാൻ പെട്ടെന്നുതന്നെ കുറച്ച് ആൺകുട്ടികളേയും പെൺകുട്ടികളേയും കണ്ടു. അവരിൽ ആരെയും തന്നെ എനിക്ക് പരിചയമില്ലായിരുന്നു. ആർക്കും എന്നേയും അറിഞ്ഞുകൂടാ. വഴി തെറ്റി വന്ന ഒരു അപരിചിതന്റെ അവസ്ഥയില്ലായിരുന്നു ഞാൻ. അങ്ങനെ നിൽക്കുമ്പോൾ ഒരു ആൺകുട്ടി വന്ന് എന്നോടു ചോദിച്ചു, ആരാണ് നിന്നെ കൊണ്ടുവന്നത്. എന്റെ പിതാവാ ണെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അവൻ പറഞ്ഞു. അവന് പിതാവില്ല, അദ്ദേഹം മരിച്ചുപോ യെന്ന്. ആ കുട്ടിയോട് എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു. സ്കൂളിന്റെ ഗേറ്റ് അടച്ച പ്പോൾ പല കുട്ടികളും കരയാൻ തുടങ്ങി. ഒരു മണി അടിച്ചു. അപ്പോൾ ഒരു സ്ത്രീയും കുറെ പുരുഷന്മാരും ഞങ്ങളുടെ അടുത്തേക്ക് വന്നു. ആ പുരുഷന്മാർ കുട്ടികളെ പല ഗ്രൂപ്പുക ളിലായി തരം തിരിച്ചു. ആ സ്ത്രീ പറഞ്ഞു ഇതാണ് നിങ്ങളുടെ പുതിയ വീടെന്ന്. ഇവിടെ അമ്മമാരും പിതാക്കന്മാരും ഉണ്ട്. സന്തോഷിക്കാനും അറിവിനും ജീവിതത്തിനും വേണ്ടി യുള്ള എല്ലാം ഇവിടെയുണ്ട്. അതുകൊണ്ട് ഞങ്ങൾ എല്ലാം കണ്ണീരൊക്കെ തുടച്ച് സന്തോഷ ത്തോട് ഇരിക്കണമെന്ന് അവർ പറഞ്ഞു.

Half a Day Summary Class 9 English Kerala Syllabus

ഞങ്ങൾക്ക് എല്ലാവർക്കും യാഥാർത്ഥ്യങ്ങളെ അംഗീകരിക്കേണ്ടി വന്നു. അത് ഞങ്ങൾക്ക് സംതൃപ്തി നൽകി. പരസ്പരം ആകർഷിക്കപ്പെടുന്ന സ്വാഭാവമാണ് മനുഷ്യന്റേത്. കുറച്ച് ആൺകുട്ടികളെ ഞാൻ കൂട്ടുകാരാക്കി. കുറച്ചു പെൺകുട്ടികളോട് എനിക്ക് ഇഷ്ടം തോന്നി. പെട്ടെന്ന് തന്നെ എനിക്ക് മനസ്സിലായി. സ്കൂളിനെ പറ്റിയുള്ള എന്റെ ചിന്തകൾ തെറ്റായിരുന്നു വെന്ന്. ഇത്രമാത്രം വൈവിധ്യങ്ങൾ സ്കൂളിൽ കാണുമെന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിട്ടി ല്ലായിരുന്നു. അവിടെ ധാരാളം ഗെയ്മുകൾ, ഊഞ്ഞാലുകൾ, ചാഞ്ചാടുന്ന കുതിരകൾ, വിവി ധതരം പന്തുകളികൾ എന്നിവയൊക്കെ ഉണ്ടായിരുന്നു. മ്യൂസിക്ക് റൂമിൽ ഞങ്ങൾ പാട്ടുകൾ പാടി. ഞങ്ങൾ ഭാഷ പഠിച്ചു. ഞങ്ങൾ ഒരു ഗ്ലോബ് കണ്ടു. എണ്ണാൻ പഠിച്ചു. ഞങ്ങൾ രുചി യുള്ള ഭക്ഷണം കഴിച്ചു, അല്പം ഉറങ്ങി, നല്ല കൂട്ടുകെട്ടുകൾ ഉണ്ടായി, അങ്ങനെ ഞങ്ങൾ കളിക്കുകയും പഠിക്കുകയും ചെയ്തു.

പക്ഷേ, വേഗം തന്നെ ഞങ്ങൾക്ക് മനസ്സിലായി. എല്ലാ കാര്യങ്ങളും അത്ര നല്ലതല്ലെന്ന്. പൊടിയുള്ള കാറ്റുകളും അവിചാരിതമായ അപകടങ്ങളും ഉണ്ടായി. ശത്രുത, വേദനയും, വെറു പ്പും, അടിപിടിയും കൊണ്ടുവന്നു. ആ സ്ത്രീ പലപ്പോഴും പുഞ്ചിരിക്കുമായിരുന്നെങ്കിലും ഇടയ്ക്ക് ഞങ്ങളെ വഴക്കുപറയുകയും തല്ലുകയും ചെയ്യുമായിരുന്നു.

സ്കൂൾ അവസാനിക്കാനുള്ള മണി അടിച്ചു. കുട്ടികൾ എല്ലാവരും ഗേയ്റ്റിന്റെ അടു ത്തേക്ക് ഓടി. കൂട്ടുകാരോട് യാത്ര പറഞ്ഞുകൊണ്ട് ഞാനും ഗേറ്റിന്റെ പുറത്തേക്ക് വന്നു. എന്റെ പിതാവ് അവിടെയില്ലായിരുന്നു. കുറെനേരം ഞാനവിടെ നിന്നു. പിന്നെ നടക്കാൻ തുട ങ്ങി. അല്പം ദൂരം നടന്നപ്പോഴേക്കും ഞാൻ ഒരു പ്രായമായ, എനിക്കറിയാവുന്ന, ഒരാളെ കണ്ടു. ഞങ്ങൾ പരസ്പരം അഭിവാദ്യം ചെയ്ത് സംസാരിക്കാൻ തുടങ്ങി.

രണ്ടാം പ്രാവശ്യം എന്റെ കൈപിടിച്ചു കുലുക്കിക്കൊണ്ട് അദ്ദേഹം പോയി. ഞാൻ കുറ ച്ചുമുന്നോട്ടു നടന്നു. എനിക്കു മനസ്സിലായി എനിക്കു വഴി തെറ്റിയെന്ന്, ധാരാളം വണ്ടികളും ആൾക്കാരും അതിലേ പൊയ്ക്കൊണ്ടിരുന്നു. പട്ടാളക്കാരെ വഹിച്ചുകൊണ്ട് ഒരു ട്രക്കും അതിലേ കടന്നുപോയി. ഞാൻ ഒരു ഫയർ എഞ്ചിന്റെ സൈറൺ കേട്ടു. ഒരു ടാക്സി ഡ്രൈവറും അയാളുടെ

യാത്രക്കാരനുമായി അടിപിടികൂടുന്നത് ഞാൻ കണ്ടു. ആ യാത്രക്കാരന്റെ ഭാര്യ പരിഭ്രാന്ത യായി സഹായത്തിനുവേണ്ടി ആൾക്കാരെ വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ ആരും സഹായ ത്തിനു വന്നില്ല. എനിക്ക് ഭ്രാന്തു പിടിക്കുന്നതുപോലെ തോന്നി. അരദിവസം കൊണ്ട് എന്തെല്ലാം മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്! എന്റെ പിതാവ് എനിക്ക് ഇതിന്റെ ഉത്തരം തരുമായിരി ക്കും. പക്ഷേ എവിടെയാണ് എന്റെ വീട്? എനിക്കവിടെ ഉയരമുള്ള കെട്ടിടങ്ങളും ആൾക്കൂട്ട ങ്ങളും മാത്രമേ കാണാൻ പറ്റിയുള്ളു.

എനിക്കറിയാം അബുഘോഡ എന്ന റോഡ് ക്രോസ് ചെയ്താലേ എനിക്ക് വീട്ടിലെ ത്താൻ പറ്റുകയുള്ളു എന്ന്. പക്ഷേ വണ്ടികൾ ചീറിപ്പായുന്നതു കാരണം എനിക്ക് റോഡ് കുറുകെ കടക്കാൻ പറ്റുന്നില്ല. ഫയർ എഞ്ചിന്റെ സൈറൻ ഇപ്പോഴും കേൾക്കാം. തിരക്കു കാരണം അതിന് സ്പീഡിൽ പോകാൻ പറ്റുന്നില്ല. ഫയർ എഞ്ചിൻ എത്തുമ്പോഴേക്കും കത്താ നുള്ളവയൊക്കെ കത്തി നശിച്ചിട്ടുണ്ടാകും. ഞാൻ അത്ഭുതപ്പെടുകയാണ്. എനിക്ക് എപ്പോൾ റോഡ് ക്രോസ് ചെയ്യാൻ പറ്റുമെന്ന്. അപ്പോൾ ഒരു കുട്ടി എന്റെ അടുത്തേക്കു വന്നിട്ടു പറഞ്ഞു. “അപ്പൂപ്പാ, ഞാൻ നിങ്ങളെ റോഡിന്റെ അപ്പുറത്തേക്ക് കൊണ്ടുപോകാം.”

Class 9 English Half a Day by Naguib Mahfouz About the Author

Naguib Mahfouz was born in Egypt in 1911. He is one of the most important writers of Arabic literature. He got the Nobel Prized in 1988. He has written 235 novels, 350 short stories and 26 screenplays. His most famous books are: “The Cairo Trilogy” and “Children of Gebelawi”. Many of his works have been made into films. He died in 2006.

നാഗ്വിബ് മെഹ്ഫൂസ് 1911-ൽ ഈജിപ്തിൽ ജനിച്ചു. അറബിക്ക് സാഹിത്യത്തിലെ ഒരു സുപ്രധാന എഴുത്തുകാരനാണ്. അദ്ദേഹം 1988-ലെ നൊബേൽ പുര സ്കാരം അദ്ദേഹത്തിനാണ് ലഭിച്ചത്. 235 നോവലുകളും 350-ഓളം ചെറുകഥ കളും 26 തിരക്കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പ്രസി ദ്ധിയാർജിച്ച കൃതികളാണ്. “ദ് കയ്റോ ട്രിലജി” “ചിൽഡ്രൻ ഓഫ് ഗെബലാവി എന്നിവ. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും സിനിമകളാക്കിയിട്ടുണ്ട്. അദ്ദേഹം 2006-ൽ മരിച്ചു.

Class 9 English Half a Day Vocabulary

  • proceeded – went ahead,
  • clutching – holding,
  • strides – steps,
  • tarboosh – a kind of cap,
  • delight – joy, happiness
  • cast – thrown,
  • appealing – requesting ,
  • extensive – spreading into a large area,
  • prickly pears – cactus fruits,
  • date palms – common trees in Egypt,
  • annoy – make angry,
  • convinced – sure, certain,
  • intimacy – nearness, closeness,
  • fortress – a military stronghold,
  • stern – serious, strict,
  • grim – gloomy, very serious ,
  • crammed – filled with,
  • hesitated – showed unwillingness,
  • clung – caught strongly,
  • stranger – an unknown person,
  • glances – looks,
  • curiosity – eagerness to know,
  • approached – came near,
  • pitiable – feeling sorry,
  • screech – cry
  • sorting – separating into groups,
  • beneficial – useful,
  • submitted – obeyed,
  • contentment – satisfaction,
  • misgivings – misunderstandings,
  • vaulting – jumping,
  • chanted – sang,
  • revolved – went round,
  • delicious – tasty,
  • nap – small sleep,
  • revealed – showed,
  • rivalries – enmities;
  • scowl – angry expression,
  • scold – rebuke,
  • frequently – often,
  • resort to – use,
  • throngs – Crowds,
  • peered – looked,
  • nod – moving the head up and down to show agreement,
  • Almighty – all powerful; God
  • startled – surprised,
  • invade – attack,
  • hordes – crowds,
  • surged with – full of,
  • clowns – jokers,
  • crawled – went slowly,
  • majestically – royally,
  • shrieked – made a loud noise,
  • blazing – burning,
  • battle raged – a fight went on,
  • daze – confusion, not knowing what to do,
  • Abu Khoda – a street in Cairo, Egypt,
  • at a snail’s pace – very slowly
  • consumes – finishes
  • irritated – angry,
  • stretched out his arm – extended his arm,
  • gallantly – heroically
  • proceeded – മുന്നോട്ടുപോയി
  • clutching – പിടിക്കുക
  • strides – നടത്തം
  • tarboosh – ഒരുതരം തൊപ്പി
  • delight – സന്തോഷം
  • cast – എറിയുക
  • appealing – അപേക്ഷിക്കുക
  • extensive – നിണ്ടുപരന്നുകിടക്കുന്ന
  • prickly pears – കള്ളിമുൾച്ചെടിയുടെ പഴം
  • date palms – ഈന്തപ്പനകൾ
  • annoy – ദേഷ്യപ്പെടുത്തുക
  • convinced – തീർച്ചയായി
  • intimacy – അടുപ്പം
  • fortress – കോട്ട
  • stern – കർക്കശമായ
  • grim – ഗനരവമായ
  • crammed – നിറഞ്ഞിരിക്കുക
  • hesitated – മടികാണിക്കുക
  • clung – മുറുകേപ്പിടിച്ചു
  • stranger – അപരിചിതൻ
  • glances – നോട്ടങ്ങൾ
  • curiosity – ജിജ്ഞാസ
  • approached – അടുത്തു വന്നു
  • pitiable – ദയതോന്നുക
  • screech – ഒച്ചയുണ്ടാക്കുക
  • sorting – തരംതിരിക്കുക
  • beneficial – ഉപകാരപ്രദമായ
  • submitted – അനുസരിച്ചു
  • contentment – സംതൃപ്തി
  • misgivings – തെറ്റിദ്ധാരണകൾ
  • vaulting – ചാടുക
  • chanted – പാടി
  • revolved – വട്ടംതറങ്ങി
  • delicious – രുചിയുള്ള
  • nap – ഉറക്കം, മയക്കം
  • revealed – കാണിച്ചു
  • rivalries – ശത്രുതകൾ
  • scowl – ദേഷ്യം കാണിക്കുന്ന ചേഷ്ട
  • scold – വഴക്കുപറയുക
  • frequently – ഇടക്കിടക്ക്
  • resort to – ചെയ്യുക
  • throngs – ആൾക്കൂട്ടങ്ങൾ
  • peered – നോക്കി
  • nod – കാണിക്കാനായി തല താഴേക്കും മുകളിലേയ്ക്കും ചലിപ്പിക്കുക.
  • Almighty – ദൈവം
  • startled – അതിശയിച്ചു
  • invade – ആക്രമണം
  • hordes – ആൾക്കൂട്ടങ്ങൾ
  • surged with – നിറഞ്ഞിരിക്കുക
  • clowns – തമാശക്കാർ
  • crawled – പയ്യേ നടന്നു
  • majestically – രാജകീയമായി
  • shrieked – ഒച്ചവച്ചു
  • blazing – കത്തുന്ന
  • battle raged – യുദ്ധം തുടർന്നു
  • daze – എന്തുചെയ്യണം എന്നറിയാൻ പാടില്ലാത്ത അവസ്ഥ
  • Abu Khoda – കയ് റോയിലെ ഒരു വീഥി
  • at a snail’s pace – വളരെ പതുക്കെ
  • consumes – തീർത്തുകളയുക
  • irritated – ദേഷ്യപ്പെടുക
  • stretched out his arm – കൈനീട്ടി
  • gallantly – ധൈര്യത്തോടെ