The Champ Questions and Answers Activities Notes Class 6 English Kerala Syllabus

Parents often use SCERT Kerala Syllabus 6th Standard English Textbook Solutions Unit 5 Chapter 1 The Champ Textual Questions and Answers Activities Notes Pdf Download to assist their kids with homework.

Class 6 English The Champ Activities Question Answer

The Champ Class 6 Questions and Answers

6th Standard English Unit 5 Question Answer

Question 1.
What was the conversation all about?
എന്തിനെപറ്റിയാണ് അവർ സംസാരിച്ചത്?
Answer:
The conversation was all about swimming and its different styles.
നീന്തലിനെ പറ്റിയും അതിന്റെ വിവിധ രീതികളെപറ്റിയുമാണ് അവർ സംസാരിച്ചത്.

Question 2.
How did Radha’s aunt react to Ranjit’s remark?
രൺജിത്ത് പറഞ്ഞതിനോട് എങ്ങനെയാണ് രാധയുടെ അമ്മായി പ്രതികരിച്ചത്?
Answer:
Radha’s aunt was angry with her sons for asking Radha questions regarding swimming. She said that Radha knew swimming vey well as she lived on the banks of River Sarayu. She learned swimming even before she could walk.

നീന്തൽ രീതികളെപറ്റിയുള്ള ചോദ്യങ്ങൾ രാധ യോട് ചോദിക്കുന്നത് രാധയുടെ അമ്മായിക്ക് ഇഷ്ടപ്പെട്ടില്ല. അവർ പറഞ്ഞു. സരയൂ നദി യുടെ തീരത്ത് താമസിക്കുന്ന രാധക്ക് നീന്തൽ നന്നായിട്ട് അറിയാമെന്ന്. നടക്കുന്നതിന് മുൻപു തന്നെ അവൾ നീന്താൻ പഠിച്ചു.

Question 3.
The boys did not take Radha to the poo What excuse did the boys give?
ആ ആൺകുട്ടികൾ രാധയെ നീന്തൽ കുള ത്തിലേക്ക് കൊണ്ടുപോയില്ല. എന്തു പറ ഞ്ഞാണ് അവർ അവളെ ഒഴിവാക്കിയത്?
Answer:
The excuse the boys gave was that Radha did not have a swimming costume.
രാധയ്ക്ക് സ്വിമ്മിംഗ് കോസ്റ്റും ഇല്ല എന്ന് പറ ഞ്ഞാണ് അവർ അവളെ ഒഴിവാക്കിയത്.

The Champ Questions and Answers Activities Notes Class 6 English Kerala Syllabus

Question 4.
Radha spoke to her aunt with ‘hollow laughter’. What does ‘hollow laughter’ mean?
രാധ അമ്മായിയോട് സംസാരിച്ചപ്പോൾ ഒരു പൊള്ളച്ചിരി ചിരിച്ചുകൊണ്ടാണ് സംസാരി ച്ചത്. എന്താണ് ആ പൊള്ളച്ചിരി
Answer:
Hollow laughter” means not a sincere laughter. Radha was sad and disappointed but she pretended to be happy and gave an empty laughter.
ആത്മാർത്ഥമായ ചിരിയല്ല അത്. നീന്താനായി പോകാൻ പറ്റാത്തതിൽ രാധയ്ക്ക് വലിയ സങ്ക ടവും നിരാശയും ഉണ്ട്. അത് മറക്കാനാണ് അവൾ പൊള്ളച്ചിരിയോടെ സംസാരിച്ചത്.

Question 5.
Why was Radha excited when she got her aunt’s invitation to Delhi?
അമ്മായി അവളെ ഡൽഹിയിലേക്ക് ക്ഷണി ച്ചപ്പോൾ എന്തുകൊണ്ടാണ് രാധ വളരെ സന്തോഷിച്ചത്?
Answer:
Radha was excited when she got her aunt’s invitation to Delhi because she had never gone out of her village. So she was eager to spend some days in a big city like Delhi to see the various sights there.
രാധ ഒരിക്കലും തന്റെ ഗ്രാമം വിട്ട് പുറത്തെങ്ങും പോയിട്ടില്ല. മഹാനഗരമായ ഡൽഹിയിലെ ജീവിതവും മറ്റു മനോഹര കാഴ്ചകളും കാണാൻ പറ്റുമല്ലോ എന്നോർത്താണ് അവൾ സന്തോഷിച്ചത്.

The Champ Questions and Answers

Question 6.
Pick out the sentences which tell us that Radha felt lonely at her aunt’s home.
അവളുടെ അമ്മായിയുടെ വീട്ടിൽ രാധയ്ക്ക് ഒറ്റപ്പെട്ടു എന്ന തോന്നൽ ഉണ്ടായി. ഇത് കാണിക്കുന്ന വാചകങ്ങൾ റ്റെക്സ്റ്റിൽ നിന്നും എടുത്ത് എഴുതുക.
(ഉത്തരം ഇംഗ്ലീഷിൽ)
Answer:
“Her city cousins and she with her small- town background were poles apart. She had nothing in common with them. She felt lost among them and thus kept mostly to herself.”

Question 7.
Radha found it difficult to mingle with the other children. Which sentence expresses this idea?
മറ്റു കുട്ടികളുമായി ഇടപഴകാൻ രാധയ്ക്ക് പ്രയാസമായിരുന്നു. റ്റെക്സ്റ്റിലെ ഏത് വാച കമാണിത് കാണിക്കുന്നത്?
(ഉത്തരം ഇംഗ്ലീഷിൽ)
Answer:
“Radha went to them for a while but soon felt out of place and separated from them.”

Question 8.
Radha was concerned much about her cousins. How do we know this?
രാധയ്ക്ക് അവളുടെ കസിൻസിന്റെ കാര്യ ത്തിൽ ശ്രദ്ധയുണ്ടായിരുന്നു. അത് എങ്ങനെ നമുക്കറിയാം?
Answer:
We know this because she warns Aman not to go beyond the big boulder as the current is very fast there.
അമാൻ വലിയ ഒഴുക്കുള്ള സ്ഥലത്തേക്ക് പോകുന്നതു കണ്ടപ്പോൾ രാധ അവനെ താക്കീത് ചെയ്യുന്നുണ്ട്. ആ വലിയ പാറയുടെ അടുത്തേക്ക് അവൻ പോകരുത് എന്ന്.

Question 9.
“Aman was caught in the current.” What difference do you notice in the reactions of Radha and that of the others?
“അമാൻ ഒഴുക്കിൽപ്പെട്ടു.” ഇവിടെ രാധയു ടേയും മറ്റുള്ളവരുടെയും പ്രതികരണങ്ങൾ എങ്ങനെയാണ് വ്യത്യസ്ഥമായിരിക്കുന്നത്?
Answer:
The others were just asking Aman to come back. They were shouting and screaming but no one dared to jump into the current. But Radha took off her shoes and jumped into the water to save her cousin Aman who was being carried away by the swift current.
തിരിച്ചുവരു, തിരിച്ചു വരു എന്ന് പറഞ്ഞ് മറ്റുള ളവർ ബഹളം വയ്ക്കുകയാണ് ചെയ്തത്. ആരും തന്നെ ഒഴുക്കിലേക്ക് ചാടി അമാനെ രക്ഷപ്പെടുത്താൻ ധൈര്യം കാണിച്ചില്ല. പക്ഷേ രാധ വേഗം തന്നെ തന്റെ ചെരിപ്പുമാറ്റി, നദിയി ലേക്ക് എടുത്തുചാടി, ഒഴുക്കിൽപ്പെട്ട അമാനെ, രക്ഷിക്കാനുള്ള ധൈര്യം കാണിക്കുന്നു.

Question 10.
Do you think Radha had any problem in swimming against the swift current? Why?
ഒഴുക്കിനെതിരെ നീന്താൻ രാധയ്ക്ക് പ്രയാസ മുണ്ടായിരുന്നോ? എന്തുകൊണ്ട്?
Answer:
Radha had no problem in swimming against the swift current because she was used to swimming in the swift stream in the hills.
ഉണ്ടായില്ല, അവളെന്നും അവളുടെ ഗ്രാമ ത്തിലെ നദിയിൽ ഒഴുക്കിനെതിരെ നീന്തി നല്ല പരിചയമുണ്ടായിരുന്നു.

Question 11.
How did Radha respond to Ranjit’s comment on swimming?
തന്റെ നീന്തലിനെപറ്റി രൺജിത് അഭിപ്രായം പറഞ്ഞപ്പോൾ പ്രതികരിച്ചത്? എങ്ങനെയായിരുന്നു രാധ
Answer:
She said with a tinge of bitterness that she did not know any style of swimming.
കുറച്ചൊരു മനഃപ്രയാസത്തോടെ അവൾ പറഞ്ഞു അവൾക്ക് നീന്തലിന്റെ സ്റ്റൈലു കളെപറ്റിയൊന്നും അറിയില്ലെന്ന്.

The Champ Questions and Answers Activities Notes Class 6 English Kerala Syllabus

Question 12.
“We eat our word”. What does Ranjit mean by this statement?
ഞങ്ങളുടെ വാക്കുകൾ ഞങ്ങൾ വിഴുങ്ങുന്നു. ഈ പ്രസ്താവനകൊണ്ട് രൺജിത് എന്താണ് ഉദ്ദേശിക്കുന്നത്?
Answer:
By that statement Ranjit means that they are taking back the words they had spoken against her. It is a kind of apology, seeking forgiveness from her for their offences. രാധക്കെതിരായി അവർ പറഞ്ഞതെല്ലാം പിൻവ ലിക്കുകയാണെന്നാണ് അതിന് അർത്ഥം. രാധ യോട് അവൻ ക്ഷമാപണം നടത്തുകയാണ്.

The Champ Class 6 Questions and Answers Pdf – Let’s revisit the Story (Page. 143) 

Question 1.
Her city cousins and she, with her small town background were poles apart. She had nothing in common with them.” How was Radha different from her cousins?
അവളും അവളുടെ നഗരത്തിൽ നിന്നുള്ള കസിൻസും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരു ന്നു. അവൾ ഒരു ചെറിയ പട്ടണവാസിയാണ് അവ ളുടെ കസിൻസുമായി പൊതുവായ ഒന്നും തന്നെ അവൾക്കില്ല. എങ്ങിനെയാണ് രാധ അവളുടെ കസിൻസും തമ്മിൽ വ്യത്യസ്ഥയായിരിക്കുന്നത്?
Answer:
Radha was different from cousins in many ways. She was a village girl from Kumaon Hills in UP. She used to swim everyday in the River Sarayu. Although she was an excellent swimmer she did not know about the various styles of swimming known as freestyle, backstroke and butterfly. She did not have a swimming costume as she used to swim in her salwar kurta. The friends of her cousins, Ranjit and Aman, were also city boys. They always discussed computers and video game; they listened to pop music and watched western films. Radha was not interested in these things and naturally she felt quite different from them.

Question 2.
Radha is brave and helpful. Do you agree with this statement? Pick out some instances from the story that support your answer.
രാധ ധൈര്യശാലിയും മറ്റുള്ളവരെ സഹായി ക്കാൻ സന്നദ്ധയുമാണ്. നിങ്ങൾ ഈ പ്രസ്താവ നയുമായി യോജിക്കുന്നുണ്ടോ? നിങ്ങളുടെ ഉത്തരം ന്യായീകരിക്കാൻ കഥയിൽ നിന്നും ചില സംഭവങ്ങൾ എടുത്തെഴുതുക.
Answer:
Radha is certainly brave and helpful. When she sees Aman getting too close to a big boulder where the current is very fast, she warns him not to swim there as it would be dangerous. But not listening to her warning, he swims there and he is carried away by the swift current and his life is in danger. His brother Ranjit and their friends were shouting to Aman to come back. Radha noticed that Aman was being carried away by the current into the middle of the river. None of the boys dared to jump into the current to save Aman. But Radha jumped quickly into the water. She saw Aman trying hard to swim against the current but the current was too swift for him and he found it was difficult for him to swim against it. Radha didn’t find swimming against the current difficult as she used to do that every day at home. Soon Radha Caught up with Aman who was exhausted. She told him to hold on to her waist and try to paddle slowly.
She carried him with her. With Aman’s weight, it was tough for her to swim against the current but she used all her strength to reach the bank. She saved Aman.

Question 3.
Imagine that you were also present at the spot where Radha saved Aman. Describe what happened in about 100 words.
രാധ അമാനെ രക്ഷിച്ച സ്ഥലത്ത് നിങ്ങളും ഉണ്ടാ യിരുന്നെന്ന് കരുതുക. എന്താണ് സംഭവിച്ചതെന്ന് ഏതാണ്ട് 100 വാക്കുകളിൽ വിവരിക്കുക.
Answer:
The boys were swimming and enjoying in the water. Aman was going too deep into the river. When Radha saw that Aman was getting too close to a big boulder where the current was very fast, she warns him not to swim there as it would be dangerous. But not listening to her warning, he swims there and he is carried away by the swift current and his life is in danger. His brother Ranjit and their friends were shouting to Aman to come back. Radha noticed that Aman was being carried away by the current into the middle of the river. None of the boys dared to jump into the current to save Aman. But Radha jumped quickly into the water and she saves Aman from being drowned. Ranjit now appreciates the swimming skills of Radha and apologizes to her.

The Champ Activities

Class 6 English The Champ Activities Pdf – Activity 1 (Page: 144)

Here is the last part of the story: “Oh! Please forgive us, Radha. We eat our words. But I will love to learn your style… your very own style, Radha,” said Ranjit and held out his hands to her. Ranjit felt sorry for what they had done to Radha. What would his thoughts be? Write the thoughts of Ranjit.
കഥയുടെ അവസാനഭാഗം ഇതാണ്, “രാധ ഞങ്ങ ളോട് ക്ഷമിക്കുക. ഞങ്ങളുടെ വാക്കുകൾ ഞങ്ങൾ തിരിച്ചെടുക്കുന്നു. നിന്റെ മായ സ്റ്റൈൽ പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിന്റെ വളരെ പ്രത്യേക സ്റ്റൈൽ. ഇത് പറഞ്ഞിട്ട് രഞ്ചിത് കെ കൊടുക്കാനായി അവളുടെ നേരെ കൈനീട്ടി. അവർ രാധയോട് ചെയ്ത പ്രവർത്തിയെ ഓർത്ത് രഞ്ചിത്തിന് വിഷമം തോന്നി. എന്തായിക്കും അവന്റെ ചിന്തകൾ? രഞ്ചിത്തിന്റെ ചിന്തകൾ വിവ രിക്കുക.
Answer:
We were laughing at Radha saying that she did not know the different styles of swimming like freestyle, backstroke and butterfly. She did not have a swimming costume as she used to swim in her salwar kurta. She is a village girl who knows nothing about computers, video games, pop music and western films. But when Aman’s life was in danger, Radha was the only person who jumped into the river and risked her life trying to save Aman. We boys were simply shouting and screaming when Aman was struggling against the current. With all our swimming skills of freestyle, backstroke and butterfly, we did not have the courage to help Aman. But this village girl, who looked so old-fashioned, was a real heroine and we were utterly wrong in thinking she was an incompetent, useless villager.

Activity 2 (Page: 144)

Here are some scrambled words. The words describe the various qualities of a person.
[fshsiel, tmiospitci, ysh, sgoerneu, studenavour, amen, teglen, neste, dincnotfe]
Unscramble them and complete the word pyramid with the help of the hints given.
The Champ Questions and Answers Activities Notes Class 6 English Kerala Syllabus 1
1. nervous about meeting or speaking to other people
2. narrow minded, petty
3. nervous or worried
4. calm and kind
5. caring only about oneself
6. liberal, open-handed
7. sure about one’s own ability
8. expecting good things to happen
9. willing to take risks
Answer:
There are some scrambled words on p. 144. Unscramble them and complete the word pyramid with the help of the hints given on the page.
1. SHY
3. TENSE
5. SELFISH
7. CONFIDENT
9. ADVENTUROUS

2. MEAN’s
4. GENTLE
6. GENEROUS
8. OPTIMISTIC

The Champ Questions and Answers Activities Notes Class 6 English Kerala Syllabus

The Champ Class 6 Question Answer – Activity 3 (Page: 145)

Read the dialogues given in the table below. Who is the speaker? Who is it addressed to? What characteristics of the speaker are expressed here?
Pick out the relevant words from the bracket and complete the table.
(appreciating, mocking, encouraging, caring, concerned, innocence)
പേജ് 145-ൽ കൊടുത്തിരിക്കുന്ന സംഭാഷണം വായിക്കുക. ആരാണ് സംസാരിക്കുന്നത്? ആരോ ടാണ് സംസാരിക്കുന്നത്? സംസാരിക്കുന്ന ആളുടെ എന്തെല്ലാം സവിശേഷതകളാണ് ഇവിടെ കാണുന്നത്?
The Champ Questions and Answers Activities Notes Class 6 English Kerala Syllabus 2
Answer:

Speaker Addressee Dialogue Characte­ristic of the speaker
Radha Renjit “No, I don’t know any of these. I just swim. Innocence
Ranjit Radha “It means you can just float or crawl, not swim properly.” Pride
Radha’s Aunt Ranjit She learned swimming even before she could walk. Affection
Radha Aman “…don’t go beyond that boulder. The current is very fast there.” Concern
Radha’s & aunt Radha “Drink this. This will give you strength.” Love, concern
Ranjit Radha “Hey champ. You are great… you swam like a fish Apprecia­tion

Class 6 English The Champ Question Answer – Activity 4 (Page: 146)

In the story ‘The Champ’, we have seen Radha, the brave girl. Imagine Radha got an award for bravery from the President of India. Prepare a newspaper report about it.

  • What will the headline be?
  • Where will you write the place and date?
  • How will you report the event?

Features of a newspaper report.
1. Headline

  • catches attention
  • sums up the story

2. Byline

  • writer’s name (if necessary)

3. Place line

  • where the story begins/happens

4. Lead

  • the opening section
  • gives the most important information
  • should answer most of the 5 Ws (What, Who, When, Where and How)

5. Body of the text

  • supplies details
  • important details first
  • simple true statements

6. Quotations

  • what someone actually said

_____________________________________________________________________
_____________________________________________________________________
_____________________________________________________________________
_____________________________________________________________________
_____________________________________________________________________
Answer:
In the story “The Champ” we have seen Radha, the brave girl. Imagine Radha got an award for bravery from the President of India. Prepare a newspaper report about it.
“ദ് ചാംപ് “എന്ന കഥയിൽ ധൈര്യശാലിയായ രാധയെ നാം കാണുന്നു. ഇന്ത്യൻ പ്രസിഡന്റിൽ നിന്നും ധൈര്യത്തിനുള്ള ഒരു സമ്മാനം രാധക്ക് ലഭിച്ചു എന്ന് കരുതുക. അതേപറ്റി ഒരു പത വാർത്ത തയ്യാറാക്കുക.

The President’s Award for Bravery Goes to Radha, a Student of Std IX
Delhi: 24 April: The President’s Award for Bravery is bagged by Radha, a Std IX Student, from Kumaon Hills, UP. When Radha completed her Std. VIII, her aunt in Delhi invited her to spend the summer vacation with her in Delhi. Radha was very happy. She had never gone out of her village before. She thought of visiting many tourist attractions in Delhi and also experiencing city life.

Radha’s Aunt has two sons – Ranjit and Aman. They are roughly of the same age with Radha. But since they were brought up in a different background, Radha could hardly mingle with them. Ranjit and Aman had friends from the city. They often came to their house and they spent time discussing computers and video games, listening to pop music and watching western films. Radha felt quite out of place in such a group.

When Ranjit and Aman were going to the club swimming pool Radha’s aunt asked her sons to take Rasha along. But they did not take her because she did not have a swimming costume. She said she used to swim in the Sarayu River in her salwar kurta. She also Idid not know about different styles of swimming called freestyle, backstroke and butterfly. But she had learned to swim before she learnt to walk.

One day her uncle took Radha, Ranjit, Aman and their friends for a picnic on the banks of Yamuna River. The boys got into swimming costumes and began to swim joyfully. Radha was watching them, sitting on a rock with a book in her hand. She soon realised that Aman was getting too close a boulder where the current was swift. She then warned him. But he laughed at her saying that he knew to swim well and how to take care of himself. Soon she heard others screaming and shouting as Aman was caught in the current. None of the boys dared to jump into the current to save Aman. But Radha removed her shoes and jumped into the river and swam towards Aman. Aman was struggling against the current. She reached him and told him to hold on to her waist and paddle with his legs. She soon brought him to safety. In the meantime a crowd had gathered and they pulled Radha and Aman out of water. She was panting. Her throat was dry and she was shivering. Someone covered her with a blanket and her aunt gave her some steaming coffee. She had saved Aman from certain death.

Radha did not know what the various styles of swimming were. But she was an expert swimmer and had the courage to save Aman. She should be a role model for our youngsters.

The Champ Questions and Answers Activities Notes Class 6 English Kerala Syllabus

Std 6 English The Champ Question Answer – Activity 5 (Page: 147)

Read the description taken from the story.
On Saturday, Radha and her cousins started early in the morning and by noon they were at a beautiful secluded spot on the banks of the Yamuna. This place was at the foothills of Shiwalik and the blue water of the river was crystal clear. The weather was pleasant and a cool breeze was blowing.
Now, look at the picture given below.
The Champ Questions and Answers Activities Notes Class 6 English Kerala Syllabus 3

Have you seen any such beautiful place in your village or anywhere else?
Describe this picture.
_________________________________________________________________________
_________________________________________________________________________
_________________________________________________________________________
_________________________________________________________________________

You can improve your writing by including sensory rich words, describing words and words denoting time as given below.
1. Sensory rich words

  • Words indicating sounds- e.g. rattling, buzzing, rustling
  • Words indicating touch (feeling) – e.g. spongy, soft, warmth, smooth
  • Words indicating visuals, sights – e.g. blue sky, green fields, the moon

‘Hey! Let’s go into the water. It’s cool and inviting.’
In this sentence, ‘Let’s’ is used to make a suggestion to a group that includes the speaker.

Go through this conversation.
Teacher : Let’s play an interesting game today, shall we?
Students : Yes sir, we like games.
Teacher : Well… then get ready. Let’s start now.
Students : Ok sir, we are ready.
Now rewrite the sentences using ‘let’s’.
One is done for you.

a. The function will be held next week. We should prepare a notice.
The function will be held next week. Let’s prepare a notice.

b. It is Priya’s birthday tomorrow. Shall we invite our friends?
______________________________________________________
c. Uncle said, ‘We can go for a picnic.’
______________________________________________________
d. It is our school anniversary tomorrow. Shouldn’t we decorate our school with
flowers and balloons?
______________________________________________________
e. It is raining. We shall play in the showers.
______________________________________________________
Answer:
The picture shows a beautiful scene of village life. We can see a river flowing. On the banks of the river we see plants and trees. We can also see some hills. On one side we see a small house surrounded by trees. It should be very pleasant and healthy to be living in such a house in such surroundings. There is no pollution and noise that we experience in a crowded city. You can take bath and swim in the clean water of the river. You can also catch fresh fish from the river. We do not see any clouds and the sky is clear. The air in such a place will be pure. When people live in the lap of nature they enjoy their life in a better way. The chaos and confusion in the city often distress people and they suffer from so many diseases. But in the village we enjoy fresh air and fresh water. A mild breeze often brings the aroma of flowers from the trees that grow around. We can also see the birds, bees and butterflies that fly about doing their various duties. Village life. is far better than city life.

Activity 6 (Page: 148)

‘Hey! Let’s go into the water. It’s cool and inviting.’
In this sentence, ‘Let’s’ is used to make a suggestion to a group that includes the speaker.
Go through this conversation.
Teacher : Let’s play an interesting game today, shall we?
Students : Yes sir, we like games.
Teacher : Well… then get ready. Let’s start now.
Students : Ok sir, we are ready.
Now rewrite the sentences using ‘let’s’.
One is done for you.

a. The function will be held next week. We should prepare a notice.
Answer:
The function will be held next week. Let’s prepare a notice.

b. It is Priya’s birthday tomorrow. Shall we invite our friends?
Answer:
It is Priya’s birthday tomorrow. Let’s invite our friends.

c. Uncle said, “We can go for a picnic.”
Answer:
“Let’s go for a picnic,” uncle said.

d. It is our school anniversary tomorrow. Shouldn’t we decorate our school with flowers and balloons?
Answer:
It is our school anniversary tomorrow. Let’s decorate our school with flowers and balloons.

e. It is raining. We shall play in the showers.
Answer:
It is raining. Let’s play in the showers.

Activity 7 (Page: 149)

Read the following sentences.
1. But alas! Here also her cousins disappointed her. Tears ran down her cheeks.
2. By the time she reached there, a big crowd had gathered. Half a dozen hands caught hold of her.

The underlined words specify the number of nouns.

Countable Uncountable
A pen – several pens Water
An apple – four apples Sugar

Identify the countable and uncountable nouns from the words given below.
Write them down in the respective columns.
[ink, flower, gold, kerosene, table, bag, love, door, work, pencil, stick, advice]
താഴെകൊടുത്തിരിക്കുന്ന ലിസ്റ്റിൽ നിന്നും കൗണ്ട ബിൾ നൗൺസും അൺകൗണ്ടബിൾ നൗൺസും കണ്ടുപിടിക്കുക.
The Champ Questions and Answers Activities Notes Class 6 English Kerala Syllabus 4
Find out the nouns from the story and write down the countable and uncountable nouns in the respective columns.
The Champ Questions and Answers Activities Notes Class 6 English Kerala Syllabus 5
Answer:

Countable Nouns Uncountable Nouns
flower, table, bag, door, pencil stick ink, gold, kerosene, love, work, advice

From the story:
Countable Nouns
banks, river, room, niece, sons, club, boys, cousin, town, friends, mother, excuse, costume, home, salwar kurta, cycle, bells, aunt, TV, sofa, eyes, day, class, exams, invitation, summer, vacation, place, week, arrival, championship, city, poles, friends, computers, video games, films, things, tears, cheeks, picnic, office, morning, noon, place, foothills, weather, breeze, lunch, gown ups, card game, children, woods, book, rock, edge, voice, direction, boulder, fool, shoes, stream, waist, hand, feet, crowd, dozen, hands, throat, blanket, voice, mug, champ, swimmer, fish, style, hand.

Uncountable Nouns
manner, inquisition, frown, laughter, music, fun, water, current, weight, strength, sand, coffee, bitterness, happiness

The Champ Questions and Answers Activities Notes Class 6 English Kerala Syllabus

Activity 8 (Page: 150)

In the story ‘The Champ’, Aman met with an accident. There was no signboard warning the tourists about the possibilities of danger at the picnic spot. We can avoid many accidents if there are proper signboards/ warning boards. Can you prepare some signboards/ warning boards like the ones given below?
The Champ Questions and Answers Activities Notes Class 6 English Kerala Syllabus 6
Answer:
The Champ Questions and Answers Activities Notes Class 6 English Kerala Syllabus 7

Editing: (Page: 151)

Ranjith read a story and wrote a summary of it in his notebook. But there are some errors in it which are underlined. Help Ranjith edit the story and rewrite it properly.

Once there lived a old man. He had for sons. they often quarrelled with each other. The father want to make them understand the wisdom of unity. He call the sons to his bedside and give each one a stick and ask them to break them. The sons broke the sticks with ease. the father then asked the sons to tie some stick into a bundle and break them. The son were not able to break it. They learn the lesson, ‘Unity is Strength’.
____________________________________________________________________
____________________________________________________________________
____________________________________________________________________
____________________________________________________________________
____________________________________________________________________
____________________________________________________________________
____________________________________________________________________
____________________________________________________________________
____________________________________________________________________
____________________________________________________________________
____________________________________________________________________
____________________________________________________________________
____________________________________________________________________
____________________________________________________________________
____________________________________________________________________
____________________________________________________________________
____________________________________________________________________
____________________________________________________________________
____________________________________________________________________
Answer:
Once there lived an old man. He had four sons. They often quarrelled with one another. The father wanted to make them understand the wisdom of unity. He called the sons to his bedside and gave each one a stick and asked them to break it. The sons broke the sticks with ease. The father then asked the sons to tie some sticks into a bundle and break it. The sons were not able to break it. They learned the lesson, “Unity is Strength”.

കിട്ടും പണമെങ്കിലിപ്പോൾ Kittum Panam Enkil Ippol Summary in Malayalam Class 8

Students can use Class 8 Malayalam Adisthana Padavali Notes Pdf കിട്ടും പണമെങ്കിലിപ്പോൾ Kittum Panam Enkil Ippol Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Kittum Panam Enkil Ippol Summary

കിട്ടും പണമെങ്കിലിപ്പോൾ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
കിട്ടും പണമെങ്കിലിപ്പോൾ Kittum Panam Enkil Ippol Summary in Malayalam Class 8 1
കേരളത്തിലെ ആദ്യത്തെ ജനകീയ കവി. പാലക്കാടു ജില്ലയിലെ ലക്കിടിക്കടുത്തു കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്തു ഭവ നത്തിൽ ജനിച്ചു. ഓട്ടൻ തുള്ളലിന്റെ ഉപ ജ്ഞാതാവ്. പ്രാചീന കവിത്രയങ്ങളിൽ ഒരാൾ 40 ഏറെ തുള്ളൽ കൃതികൾ രചി ച്ചിട്ടുണ്ട്.

പ്രധാന കൃതികൾ
രുഗ്മിണീ, സ്വയംവരം, സ്യമന്തകം, അഹ ല്യാമോക്ഷം, രാവണോദ്ഭവം, കല്യാണ സൗഗന്ധികം, ധ്രുവചരിതം, പൗണ്ഡ്രക വധം, ഹനുമദുദ്ഭവം, സഭാപ്രവേശം, കീച കവധം, ദക്ഷയാഗം

കിട്ടും പണമെങ്കിലിപ്പോൾ Kittum Panam Enkil Ippol Summary in Malayalam Class 8

ആമുഖം

സാമൂഹിക സാംസ്കാരിക പ്രശ്നങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടു വരുന്ന തിനും വിമർശിക്കുന്നതിനും ഉള്ള ശക്ത മായ മാധ്യമമാണ് സാഹിത്യം. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് കുഞ്ചൻന മ്പ്യാർ കവിതകൾ. പണാസക്തി, ചതി, ദുരാഗ്രഹം തുടങ്ങി സമൂഹത്തിൽ വ്യാപിച്ച് ദുഷ് പ്രവണതകളെ വിമർശി ക്കുന്ന കവിതയാണ് നമ്പ്യാരുടെ കിട്ടും പണമെങ്കിലിപ്പോൾ.

അഴിമതിയും ധനമോഹവും ഏറിവരുന്ന ഈ കാലത്ത് പണത്തിനു വേണ്ടി ഏത് ഹീനകൃത്യവും ചെയ്യുന്ന മനുഷ്യരെയാണ് നാം കാണുന്നത്. ഭരണകർത്താക്കൾ മുതൽ സാധാരണക്കാർ വരെ എങ്ങ നെയും പണമുണ്ടാക്കണമെന്ന ആഗ്രഹ ത്താൽ നെട്ടോട്ടമോടുകയാണ്. കാല ത്തിന്റെ നേർപകർപ്പ് എന്ന നിലയിൽ നമ്പ്യാർ കവിത പ്രസക്തമാകുന്നതും ഇവി ടെയാണ്. ധ്രുവചരിതം തുളളലിൽ നിന്ന് എടുത്ത് ഈ ഭാഗം അതിനു ഉദാഹരണ മാണ്.

സാമൂഹ്യ വിമർശനത്തിന്റെ ശക്തമായ സ്വാധീനമാണ് കുഞ്ചൻനമ്പ്യാർ തന്റെ കൃതികളിലൂടെ കാഴ്ചവയ്ക്കുന്നത്. പുരാണ കഥാപാത്രങ്ങളെ സാധാരണ മനു ഷ്യന്റെ വികാരങ്ങളോടും വിചാരങ്ങ ളോടും അത്യാർത്തികളോടും ചേർത്തു വെച്ച് വായിക്കുമ്പോൾ പുരാണകഥനവും അതോടൊപ്പം കടുത്ത സാമൂഹ്യവിമർശ നവുമാണ് സാധിക്കുന്നത്. രാജാവിനേയും പ്രജകളേയും നേരെ വിമർശിക്കാൻ പറ്റാത്ത ഒരു രാജഭരണകാലത്ത് വ്യംഗ്യ മായി പുരാണകഥാചിത്രീകരണത്തിലൂടെ കഥ പറഞ്ഞ നമ്പ്യാരുടെ കലാവൈഭ വത്തെ ഏറെ പ്രശംസിക്കേണ്ടതാണ്.

പാഠസന്ദർഭം

മനുഷ്യപുത്രനായ ഉത്താനപാദ മഹാരാ ജാവിന് രണ്ടു ഭാര്യമാരുണ്ടായിരുന്നു. സുരുചിയും സുനീതിയും ഉത്താനപാദത് സുരുചിയിൽ ഉത്തമനും സുനീതിയിൽ ധ്രുവനും ജനിച്ചു. ഒരിക്കൽ ഉത്താനപാ ദന്റെ മടിത്തട്ടിൽ കയറിയിരുന്ന ധ്രുവനെ സുരുചി തല്ലിയിറക്കിവിട്ടു. അച്ഛന്റെ മടി യിലിരിക്കാൻ നിനക്കല്ല എന്റെ മകനാണ് അവകാശമെന്ന് സുരുചി പറയുകയും ചെയ്തു. ദുഃഖിതനായ ധ്രുവൻ അമ്മയെ സമീപിച്ച് സങ്കടം പറഞ്ഞു. ഭഗവാൻ വിഷ്ണുവിനെ ശരണം പ്രാപിച്ചാൽ സങ്ക ടങ്ങൾക്ക് അറുതിയുണ്ടാവുമെന്ന് സുനീതി മകനെ ഉപദേശിച്ചു. കാട്ടിലും പാറക്കെട്ടു കളിലും നിർഭയം അലഞ്ഞു തിരിഞ്ഞ ധ്രുവനെ നാരദമഹർഷി കണ്ടു. നാരദന്റെ നിർദ്ദേശപ്രകാരം ധ്രുവൻ തപസ്സിൽ മുഴു കി. ധ്രുവന്റെ ഘോരതപസ്സിൽ സന്തുഷ്ട നായ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു. പതി നായിരം ദിവ്യസംവത്സരങ്ങൾ ധ്രുവൻ രാജ്യം ഭരിക്കുമെന്നും പിന്നീട് അനശ്വര തേജസ്സാർന്ന നക്ഷത്രമായി (ധ്രുവ നക്ഷ ത്രം) ലോക മുള്ള കാലത്തോളം നിലകൊള്ളുമെന്നും ഭഗവാൻ അനുഗ ഹിച്ചു.

ധ്രുവൻ കാട്ടിൽ അലയുന്ന കാലത്ത് നാര ദമുനി നാട്ടിലെ ജീവിതാവസ്ഥകളെപ്പറ്റിയും മനുഷ്യന്റെ മോഹങ്ങളെക്കുറിച്ചും വ നോട് പറയുന്ന കാര്യങ്ങളാണ് പാഠഭാഗ ത്തുള്ളത്

പാഠസംഗ്രഹം

അല്ലയോ ബാലകാ, മനുഷ്യരുടെ മോഹ ങ്ങൾ ഓരോന്നായി ഞാൻ പറയുന്നത് നീ കേൾക്കുക, പണം കിട്ടുമെങ്കിൽ മനുഷ്യന് ദുഷ്ടത കാണിക്കാൻ ഒരു മടിയുമില്ല. എത്ര കിട്ടിയാലും മതിയാകില്ല. രണ്ട് പണം കിട്ടുമെന്ന് കേട്ടാലവൻ പതിനെട്ട് കാതം വേണ മെങ്കിലും സഞ്ചരിക്കാം. മനു ഷ്യർക്കു രാജസേവയിലും ഭക്ഷണത്തിലും പ്രസിദ്ധിനേടലിലുമെല്ലാം ദുരാഗ്രഹമാണ്. കാര്യം കാണാൻ രാജാവിനെ സേവിച്ചു നിൽക്കുന്നു. കള്ളം പറഞ്ഞു പലരേയും ചതിക്കുന്നു. കൈക്കൂലി വാങ്ങാനല്ലാതെ ഇത്തരക്കാർക്ക് മറ്റ് ആഗ്രഹങ്ങളൊന്നുമില്ല. മനുഷ്യർ തങ്ങളുടെ മുന്നിൽ വിധേയപ്പെട്ടു നിൽക്കുന്നവരെപോലും പരിഗണിക്കുന്നില്ല. രാജാവിനെ കണ്ടു സേവ് കൂട്ടാൻ എത്രയോ ജനങ്ങൾ തുനിഞ്ഞിറങ്ങുന്നത് എത്ര ദുഃഖകരമാണ്. രാജസേവകരുടെ അനാസ്ഥയാണിവിടെ നമ്പ്യാർ സൂചിപ്പി ക്കുന്നത്. ശ്ലോകങ്ങളുണ്ടാക്കിയാൽ ദുഃഖം അവസാനിക്കുമെന്ന് കരുതി ചിലർ ശ്ലോക ങ്ങളും പദങ്ങളും നിർമ്മിക്കുന്നു. ദുരാ ഗ്രഹം കൊണ്ട് പൊട്ടക്കവിതയും സാഹി ത്യവും രചിക്കുന്നവരാണിവർ. സമ്മാന മായി പട്ടുകിട്ടിയാലും അവന് സന്തോഷ മില്ല. അംഗീകാരം കിട്ടിയാൽ മാത്രം പോരാ ധനവും കൂടി ആഗ്രഹിക്കുന്നവനാണ്. വീരാളിപ്പട്ടു കിട്ടിയാൽ മാത്രം പോര തരി വള കിട്ടണമെന്നുമവൻ ആഗ്രഹിക്കും.

ഭൂമിയിലെ ഓരോ മനുഷ്യരും പണമുണ്ടാ ക്കാൻ പലതരം വിദ്യകൾ കാട്ടുന്നു. പണ മുണ്ടാക്കാൻ വേണ്ടി ആട്ടം, പാട്ട്, ചാട്ടം, കൊട്ട് എന്നിവയൊക്കെ പഠിക്കുകയാണ് ചിലർ. പ്രതിബദ്ധതയില്ലാത്ത കലാപഠന ത്തെയാണ് കവി സൂചിപ്പിക്കുന്നത്. മുട ക്കമില്ലാതെ കച്ചകെട്ടി കളരിയും വെട്ടും തടയും വടിയും പയറ്റുന്നു. വിദ്യാഭ്യാസം കൊണ്ട് പണം കിട്ടുമെന്ന് വിചാരിച്ച് ചിലർ പുസ്തകങ്ങൾ വായിക്കുന്നു. പ്രഭുത്വവും പണവും ആഗ്രഹിച്ചത് ആയുധവിദ്യ പഠി ക്കുന്നവരുമുണ്ട്. ലാഭത്തിനു വേണ്ടി മാത്ര മുള്ള കായിക പഠനത്തെ കുറിച്ചാണ് നമ്പ്യാർ സൂചിപ്പിക്കുന്നത്.

മറ്റു വിദ്യകളെല്ലാം വിലയില്ലാത്തതാ ണെന്നും പണമുണ്ടാക്കാൻ വൈദ്യം പഠി ക്കണമെന്നു ചിന്തിക്കുന്നവരുമുണ്ട്. പല തരത്തിലുള്ള മരുന്നുകൾ നിർമ്മിച്ച് അവർ ആളുകളെ കബളിപ്പിക്കുന്നു. കാഞ്ഞിരം ചേർത്ത് നെയ്യ് ഗുൽഗുലു (ഒരുമരുന്ന് വേപ്പ്, എന്നിവ ചേർത്ത് ചില എണ്ണകളും നെയ്യുകളും പൊടിയും ഗുളികകളും ഉണ്ടാക്കി ആളുകളിൽ നിന്നവർ പണം കൈക്കലാക്കുന്നു. ചിലരാകട്ടെ മന്ത്രവാദം പഠിക്കുന്നു. ആളുകൾക്ക്, മന്ത്രങ്ങൾ എഴുതി കൊടുത്ത് പണം സമ്പാദിക്കുന്നു.

പ്രതിബദ്ധതയില്ലാത്ത സാമൂഹികസേവ നത്തെ കുറിച്ചാണിവിടെ കവി സൂചിപ്പി ക്കുന്നത്. മന്ത്രിമാരുടെയും അധികാരിക ളുടെയും അടുത്ത് ചെന്ന് മുഖസ്തുതി പറഞ്ഞ് ചിലർ പട്ടും വളയും നേടുന്നു. ജ്യോതിശാസ്ത്രം പഠിച്ചവർക്ക് ജ്യോതിഷം പറഞ്ഞ് പാതിരാജ്യം നേടിയെടുക്കാൻ ഒരു തടസ്സവുമില്ലാത്ത കാലമാണിത്. ജാതകം നോക്കിയിട്ട് അവർ പറയുന്ന കള്ളത്തര ങ്ങൾ കേട്ടാൽ ആരും അവർക്ക് പല വസ്തുക്കളും കൊടുത്തുപോകും. മറ്റുള്ള വിദ്യകളെല്ലാം കഷ്ടപ്പെട്ട് ചെയ്ത് മറ്റുള്ള വരെ പറ്റിച്ചു നടക്കുന്ന ബുദ്ധിശൂന്യർക്ക് പലപ്പോഴും ആഹാരത്തിനുള്ളത് പോലും കിട്ടുന്നില്ല. മറ്റുള്ള കാര്യങ്ങളൊന്നും പിന്നെ ചിന്തിക്കാനുമില്ല. വെള്ളത്തിലെ കുമിളക്ക് സമാനമായ ജീവിതത്തെ പോറ്റു വാനാണ് മനുഷ്യർ ഇത്രമാത്രം കഷ്ടപ്പെ ടുന്നത്. നീർക്കുമിളയുടെ ആയുസ്സ് ക്ഷണി കമാണ് ജീവിതവും അതുപോലെ ക്ഷണി കമാണ്. അങ്ങനെയുള്ള ജീവിതത്തെ പോറ്റുവാനാണ് മനുഷ്യർ ഇങ്ങനെ കഷ്ട പ്പെടുന്നത് എന്നാണ് കുഞ്ചൻ നമ്പ്യാർ പറ യുന്നത്.

അർത്ഥം
മാനുഷൻ – മനുഷ്യൻ
ഉരചെയ്യുക – പറയുക
ബാലകൻ – കുട്ടി
ദുരാഗ്രഹം – ദുഷ്ടമായ ആഗ്രഹം
പണം – ധനം, പഴയ നാണയം
മണ്ടുക – ഓടുക
ഭോജനം – ഭക്ഷണം
പ്രഥനം – കീർത്തി
രാജസേവ – രാജാവിനെ സേവിക്കൽ (രാജകൊട്ടാരങ്ങളിലുള്ള ജോലി)
സേവിക്കുക – പരിപാലിക്കുക
വ്യാജം – കള്ളം
കാര്യകാരന്മാർ – കാര്യക്കാർ ജോലിക്കാർ
വാഞ്ചിതം – ആഗ്രഹം
ശോകം – ദുഃഖം
ഏകൻ – ഒരുത്തൻ
ഒട്ട് – കുറച്ച്
നിനയ്ക്കുക – ചിന്തിക്കുക
വീരവാളിപ്പാട്ട് – ആദരവിന് നൽകുന്ന പട്ട്
തരിവള – ആദരവിന് കൊടുക്കുന്ന സ്വർണ്ണവള
പാര് – ഭൂമി
ദ്രവം – ധനം
ആട്ടം – നൃത്തം
ചാട്ടം – കായികശേഷി
കൊട്ട് – മേളം
സാധിക്കുക – പഠിക്കുക
മുട്ടാതെ – മുടങ്ങാതെ
വെട്ടും തട്ടയും വടിയും – കളരിപയറ്റിലെ അഭ്യാ സമുറകൾ
പയറ്റുക – കളരി, അഭ്യാസം
ഫലിക്കുക – ഫലം ലഭിക്കുക
ഉഷ്ണം പിടിക്കുക – കഷ്ടപ്പെടുക
ആയതം – പ്രഭുത്വം
വൃഥാ – വെറുതേ
വൈദ്യം – ചികിത്സ
കാരസ്ക്കരഘൃതം – കാത്തിരക്കായകൊണ്ട് നിർമ്മിച്ച ഔഷധ നെയ്യ്
ഗുൽഗുലുതിക്തകം – ഒരു ആയുർവേദ മരുന്ന്
അരചൻ – രാജാവ്
മന്ത്രിക്കുക – മന്ത്രം ജപിക്കുക, സ്വകാര്യം പറയുക
വിഴുങ്ങുക – കൈവശമാക്കുക
ജ്യോതിശാസ്ത്രം – ജ്യോതിഷം
പാതിരാജ്യം – രാജ്യത്തിന്റെ പകുതി
തടവില്ല – തടസമില്ല
കൈതവം – കള്ളത്തരം
ജാതകം – ജ്യോതിഷപ്രകാരമുള്ള ഗ്രഹനിലാനുഭവ വിവരണം
ഭോഷൻ – ബുദ്ധിശൂന്യൻ
കൊറ്റ് – ആഹാരം
നീറ്റിലെ പോള – നീർപ്പോള് (നീർക്കുമിള)
തുല്യം – സമമായത്
പോറ്റുക – സംരക്ഷിച്ച് വളർത്തുക

കിട്ടും പണമെങ്കിലിപ്പോൾ Kittum Panam Enkil Ippol Summary in Malayalam Class 8

വിപരീതം
കിട്ടുക × കൊടുക്കുക
ദുഷ്ടത × ശിഷ്ടത
ആഗ്രഹം × ദുരാഗ്രഹം
വ്യാജം × നിർവ്യാജം
ശോകം. × അശോകം

പര്യായപദങ്ങൾ
മാനുഷ്യൻ – മാനുഷൻ, മാനവൻ
ഉരചെയ്യുക – പറയുക, ചൊല്ലുക
ബാലകൻ – ബാലൻ, കുട്ടി
പണം – ധനം, സമ്പത്ത്
കള്ളം വ്യാജം, പൊളി, കൈതവം
ആഗ്രഹം – വാഞ്ഛ, വാഞ്ചിതം
രാജാവ് – അരചൻ, നൃപൻ
ആഹാരം – കൊറ്റ്, ഭോജനം

കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5

Practicing with Std 8 Malayalam Adisthana Padavali Notes and കിട്ടും പണമെങ്കിലിപ്പോൾ Kittum Panam Enkil Ippol Notes Questions and Answers improves language skills.

കിട്ടും പണമെങ്കിലിപ്പോൾ Question Answer Notes Std 8 Malayalam Adisthana Padavali Chapter 5

Class 8 Malayalam Adisthana Padavali Unit 2 Chapter 5 Notes Question Answer Kittum Panam Enkil Ippol

Class 8 Malayalam Kittum Panam Enkil Ippol Notes Questions and Answers

Question 1.
കൗശലം പ്രയോഗിച്ച് പണം സമ്പാദി ക്കാൻ മനുഷ്യർ എന്തൊക്കെ മാർഗങ്ങ ളാണ്സ്വീ കരിക്കുന്നത്? പാഠഭാഗത്തെ അടിസ്ഥാനമാക്കി ചർച്ച ചെയ്യുക?
Answer:
പണം കിട്ടാൻ ആളുകൾ എന്ത് വേണമെ ങ്കിലും ചെയ്യും. നേർവഴി സ്വീകരിക്കു ന്നതും കഷ്ടപ്പെടുന്നതും ഒഴിച്ച് എന്തും. കുറച്ചു പണം കിട്ടാൻ വേണ്ടി കള്ളം പറ യാനോ, ഇല്ലാത്തതു പറഞ്ഞു ആളുകളെ സുഖിപ്പിക്കാനോ അധികാരികളെ കണ്ടു സേവകൂടാനോ, മറ്റുള്ളവരെ ചതിക്കാനോ ഒന്നും ഇവർക്ക് ഒരു മടിയുമില്ല. കുറച്ചു പണത്തിനു വേണ്ടി എത്രദൂരം സഞ്ചരി ക്കാനും ചിലർ തയ്യാറാണ്.

ചിലർ പണത്തിനു വേണ്ടി കവിതയും ശ്ലോകങ്ങളും രചിക്കുന്നു. അവർക്കു അംഗീകാരമായി പട്ടും മാത്രം കിട്ടിയാൽ പോരാ. കൂടെ പണവും കിട്ടണം. പണമു ണ്ടാക്കാൻ വേണ്ടി ആട്ടം, പാട്ട്, ചാട്ട്, കൊട്ട് എന്നിവയൊക്കെ പഠിക്കുകയാണ് ചിലർ. പ്രതിബന്ധതയില്ലാത്ത കലാപഠനമാണ് ഇവർ ചെയ്യുന്നത്. മുടക്കമില്ലാതെ കച്ചകെട്ടി കളരിയും വെട്ടും തടയും വടിയും പയറ്റു ന്നു. വിദ്യാഭ്യാസം കൊണ്ട് പണം കിട്ടു മെന്ന് വിചാരിച്ച് ചിലർ പുസ്തകങ്ങൾ വായിക്കുന്നു. പ്രഭുത്വവും പണവും ആഗ ഹിച്ച് ആയുധവിദ്യ പഠിക്കുന്നവരുമുണ്ട്. ലാഭത്തിനുവേണ്ടി മാത്രമുള്ള കായിക പഠ നമാണ് ഇവർ അഭ്യസിക്കുന്നത്.

പണമുണ്ടാക്കാൻ വൈദ്യം പഠിക്കണ മെന്നു ചിന്തിക്കുന്നവരുമുണ്ട്. പലതരത്തി ലുള്ള മരുന്നുകൾ നിർമ്മിച്ച് അവർ ആളു കളെ കബളിപ്പിക്കുന്നു. ചിലരാകട്ടെ മന്ത്ര വാദം പഠിക്കുന്നു. ആളുകൾക്ക് മന്ത്രങ്ങൾ എഴുതികൊടുത്ത് പണം സമ്പാദിക്കുന്നു.

മന്ത്രിമാരുടെയും അധികാരികളുടെയും അടുത്ത് ചെന്ന് മുഖസ്തുതി പറഞ്ഞ് പട്ടും വളയും നേടുന്ന ആളുകളും ധാരാളമുണ്ട്. ജ്യോതിഷം പഠിച്ചുകള്ളം പറഞ്ഞു ആളു കളുടെ പണം പറ്റിക്കുന്ന വ രു മുണ്ട്. ഇങ്ങനെ പല പല വഴികളാണ് ആളുകൾ പണം നേടാൻ ഉപയോഗിക്കുന്നത്.

നൂറ്റാണ്ടുകൾക്ക് മുൻപ് കുഞ്ചൻനമ്പ്യാർ പറഞ്ഞ കാര്യങ്ങൾ ഇന്നും പ്രസക്തമാ ണെന്ന് നമുക്ക് കാണാം. പണത്തിനുവേ ണ്ടിയുള്ള തട്ടിപ്പുകളും, വെട്ടിപ്പുകളും കൂടി യതല്ലാതെ കുറഞ്ഞിട്ടില്ല. അധികാരികൾ തന്നെ അഴിമതി കാണിക്കുന്നു. പണത്തി നുവേണ്ടി കൊല്ലാൻ കൂടി ആളുകൾക്ക് മടിയില്ലാതായി മാറിയിരിക്കുന്നു. കുഞ്ചൻ നമ്പ്യാരുടെ വാക്കുകൾ ഈ കാല ഘട്ടത്തെ കുറിച്ചാണോ എന്ന് നമുക്ക് സംശയം തോന്നുന്നതും ഇതൊക്കെ കൊണ്ടുതന്നെയാണ്.

കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5

Question 2.
“അർഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരുകാലം
പത്തുകിട്ടുകിൽ നൂറു മതിയെന്നും”
ശതമാകിൽ സഹസ്രം മതിയെന്നും (ജ്ഞാനപ്പാന പൂന്താനം)
സമാനാശമുള്ള വരികൾ പാഠഭാഗത്തു നിന്നു കണ്ടെത്തുക.
Answer:
“പട്ടു കിട്ടുമ്പോഴും സന്തോഷമില്ലവ
ടനാട്ടു പണം കൂടെ മുമ്പേ നിനയ്ക്കയാൽ
വീരവാളിപ്പാട്ടു കിട്ടിയെന്നാകിലും
പോരാ തരിവള കിട്ടുവാനാഗ്രഹം”

അത്യാഗ്രഹികളായ മനുഷ്യർക്ക് പണം എത്ര കിട്ടിയാലും തൃപ്തിയാകില്ല. ധനം കിട്ടും തോറും കൂടുതൽ കൂടുതൽ വേണ മെന്നാണ് മനുഷ്യരുടെ ആഗ്രഹം എന്നാണ് പൂന്താനം പറയുന്നത്. സമാന മായ ആശയം തന്നെയാണ് നമ്പ്യാരുടെ വരി കളും സൂചിപ്പിക്കുന്നത്. അംഗീകാരമായി പട്ടുകിട്ടുമ്പോൾ അതിന്റെ കൂടെ പണം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ചിലർ ആശിക്കുന്നു. വീരാളിപ്പാട്ട് കിട്ടുമ്പോൾ തരിവള കൂടി കിട്ടണമെന്നാണ് മോഹം. പണത്തോടുള്ള ആളുകളുടെ ആർത്തി യാണ് രണ്ടു കാവ്യഭാഗങ്ങളിലും നമുക്ക് കാണാനാവുന്നത്.

Question 3.
നിങ്ങളുടെ ശ്രദ്ധയാകർഷിച്ച ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെ ആധാര മാക്കി തുള്ളൽപ്പാട്ടിന്റെ താളത്തിൽ വരി കൾ എഴുതിനോക്കൂ.
Answer:
ഭൂമിയിലുള്ള മാനവർക്കൊന്നും
ഒന്നിനും ഒട്ടും സമയമതില്ല
രാവും പകലുമില്ലാതെ ജനങ്ങൾ
തെക്കും വടക്കും നെട്ടോട്ടമോടുന്നു
ബീച്ചിൽ പോണം, പാർക്കിൽ പോണം
സിനിമയ്ക്കു പോണം, മാളിലും പോണം
നാരിമണികൾക്കു പാചകം ചെയ്യുവാൻ
നേരമതില്ല, പാർലറിൽ പോണം
ഹോട്ടലിൽ നിന്നല്ലോ ഭോജനമെല്ലാം
സ്വിഗ്ഗി സോമാറ്റോയും കൂട്ടിനുണ്ടല്ലോ
ആർമാദിച്ചിങ്ങനെ വാഴുന്ന കാലത്ത്
ചീനയിൽ നിന്നല്ലോ വന്നു കൊറോണ
മാനവരെല്ലാം കൊറോണപ്പേടിയിൽ
വീടുകളിൽ നിന്നിറങ്ങാതെയായി
പാർലറും വേണ്ടാ, പാർക്കും വേണ്ട
മാളും വേണ്ടാ, ബീച്ചും വേണ്ടാ
ലോകർക്കെല്ലാം ജീവൻ മാത്രം മതി.

Question 4.
കാവ്യത്തിൽ സൂചിപ്പിക്കുന്ന ആശയങ്ങൾ ഇന്ന് എത്രത്തോളം പ്രസക്തമാണ്? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
നൂറ്റാണ്ടുകൾക്ക് മുൻപ് കുഞ്ചൻ നമ്പ്യാർ എഴുതിയ വരികളുടെ പ്രസക്തി ഇന്നത്തെ കാലത്ത് കൂടിയതല്ലാതെ ഒട്ടും കുറഞ്ഞി ട്ടില്ല. താൻ ജീവിച്ചിരുന്ന കാലഘട്ടത്തിലെ അരുതായ്മകളാണ് നമ്പ്യാർ ഈ തുള്ളൽ കാവ്യത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. കാലം ഒരുപാട് പുരോഗമിച്ചിട്ടും മനുഷ്യ രുടെ പണത്തോടുളള ആർത്തിയും അത് നേടാനുള്ള കുബുദ്ധികളും ഒട്ടും കുറഞ്ഞി ട്ടില്ല എന്ന് നമുക്ക് മനസ്സിലാക്കാം.

അധികാരസ്ഥാനത്തുള്ളവരുടെ അഴിമതി യും, കൈക്കൂലിയും എല്ലാം കാണുമ്പോൾ പ്രതിബദ്ധതയില്ലാത്ത സാമൂഹിക സേവനം അന്നത്തെ പോലെ ഇന്നും ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. നമ്പ്യാർ പറഞ്ഞ വൈദ്യ ന്മാരുടെ ഗണത്തിൽപ്പെടുന്ന ഒരുപാട് ആതുരാലയങ്ങളും ഡോക്ടർമാരും നമുക്ക് ചുറ്റും ഉണ്ട്. രോഗിയുടെ സൗഖ്യ ത്തെക്കാൾ രോഗിയുടെ കയ്യിലുള്ള പണ മാണ് അവരുടെ ലക്ഷ്യം. സാമൂഹിക പ്രതി ബദ്ധതയില്ലാത്ത ശുശ്രൂഷരംഗം അന്നും ഇന്നും നിലനിൽക്കുന്നു.

ഇത് പോലെതന്നെ മന്ത്രവാദവും, ജ്യോതി ഷവും ഒക്കെ പണം തട്ടുന്നതിനുള്ള വഴി കളായി ഇന്നും നിലനിൽക്കുന്നു. കലാരം ഗവും ഒട്ടും വിഭിന്നമല്ല. പ്രതിബന്ധതയി ല്ലാത്ത കലാകാരന്മാർ പണം മാത്രം ലക്ഷ്യ മാക്കി അവരുടെ സൃഷ്ടികൾ ഉപയോഗി ക്കുന്നു. വിദ്യാഭ്യാസം കായിക രംഗം തുടങ്ങി എല്ലാ മേഖലകളെയും ഇന്ന് പണാ ധിപത്യം കീഴടക്കിയിരിക്കുന്നു. ഇത് കൊണ്ടൊക്കെ തന്നെ അർഹിക്കുന്ന വർക്കല്ല പലപ്പോഴും അംഗീകാരങ്ങളും സഹായങ്ങളും കിട്ടുന്നത് സ്വജനപക്ഷപാ തവും, അഴിമതിയും,. പ്രീണവും ഒക്കെ കഴിവുകൾക്ക് നേരെ അധികാരികൾ കണ്ണ ടയ്ക്കാൻ കാരണമാകുന്നു.

കരുണയും സ്നേഹവും എല്ലാം മറന്നു ആളുകൾ പണത്തിന്റെ പിറകെ ഓടുന്നു. പണമുണ്ടാക്കാൻ ഏതു നീചമാർഗവും അവർ സ്വീകരിക്കുന്നു. കിട്ടിയതിലൊന്നും തൃപ്തനല്ലാതെ അവർ കൂടുതൽ പണത്തി നായി ആഗ്രഹിക്കുന്നു. കുഞ്ചൻ നമ്പ്യാ രുടെ വാക്കുകൾ ഈ കാലഘട്ടത്തെ കുറി ച്ചാണോ എന്ന് നമുക്ക് സംശയം തോന്നു ന്നതും ഇതൊക്കെ കൊണ്ടുതന്നെയാണ്.

കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5

Question 5.
“നീറ്റിലെപ്പോളയ്ക്ക് തുല്യമാം ജീവനെ പ്പോറ്റുവാനെത്ര ദുഃഖിക്കുന്നു മനുഷ്യർ” (കുഞ്ചൻ നമ്പ്യാർ)
“ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാവായുസ്സുമോർക്ക നീ” (എഴുത്തച്ഛൻ)
രണ്ട് കാവ്യഭാഗങ്ങളിലെയും ജീവിതവീ ക്ഷണത്തിന്റെ സമകാലിക പ്രസക്തി വില യിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
വെള്ളത്തിലെ കുമിളക്ക് സമാനമായ ജീവി തത്തെ പോറ്റുവാനാണ് മനുഷ്യർ ഇത മാത്രം കഷ്ടപ്പെടുന്നത് എന്നാണ് കുഞ്ചൻ നമ്പ്യാർ പറയുന്നത്. നീർക്കുമിളയുടെ ആയുസ്സ് ക്ഷണികമാണ്. ജീവിതവും അതു പോലെ ക്ഷണികമാണ്. സുഖഭോഗങ്ങൾ ഇടിമിന്നൽപോലെ ക്ഷണികമാണെന്നും ആയുസ്സ് നശ്വരമാണെന്നുമാണ് എഴുത്ത ച്ഛൻ പറയുന്നത്. മനുഷ്യജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചാണ് രണ്ടു കവികളും ഓർമ്മിപ്പിക്കുന്നത്.

ജീവിതം ക്ഷണികമാണെന്ന് ഓർക്കാതെ മനുഷ്യൻ ഭൗതികമായ നേട്ടങ്ങൾക്കുവേ ണ്ടിയും സുഖസൗകര്യങ്ങൾക്ക് വേണ്ടിയും പരക്കം പായുന്ന കാഴ്ച ഇന്ന് സാധാരണ മാണ്. അവനവന്റെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുകയാണ് ജീവിതത്തിന്റെ പര മപ്രധാനമായ ലക്ഷ്യം എന്ന മനോഭാവം ഇന്ന് വർധിച്ചുവരുന്നു. മനുഷ്യത്വവും മൂല്യ ങ്ങളും നഷ്ടപ്പെടുകയും ജീവിതത്തിന്റെ യഥാർത്ഥലക്ഷ്യമെന്തെന്ന് മറന്നു പോകു കയും ചെയ്യുന്ന പുതിയകാലത്ത് കുഞ്ചൻ നമ്പ്യാരുടെയും, എഴുത്തച്ഛന്റെയും ജീവിതവീക്ഷണത്തിന് പ്രസക്തിയേറുന്നു.

Question 6.
സാമൂഹിക വിഷയങ്ങൾ പ്രമേയമാകുന്ന കാർട്ടൂണുകൾ, കാരിക്കേച്ചറുകൾ, കാർട്ടൂൺ കവിതകൾ എന്നിവ ശേഖരിച്ച് പതിപ്പ് തയ്യാറാക്കുക.
Answer:
കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5 1
കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5 2
കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5 3
കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5 4

Question 7.
കിട്ടും പണമെങ്കിലിപ്പോൾ എന്ന കവി തയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാ ക്കുക.
Answer:
മലയാളസാഹിത്യത്തിന് അമൂല്യസംഭാവന നൽകിയ കവിയും തുള്ളൽ പ്രസ്ഥാന ത്തിന്റെ ഉപജ്ഞാതാവുമാണ് കുഞ്ചൻ നമ്പ്യാർ.

“കിട്ടും പണമെങ്കിലിപ്പോൾ” എന്ന കാവ്യ ഭാഗത്തിലൂടെ പണം സമ്പാദിക്കാൻ മനു ഷ്യർ കാട്ടിക്കൂട്ടുന്ന കൗശലങ്ങളെ രസക രമായി അവതരിപ്പിക്കുകയാണ് കവി. ധ്രുവൻ കാട്ടിൽ അലയുന്ന കാലത്ത് നാര ദമുനി നാട്ടിലെ ജീവിതാവസ്ഥകളെപ്പറ്റിയും മനുഷ്യന്റെ മോഹങ്ങളെക്കുറിച്ചും വ നോട് പറയുന്ന കാര്യങ്ങളാണ് കവിതയി ലുള്ളത്. നാരദൻ ധ്രുവനോട് പറയുന്നു “അല്ലയോ ബാലകാ മനുഷ്യരുടെ മോഹ ങ്ങൾ ഓരോന്നായി ഞാൻ പറയുന്നത് നീ കേൾക്കുക.

പണം കിട്ടുമെങ്കിൽ മനുഷ്യന് ദുഷ്ടത കാണിക്കാൻ ഒരു മടിയുമില്ല. എത്ര കിട്ടിയാലും മതിയാകില്ല. രണ്ട് പണം കിട്ടുമെന്ന് കേട്ടാലവർ പതിനെട്ട് കാതം വേണമെങ്കിലും സഞ്ചരിക്കും. മനു ഷ്യർക്കു രാജസേവയിലും ഭക്ഷണത്തിലും പ്രസിദ്ധി നേടലിലുമെല്ലാം ദുരാഗ്രഹമാണ്. കാര്യം കാണാൻ രാജാവിനെ സേവിച്ചു നിൽക്കുന്നു. കള്ളം പറഞ്ഞു പലരേയും ചതിക്കുന്നു. കൈക്കൂലി വാങ്ങാനല്ലാതെ ഇത്തരക്കാർക്ക് മറ്റ് ആഗ്രഹങ്ങളൊന്നുമില്ല. മനുഷ്യർ തങ്ങളുടെ മുന്നിൽ വിധേയപ്പെട്ടു ‘നിൽക്കുന്നവരെ പോലും പരിഗണിക്കു ന്നില്ല.

രാജാവിനെക്കണ്ടു സേവ കൂടാൻ എത്രയോ ജനങ്ങൾ തുനിഞ്ഞിറങ്ങുന്നത് എത്ര ദുഃഖകരമാണ്. രാജസേവകരുടെ അനാസ്ഥയാണിവിടെ നമ്പ്യാർ സൂചിപ്പി ക്കുന്നത്. ശ്ലോകങ്ങളുണ്ടാക്കിയാൽ ദുഃഖം അവസാനിക്കുമെന്ന് കരുതി ചിലർ ശ്ലോക ങ്ങളും പദങ്ങളും നിർമ്മിക്കുന്നു. ദുരാ ഗ്രഹം കൊണ്ട് പൊട്ടക്കവിതയും സാഹി ത്യവും രചിക്കുന്നവരാണിവർ. സമ്മാന മായി പട്ടുകിട്ടിയാലും അവന് സന്തോ ഷമില്ല. അംഗീകാരം കിട്ടിയാൽ മാത്രം പോരാ. ധനവും കൂടി ആഗ്രഹിക്കുന്നവ നാണ്. വീരാളിപ്പട്ടു കിട്ടിയാൽ മാത്രം പോരാ തരിവള കിട്ടണമെന്നുമവൻ ആഗ ഹിക്കും.

ഭൂമിയിലെ ഓരോ മനുഷ്യനും പണമുണ്ടാ ക്കാൻ പലതരം വിദ്യകൾ കാട്ടുന്നു. പണ മുണ്ടാക്കാൻ വേണ്ടി ആട്ടം, പാട്ട്, ചാട്ടം, കൊട്ട് എന്നിവയൊക്കെ പഠിക്കുയാണ് ചിലർ. പ്രതിബദ്ധതയില്ലാത്ത കലാപഠന ത്തെയാണ് കവി സൂചിപ്പിക്കുന്നത്. മുക്ക മില്ലാതെ കച്ചകെട്ടി കളരിയും വെട്ടും തടയും വടിയും പയറ്റുന്നു. വിദ്യാഭ്യാസം കൊണ്ട് പണം കിട്ടുമെന്ന് വിചാരിച്ച് ചിലർ പുസ്തകങ്ങൾ വായിക്കുന്നു. പ്രഭുത്വവും പണവും ആഗ്രഹിച്ച് ആയുധവിദ്യ പഠിക്കു ന്നവരുമുണ്ട്. ലാഭത്തിനുവേണ്ടി മാത്രമുള്ള കായിക പഠനത്തെകുറിച്ചാണ് നമ്പ്യാർ സൂചിപ്പിക്കുന്നത്.

മറ്റു വിദ്യകളെല്ലാം വില യില്ലാത്തതാണെന്നും പണമുണ്ടാക്കാൻ വൈദ്യം പഠിക്കണമെന്നു ചിന്തിക്കുന്നവ രുമുണ്ട്. പലതരത്തിലുള്ള മരുന്നുകൾ നിർമ്മിച്ച് അവർ ആളുകളെ കബളിപ്പിക്കു ന്നു. കാഞ്ഞിരം ചേർത്ത നെയ്യ്, ഗുൽഗുലു (ഒരു മരുന്ന്) വേപ്പ് എന്നിവ ചേർത്ത് ചില എണ്ണകളും നെയ്യുകളും പൊടികളും ഗുളി കകളും ഉണ്ടാക്കി ആളുകളിൽ നിന്നവർ പണം കൈക്കലാക്കുന്നു. ചിലരാകട്ടെ മന്ത്രവാദം പഠിക്കുന്നു. ആളുകൾക്ക് മന്ത്ര ങ്ങൾ എഴുതികൊടുത്ത് പണം സമ്പാദി ക്കുന്നു. പ്രതിബദ്ധതയില്ലാത്ത സാമൂഹിക സേവനത്തെ കുറിച്ചാണിവിടെ കവി സൂചി പ്പിക്കുന്നത്.

മന്ത്രിമാരുടെയും അധികാരികളുടെയും അടുത്ത് ചെന്ന് മുഖസ്തുതി പറഞ്ഞ് ചിലർ പട്ടും നേടുന്നു. ജ്യോതിശാസ്ത്രം പഠിച്ചവർക്ക് ജ്യോതിഷം പറഞ്ഞ് പാതി രാജ്യം നേടിയെടുക്കാൻ ഒരു തടസ്സവുമി ല്ലാത്ത കാലമാണിത്. ജാതകം നോക്കിയിട്ട് അവർ പറയുന്ന കള്ളത്തരങ്ങൾ കേട്ടാൽ ആരും അവർക്ക് പല വസ്തുക്കളും കൊടുത്തുപോകും. മറ്റുള്ള വിദ്യകളെല്ലാം കഷ്ടപ്പെട്ട് ചെയ്തത് മറ്റുളളവരെ പറ്റിച്ചു നടക്കുന്ന ബുദ്ധിശൂന്യർക്ക് പലപ്പോഴും ആഹാരത്തിനുള്ളത് പോലും കിട്ടുന്നില്ല, മറ്റുള്ള കാര്യങ്ങളൊന്നും പിന്നെ ചിന്തിക്കാ നുമില്ല. വെള്ളത്തിലെ, കുമിളക്ക് സമാന മായ ജീവിതത്തെ പോറ്റുവാനാണ് മനു കഷ്ടപ്പെടുന്നത് എന്നാണ് കുഞ്ചൻ നമ്പ്യാർ പറയുന്നത്.

കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5

Question 8.
“ഞാനും ചെയ്യുന്നു കേൾക്ക നീ ബാലക” ആര് ആരോട് പറയുന്നു?
Answer:
നാരദമഹർഷി ധ്രുവനോട്

Question 9.
നാരദമഹർഷി ധ്രുവനോട് പറയുന്നത് എന്തിനെക്കുറിച്ച്?
Answer:
മനുഷ്യന്റെ മോഹങ്ങളെക്കുറിച്ച്

Question 10.
മനുഷ്യന് ദുഷ്ടത കാട്ടാൻ മടികാണിക്കാ റില്ല. എപ്പോൾ?
Answer:
പണം കിട്ടുമെങ്കിൽ

Question 11.
കൗശലം കാട്ടി പണം സമ്പാദിക്കാൻ മനു ഷ്യൻ കാട്ടുന്ന വേലകൾ എന്തെല്ലാം?
Answer:
പണത്തിനായി മനുഷ്യൻ എന്തു ദുഷ്ട തയും ചെയ്യും. പണം കിട്ടുമെന്നു കേട്ടാൽ എത്ര ദൂരം പോകാനും മനുഷ്യന് മടിയി ല്ല. പണം കിട്ടാനായി ശ്ലോകം രചിക്കുന്നു. പണത്തിനായി ആട്ടവും പാട്ടും ആയുധ വിദ്യയും പഠിക്കുന്നു. വൈദ്യം പഠിച്ചും മന്ത്രവാദം പഠിച്ചും ജ്യോതിഷം പഠിച്ചും പണം സമ്പാദിക്കുന്നു. പണത്തിനായി എന്തു കള്ളം പറയാനും അവർ മടിക്കാ റില്ല.

Question 12.
രാജസേവകരെക്കുറിച്ചുള്ള നമ്പ്യാരുടെ അഭിപ്രായം എന്ത്?
Answer:
രാജാവിനെ സ്തുതിച്ച് നിൽക്കുന്ന രാജ സേവകർ നുണ പറഞ്ഞു ജനങ്ങളെ പറ്റി ക്കുന്നു. കൈക്കൂലി വാങ്ങിക്കുകയല്ലാതെ അവർക്ക് മറ്റു താത്പര്യങ്ങൾ ഒന്നുമില്ല. പ്രയാസമനുഭവിക്കുന്നവരെയും തങ്ങളുടെ മുന്നിൽ എളിമയോടെ നിൽക്കുന്നവരെയും അവർ തിരിഞ്ഞുപോലും നോക്കാറില്ല. രാജ്യത്തിനു വേണ്ടി പ്രയത്നിക്കുകയും ജനങ്ങളെ സേവിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ രാജസേവനം. ആത്മാർത്ഥത യോടെയുള്ള രാജസേവനം യഥാർത്ഥ ത്തിൽ ദുഃഖകരവും പ്രയാസകരവുമാണ്. അത്തരം രാജസേവകർ വളരെ കുറവാണ്.

Question 13.
ശ്ലോകം ചമയ്ക്കും പദങ്ങളും നിർമ്മിക്കു മകൻ ദുരാഗ്രഹം കൊണ്ടതു ചെയ്യുന്നു ഈ വരികളുടെ ആശയം എന്ത്?
Answer:
ദുരാഗ്രഹം കൊണ്ട് പണത്തിനു വേണ്ടി പൊട്ടക്കവിതയും സാഹിത്യവും രചിക്കു ന്നു. സമൂഹത്തിനോടു യാതൊരു പ്രതി ബദ്ധതയുമില്ലാതെ സ്വാർത്ഥതയ്ക്കുവേണ്ടി സാഹിത്യരചന നടത്തുന്നു.

കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5

Question 14.
“ആട്ടം പഠിക്കുന്നു പാട്ടു പഠിക്കുന്നു. കൊട്ടു പഠിക്കുന്നു പാട്ടു സാധിക്കുന്നു.” ഈ വരികളിലെ ആശയം വിശദമാക്കുക.
Answer:
ഈ വരികൾ പ്രതിബദ്ധതയില്ലാത്ത കലാ പഠനത്തെ സൂചിപ്പിക്കുന്നു. നൃത്തം, സംഗീതം തുടങ്ങിയ കലാരൂപങ്ങൾ അഭ്യ സിക്കുന്നത് അതിനോടുള്ള അഭിനവേശം കൊണ്ടല്ല. പണവും പ്രസിദ്ധിയും സമ്പാ ദിക്കാനുള്ള മാർഗമായാണ് ഇന്ന് പലരും കലയെ കാണുന്നത്. മത്സരങ്ങളിൽ പങ്കെ ടുക്കാൻ വേണ്ടി മാത്രം ഇത്തരം കലകൾ പഠിക്കുന്നവർ ഇന്ന് ധാരാളമുണ്ട്.

Question 15.
“ആയതി വേണമെന്നാൽ പണം കിട്ടുമെ സായുധവിദ്യക്കൊരുവൻ തുനിയുന്നു.” ഈ വരികൾ സൂചിപ്പിക്കുന്നത് എന്ത്?
Answer:
ഈ വരികൾ ലാഭത്തിനുവേണ്ടി മാത്രമുള്ള കായികപഠനത്തെ സൂചിപ്പിക്കുന്നു.

Question 16.
“പട്ടു കിട്ടുമ്പോഴും സന്തോഷമില്ലവ നാട്ടു പണം കൂടെ മുമ്പേ നിനയ്ക്കയാൽ വീരവാളിപ്പട്ടു കിട്ടിയെന്നാകിലും പോരാ തരിവള കിട്ടുവാനാഗ്രഹം.”
Answer:
പട്ടിനോടൊപ്പം പണം കൂടി സമ്മാനമായി പ്രതീക്ഷിച്ചതുകൊണ്ട് സന്തോഷം വരു ന്നില്ല. രാജസദസ്സുകളിലും മറ്റും വീരവാ ളിപ്പട്ടു നൽകി ആദരിക്കാറുണ്ട്. വീരാളി പട്ടു കിട്ടിയാലും മതിയാകാതെ തരിവള വേണമെന്ന് ആഗ്രഹിക്കുന്നു. അംഗീകാരം കൊണ്ടു മാത്രം തൃപ്തരാകാതെ അതിന്റെ കൂടെ ധനവും ആഗ്രഹിക്കുന്നു.

Question 17.
ജാതകം നോക്കീട്ടവർ പറ ഞ്ഞീടുന്ന “കൈതവം” കേട്ടാൽ കൊടുക്കും പല വസ്തു; കൈതവം എന്ന പ്രയോഗത്തിന്റെ ഔചിത്യം വ്യക്തമാക്കുക.
Answer:
ജ്യോതിഷം ജീവിതമാർഗ്ഗമാക്കിയവരെക്കു റിച്ചാണ് ഇവിടെ പറയുന്നത്. ആകർഷക മായി സംസാരിച്ച് ആരെയും വശത്താ ക്കാൻ കഴിവുള്ള അവർക്ക് പാതിരാജ്യം വരെ കൈക്കലാക്കുവാൻ യാതൊരു തട സ്സവുമില്ല. കേൾവിക്കാരിൽ വിശ്വാസമു ണ്ടാകുന്ന വിധത്തിൽ നുണ പറയാൻ അവർക്ക് കഴിയും. ജാതകം നോക്കാനെ ത്തുന്നവരോട് അവർ പറയുന്ന നുണക ട്ടാൽ വരുന്നവർ എന്തും ചെയ്യും. ഇത്തര ത്തിൽ നുണപറഞ്ഞ് അവർ ജനങ്ങളെ പറ്റി ക്കുന്നു.

Question 18.
‘മറ്റുള്ള വിദ്യകളെല്ലാം വൃഥാ തന്നെ വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാൻ ഈ വരികളുടെ ഔചിത്യം വിശദമാക്കുക.
Answer:
സാമൂഹിക പ്രതിബദ്ധതയില്ലാത്ത ശുശ്രൂ ഷാരംഗം ഇന്നുമാത്രമല്ല അന്നുമുണ്ടായി രുന്നു. മറ്റുള്ളവ പഠിച്ചാൽ വേണ്ടത് പണ മുണ്ടാക്കാൻ കഴിയില്ല. സാമൂഹിക സേവ നമായി കാണേണ്ട ആതുരശുശ്രൂഷയെ പണം സമ്പാദിക്കാനുള്ള മാർഗമായി കരു തുന്നു.

Question 19.
‘മന്ത്രിച്ചു പട്ടും വളയും പിടുങ്ങുക ‘ എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
Answer:
ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരെ സ്വാധീ നിച്ച് സ്വന്തം കാര്യങ്ങളും സ്ഥാനമാന ങ്ങളും നേടിയെടുക്കുന്നതിനെ സൂചിപ്പി ക്കുന്നു.

കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5

Question 20.
“മറ്റുള്ളതോ പിന്നെ ഒട്ടും നിനയ്ക്കേണ്ട” ഇങ്ങനെ പറയുന്നത് എന്തുകൊണ്ട്?
Answer:
അധിക ധനം സമ്പാദിക്കാൻ കഴിയാതെ അത്യധികം അധ്വാനിച്ചിട്ടും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തവ രുണ്ട്. കഠിനമായി അധ്വാനിച്ചിട്ടും ഭക്ഷണ ത്തിനുള്ള വകപോലും ലഭിക്കുന്നില്ല, വിപ രീതാർത്ഥ ത്തിലുള്ള പ്രയോഗമായും ഇതിനെ കാണാം. നേടാൻ കഴിയാത്ത തിലുള്ള സംഘർഷം അവർക്ക് ഉണ്ടാകാം. സമ്പത്തില്ലെങ്കിലും അവർക്ക് മനസ്സമാധാ നമുണ്ടായിരിക്കും.

Question 21.
“നീറ്റിലെപ്പോളയ്ക്ക് തുല്യമാം ജീവനെ പോറ്റുവാനെത്ര ദുഃഖിക്കുന്നു മാനുഷ്യർ.” ഈ വരികളിൽ തെളിയുന്ന ജീവിതത്തെ ക്കുറിച്ചുള്ള കാഴ്ചപ്പാട് എന്ത്?
Answer:
ജലത്തിലെ കുമിളകൾ ഏതു നിമിഷവും ഇല്ലാതാകാം. അതുപോലെ നിമിഷനേരം കൊണ്ട് ഇല്ലാതാകുന്നതാണ് മനുഷ്യന്റെ ജീവിതം. അങ്ങനെയുള്ള ജീവിതത്തിനു വേണ്ടി കഷ്ടപ്പെടുകയാണ് മനുഷ്യർ. അല്പകാലത്തേക്കുള്ള ഈ ജീവിതത്തിന് വേണ്ടി മനുഷ്യൻ മറ്റുള്ളവരെ ദ്രോഹിക്കു കയും ചതിക്കുകയും ചെയ്യുന്നു.

Question 22.
“മൂക്കിൽ വിരൽ തള്ളി നിൽക്കുന്നവർ” എന്ന പ്രയോഗത്തിന്റെ അർത്ഥം എന്ത്?
Answer:
മറ്റുള്ളവരുടെ മുന്നിൽ വിധേയപ്പെട്ടു നിൽക്കുന്നവർ

Question 23.
പാഠഭാഗത്ത് പരാമർശിക്കുന്ന സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ ഏതൊക്കെ?
Answer:

  • പണം കിട്ടാൻ എന്തും ചെയ്യുന്ന അവസ്ഥ
  • ദുരാഗ്രഹം
  • സ്വാർത്ഥ ലക്ഷ്യത്തോടെയുള്ള രാജ സേവ
  • നുണപറച്ചിൽ
  • ചതി, കൈക്കൂലി
  • സഹായം അർഹിക്കുന്നവരെ പരിഗണി ക്കാത്ത അവസ്ഥ.

നമ്പ്യാർ കവിതകളിൽ ചിലത് പരിച യപ്പെടാം
1. ഒരുത്തർക്കും ലഘുത്വത്ത
വരുത്തുവാൻ മോഹമില്ല
ഒരുത്തന്നു ഹിതമായി
പറവാനും ഭാവമില്ല
(പഞ്ചേന്ദ്രോപാഖ്യാനം പറയൻ തുള്ളൽ)

2. നല്ല ജനങ്ങളുടെ സഭയിൽ ചെന്നാൽ
വല്ലതുമവിടെ ശ്ശോഭിതമാകും;
മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടാമൊരു സൗരഭ്യം
സുജനുഗുണം കൊണ്ടുളവാകും ബഹു-
മാനവിശേഷം വരുമെന്നുള്ളതു
ഞാനൊരു പദ്യം ചെല്ലാമായതു
മാനുഷ്യരെല്ലാം കേട്ടറിയേണം

3. ഗുരുനാഥൻ മമഗുണഗണമേറിയ
ധരണി സുരോത്തമനരുളുകമൂലം
സരസകഥാകഥനത്തിനെനിക്കൊരു
പെരുവഴി മാത്രം കാണാറായി.
കിള്ളിക്കുറിശ്ശി മഹേശ്വരനും പുന-
രുള്ളിലിരുന്നുരുള്ളുന്നു സദാമേ
തുള്ളലിനുള്ള രസങ്ങളറിഞ്ഞവ
രുള്ളം തന്നിൽ രസിച്ചീടേണം
വെള്ളച്ചുരികയിളക്കിപ്പം പല
പുള്ളിപ്പുലി കടുവാ മഹിഷാദിക
ളുള്ള വനങ്ങളിൽ വേട്ടയുമാടി
പള്ളിക്രീഡാ തല്പരനാകിന
തകഴിയിൽ വാണരുളീടിന ഭഗവാ-
നകളാകൃതിയാം ഹരിഹരതനയൻ
സകല വരപ്രദനപ്രതിമാനൻ
സുകൃതിഗുണങ്ങൾ വരുത്തീടേണം
കവി മാതാവേ!ദേവി സരസ്വതി!
കവിതാഭാവേ കാത്തരുളേണം (കിരാതം തുള്ളൽ)

കുഞ്ചൻ നമ്പ്യാർ – മലയാളത്തിന്റെ ഹാസ്യസാമ്രാട്ട്
തന്റെ നാവിൽ വാക്കുകൾ നൃത്തം ചെയ്യു കയാണെന്ന് കുഞ്ചൻ നമ്പ്യാർ ഒരു കവിത യിലൂടെ പറഞ്ഞിട്ടുണ്ട്. അസാമാന്യ ഭാഷാ നൈപുണ്യമുള്ള ഒരാൾക്കു മാത്രമേ ഇത്ത ആത്മവിശ്വാസമുണ്ടാ കൂ. എന്നാൽ, ആ ഭാഷാപാണ്ഡിത്യം കടുകട്ടി പ്രയോഗങ്ങൾക്കു മാത്രമാണ് പ്രയോഗി ക്കുന്നതെങ്കിലോ? അതിന്റെ സത്ത ജനങ്ങ ളിലേക്കെത്തില്ലെന്ന് തീർച്ചയാണ്. ഭാഷാ നൈപുണ്യത്തിനൊപ്പമുണ്ടായിരുന്ന അത്ഭുതപൂർവമായ ഹാസ്യബോധമാണ് കുഞ്ചൻ നമ്പ്യാർക്ക് മലയാള സാഹിത്യ ചക്രവർത്തികളിൽ വേറിട്ട ഇടം നേടികൊ ടുത്തത്. നർമ്മത്തിൽ പൊതിഞ്ഞ സാമൂ ഹ്യവിമർശനമായിരുന്നു അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര.

പതിനെട്ടാം നൂറ്റാണ്ടിലെ (1705 – 1770) പ്രമുഖ മലയാളഭാഷാ കവിയായ കുഞ്ചൻ ന മ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. എന്നാൽ ജീവിതത്തിന്റെ ഓരോ ഏടും കവിതകളാൽ സമ്പൂർണമാക്കിയ അദ്ദേഹ ത്തെക്കുറിച്ചുള്ള കഥകൾ പ്രശസ്തമാണ്. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപ ത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്ക വയും തുള്ളൽ അവതണങ്ങളിൽ ഉപയോ ഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. ചന്ദ്രികാവീഥി, ലീലാവതീ വീഥി തുടങ്ങിയ രൂപകങ്ങളും, വിഷ്ണു വിലാസം, രാഘവീയം എന്നീ മഹാകാവ്യങ്ങളും വിലാസം, ശിവശതകം എന്നീ ഖണ്ഡകാ വ്യങ്ങളും, വാർത്തികം എന്നീ ഛന്ദശാസ്ത്രഗ്രന്ഥ ങ്ങളും മറ്റും സംസ്കൃതത്തിൽ എഴുതിയ രാമപാണിവാദനും കുഞ്ചൻ നമ്പ്യാരും ഒരാൾ തന്നെയാണെന്ന് ഏറെ ചർച്ചചെയ്യ പ്പെട്ട ഒരു വാദം മഹാകവി ഉള്ളൂർ കേരള സാഹിത്യചരിത്രത്തിൽ അവതരിപ്പിച്ചിരു ന്നു. ഈ അവകാശവാദം ഇന്നും സ്ഥിരീ കരിക്കപ്പെട്ടിട്ടില്ല.

നമ്പ്യാരെ കുറിച്ചുള്ള ലഭ്യമായ അറിവു ച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കു റിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായി രുന്നു അദ്ദേഹത്തിന്റെ ജനനം. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാ വിനോടൊപ്പം പിതൃദേശമായ കിടങ്ങൂരി ലെത്തി. പിന്നീട് ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയി ലാണ് ജീവിച്ചത്. ഇക്കാലത്താണ് തുള്ളൽ കൃതികളിൽ മിക്കവയും എഴുതിയതെന്ന് കരുതപ്പെടുന്നു.

കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5

തുള്ളൽ എന്ന കലാരൂപത്തിന്റെ പിറ വിക്കു പിന്നിലും ഏറെ പ്രശസ്തമായ ഒരു കഥയുണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തിൽ ചാക്യാർകൂത്തിന് മിഴാവ് കൊട്ടുകയായി രുന്ന നമ്പ്യാർ ഒരിക്കൽ ഉറങ്ങിപ്പോയി. ഇതി നിടെ പരിഹാസപ്രിയനായ ചാക്യാർ അര ങ്ങത്തുവച്ചുതന്നെ നമ്പ്യാരെ കലശലായി പരിഹസിച്ചു ശകാരിച്ചു. പകരം വീട്ടാൻ അടുത്തദിവസം തന്നെ നമ്പ്യാർ ആവിഷ്ക രിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായി രുന്ന് തുള്ളൽ. തുള്ളലിന് കൂത്തുമായി സാമ്യമുണ്ടെന്നതൊഴിച്ചാൽ ഈ കഥയിൽ എത്രമാത്രം സത്യമുണ്ടെന്ന് പറയുക വയ്യ. ഏതായാലും തുള്ളലിനെ ഒന്നാംകിട കലാ രൂപമായി വികസിപ്പിച്ചെടുക്കാനും അംഗീ കാരം നേടിയെടുക്കാനും നമ്പ്യാർക്ക് കഴി ഞ്ഞു. തുള്ളലുകളുടെ ഭാഷയായി നമ്പ്യാർ തെരഞ്ഞെടുത്തത് സംസാരഭാഷയോട് ഏറ്റവും അടുത്ത സാധാരണക്കാരന്റെ ഭാഷയാണ്. അത് അവയ്ക്ക് കൂടുതൽ സ്വീകാര്യത നേടികൊടുത്തു. സാധാര ണക്കാർക്ക് രുചിക്കുന്ന കവിത അവരുടെ ഭാഷയിൽ ആയിരിക്കണം എന്ന് നമ്പ്യാർ തന്നെ പറഞ്ഞിട്ടുണ്ട്.

‘ഭടജനങ്ങടെ നടുവിലുള്ളൊരു പടയണി ക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ
ഭാഷയേരിവരുന്ന നല്ലമണി പ്രവാളമതെങ്കിലോ ഭൂഷണം വരുവാനുമില്ല; വിശേഷ ഭൂഷണ
മായരും’

ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായി 64 തുള്ളലുകൾ നമ്പ്യാർ എഴുതിയതായി പറയപ്പെടുന്നു. ഏറെ പ്രസിദ്ധമായ ഫലിതബോധത്തിനു പുറമേ അദ്ദേഹത്തിന്റെ വിപുലമായ അനു ഭവസമ്പത്തും എല്ലാ വിജ്ഞാനശാഖകളി ലുമുള്ള അവഗാഹവും ഈ കൃതികളിൽ പ്രകടമാകുന്നുണ്ട്. പുരാണകൃതികളെ അവലംബിച്ചായിരുന്നു നമ്പ്യാരുടെ മിക്ക തുള്ളൽ കൃതികളും. എന്നാൽ അവയിൽ കഴിയുന്നത് നർമവും സാമൂഹ്യപ്രസക്തി യുള്ള പരിഹാസവും കലർത്തുവാൻ കവി ശ്രദ്ധിച്ചിരുന്നു.

പതിനെട്ടാം ശതകത്തിൽ കേരളത്തിൽ നിലവിലിരുന്ന സാമൂഹിക സ്ഥിതിയിലേക്ക് നമ്പ്യാരുടെ കൃതികൾ വെളിച്ചം വീശുന്നു. ഭൂസ്ഥിതി, സസ്യപ്രകൃതി, ജലവിനിയോഗം, പാരമ്പര്യജന്തു വിജ്ഞാനം, നാടൻ തത്ത്വ ചിന്ത, നാട്ടു വിദ്യാഭ്യാസരീതി, നാടൻ വിനോദങ്ങൾ, ഉത്സവങ്ങൾ, അങ്ങാടി വാണിഭം, നാടൻ മത്സ്യബന്ധനം, ചികി ത്സാരീതികൾ, കൃഷിയറിവുകൾ, കടലറി വുകൾ, കാട്ടറിവുകൾ, നാടൻ ഭക്ഷണ രീതികൾ, നാട്ടു സംഗീതം, മുത്തശ്ശിച്ചൊ ല്ലുകൾ തുടങ്ങിയ മണ്ഡലങ്ങൾ നമ്പ്യാർ കവിത വിശദമാക്കുന്നു.

തുള്ളൽക്കവിതകളിൽ മിക്കവയുടേയും പ്രമേയം പുരാണേതിഹാസങ്ങളാണ ങ്കിലും നമ്പ്യാർ കൊടുക്കുന്ന പശ്ചാത്തലം കേരളീയ മാണ്. കഥാ പാത്രങ്ങൾക്ക് അദ്ദേഹം മലയാളിത്തം കൽപിച്ചു കൊടു ക്കുന്നു. ഭീമൻ, ദുര്യോധനൻ, ദേവേന്ദ്രൻ, ദമയന്തി, ദ്രൗപതി, സീത, പാർവ്വതി തുട ങ്ങിയ കഥാപാത്രങ്ങൾ കേരളത്തിലെ സ്ഥിതിഗതികൾക്കനുരൂപമായ വേഷപ്പ കർച്ചയോടുകൂടി മാത്രമേ തുള്ളലുകളിൽ പ്രത്യക്ഷപ്പെടുന്നുള്ളു. ഭൂമിയും സ്വർഗ്ഗവും പാതാളവുമെല്ലാം നമ്പ്യാരുടെ ഭാവനയിൽ അമ്പലപ്പുഴയോ, തിരുവനന്തപുരമോ ആയി മാറുന്നു.

അതേ സമയം, എല്ലാ വിഭാഗം മലയാളിക ളുടെയിടയിലും ജനസമ്മതിയും അംഗീകാ രവും നേടിയ കവി ആയിരുന്നിട്ടും നമ്പ്യാർ കവിത ശക്തമായി വിമർശിക്കപ്പെട്ടിട്ടുമു ണ്ട്. നമ്പ്യാരുടെ സംസ്കാരലോപത്തെപ്പറ്റി ഇരുപതാം നൂറ്റാണ്ടിലെ ഒന്നാംകിട മല യാള സാഹിത്യവിമർശകനായിരുന്ന കുട്ടി ഷ്ണ മാരാരും, പി.കെ. ബാലക ഷനും പരാതിപ്പെട്ടിട്ടുണ്ട്. ഇതിഹാസ പുരാണങ്ങളിലെ കഥാപാത്രങ്ങളേയും സന്ദർഭങ്ങളേയും കേരളീയസാഹചര്യങ്ങ ളിൽ ഫലിതത്തിൽ പൊതിഞ്ഞ് അവതരി പ്പിക്കുന്ന നമ്പ്യാരുടെ രീതിയെ വാക് വ്യഭി ചാരമായാണ് മാരാർ വിശേഷിപ്പിച്ചത്.

കല്യാണസൗഗന്ധികത്തിലെ ‘ഭീമ-ഹനു’ മൽ സംവാദ’ത്തിന്റെ നിശിത മായ വിമർശനം മാരാരുടെ ‘ഭാരതപര്യടനം’ എന്ന പ്രഖ്യാതകൃതിയിലുണ്ട്. നമ്പ്യാർ ഹനുമാനെ ‘അങ്ങാടിക്കൂളനും’ ഭീമസേ നനെ ‘മേനിക്കണ്ടപ്പനും’ ആയി തരംതാ ഴ്ത്തിയെന്ന് മാരാർ ആക്ഷേപിക്കുന്നു. സാ ധാരണക്കാരുടെ ഭാഷയിൽ അവർക്കു വേണ്ടി എഴുതിയ ജനകീയ കവിയായി നമ്പ്യാർ കണക്കാക്കപ്പെടുന്നെങ്കിലും അദ്ദേ ഹത്തിന്റെ കവിതയുടെ സാമൂഹ്യപശ്ചാത്ത ലത്തിന്റെ പരിമിതകൾ ചൂണ്ടിക്കാണിക്ക പ്പെട്ടിട്ടുണ്ട്.

സാഹിത്യം അധഃസ്ഥിതവിഭാഗങ്ങളിലെ മനുഷ്യരെ പൊതുവേ അവഗണിച്ചിരുന്ന കാലത്ത് എഴുതപ്പെട്ടതിനാൽ നമ്പ്യാരുടെ കവിതപോലും നായന്മാർ വരെയുള്ള ജന വിഭാഗങ്ങളെ മാത്രമേ കണക്കിലെടു ത്തുള്ളു എന്നും അതിനു താഴെയുള്ള ജനങ്ങളെക്കുറിച്ചുള്ള സൂചനകൾ അദ്ദേ ഹത്തിന്റെ സൃഷ്ടികളിൽ വിരളമാണെന്നു മാണ് വിമർശനം.

മലയാളത്തിലെ പ്രസിദ്ധമായ പല ലോകോ ക്തികളും നമ്പ്യാർക്കവിതയിൽ നിന്ന് വന്ന വയാണ്.

നെല്ലും പണങ്ങളു മുണ്ടിന്നു റിച്ചിട്ടു കല്ലിലും പുല്ലിലും തൂകിത്തൊടങ്ങൊലാ. കണ്ടാലറിവാൻ സമർഥനല്ലെങ്കിൽ നീ കൊണ്ടാലറിയുമതിനില്ല സംശയം. കൂനൻ മദിച്ചെന്നാൽ ഗോപുരം കുത്തുമോ? എന്നി വയെല്ലാം ഉദാഹരണങ്ങൾ മാത്രം.

മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ മൊരു സൗരഭ്യം.
കനകം മൂലം കാമിനിമൂലം കലഹം പല വിധമുലകിൽ സുലഭം.
തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെ ടുത്തു തടുക്കേയുള്ളൂ.
വല്ലാമക്കളിലില്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ.
ദുഷ്ടുകിടക്കെവരട്ടും വൃണമതു പൊട്ടും പിന്നെയുമൊരു സമയത്തിൽ
എലിയെപ്പോലെയിരിക്കുന്നവനൊരു പുലി യെപ്പോലെ വരുന്നതു കാണാം.
എന്നിവ കിരാതത്തിൽ നിന്നാണ്.

നമ്പ്യാരുടെ ഫലിതോക്തികളും ഏറെ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ സമകാലി കനെന്ന് പറയപ്പെടുന്ന ഉണ്ണായിവാര്യരുമാ യുള്ള സംഭാഷണ ശകലങ്ങളെന്ന മട്ടി ലുള്ള പല ഫലിതങ്ങളും തലമുറകളിലൂടെ വാമൊഴിയായി പകർന്നു ഇക്കാലം വരേക്കും എത്തിയിട്ടുണ്ട്. അസാധാരണ മായ നർമ ബോധവും കൗതു ക മു ണർത്തുന്ന ദ്വയാർത്ഥ പരാമർശങ്ങളും ചേർന്ന അവ മലയാളികളുടെ ഫലിതശേ ഖരത്തിന്റെ പ്രിയപ്പെട്ടതായി തുടരുന്നു. ആന ഇറങ്ങിയതുമൂലം കലങ്ങി കിടന്നി രുന്ന ഒരു കുളം കണ്ടപ്പോൾ വാര്യർ അതിനെ ‘കരി കലക്കിയ കുളം’ എന്നും നമ്പ്യാർ ‘കളഭം കലക്കിയ കുളം’ എന്നും വിശേഷിപ്പിച്ചു എന്നാണ് ഒരു കഥ. ആന യുടെ പര്യായങ്ങളായ കരി, കളഭം എന്നീ വാക്കുകൾ ഉപയോഗിച്ച് കുളം കലക്കിയത് ആനയാണെന്നാണ് രണ്ടുപേരും പറഞ്ഞ തെങ്കിലും, ആദ്യ ശ്രവണത്തിൽ കുള ത്തിലെ വെള്ളത്തിന്റെ നിറം വ്യത്യസ്ത രീതികളിൽ വർണ്ണിക്കുകയാണ് ഇരുവരും ചെയ്തെന്നേ തോന്നു.

കുളിക്കാൻ പോകുന്ന സ്ത്രീയേയും ദാസി യേയും കണ്ടപ്പോൾ വാര്യർ “കാതിലോല (കാ അതിലോല ആരാണ് അവരിൽ സുന്ദരി?) എന്നു ചോദിച്ചപ്പോൾ നമ്പ്യാർ നല്ലതാളി (നല്ലത് ആളി തോഴിയാണ് കൂടു തൽ സുന്ദരി) എന്നു മറുപടി പറഞ്ഞു എന്നാണ് മറ്റൊരു കഥ. ഇവിടെ അർത്ഥം മനസ്സിലാകാത്തവർ ഈ സംഭാഷണത്തിൽ പരാമർശിക്കപ്പെട്ടത് യജമാനത്തിയുടെ കാതിൽ അണിഞ്ഞിരുന്ന ആഭരണമായ ഓലയും ദാസി കയ്യിൽ കൊണ്ടുപോയി രുന്ന താളിയും ആണ് എന്നേ കരുതൂ.

സമൂഹത്തിലെ അനീതികളും കാപട്യങ്ങൾ തന്റെ കവിതകളിലൂടെ അദ്ദേഹം ഉറക്കെ വിളിച്ചു പറയുകയും ചെയ്തിരുന്നു. രാജാവ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ താൻ നിർമ്മിച്ച്, പുതിയ ദീപസ്തംഭം, അതിന്റെ ശിൽപഭംഗി വർണ്ണിച്ചെഴുതാ നായി കൊട്ടാരത്തിലെ കവികളെ കാട്ടി ക്കൊടുത്തു. മറ്റു കവികൾ അലങ്കാരഭംഗി നിറഞ്ഞ ശ്ലോകങ്ങൾ എഴുതിയുണ്ടാക്കി രാജാവിനെ വായിച്ചു കേൾപ്പിച്ചു. തന്റെ ഊഴം വന്നപ്പോൾ നമ്പ്യാർ ചൊല്ലിയത് സ്തുതിപാഠകരായ ഇതര കവികളുടെ കാപട്യം തുറന്നുകാട്ടുന്ന ഈ വരികളാ യിരുന്നു.

‘ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം,
ഇത്യർത്ഥ ഏഷാം ശ്ലോകാനാം
അല്ലാതൊന്നും ന വിദ്യതേ.’

കിട്ടും പണമെങ്കിലിപ്പോൾ Notes Question Answer Class 8 Adisthana Padavali Chapter 5

1746-ൽ മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേർത്തിനെ തുടർന്ന് നമ്പ്യാർ തിരുവന്തപുരത്തേക്കു താമസം മാറ്റി. അവിടെ അദ്ദേഹം, മാർത്താണ്ഡ വർമ്മയുടേയും അദ്ദേ ഹത്തെ തുടർന്ന് ഭരണമേറ്റ കാർത്തിക തിരുനാളിന്റെയും (ധർമ്മരാജാവ്) ആശ്രി തനായി ജീവിച്ചും. വാർദ്ധക്യത്തിൽ രാജ സദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോ ന്നിയ അദ്ദേഹം അമ്പലപ്പുഴക്ക് മടങ്ങാൻ ആഗ്രഹിച്ചു.

‘കോലം കെട്ടുക, കോലകങ്ങളിൽ നടക്കെ ന്നുള്ള വേലക്കിനി-
കാലം വാർദ്ധകമാകയാലടിയനെച്ചൊടി ക്കൊലാ ഭൂപതേ.’
എന്ന കവിതയുടെ അഭ്യർത്ഥന രാജാവ് സ്വീകരിച്ചതിനെത്തുടർന്ന് അദ്ദേഹം അമ്പ ലപ്പുഴക്ക് മടങ്ങി. 1770-ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു. പേപ്പട്ടി വിഷബാധ യായിരുന്നു മരണകാരണം എന്നൊരു കഥ പ്രചാരത്തിലുണ്ട്. മലയാളത്തിലെ ഹാസ്യ കവികളിൽ അഗ്രഗണനീയനായ നമ്പ്യാ രുടെ കുറിക്കുകൊള്ളുന്ന വാക്കുകൾ സമ കാലീന സന്ദർഭങ്ങളിൽ പോലും ഏറെ അർത്ഥവത്താണ്.

കുഞ്ചൻ നമ്പ്യാർ ഏറെക്കാലം ചിലവഴിച്ച അമ്പലപ്പുഴയിൽ സാംസ്കാരിക വകുപ്പിന്റെ കീഴിൽ 1967 -ൽ കുഞ്ചൻ നമ്പ്യാർ സ്മാരകം നിർമ്മിച്ചി ട്ടുണ്ട്. 2017-ൽ സ്മാരകത്തിന് 50 വയസ്സ് തികയുകയാണ്. കുഞ്ചൻ നമ്പ്യാരുടെ പേരിൽ സെമിനാറുകളും മറ്റും ആഘോ ഷിക്കുക, അവാർഡുകൾ പ്രഖ്യാപിക്കുക തുടങ്ങിയവയിലൊതുങ്ങുകയാണ് സമിതി യുടെ പ്രവർത്തനം. പാലക്കാട് ജില്ലയിലും തൃശ്ശൂർ ജില്ലയിലുമായി പരന്നു കിടക്കുന്ന ചൂലനൂർ മയിൽ സംരക്ഷണ കേന്ദ്രത്തിലെ 200 ഹെക്ടർ സ്ഥലം കുഞ്ചൻനമ്പ്യാരുടെ ഓർമ്മയ്ക്കായി കുഞ്ചൻ സ്മൃതി വനം എന്ന് നാമകരണം ചെയ്തിരിക്കുന്നു. അദ്ദേ ഹത്തിന്റെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശി മംഗലം ഇവിടെ നിന്നും ഏതാനും കിലോ മീറ്ററുകൾ അകലെയാണ്.

6th Standard Basic Science Second Term Question Paper 2022-23 English Medium

Practicing with SCERT Class 6 Basic Science Notes and Kerala Syllabus 6th Standard Basic Science Second Term Question Paper 2022-23 English Medium will help students prepare effectively for their upcoming exams.

Class 6 Basic Science Second Term Question Paper 2022-23 English Medium

Activity 1
Observe the pictures and complete the table given below.
6th Standard Basic Science Second Term Question Paper 2022-23 English Medium Img 1
A. Friut – Types Examples

Simple Fruit Mango Tomato
……………… ……………….. Custard apple
Multiple fruit Pineapple ………………..
……………….. ……………….. Apple

B. What changes occur to the following parts of a flower when it becomes a fruit?
i) Androcium – …………..
ii) Ovary – ……………
iii) Calyx – …………..
iv) Ovule – ………….
Answer:

Fruit – Types Examples
Simple Fruit Mango, Tomato
Aggregate Fruit Strawberry, Custard apple
Multiple fruit Pineapple, Mulberry
False fruit Chamba, Apple

B. i) Androecium – Falls off
ii) Ovary – Develops into fruit
iii) Calyx – becomes strong
iv) Ovule – Develops into seed

Activity 2
Observe the picture.
6th Standard Basic Science Second Term Question Paper 2022-23 English Medium Img 2
A. What motion taken place in the picture marked where it is 1 and 2? Write down the characteristics of each motion.
B. Write any two examples for these types of motions.
Answer:
A. In 1 – It is circular motion
In 2 – Osillation
Circular motion – The motion along a circular path is circular motion.
Oscillation – The to and fro motion of a body about a mean position is called oscillation.

B) Circular motion examples
i) Swirling a stone tied to rope
ii) Toy train running along a circulr path
Oscillation examples
i) Motion of swing
ii) Motion of a hanging lamp

6th Standard Basic Science Second Term Question Paper 2022-23 English Medium

Activity 3
Read the news.

New report
The Students set an example for the nation by cleaning the unused pond.

A. Complete the table including the various fators of a pond ecosystem

Biotic Factors Abiotic factor
Producers Consumers
i) ………………. Water Snake v) ……………..
ii) …………… iv) ……………… vi) …………….

B) Complete the food chains including organisms in the pond ecosystem.
1) ………. → ………… → frog → ………..
2) ……… → small fishers → …………. → …………
Answer:
A.

Biotic Factors Abiotic factor
Producers Consumers
i) Algae Water Snake v) Water
ii) Acquatic plants iv) frog vi) Air

B. i) Aquatic → fish → Frog → water snake
ii) Algae → small fishes → water snake → Eagle

Activity 4
Observe the gears that Salim got when be opened the clock
6th Standard Basic Science Second Term Question Paper 2022-23 English Medium Img 3
A. Which gear rotates in the same direction of ger 1?
B. Which gear is the fasest and which is the slowest?
C) Gears helps to transfer the force applied in one part of a device to another part. Write two other arrangements for this type of transfer of force?
Answer:
A) Gear 3

B) Gear 4 is the fastest.
Gear 1 is the slowest

C) Belt and chain

Activity 5
Observe the picture
6th Standard Basic Science Second Term Question Paper 2022-23 English Medium Img 4
Some activities that take place while riding a bicyle are given below,
i) Pedalling
ii) Applying the brake
iii) Turning the handle
A. How does the force affect the motion in each situation?
B. The teacher said that the sound heard when the children put their ears toeach other’s chest was the movement of the heart. Write two other movements that occur in your body.
6th Standard Basic Science Second Term Question Paper 2022-23 English Medium Img 5
Which is the odd one in group?
i) A ball thrown against the wall bounces
ii) Increases the speed of the running bus.
iii) A vehicle moving forward reverses backward.
iv) Hits a bowled ball with the cricket bat.
Answer:
A. i) Pedalling – Increases speed
ii) Applying the brake – stops movement
iii) Tuming the handle – changes the direction

B. Movement of eyeballs Movement of arms

C. Increase the speed of the running bus.

6th Standard Basic Science Second Term Question Paper 2022-23 English Medium

Activity 6
Vegetable Production and consumption
A study reports that the consumption of vegetables in the diet of people is decreasing while the activities to increase the vegetable production are going on.
Vegetable consumption is decreasing. Diseases are increasing Nutrition deficiency diseases are on the rise in the country. The new generation is averse to eating vegetables.
Have you read the newspaper reports given above.
A. Conducting an interview with a doctor to know more about deficiency diseases. Prepare a questionnaire for this purpose.
B. Iron is a mineral that is abundant in leafy vegetables. Name an iron deficiency disease?
Answer:
A. a) How do deficiency diseases cause?
b) Is there any disease caused by over nutrition?
c) Write any two nutrition deficiency diseases?
d) What do you mean by nutrient deficiency diseases?
e) Name a disease caused by deficiency of Iodine.

B. Anaemia

Activity 7
Check the list of food items.
Wheat, vegetables, tapioca, rice,cashew nuts, sunflower oil, coconut oil, leafy vegetable meat, ghee, groundnut, palm oil, potatoesm green gram fruits, bran of cerels.
A Arrange the food items in the table given below.

Nutrients
Carbohydrate Protein …………….. Fat
Tapioca ………………. Fruits ………….
……….. …………. …………. ……………
…………….. …………….. …………. ………..
………… ………………. ………… ………..

B. Protein is the major nutrient that helps for the development and growth of the body. Name the disease caused by the deficiency of protein.
Answer:

Nutrients
Carbo-hydrate Protein Vitamins & Minerals Fat
Tapioca Cashew nuts Fruits Sunflower oil
Wheat Meat Leafy vegetables Coconut Oil
Rice Ground nut Vegetables Ghee
Potatos Green gram Bran of cereals Palm oil

Activity 8
Look at the statement given below.
6th Standard Basic Science Second Term Question Paper 2022-23 English Medium Img 6
A) Why does this happen?
B) If all the frogs in a field gets disappeared, which organisms would have food scarcity and which organisms would increase in number?
C) A Paddy field is filled with soil to build a playground, How does it affect the eco-system?
Answer:
A. Over application of chemical fertilizers decreases the number of microorganisms which helps decomposition
B. Water snake
C. Organisms like fish, frog, grassshopper, small plants, snakes etc loses their habitat.

Activity 9
Observe the table given below.
A. Write an activity to find out whether these substances are magnetic or non magnetic.
B. Classify the magnetic and non magnetic sub-stances given in the box and write in a table.
C. If a bar magnet shown in the figure is cut through the points A and B, which of the following is the correct illustration?
6th Standard Basic Science Second Term Question Paper 2022-23 English Medium Img 7
Answer:
A. Bring all these substances to the magnet, some substances attracted by the magnet and these substances are called magnetic substances. Some substances are not attracted by the magnet and these substances are called non magnetic substances.

B. Magnetic substances : iron powder, stapler pin, steel coin, safety pin, iron nail.
Non – magnetic substances: cardboard, wood dust, marble (goli), rubber, match stick

C. Picture 4

6th Standard Basic Science Second Term Question Paper 2022-23 English Medium

Activity 10
6th Standard Basic Science Second Term Question Paper 2022-23 English Medium Img 8
A. What health problems are caused when cholesterol level is high in the body?
B. What changes should this person make in his food habits to keep his Cholesterol level under control? Write down your suggestions.
C. Write an experiment to detect the fat contents in food items.
Answer:
A. When cholesterol level is high it leads to cardiac diseases. It adheres to the inner walls of blood vessels and prevents the flow of blood.
B. Avoid fatty foods
Avoid fried items
Include more leafy vegetables and fruits in the diet.
C. Aim : To detect the presence of fat in food items
Materials required: Food item, white paper, procedure: Rub any food item on a paper.
If the paper is oily even after it dried, we may conclude that the food contain fat.

The Ploughman Questions and Answers Activities Notes Class 6 English Kerala Syllabus

Parents often use SCERT Kerala Syllabus 6th Standard English Textbook Solutions Unit 4 Chapter 3 The Ploughman Textual Questions and Answers Activities Notes Pdf Download to assist their kids with homework.

Class 6 English The Ploughman Activities Question Answer

The Ploughman Activities

Class 6 English The Ploughman Activities Pdf – Activity 1 (Page: 129)

A poet turns letters and words into various styles to frame lines of a poem. Likewise a farmer turns seeds to crops. Which lines give you this idea? ഒരു കവി അക്ഷരങ്ങളും വാക്കുകളും ഉപയോ ഗിച്ച് കവിതയുടെ വരികൾ ചിട്ടപ്പെടുത്തുന്നു. അതുപോലെ ഒരു കൃഷിക്കാരൻ വിത്തുകൾ ഉപ യോഗിച്ച് ധാന്യങ്ങൾ ഉണ്ടാക്കുന്നു. ഏതു വരിക ളാണ് ഈ ആശയം തരുന്നത്?
Answer:
“This is the page whose letters shall be seen Changed by the sun to words of living green.”

The Ploughman Questions and Answers – Activity 2 (Page: 129)

In this poem, the poet considers both farming and writing as creative work. Let us examine how the poet compares these two activities. Study the table and fill in the missing parts. Use the hints in brackets. (pen, page, crops, seeds)
ഈ കവിതയിൽ കവി കൃഷിയേയും എഴുത്തി നേയും ക്രിയേറ്റീവ് വർക്ക് ആയാണ് കണക്കാ ക്കുന്നത്. എങ്ങിനെയാണ് കവി അവയെ താര തമ്യം ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം. സ്റ്റേബിൾ വായിച്ചിട്ട് വിട്ടുപോയവ പൂരിപ്പിക്കുക. ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്ന സൂചനകൾ ഉപ യോഗിക്കുക.
The Ploughman Questions and Answers Activities Notes Class 6 English Kerala Syllabus 1
Answer:

Poet Farmer
Page Field
Letters Seeds
Words Crops
Pen Farming tools

The Ploughman Class 6 Questions and Answers Pdf – Activity 3 (Page: 129)

Pick out pairs of rhyming words from the poem.
കവിതയിൽ നിന്നും പ്രാസമുള്ള വാക്കുകൾ തിര ഞെഞ്ഞെടുക്കുക
Answer:
brings-kings, seen-green; pen-men; toil-soil

The Ploughman Questions and Answers Activities Notes Class 6 English Kerala Syllabus

The Ploughman Class 6 Question Answer – Activity 4 (Page: 129)

We are aware of the importance of agriculture. Why can’t we e celebrate ‘Chingam 1st as the Farmer’s Day’ in our school? To make the programme colourful, what preparations are to be made?
കൃഷിയുടെ പ്രാധാന്യം നമുക്കറിയാം. നമുക്ക് എന്തുകൊണ്ട് ചിങ്ങം കൃഷിക്കാരന്റെ ദിവസ മായി നമ്മുടെ സ്കൂളിൽ ആഘോഷിച്ചുകൂടാ? ആ പരിപാടി ഭംഗിയാക്കാൻ എന്തു തയ്യാറെടുപ്പുക ളാണ് നടത്തേണ്ടത്?
Answer:
1. Inviting farmers to the school.
2. ______________________
3. ______________________
4. ______________________
Now prepare a letter of invitation for the farmers.
Answer:
1. Inviting farmers to the school.
2. Organising a meeting.
3. Inviting a Chief Guest.
4. Making a programme for the Day.

Don Bosco School
Irinjalakuda, 680 121
Agricultural Club
20.4.2023
______________________
______________________

Invitation to attend Farmer’s Day Celebrations
This year the Agricultural Club of our school is planning to celebrate Chingam 1st as the Farmer’s Day. There will be meeting at 10 o’clock in the school auditorium. The Chairperson of the Irinjalakuda Municipality has kindly agreed to preside over the meeting.

Awards will be given to some selected farmers for their special contribution to the for welfare of the society. After the meeting there will be some entertainment programmes, including a short play, dances, mimicry and popular songs by some of our students. Snacks will be served 10 during the entertainment programme.

We hope you will come for the function to make it a colourful one.
Hoping to see you at the function,
Yours faithfully,

Tina Job
Secretary

The Ploughman Poem Summary Class 6 English Kerala Syllabus

Students often refer to SCERT Class 6 English Solutions and The Ploughman Poem Summary in Malayalam & English Medium before discussing the text in class.

Class 6 English The Ploughman Poem Summary

The Ploughman Poem Summary in English

In the first stanza, the poet speaks about the hard work of farmers. Their labour brings everyone’s food, the farmer’s food and also he king’s royal food. Farmers bring food to everyone without any discrimination through their hard work. The page in the 3rd line represents soil or land where farmers work. ‘The letters’ on the page are the seeds that are sown by the farmers. Those seeds will be changed into living green, plants, by the sun.

In the second stanza, the poet looks at the farmer as a scholar and his spade is his immortal pen. This spade taught man his first lesson, which is hunger. Hardworking is something that is commanded by God from of heaven. Here the poet says that hard work is a heavenly order. The farmer is obeying this command to work on the soil – and thus he brings food to everyone here.

The Ploughman Poem Summary in Malayalam

ആദ്യത്തെ സ്റ്റാൻസയിൽ കർഷകരുടെ കഠിനാ ധ്വാനത്തെപറ്റിയാണ് കവി പറയുന്നത്. അവരു ടെ അദ്ധ്വാനത്തിന്റെ ഫലമാണ് രാജവുൾപ്പെടെ എല്ലാവരും കഴിക്കുന്നത്. കർഷകർ എല്ലാ വർക്കും വേണ്ടി ഭക്ഷണസാധനങ്ങൾ ഉണ്ടാക്കു ന്നു. മൂന്നാമത്തെ വരിയിൽ പറയുന്ന പേജ് പ്രതിനിധീകരിക്കുന്നത്, കർഷകർ ജോലിയെടു ക്കുന്ന സ്ഥലം അല്ലെങ്കിൽ മണ്ണ് ആണ്. ആ പേജിലെ അക്ഷരങ്ങൾ കർഷകർ നടുന്ന വിത്തു കളാണ്. ആ വിത്തുകൾ മുളച്ച് സൂര്യപ്രകാശ ത്തിന്റെ സഹായത്തോടെ നല്ല പച്ചയായ ചെടി കളായി മാറുന്നു.

രണ്ടാമത്തെ സ്റ്റാൻസയിൽ കർഷകനെ കവി കാണുന്നത് ഒരു പണ്ഡിതനായിട്ടാണ്. അയാ ളുടെ കയ്യിലുള്ള തൂമ്പയാണ് അയാളുടെ മരണ മില്ലാത്ത പേന. തുമ്പയാണ് മനുഷ്യനെ അവന്റെ ആദ്യപാഠം പഠിപ്പിച്ചത്. ആ ആദ്യപാഠം വിശ പ്പാണ്. ആകാശത്തിൽ നിന്നും ദൈവം നിശ്ച യിച്ചിട്ടുള്ള ഒന്നാണ് കഠിനാദ്ധ്വാനം. ഇതിനർത്ഥം സ്വർഗ്ഗത്തിൽ നിന്നുള്ള ഒരാജ്ഞയാണ് കഠിനാ ദ്ധ്വാനം എന്നാണ്. കർഷകർ ആ ആജ്ഞ അനു സരിച്ചുകൊണ്ട് മണ്ണിൽ ജോലി ചെയ്യുകയും എല്ലാവർക്കും വേണ്ടി ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

The Ploughman Poem Summary Class 6 English Kerala Syllabus

The Ploughman Poem About Poet

Oliver Wendell Holmes Sr. (1809-94) was an American physician, poet, professor and writer. He was one of the best writers of his day.

ഒലിവർ വെന്റൽ ഹോംസ് സീനി യർ (1809-1894) ഒരു അമേരിക്കൻ ഡോക്ടറും പ്രോഫസറും എഴുത്തുകാരനുമായിരുന്നു. അദ്ദേ ഹത്തിന്റെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഏറ്റും നല്ല എഴുത്തുകാരിൽ ഒരാളായിരുന്നു അദ്ദേഹം.

The Ploughman Poem Word Meanings

  • sturdy – strong – ശക്തിയുള്ള
  • peasant – farmer – കർഷകൻ
  • pomp – display of wealth, ceremony ആഡംബരം
  • scholar – a learned man – പണ്ഡിതൻ
  • toil – hard work, labour – അദ്ധ്വാനം
  • deed – action, work – ജോലി, പ്രവൃത്തി
  • charter – a written document – പ്രമാണ പ്രതം

രണ്ടു മത്സ്യങ്ങൾ Randu Malsyangal Summary in Malayalam Class 8

Students can use Class 8 Malayalam Adisthana Padavali Notes Pdf രണ്ടു മത്സ്യങ്ങൾ Randu Malsyangal Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Randu Malsyangal Summary

രണ്ടു മത്സ്യങ്ങൾ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം
രണ്ടു മത്സ്യങ്ങൾ Randu Malsyangal Summary in Malayalam Class 8 1
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാ കൃത്തുക്കളിൽ പ്രമുഖനാണ് അംബികാ സുതൻ മാങ്ങാട്. അധ്യാപകൻ, കഥാകൃ ത്ത്, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തൻ.

1962 ഒക്ടോബർ മാസം കാസർഗോഡ് ജില്ല യിൽ ജനിച്ചു. ജന്തുശാസ്ത്രത്തിൽ ബിരു ദവും, കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരു ദവും എം.ഫിലും നേടി. ഇപ്പോൾ കാഞ്ഞ ങ്ങാട്ട് നെഹ്റു കോളേജിൽ മലയാള അധ്യാപകൻ കയ്യൊപ്പ് എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചി ട്ടുണ്ട്.

  • പ്രധാന കൃതികൾ
    കുന്നുകൾ, പുഴകൾ, എൻമകളെ, രാത്രി, രണ്ടു മുദ്ര, ജീവിതത്തിന്റെ മുദ്ര, കമേ ഴ്സ്യൽ ബ്രേക്ക്, വാലില്ലാത്ത കിണ്ടി, ഒതേ നന്റെ വാൾ, മരക്കാപ്പിലെ തെയ്യങ്ങൾ, രണ്ടുമത്സ്യങ്ങൾ
  • പുരസ്കാരങ്ങൾ
    കഥാരംഗം നോവൽ അവാർഡ്, കാരൂർ പുരസകാരം, തുഞ്ചൻ സ്മാരക അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, അങ്കണം അവാർഡ്, ഇതൾ അവാർഡ്,

ആമുഖം

കവ്വായിക്കായലിൽ നിന്ന് വേനൽമഴയുടെ സമയത്ത് ശൂലാപ്പ് കാവിലേക്ക് ചെന്ന് അവിടത്തെ ശുദ്ധജലത്തിൽ മുട്ടയിടാനൊ രുങ്ങുന്ന അഴകൻ, പൂവാലി എന്നീ നെടും ചൂരി മത്സ്യങ്ങളുടെ യാത്രയെ പാരിസ്ഥി തികമായ പശ്ചാത്തലത്തിൽ പങ്കുവയ്ക്കു കയാണ് ഡോ. അംബികാസുതൻ മാങ്ങാ ടിന്റെ “രണ്ടു മത്സ്യങ്ങൾ” എന്ന കഥ. ‘മാതൃഭൂമി ആഴ്ചപ്പതിപ്പിൽ’ രചിച്ച കഥ യാണ് “രണ്ടു മത്സ്യങ്ങൾ”. രണ്ടു മത്സ്യ ങ്ങളുടെ കഥയാണിത്. ഈ കഥയെ “ഇട പെയ്ത്തിലെ ചെറു മീനുകൾ” ആ പേരിൽ ശ്രീ. പ്രകാശൻ കരിവള്ളൂർ ഒരു ശാസ്ത്രനാടകമാക്കി എഴുതിയിട്ടുണ്ട്. കോഴിക്കോട് പനമരം ജി.എച്ച്. എസ് നാടകം രംഗത്ത് അവതരിപ്പിച്ചു. ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഈ നാടകം ഒന്നാം സ്ഥാനം നേടി.

രണ്ടു മത്സ്യങ്ങൾ മുട്ടിയിടാൻ ശുദ്ധജലം തേടിപ്പോകുന്നതാണ് കഥയുടെ ഉളളടക്കം. മനുഷ്യന്റെ ചൂഷണങ്ങൾ മൂലം പുഴയും കാടും ഒന്നൊന്നായി മരിക്കുകയും ശേഷി ക്കുന്നവ മലിനീകരിക്കപ്പെടുകയും ചെയ്ത തിനാൽ മീനുകൾക്ക് എവിടെയും ശുദ്ധ ജലമുള്ള പുഴ കണ്ടെത്താനാകുന്നില്ല. അമ്പലക്കുളത്തിൽ എത്തിയപ്പോൾ അതും വറ്റിയിരിക്കുന്നു. അവസാനം ഓടുകൾ പാകിയ മനുഷ്യനിർമ്മിതമായ കുളത്തിൽ മീനുകൾക്ക് അഭയം പ്രാപിയ്ക്കേണ്ടിവരു ന്നു. പ്രകൃതിയുടെ വരണ്ടുണങ്ങിയ മണ്ണി ലൂടെയും വിഷം പേറുന്ന പുഴയിലൂടെയും രണ്ടു മത്സ്യങ്ങൾ നടത്തുന്ന പ്രയാണമാണ് നാം ഇവിടെ കാണുന്നത്.

രണ്ടു മത്സ്യങ്ങൾ Randu Malsyangal Summary in Malayalam Class 8

പാഠസംഗ്രഹം

ഡോ. അംബികാസുതൻ മാങ്ങാടിന്റെ
“രണ്ടു മത്സ്യങ്ങൾ” വെറുമൊരു കഥയല്ല. ഭൂമി സർവജീവജാലങ്ങൾക്കും അവകാശ പ്പെട്ടതാണെന്ന് ഒരിക്കൽക്കൂടി ഉറപ്പിക്കുക യാണ്. “രണ്ടു മത്സ്യങ്ങൾ” കവ്വായിക്കായ ലിൽ നിന്ന് വേനൽമഴയുടെ സമയത്ത് ശൂലാപ്പ് കാവിലേക്ക് ചെന്ന് അവിടത്തെ ശുദ്ധജലത്തിൽ മുട്ടയിടാനൊരുങ്ങുന്ന അഴ കൽ, പൂവാലി എന്നീ നെടുംചൂരി മത്സ്യ ങ്ങളുടെ വിഹ്വലതകളെ പാരിസ്ഥിതികമായ പശ്ചാത്തലത്തിൽ പങ്കുവെയ്ക്കുകയാണ് “രണ്ടു മത്സ്യങ്ങൾ” . രണ്ടു മത്സ്യങ്ങളെ കൂടാതെ പുരാതനരൂപമുള്ള തവള, കിളി കൾ, എന്നീ കഥാപാത്രങ്ങൾ കൂടി ഈ കാഴ്ചയ്ക്ക് കരുത്തേകുന്നു. കവ്വായിക്കാ യലിലെ ഉപ്പുവെള്ളത്തിൽ മുട്ടയിടാൻ ചീഞ്ഞു പോകുമെന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയുന്ന ജലജീവിയാണ് നെടുംചൂരി മത്സ്യങ്ങൾ.

മാത്രമല്ല, ശത്രുക്കൾ മുട്ടതി ന്നുമെന്നും അതിനറിയാം. അതുകൊണ്ടു തന്നെയാണ് മുട്ടയിടാനും കുഞ്ഞുങ്ങളെ പോറ്റിവളർത്താനും ശൂലാപ്പ് കാവിന കത്തെ ജലാശയത്തിലേക്ക് വേനൽമഴ തുട ങ്ങുമ്പോൾ കുന്നുകൾ ചാടിച്ചാടി കയറി പോകുന്നത്. വേനൽമഴ തുടങ്ങുമ്പോൾ ശൂലാപ്പിലെത്തി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തിയെടുക്കുമ്പോഴേക്കും കർക്കിടക ത്തിന്റെ മാരിപ്പെയ്ത്ത് തുടങ്ങും. ആ വെള്ളപ്പാച്ചിലിൽ ശത്രുക്കളുടെ പിടി യിൽപ്പെടാതെ അമ്മമാർക്ക് കുഞ്ഞുങ്ങളെ സുരക്ഷിതമായി പുഴയിലും പിന്നെ കായ ലിലും എത്തിക്കാം എന്ന അഴ കന്റെ വാക്കുകൾ പൂവാലിക്ക് ധൈര്യവും ആത്മ വിശ്വാസവും പകരുന്നു ഉണ്ടെങ്കിലും പെയ്യാതെ പോകുന്ന വേനൽമഴ അവരെ ഉത്കണ്ഠപ്പെടുത്തുന്നു. ഈ മീനിണകൾ ഭയക്കുന്നത് വംശങ്ങൾ തന്നെ ഇല്ലാതായ മണ്ണൻ മുതലകളെയും നീർനായ്ക്കളെയും മീൻ കൊത്തികളെയുമല്ല. മുട്ടയിടാൻ പോവുകയാണോ മുട്ടയിട്ട് കുഞ്ഞുങ്ങ ളെയും കൊണ്ട് തിരിച്ചുവരികയാണോ എന്നൊന്നും പരിഗണിക്കാതെ തങ്ങളെ ഇര യാക്കുന്ന മനുഷ്യനെയാണ്.

മലകയറ്റത്തിനിടയിൽ മനുഷ്യരുടെ കാഴ്ച വട്ടത്തു നിന്നും രക്ഷനേടുന്ന രണ്ടു മത്സ്യ ങ്ങൾ കടുംപച്ചനിറമുള്ള നൂറ്റാണ്ടുകളുടെ പ്രായം തോന്നിക്കുന്ന വലിയ തവളയെ കണ്ടുമുട്ടുന്നു. കാവിനകത്തെ ദേവിയുടെ ഗർഭപാത്രം പോലെയുള്ള ജലാശയത്തിൽ പിറന്ന തന്നെ ബുദ്ധൻ അറിയാതെ ചവിട്ടി യതും സ്നേഹപൂർവ്വം തലോടി ക്ഷമാ പണം നട ത്തിയതും ചിരഞ്ജീവി യാക്കിത്തീർത്തതുമായ ഓർമ്മകൾ അഴ കനും പൂവാലിയുമായി തവള പങ്കുവെ യ്ക്കുന്നു. മനുഷ്യന് മാത്രം ബാക്കിയാ വുന്ന ആർക്കും മനസ്സിലാകാത്ത വിക സന സങ്കൽപ്പത്തെ തവള പരിഹസിക്കു ന്നു. ഭൂമിയുടെ ചോരപോലെ മെലിഞ്ഞ നീർച്ചാലിലൂടെ ശൂലാപ്പ് കാവിലെത്തുന്ന തവളയെയും രണ്ടു മത്സ്യങ്ങളെയും കാത്തിരിക്കുന്നത് നിറഞ്ഞു നിന്നിരുന്ന കാവിന്റെ ഓർമ്മപോലെ നാലഞ്ചുമരങ്ങൾ മാത്രം.

അരുതാത്തതെന്തോ കണ്ട് ഭയന്ന് വിറയ്ക്കുന്നതു പോലെ കാട്ടുവള്ളികൾ കൊണ്ട് അവ പരസ്പരം പൊത്തിപ്പിടിച്ചി രിക്കുന്ന കാഴ്ചയാണ് അവിടെ പകുതി കത്തിയെരിഞ്ഞ ബോധിവൃക്ഷത്തിനു മുക ളിൽ പാടിക്കൊണ്ടിരുന്ന പച്ചപ്പനങ്കിളിതത്ത യാണ്. കാവിനകത്തെ ജലാശയത്തിനു വന്നുചേർന്ന വിപത്തിനെക്കുറിച്ച് നിലവി ളിച്ച് പാടികേൾപ്പിച്ചത്. പാരിസ്ഥിതികമായ നിരവധി അസ്വാസ്ഥങ്ങളെ “രണ്ടു മത്സ്യ ങ്ങൾ” പങ്കുവെയ്ക്കുന്നു. കാലം തെറ്റി പെയ്യുന്ന മഴ മുതലകളുടെയും നീർനായ്ക്ക ളുടെയും മീൻ കൊത്തികളുടെയും അസാ ന്നിധ്യം, മനുഷ്യന്റെ ജൈവനീതിയില്ലായ്മ, ബാക്കിയായ കടുംപച്ച നിറമുള്ള ഏക തവള കാവിനുചുറ്റുമായി രാക്ഷസ ങ്ങൾ പാറകൾ ഭക്ഷിക്കുന്നത്, മനുഷ്യന്റെ വികലമായ വികസന കാഴ്ചപ്പാട്, ഭൂമി യുടെ ചോരപോലെ മെലിഞ്ഞൊഴുകുന്ന നീർച്ചാലുകൾ, കാടായി നിറഞ്ഞതു നിന്നി ടത്ത് കാടിന്റെ ഓർമമാത്രമായി നാലഞ്ചു മരങ്ങളുടെ സാന്നിധ്യം പകുതി കത്തിയെ രിഞ്ഞ ബോധി വൃക്ഷം, രാസവിഷം നിറഞ്ഞ കാവിനകത്തെ ജലാശയം എരി ഞ്ഞുതീർന്ന കിളിയുടെ വംശങ്ങൾ, എവി ടെയെങ്കിലും വെള്ളമുണ്ടാകുമെന്ന പ്രതീ തുടങ്ങി പ്രകൃതിയുടെ സ്വാഭാവികമായ ജൈവതാളം ശിഥിലമാക്കുന്നതിന്റെ നിര വധി സൂചനകൾ രണ്ടുമത്സ്യങ്ങളിലുണ്ട്.

അർത്ഥം
നിശ്ചലം – ചലനമില്ലാത്ത
കുതിക്കാനാഞ്ഞ – കുതിച്ചുപോവാനാഞ്ഞ
ശ്രദ്ധവേണ്ട – ശ്രദ്ധവേണ്ടുന്ന
ഇരുളിമ – ഇരുണ്ട അവസ്ഥ
ഉത്സാഹത്തോടെ – ഉത്സാഹമോടെ
മരണക്കെണി – മരണമുണ്ടാക്കുന്ന കെണി
മൂർച്ചത്തിളക്കം – മൂർച്ചയുള്ള കൊളു ത്തിന്റെ തിളക്കം
ഉടൽ – ശരീരം
നെടുവീർപ്പ് – നെടുതായ നിശ്വാസം
പോംവഴി – പരിഹാരം
നിരാലംബൻ – ആലസമില്ലാത്തവൻ
നീര് – ജലം
ചരാചരങ്ങൾ – ചരവും അച ര വു മായ വസ്തുക്കൾ (ജീവനുള്ള വയും ഇല്ലാത്തവയുമായ വസ്തുക്കൾ)
ഇരുളിമ – ഇരുട്ട്
നെടുംചൂരി – വരാൻ ഇനത്തിൽപ്പെട്ട വലിയ മത്സ്യം
നീർനായ – കഴുന്നാ
ഉൾക്കണ്ണ് – അകക്കണ്ണ്
കിടുകിടുക്കുക – വിറയ്ക്കുക
ചേരൽമരം – ചേരമരം
കക്കുക – ചർദ്ദിക്കുക
സ്നേഹാധിക്യം – അധികം സ്നേഹം
നൈരന്തര്യം – നിരന്തരമായത്
കനപ്പിക്കുക – കടുത്തതാകുക
ഭീതിദം – ഭീതി (ഭയം) നൽകുന്നത്
കള്ളത്തിരുമാലി – കള്ളപ്പരിഷ
സന്തതികൾ – മക്കൾ
അസ്തപ്രജ്ഞൻ – പ്രജ്ഞയറ്റവൻ
രാക്ഷസയന്ത്രങ്ങൾ – ബുൾഡോസോർ, ജെസി ബി തുടങ്ങിയവ
രക്ഷിക്കുക – തിന്നുക
കലക്കുവെള്ളം – കലക്കവെള്ളം (കലങ്ങിയ വെള്ളം)
ജലാശയം – കുളം
രാസവിഷം – മീനിനെ പിടിയ്ക്കാൻ കല ക്കുന്ന വിഷം,
ഉരിയാടുക – പറയുക
പറുദീസ – സ്വർഗ്ഗം
അടയിരിക്കുക – മുട്ട വിരിയിക്കാൻ ചൂടു നൽകി ഇരിക്കുക
പാറയടുക്കുകൾ – പാറയുടെ വിടവുകൾ
ഉലകം – ലോകം
നിയോഗം – യോഗം
അസംഖ്യം – സംഖ്യയില്ലാതെ, കണക്കി ല്ലാതെ

രണ്ടു മത്സ്യങ്ങൾ Randu Malsyangal Summary in Malayalam Class 8

പദം പിരിച്ചെഴുതാം
കുതിക്കാനാഞ്ഞ – കുതിക്കാൻ + ആഞ്ഞ
മരണക്കെണി – മരണ + കെണി
പുറത്തേയ്ക്കുന്തിനി – പുറത്തേയ്ക്കും + ഉന്തിനിന്ന
ചൂണ്ടക്കൊളുത്ത് – ചൂണ്ട + കൊളുത്ത്
മൂർച്ചത്തിളക്കം – മൂർച്ച + തിളക്കം
കണ്ണുവേണം – കണ്ണ് + വേണം
എടുത്തുചാടരുത് – എടുത്ത് + ചാടരുത്
മുട്ടിയുരുമ്മി – മുട്ടി + ഉരുമ്മി
പൊട്ടിക്കരയുക – പൊട്ടി + കരയുക
ആകാവുന്നത – ആകാവുന്ന + അത
നാമെങ്ങനെ – നാം + എങ്ങനെ
കണ്ണുവേണം – കണ്ണ് + വേണം
ആകാശക്കാഴ്ച – ആകാശ + കാഴ്ച
പത്തുപതിനഞ്ച് – പത്ത് + പതിനഞ്ച്
പൊട്ടിക്കരയുക – പൊട്ടി + കരയുക
ആകാവുന്നത – ആകാവുന്ന + അത
നിരാലംബനെപ്പോലെ – നിരാലംബനെ + പോലെ
കരിങ്കടൽ – കരി + കടൽ
മഴക്കുഴി മഴ + കുഴി
ഉൾക്കണ്ണ് – ഉൾ + കണ്ണ്
പതുങ്ങിയിരിക്കുക – പതുങ്ങി+ ഇരിക്കുക
അവിടവിടെ – അവിടെ + അവിടെ
കോരിയെടുത്ത് – കോരി + എടുത്ത്
പറഞ്ഞൊപ്പിച്ചു – പറഞ്ഞ് + ഒപ്പിച്ചു
പെയ്യാതിരിക്കില്ല – പെയ്യാതെ + ഇരിക്കില്ല

രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Practicing with Std 8 Malayalam Adisthana Padavali Notes and രണ്ടു മത്സ്യങ്ങൾ Randu Malsyangal Notes Questions and Answers improves language skills.

രണ്ടു മത്സ്യങ്ങൾ Question Answer Notes Std 8 Malayalam Adisthana Padavali Chapter 4

Class 8 Malayalam Adisthana Padavali Unit 2 Chapter 4 Notes Question Answer Randu Malsyangal

Class 8 Malayalam Randu Malsyangal Notes Questions and Answers

Question 1.
മത്സ്യങ്ങൾ ആകാശദേവനോടും ശൂലാപ്പ് ദേവിയോടു കരഞ്ഞു പ്രാർത്ഥിക്കാൻ കാരണമെന്ത്?
Answer:
വരും തലമുറയുടെ നിലനിൽപ്പിനു നേരെ ഉയരുന്ന ഭീഷണികൾ മറികടക്കുന്നതി നായി ശൂലാപ്പ് കാവിലേക്ക് പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന മീനുകളുടെ കഥ യാണ് അംബികാസുതൻ മാങ്ങാടിന്റെ രണ്ട് മത്സ്യങ്ങൾ. തങ്ങളുടെ വാസസ്ഥല മായ കവ്വായിക്കായലിലെ ഉപ്പു വെള്ള ത്തിൽ മുട്ടയിട്ടാൽ ചീഞ്ഞുപോകുമെന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയുന്നവരാണ് നെടുംചൂരി മത്സ്യങ്ങൾ. അതിനാൽ മുട്ടി യിടാനും കുഞ്ഞു ങ്ങളെ പോറ്റി വ ളർത്താനും ശൂലാപ്പ് കാവിനകത്തെ ജലാ ശയത്തിലേക്ക് വേനൽമഴ തുടങ്ങുമ്പോ ഴേക്കും അവർ കുന്നുകൾ ചാടി ചാടി കയ റിപ്പോകും.

എന്നാൽ ഇപ്രാവശ്യം മഴയുടെ ദൗർലഭ്യം നിമിത്തം കുന്നുകളിൽ നീരൊ ഴുക്കുണ്ടായില്ല. മഴ പെയ്തില്ലെങ്കിൽ അവർക്ക് ശൂലാപ്പ് കാവിലെത്തി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തിയെടുക്കാനും പിന്നീട് മഴക്കാലമാവുമ്പോൾ സുരക്ഷിത മായി തിരികെ എത്തിച്ചേരാനും കഴിയില്ല. അതിനാലാണ് അഴകനും പൂവാലിയും ആകാശദേവനോടും ശൂലാപ്പ് ദേവിയോടും മഴക്ക് വേണ്ടി കരഞ്ഞു പ്രാർത്ഥിച്ചത്.

Question 2.
യാത്രയിൽ എന്തെല്ലാം പ്രതിസന്ധിക ളാണ് മത്സ്യങ്ങൾ അഭിമുഖീകരിച്ചത് ? ചർച്ച ചെയ്യുക.
Answer:
ശൂലാപ്പ് കാവിലേക്കുള്ള യാത്രക്ക് ആവ ശ്യമായ മഴ ഇല്ലാത്തതായിരുന്നു അവർ നേരിട്ട ആദ്യ പ്രതിസന്ധി, എങ്കിലും പുലർച്ചെ മഴ കനത്തു തുടങ്ങിയതോടെ അഴകനും പൂവാലിയും (രണ്ട് മത്സ്യങ്ങൾ) യാത്ര ആരംഭിച്ചു. നീരൊഴുക്കുള്ള പാറ ക്കെട്ടിന് മുകളിലൂടെ രണ്ട് മത്സ്യങ്ങളും കുന്നുകയറാൻ ആരംഭിച്ചു. വെളിസ്ഥല ങ്ങൾ എത്തിയപ്പോൾ മനുഷ്യർ തങ്ങളെ പിടിക്കാൻ കുന്തങ്ങളും വാളുകളുമായി ഓടിവരുന്നത് കണ്ട് അവർ പരിഭ്രാന്തരാ യി. മനുഷ്യരുടെ കാഴ്ച്ചവട്ടത്തു നിന്നും രക്ഷപ്പെട്ട് മാളത്തിനകത്തു കയറുന്ന മത്സ്യങ്ങൾ നൂറ്റാണ്ടുകളുടെ പ്രായം തോന്നിക്കുന്ന വലിയ തവളയെ കണ്ടുമു ട്ടുന്നു. ഭൂമിയുടെ ചോര മെലിഞ്ഞ നീർച്ചാ ലിലൂടെ ശൂലാപ്പ് കാവിലെത്തിയ തവള യെയും മത്സ്യങ്ങളെയും കാത്തിരുന്നത് കാടായി നിറഞ്ഞു നിന്നിരുന്ന കാവിന്റെ ഓർമ്മ പോലെ നാലഞ്ചു മരങ്ങൾ മാത്ര മായിരുന്നു.

അവിടെയുള്ള ജലാശയം നികത്തി മനോ ഹരമായ സൗധം പണിഞ്ഞിരിക്കുന്നു. കഴി
ഞ്ഞവർഷം മുട്ടയിടാൻ വന്ന മീനുകൾ വെള്ളത്തിലെ രാസവിഷം കാരണം ചത്തു പൊങ്ങിയതും കുറെ മനുഷ്യർ കാവിനു തീയിട്ടതും കുറെ കിളികളോടൊപ്പം പച്ച തത്ത അവരോട് സങ്കടത്തോടെ വിവരി ച്ചു. അവിടെ നിന്നും തവള നൽകിയ ഊർജ്ജത്തിൽ നിന്നും ജീവനെ കുളിര ണിയിക്കാൻ നിറയെ വെള്ളമുള്ള ഒരിടം തേടി ശുഭപ്രതീക്ഷയോടെ മത്സ്യങ്ങൾ യാത്ര തുടരുന്നു.

മനുഷ്യന്റെ ജൈവനീതിയില്ലായ്മ പ്രകൃ തിയെ നശിപ്പിച്ചതും, അതിലൂടെ തങ്ങളുടെ ആവാസ വ്യവസ്ഥയും ത്തെയും തകർത്തതിന്റെ പ്രതിസന്ധിക ളാണ് യാത്രയിലുടനീളം മത്സ്യങ്ങൾ അഭി മുഖീകരിച്ചത്.

രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Question 3.
‘മഴ കൊട്ടിയിറങ്ങുക’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്? ഇതുപോലുള്ള പ്രയോഗങ്ങൾ പാഠഭാഗത്തു നിന്ന് കണ്ട ത്തിയെഴുതൂ.
Answer:
മഴ കൊട്ടിയിറങ്ങുക
കൊട്ടിയിറങ്ങുക, കൊട്ടിക്കയറുക എന്നിവ വാദ്യ ഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രയോഗങ്ങളാണ്. ഇടിയും മിന്നലുമായി മഴ പെയ്തിറങ്ങുന്നതിനെ മീനുകൾ സ്വീക രിക്കുന്നത് വാദ്യഘോഷത്തിന്റെ മാധുര്യ ത്തോടെയാണ്. മഴയുടെ കൊട്ടിയിറക്ക ത്തിന് ശേഷമാണ് വിത്തുകൾ മണ്ണിൽ മുള പൊട്ടുന്നത്. ഈ കഥയിൽ അനന്തരതല മുറയുടെ മുളപൊട്ടലിനായി മഴ പെയ്തിറ ങ്ങാൻ മീനുകൾ കാത്തിരിക്കുന്നു.

സമാനമായ മറ്റു പ്രയോഗങ്ങൾ

  • ആകാശക്കാഴ്ചയുടെ ഇരുളിമ
  • ഭൂമിയുടെ ചോര കക്കിയ ജഡം പോലെ
  • ദേവിയുടെ ഗർഭപാത്രം പോലെയുള്ള ജലാശയം
  • ഭൂമിയുടെ ചോരപോലെ മെലിഞ്ഞൊഴു കുന്ന നീർച്ചാൽ
  • രാക്ഷസ യന്ത്രങ്ങൾ പാറകൾ ഭക്ഷി ക്കുന്നു.
  • ജീവനെ കുളിരണിയിക്കുക

Question 4.
തവളയും ബുദ്ധനും കണ്ടു മുട്ടുന്ന സന്ദർഭവും തുടർന്നുള്ള സംഭാഷണവും നൽകുന്ന സന്ദേശമെന്തെന്ന് സംഗ ഹിച്ചെഴുതുക.
Answer:
ഒരു ഉറുമ്പിനെപ്പോലും നോവിക്കാൻ ആഗ്രഹിക്കാത്ത ശ്രീബുദ്ധൻ ഒരു നാൾ ധ്യാനത്തിനായി കാവിൽ എത്തിയപ്പോൾ അറിയാതെ തവളയെ ചവിട്ടുന്നു. താൻ തവളയെ വേദനിപ്പിച്ചോ എന്നോർത്ത് അദ്ദേഹത്തിന്റെ മനസ്സ് വേദനിക്കുന്നു. തവ ളയെ കയ്യിലെടുത്തു അലിവോടെ സ്നേഹ പൂർവ്വം തലോടി അദ്ദേഹം ക്ഷമാപണം നട ത്തുന്നു. ശ്രീബുദ്ധന്റെ സ്നേഹവും, കരു ണയും പ്രകൃതിയോടും ജീവജാല ങ്ങളോടും കൂടിച്ചേർന്നുള്ള, അഹിംസ യിൽ അധിഷ്ഠിതമായ ജീവിതം വിഭാവനം ചെയ്ത ദർശനികനാണ് ശ്രീബുദ്ധൻ. നിസ്സാരമെന്ന് തോന്നുന്ന ചെറുജീവിക ളോട് പോലും അദ്ദേഹം കാണിക്കുന്ന കരു തൽ സഹജീവി സ്നേഹത്തിന്റെ മഹ ത്തായ സന്ദേശമാണ് നമുക്ക് നൽകുന്നത്. നാം അധിവസിക്കുന്ന ഭൂമി നമ്മുടേത് മാത്ര മല്ലെന്നും സർവ്വ ജീവജാലങ്ങൾക്കും അവ കാശപ്പെട്ടതാണെന്നും ബോധ്യപ്പെടുത്തുന്ന താണ് അദ്ദേഹത്തിന്റെ പ്രവൃത്തി.

Question 5.
ഈ കഥയിൽ തവളയുടെ ദൗത്യമെന്ത്? ഒരു ലഘുവിവരണം തയ്യാറാക്കുക.
Answer:
അഴകൻ പൂവാലി എന്നീ മത്സ്യങ്ങളുടെ വേവലാതികളെ പാരിസ്ഥിതികമായ പശ്ചാ ത്തലത്തിൽ പങ്കുവെയ്ക്കുന്ന കഥയാ ണിത്. രണ്ടുമത്സ്യങ്ങളെ കൂടാതെ തന്നെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു കഥാപാത മാണ് പുരാതനരൂപമുള്ള തവള. നൂറ്റാണ്ടു കളുടെ പ്രായമുള്ള തവള വികസന ത്തിന്റെ പേരിൽ മനുഷ്യൻ ഭൂമിയെ നശി പ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ ദൃക്സാക്ഷി യാണ്. ഈ കഥയിൽ ഒരു സന്യാസിയുടെ സ്വഭാവം പ്രകടിപ്പിക്കുന്ന ഉഭയജീവിയായ തവള കരയിലെയും വെള്ളത്തിലെയും ജീവജാലങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിക ടിയാണ്. വഴിമുട്ടി നിൽക്കുന്ന രണ്ടുമത്സ്യ ങ്ങളെയും വിലപിച്ചുകൊണ്ടിരുന്ന കിളി യെയും ലക്ഷ്യത്തിലേക്കു നയിക്കുന്ന വഴി കാട്ടിയാണ് തവള. ലോകചരിത്രത്തെ ഗുണ പരമായി സ്വാധീനിച്ച മഹത്വ്യക്തിത്വങ്ങളെ തവള ഓർമ്മിപ്പിക്കുന്നു.

പ്രകൃതിയെ മുഴുവൻ നശിപ്പിച്ച് മനുഷ്യൻ മാത്രം ബാക്കിയാവുന്ന ആർക്കും മനസ്സി മാകാത്ത വികസന സങ്കൽപ്പത്തെ പരിഹസിക്കുന്നതിലൂടെയും ബുദ്ധന്റെ അഹിംസയിൽ അധിഷ്ഠിതമായ ജീവിത ദർശനം ഓർമ്മിപ്പിക്കുന്നതിലൂടെയും മത്സ്യ ങ്ങൾക്കും പക്ഷിയ്ക്കും മാത്രമല്ല മനു ഷ്യർക്കും വലിയ പാഠങ്ങൾ പകർന്നു നൽകുന്നു.

Question 6.
വർണങ്ങൾ ചേരുമ്പോൾ വരുന്ന മാറ്റം കണ്ടെത്തു.
രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 1
Answer:
രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 2

Question 6.
• പ്രകൃതിക്കുമേൽ മനുഷ്യൻ നടത്തിയ കട ന്നുകയറ്റം.
• ജീവികളുടെ പരസ്പരാശ്രയത്വമാണ് ആവാസവ്യവസ്ഥയുടെ അടിസ്ഥാനം.
• പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ അനിവാര്യത തുടങ്ങിയ ആശയങ്ങൾ ഈ കഥയിൽ പ്രതിപാദിക്കുന്നു.
പ്രസ്തുത ആശയങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് മുഖപ്രസംഗം തയ്യാറാക്കുക.
Answer:
വികസനമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ മുഖമുദ്ര. റോഡുകൾ, കെട്ടിടങ്ങൾ, മാളു കൾ, തുരങ്കപാതകൾ അങ്ങനെ വികസന ത്തിന്റെ വർണ്ണ തിളക്കമാണ് എങ്ങും. പക്ഷേ നമ്മുടെ വികസനം ശാസ്ത്രീയ മാണോ? ജൈവ നീതി പുലർത്തുന്ന താണോ? അല്ല എന്ന് തന്നെ പറയേണ്ടി വരും. കാടുകൾ വെട്ടിനിരത്തി നാം കോൺക്രീറ്റ് വനങ്ങൾ നിർമ്മിക്കുന്നു. മല കളും കുന്നുകളും ഇടിച്ചു നിരത്തുന്നു. കുളങ്ങളും തോടുകളും മണ്ണിട്ടുമൂടി ഭൂമി യുടെ ജലസ്രോതസ്സുകളെ നശിപ്പിക്കുന്നു. എന്നിട്ടതിനെ വികസനമെന്ന ഓമനപ്പേരിട്ട് വിളിക്കുന്നു.

കഥയിലെ തവള പറയുന്നതുപോലെ പ്രക തിയെ മുഴുവൻ നശിപ്പിച്ച്, മനുഷ്യൻ മാത്രം ബാക്കിയാവുന്ന, ആർക്കും മനസ്സി ലാകാത്ത വികസന സങ്കൽപ്പമാണ് നമ്മു ടേത്. നാം അധിവസിക്കുന്ന ഭൂമി നമ്മു ടേത് മാത്രമല്ലെന്നും, സർവ്വജീവജാല ങ്ങൾക്കും അവകാശപ്പെട്ടതാണെന്നുമുള്ള സത്യത്തെ തിരിച്ചറിയാതെയുള്ള, പാരിസ്ഥി തികമായ നിരവധി അസ്വാസ്ഥങ്ങൾക്ക് കാരണമാകുന്ന മനുഷ്യന്റെ വികസന കട ന്നുകയറ്റം പ്രകൃതിയിലുണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ ചെറുതൊന്നുമല്ല. കൊടും ചൂടും, വരൾച്ചയും, വെള്ളപ്പൊക്കവും, മണ്ണിടിച്ചി ലുമൊക്കെയായി അതിന്റെ തിക്തഫലങ്ങൾ മനുഷ്യർ തന്നെ കുറേ അനുഭവിച്ചതാണ ല്ലോ. മനുഷ്യർക്ക് ഇത്രയും നാശനഷ്ട ങ്ങൾ ഉണ്ടായെങ്കിൽ പ്രകൃതിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ജീവജാലങ്ങളുടെ അവസ്ഥ അതിലും ഭയാനകമാണ്. വെള്ള ത്തിലും കരയിലുമായി ജീവിക്കുന്ന നൂറു കണക്കിന് ജീവജാലങ്ങളും, സസ്യങ്ങളും മനുഷ്യന്റെ ചെയ്തികളുടെ ഫലമായി വംശനാശത്തിന്റെ ഭീഷണിയിലാണ്.

വികസനം അനിവാര്യമാണ്. പക്ഷെ, അത് പ്രകൃതിയെ നശിപ്പിച്ചുകൊണ്ടാവരുത്.. പ്രകൃതിയെന്നത് ജീവവംശത്തിന്റെ അതി ജീവന പാഠങ്ങൾ പഠിപ്പിക്കുന്ന ഒരു പുസ്തകം തന്നെയാണ്. ഒരർത്ഥത്തിൽ ജീവവംശത്തിന്റെ നിലനിൽപ്പിനായുള്ള സർവ്വവും പ്രകൃതി ഇവിടെ ഒരുക്കിയിട്ടുണ്ട്. ജീവന്റെ നിലനിൽപ്പിനാധാരമായ വെള്ളം, വായു, മറ്റ് ജൈവ ഉൽപ്പന്നങ്ങൾ തുടങ്ങി ജൈവീകമായ ഒരു ആവാസവ്യവസ്ഥയി ലാണ് ഈ പ്രകൃതിയും, മനുഷ്യനും, മറ്റ് ജീവജാലങ്ങളും നിലനിൽക്കുന്നത്. അതി നാൽ തന്നെ പ്രകൃതിയെ നമുക്ക് ആവ ശ്യമുള്ളതിനേക്കാൾ നമുക്ക് പ്രകൃതിയെ ആവശ്യമുണ്ടെന്ന ബോധ്യം നമുക്കോരു ത്തർക്കും ഉണ്ടാവണം.

വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാവണം നമ്മുടെ ലക്ഷ്യം. ഇത് രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശ ങ്ങളാണ്. ഈ തിരിച്ചറിവിലൂടെ മുന്നേറു ന്നതിനാകട്ടെ നമ്മുടെ ശ്രദ്ധ.

രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Question 7.
താഴെ കൊടുത്ത സൂചനകൾ കൂടി പരിഗ ണിച്ച് കഥയ്ക്ക് ആസ്വാദനം തയ്യാറാക്കൂ..
• “നമ്മൾ മീനുകൾക്ക് നാലു ചുറ്റിലും കണ്ണുവേണം”
• “ഭൂമിയുടെ ചോരപോലെ മെലിഞ്ഞാ ഴുകിയ നീർച്ചാലിലൂടെ തവളയുടെ പിന്നാലെ മീനുകൾ നീന്തി…”
• “കാടായി നിറ ഞ്ഞു നിന്നു മുന്ന കാവിന്റെ ഓർമ്മപോലെ നാലഞ്ചു മര ങ്ങൾ മാത്രം”
Answer:
കവ്വായിക്കായലിൽ നിന്ന് വേനൽമഴയുടെ സമയത്ത് ശൂലാപ്പ് കാവിലേക്ക് യാത ചെയ്തു. അവിടത്തെ ശുദ്ധജലത്തിൽ മുട്ട യിടാനൊരുങ്ങുന്ന അഴകൻ, പൂവാലി എന്നീ നെടുംചൂരി മത്സ്യങ്ങളുടെ യാത്രയെ പാരിസ്ഥിതികമായ പശ്ചാത്തല ത്തിൽ പങ്കു വയ്ക്കുകയാണ് ഡോ. അംബികാസുതൻ മാങ്ങാടിന്റെ “രണ്ടു മത്സ്യങ്ങൾ” എന്ന കഥ. മനുഷ്യന്റെ പ്രക തിയിലുള്ള കടന്നുകയറ്റം മൂലം ജീവി ക്കാൻ പ്രയാസപ്പെടുന്ന എല്ലാ ജീവജാല ങ്ങളുടെയും പ്രതിനിധികളായ രണ്ടു മത്സ്യ ങ്ങളുടെ യാത്രയിലൂടെയാണ് കഥ പുരോ ഗമിക്കുന്നത്.

രണ്ടു മത്സ്യങ്ങളെ കൂടാതെ പുരാതന രൂപ മുള്ള തവള, കിളികൾ എന്നീ കഥാപാത ങ്ങൾ കൂടി ഈ കാഴ്ചയ്ക്ക് കരുത്തേകുന്നു. കവ്വായിക്കായലിലെ ഉപ്പുവെള്ളത്തിൽ മുട്ട യിട്ടാൽ ചീഞ്ഞു പോകുമെന്ന യാഥാർ ത്ഥ്യത്തെ തിരിച്ചറിയുന്ന ജലജീവിയാണ് നെടുംചൂരി മത്സ്യങ്ങൾ. അതുകൊണ്ടുത ന്നെയാണ് മുട്ടയിടാനും കുഞ്ഞുങ്ങളെ പോറ്റിവളർത്താനും ശൂലാപ്പ് കാവിന കത്തെ ജലാശയത്തിലേക്ക് വേനൽമഴ തുട ങ്ങുമ്പോൾ കുന്നുകൾ ചാടിച്ചാടി കയറി പോകുന്നത്. വേനൽമഴ തുടങ്ങുമ്പോൾ ശൂലാപ്പിലെത്തി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തിയെടുക്കുമ്പോഴേക്കും കർക്കിടക ത്തിന്റെ മാരിപ്പെയ്ത്ത് തുടങ്ങും. ആ വെള്ളപ്പാച്ചിലിൽ ശത്രുക്കളുടെ പിടി യിൽപ്പെടാതെ അമ്മമാർക്ക് കുഞ്ഞുങ്ങളെ സുരക്ഷിതമായി പുഴയിലും പിന്നെ കായ ലിലും എത്തിക്കാം എന്ന അഴ കന്റെ വാക്കുകൾ പൂവാലിക്ക് ധൈര്യവും ആത്മ വിശ്വാസവും പകരുന്നു ഉണ്ടങ്കിലും പെയ്യാതെ പോകുന്ന വേനൽമഴ അവരെ ഉത്കണ്ഠപ്പെടുത്തുന്നു.

ഭൂമിയിലെ സർവചരാചരങ്ങൾക്കും മഴകി ട്ടാൻ പ്രാർത്ഥിക്കുന്ന ഈ മീനിണകൾ ഭയ ക്കുന്നത് വംശങ്ങൾ തന്നെ ഇല്ലാതായ മണ്ണൻ മുതലകളെയും നീർനായ്ക്കളെയും മീൻകൊത്തികളെയുമല്ല മുട്ടയിടാൻ പോവുകയാണോ മുട്ടയിട്ട് കുഞ്ഞുങ്ങ ളെയും കൊണ്ട് തിരിച്ചു വരികയാണോ എന്നൊന്നും പരിഗണിക്കാതെ തങ്ങളെ ഇര യാക്കുന്ന മനുഷ്യനെയാണ് മലകയറ്റത്തി നിയതിൽ മനുഷ്യരുടെ കാഴ്ചവട്ടത്തു നിന്നും രക്ഷനേടുന്ന രണ്ടു മത്സ്യങ്ങൾ കടും പച്ച നിറമുള്ള നൂറ്റാണ്ടു കളുടെ പ്രായം തോന്നിക്കുന്ന വലിയ തവളയെ കണ്ടുമുട്ടുന്നു. കാവിനകത്തെ ദേവിയുടെ ഗർഭപാത്രം പോലെയുള്ള ജലാശയത്തിൽ പിറന്നതന്നെ ബുദ്ധൻ അറിയാതെ ചവിട്ടി യതും സ്നേഹപൂർവ്വം തലോടി ക്ഷമാ പണം നടത്തിയതും ചിരഞ് ജീവി യാക്കിത്തീർത്തതുമായ ഓർമ്മകൾ അഴ കനും പൂവാലിയുമായി തവള പങ്കുവെ യ്ക്കുന്നു.

മനു ഷ്യൻ മാത്രം ബാക്കിയാവുന്ന ആർക്കും മനസ്സിലാകാത്ത വികസന സങ്കൽപ്പത്തെ തവള പരിഹസിക്കുന്നു. ഭൂമിയുടെ ചോരപോലെ മെലിഞ്ഞ നീർച്ചാ ലിലൂടെ ശൂലാപ്പ് കാവിലെത്തുന്ന തവള യെയും രണ്ടുമത്സ്യങ്ങളെയും കാത്തിരി ക്കുന്നത് ചുറ്റുംകാട് നിറഞ്ഞുനിന്നിരുന്ന കാവിന്റെ ഓർമപോലെ നാലഞ്ചു മരങ്ങൾ മാത്രം. അരുതാത്തതെന്തോ കണ്ട് ഭയന്ന് വിറയ്ക്കുന്നതു പോലെ കാട്ടു വള്ളി കൾകൊണ്ട് അവ പരസ്പരം പൊത്തിപ്പിടി ച്ചിരിക്കുന്നു. അവിടെ പകുതി കത്തിയെ രിഞ്ഞ ബോധിവൃക്ഷത്തിനുമുകളിൽ പാടി ക്കൊണ്ടിരുന്ന പച്ചപ്പനങ്കിളിതത്തെയാണ് കാവിനകത്തെ ജലാശയത്തിനു വന്നു ചേർന്ന വിപത്തിനെക്കുറിച്ച് നിലവിളിച്ച് പാടികേൾപ്പിച്ചത്.

പാരിസ്ഥിതികമായ നിരവധി അസ്വാസ്ഥ ങ്ങളെ ‘രണ്ടു മത്സ്യങ്ങൾ’ പങ്കുവയ്ക്കു ന്നു. കാലം തെറ്റി പെയ്യുന്ന മഴ മുതലകളു ടെയും നീർനായ്ക്കളുടെയും മീൻകൊത്തി കളുടെയും അസാന്നിധ്യം, മനുഷ്യന്റെ ജൈവനീതിയില്ലായ്മ, ബാക്കിയായ കടും പച്ച നിറമുള്ള ഏക തവള കാവിനുചുറ്റു മായി രാക്ഷസയന്ത്രങ്ങൾ പാറകൾ ഭക്ഷി ക്കുന്നത്, മനുഷ്യന്റെ വികലമായ വിക സന കാഴ്ചപ്പാട്, ഭൂമിയുടെ ചോരപോലെ മെലിഞ്ഞൊഴുകുന്ന നീർച്ചാലുകൾ, കാടായി നിറഞ്ഞു നിന്നിടത്ത് കാടിന്റെ ഓർമ്മ മാത്രമായി നാലഞ്ചു മരങ്ങളുടെ സാന്നിധ്യം പകുതി കത്തിയെരിഞ്ഞ ബോധിവൃക്ഷം, രാസവിഷം നിറഞ്ഞ കാവിനകത്തെ ജലാശയം എരിഞ്ഞു തീർന്ന കിളിയുടെ വംശങ്ങൾ, എവിടെയെ ങ്കിലും വെള്ളമുണ്ടാകുമെന്ന പ്രതീക്ഷ തുടങ്ങി പ്രകൃതിയുടെ സ്വാഭാവികമായ ജൈവതാളം ശിഥിലമാക്കുന്നതിന്റെ നിര വധി സൂചനകൾ “രണ്ടു മത്സ്യ ങ്ങളിലുണ്ട്”

Question 1.
മനുഷ്യൻ മാത്രം ബാക്കിയാവുന്ന ഒരു സങ്കല്പത്തെയാണോ വികസനം എന്നു വിളിക്കുന്നത്? തവളയുടെ ചോദ്യമാണിത്. നമ്മുടെ വികസന സങ്കൽപ്പങ്ങളിൽ വരു ത്തേണ്ട മാറ്റങ്ങളെന്തെല്ലാം? നിങ്ങളുടെ അഭിപ്രായം എഴുതുക?
Answer:
തവളയുടെ ഈ ചോദ്യം സമകാലിക സമൂ ഹത്തിൽ വളരെയധികം പ്രസക്തമാണ്. തികച്ചും വെട്ടിനിരത്തി നാം കോൺക്രീറ്റ് വനങ്ങൾ നിർമ്മിക്കുന്നു. മലകളും കുന്നു കളും ഇടിച്ചു നിരത്തുന്നു, കുന്നുകളും തോടുകളും മണ്ണിട്ടുമൂടുന്നു എന്നിട്ടതിനെ വികസനമെന്ന ഓമനപ്പേരിട്ട് വിളിക്കുന്നു. ജൈവനീതി പുലർത്താതെയുള്ള പാരി സ്ഥിതിക മായ നിരവധി അസ്വാസ്ഥ ങ്ങൾക്ക് കാരണമാകുന്ന മനുഷ്യന്റെ ഇത്തരം വികസന കടന്നു കയറ്റങ്ങൾ പ്രകൃതിയിലുണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ ചെറു തൊന്നുമല്ല. കൊടും ചൂടും വരൾച്ചയും വെള്ളപ്പൊക്കവും മണ്ണിടിച്ചി ലുമൊക്കെയായി അതിന്റെ തിക്തഫലങ്ങൾ മനുഷ്യർ തന്നെ കുറെ അനുഭവിച്ചതാ ണല്ലോ.

വികസനം വേണ്ട എന്ന് വയ്ക്കുന്ന താണോ ഇതിനെല്ലാം പ്രതിവിധി? ഒരിക്ക ലുമല്ല. പകരം പരിസ്ഥിതി സൗഹൃദവിക സനം എന്ന രീതിയിലേക്ക് നാം മാറണം. വികസനം അനിവാര്യമാണ്. പക്ഷേ അത് പ്രകൃതിയെ നശിപ്പിച്ചു കൊണ്ടാവരുത്. പ്രകൃതിയെ നമുക്ക് ആവശ്യമുള്ളതിനേ ക്കാൾ നമുക്ക് പ്രകൃതിയെ ആവശ്യമു ണ്ടെന്ന ബോധ്യം നമുക്കോരുരുത്തർക്കും ഉണ്ടാവണം. വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാവണം നമ്മുടെ ലക്ഷ്യം. ഇത് രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഈ തിരിച്ചറിവിലൂടെ, മുന്നേറുന്നതിനാകട്ടെ നമ്മുടെ ശ്രദ്ധ.

Question 2.
ഉൾക്കണ്ണ് എന്ന പദം കൊണ്ട് അർത്ഥമാ ക്കുന്നതെന്താണ്?
Answer:
മനസ്സാകുന്ന കണ്ണ് എന്നാണ് ഈ പദ ത്തിന്റെ അർത്ഥം. ചുറ്റുമുള്ള കാഴ്ചകൾ നമുക്ക് കണ്ണുകൾ കൊണ്ട് കാണാം. എന്നാൽ നമ്മുടെ കാഴ്ചക്കുമപ്പുറമുള്ള, പതിയിരിക്കുന്ന അപകടങ്ങളോ സത്യങ്ങളോ കാണാൻ ഉൾക്കണ്ണ് കൊണ്ട് നമുക്ക് സാധി . കണ്ണിൽ കാണുന്നതിനുമപ്പുറം സംഭ വിക്കാൻ സാധ്യതയുള്ളതിനെ ഉൾക്കാഴ്ച നല്കുന്ന ദീർഘവീക്ഷണം കൊണ്ട് നമുക്ക് തിരിച്ചറിയാൻ കഴിയും.

Question 3.
ഞാൻ പ്രാർത്ഥിക്കാം അഴകാ നമുക്ക് വേണ്ടി മാത്രമല്ല ഭൂമിയിലെ സർവചരാച രങ്ങൾക്കും മഴ കിട്ടാൻ പൂവാലിയുടെ പ്രാർത്ഥന സമകാലിക സമൂഹത്തിന് നൽകുന്ന തിരിച്ചറിവുകൾ എന്തെല്ലാം? കുറിപ്പ് തയ്യാറാക്കുക?
Answer:
മഴയില്ലാതായതോടെ തങ്ങളുടെ പുതുത ലമുറയ്ക്ക് ജന്മം നൽകാൻ കഴിയുമോ എന്ന ഉൽക്കണ്ഠയിൽ ആ രണ്ടു മത്സ്യ ങ്ങളും ആകാശദേവനോടും ശൂലാപ്പ് ദേവി യോടും മഴയ്ക്ക് വേണ്ടി കരഞ്ഞു പ്രാർത്ഥിക്കുന്നു. എന്നാൽ അവർക്കു വേണ്ടി മാത്രമല്ല, ഭൂമിയിലെ സർവചരാച രങ്ങൾക്കും മഴകിട്ടാനാണ് അവർ പ്രാർത്ഥി ക്കുന്നത്. നമ്മൾ നിസ്സാരമെന്നു കരുതുന്ന ജീവജാലങ്ങൾപോലും സഹജീവിസ്നേഹ ത്തിന്റെയും നിസ്സ്വാർത്ഥതയുടെയും വില പ്പെട്ട പാഠങ്ങളാണ് ഇതിലൂടെ സമകാലിക സമൂഹത്തിന് പകർന്നു നൽകുന്നത്. നാം അധിവസിക്കുന്ന ഭൂമി നമ്മുടേത് മാത്ര മല്ലന്നും സർവ്വജീവജാലങ്ങൾക്കും അവ കാശപ്പെട്ടതാണെന്നുമുള്ള സത്യത്തെ തിരി ച്ചറിയാതെയുള്ള, ജൈവനീതി പുലർത്താ തെയുള്ള മനുഷ്യന്റെ വികസന സങ്കല്പ ങ്ങൾ മാറേണ്ടതുണ്ട് എന്ന തിരിച്ചറിവ് നൽകാൻ മത്സ്യങ്ങളുടെ പ്രാർത്ഥനയ്ക്ക് കഴിയുന്നു.

രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Question 4.
കണ്ണു വേണമിരുപുറമെപ്പോഴും എന്ന കാവ്യശകലത്തിലൂടെ കവി അർത്ഥമാക്കു ന്നത് എന്താണ്? വിശദമാക്കുക
“കണ്ണുവേണമിരുപുറമെപ്പോഴും
കണ്ണു വേണം മുകളിലും താഴോം
കണ്ണിലെപ്പോഴും കത്തിജ്വലിക്കു
മുൾക്കണ്ണു വേണമണയാത്ത കണ്ണ്”
Answer:
കടമ്മനിട്ട രാമകൃഷ്ണന്റെ കോഴി എന്ന കവിതയിലെ വരികളാണിത്. തള്ളക്കോഴി കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കുന്ന തിരിച്ചറിവാണ് ഈ വരികളിൽ ഉള്ളത്. കണ്ണുണ്ടായാൽ മാത്രം പോരാ കാണണമെന്നും ചുറ്റും പതിയിരിക്കുന്ന അപകട ങ്ങളെ കുറിച്ച് ജാഗരൂകരായിരിക്കണ മെന്നും ഉൾക്കണ്ണുകൊണ്ട് അത് കാണാൻ കഴിയണമെന്നും തള്ളക്കോഴിയിലൂടെ കവി നമ്മെയും ഓർമ്മിപ്പിക്കുന്നു.

Question 5.
കണ്ണു വേണ മിരുപുറമെപ്പോഴും എന്ന യൂണിന്റെ ശീർഷകവും രണ്ട് മത്സ്യങ്ങൾ എന്ന കഥയും തമ്മിൽ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക?
Answer:
കടമ്മനിട്ട രാമകൃഷ്ണന്റെ കോഴി എന്ന കവിതയിലെ വരികളാണ് കണ്ണുവേണമിരു പുറമെപ്പോഴും എന്നത്. ചുറ്റും പതിയിരി ക്കുന്ന അപകടങ്ങളെക്കുറിച്ച് എപ്പോഴും ജാഗരൂകരായിരിക്കണമെന്ന് തള്ളക്കോഴി കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കുന്ന തിരിച്ചറിവാണിത്. മനുഷ്യന്റെ പ്രകൃതിയി ലുള്ള കടന്നുകയറ്റം മൂലം ജീവിക്കാൻ പ്രയാസപ്പെട്ട രണ്ടു മത്സ്യങ്ങളും സമാന മായ രീതിയിൽ ജാഗ്രത പുലർത്തുന്നവ രാണ്. ഇരയുമായി വന്ന ചൂണ്ടക്കൊളു ത്തിൽ നിന്നും, കുന്തവും വാളുമായി കൊല്ലാൻ വരുന്ന മനുഷ്യരുടെ പിടിയിൽ നിന്നുമെല്ലാം അവരെ രക്ഷിക്കുന്നത്. ഈ ജാഗ്രതയാണ് മുട്ടയിടാൻ പോവുക യാണോ മുട്ടയിട്ട് കുഞ്ഞു ങ്ങ ളെയും കൊണ്ട് തിരിച്ചു വരികയാണോ എന്നൊന്നും പരിഗണിക്കാതെ തങ്ങളെ ഇര യാക്കുന്ന മനുഷ്യനെയാണ് മത്സ്യങ്ങൾ ഏറ്റവും പേടിക്കുന്നത്. മനുഷ്യരുടെ ക്രൂര തയിൽ നിന്ന് രക്ഷപ്പെടാൻ തന്നെയാണ് എപ്പോഴും തുറന്നു വച്ച് കണ്ണുമായി തള്ള കോഴിയും മീനുകളും ജാഗരൂകരായിരി ക്കുന്നത്.

Question 6.
ചിരഞ്ജീവിയായതിനാൽ അഭിമാനിച്ചി രുന്ന തവളയുടെ മരണം സൂചിപ്പിക്കുന്ന തെന്താവാം?
Answer:
നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രകൃതി യുടെയും അഹിംസയുടെയും പ്രതീക മാണ് പച്ചത്തവള. ചിരഞ്ജീവിയായി വരം കിട്ടിയിട്ടുണ്ടെങ്കിലും പ്രകൃതിയുടെ നാശ മാണ് തവളയിലൂടെ വ്യക്തമാകുന്നത്. പ്രകൃതിയുടെ നാഡിഞരമ്പുകളായ മരങ്ങ ളും, പുഴകളും, കുന്നുകളുമെല്ലാം മനു ഷ്യന്റെ കടന്നുകയറ്റത്താൽ നഷ്ടപ്പെട്ട പ്രകൃതി അൽപ്പാൽപ്പമായി മരിച്ചുകൊണ്ടി രിക്കുകയാണ്. മനുഷ്യർ മറ്റു ജീവജാലങ്ങ ളോട് കാണിക്കുന്ന ക്രൂരതകൾ അവയിൽ പലതിന്റെയും വംശനാശത്തിന് തന്നെ കാരണമായിട്ടുണ്ട്. ഒരിക്കലും നാശമി ല്ലാത്ത ഭൂമിപോലും മനുഷ്യന്റെ ഇടപെട ലുകൾ മൂലം നശിച്ചുകൊണ്ടിരിക്കുന്നതാ യാണ്. ചിരഞ്ജീവിയായ പച്ചതവളയുടെ മരണത്തിലൂടെ കഥാകാരൻ സൂചിപ്പിക്കു ന്നത്.

Question 7.
രണ്ടു മത്സ്യങ്ങൾ എന്ന ശീർഷകത്തിന്റെ ഔചിത്യം വിശദമാക്കുക.
Answer:
വേനൽമഴ തുടങ്ങുമ്പോൾ കവ്വായിക്കായ ലിൽ നിന്ന് ശൂലാപ്പ് കാവിൽ ചെന്ന് അവി ടത്തെ ശുദ്ധജലത്തിൽ മുട്ടയിടാൻ യാത യാരംഭിക്കുന്നു. അഴകൻ, പൂവാലി എന്നീ മത്സ്യങ്ങൾ ഈ മത്സ്യങ്ങളുടെ വിഹ്വലത കളെ പരിസ്ഥിതി പ്രശ്നങ്ങളുടെ പശ്ചാ ത്തലത്തിൽ അവതരിപ്പിക്കുന്ന കഥയാണ് രണ്ടു മത്സ്യങ്ങൾ. കഥയുടെ തുടക്കം മുതൽ അവസാനം വരെ രണ്ടു മത്സ്യങ്ങ ളിലൂടെയാണ് കഥ മുന്നേറുന്നത്. വംശം നിലനിർത്താൻ അവ നടത്തുന്ന അതിജീ വന സമരവും ഈ കഥയിൽ കാണാം. മനുഷ്യന്റെ പ്രകൃതിയോടുള്ള അതിക്രമ ങ്ങളുടെ പരിണിത ഫലങ്ങളെ രണ്ടു മത്സ്യ ങ്ങളുടെ ജീവിത സമരത്തോട് ചേർത്ത് അ അവതരിപ്പിച്ചതിനാൽ ഈ ശീർഷകം കഥയ്ക്ക് ഉചിതമാണ്.

Question 8.
പരിസ്ഥിതി നാശത്തിന്റെ ഭിന്നമുഖങ്ങൾ രണ്ടുമത്സ്യങ്ങൾ എന്ന കഥയിൽ കഥാ കൃത്ത് അവതരിപ്പിക്കുന്നു. ഈ പ്രസ്താ വിയുടെ സാധ്യത പരിശോധിക്കുക.
Answer:
രണ്ടു മത്സ്യങ്ങൾ എന്ന കഥയിൽ പരി സ്ഥിതി നാശത്തിന്റെ ഭിന്നമുഖങ്ങൾ കഥാ

കൃത്ത് അവതരിപ്പിക്കുന്നു. ശൂലാപ്പ് കാവ് നശിച്ചപ്പോൾ മഴ കുറഞ്ഞു. മരങ്ങൾ ഇല്ലാ തായാൽ മഴ കുറയും. കല്ലുപൊട്ടിക്കുന്ന രാക്ഷസയന്ത്രത്തെക്കുറിച്ച് തവള പറയു ന്നു. ജെ.സി.ബിയുടെ ആക്രമണം മലകളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. വെള്ള ത്തിൽ വിഷം കലർന്ന് മത്സ്യങ്ങൾ ചത്തു പൊങ്ങുന്നതിനെക്കുറിച്ച്, കഥാകൃത്ത് സൂചിപ്പിക്കുന്നു. മനുഷ്യൻ മാത്രം ബാക്കി യാവുന്ന ഒരു സങ്കൽപ്പത്തെയാണോ വിക സനം എന്നു വിളിക്കുന്നത് എന്ന ചോദ്യവും പരിസ്ഥിതിനാശത്തിന്റെ സൂച നയാണ്.

രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Question 9.
കഥാപാത്ര നിരൂപണം തയ്യാറാക്കുക
Answer:
അഴകനും പൂവാലിയും
അംബികാസുതൻ മങ്ങാട് എഴുതിയ “രണ്ടു മത്സ്യങ്ങൾ” എന്ന കഥയിലെ പ്രധാന കഥാപാത്രങ്ങളാണ് അഴകനും പൂവാ ലിയും. ഈ പേരുകൾ കഥാകൃത്ത് സ്വീക രിച്ചത് കാരൂരിന്റെ “അഴകനും പൂവാ ലിയും” എന്ന നീണ്ടകഥയിൽ നിന്നുമാണ്. കവ്വായിക്കായലിൽ ജീവിക്കുന്ന നെടും ചൂരി മത്സ്യങ്ങളുടെ അതിജീവനത്തിനാ യുള്ള യാത്രയിൽ നമ്മുടെ മനസ്സിനെ ഏറെ സ്വാധീനിക്കുന്നത് “അഴകനും പൂവാലിയും” തമ്മിലുള്ള അഗാധമായ സ്നേഹബന്ധമാണ്.

“രണ്ടു മത്സ്യങ്ങൾ” എന്ന കഥയിലെ പ്രധാന കഥാപാത്രങ്ങളായ അഴകനും പൂവാലിയ്ക്കും നിരൂപകന്റെ കാഴ്ചപ്പാ ടിൽ തുല്യമായ സ്ഥാനമാണുള്ളത്.

അഴകൻ
കഥയുടെ തുടക്കത്തിൽ തന്റെ ഇണയായ പൂവാലിയെ ചൂണ്ടക്കെണിയിൽ നിന്നും രക്ഷിക്കുന്ന അഴകൻ പറയുന്ന ഒരു കാര്യ മുണ്ട്. ‘നമ്മൾ മീനുകൾ നാലു ചുറ്റിലും കണ്ണു വേണം’ അടുത്ത തല മുറയെ വാർത്തെടുക്കേണ്ട തന്റെ പ്രിയതമയോ ടുള്ള കരുതലാണ് ഇതിലൂടെ നമുക്ക് കാണാൻ കഴിയുന്നത്. മുന്നോട്ടുള്ള യാത്രയിലുടനീളം ആ കരുതലിന്റെ വാക്കു കൾ കാണാൻ കഴിയും. പുഴയിലൂടെ സഞ്ചരിക്കുമ്പോൾ ഇനി നാം ഏറെ ശ്രദ്ധി ക്കണം മനുഷ്യർ ആയുധങ്ങളുമായി പതു ങ്ങിയിരിപ്പുണ്ടാവും.

തുടർന്ന്, തന്നെ മനുഷ്യർ പിടിച്ചാലും പൂവാലി രക്ഷപ്പെടണമെന്ന് ആഗ്രഹിക്കു ന്നിടത്ത് അഴകനിലെ ത്യാഗമനോഭാവമാണ് വ്യക്ത മാക്കു ന്ന ത്. തന്റെ ജീവൻ പോയാലും തന്റെ പ്രിയതമയും, അവളി ലൂടെ തന്നെ കുഞ്ഞുങ്ങളും രക്ഷപ്പെടണം എന്ന ആഗ്രഹമാണ് അഴകന്റെ വാക്കുക ളിൽ തെളിയുന്നത്. മരണം മുന്നിൽ കാണു മ്പോൾ അഴകൻ ഭയപ്പെട്ടെങ്കിലും കഥാ ന്ത്യത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് പൂവാലി, നിൽക്കുമ്പോൾ ജീവനെ കുളി രണിയിക്കാൻ ഒരിടം തേടി പോകുവാൻ തീരുമാനിക്കുന്നത് അഴകന്റെ മനസ്സിലെ ശുഭാപ്തി വിശ്വാസമാണ് കാട്ടുന്നത്.

പൂവാലിയോട് ഓരോ സമയത്തും അഴകൻ പെരുമാറുന്നത് ശ്രദ്ധിക്കുക. തെറ്റ് കാണു മ്പോൾ ശാസിക്കാനും പൂവാലിയുടെ വിഷ മങ്ങളിൽ ആശ്വസിപ്പിക്കാനും പ്രതിസന്ധി കളിൽ തളർന്നു നിൽക്കുമ്പോൾ പ്രതീക്ഷ പകർന്നു നൽകുവാനും അഴകന് സാധി ക്കുന്നുണ്ട്. ഒരു ഉത്തമ വ്യക്തിത്വത്തിന്റെ ഗുണങ്ങൾ അഴകനിൽ കഥാകൃത്ത് സന്നി വേശിപ്പിച്ചിരിക്കുകയാണ്.

തവളയോടുള്ള അഴകന്റെ പെരുമാറ്റം അവ നിൽ വിനയഭാവം എടുത്തു കാണിക്കു ന്നുണ്ട്. കഥയുടെ ആഴത്തിലുള്ള വായന അഴകനെ നമുക്കിടയിൽ ജീവിക്കുന്ന ഒരു വ്യക്തിയാക്കിയതും കാണിക്കുന്നുണ്ട്. ഇത്തരത്തിൽ ആവിഷ്ക്കരിക്കുവാൻ വേണ്ടി കഥാകൃത്ത് മാനുഷിക വികാര ങ്ങൾ ഉൾക്കൊള്ളിച്ചാണ് അഴകനെ അവ തരിപ്പിച്ചിരിക്കുന്നത്. ഇതിനു കാരണം അഴ കൻ നേരിടുന്ന പ്രശ്നം അവരുടെ മാത്രം പ്രശ്നമല്ല അത് ഭൂമിയിലെ മനുഷ്യനുൾപ്പെ ടെയുള്ള ഓരോ ജീവികളുടേയും പ്രശ്ന മായതുകൊണ്ടാണ്.

കഥയിലെ സന്ദർഭങ്ങളിലൂടെയും മികച്ച സംഭാഷണങ്ങളിലൂടെയുമാണ് അഴകൻ എന്ന കഥാപാത്രം വായനക്കാരുടെ മന സ്സിൽ ആഴത്തിൽ പതിയുന്നത്.

പൂവാലി
സ്നേഹാർദ്രമായ പെരുമാറ്റം കൊണ്ടു തന്റെ പ്രിയതമനെ അപകടാവസ്ഥയിൽ ഒറ്റയ്ക്കു വിട്ടിട്ടു പോകാതിരിക്കാനുള്ള മന സ്സുകൊണ്ടും വായനക്കാരന്റെ മനസ്സിനെ കീഴടക്കുന്ന കഥാപാത്രമാണ് പൂവാലി.

കവ്വായിക്കായലിൽ നീന്തിത്തുടിക്കുന്ന നേരം പൂവാലി പറയുന്ന ഒരു കാര്യം ഏറെ ശ്രദ്ധേയമാണ്. അഴകാ നമ്മുടെ മരണശേ ഷവും നമുക്ക് കായലിൽ ജീവിക്കണം നമ്മുടെ കുഞ്ഞുങ്ങളിലൂടെ….. എന്തു മനോ ഹരമായ വാക്യമാണിത്. മരണം ഒരുനാൾ ഏവരെയും പിടികൂടും എന്ന യാഥാർത്ഥ്യം അറിഞ്ഞിട്ടും ജീവിതത്തെ മുന്നോട്ടു നയി ക്കാൻ പര്യാപ്തമാണാവാക്യങ്ങൾ അഴ കനെ മരണത്തെ അതിജീവിക്കുന്ന ജീവി തത്തിന്റെ മഹത്വം മനസ്സിലാക്കി കൊടു ക്കുന്നതും ഈ വാക്യമാണ്. അതുകൊണ്ട് തന്നെയാവണം മനുഷ്യരുടെ പിടിയിലക പ്പെടുകയും എന്നായപ്പോൾ അഴകൻ പൂവാലിക്കും കുഞ്ഞുങ്ങൾക്കും വേണ്ടി ജീവൻ വെടിയാൻ തയ്യാറാകുന്നത്.

എന്നാൽ അവിടെയും പൂവാലി മനസ്സാ ന്നിധ്യം കൈവെടിയുന്നില്ല. അവൾ പറയു ന്നത് ശൂലാപ്പ് ദേവി നമ്മെ കാത്തുകൊ ള്ളുമെന്നാണ്. കൂടാതെ ഈ ഭൂമിയിൽ നീയില്ലാതെ ഞാൻ ജീവിക്കുകയില്ല. എന്നും പറയുന്നുണ്ട്. അഴകനോട് പൂവാ ലിക്കുള്ള സ്നേഹമാണ് ആ വാക്കുകളിൽ വ്യക്തമാകുന്നത്.

ഇത്തരത്തിലുള്ള സംഭാഷണങ്ങളിലൂടെ യാണ് കഥാകൃത്ത് പൂവാലി എന്ന കഥാ പാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആഴ ത്തിൽ വായിക്കുന്നവർക്ക് പൂവാലി എന്ന കഥാപാത്രത്തിന്റെ ഓരോ സംഭാഷണവും ഓരോ സന്ദേശമാണ്. ജീവിതത്തെ മുന്നോട്ടു നയിക്കുവാനുള്ള പ്രചോദാത്മ കമായ പല കാര്യങ്ങളും പൂവാലി എന്ന കഥാപാത്രത്തിലൂടെ കഥാകൃത്ത് നമുക്ക് മുന്നിൽ എത്തിക്കുന്നുണ്ട്.

അധിക വായന
നെടുംചൂരി മത്സ്യങ്ങൾ
ഇളം കറുപ്പുനിറമാണ് നെടുംചൂരി മത്സ്യ ങ്ങൾക്ക്. ചൂണ്ടുവിരലിന്റെ നീളമുണ്ട് ഇവ ്. ശുദ്ധജലത്തിലാണ് ഇവ മുട്ടയിടു ക. മറ്റൊരിടത്ത് മുട്ടിയിടാനോ കുഞ്ഞു ങ്ങളെ പോറ്റി വളർത്താനോ ഇവയ്ക്ക് സാധിക്കുന്നില്ല.

ശൂലാപ്പ് കാവ്
ശൂലാപ്പ് ദേവിയുടെ പ്രതിഷ്ഠയുള്ള കാവാണ് ശൂലാപ്പ് കാവ്. കാസർഗോഡ് ജില്ലയിലെ ചിമേനിയിലാണ് ഈ കാവ് സ്ഥിതി ചെയ്യുന്നത്. പതിമൂന്ന് ഏക്കറോളം വിസ്തൃതിയുണ്ടായിരുന്നു മുമ്പ് കാവി നെന്ന് പഴമക്കാർ പറയുന്നു. ഇന്നത് ചുരുങ്ങി രണ്ടേക്കറായി.

ബോധിവൃക്ഷം
അരയാൽ ആണ് ബോധിവൃക്ഷം എന്നറി യപ്പെടുന്നത്. ഗൗതമൻ ബോധജ്ഞാനം നേടുന്നത് അരയാലിന്റെ ചുവട്ടിൽ ധാന്യ നിരതനായി ഇരുന്നപ്പോഴാണ് തത്ത്വവൃക്ഷ മെന്നും ദേവവൃക്ഷമെന്നും എല്ലാം അര യാലിനുപേരുണ്ട്.

കഥയ്ക്ക് പിന്നിലെ കഥ
ഏഴെട്ടു വർഷം മുമ്പ് പത്രത്തിൽ വന്നൊരു വാർത്തയാണ് ഈ കഥയ്ക്ക് ആധാരം. നെടുംചൂരി മത്സ്യങ്ങളുടെ പ്രജനന കേന്ദ്രം വറ്റുന്നു എന്നായിരുന്നു വാർത്ത. അപ്പോ ഴാണ് ശൂലാപ്പ് കാവിൽ നെടുംചൂരി മത്സ്യ ങ്ങൾ മുട്ടിയിടുന്നുണ്ട് എന്നും കുന്നുകയറി മീൻ വന്ന് ശുദ്ധജലത്തിൽ മുട്ടയിടും എന്നും കഥാകൃത്ത് അറിയുന്നത്.

അനേകം ഏക്കറുകളുണ്ടായിരുന്ന ശൂലാപ്പ് കാവ് കയ്യേറി കയ്യേറി ഇപ്പോൾ ചെറിയൊരു സ്ഥലമായി മാറിയിരിക്കുന്നു. അതിനകത്ത് ചെറിയൊരു ജലാശയമുണ്ട് അതും വറ്റി പോകുന്നു. അതിലേക്ക് വരുന്ന വഴികളി ലൊക്കെ കല്ലുവെട്ടുകുഴികളും റബ്ബർക്കാ ടുകളും നിറഞ്ഞ് മത്സ്യങ്ങൾക്ക് വരാൻ പറ്റാത്ത ഒരവസ്ഥയുണ്ട്. ഇതെല്ലാം മനസ്സി ലാക്കി വായിച്ചും ആളുകളോട് ചോദിച്ചു മനസ്സിലാക്കിയുമെല്ലാം പെട്ടെന്ന് എഴുതി ഉണ്ടാക്കിയ കഥയാണ് രണ്ടു മത്സ്യങ്ങൾ.

കഥയിലെ സ്ഥലങ്ങളെല്ലാം യഥാർത്ഥത്തി ലുള്ളതാണ്. കവ്വായി കായലിലാണ് ഈ മീൻ താമസിക്കുന്നത്. നീലേശ്വരം പുഴയി ലൂടെ കാര്യങ്കോട് പുഴയിലൂടെ അത് കേറി വന്ന് കുന്നുകൾ കയറി ശൂലാപ്പ് കാവി ലെത്തി വേനൽമഴയുടെ സമയത്ത് മുട്ടി യിട്ട് കുഞ്ഞുങ്ങൾ വളർന്ന് മഴക്കാലമാകു മ്പോൾ വളർന്ന കുഞ്ഞുങ്ങളുമായി കവ്വാ യിക്കായലിലേക്കു തന്നെ തിരിച്ചുപോകും.

രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Class 8 Malayalam Adisthana Padavali Notes Unit 2 കണ്ണുവേണമിരുപുറമെപ്പോഴും

രണ്ടു മത്സ്യങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 3
അതിജീവനം എന്നത് ഒരു സത്യമാണ്. അതായത് കാലത്തെ അതിജീവിക്കാൻ സാധി ക്കുന്നതിനേ നിലനിൽപ്പുള്ളൂ. അല്ലാത്തവയെല്ലാം വംശനാശം വന്നുപോകും. വംശ നാശം വന്ന ജീവിവർഗ്ഗങ്ങളും വൃക്ഷലതാദികളും ഈ സത്യം നമുക്ക് പറഞ്ഞുതരുന്നു. അതിജീ വനത്തിന് ശക്തിയില്ലാത്തതിനെ സംരക്ഷിക്കുകയും അതിലൂടെ അതിജീവനശക്തി വളർത്തിയെടുക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ ധർമ്മമാണ്. ഈ യാഥാർത്ഥ്യത്തെ ഉൾക്കൊണ്ടാണ് ‘കണ്ണുവേണമിരുപുറമെപ്പോഴും’ എന്ന പാഠഭാഗം ചർച്ചചെയ്യുന്നത്.

Question 1.
എന്തെല്ലാം ആശയങ്ങളാണ് കവിതയിൽ നിന്ന് നമുക്ക് ലഭിക്കുന്നത്? ചർച്ച ചെയ്യുക?
Answer:
കുഞ്ഞുപുല്ലിനെപ്പോലെ ദുർബലരായവർക്കു അതിജീവനം കഠിനമാണ്. കടുത്ത വേന ലിലും പ്രതികൂലങ്ങളെ അനുകൂലങ്ങളായി പച്ചപ്പ് കാത്തു സൂക്ഷിച്ച് മഞ്ഞപ്പൂക്കള ണിഞ്ഞ് വേനലിനെ അതിജീവിക്കാൻ കൊന്നമരത്തിന് അറിയാം. കൊന്നമരത്തിനെ പോലെതന്നെ വേനലിനെ അതിജീവിക്കാൻ ഉങ്ങ് മരത്തിനോട് കവി പറയുന്നു. അത ല്ലെങ്കിൽ ആരും സഹായിക്കാൻ ഇല്ലാത്ത കുഞ്ഞുപുല്ലുകൾക്കു വേനലിനെ അതിജീ വിക്കാൻ കഴിയില്ല. പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള അതിജീവന തന്ത്ര ങ്ങൾ നാം ചുറ്റുപാടുകളിൽ നിന്ന് കണ്ടെത്തി പഠിക്കണം. പ്രതികൂല സാഹചര്യ ങ്ങളെ അതിജീവിക്കാൻ ദുർബലരെ കൈപിടിച്ചുയർത്തി സഹായിക്കേണ്ടത് ശക്തരാ യിട്ടുള്ളവരുടെ കടമയാണെന്ന ആശയമാണ് കവി ഈ കവിതയിലൂടെ പങ്കുവെക്കു ന്നത്.

Clever Carla Summary Class 6 English Kerala Syllabus

Students often refer to SCERT Class 6 English Solutions and Clever Carla Summary in Malayalam & English Medium before discussing the text in class.

Class 6 English Clever Carla Summary

Clever Carla Summary in English

In the city of Palermo, Italy, there lived a poor farmer and his young daughter Carla. He cultivated grains and fresh vegetables. He sold them at a nearby market. Carla helped him by watering the plants and collecting the grains.

Scene 1: One day the farmer loaded his wagon with grains and hitched up his horse and asked his daughter Carla to wish him luck so that when he returns home in the evening his pockets will be filled with money. Carla wished him luck. She told him before he came back, she would collect the rest of the grains.

Scene 2: The farmer settles in the street to sell his grains. A merchant comes to buy the grains. Seeing the fine grains, the merchant asks the price for “everything”. The farmer fell for his trick and said twenty copper pieces for everything. The deal is done. Then the merchant asks the farmer to give everything, including the wagon and the horse. The farmer refuses to give away his wagon and horse. But the rule said that once a deal is made it is binding on both parties. If there is a disagreement, one has to appear before the judge.

Scene 3: The merchant and farmer go before the judge and the merchant wins. He takes away all the grains along with his wagon and horse. The farmer goes back home disappointed. He explains things to Carla. Carla thinks of an idea to find the merchant and teach him a lesson.

Scene 4: The next day Carla selected a basket full of the best, ripe watermelons that the farmer had ever grown. She went to the market to sell them. She knew it would attract the wicked merchant. As expected he came near her stall and tried to make the same deal but this time Carla outsmarted him. When the merchant tried to buy everything from her, the price she charged in return was everything the merchant had in his hand. A deal was made. The merchant not realising that she would also ask the three rings that he wore on his fingers. When the merchant reluctantly gives the rings to Carla she returns them to him saying that her father did not teach her to cheat or harm anybody.

Clever Carla Summary Class 6 English Kerala Syllabus

Clever Carla Summary in Malayalam

ഇറ്റലിയിലെ പലർമോ നഗരത്തിൽ ഒരു പാവ പ്പെട്ട കർഷകനും അയാളുടെ മകളായ കാർലയും താമസിച്ചിരുന്നു. അയാൾ ധാന്യ ങ്ങളും പച്ചക്കറികളുമാണ് കൃഷി ചെയ്തിരുന്ന ത്., അവയെല്ലാം അടുത്തുള്ള ഒരു മാർക്കറ്റിൽ അയാൾ വിറ്റിരുന്നു. ചെടികൾക്ക് വെള്ളമൊ ഴിച്ചും ധാന്യങ്ങൾ ശേഖരിച്ചും കാർല പിതാ വിനെ സഹായിക്കുമായിരുന്നു.

സീൻ 1 : ഒരിക്കൽ ആ കർഷകൻ തന്റെ വണ്ടി യിൽ ധാന്യങ്ങൾ കയറ്റി കുതിരയെ വണ്ടിയിൽ കെട്ടി. താൻ തിരിച്ചു വരുമ്പോൾ കീശ നിറയെ കാശുണ്ടാകണെന്ന് ആശംസിക്കാൻ അയാൾ കാർലയോട് പറഞ്ഞു. കാർല അങ്ങനെ ആശം സിച്ചു. അവൾ പറഞ്ഞു അദ്ദേഹം തിരിച്ചു വരു ന്നതിന് മുൻപ് ബാക്കി ധാന്യങ്ങൾ ഒക്കെ അവൾ ശേഖരിച്ചു വക്കാമെന്ന്.

സീൻ 2 : കർഷകൻ റോഡിന്റെ സൈഡിൽ ഇരുന്ന് ധാന്യങ്ങൾ വിൽക്കാൻ ശ്രമിക്കുന്നു. ഒരു കച്ചവടക്കാരൻ ധാന്യം വാങ്ങാൻ വരുന്നു. നല്ല ധാന്യമാണ് കച്ചവടക്കാരൻ ചോദിക്കുന്നു. “എല്ലാത്തിനും കൂടി എത്ര പണം വേണമെന്ന്. കർഷകൻ എല്ലാത്തിനും കൂടി എന്ന വാക്കിലെ ചതി മനസ്സിലാക്കാതെ 20 ചെമ്പുനാണയങ്ങൾ വേണമെന്ന് പറഞ്ഞു. കച്ചവടക്കാരൻ സമ്മ തിച്ചു. അതൊരു ഡീൽ ആയി .20 ചെമ്പ് നാണ യങ്ങൾ കൊടുത്തിട്ട് കച്ചവടക്കാരൻ പറയുന്നു, അയാൾ എല്ലാത്തിനും കൂടിയാണ് വില പറഞ്ഞ ത്. അതുകൊണ്ട് വണ്ടിയും കുതിരയും അതിൽ ഉൾപ്പെടുമെന്ന്. കർഷകൻ വണ്ടിയും കുതിരയും കൊടുക്കുവാൻ മടിക്കുന്നു. പക്ഷേ അവിടത്തെ നിയമം അനുസരിച്ച് ഒരു ഡീൽ നടന്നുകഴി ഞ്ഞാൽ ഇരുകൂട്ടരും ആ ഡീൽ അനുസരിക്കാൻ ബാദ്ധ്യസ്ഥരാണ്. ആർക്കെങ്കിലും എതിരഭിപ്രാ യമുണ്ടെങ്കിൽ ജഡ്ജിയാണ് തീരുമാനം എടുക്കേ ണ്ടത്.

സീൻ -3 : കച്ചവടക്കാരനും കർഷകനും ജഡ്ജി യുടെ അടുത്തുപോകുന്നു. കച്ചവടക്കാരൻ വിജ യിക്കുന്നു. അയാൾ വണ്ടിയും അതിലെ ധാന്യവും കുതിരയുമായി പോകുന്നു. വളരെ വിഷമത്തോടും നിരാശയോടും കൂടിയാണ് കർഷ കൻ വീട്ടിലെത്തുന്നത്. അയാൾ കാർലയോട് നടന്ന കാര്യങ്ങൾ വിവരിക്കുന്നു. കാർല വളരെ നേരം ചിന്തിച്ച് ആ കച്ചവടക്കാരനെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിക്കുന്നു.

സീൻ -4: പിറ്റേ ദിവസം കാർല ഏറ്റവും നല്ല തണ്ണിമത്തങ്ങ ഒരു കുട്ട നിറച്ച് പറിച്ചെടുക്കുന്നു. അതുകൊണ്ട് അത് വിൽക്കാനായി അവൾ മാർക്കറ്റിൽ ചെല്ലുന്നു. ആ കള്ളക്കച്ചവടക്കാരൻ ഇത്രയും നല്ല തണ്ണിമത്തങ്ങ കണ്ട്, അതിൽ ആകൃഷ്ടനായി തന്റെ അടുക്കൽ വരും എന്ന് കാർലക്ക് അറിയാമായിരുന്നു. വിചാരിച്ച പോലെതന്നെ അയാൾ വന്ന് ഒരു ഡീലിന് ശ്രമി ച്ചു. പക്ഷേ ഇത്തവണ കാർല അവനെ തോൽപ്പി ച്ചു. എല്ലാത്തിനും കൂടി എന്താണ് വില എന്ന് അയാൾ ചോദിച്ചപ്പോൾ, “തന്റെ കയ്യി ലുള്ളതെല്ലാം” എന്നായിരുന്നു കാർലയുടെ മറു പടി. അയാൾ ഡീലിന് സമ്മതിച്ചു. കച്ചവടക്കാ രന് അറിയില്ലായിരുന്നു തന്റെ വിരലുകളിൽ ധരി ച്ചിരുന്ന മൂന്ന് മോതിരങ്ങളും കൂടി കാർല ചോദി ക്കുമെന്ന്. പക്ഷേ ഡീലിൽ നിന്നും പിൻമാറാൻ പറ്റുകയില്ലല്ലോ! അതുകൊണ്ട് മനസ്സില്ലാ മന സ്സോടെ, വിഷമത്തോടെ അയാൾ ആ മൂന്നു മോതിരങ്ങളും ഊരി അവൾക്ക് കൊടുത്തു. കാർല ആ മോതിരങ്ങൾ അയാൾക്ക് തിരിച്ചു കൊടുത്തുകൊണ്ടു പറഞ്ഞു. എന്റെ പിതാവ് മറ്റു ള്ളവരെ ചതിക്കാനും ഉപദ്രവിക്കാനും എന്നെ പഠിപ്പിച്ചിട്ടില്ല എന്ന്.

Clever Carla About Author

Robert Scotellaro, the playwright, was born in New York, he is a popular poet and short fiction writer. He has received many Awards and Honours.

ഈ നാടകം എഴുതിയത് അമേരിക്കക്കാരനായ റോബർട്ട് കോട്ടെ ല്ലാറോ ആണ്. ന്യൂയോർക്കിൽ ജനിച്ച അദ്ദേഹം ഒരു കവിയും കഥാകൃത്തുമാണ്. പല പുരസ്കാരങ്ങളും ബഹു മതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Clever Carla Summary Class 6 English Kerala Syllabus

Clever Carla Word Meanings

  • admires – respects – ബഹുമാനിക്കുന്ന
  • indeed – surely, certainly – തീർച്ചയായും
  • deal – agreement – ഇടപാട്
  • wagon – vehicle, cart – വണ്ടി
  • greedy – having too much desire for things or money – അത്യാഗ്രഹ മുള്ളയാൾ
  • grins – smile broadly – വെളുക്കെ ചിരി ക്കുക
  • slyly – in a tricky way – സൂത്രത്തിൽ കാര്യങ്ങൾ ചെയ്യുക.
  • crazy – mad – വട്ടുപിടിച്ച
  • reluctantly- unwillingly – മനസ്സില്ലാമന സ്സോടെ

Clever Carla Questions and Answers Activities Notes Class 6 English Kerala Syllabus

Parents often use SCERT Kerala Syllabus 6th Standard English Textbook Solutions Unit 4 Chapter 2 Clever Carla Textual Questions and Answers Activities Notes Pdf Download to assist their kids with homework.

Class 6 English Clever Carla Activities Question Answer

Clever Carla Activities

Class 6 English Clever Carla Activities Pdf – Activity 1 (Page: 129)

Number the pictures on p. 124 in the same order as the events took place in the story.
Clever Carla Questions and Answers Activities Notes Class 6 English Kerala Syllabus 1
Write the events in the right order in the space given below.
1. The farmer loaded his wagon with grains.
2.____________________________________________________________
3. ____________________________________________________________
4. ____________________________________________________________
5. ____________________________________________________________
6. ____________________________________________________________
7. ____________________________________________________________
8. ____________________________________________________________
9. ____________________________________________________________
Answer:
1. The farmer loaded his wagon with grains.
2. He makes a deal with the greedy merchant.
3. The merchant takes away the grain, the wagon and the horse.
4. The farmer feels very sad at being cheated.
5. He tells Carla what happened at the market and how he was cheated by the merchant.
6. Carla takes some of the best watermelon and the merchant comes to her.
7. A deal is made between Carla and the merchant.
8. The merchant removes his three rings to give to Carla.
9. Carla returns the rings to the merchant saying that her father did not teach her to cheat or harm others.

Clever Carla Questions and Answers Activities Notes Class 6 English Kerala Syllabus

Clever Carla Questions and Answers – Activity 2 (Page: 125)

Read these lines which describe a farmer’s work.

When the sun rises, I go to work.
When the sun goes down, I take rest.
I dig the well from which I drink.
I farm the soil which yields my food.

A farmer tills and toils in the farm to produce good products.
The work of a farmer is hard and eventful as described in the above lines.

Do you know any farmer in your locality? Collect their names, the crops they cultivate, the products, the way they sell them, etc.

Look at the picture and describe the work of a farmer.
Don’t forget to describe the work done by the family members of the farmer too.
Clever Carla Questions and Answers Activities Notes Class 6 English Kerala Syllabus 2
Answer:
I know a farmer in my locality. His name is. Mehboob Saithu. His main cultivation is rice. He has nearly 25 acres of paddy fields. In addition to rice, he also cultivates cowpeas and ladyfinger. He does not sell cowpeas and ladyfinger. He gives them free to his friends and relatives. He cultivates his fields only once a year as he depends on the monsoons for the cultivation. Usually he gets good profit when he sells the paddy to the buyers. He keeps enough for his yearly needs, and the rest he sells. If the monsoons are regular, he will make a profit. If the monsoons are early or late, his crops won’t be good and he may even suffer losses. He makes use of machines for his farming. He also gets money when he sells the hay. On the whole, he is happy as a farmer as his family lives comfortably with the income it gets from farming.

Kuttan is small farmer. He lives close to his farm in s small house with his wife and children. He has a cow and its calf. The cow gives him sufficient milk for the family and also some for sale. His wife takes care of the cow and the calf. She is a homemaker and she does most of the household chores. Kuttan helps her when he is at home. But most of the time he is in field during the day. He ploughs the land with a pair of oxen. He sows the seeds. He and wife do the weeding. He does not use artificial fertilizers. But he uses some pesticides. During harvest and threshing, he is helped by some people. He has enough grain for the family and he has some for sale also. He and his family members are is quite happy with their life.

Editing:
The king of Ananthapuri wants to promote farming in his kingdom. One of his courtiers prepared a news report. There are some errors in it. Help him edit the report.
As Ananthapuri: The king of Ananthapuri is worried about the poor conditions of farming in his kingdom. He visited all parts of his kingdom. He could hardly see any cultivated land except in some areas. So he issued orders to begin farming in all parts of the kingdom as early as possible. The king offered a hundred gold coins to the best farmer, who makes the best result in farming.

Clever Carla Class 6 Question Answer – Project:

Collect names of as many fruits and vegetables as possible. Add the names of vegetables and fruits listed in Activity 4 on Page 115. Find out the vitamins and nutrients present in them, with the help of the Science textbook and your teacher.

List them down in the format as given below. One is done for you.
Clever Carla Questions and Answers Activities Notes Class 6 English Kerala Syllabus 3
Answer:
Collect name of as many fruits and vegetable as possible. Add the names of vegetables and fruits listed in Activity 4 ohon p. 115. Find out the vitamins and nutrients present in them.

Name of vegetables/Fruit Nutrients/Vitamins
okra (lady-finger) Vitamin C, Iron, Vitamin B6, magnesium, calcium
bitter gourd Vitamin folate, zinc, iron, and potassium
beans Protein, fibre, iron, calcium, magnesium. phosphorous
cowpeas tomato b fibre, proteins, vitamins A & C, thiamine, iron, selenium, zincbi
Brinjal fibre, protein, Vitamin C, Vitamin K, Vitamin A
pumpkin niacin, thiamin, vitamin C, riboflavin, choline, vitamin B6,
cucumber Potassium, Vitamin C and Fibre
passion fruit Copper, phosphorus, potassium, and magnesium, Vitamin K.
banana Vitamin C and A, iron, potassium
guava Vitamin B6, Fibre, potassium, magnesium, manganese
mangoes Calcium, potassium, sulphur, sodium, iron, boron, magnesium
jack fruit Vitamin A, C, & K, potassium, folate, choline, magnesium
cashews Niacin, riboflavin, potassium, and magnesium, Vitamin A&C
pineapple Magnesium, manganese, Zinc,. Vitamin B6, Vitamin K
papaya Copper, thiamin, folate, potassium, magnesium, niacin