പ്രകൃതിപാഠങ്ങൾ Notes Prakrithi Padangal Question Answer Class 9 Kerala Padavali Chapter 6

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam പ്രകൃതിപാഠങ്ങൾ Prakrithi Padangal Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 6 Question Answer Notes പ്രകൃതിപാഠങ്ങൾ

9th Class Malayalam Kerala Padavali Unit 2 Chapter 6 Notes Question Answer Prakrithi Padangal

Class 9 Malayalam Prakrithi Padangal Notes Questions and Answers

Question 1.
വൈലോപ്പിള്ളി കവിതകളുടെ മുഖ്യ സവിശേതകളായി ലേഖകൻ ചൂണ്ടിക്കാണിക്കുന്നത് ഏതെല്ലാം?വിശകലനം ചെയ്യുക ?
Answer:
പുഞ്ചിരി ഹാ കുലീനമാം കള്ളം നെഞ്ചുകീറി ഞാൻ നേരിനെ കാട്ടാം’ എന്ന് ഉദ്ഘോഷിച്ച കവിയാണ് ശ്രീ: വൈലോപ്പിള്ളി ശ്രീധര മേനോൻ. അദ്ദേഹം എന്താണ് എന്നുള്ളത് ഈ വരികളിലുണ്ട്. കവി കാവ്യ സപര്യയിലൂടെ തെളിയിച്ചതെല്ലാം നേരിന്റെ മുഖങ്ങൾ ആണ് എന്നു ഈ വരികളിലൂടെ മനസിലാക്കാൻ സാധിക്കും. കൊളോണിയൽ അധിനിവേശത്തെ തുടർന്ന് മനുഷ്യ പരമ്പരയിൽ ഉണ്ടായ ബൗധികമായ മാറ്റങ്ങളെ കുറിച്ചും പ്രകൃതിക്കുമേൽ മനുഷ്യൻ ആധിപത്യം സൃഷ്ടിച്ചത്തിന്റെ വേദനകളും ആകുലതകളും പങ്കുവെയ്ക്കുന്നതാണ് വൈലോപ്പിള്ളിയുടെ കവിതകൾ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധങ്ങളുടെ വേരറ്റ വഴികൾ കണ്ടെത്തുകയായിരുന്നു കവി.

മാനവിക മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രകൃതിയുടെ മടിത്തട്ടിൽ പുലരണം എന്ന് ചിന്തിക്കുന്ന മനുഷ്യനാണു കവി. പക്ഷെ വികസനത്തിന്റെ പാതയിൽ തനിക്കു തടസമെന്നു തോന്നിയ എന്തിനെയും അറുത്തു മാറ്റുകയായിരുന്നു ആധുനിക മനുഷ്യൻ, വിജയത്തിനുമേൽ വിജയം കൊയ്യുമ്പോൾ വളർച്ചയുടെ ഓരോ ചുവടും ചുറ്റുവട്ടത്തെ ചെറുജീവികൾക്കു പോലും വെല്ലുവിളിയായി മാറിയതിന്റെ വേദനകളാണ് കവി പങ്കു വെയ്ക്കുന്നത്. കന്നിക്കൊയ്ത്തു, ഓണപ്പാട്ടുകൾ, കൈപ്പവല്ലരി, വിത്തും കൈക്കോട്ടും, കുടിയൊഴിക്കൽ, മകരക്കൊയ്ത്ത്, കൃഷ്ണമൃഗങ്ങൾ, കുന്നിമണികൾ തുടങ്ങി നെഞ്ചുകീറി നേരിനെ കാണിച്ചവയിലെല്ലാം പ്രകൃതിയിലേക്കുള്ള നോട്ടം കാണുന്നില്ലേ, അതാണ് കവി. നഗരവൽക്കരണം മൂലം ഗ്രാമങ്ങൾ പ്രകൃതിയുടെ കുപ്പതോട്ടിയായ സംസ്കാരപരിണാമ ത്തോടുള്ള വിയോജിപ്പും നാടിനോടുള്ള ആത്മബന്ധം മുൻനിർത്തി വരാനിരിക്കുന്ന വിപത്തുകളെ വായനക്കാരനിലൂടെ ദീർഘദർശനം നടത്തുകയാണ്. ഉയർന്ന പാരിസ്ഥിതികാവബോധവും, മാനവീകതയും നിറഞ്ഞു നിൽക്കുന്ന എഴുത്തു രീതിയാണ് കവിതയിൽ കാണാനാകുക.

പ്രകൃതിപാഠങ്ങൾ Notes Prakrithi Padangal Question Answer Class 9 Kerala Padavali Chapter 6

Question 2.
എല്ലാം മനുഷ്യനുവേണ്ടി എന്ന കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തമായി പ്രകൃതിയുടെ നിലനിൽപ്പ് മനുഷ്യന്റെയും നിലനിൽപ്പിനു അനിവാര്യമാണ് എന്ന പ്രകൃതി ബോധമാണ് വൈലോപ്പിള്ളി കവിതയിൽ കാണുന്നത് . ഈ നിരീക്ഷണം വിശകലനം ചെയ്തു മാനവികതയും പരിസ്ഥിതിയും എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക
Answer:
പ്രകൃതിയും പ്രകൃതിയിലെ ജീവജാലങ്ങളും തമ്മിലുള്ള പാരസ്പര്യമാണ് പ്രകൃതിയുടെ സന്തുലനാവസ്ഥയുടെ താളം. മനുഷ്യനെപ്പോലെ തന്നെ പ്രകൃതി മറ്റെല്ലാ സഹജീവികൾക്കും തുല്യ പരിഗണനയാണ് നൽകുന്നത്. ജീവശ്വാസം നിലനിൽക്കാൻ എല്ലാജീവികൾക്കും പരിസ്ഥിതി ശുദ്ധ വായു നൽകുന്നു. വേർതിരിവില്ലാതെ എല്ലാവർക്കും കുടിനീര് നൽകുന്നു. തണലും തലോടലും നൽകുന്നു. എന്നാൽ മനുഷ്യനാകട്ടേ പ്രകൃതിയുടെ താളത്തിനെ തകിടം മറിക്കുകയാണ് ചെയ്യുന്നത്, നാൾക്കു നാൾ മാറി മാറി വരുന്ന ആധുനിക വികസന ചിന്തകൾക്കനുസരണമായി മനുഷ്യൻ തന്റെ താൽപ്പര്യങ്ങൾ മാറ്റി മറിക്കുന്നു. ഇത്തരം ചെയ്തികളുടെ ഫലമാണ് നാം അനുഭവിക്കേണ്ടി വന്ന എല്ലാ പാരിസ്ഥിതിക വെല്ലുവിളികളും.

വീടുകൾ എന്ന സങ്കൽപ്പത്തിന് പകരം കൊട്ടാര സമാനമായ ബഹുനില കെട്ടിടങ്ങളായി, ആവശ്യത്തിനുള്ള വെളിച്ചം എന്നതിലുപരി ആർഭാടകരമായ വൈദ്യത പ്രവാഹമായി ഭൂമി മാറി, ഇതിനായി തെളിനീരോടിയ നദികളെല്ലാം അണക്കെട്ടുകളായി കാടിനെ നാടാക്കുകയും നാടിനെ നഗരമാക്കുകയും ചെയ്യുന്ന വികസനതന്ത്രങ്ങൾ മനുഷ്യ മനസിൽ കരുണയുടെ നിഴലിനെ പോലും വറ്റിക്കുന്നു എന്നതാണ്. വികസനങ്ങൾ, നഗരവൽക്കരണം എന്നിവയെല്ലാം മനുഷ്യന് അനിവാര്യത തന്നെയാണ്, വികസന വിരോധിയായ ഒരു പ്രാചീനൻ ആണ് കവി എന്ന തോന്നിൽ വേണ്ട. തുടങ്ങിവെയ്ക്കുന്ന മുന്നോട്ടു പൊളിക്കലുകളോടല്ല കവി കലഹിക്കുന്നത്. നിലനിൽപ്പിന്റെ ഇടങ്ങളെ മറന്നു പോകുന്നതിനെയാണ്. പ്രകൃതിയുടെ സുസ്ഥിരമായ നിലനിപ്പിന്റെ താക്കോൽ മനുഷ്യൻ സൂക്ഷിച്ചു വിനിയോഗം ചെയ്യുക, കരുതലോടെ, ഭൂമി എല്ലാവരുടെയുമാണ് വരും തലമുറകൾക്കു പങ്കുവെയ്ക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

Question 3.
വൈലോപ്പിള്ളി കവിതകളുടെ സവിശേഷതകൾ വിശകലനം ചെയ്യുന്ന നിരൂപണം ആണല്ലോ പ്രകൃതി പാഠങ്ങൾ. ഇതു പോലെ ഇടശ്ശേരിയുടെ പുളിമാവ് വെട്ടിയെന്ന കവിതയ്ക്ക് നിരൂപണം തയ്യാറാക്കുക?
Answer:
പ്രകൃതിയുടെ പൊരുൾ തേടുന്ന, ജീവന്റെ പൊരുൾ വായനക്കാരനിൽ പങ്കുവെയ്ക്കുന്ന കവിതയാണ് പുളിമാവുവെട്ടി. പുളിമാവ് വെട്ടി എന്ന് ഇടശ്ശേരി പറയുകയാണ്. അതെ ഒരു മാവ് വെട്ടിയാൽ എന്ത് സംഭവിക്കാനാണ് എന്ന ചിന്തയിലപ്പുറം ഒരു മരം എന്തൊക്കെയാണ് എന്ന തിരിച്ചറിവ് നൽകു കയാണ് ഈ കവിതയിലൂടെ. കേവലം ഒരു മരം തീർക്കുന്ന സംസ്കാരമാണ് പുളിമാവ് വെട്ടി എന്ന കവിത പങ്കുവെയ്ക്കുന്നത്. നൂറ്റാണ്ടുകളോളം ഒരു നാടിന് മധുരക്കനി നൽകിയ തണലും തലോടലുമായ ഇടമാണ് പുളിമാവ്. പുളി മാവിന്റെ വേരുകളും ഭൂമിയും തമ്മിൽ ആഴത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്നുണ്ടായിരുന്നു ഒരു നാടിന്റെ തലമുറകളുടെ വളർച്ചയും ഒടുക്കവും കൺകണ്ടു കൊണ്ടാണ് മരം വളരുക. വേരുകൾ ആഴത്തിൽ പതിയും തോറും ചില്ലകൾ പടരും.

ചില്ലകൾ പ്രപഞ്ചത്തിന്റെ ആശ്രിത താവളമാണ്. അതിൽ ചിലക്കുന്നതു ദേവഗണങ്ങളാണ്. സ്വർഗം ഭൂമിയിലാണ് എന്ന തിരിച്ചറിവ് നൽകുകയാണ് കവി ഈ വരികളിലൂടെ എന്ന് തോന്നും. കുരുത്ത നാൾ മുതൽ തലകുനിക്കാത്ത വൃദ്ധനാണു പുളിമാവ്. വാർദ്ധക്യത്തെ പാടെ അവഗണിക്കുന്ന സംസ്കാര ദൂഷ്യത്തിന്റെ ഉടമകളാണ് മനുഷ്യൻ എന്ന വെളിവാണ് കവി ഇവിടെ ബോധിപ്പിക്കുന്നത്. കവിതയുടെ ഓരോ വരികളിലും വിളങ്ങുന്നതു വെളിവ് നൽകലാണ്. ഇടശ്ശേരി ഉറക്കെ ഉറക്കെ കൂടുതൽ ഉച്ചത്തിൽ ഭൂചക്രം കുലുങ്ങുമാറ് പ്രകൃതിയുടെ നാടിഞരമ്പുകളാണ് മറ്റു ജീവജാലങ്ങൾ എന്ന് ചൂണ്ടിക്കാണിക്കുകയാണ് ഈ കവിതയിലൂടെ.

Question 4.
പ്രകൃതി പ്രമേയമായി വരുന്ന കഥകൾ കവിതകൾ എന്നിവ ശേഖരിച്ചു ക്ലാസ്സിൽ അവതരിപ്പിക്കുക?
Answer:
കഥകൾ

  • ഭൂമിയുടെ അവകാശികൾ -ബഷീർ
  • മണ്ണും മനുഷ്യനും -ടി. പത്മനാഭൻ
  • നീരാളിയൻ -അംബികാസുതൻ മാങ്ങാട്
  • എനക്ക് ഗ്രേറ്റേച്ചിയെ കാണണേയ് – കെ.പി.രാമനുണ്ണി
  • ലോകാവസാനം – വി. എസ്. അനിൽകുമാർ
  • പ്രാണിലോകം – ഉണ്ണി ആർ.
  • മരുഭൂമി മോക്ഷ യാത്ര -അയ്മനം ജോൺ
  • മരമില്ലിലെ കുറുക്കൻ – ശിഹാബുദ്ദീൻ പൊയ്കടവ്
  • ജലരാശി-കെ വി. മോഹൻകുമാർ
  • ഹരിതമോഹനം -സുസ്മേഷ് ചന്ദ്രോത്ത്

കവിതകൾ

  • സൗന്ദര്യ പൂജ -പി കുഞ്ഞിരാമൻ നായർ
  • പങ്കജഗീതം -ജി ശങ്കരക്കുറുപ്പ്
  • കുറ്റിപ്പുറം പാലം -ഇടശ്ശേരി
  • മരങ്ങളും വള്ളികളും -എൻ വി കൃഷ്ണവാര്യർ
  • കാടെവിടെ മക്കളെ അയപ്പപ്പണിക്കർ
  • പശ്ചിമഘട്ടം -സുഗതകുമാരി
  • വരുന്ന നൂറ്റാണ്ടിലൊരു ദിനം -ഒ. എൻ. വി. കുറുപ്പ്
  • കുഞ്ഞ് മുലപ്പാൽ കുടിക്കരുത് -കടമ്മനിട്ട
  • പട്ടാമ്പിപ്പുഴമണലിൽ / കാറ്റേ കടലേ -പി. പി. രാമചന്ദ്രൻ
  • പന്തുകായ്ക്കുന്ന കുന്ന് മാമ്പഴപ്പാത -മോഹന കൃഷ്ണൻ കാലടി

Question 5.
“ കാളവണ്ടി യുഗത്തിൽ നിന്നും പുട്നിക് യുഗത്തിലേക്കുള്ള കുതിപ്പിനെയാണ് അത് ലക്ഷ്യമാക്കുന്നത്”. മനുഷ്യ പുരോഗതിയെ അടയാളപ്പെടുത്തുന്നതിന്. ഈ വാക്യ പ്രയോഗം എത്ര മാത്രം പര്യാപ്തമാണ്? നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക?
Answer:
കാള വണ്ടി യുഗത്തിൽ നിന്നും സ്നിക് യുഗത്തിലേക്കുള്ള കുതിപ്പ് നിസാരമായ കാര്യമല്ല നാളുകൾ കൊണ്ട് മനുഷ്യൻ നേടിയെടുത്ത വിജയങ്ങളുടെ ചരിത്രമാണത്. മനുഷ്യൻ പുരോഗതിയുടെ പാരമ്യത്തിൽ എത്തിയെങ്കിലും വികസനം ഇന്നും തുടർന്നു തന്നെയാണ് പോകുന്നത്. കണ്ടു പിടിച്ചതിനേക്കാൾ കൂടുതൽ കൂടുതൽ ഇനിയും ബാക്കിയാണ് എന്നാണ് ശാസ്ത്രവും മനുഷ്യനും പറയുന്നത്. കാളവണ്ടിയിൽ നിന്ന് എഞ്ചിനുകളിലേക്കും അവിടെ നിന്ന് ആകാശത്തു മേഘച്ചിറകുകളെയും ഒടുവിലൊടുവിൽ ആകാശവും തുളച്ചു അന്യഗ്രഹത്തിൽ പോലും കൊടി നാട്ടിയതാണ് മനുഷ്യ പുരോഗതി. കാടുകളിൽ നിന്ന് നാടുകളും നാടുകളിൽ നിന്നു നഗരവും ജനിക്കുന്നത് പോലെയാണ് കാളവണ്ടിയിൽ നിന്നും സട്ട് നിക്കിലേക്കുള്ള യാത്ര. മനുഷ്യ പുരോഗതിയുടെ ചരിത്രത്തെ ഒരു വരിയിൽ ഒതുക്കി എഴുത്തുകാരൻ.

പ്രകൃതിപാഠങ്ങൾ Notes Prakrithi Padangal Question Answer Class 9 Kerala Padavali Chapter 6

Question 6.
“പുരയ്ക്ക് തീ പിടിക്കുമ്പോൾ വാഴ വെട്ടുക”. ഈ ശൈലി യുടെ അർഥം കണ്ടെത്തി വ്യാഖ്യാ നിക്കുക ഇതുപോലുള്ള മറ്റു ശൈലികൾ കണ്ടെത്തി വ്യാഖ്യാനിച്ചു അവ ഉൾപ്പെടുത്തി പതിപ്പു തയ്യാറാക്കുക
Answer:

  • പുരയ്ക്ക് തീ പിടിക്കുമ്പോൾ തീയണക്കുകയാണ് വേണ്ടത്. പുരയ്ക്കു തീ പിടിക്കുമ്പോൾ വാഴ വെട്ടുക എന്നാൽ പ്രധാന കാര്യം മറന്നു മറ്റൊരു പ്രവൃത്തിയിൽ ഏർപ്പെടുക എന്നാണ് ഉദാഹരണത്തിനു പുഴക്ക് കുറുകെ ഡാം വരുമ്പോൾ കാടു നശിപ്പിക്കുന്നു. ഇതിനിടയിൽ ലാഭേച്ഛയിൽ വനം മാഫിയ മരം മുറിച്ച് വിൽക്കുന്നു. ഒന്നിന് മറവിൽ മറ്റൊന്ന് എന്ന അർത്ഥ ത്തിൽ ആണ് ഈ ശൈലി പ്രയോഗിക്കുന്നത്.
  • എലിയെ പേടിച്ചു ഇല്ലം ചുടുക
  • അമ്മയ്ക്ക് പേറ്റു നോവ് മകൾക്കു വീണവായന
  • പോത്തിനോട് വേദമോതുക

Question 7.
സമസ്തപദങ്ങൾ : ക്രമീകരിച്ചെഴുതാം
ന്റെ, ഓട്, ആൽ, എ, കൽ, കുറിച്ചുള്ള, ആയ, ഇൽ,
തുടങ്ങിയ ഇടനിലകൾ ചേർത്ത് വിഗ്രഹിച്ചെഴുതി നോക്കൂ….
ഇത്തരത്തിൽ പദങ്ങൾ ചേർത്തുപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം?
Answer:
മനുഷ്യശക്തി – മനുഷ്യന്റെ ശക്തി
ഹൃദയതാളം – ഹൃദയത്തിന്റെ താളം
ആവിവണ്ടി – ആവിയാൽ ഓടുന്ന വണ്ടി
കേരളസമൂഹം – കേരളത്തിലെ സമൂഹം
ലോകബോധം – ലോകത്തെക്കുറിച്ചുള്ളബോധം
ജീവിതസമീപനം – ജീവിതത്തെ കുറിച്ചുള്ള സമീപനം
സാന്ദ്രമുദ്രകൾ – സാന്ദ്രമായ മുദ്രകൾ
മാനവികതാബോധം – മാനവികതയെ സംബന്ധിച്ച ബോധം
പുരോഗമനോന്മുഖം – പുരോഗമനത്തോട് ഉന്മുഖം ആയിരിക്കുന്നത്.
പ്രേരണാശക്തി – പ്രേരണയുടെ ശക്തി
ജീവിതമഹത്വം – ജീവിതത്തിന്റെ മഹത്വം
ഭൗതികസൗകര്യങ്ങൾ – ഭൗതികമായ സൗകര്യങ്ങൾ
മഹാവിപിനം – മഹത്തായ വിപിനം

ഇങ്ങനെ പദങ്ങൾ പ്രയോഗിക്കുന്നത് കൊണ്ട് വാക്യങ്ങൾ ചുരുക്കിപ്പറയുന്നതിനും ഉച്ചാരണം സുഗമമാക്കുന്നതിനും, ഭാഷയുടെ ഓജസ്സ് നിലനിർത്തുന്നതിനും കാവ്യാത്മകമായി പ്രയോഗിക്കുന്നതിനും സാധിക്കുന്നു

Question 8.
ഈ ഭൂമിയാകുന്നു നാം എന്ന യൂണിറ്റിന്റെ ആശയതലം ഉൾക്കൊണ്ടു സ്വതന്ത്ര സർഗാത്മകരചന നടത്തുക.രചനകൾ സമാഹരിച്ചു പ്രസിദ്ധീകരിക്കുക?
പരിസ്ഥിതി ചിത്രങ്ങളോ കവിതയോ കഥയോ സ്വന്തം യുക്തിയിൽ എഴുതുക
Answer:
ഉദാഹരണം
പ്രകൃതിപാഠങ്ങൾ Notes Prakrithi Padangal Question Answer Class 9 Kerala Padavali Chapter 6 1

Question 9.
സാറാജോസഫിന്റെ അലാഹയുടെ പെണ്മക്കൾ എന്ന പുസ്തകത്തെ പരിചയപ്പെടുത്തി ഒരു ആമുഖ കുറിപ്പ് തയ്യാറാക്കുക?
പ്രകൃതിപാഠങ്ങൾ Notes Prakrithi Padangal Question Answer Class 9 Kerala Padavali Chapter 6 2
Answer:
നഗരത്തിന്റെ ഒരുപാടുള്ളിൽ നഗരത്തിൽ നിന്നകന്നു നിൽക്കുന്ന ഒരു നഗരത്തിന്റെ കുപ്പ തൊട്ടിയാകുന്ന ഇടമാണ് കോക്കാഞ്ചിറ, കോക്കാഞ്ചിറ എന്ന ഗ്രാമത്തിന്റെ നെടുവീർപ്പുകളാണ് അലാഹയുടെ പെണ്മക്കൾ എന്ന പുസ്തകത്തിലൂടെ സംവദിക്കപ്പെടുന്നത്. നഗരത്തിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹമാണ് കോക്കാം ചിറയിൽ ഉള്ളത്. നഗരത്തിലെ മാലിന്യ കൂമ്പാരങ്ങൾ അടിഞ്ഞുകൂടുന്നിടമാണ് കോക്കാം ചിറ. നഗരത്തിലെ കക്കൂസ് മാലിന്യങ്ങൾ ക്കിടയിലാണ് കൊക്കാം ചിറയിലെ തലമുറകൾ വളരുന്നത്. നഗരം എത്രതന്നെ പരിഷ്കൃതമായാലും കൊക്കാം ചിറയിലെ ആളുകളിലേക്ക് ആ പരിഷ്ക്കാരങ്ങൾ സമൂഹത്തിലെ ഉന്നതർ എന്നവകാശപ്പെടുന്നവർ കടത്തി വിട്ടിരുന്നില്ല. പാർശ്വവൽക്കരിക്കപ്പെട്ട അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ജീവിത സ്വപ്നങ്ങളും അവർ ഉത്തരവാദി അല്ലാതിരിന്നിട്ടുകൂടി അവർ വഹിക്കുന്ന മാലിന്യങ്ങളുടെ മണം പേറിയ ജീവിതത്തിലൂടെ സമൂഹത്തിന്റെ മാറ്റി നിർത്തൽ മനോഭാവത്തെ പച്ചയായി അവതരിപ്പിക്കുകയാണ് സാറ ജോസഫ്.

പ്രകൃതിപാഠങ്ങൾ Notes Prakrithi Padangal Question Answer Class 9 Kerala Padavali Chapter 6

Question 10.
എന്താണ് സമാസം?
Answer:
ഒന്നിലധികം പദങ്ങൾ ചേർത്ത് പുതിയ പദം രൂപപ്പെടുത്തുന്ന പ്രക്രിയയാണ് സമാസം ഇങ്ങനെ രൂപപ്പെട്ട പദത്തിന് സമസ്തപദം എന്ന് പേർ. ഘടകപദങ്ങളിൽ ആദ്യത്തെ പദത്തെ പൂർവ്വപദം എന്നും രണ്ടാമത്തേതിനെ ഉത്തരപദം എന്നും വിളിക്കും. സമസ്തപദത്തെ പ്രത്യയങ്ങൾ ചേർത്ത് പിരിച്ചെഴുതുന്നത് വിഗ്രഹിക്കൽ. രൂപത്തിലും അർത്ഥത്തിലും സമസ്തപദം ഏകീഭാവം കാണിക്കുന്നു. ഘടക പദങ്ങളുടെ അർത്ഥത്തിനപ്പുറം പുതിയ അർത്ഥവിശേഷങ്ങൾ സമസ്തപദം ഉല്പാദിപ്പിക്കുന്നു. ആവശ്യാനുസാരമുള്ള പുതിയ സമസ്തപദങ്ങളുടെ രൂപവത്കരണം ഭാഷയെ പുതുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു.

പുളിമാവു വെട്ടി Pulimavu Vetti Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes പുളിമാവു വെട്ടി Pulimavu Vetti Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Pulimavu Vetti Summary

പുളിമാവു വെട്ടി Summary in Malayalam

ആമുഖം

വള്ളുവനാടൻ മണ്ണിന്റെ പശിമയും വീര്യവും ഒത്തിണങ്ങിയ ശക്തിയുടെ കവിയെന്നാണ് ഇടശ്ശേരിയെ മലയാള സാഹിത്യം വിശേഷിപ്പിക്കുന്നത്. സമൂഹത്തിനു നേരെ നോക്കി എല്ലുറപ്പുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുകയായിരുന്നു ഇടശ്ശേരി. ഇടശ്ശേരിയിലെ ബൗധീക മനുഷ്യൻ നാട്ടിൻപുറത്തെ പച്ചയായ മനുഷ്യ രുടെയും കൃഷിക്കാരുടെയും പച്ച മണ്ണിന്റെയും പരിസ്ഥിതിയുടെയും പ്രതീകമാണ്. പരിസ്ഥിതിക്കുമേൽ കടന്ന് കയറിയ മനുഷ്യ മനസിനോടുള്ള പ്രതിഷേധമാണ് പുളിമാവ് വെട്ടി എന്ന കവിതയിലൂടെ ഇടശ്ശേരി ഉറക്കെ ഉറക്കെ വിളിച്ചു പറയുന്നത് . പ്രകൃതിയോട് മനുഷ്യൻ നടത്തുന്ന ഇടപെടലുകൾ പ്രകൃതി തിരിച്ചു മനുഷ്യന് നൽകുന്ന സൂക്ഷ്മ സംവേദനങ്ങൾ എന്നിവ ഈ പാഠഭാഗം ചർച്ച ചെയ്യുന്നുണ്ട്.മാത്രമല്ല അനർഗ്ഗള നിർഗ്ഗളമായ വാക്കുകൾ കൊണ്ട് കവിതയെ അടിമുടി ആലങ്കാരികമാക്കിയിരിക്കുകയാണ് കവി, പ്രകൃതി പ്രേമത്തിന്റെ പാരമ്യമാണ് ഇടശ്ശേരി കവിതയിലാകെ. മരം ഒരു വരം മാത്രമല്ല മരം ഒരു സംസ്ക്കാരം കൂടിയാവുകയാണ്, മരങ്ങളുടെ സംസ്കാരമാണ് പ്രപഞ്ചത്തിന്റെ താളം. പ്രപഞ്ചത്തിന്റെ താളത്തിനെതിരെ ചലിക്കുന്ന ഓരോ മനുഷ്യനും പ്രകൃതിക്കുമേൽ അധികാരം ചെലുത്താൻ ശ്രമിക്കുകയാണ്. ഇത്തരം കടന്നു കയറ്റങ്ങൾക്കെതിരെയുള്ള പ്രതിരോധമാണ് ഈ കവിത.

പുളിമാവു വെട്ടി Pulimavu Vetti Summary in Malayalam Class 9

പാരസംഗ്രഹം
പുളിമാവു വെട്ടി Pulimavu Vetti Summary in Malayalam Class 9 1
ഓരോ വൃക്ഷവും ഒരു സംസ്കാരമാണ്; മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജീവബന്ധത്തിന്റെ ഘടനയെ നിർണയിക്കുന്ന സംസ്കാരം. ആ സംസ്കാരത്തിന്റെ ഭാഗമായ ഒരു മരം ജീവന്റെയും നിലനിൽപ്പിന്റെയും സൂചകമായി തീരുന്നതെങ്ങനെയെന്ന് ലളിതമായി ആവിഷ്കരിക്കുന്ന കവിതയാണ് ഇടശ്ശേരിയുടെ പുളിമാവ് വെട്ടി.

പുറംപറമ്പിൽ നിൽക്കുന്ന പുളിമാവ് വെട്ടി വിൽ ക്കാൻ ഉടമ കൽപ്പന പുറപ്പെടുവിക്കുന്നതും തുടർന്ന് പ്രകൃതിയിൽ ഉണ്ടാകുന്ന വ്യത്യസ്ത പ്രതികരണ ങ്ങളുമാണ് കവിതക്കാസ്പദം. അധികാര ഗർവ്വിന്റെ അലിഖിത നിയമങ്ങൾ കൊണ്ട് പ്രകൃതിയെ തന്റെ കീഴിലാക്കാൻ ശ്രമിക്കുന്ന ഉടമ പുളിമാവിലെ ജീവ ജാലങ്ങളോടും അതേ സമീപനമാണ് പുലർ ത്തുന്നത്. പുളിമാവിൽ താമസിക്കുന്ന പട്ടയം കിട്ടാത്ത പരസഹസ്രം പറവകളോട് പച്ചത്തണലും കൊത്തിയെടുത്തു കൊണ്ട് ദൂരെ പോകാൻ ആണ് അയാൾ ആക്രോശിക്കുന്നത് നെഞ്ചിൽ തീക്കനൽ വീണാൽ വീണോട്ടെ അഞ്ചു കാശിന്റെ നേട്ടമാണ് വലുതെന്നു ചിന്തിക്കുന്ന ഉപഭോഗ സംസ്കാരമാണ് ഉടമയിൽ കാണുന്നത്. പ്രകൃതിയും പ്രകൃതി പ്രതീകങ്ങളും കേവലം കാല്പനിക വിഭാവനമല്ല മറിച്ച് കാലം നൽകുന്ന ഓർമ്മപ്പെടുത്തലുകളാണ് കേവലം ഒരു മരചിന്ത മാത്രമല്ല ഈ കവിത കൊണ്ട് ഇടശ്ശേരി ഉദ്ദേശിക്കുന്നത്.

കുരുത്തനാൾ മുതൽ തലകുനിക്കാതെ നിൽക്കുന്ന വൃദ്ധനാണ് പുളിമാവ്. വാർദ്ധക്യം പഴമയുടെ പൈതൃകങ്ങൾ ആവോളം പാഠമാക്കിയവരാണ്, പല തലമുറ കണ്ടവർ, പലതും അറിഞ്ഞവർ ഭൂമിയോട് ചേർന്നും, ഭൂമിയുടെ ചിറകായും നിന്നവർ മധുരക്കനി മതിയാവോളം നൽകിയവർ,പഴമ പകർന്ന പാഠങ്ങൾ അമ്പേ മറക്കുകയാണ് പുതു തലമുറ, ആരാന്റെ പിള്ളേർ എന്ന ചിന്ത തന്നെ കടന്നു വരുന്നത് തന്നിലേക്ക് മാത്രം ചുരുങ്ങുന്നതു കൊണ്ടാണല്ലോ, കേവലമായ ലാഭക്കൊതിക്കപ്പുറം നന്മയുടെ ഒരു കണികയും അവശേഷിക്കാതെയുള്ള മനുഷ്യന്റെ പ്രവൃത്തികളാണ് ഈ കവിത ചർച്ച ചെയ്യുന്നത്, പ്രകൃതി കാറ്റായും തലോടലായും, പൂക്കളിലെ ചിരിയായും മനുഷ്യനെ ചേർത്തു നിർത്തുമ്പോൾ, എന്തിനു ജീവശ്വാസമായിട്ടു പോലും വെട്ടിക്കളയാൻ യാതൊരു മടിയും മനുഷ്യകുലം കാണിക്കുന്നില്ല എന്നുള്ളതാണ്, പ്രകൃതി ഇത്തരം അവസരങ്ങളിൽ മനുഷ്യർക്കുമേൽ ചിലപ്പോൾ നിർത്താതെ പെയ്തിറങ്ങും, അല്ലെങ്കിൽ കുടിനീരുപോലും വറ്റിച്ചുകളയും. ചിലപ്പോൾ ചുറ്റിയടിച്ചു ലോകം മുഴുവൻ ഒരു കൈപ്പിടിയിൽ ഒതുക്കി സംഹാര താണ്ഡവമാടും. താലോലിക്കുക മാത്രമല്ല പ്രകൃതിക്കറിയുന്നത് എന്ന് വരും തലമുറകളിൽ ഒരു ഓർമപ്പെടുത്തൽ നൽകുകയാണ് ഇടശ്ശേരി.

അറിവിലേക്ക്
പുളിമാവു വെട്ടി Pulimavu Vetti Summary in Malayalam Class 9 2
ഇടശ്ശേരി ഗോവിന്ദൻ നായർ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത് 1906 ഡിസംബർ 23-m പി. കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തിൽ കുഞ്ഞിക്കുട്ടിയമ്മ യുടെയും മകനായി ജനിച്ചു. സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1938ൽ ഇടക്കണ്ടി ജാനകിയമ്മയെ വിവാഹം ചെയ്തു. കേരള സാഹിത്യ അക്കാദമി യുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. 1974 ഒക്ടോബർ 16-നു സ്വവസതിയിൽ വച്ച് മരിച്ചു. കഥാകൃത്ത് ഇ. ഹരികുമാർ മകനാണ്.

ഇടശ്ശേരി കൃതികൾ പരിചയപ്പെടാം

  • പുത്തൻ കലവും അരിവാളും (1951)
  • കുറ്റിപ്പുറം പാലം
  • ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾ (1966)
  • ഒരു പിടി നെല്ലിക്ക (1968)
  • അമ്പാടിയിലേക്കു വീണ്ടും
  • തൊടിയിൽ പടരാത്ത മുല്ല
  • നെല്ലുകുത്തുകാരി പാറുവിന്റെ കഥ
  • ലഘുഗാനങ്ങൾ (1954)
  • കുങ്കുമപ്രഭാതം
  • പണിമുടക്കം
  • പൂതപ്പാട്ട്
  • കറുത്ത ചെട്ടിച്ചികൾ
  • വായാടി
  • അന്തിത്തിരി (1977)
  • ഹനൂമൽ സേവ തുഞ്ചൻ പറമ്പിൽ
  • ഇസ്ലാമിലെ വന്മല
  • കൊച്ചനുജൻ
  • ത്രിവിക്രമനു മുമ്പിൽ
  • അന്തിത്തിരി

പുളിമാവു വെട്ടി Pulimavu Vetti Summary in Malayalam Class 9

മലയാളികളുടെ ഹൃദയത്തിൽ കൊണ്ട് പരിസ്ഥിതി കവിതയാണ് സുഗതകുമാരിയുടെ നാളേക്കു വേണ്ടി. യുവതലമുറ എന്നും ഓർത്തിരിക്കേണ്ട തിരിച്ചറിവ്. ഒന്ന് ചേർന്ന് പാടി നോക്കൂ
പുളിമാവു വെട്ടി Pulimavu Vetti Summary in Malayalam Class 9 3
ഒരു തൈ നടാം നമുക്കമ്മയ്ക്കുവേണ്ടി
ഒരു തൈ നടാം കൊച്ചുമക്കൾക്കുവേണ്ടി
ഒരുതൈ നടാം നൂറു കിളികൾക്കുവേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി
ഇത് പ്രാണവായുവിനായി നടുന്നു
ഇത് മഴയ്ക്കായി തൊഴുതുനടുന്നു
അഴകിനായ് തണലിനായ്, തേൻപഴങ്ങൾക്കായ്
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു (സുഗതകുമാരി)

അച്ചാരം – മുൻകൂർ സമ്മതം വാങ്ങുക
കല്പിക്കുക – ആജ്ഞാപിക്കുക
ഗിരിശൃംഗം – പച്ചപ്പ് നിറഞ്ഞ മലനിരകൾ
ആവാസം – പാർപ്പിടം, വീട്
പേച്ചുക – സംസാരിക്കുക
മഹി – ഭൂമി

ഓർത്തിരിക്കൻ

  • മരം ഒരു സംസ്ക്കാരമാണ്
  • മരങ്ങൾ ഭൂമിയുടെ വേരാണ്
  • മനുഷ്യനും മറ്റു ചരാചരങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ മരങ്ങൾ ചേർത്തു വെയ്ക്കുന്നു.
  • ഭൂമിയുടെ കുടയാണ് വൃക്ഷങ്ങൾ. നൂറ്റണ്ടുകളായി മനുഷ്യന്റെ വളർച്ചയും തളർച്ചയും കാണുന്ന പ്രപഞ്ചത്തിന്റെ വേരുകൾ.
  • മനുഷ്യനും മറ്റു ജീവികളും പ്രപഞ്ചത്തിനു ഏകതാനമായ ജീവബിന്ദുക്കൾ മാത്രമാണ്.
  • മനുഷ്യന്റെ നിലനിൽപ്പിനു പ്രകൃതിയുടെ സുസ്ഥിരമായ വികസനമാണ് അനിവാര്യം.

പുളിമാവു വെട്ടി Notes Pulimavu Vetti Question Answer Class 9 Kerala Padavali Chapter 5

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam പുളിമാവു വെട്ടി Pulimavu Vetti Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 5 Question Answer Notes പുളിമാവു വെട്ടി

9th Class Malayalam Kerala Padavali Unit 2 Chapter 5 Notes Question Answer Pulimavu Vetti

Class 9 Malayalam Pulimavu Vetti Notes Questions and Answers

Question 1.
പൂക്കളാകുന്ന ചിരി,
പഠനപ്രവർത്തനങ്ങൾ
മഴയാകുന്ന കണ്ണുനീർ,
കാറ്റാകുന്ന തലോടൽ…. പ്രകൃതിയിലെ ചില സൂക്ഷ്മ സംവേദനങ്ങളിൽ ചിലതാണിത്, ഈ വാക്യങ്ങൾ ഉൾക്കൊള്ളുന്ന ആശയങ്ങൾ ചർച്ച ചെയ്യുക?
Answer:
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അതിസൂക്ഷ്മ ബന്ധത്തിന്റെ ഇടങ്ങളാണ് ഇവയെല്ലാം, പരിസ്ഥിതിയും മനുഷ്യനും തമ്മിൽ ആഴത്തിലുള്ള ബന്ധത്തെകുറിച്ചു നാം പാഠഭാഗത്തിൽ ഉടനീളം ചർച്ച ചെയ്തു കഴിഞ്ഞല്ലോ. മനുഷ്യന് പ്രകൃതിയെ ആശ്രയിക്കാതെ ജീവിക്കാൻ സാധ്യമല്ല. മനുഷ്യന്റെ ഓരോ ഇടപെടലുകൾക്കും പ്രകൃതി അതിന്റെ പ്രതികരണം തരും. മനുഷ്യന് തണലായും ജീവവായുവായും, സകല മാലിന്യ വാഹിയായും തെളിനീരായും കുടി നീരായും താങ്ങായും തലോടലായും പ്രകൃതി ഒരുങ്ങും, എന്നാൽ മനുഷ്യൻ പ്രകൃതിയെ അത്രമേൽ കാർന്നു തിന്നുമ്പോൾ പ്രകൃതി തന്റെ പ്രതികരണങ്ങളുടെ ഭാവം മാറ്റുകയും ചെയ്യും, മനുഷ്യന് പ്രകൃതിയുടെ കൈത്താങ്ങു ജീവിതാന്ത്യം വരെ വേണമെന്നതാണ് സത്യം അതുകൊണ്ട് തന്നെ പ്രകൃതിയോട് ചേർന്ന് നിൽകാൻ വരും തലമുറകൾ പഠിക്കുകയും പാലിക്കുകയും വേണം. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ഒരു സുസ്ഥിരത പുലർത്താൻ ഇത്തരത്തിൽ ഒരു നയം നടപ്പാക്കേണ്ടത്തിന്റെ ആവശ്യകതയാണ് ഈ യൂണിറ്റിൽ ഉടനീളം ചർച്ച ചെയ്യുന്നത്.

Question 2.
പുളിമാവ് വെട്ടിയപ്പോൾ പ്രകൃതിയിലുണ്ടായ പ്രതികരണങ്ങളെ കവി ആവിഷ്കരി ച്ചിരിക്കുന്നത് എങ്ങനെയെല്ലാമാണ്? കണ്ടെത്തിയവതരിപ്പിക്കുക.
Answer:
കുരുത്ത നാൾ മുതൽ തലകുനിക്കാതെ ആകാശത്തോളം പടർന്നു ആയിരങ്ങൾക്ക് വാസമൊരുക്കി മധുരക്കനി വിളമ്പി നിന്നതാണ് പുളിമാവ്. തന്നിലാവസിക്കുന്ന എല്ലാവരെയും ദേവന്മാർക്ക് തുല്യമായാണ് പുളിമാവ് കണ്ടത്, ഒരുകൂട്ടം ജീവഗണങ്ങളുടെ സ്വർഗമായിരുന്നു പുളിമാവ്. അത്തരത്തിൽ ഒരിടം നഷ്ടപ്പെടുമ്പോൾ ഭൂമി എങ്ങനെയാണ് പ്രതികരിക്കാതിരിക്കുക. പുളിമാവിൽ മഴു വീണപ്പോൾ ഭൂചക്രം കുലുങ്ങുകയാണ് ചെയ്തത്. ഭൂമിയാകുന്ന അമ്മയുടെ നെഞ്ചിൽ തീക്കനൽ നിറയുകയായിരുന്നു ആയിരങ്ങൾക്ക് തണലും കനിയും ഒരുക്കിയ വൻമരം വേരറ്റപ്പോൾ പിളർന്നത് ഭൂമിയുടെ മാറിടമാണ്.

അന്നുവരെ തന്നിൽ തലോടിയിറങ്ങിയ കാറ്റു പോലും നിശ്ചല മാകുകയായിരുന്നു പ്രകൃതിക്കു എങ്ങനെയാണു പുളിമാവിന്റെ വിടവിൽ പ്രതികരിക്കാതിരിക്കാൻ ആകുക അത്രമേൽ ആഴത്തിൽ വേരുറച്ച ബന്ധമാണ് മരങ്ങളും പ്രപഞ്ചവും തമ്മിലുണ്ടാവുക എന്തുകൊണ്ടെന്നാൽ വളർച്ചയും തളർച്ചയും ഒരുമിച്ചു അനുഭവിക്കുന്ന ജീവബന്ധമാണ് പ്രകൃതിയും മനുഷ്യനും തമ്മിൽ ഉള്ളത്. പ്രകൃതിയിലെ ഒരു കണ്ണിയറ്റാൽ തുടർക്കണ്ണികളുടെ സന്തുലിതാവസ്ഥയെയും അത് ബാധിക്കും. പുളിമാവ് വെട്ടിയപ്പോൾ ചുറ്റുപാടുമുള്ള പാരി സ്ഥിതിക ഘടകങ്ങൾ അത് ഞെട്ടലോടെ നോക്കിക്കാണുകയും പ്രതികരിക്കുകയും ചെയ്യുന്നത് അതു കൊണ്ടാണ്.

പുളിമാവു വെട്ടി Notes Pulimavu Vetti Question Answer Class 9 Kerala Padavali Chapter 5

Question 3.
“സ്വന്തം മാറത്തമ്മ മഹിക്കരി –
തീക്കനൽ വീണാൽ വീണോട്ടേ;
എന്തിലുമേറെക്കാര്യം പണമേതച്ഛന്നതു കൈ വന്നോട്ടെ,
എന്തിനെയും ലാഭ കൊതിയോടെ നോക്കിക്കാണുന്ന ആധുനിക മനുഷ്യന്റെ മനോഭാവമാണോ ഈ വരികളിൽ പ്രകടമാകുന്നത്? നിങ്ങളുടെ നിരീക്ഷണങ്ങൾ കുറിക്കുക?
Answer:
പുറംപറമ്പിലെ പുളിമാവുകൊണ്ട് ആരാന്റെ പിള്ളേരാണ് ആഘോഷിക്കുന്നത്, ആരാൻ എന്ന സങ്കൽപ്പം തന്നെ സ്വാർത്ഥതയിൽ നിന്നും ഉരുവാകുന്നതാണല്ലോ. തങ്ങൾക്കു മാത്രം പ്രയോജനം ലഭിക്കണം, മറ്റൊരാളിലേക്ക് പ്രയോജനം ലഭ്യമാകുന്ന ഒന്നും ബാക്കിയാക്കരുത് എന്ന ചിന്തയാണല്ലോ ഈ കവിതയിൽ മുന്നിട്ട് നിൽക്കുന്നത്. അമ്മയുടെ നെഞ്ചിൽ തീക്കനൽ വീണാലും നമുക്ക് ലാഭമേ ഉണ്ടാകേണ്ടതുള്ളൂ എന്ന ചിന്തയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. മറ്റുള്ളവരെ കുറിച്ചോ പ്രകൃതിയെ കുറിച്ചോ, പ്രകൃതിയിലെ സകല ചരാചരങ്ങളെക്കുറിച്ചോ ചിന്തയില്ലാതെ എല്ലാത്തിനെയും തങ്ങൾക്കു കീഴിലാക്കുക എന്ന വെട്ടിപ്പിടിക്കൽ മനോഭാവമാണ് മനുഷ്യർ പുലർ ത്തുന്നത്.

എന്ത് ചെയ്താലും ലാഭം ഉണ്ടാക്കുക എന്ന മനുഷ്യന്റെ മനോഭാവത്തെ വെളിപ്പെടു ത്തുകയാണ് ഇടശ്ശേരി. പ്രകൃതി അമ്മയാണ് അമ്മയിൽ നിന്നാണ് നിലനിൽപ്പിന്റെ ആദ്യാവസാനം നമുക്ക് ലഭിക്കുന്നത്. നിലനിൽപ്പ് എന്നത് മനുഷ്യകുലത്തിനു മാത്രമുള്ളതല്ല പ്രകൃതിയെ ആവസിക്കുന്ന എല്ലാ ജീവഗണങ്ങൾക്കും ഉള്ളതാണ്. ഈ നിലനിൽപ്പിനെ ഇല്ലാതാക്കി തങ്ങൾക്കു മെച്ചമുണ്ടാകണം എന്ന ചിന്തയാണ് ആധുനിക തലമുറ സ്വീകരിക്കുന്നത്. ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും, മറ്റു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ തകർത്തുകൊണ്ട് മരങ്ങളും ജലാശയങ്ങളും കയ്യേറുന്നത് ഇല്ലാതെയാക്കുന്നത് മനുഷ്യന്റെ അത്യാർത്തിയാണ്. മനുഷ്യന്റെ ഈ മനോഭാവത്തെ പൂർണമായും വെളിവാക്കുന്ന വരികളാണ് ഇടശേരി ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

Question 4.
ഒട്ടേറെ വാങ്മയ ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമാണല്ലോ പുളിമാവ് വെട്ടി’ എന്ന കവിതാ ഭാഗം അത്തരം ദൃശ്യങ്ങൾ കോർത്തിണക്കി സംഗീത ശില്പമായി അവതരിപ്പിക്കുക?
Answer:
കവിതയുടെ ദൃശ്യാവിഷ്ക്കരണമാണിത്. കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് അവതരിപ്പിക്കുക കവിതയിലെ വാങ്മയ ചിത്രങ്ങളെ ആശയ വ്യക്തത വരുംവിധം വേഷപ്പൊലിമയോടെയും അനുയോജ്യമായ സംഗീത സന്നിവേശത്തോടെയും ദൃശ്യവൽക്കരിക്കുന്ന രീതിയാണ് സംഗീത ശില്പത്തിൽ സ്വീകരിയ്ക്കുന്നത്. അതാതു കാലത്തെ സാമൂഹിക പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപെടുന്നതിനും പൊതുജനശ്രദ്ധ പിടിച്ചു പറ്റുന്നതിനും സംഗീത ശില്പങ്ങൾ മികച്ചതാണ് പുളിമാവ് വെട്ടി എന്ന കവിതയിൽ ഒരുക്കിയിരിക്കുന്ന വാങ്മയ ചിത്രങ്ങൾ.
പുത്തിരി കത്തിച്ച് നൃത്തം വെപ്പിക്കുന്ന മാവ്
പൂങ്കുലയും കൊണ്ടോടി വരുന്ന കുളിർ കാറ്റ്
ജനിച്ച നാൾ തൊട്ട് ഇന്നേവരേക്കും തല കുനിക്കാത്ത വൃദ്ധൻ (മാവ് കൂറ്റൻ മഴുവെറ്റോടിയുമ്പോൾ
കുലുങ്ങുന്ന ഭൂചക്രം.

Question 5.
“പച്ചത്തണലും കൊത്തിയെടുത്തി
ട്ടകപ്പാറിന്റെ പറവകളേ !”
“പൂത്തിരി കത്തിച്ചെങ്ങളെ നൃത്തം
തത്തിക്കാനില്ലിനിയാരും. ”
വരികളിലെ കൽപ്പനകൾ വിശകലനം ചെയ്യുക. സമാനമായ കൽപ്പനകൾ കാവ്യ ഭാഗത്തു നിന്ന് കണ്ടെത്തി അവയുടെ ഭംഗി വിശദമാക്കുക.
Answer:
തണൽ ഒരു താങ്ങാണ്. പ്രകൃതി നമുക്കൊരുക്കുന്ന പച്ചത്തണലിലൂടെ ഏത് വേനൽ കൊടും ചൂടും നമ്മൾ മറികടക്കുന്നു. പച്ചത്തണൽ കൊത്തിയെടുത്ത് ദൂരെ പോകാൻ കിളികളോട് ആക്രോശിക്കുമ്പോൾ പ്രകൃതിയുടെ തണൽ അല്ല പണത്തിന്റെ തണലാണ് വലുതെന്ന് ചിന്തിക്കുന്നതിലെ അതിമോഹമാണ് പ്രകടമാവുന്നത്. പുളിമാവ് വെട്ടിയപ്പോൾ തണൽ മാത്രമല്ല നിരവധി ജീവജാലങ്ങൾക്ക് ആവാസസ്ഥാനവും നഷ്ടമായി. കിളികൾക്ക് അവകാശപ്പെട്ട മരങ്ങൾ ക്കുമേൽ ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന മനുഷ്യർ കിളികൾക്ക് പട്ടയം ഇല്ലെന്ന കാരണത്താൽ അവയെ ആട്ടിയോടിക്കുന്നു. ഇവിടെ അധികാര ഗർവിന്റെ അടയാളമാണ് പട്ടയം. വസന്ത കാലത്തിന്റെ വരവറിയിച്ചു കൊണ്ട് പ്രകൃതി നിറയെ പൂക്കൾ വിടരുന്നതിനെയാണ് പൂത്തിരി കത്തിക്കുക എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്. പൂക്കളെ പോലെ പ്രകാശം പൊഴിക്കുന്നവയാണ് പൂത്തിരികൾ.

ആഘോഷവേളകൾക്ക് പൂത്തിരികൾ മാറ്റുകൂട്ടുന്നതുപോലെ പ്രകൃതിസൗന്ദര്യത്തിന്റെ മാറ്റ് വർദ്ധിപ്പിച്ചുകൊണ്ടാണ് വസന്തകാലത്തിന്റെ വരവ്. അത് ഫലസമൃദ്ധിയുടെ അടയാളമാണ്. മാമ്പൂവ്, കണിക്കൊന്നപ്പൂവ് തുടങ്ങിയവ ആകൃതിയിൽ പോലും പൂത്തിരിയോട് സാമ്യം ഉള്ളവയാണ്. പ്രകൃതിനാശം ഉണ്ടാകുംമ്പോൾ കാലാവസ്ഥയും ഞാറ്റുവേല കളും കാലം തെറ്റി പിറക്കുകയും ഫലസമൃദ്ധിയുടെ അടയാളങ്ങൾ മങ്ങിപ്പോവുകയും ചെയ്യും തങ്ങളെ നൃത്തം ചെയ്യിക്കാൻ ഇനി ആരുമില്ലെന്ന കവിയുടെ ആശങ്ക സൂചിപ്പിക്കുന്നതാണിത്. ഇത്തരത്തിൽ കവി സങ്കല്പങ്ങൾക്കു മാറ്റുകൂട്ടുന്നതിനാണ് ഇത്തരം പ്രയോഗങ്ങൾ കവിതയിലും കഥകളിലും മറ്റും ഉപയോഗിക്കുക. ഇടശ്ശേരിയാകട്ടെ അലങ്കാരങ്ങൾ കൊണ്ട് പ്രകൃതിഭംഗി അപ്പാടെ വരികളിൽ ഉൾക്കൊള്ളിക്കും. നേരിട്ട് ചിത്രം കണ്ടതുപോലെയാണ് ഇടശ്ശേരിയുടെ ഓരോ വരികളും.

Question 6.
പരിസ്ഥിതി അതിന്റെ തനിമയോടെ എല്ലാക്കാലത്തും നിലനിൽക്കേണ്ടതാണെന്ന കാഴ്ചപ്പാട് അടയാളപ്പെടുത്തുന്ന കവിതാഭാഗമാണ് പുളിമാവുവെട്ടി. ഈ പ്രസ്താവനയെ മുൻനിർത്തി കവിതയ്ക്ക് ആസ്വാദന കുറിപ്പ് തയ്യാറാക്കുക?
Answer:
പരിസ്ഥിതി അതിനു അനുയോജ്യമായ സന്തുലിതാവസ്ഥ സ്വയം നിലനിർത്തുന്നുണ്ട്. എല്ലാ ജീവജാലങ്ങളെയും ഒരു കണ്ണിപോലെ ഒന്ന് ഒന്നിന്റെ തുടർച്ചയായി പ്രകൃതി നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യനെയും മനുഷ്യനുൾപ്പെടുന്ന സമൂഹത്തെയും പ്രകൃതി പരിപാലിക്കുന്നുണ്ട്. മനുഷ്യനാകട്ടെ പരിസ്ഥിതിയുടെ സന്തുലനാവാസ തകർക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുകയാണ് ചെയ്യുന്നത്. ഉപയോഗത്തിന് ശേഷം വലിച്ചെറിയുക എന്ന സംസ്കാര മാണല്ലോ ആധുനിക മനുഷ്യൻ പിന്തുടരുന്നത് അതുകൊണ്ട് തന്നെ തന്റെ നേട്ടങ്ങൾക്കൊടുവിൽ ഒന്നിനെയും തിരിഞ്ഞുനോക്കാത്ത ഒരവസ്ഥയാണ് നിലവിൽ മനുഷ്യനുള്ളത്. പ്രകൃതിയി ലേക്കുള്ള അനിയന്ത്രിതമായ കടന്നുകയറ്റവും ഇതിനുദാഹരണമാണ്. തങ്ങൾക്കാവശ്യമായ തിലധികവും വേണം എന്ന മനുഷ്യന്റെ മനോഭാവമാണ് ഈ കവിതയിൽ തെളിയുന്നത്. അതിന പ്പുറം സ്വാർത്ഥലാഭത്തിനോടുള്ള മനുഷ്യന്റെ അത്യാഗ്രഹത്തെ വെളിപ്പെടുത്തുക കൂടിയാണ് ഇടശ്ശേരി.

പ്രകൃതി നൽകുന്ന തണലും തലോടലും തിരിച്ചു നൽകാൻ മനുഷ്യൻ ശ്രമിക്കുന്നില്ല നൂറ്റാണ്ടുകളായി കനിയും കനിവും നൽകിയ മരമാണ് പുളിമാവ്. ഭൂമിയുടെ മാറിടത്തിലേക്കു ആഴത്തിൽ വേരിറങ്ങിയതാണ്. ഉടമയുടെ ബാല്യവും കൗമാരവും തല മുറകളും കണ്ടതാണ് എങ്കിലും തെല്ലുപോലും കനിവില്ലാതെ വെട്ടി പലകകൾ ആക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഉടമ. വേരറുത്തു വീഴുമ്പോൾ ഭൂമി സ്വന്തം മാറു പിളരും പോലെ കുലുങ്ങുകയാണ് ചെയ്തതു മനുഷ്യന്റെ മയമില്ലാത്ത ഇത്തരം പ്രവൃത്തികളുടെ ഫലം അനുഭവിക്കേണ്ടിവരുന്നതും മനുഷ്യൻ തന്നെയാണ് അവന്റെ തലമുറകൾ തന്നെയാണ്. നിർത്താതെ പെയ്യുന്ന പേമാരിയായും. തണ ലില്ലാത്ത കൊടുംവെയിലായും, കുടിനീരില്ലാത്ത കയങ്ങളായും പ്രകൃതി മാറും. മനുഷ്യന്റെ നിലനിൽപ്പിനു പ്രകൃതിയുടെ കനിവ് അനിവാര്യമാണ്. അതുകൊണ്ടു തന്നെ തന്റെയും തന്റെ തലമുറയുടെയും നിലനിൽപ്പിനു പ്രകൃതിയെ സുസ്ഥിരമാക്കേണ്ടത് അനിവാര്യമാണ് എന്ന തിരിച്ചറിവിലേക്ക് വായനക്കാരനെ ഏത്തിക്കുകയാണ് കവി.

പുളിമാവു വെട്ടി Notes Pulimavu Vetti Question Answer Class 9 Kerala Padavali Chapter 5

Question 7.
“എല്ലാവരുടെയും ആവശ്യങ്ങൾക്കുള്ള വിഭവങ്ങൾ ഭൂമിയിലുണ്ട്.
എന്നാൽ ഒരാളുടെപോലും അത്യാർത്തിക്കുള്ളതില്ല”. – (ഗാന്ധിജി)
ഈ പ്രസ്താവനയുടെ പൊരുൾ പരിശോധിച്ചു പ്രകൃതിയെ സ്നേഹിക്കാം നല്ല നാളേയ്ക്കായ് എന്ന വിഷയത്തിൽ മുഖ പ്രസംഗം തയ്യാറാക്കുക.?
പ്രകൃതിയെ സ്നേഹിക്കാം നല്ല നാളേയ്ക്കായ്
Answer:
മനുഷ്യന്റെ ജീവിതത്തിന്റെ അടിസ്ഥാനം പ്രകൃതിയാണ്. പ്രകൃതിയിൽ നിന്നാണ് ജീവന്റെ ഓരോ അണുവും വളരുകയും തുടരുകയും ചെയ്യുന്നത്. അതുകൊണ്ടാണ് പൂർവികർ പ്രപഞ്ചത്തിലെ ഒരോ ശക്തിയെയും ബഹുമാനിച്ചതും. പ്രകൃതിക്കനുയോജ്യമായ ജീവിത ശൈലി നയിച്ചതും. എന്നാൽ ആധുനിക മനുഷ്യൻ തന്റെ തിരക്കുകൾക്കിടയിൽ പരിസ്ഥിതിയെ മറക്കുകയാണ്. എന്താണ് തനിക്കു തന്റെ ലക്ഷ്യത്തിനു വിലങ്ങു തടിയാകുന്നത് അതിനെ ഇല്ലായ്മ ചെയ്തു മുന്നേറുക എന്ന ചിന്താഗതിയാണ് ഉള്ളത്. ഒരു കാലത്തു പരിസ്ഥിതിക്കനുകൂലമായ വീടുകളാണ് എല്ലാവരും ഉപയോഗിച്ചിരുന്നത് പ്രകൃതിയിൽ നിന്ന് കിട്ടുന്ന വിഷരഹിതമായ പച്ചക്കറികളും കായ്കനികളുമാണ് മനുഷ്യൻ ഉപയോഗിച്ചിരുന്നത്.

എന്നാൽ ഇന്നാകട്ടെ എല്ലാം വിഷമയമാണ്. വീടുകൾക്കും കെട്ടിടങ്ങൾക്കും വേണ്ടി മുറിച്ചുമാറ്റപെടുന്ന മരങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ നിർമാണത്തിന് വേണ്ടി മൂടപെടുന്ന ജലാശയങ്ങൾ, മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് അന്യമാകുന്ന കാടുകൾ, കാടു നഷ്ടപ്പെടുന്ന കാട്ടുമൃഗങ്ങൾ, ഇടമില്ലാതെയാകുന്ന ചെറുജീവികൾ, വംശനാശം സംഭവിക്കുന്ന പക്ഷി മൃഗാദികൾ തുടങ്ങി മനുഷ്യന്റെ അനിയന്ത്രിതമായ ഇട പെടലുകൾ കൊണ്ട് ഭൂമി നേരിടുന്ന വെല്ലുവിളികൾ നാൾക്കു നാൾ വർധിച്ചുവരികയാണ്. ഇത്തരം വെല്ലുവിളികൾക്കു തീർച്ചയായും പ്രകൃതി പ്രതികരിക്കുക തന്നെ ചെയ്യും.

കാലം തെറ്റിയ കാലവർഷങ്ങളും അനിയന്ത്രിതമായ ചൂടും, വറ്റിവരണ്ട ശുദ്ധ ജല സംഭരണികളും അനാഥമായ പാടവരമ്പുകളായും, പ്രകൃതി അതിന്റെ മുഖഭാവം മാറ്റി കൊണ്ടിരിക്കും. ഓർക്കുക നമുക്കു ഇന്ന് ജീവിക്കാൻ ആകും വിധം ഈ പരിസ്ഥിതിയെ നമ്മെ ഏൽപ്പിച്ചത് നമ്മുടെ പൂർവികരാണ്. നമുക്ക് ആവശ്യമായതെല്ലാം പ്രകൃതി തരുന്നുണ്ട് അതിന്റെ അളവിൽ കവിഞ്ഞു കൈകടത്തുമ്പോഴാണ്. അത് അത്യാർത്തി ആകുന്നത്. ഇത് തന്നെ ആണ് മഹാത്മാഗാന്ധി നമ്മോടു പങ്കുവെയ്ക്കുന്ന ആശയവും. നമ്മുടേത് മാത്രമല്ല ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ്. വരും തലമുറയ്ക്ക് ഭംഗിയായി പകർന്നു നൽകുക. ഭൂമിയുടെ സുസ്ഥിരത നമ്മുടെ അനിവാര്യതയാണ്.

Question 8.
സ്നേഹിപ്പു ഞാനി മണ്ണിലോരോ പുൽക്കൊടിയെയും ? ആരുടെ വാക്കുകൾ
Answer:
ഒ. എൻ. വി.യുടെ വെറുമൊരാത്മഗീതം എന്ന കൃതിയിൽ നിന്ന്.

Question 9.
പുളിമാവുവെട്ടി എന്ന കവിത നൽകിയ തിരിച്ചറിവ് എന്തെല്ലാമാണ്?
Answer:

  • മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടാവേണ്ട ആത്മബന്ധം
  • പ്രകൃതി നശിപ്പിച്ചിട്ട് മനുഷ്യനുമാത്രമായി നിലനില്പില്ല.
  • മണ്ണിനോടും മരങ്ങളോടും സർവചരാചരങ്ങളോടും സരളസ്നേഹം വളർന്നുവരണം

Question 10.
മഴയിൽ ഇലകൾ നൃത്തം ചെയ്യുന്നു;ഇലകൾക്കൊപ്പം നമ്മളും. ‘പുളിമാവുവെട്ടി ആന ഡോക്ടർ എന്നീ പാഠങ്ങൾ മുൻനിർത്തി വിശകലനം ചെയ്യുക?
Answer:
മഴയിൽ ഇലകൾ നൃത്തം ചെയ്യുന്നു. ഇലകൾക്കൊപ്പം ഞങ്ങളും. പരിസ്ഥിതിയും മനുഷ്യനും തമ്മി ലുള്ള അനന്ദകരമായ ബന്ധത്തെ കാണിക്കുകയാണ് ഈ വരികൾ. മഴ പരിസ്ഥിതിയുടെ ആനന്ദമാണ്. ആ ആനന്ദത്തിൽ പ്രകൃതി സന്തോഷ പൂർവം പങ്കുചേരുന്നതാണ് ഈ നൃത്തം. ഇതിനോടൊപ്പം മനുഷ്യനും പങ്കുചേരുന്നു. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള അന്തരീകമായ ബന്ധത്തിന്റെ സന്തോഷ പൂർണമായ രംഗങ്ങളാണ് കവി എവിടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. മനുഷ്യന്റെ വൈകാ രികവും മാനസികവും ബൗദ്ധീകവുമായ എല്ലാ ഘടകങ്ങളിലും പ്രകൃതിയുടെ സ്വാധീനം കാണാൻ സാധിക്കും. പലപ്പോഴും മനുഷ്യന്റെ നിലനിൽപ്പിന് അത് അനിവാര്യമാണ് താനും.

जन-जन का चेहरा एक कविता Summary Class 9 Hindi Kerala Syllabus

Reading SCERT Class 9 Hindi Solutions and जन-जन का चेहरा एक कविता Jan Jan Ka Chehra Ek Kavita Summary in Hindi Malayalam before the exam can save a lot of preparation time.

Jan Jan Ka Chehra Ek Kavita Summary in Malayalam Hindi

जन-जन का चेहरा एक कविता Summary in Hindi

Jan Jan Ka Chehra Ek Kavita Summary in Hindi

महान कवि मुक्तिबोध ने अपनी कविता “जन-जन का चेहरा एक” में एक प्रभावी मनोवैज्ञानिक विश्लेषण दिया है, जिसमें विश्व भर की विभिन्न जातियों और संस्कृतियों के बीच एकरूपता का चित्रण किया गया है। कवि ने कहा कि दुनिया के हर महादेश, प्रदेश और शहर के लोगों में एक विशिष्ट प्रवृत्ति है।

कवि का विचार है कि प्रकृति समान रूप से सभी जीवों को बिना भेदभाव किए, चाहे उनकी भाषा या संस्कृति क्या हो, ऊर्जा, प्रकाश और अन्य सुविधाएं देती है। इस कविता में कवि की भावना स्पष्ट दिखाई देती है।

ऐसा प्रतीत होता है कि कवि जनता द्वारा अपने अधिकारों के लिए लड़ने वाले शोषण का वर्णन कर रहा है। यह दुनिया भर में लोगों के शोषण के खिलाफ संघर्ष को चित्रित करता है। कवि ने उनके चेहरे की झुर्रियों को समान पाया। कवि ने प्रकृति के माध्यम से उनके चेहरे की झुर्रियों को गलियों में फैली हुई धूप से तुलना की।

अपने अधिकारों के लिए संघर्षरत जनता की बँधी हुई मुट्ठियों में दृढ़ संकल्प की अनुभूति कवि को हो रही है। गोलाकार पुरुषों के चतुर्दिक जन-समुदाय का एक दल है। आकाश में एक भयानक सितारा चमक रहा है और उसका रंग लाल है, लाल रंग हिंसा, हत्या तथा प्रतिरोध की ओर संकेत कर रहा है, जो दमन, अशान्ति एवं निरं श पाशविकता का प्रतीक है। सारा संसार इससे त्रस्त है। यह दानवीय कुकृत्यों की अन्तहीन गाथा है।

नदियों की तीव्र धारा में जनता ( जन-जन ) की जीवन-धारा का बहाव कवि के अर्न्तमन की वेदना के रूप में प्रकट हुआ है। जल का अविरल कल-कल करता प्रवाह वेदना के गीत जैसे प्रतीत होते हैं प्रकारान्तर में यह मानव मन की व्यथा-कथा जिसे इस सांकेतिक शैली में व्यक्त किया गया है।

जन-जन का चेहरा एक कविता Summary Class 9 Hindi Kerala Syllabus

Jan Jan Ka Chehra Ek Kavita Summary in Malayalam

जन-जन का चेहरा एक कविता Summary in Malayalam

മഹാകവി മുക്തിബോധ് തന്റെ ജൻജൻ കാ ചെഹ്റ ഏക്” എന്ന കവിതയിൽ ഫലപ്രദമായ മനഃശാസ്ത്ര വിശകലനം നൽകിയിട്ടുണ്ട്, അത് ലോകമെമ്പാടുമുള്ള വിവിധ ജാതികളും സംസ്കാരങ്ങളും തമ്മിലുള്ള ഏകത്വത്തെ ചിത്രീകരിക്കുന്നു. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലെയും സംസ്ഥാനങ്ങളിലെയും നഗരങ്ങളിലെയും ആളുകൾക്ക് ഒരു പ്രത്യേക പ്രവണതയുണ്ടെന്ന് കവി പറഞ്ഞു
ഭാഷയും സംസ്ക്കാരവും നോക്കാതെ എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ ഊർജവും വെളിച്ചവും മറ്റു സൗകര്യങ്ങളും പ്രകൃതി ഒരുക്കുന്നു എന്നതാണ് കവിയുടെ കാഴ്ചപ്പാട്. കവിയുടെ വികാരങ്ങൾ ഈ കവിതയിൽ വ്യക്തമായി കാണാം.

ചൂഷണങ്ങളെയാണ് കവി അവകാശങ്ങൾക്കുവേണ്ടി പോരാടുന്നവർ നടത്തുന്ന വിവരിക്കുന്നതെന്ന് തോന്നുന്നു. ചൂഷണത്തിനെതിരായ ലോകമെമ്പാടുമുള്ള ജനങ്ങളുടെ പോരാട്ടത്തെ ഇത് ചിത്രീകരിക്കുന്നു. അവരുടെ മുഖത്തെ ചുളിവുകൾ സമാനമായി കവി കണ്ടെത്തി. മുഖത്തെ ചുളിവുകളെ പ്രകൃതിയിലൂടെ തെരുവിലൂടെ പരക്കുന്ന സൂര്യപ്രകാശത്തോട് കവി ഉപമിച്ചു.

അവകാശങ്ങൾക്കായി പോരാടുന്ന ജനങ്ങളുടെ മുഷ്ടി ചുരുട്ടിയ നിശ്ചയദാർഢ്യം കവി അനുഭവിക്കുന്നു. വൃത്താകൃതിയിലുള്ള ഒരു കൂട്ടം പുരുഷന്മാരുണ്ട്. ഭയങ്കരമായ ഒരു നക്ഷത്രം ആകാശത്ത് തിളങ്ങുന്നു, അതിന്റെ നിറം ചുവപ്പാണ്, ചുവപ്പ് നിറം അക്രമത്തെയും കൊലപാതകത്തെയും ചെറുത്തുനിൽപ്പിനെയും സൂചിപ്പിക്കുന്നു, ഇത് അടിച്ചമർത്തലിന്റെയും അശാന്തിയുടെയും സമ്പൂർണ്ണ ക്രൂരതയുടെയും പ്രതീകമാണ്. ലോകം മുഴുവൻ ഇതിന്റെ ദുരിതം അനുഭവിക്കുകയാണ്. ഇത് പൈശാചിക ദുഷ്പ്രവൃത്തികളുടെ
അനന്തമായ കഥയാണ്.

നദികളുടെ ദുതപ്രവാഹത്തിൽ ജനജീവിതത്തിന്റെ ഒഴുക്ക് കവിഹൃദയത്തിൽ വേദനയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ജലത്തിന്റെ തുടർച്ചയായ ഒഴുക്ക് ഒരു വേദനയുടെ പാട്ടായി തോന്നുന്നു, ഈ പ്രതീകാത്മക ശൈലിയിൽ പ്രകടിപ്പിക്കപ്പെട്ട മനുഷ്യ മനസ്സിന്റെ വേദനയുടെ കഥയാണിത്.

जन-जन का चेहरा एक कविता की व्याख्या

1. चाहे जिस देश प्रांत पुर का हो
जन-जन का चेहरा एक !
व्याख्या:
प्रस्तुत पंक्तियाँ जन-जन का चेहरा एक शीर्षक कविता से ली गई है जिसके रचयिता कवि गजानन माधव मुक्तिबोध है । कवि कहते हैं कि कोई व्यक्ति चाहे किसी भी देश या प्रांत का निवासी हो उन सबमें समानता पाई जाती है।

വിശദീകരണം: കവി ഗജാനൻ മാധവ് മുക്തിബോധ് രചിച്ച ‘ജൻജൻ കാ ചെഹ്’ എന്ന കവിതയിൽ നിന്നാണ് ജൻജൻ കാ ചെഹ്റ എന്ന വരികൾ എടുത്തത്. ഒരു വ്യക്തി ഏതു രാജ്യത്തോ പ്രദേശത്തോ ആയാലും എല്ലാവരിലും സാമ്യമുണ്ടെന്ന് കവി പറയുന്നു.

2. एशिया की, यूरोप की अमरीका की
गलियों की धूप एक |
कष्ट-दुख संताप की
चेहरों पर पड़ी हई झरियों का रूप एक !
जोश में यों ताकत से बंधी हुई
मुठियों का एक लक्ष्य !
व्याख्या:
प्रस्तुत पंक्तियाँ जन-जन का चेहरा नामक कविता से ली गई हैं, जिसे गजानन माधव मुक्तिबोध ने लिखा था। कवि कहते हैं कि कोई व्यक्ति चाहे किसी भी देश या प्रांत का निवासी हो उन सबमें समानता पाई जाती है। सूर्य अपनी किरणें एशिया, यूरोप और अमेरिका में समान रूप से बिखेरता है। पीडित व्यक्ति के चेहरे पर पड़ने वाली रेखाएँ या झुर्रियां समान होती हैं शक्ति में अथवा जोश में बंधी मुठियाँ समान लक्ष्य रखती हैं।

വിശദീകരണം: ഇത് ഗജാനൻ മാധവ് മുക്തിബോധ് എഴുതിയ “ജൻജൻ കാ ചെഹ്റ എന്ന കവിതയിലെ വരികളാണ്. കവി പറയുന്നതുപോലെ, ഒരു വ്യക്തി ഏതു രാജ്യത്തെയോ പ്രദേശത്തെയോ ആകുമ്പോഴും, അവർക്കിടയിൽ സമാനതകളുണ്ട്. സൂര്യൻ തന്റെ കിരണങ്ങൾ ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ തുല്യമായി പകരുന്നു. പീഡിതരുടെ മുഖത്തെ വരകളും ചുളിവുകളും സമാനമായിരിക്കും. ദുരിതമനുഭവിക്കുന്ന വ്യക്തിയുടെ മുഖത്തുള്ള വരകളും ചുളിവുകളും ഏകോപിച്ചിരിക്കുന്നു. ശക്തിയിലും ഉത്സാഹത്തിലും കെട്ടിപ്പിണഞ്ഞ മുഷ്ടികളും ഒരേ ലക്ഷ്യം കൈവരിക്കാനാണ്.

3. पृथ्वी के गोल चारों ओर के धरातल पर
है जनता का दल एक, एक पक्ष ।
जलता हुआ लाल कि भयानक सितारा एक
उद्दीपित उसका विकराल सा इशारा एक ।
व्याख्या:
प्रस्तुत पंक्तियाँ जन-जन का चेहरा नामक मार्क्सवादी लेखक गजानन माधव मुक्तिबोध की एक शीर्षक कविता से ली गई हैं। कवि ने प्राणी की समस्याओं को प्रस्तुत पंक्तियों में उठाया है। कवि कहते हैं कि सभी जीवों की समस्याएँ और भावनाएं समान हैं, लेकिन इस दुनिया में अंतर है । कवि कहना चाहते हैं कि जैसे सूर्य सारे संसार में एक है और अपनी रौशनी समान रूप से हर चीज पर बिखेरता है।

വിശദീകരണം: ജൻജൻ കാ ചെഹ്റ ഏക്” എന്ന മർക്സിസ്റ്റ് എഴുത്തുകാരൻ ഗജാനൻ മാധവ് മുക്തിബോധ് എഴുതിയ കവിതയിൽ നിന്നുള്ള വരികളാണ് ഇവ. ഈ വരികളിൽ, കവി മനുഷ്യന്റെ പ്രശ്നങ്ങളെയും വികാരങ്ങളെയും ഉന്നയിച്ചിരിക്കുന്നു. കവി പറയുന്നു, എല്ലായ ജീവജാലങ്ങളുടേയും പ്രശ്നങ്ങളും വികാരങ്ങളും ഒരേപോലെയാണ്, പക്ഷേ ഈ ലോകത്തിൽ വ്യത്യാസങ്ങൾ ഉണ്ട്. കവി പറയുന്നതുപോലെ, സൂര്യൻ എല്ലായിടത്തും ഒരേപോലെയാണ്, തന്റെ പ്രകാശം തുല്യമായി എല്ലാ വസ്തുക്കളിലും പകരുന്നു.

4. गंगा में, इरावती में, मिनाम में
अपार अकुलाती हुई,
नील नदी, आमेजन, मिसौरी में वेदना से गति हुई
बहती-बहाती हुई जिंदगी की धारा एक;
व्याख्या:
प्रस्तुत पंक्तियाँ जन-जन का चेहरा एक शीर्षक कविता से ली गई है जिसके रचयिता कवि गजानन माधव मुक्तिबोध है कवि कहते हैं कि गंगा, इरावती, मिनाम, नील, आमेजन, मिसौरी इन सब में अपार जल प्रवाहित होता रहता है। इनके जलों में कोई मौलिक अंतर नहीं है। ये नदियाँ मनुष्य को निरंतर बढ़ते रहने की प्रेरणा देती है। ये नदियाँ प्यार और क्रोध दोनों का संदेश देती है।

വിശദീകരണം: ജൻജൻ കാ ചെഹ്റ ഏക്” എന്ന ശീർഷക കവിതയിലെ വരികളാണ് ഇവ, ഗജാനൻ മാധവ് മുക്തിബോധാണ് ഈ കവിതയുടെ രചയിതാവ്. കവി പറയുന്നത്, ഗംഗ, ഇരാവതി, മിനാം, നീൽ, ആമസോൺ, മിസോരി തുടങ്ങിയ നദികളിൽ അനന്തമായ ജലം ഒഴുകിക്കൊണ്ടിരിക്കുന്നു. ഇവയുടെ ജലത്തിൽ ആധികാരികമായ വ്യത്യാസമൊന്നുമില്ല. ഈ നദികൾ മനുഷ്യനെ തുടർച്ചയായി മുന്നോട്ട് നീങ്ങാൻ പ്രേരിപ്പിക്കുന്നു. ഈ നദികൾ സ്നേഹത്തിന്റെയും കോപത്തിന്റെയും സന്ദേശം നൽകുന്നു.

जन-जन का चेहरा एक कविता Summary Class 9 Hindi Kerala Syllabus

जन-जन का चेहरा एक कविता कवि परिचय स्वयं प्रकाश

13 नवंबर 1917 को मध्य प्रदेश के ग्वालियर शहर में जन्मे गजानन माधव मुक्तिबोध, नई कविता के प्रसिद्ध प्रयोगवादी कवि थे। उनके पिता का नाम था माधवराज मुक्त और माता का नाम था पार्वतीबाई। उनकी शुरूआती पढ़ाई उज्जैन, विदिशा, अमझरा, सरदारपुर में हुई। उनके पास 1931 में उज्जैन के माधव दॉलेज से ग्वालियर बोर्ड की मिडिल परीक्षा, 1935 में माधव कॉलेज से इंटरमीडिएट और 1938 में इंदौर के होल्कर कॉलेज से बी.ए. की डिग्री थी। सन् 1953 में उन्होंने नागपुर विश्वविद्यालय से हिन्दी में परास्नातक की डिग्री हासिल की। श्री मुक्तिबोध ने 20 साल की छोटी उम्र से काम किया।

1948 में नागपुर में प्रकाश तथा सूचना विभाग में पत्रकार के रूप में काम करने के बाद कई स्थानों पर काम किया। 1954 से 1956 तक वे रेडियो के प्रादेशिक सूचना विभाग में थे। 1956 में नागपुर से निकलने वाले अखबार “नया खून” का उनका संपादन था। 1958 से वे दिग्विजय काव्यगत विशेषताएँ-हिन्दी की नवीन कविता में गजानन माधव मुक्तिबोध एक प्रमुख कवि, चिन्तक, आलोचक और कथाकार हैं। प्रयोगवाद के एक कवि के रूप में उन्होंने प्रसिद्धि हासिल की। वे साहसी, सत्यान्वेषी, ज्ञानपिपासु और अपनी प्रकृति और भावना से अथक थे। उनकी कविता-व्यक्तित्व बहुत विचित्र रही है। उनकी रचनाएँ बहुत प्रभावी हैं क्योंकि वे ज्ञान और संवेदना से प्रौढ़ मानसिँक प्रतिक्रियाओं को ग्रहण करते हैं।

1917 നവംബർ 13ന് മധ്യപ്രദേശിലെ ഗ്വാളിയോർ നഗരത്തിൽ ജനിച്ച ഗജാനൻ മാധവ് മുക്തിബോധ്, നവകവിതയിലെ പ്രസിദ്ധനായ പരീക്ഷണാത്മക കവിയാണ്. അവരുടെ പിതാവിന്റെ പേര് മാധവരാജ് മുക്തിബോധ്, മാതാവിന്റെ പേര് പാർവതിബായ്. ബാല്യകാല വിദ്യാഭ്യാസം ഉജ്ജി, വിദിഷ, അമ്ര, സർദാർപുർ എന്നിവിടങ്ങളിൽ പൂർത്തിയാക്കി. 1931ൽ ഉജ്ജയിനിയിലെ മാധവ കോളേജിൽ നിന്ന് ഗ്വാളിയോർ ബോർഡിന്റെ മിഡിൽ പരീക്ഷ, 1935ൽ മാധവ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ്, 1938ൽ ഇന്ദോറിലെ ഹോൾക്കർ കോളേജിൽ നിന്ന് ബി.എ. ബിരുദം നേടി. 1953ൽ അവർ നാഗ്പൂർ സർവകലാശാലയിൽ നിന്ന് ഹിന്ദിയിൽ മാസ്റ്റർ ബിരുദം നേടി.
ശ്രീ മുക്തിബോധ് 20 വയസിന്റെ ചെറുപ്പം മുതൽ ജോലി തുടങ്ങി.

1948ൽ നാഗ്പൂരിലെ പ്രകാശം, വിവര വകുപ്പ് എന്നിവിടങ്ങളിൽ പത്രപ്രവർത്തകനായി ജോലി ചെയ്തതിന് ശേഷം, പല സ്ഥലങ്ങളിലും ജോലി ചെയ്തു. 1954 മുതൽ 1956 വരെ അവർ റേഡിയോയുടെ പ്രാദേശിക വിവര വകുപ്പ് വിഭാഗത്തിൽ പ്രവർത്തിച്ചു. 1956ൽ നാഗ്പൂരിൽ നിന്ന് പുറത്തിറങ്ങുന്ന ‘നയാ ഖൂൻ പത്രത്തിന്റെ എഡിറ്ററായിരുന്നു. 1958 മുതൽ അദ്ദേഹം ദിഗ്വിജയ കോളേജ്, രാജ് നന്ദഗോവ് എന്ന സ്ഥാപനത്തിൽ പ്രൊഫസറായിരുന്നു. 1964 സെപ്റ്റംബർ 11ന് അദ്ദേഹത്തിന്റെ മരണം സംഭവിച്ചു. കാവ്യ സവിശേഷതകൾ ഹിന്ദിയിലെ നവീന കവിതയിൽ ഗജാനൻ മാധവ് മുക്തിബോധ് ഒരു പ്രമുഖ കവി, ചിന്തകൻ, വിമർശകൻ, കഥാകൃത്ത് എന്നിവരാണ്. പരീക്ഷണവാദത്തിലെ ഒരു കവി എന്ന നിലയിൽ അവർ പ്രശസ്തി നേടി. അദ്ദേഹം ധീരരും സതാന്വേഷികളുമായ, വിജ്ഞാനസ്നേഹികളായ, സ്വഭാവത്തിലും ഭാവനയിലും അതിപ്രയത്നികളായ ആളായിരുന്നു. അവരുടെ കവിതാവ്യക്തിത്വം വളരെ വിചിത്രമായിരുന്നു. അവരുടെ കൃതികൾ വളരെ പ്രഭാവവത്താണ്, കാരണം അവ വിജ്ഞാനത്തെയും സഹാനുഭൂതിയെയും ഉൾക്കൊള്ളുന്ന മനോവൈകാര്യപ്രതികരണങ്ങളെ സ്വീകരിക്കുന്നു.

जन-जन का चेहरा एक कविता शब्दाथ

चाहे – എങ്കിലും/ Even if or Whether
प्रांत – പ്രദേശം / Region
गली – തെരുവ്/Street
संताप – ദുഃഖം / Sorrow
चेहरा – മുഖം / Face
झुर्थियों – ചുളിവുകൾ / Wrinkles
जोश – ളത്സാഹം / Enthusiasm
ताकत – ശക്തി/Strength
बँधी हुई मुट्ठी – ചുരുട്ടിയ മുഷ്ടി/Clenched fist
लक्ष्य – ലക്ഷ്യം/Goal
पृथ्वी – ദ്യമി/Earth
धरातल – ദുതലം/Surface
पक्ष – വശം / Side
जलता – കത്തുന്ന/ Burning
भयानक – ഭയകരം/ Terrifying
सितारा – നക്ഷത്രം/ Star
उद्दीपित – പ്രചോദിതം/Stimulated
अकुलाती – ഉലയുന്ന/ Restless
बहती – ഴെക്കന്ന / Flowing
ज़िन्दगी – ജീവിതം/Life
धारा – പ്രവാഹം/ Stream

जन-जन का चेहरा एक कविता Questions and Answers Notes Class 9 Hindi Kerala Syllabus

Practicing with SCERT Kerala Syllabus 9th Standard Hindi Notes Pdf Unit 3 Chapter 2 जन-जन का चेहरा एक कविता Jan Jan Ka Chehra Ek Kavita Questions and Answers Notes improves language skills.

Class 9 Hindi Jan Jan Ka Chehra Ek Kavita Question Answer Notes

जन-जन का चेहरा एक कविता Question Answer Notes

Class 9 Hindi Unit 3 Chapter 2 जन-जन का चेहरा एक कविता Notes Question Answer

प्रश्न 1.
‘जन-जन’ से कवि का मतलब क्या होगा?
എന്നതുകൊണ്ട് കവി എന്താണ് അർത്ഥമാക്കുന്നത്?
उत्तर:
‘जन-जन’ से कवि का मतलब आम लोगों से है, चाहे वे किसी भी देश, प्रांत, या नगर के हों। यहाँ जन-जन से अभिप्राय सभी इंसानों से है, जो भिन्न-भिन्न जगहों पर रहते हु भी एक समान हैं।

“ആളുകൾ’ എന്നതുകൊണ്ട് കവി അർത്ഥമാക്കുന്നത് അവർ ഏത് രാജ്യത്തിലായാലും പ്രവിശ്യയിലാ യാലും നഗരത്തിലായാലും സാധാരണക്കാരെയാണ്. ഇവിടെ, ആളുകൾ അർത്ഥമാക്കുന്നത് എല്ലാ മനുഷ്യരും, അവർ വ്യത്യസ്ത സ്ഥലങ്ങളിൽ താമസിക്കുന്നവരാ ണെങ്കിലും തുല്യരാണ്.

प्रश्न 2.
‘चेहरों पर पड़ी झुर्थियों का रूप – किसकी ओर संकेत करता है?
‘മുഖത്ത് ചുളിവുകൾ പ്രത്യക്ഷപ്പെടുന്നു ഇത് എന്താണ് സൂചിപ്പിക്കുന്നത്?
उत्तर:
‘चेहरों पर पड़ी झुर्रियों का रूप उन कष्टों, दुखों और संताप की ओर संकेत करता है जो सभी इंसानों ने सहन किए हैं। यह उन जीवन के संघर्षों और परेशानियों का प्रतीक है जो हर इंसान की जिंदगी में किसी न किसी रूप में आते हैं।

“മുഖത്ത് ചുളിവുകൾ പ്രത്യക്ഷപ്പെടുന്നത് എല്ലാ മനുഷ്യരും അനുഭവിച്ച കഷ്ടപ്പാടുകളിലേക്കും സങ്കടങ്ങളിലേക്കും വേദനകളിലേക്കും വിരൽ ചൂണ്ടുന്നു.ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ഏതെങ്കിലും ഒരു രൂപത്തിലല്ലെങ്കിൽ മറ്റെന്തെ ങ്കിലും രൂപത്തിൽ വരുന്ന ജീവിതത്തിന്റെ പോരാ ട്ടങ്ങളെയും പ്രശ്നങ്ങളെയും ഇത് പ്രതീകപ്പെടു

जन-जन का चेहरा एक कविता Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 3.
कवि ने ऐसा कार्यों कहा होगा कि जन-जन का चेहरा एक है?
ഓരോ വ്യക്തിക്കും ഒരേ മുഖമാണെന്ന് കവി എന്തിനു പറഞ്ഞു ?
उत्तर:
जन जन का चेहरा एक से कवि का तात्पर्य उन लोगों से है, जो अलग-अलग देशों में रहने के बावजूद भी एक साथ मिलकर शोषण कर्ताओं के विरुद्ध आवाज उठाते हैं। जिसका एक ही लक्ष्य है शांति और बंधुत्व के साथ न्याय। कवि ने इसमें जनता की एकता और उनकी ताकत को दिखाया है।

കവിയുടെ ഉദ്ദേശം, വിവിധ രാജ്യങ്ങളിൽ ജീവി ച്ചിട്ടും ചൂഷകർക്കെതിരെ ഒന്നിച്ച് ശബ്ദമുയർ ത്തുന്നവരെയാണ് അർത്ഥമാക്കുന്നത്. സാഹോ ദര്യത്തോടൊപ്പം സമാധാനവും നീതിയും മാത മാണ് ആരുടെ ലക്ഷ്യം. ജനങ്ങളുടെ ഐക്യവും അവരുടെ ശക്തിയും കവി ഇതിൽ പ്രകടമാ ക്കിയിട്ടുണ്ട്.

प्रश्न 4.
जन-जीवन से नदी का क्या संबंध है?
നദിക്കും ജനജീവിതവുമായുള്ള ബന്ധം എന്താണ്?
उत्तर:
गंगा, इरावती, मिनाम, नील, आमेजन, मिसौरी इन सब में अपार जल प्रवाहित होता रहता है। इनके जलों में कोई मौलिक अंतर नहीं है। ये नदियाँ मनुष्य को निरंतर बढ़ते रहने की प्रेरणा

ഗംഗ, ഇരാവതി, മിനാം, നൈൽ, ആമസോൺ, മിസൗറി എന്നിവിടങ്ങളിലെല്ലാം വെള്ളം അനന്തമായ ഒഴുകിക്കൊണ്ടിരിക്കുന്നു. ഇവയുടെ ജലങ്ങളിൽ മൂല്യപരമായ വ്യത്യാസമില്ല. ഈ നദികൾ മനുഷ്യനെ നിലച്ചു നിൽക്കാതെ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നു.

प्रश्न 5.
“जन-जन का चेहरा एक’ शीर्षक कविता का भावार्थ लिखें।
“ജനങ്ങളുടെ ഒരേ മുഖം’ എന്ന കവിതയുടെ ഭാവാർത്ഥം
उत्तर:
“जन-जन का चेहरा एक” का व्यापक अर्थ है। कवि पीड़ित और संघर्षशील जनता के समान विचारों का वर्णन करता है। कवि ने अपने मानवोचित अधिकारों के लिए संघर्षरत विश्व भर के लोगों की भावना व्यक्त की है। मानव जाति का शोषण और उत्पीड़न, चाहे वह एशिया, यूरोप, अमेरिका या किसी भी अन्य महादेश या क्षेत्र में हो। उनमें प्रत्यक्ष और अप्रत्यक्ष एकता है ।

ജനങ്ങളുടെ ഒരേ മുഖം എന്നതിന് വിശാലമായ അർത്ഥമുണ്ട്. കഷ്ടപ്പെടുന്നവരുടെയും ചെയ്യുന്നവരുടെയും സമരം പൊതുചിന്തകളെ കവി വിവരിക്കുന്നു. ലോകമെമ്പാടുമുള്ള മനുഷ്യാവ കാശങ്ങൾക്കുവേണ്ടി പോരാടുന്നവരുടെ വികാര ങ്ങൾ കവി പ്രകടിപ്പിച്ചിട്ടുണ്ട്. ഏഷ്യയിലാ യൂറോപ്പിലായാലും അമേരിക്കയിലാ യാലും യാലും മറ്റേതെങ്കിലും ഭൂഖണ്ഡത്തിലായാലും പ്രദേശത്തായാലും മനുഷ്യരാശിയുടെ ചൂഷണവും അടിച്ചമർത്തലും. അവർക്കിടയിൽ പ്രത്യക്ഷ മായും പരോക്ഷമായും ഐക്യമുണ്ട്.

प्रश्न 6.
कवि ने सितारे को भयानक क्यों कहा है ? सितारे का इशारा किस ओर है ?
കവി നക്ഷത്രത്തെ ഭയാനകമെന്ന് എന്തു കൊണ്ട് വിളിക്കുന്നു? നക്ഷത്രം ഏത് വഴി യാണ് ചൂണ്ടിക്കാണിക്കുന്നത്?
उत्तर:
कवि ने सितारों को भयानक कहा क्योंकि उनकी चमक इतनी विकराल और भयानक है। समय आने पर वह एक लाल ज्वाला की तरह लाल हो जाता है। सितारा एक संघर्षशील जनता की ओर संकेत करता है जो शोषण करने वालों के लिए काल बन सकती है और एक भयानक और विचित्र रूप ले सकती है।

കവി നക്ഷത്രങ്ങളെ ഭയാനകം എന്ന് വിളിച്ചു, കാരണം അവയുടെ പ്രകാശം വളരെ വലുതും ഭയാനകവുമാണ്. സമയമാകുമ്പോൾ അത് ചുവന്ന ജ്വാല പോലെ ചുവന്നു. ചൂഷകരുടെ സമയമായി മാറാനും ഭയാനകവും വിചിത്ര വുമായ രൂപമെടുക്കാനും കഴിയുന്ന, ചെയ്യുന്ന ഒരു പൊതുസമൂഹത്തിലേക്കാണ് താരം വിരൽ സമരം ചൂണ്ടുന്നത്.

प्रश्न 7.
प्रस्तुत कविता के संदर्भ में मुक्तिबोध की काव्यभाषा की विशेषताएँ बताइए ।
ഈ കവിതയുടെ സന്ദർഭത്തിൽ മുക്തിബോ ധിന്റെ കാവ്യഭാഷയുടെ പ്രത്യേകതകൾ പറയു.
उत्तर:
आधुनिक हिन्दी साहित्य में गजानन मुक्तिबोध जो एक सशक्त हस्ताक्षर के रूप में विख्यात है। इनकी काव्य प्रतिभा से समस्त हिन्दी जगत अवगत है। प्रस्तुत कविता में ‘जन-जन का चेहरा एक’ में कवि की भाषा अत्यन्त ही सहज सरल और प्रवाहमयी है। हिन्दी के सरल एवं ठेठ बहुप्रचलित शब्दों का प्रयोग कर कवि ने अपने उदार विचारों को प्रकट किया है। मुक्तिबोध की काव्य भाषा में ऐसे शब्दों का प्रयोग हुआ है जिनके द्वारा भावार्थ समझने में कठिनाई नहीं होती। काव्यभाषा के जिन-जिन गुणों की जरूरत होती है उनका समुचित निर्वहन मुक्तिबोध जी ने अपनी कविताओं में किया है।

ആധുനിക ഹിന്ദി സാഹിത്യത്തിലെ ശക്തമായ കൈയൊപ്പ് എന്ന നിലയിൽ ഗജാനൻ മുക്തി ബോധ് പ്രശസ്തനാണ്. ഹിന്ദി ലോകം മുഴുവൻ അദ്ദേഹത്തിന്റെ കാവ്യപ്രതിഭയെക്കുറിച്ച് ബോധ വാന്മാരാണ്. അവതരിപ്പിച്ച ‘ജൻജൻ കാ ചെഹ്റ ഏക്’ എന്ന കവിതയിൽ കവിയുടെ ഭാഷ വളരെ സ്വാഭാവികവും ലളിതവും ഒഴുകു ന്നതുമാണ്. ലളിതവും സാധാരണവുമായ ഹിന്ദി വാക്കുകൾ ഉപയോഗിച്ച് കവി തന്റെ ലിബറൽ ചിന്തകൾ പ്രകടിപ്പിച്ചു. മുക്തി. ബോധിന്റെ കാവ്യഭാഷയിൽ, അർത്ഥം മനസ്സി ലാക്കാൻ ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത അത്തരം വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കാവ്യ ഭാഷയിൽ വേണ്ട എല്ലാ ഗുണങ്ങളും മുക്തി ബോധ് ജി തന്റെ കവിതകളിൽ കൃത്യമായി പ്രദർശിപ്പിച്ചിട്ടുണ്ട്.

जन-जन का चेहरा एक कविता Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 8.
नदियों की वेदना का क्या कारण है?
നദികളുടെ വേദനയുടെ കാരണം എന്താണ്?
उत्तर:
कवि के अंत: मन की वेदना, नदियों की वेगावती धारा में जीवन की धारा को प्रतिबिंबित करती है। कवि अपने कल-कल करते प्रवाह में दर्द महसूस करता है। गंगा, इरावती, नील और आमेजन नदियों की धारा मानव-मन की पीड़ा को व्यक्त करती है, जो अपने मानवीय अधिकारों के लिए संघर्षरत हैं। कवि जनता को पीड़ा और संघर्ष से जोड़ते हुए बहती हुई नदियों में वेदना के गीत सुनता है।

കവിയുടെ ഹൃദയത്തിലെ വേദന നദികളുടെ അതിവേഗ പ്രവാഹത്തിൽ ജീവിതത്തിന്റെ ഒഴുക്കിനെ പ്രതിഫലിപ്പിക്കുന്നു. കവി തന്റെ ഒഴുകുന്ന ഒഴുക്കിൽ വേദന അനുഭവിക്കുന്നു. ഗംഗ, ഇരാവതി, ആമസോൺ നദികളുടെ ഒഴുക്ക് മനുഷ്യാവകാശങ്ങൾക്കായി പോരാടുന്ന മനുഷ്യമനസ്സിന്റെ വേദനയാണ് പ്രകടിപ്പിക്കുന്നത്. വേദനയും സമരവുമായി ഒഴുകുന്ന ജനങ്ങളെ ബന്ധിപ്പിക്കുന്ന കവി നദികളിൽ വേദനയുടെ പാട്ടുകൾ കേൾക്കുന്നു.

प्रश्न 9.
संबंध पहचानें और जोड़कर लिखें :
ബന്ധം തിരിച്ചറിയുക. ഒപ്പം ചേർത്തു എഴുതുക.
जन-जन का चेहरा एक Questions and Answers Notes Class 9 Hindi Kerala Syllabus 1
उत्तर:

नदी का नाम मुख्य क्षेत्र
गंगा भारत
नील मिस्त्र
इरावती म्यानमार
आमेज़न दक्षिण अमरीका

जन-जन का चेहरा एक Questions and Answers Notes Class 9 Hindi Kerala Syllabus 2
उत्तर:

നദിയുടെ പേര് പ്രധാന പ്രദേശം
ഗംഗ ഇന്ത്യ
നൈൽ ഈജിപ്ത് (मिस्त्र)
ഇരാവതി മ്യാന്മർ
ആമസോൺ തെക്കേ അമേരിക്ക

प्रश्न 10.
सही मिलान करें:
ശരിയായി പൊരുത്തപ്പെടുത്തുക
जन-जन का चेहरा एक Questions and Answers Notes Class 9 Hindi Kerala Syllabus 3
जन-जन का चेहरा एक Questions and Answers Notes Class 9 Hindi Kerala Syllabus 4
उत्तर:

जनता के चेहरे झुर्सियाँ जनता की वेदना
बँधी हुई मुट्ठियाँ जनता का संघर्ष
जलता हुआ सितारा जनता का विरोध
अपार अकुलाती ज़िन्दगी की धारा जनता की प्रतीक्षा
ജനതയുടെ മുഖത്ത് ചുളിവുകൾ ജനതയുടെ വേദന
ചുരുട്ടിയ മുഷ്ടികൾ ജനതയുടെ പോരാട്ടം
കൊളുത്തിയ നക്ഷത്രം ജനതയുടെ എതിർപ്പ്
അവസാനിച്ചുപോവുന്ന ജീവിതധാര ജനതയുടെ കാത്തിരിപ്പ്

प्रश्न 11.
समान आशय वाली पंक्तियाँ चुनकर
സമാന അർത്ഥമുള്ള വരികൾ തിരഞ്ഞെടുത്ത് എഴുതുക:-
अन्याय के विरोध में आवाज़ उठाने वालों का लक्ष्य एक है|
അനീതിക്കെതിരെ ശബ്ദമുയർത്തുന്നവർക്ക് ഒരു ലക്ഷ്യമുണ്ട്.
उत्तर:
“जोश में यों ताकत से बंधी हुई मुठियों का.
“ആവേശത്തിൽ അത്രയും ശക്തിയിൽ മുഷ്ടി ചുരുട്ടി!

शोषितों के सपने का जलता लाल सितारा एक है:
उत्तर:
“जलता हुआ लाल कि भयानक सितारा एक उद्दीपित उसका विकराल सा इशारा एक ।”
‘ഭയങ്കരമായ കത്തുന്ന ചുവന്ന നക്ഷത്രം, ആവേശത്തിന്റെ ഭയാനകമായ ആംഗ്യം.’

जन-जन का चेहरा एक कविता Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 12.
इसकी पूर्ती करें, कविता का आशय लिखें:
ഇത് പൂർത്തിയാക്കി കവിതയുടെ അർത്ഥം എഴുതുക:
जन-जन का चेहरा एक Questions and Answers Notes Class 9 Hindi Kerala Syllabus 5
उत्तर:
जन-जन का चेहरा एक Questions and Answers Notes Class 9 Hindi Kerala Syllabus 6
महान कवि मुक्तिबोध ने अपनी कविता “जन-जन का चेहरा एक” में एक प्रभावी मनोवैज्ञानिक विश्लेषण दिया है, जिसमें विश्व भर की विभिन्न जातियों और संस्कृतियों के बीच एकरूपता का चित्रण किया गया है। इस कविता का आशय मानवता की एकता और समानता को दर्शाना है। कवि यह बताना चाहता है कि चाहे लोग किसी भी देश, प्रांत या नगर के हों, उनके चेहरों पर समानता है, क्योंकि उनके जीवन के कष्ट, दुख और संघर्ष एक जैसे हैं। एशिया, यूरोप और अमेरिका की गलियों में धूप एक जैसी होती है, और सभी चेहरों पर पड़े संताप और कष्ट की झुर्रियाँ भी एक जैसी होती हैं। कवि आगे बताते हैं कि जनता का जोश और ताकत भी एक है, उनकी मुट्ठियाँ एक समान लक्ष्य के लिए उठती हैं। पृथ्वी के चारों ओर, जनता एक ही दल, एक ही पक्ष के रूप में खड़ी है। लाल जलता हुआ सितारा उस संघर्ष और क्रांति का प्रतीक है, जो शोषण और अन्याय के खिलाफ उठ खड़ा होता है। यह सितारा एक भयानक और उद्दीपित इशारा है जो न्याय और समानता की ओर संकेत करता है।
गंगा, इरावती, मिनाम, नील, आमेजन और मिसौरी नदियों के अपार जल में कोई मौलिक अंतर नहीं है। ये नदियाँ मनुष्य को निरंतर आगे बढ़ते रहने की प्रेरणा देती हैं। इन नदियों की धाराएँ जीवन की धारा की तरह हैं, जो संघर्ष और वेदना से गति प्राप्त करती हैं और बहती रहती हैं। कुल मिलाकर, कविता मानवता की एकता, संघर्ष, और निरंतरता को दर्शाती है।

കവിതയുടെ ആശയം മഹാകവി മുക്തിബോധ് തന്റെ “ജൻജൻ കാ ചെഹ്റ ഏക്” എന്ന കവിതയിൽ ഫല പ്രദമായ മനഃശാസ്ത്ര വിശകലനം നൽകിയിട്ടുണ്ട്, അത് ലോകമെമ്പാടുമുള്ള വിവിധ ജാതികളും സംസ്കാരങ്ങളും തമ്മിലുള്ള ഏകത്വത്തെ ചിത്രീ കരിക്കുന്നു. മാനവികതയുടെ ഐക്യവും സമത്വവും കാണിക്കുക എന്നതാണ് ഈ കവിതയുടെ ഉദ്ദേശം. ഏത് രാജ്യക്കാരായാലും പ്രവിശ്യയിൽ പെട്ടവ രായാലും നഗരത്തിൽ പെട്ടവരായാലും അവരുടെ മുഖത്ത് സാമ്യമുണ്ടെന്ന് കവി അറിയിക്കാൻ ആഗ്ര
കാരണം അവരുടെ ജീവിതത്തിന്റെ വിഷമങ്ങളും സങ്കടങ്ങളും പോരാട്ടങ്ങളും ഒന്നു തന്നെയാണ്. ഏഷ്യയിലെയും യൂറോപ്പിലെയും അമേരിക്കയിലെയും തെരുവുകളിലെ സൂര്യപ്രകാശം ഒരുപോലെയാണ്, എല്ലാ മുഖങ്ങളിലും വേദനയു ടെയും കഷ്ടപ്പാടുകളുടെയും ചുളിവുകൾ ഒന്നുതന്നെ യാണ്, ജനങ്ങളുടെ ആവേശവും ശക്തിയും ഒന്നു തന്നെയാണെന്ന് കവി കൂടുതൽ വിശദീകരിക്കുന്നു

ഒരു പൊതുലക്ഷ്യം ലക്ഷ്യം വച്ചുള്ളതാണ്. ഭൂമി യിൽ എല്ലായിടത്തും ജനങ്ങൾ ഒരു കക്ഷിയായി, ഒരു വശത്തായി നിലകൊള്ളുന്നു. ചൂഷണത്തിനും അനീതിക്കുമെതിരെ നിലകൊള്ളുന്ന സമരത്തി ന്റെയും വിപ്ലവത്തിന്റെയും പ്രതീകമാണ് ചുവന്ന ജ്വലിക്കുന്ന ഐരാവതി, മിനാം, നൈൽ, ആമസോൺ, മിസോറി എന്നീ നദികളിലെ ജലത്തിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങളൊന്നുമില്ല. ഈ നദികൾ മനുഷ്യനെ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നു. സമരത്തി ലൂടെയും വേദനയിലൂടെയും ശക്തി പ്രാപിച്ച് ഒഴുകി ക്കൊണ്ടിരിക്കുന്ന ജീവധാര പോലെയാണ് ഈ നദികളുടെ ഒഴുക്കുകൾ. മൊത്തത്തിൽ, കവിത മനുഷ്യത്വത്തിന്റെ ഐക്യവും പോരാട്ടവും തുടർച്ചയും പ്രതിഫലിപ്പിക്കുന്നു.

प्रश्न 13.
निम्नलिखित शब्दों के पर्यायवाची लिखें:
ഇനിപ്പറയുന്ന വാക്കുകളുടെ പര്യായങ്ങൾ എഴുതുക:
गली, चेहरा, ताकत, लक्ष्य, सितारा
തെരുവ്, മുഖം, ശക്തി, ലക്ഷ്യം, നക്ഷത്രം
उत्तर:
गली – मार्ग, रास्ता, राह
चेहरा – शक्ल, आनन, मुख
ताकत – शक्ति , बल ,ऊर्जा
लक्ष्य – उद्देश्य, इरादा
सितारा – नक्षत्र, सितारा, ज्योति

प्रश्न 14.
‘संताप’ और ‘संतोष’ का सन्धि-विच्छेद करें।
1. संताप
2. संतोष
उत्तर:
1. संताप-सम् + ताप = संताप।
2. संतोष-सम् + तोष = संतोष।

प्रश्न 15.
आशय स्पष्ट कीजिए
അർത്ഥം വ്യക്തമാക്കുക.
चाहे जिस देश प्रान्त पुर का हो
जन-जन का चेहरा एक ।
एशिया की, यूरोप की, अमरीका की
गलियों की धूप एक ।
कष्ट-दुख संताप की,
चेहरों पर पड़ी हुई झुर्रियों का रूप एक !
जोश में यों ताकत से बंधी हुई
मुट्ठियों का एक लक्ष्य !
ഏത് രാജ്യമോ പ്രവിശ്യയോ പട്ടണമോ ആകട്ടെ,
എല്ലാവരുടെയും മുഖം ഒന്നുതന്നെയാണ്.
ഏഷ്യയിലെയും യൂറോപ്പിലെയും അമേരിക്കയിലെയും
തെരുവുകളുടെ സൂര്യപ്രകാശം ഒന്നാണ്.
മുഖത്തെ ചുളിവുകൾ വേദനയുടെയും
കഷ്ടപ്പാടിന്റെയും ഒരു രൂപമാണ്
ആവേശത്തിൽ അത്രയും ശക്തിയോടെ മുഷ്ടി ചുരുട്ടി!
उत्तर:
‘जन-जन का चेहरा एक’ मुक्तिबोध द्वारा लिखी गई कविता है। इन पंक्तियों में विश्व भर के देशों में समानता और एकरूपता दिखाई दी है। कोई व्यक्ति अपनी मातृभूमि, एशिया, यूरोप, अमेरिका या किसी अन्य महादेश का निवासी हो सकता है। उसकी संस्कृति, भाषा और जीवन शैली अलग-अलग हो सकती हैं, लेकिन उनके चेहरों में कोई फर्क नहीं है, यानी सबमें समानता है।

पूरे विश्व में, “राजपथ हो या गलियाँ”, सूर्य अपनी रश्मियाँ समान रूप से बिखेर रहा है। उन समस्त (सभी देशों ) प्राणियों के चेहरों पर विषाद की रेखाएँ झुर्रियों के समान हैं। उन्हें अपने लक्ष्य की प्राप्ति के लिए अपनी जिम्मेदारियों को पूरा करने के लिए जोश में उनकी मुट्ठियाँ एक साथ बँधी हुई हैं। यह अपने लक्ष्य को पूरा करने के लिए दृढ़ संकल्प का परिचायक है।

इस तरह, इन पंक्तियों में कवि की विश्वव्यापी भावना प्रकट होती है। उपरोक्त पंक्तियों में कवि की भावुकता स्पष्ट है। ऐसा प्रतीत होता है कि कवि अपनी कविता के माध्यम से हिंसा, घृणा, मतभेद और बहस को दुनिया से बाहर निकालना चाहता है। तब वह कहता है, “चाहे जिस देश, प्रान्त, पुर का हो, जन-जन का चेहरा एक है।”

മുക്തിബോധ് എഴുതിയ കവിതയാണ് ‘ജൻജൻ കാ ചെഹ്റ ഏക്’. ഈ വരികളിൽ, ലോക മെമ്പാടുമുള്ള രാജ്യങ്ങളിൽ സമത്വവും ഏക ത്വവും കാണപ്പെട്ടു. ഒരു വ്യക്തി തന്റെ മാതൃ രാജ്യത്തിലോ ഏഷ്യയിലോ യൂറോപ്പിലോ അമേരിക്കയിലോ മറ്റേതെങ്കിലും ഭൂഖണ്ഡ ത്തിലോ താമസിക്കുന്ന ആളായിരിക്കാം. അവരുടെ സംസ്കാരവും ഭാഷയും ജീവിതരീതിയും വ്യത്യസ്തമായിരിക്കാം, പക്ഷേ അവരുടെ മുഖത്ത് വ്യത്യാസമില്ല, അതായത് എല്ലാവ രിലും സാമ്യമുണ്ട്.

ലോകമെമ്പാടും, “അത് ഹൈവേകളായാലും തെരുവുകളായാലും”, സൂര്യൻ അതിന്റെ കിരണ ങ്ങൾ തുല്യമായി പരത്തുന്നു. ആ (എല്ലാ രാജ്യ ങ്ങളിലെയും ജീവികളുടെ മുഖത്ത് സങ്കട ത്തിന്റെ വരകൾ ചുളിവുകൾ പോലെയാണ്. തങ്ങളുടെ ലക്ഷ്യം നേടാനുള്ള തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള ആവേശ ത്തിൽ അവർ മുഷ്ടി ചുരുട്ടിയിരിക്കുന്നു. ലക്ഷ്യം നേടാനുള്ള നിശ്ചയദാർഢ്യത്തിന്റെ അടയാള മാണ്.

അങ്ങനെ കവിയുടെ ലോകവ്യാപകമായ അനു ഭൂതിയാണ് ഈ വരികളിൽ വെളിപ്പെടുന്നത്. കവിയുടെ വൈകാരികത മുകളിൽ പറഞ്ഞ വരി കളിൽ വ്യക്തമാണ്. ഹിംസയും വിദ്വേഷവും ഭിന്നതകളും സംവാദങ്ങളും തന്റെ കവിത യിലൂടെ ലോകത്തുനിന്നും നീക്കാൻ കവി ആഗ്രഹിക്കുന്നതായി തോന്നുന്നു. എന്നിട്ട് അദ്ദേഹം പറയുന്നു, “രാജ്യമോ പ്രവിശ്യയോ നഗരമോ പരിഗണിക്കാതെ, എല്ലാ വ്യക്തി കൾക്കും ഒരേ മുഖമാണ്.

जन-जन का चेहरा एक कविता Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 16.
रिक्त स्थानों की पूर्ति करें
വിട്ട ഭാഗം പൂരിപ്പിക്കുക.
1. कष्ट दुख संताप की चेहरों पर पड़ी……… का रूप एक।
2. जोश में यों ताकत से बाँधी हुई……… का एक लक्ष्य।
3. पृथ्वी के गोल चारों ओर से धरातल पर है……. का दल एक, एक पक्ष।
4. जलता हुआ लाल कि भयानक $\qquad$ एक, उद्दीपित उसका विकराल सा इशारा एक।
5. एशिया की, यूरोप की, अमरीका की गलियों की. $\qquad$ एक।।
उत्तर:
1. झुर्रियों,
2. मुदियों,
3. जनता,
4. सितारा,
5. धूप

1. ചുളിവുകൾ,
2. മുഷ്ടി,
3. ജനങ്ങൾ,
4. നക്ഷത്രം,
5. സൂര്യപ്രകാശം

प्रश्न 17.
विशेषण शब्द छाँटकर लिखिए:-
വിശേഷണം ഉള്ള വാക്കുകൾ തിരിച്ച് എഴുതുക:

1. पृथ्वी के गोल चारों ओर के धरातल पर
ഭൂമിയുടെ ഭാഗങ്ങളിലും വൃത്താകൃതിയിലുള്ള
उत्तर:
गोल (ഗോളം)

2. जलता हुआ लाल कि भयानक सितारा एक
കത്തുന്ന ചുവന്ന ഭയാനകമായ നക്ഷത്രം ഒന്ന്
उत्तर:
इस पंक्ति में तीन विशेषण हैं:
1. जलता हुआ (ജ്വലിക്കുന്ന)
2. लाल (ചുവപ്പ്)
3. भयानक (ഭീകരം)

ആനഡോക്ടർ Aana Doctor Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes ആനഡോക്ടർ Aana Doctor Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Aana Doctor Summary

ആനഡോക്ടർ Summary in Malayalam

ആമുഖം

ജീവിതത്തിന്റെ പൊരുൾ പരസ്പര്യത്തിലാണ്. കരുണയോടെയുള്ള ജാഗ്രത അത് കാത്തുവയ്ക്കുന്നു എന്ന മഹത്തായ ലോകസത്യത്തോടു കൂടിയാണ് ഈ പാഠഭാഗം തുടങ്ങുന്നത് തന്നെ. ആത്യന്തീകമായി ജീവിതത്തിന്റെ പൊരുൾ എന്താണ് എന്ന് ജീവിതാവസാനത്തിൽ പോലും മനുഷ്യൻ തിരിച്ചറിയുന്നില്ല. പരസ്പരം വെട്ടിയും യുദ്ധം ചെയ്തും ആശയങ്ങൾകൊണ്ട് മല്ലിട്ടും മനുഷ്യൻ ആറടി മണ്ണിൽ ചുരുങ്ങുന്നു എന്നതാണ് യാഥാർഥ്യം. എന്നാൽ നാം തേടുന്നതെല്ലാം നമ്മുടെ കൺമുന്നിൽ സൂര്യനെ പോലെ തിളങ്ങി നിന്നിട്ടും കാണാൻ നമുക്ക് കണ്ണില്ലാതെയാകുന്നു എന്ന ബോധ്യം നമ്മിൽ നിറയ്ക്കു കയാണ് ആന ഡോക്ടർ എന്ന ഈ പാഠഭാഗം. ഇന്ദ്രീയങ്ങൾ പോലും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഈ പാരസ്പര്യത്തിൽ ആനന്ദിക്കുന്നുണ്ട് എന്ന സത്യമാണ് ഈ കഥ നമ്മോട് സംവദിക്കുന്നത് .

ഭൂമിക്ക് സർവചരാചരങ്ങളും ഒന്നായതുകൊണ്ടായിരിക്കാം സാർവലൗകീകമായ സ്നേഹം, ദയ, വാത്സല്യം തുടങ്ങിയവയ്ക്ക് ഭൂഗോളമാകെ ഒരു ഭാഷ വന്നിരിക്കുന്നത് എന്നതിൽ തെല്ലു പോലും സംശയം തോന്നില്ല ഈ പാഠഭാഗത്തിലൂടെ കടന്നു പോകുമ്പോൾ. പ്രശസ്ത തമിഴ് മലയാളം നോവലിസ്റ്റ് ആയ ബി. ജെയ്മോഹൻ ആണ് ആന ഡോക്ടർ എന്ന നോവൽ എഴുതിയത് . തമിഴ്നാടാണ് അദ്ദേഹത്തിന്റെ സ്വദേശം. അദ്ദേഹത്തിന്റെ സ്വന്തം അനുഭവത്തിൽ നിന്നോ നേരിൽ അറിഞ്ഞതോ മനസ് നിറച്ചതോ ആയ സംഭവങ്ങൾ ആണ് തൂലികയിലൂടെ പടർന്നിരിക്കുന്നത് എന്ന് എഴുത്തിന്റെ ഓരോ മൂലയിലും കാണാൻ സാധിക്കും. സ്നേഹത്തിന്റെ ഭാഷ മനുഷ്യനും മൃഗങ്ങൾക്കും സർവ ചരാചരങ്ങൾക്കും ഒന്ന് തന്നെ ആണ് എന്ന ലോകസത്യമാണ് നാം ഇതിലൂടെ അറിയുന്നത്.

ആനഡോക്ടർ Aana Doctor Summary in Malayalam Class 9

പാഠസംഗ്രഹം
ആനഡോക്ടർ Aana Doctor Summary in Malayalam Class 9 1
പ്രശസ്ത തമിഴ് മലയാളം എഴുത്തുകാരൻ ശ്രീ. ബി. ജയമോഹൻ എഴുതിയ നോവലാണ് ആന ഡോക്ടർ. കരുണയുടെ, സ്നേഹത്തിന്റെ സ്പർശനത്തിനു മനുഷ്യനിലും മൃഗങ്ങളിലും സർവ്വചരാചരങ്ങളിലും ഒരേ അനുഭൂതിയാണ് എന്ന് തെളിയിക്കുന്ന കൃതിയാണ് ആന ഡോക്ടർ. ഒരു ഡോക്ടറെ, വെറും ഒരു മനുഷ്യനെ തേടി കരയിലെ ഏറ്റവും വലിയ ജീവിയായ ആന എത്തുകയാണ്. ഒന്നര കൊല്ലം മുൻപ് തന്റെ അമ്മയെ സഹായിച്ച ആ കാരുണ്യം, മൈലുകൾ താണ്ടി ആ കുട്ടിയാന വന്നത്. വേദന എല്ലാ സമൂഹത്തിനും ഒരുപോലെയാണ്, വേദനയിൽ താങ്ങാകുന്നവനെ ആരാണ് മറക്കുക, മറന്നാൽ പിന്നെ ജീവിതത്തിൽ എന്താണ്ബാ ക്കിയുണ്ടാവുക എന്ന ചിന്തതന്നെ ആയിരിക്കില്ലേ ആ വരവിന്റെ പിന്നിലും, ആനയുടെ ഓർമശക്തിയും, ആനയുടെ ചൂര് തിരിച്ചറിയുന്ന മുതുമലയിലെ മൃഗ ഡോക്ടർ കെ യും നമ്മുടെ മുന്നിൽ തുറന്നു വെയ്ക്കുന്നത് പച്ചയായ ഭൂമിയാകുന്നു നാം ഭാഗം 2 ജീവിതത്തിന്റെ പൊരുൾ തന്നെയാണ്.

വിനോദസഞ്ചാരികൾ വനത്തിൽ ഉപേക്ഷിച്ച് മദ്യകുപ്പികളിൽ നിന്നാവാം ഒന്നര കൊല്ലം മുൻപ് കുട്ടിയാനയുടെ അമ്മയുടെ കാലിൽ കുപ്പിച്ചില്ലു തറച്ചത്. ഡോക്ടർ അതെടുക്കുമ്പോൾ ഇന്ന് കാണുന്ന കുട്ടിയാന തീരെ ചെറുതാണ് എന്ന് ഡോക്ടർ ഓർത്തെടുക്കുന്നതു വാത്സല്യത്തിന്റെ നിറവാണ് എന്ന് തോന്നിപ്പോകും. ഇരുട്ടിൽ തപ്പി തടഞ്ഞിട്ടും ടോർച്ചടിക്കാത്തതും, ആന പതുക്കെ അമറി കൊണ്ട് തുമ്പിക്കൈ മുന്നോട്ടു നീട്ടുമ്പോൾ ഈസി ഈസി എന്ന് വളരെ ഈസി യായി പറഞ്ഞു സമാധാനപ്പെടുത്തുന്നതും ഒരു മനുഷ്യനോട് കാണിക്കുന്ന അതെ പരിഗണന ആന കുട്ടിക്കും നൽകുന്നത് എല്ലാം നാം മുൻപ് പറഞ്ഞ പാരസ്പര്യത്തിന്റെ പരിണിതഫലമാണ്. ആനയുടെ ചെറിയ ചെറിയ ചലനങ്ങൾ പോലും മനസിലാക്കുകയാണ് ഡോക്ടർ കെ. ഈപ്രായത്തിൽ കുട്ടി ഒറ്റയ്ക്ക വരില്ലല്ലോ എന്നുള്ള അനുമാനങ്ങൾ പോലും വർഷങ്ങളായി കാടറിയുന്നവന്റെ ഉൾവിളികളാണ്.

ആനയുടെയും ഡോക്ടറിന്റെയും പരസ്പരമുള്ള സ്പർശനങ്ങൾ പോലും വായനക്കാരന്റെ ഉള്ളിൽ സൃഷ്ടിക്കുന്ന കരുതൽ വളരെ വലുതാണ്. തിരകളിലെ തോണി പോലെ ഉലഞ്ഞാടിയ ശരീരത്തെ സ്നേഹത്തിന്റെ മന്ത്രിക സ്പർശനം കൊണ്ട് മുറിവിന്റെ ആഴം കുറയ്ക്കുകയായിരുന്നു ഡോക്ടർ. കാതുകളുടെ അനക്കം നിലച്ചു വലതുവശത്തേക്കു ചെരിഞ്ഞു വീണ ആനക്കുട്ടിയെ എത കരുതലോടെയാണ് ഡോക്ടർ ബോധത്തിലേക്ക് കൊണ്ടുവന്നത്. ഒടുവിൽ ഏതോ മനുഷ്യർ ചെയ്ത പാപത്തിന്റെ ഭാരം മറ്റൊരു മനുഷ്യൻ ഇല്ലായ്മ ചെയ്യുകയായിരുന്നു എന്ന് വേണം മനസിലാക്കാൻ. നന്ദി സൂചകമായി മുപ്പതോളം ആനകളുടെ ചിന്നം വിളിയിൽ നിറഞ്ഞത് ദേവദുംദുഭിയാണെന്ന് എഴുത്തുകാരൻ പറയുമ്പോൾ, വായനക്കാരന്റെ ഹൃദയമാണ് ആ രംഗങ്ങൾ ഓർത്തു പെരുമ്പറ കൊട്ടുന്നത്.
ആനഡോക്ടർ Aana Doctor Summary in Malayalam Class 9 2
അറിവിലേക്ക്

ആന മേയുന്ന കാടുകൾ
ആനഡോക്ടർ Aana Doctor Summary in Malayalam Class 9 3
ആനയ്ക്ക് നാഗ എന്നു പര്യായമുണ്ട്. നീളത്തിൽ നടക്കുന്നത് എന്നാണിതിനർഥം. ഒരാനയ്ക്ക് പ്രതിദിനം ചുരുങ്ങിയത് 200 ലിറ്റർ വെള്ളവും അത്ര തന്നെ ഭക്ഷണവും വേണം. പെരുവയർ നിറയ്ക്കാനുള്ള പങ്കപ്പാടാണ് ആനയെ നീളെ നടപ്പുകാരാക്കി മാറ്റിയത്. 240 ചതുരശ്രകിലോമീറ്ററോളം പ്രദേശത്ത് ഇങ്ങനെ ആഹാരവും തേടി ആനകൾ സഞ്ചരിക്കുന്നു. ആനകൾ ഒരിടത്തുനിന്നു മാറ്റൊരിടത്തേക്ക് സഞ്ചരിക്കുന്ന സ്ഥിരം വഴികളാണ് ആനത്താരകൾ. ആനകൾ നടന്നുണ്ടാക്കിയ വഴികളായിരുന്നു മനുഷ്യനും കാട്ടിലേക്ക് വഴികാട്ടിയിരുന്നത്. ഇന്നത്തെ പല വന റോഡുകളും ഒരുകാലത്ത് ആനത്താരകളായിരുന്നു. ആനത്താരകൾ കൈയേറുകയും അവിടം ജനവാസ കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്യുന്നതോടെ വഴിമുട്ടി പോകുന്ന ആനകൾ ജനവാസകേന്ദ്രങ്ങളിലെ തങ്ങളുടെ പുരാതനമായ വഴികളിലൂടെ തന്നെ വെള്ളവും ആഹാരവും തേടി യാത്രയാകുമ്പോൾ മനുഷ്യരുമായി സംഘർഷം ഉടലെടുക്കുന്നു. ഒപ്പം മനുഷ്യർ വനത്തിനേൽപ്പിക്കുന്ന നാശം ജല സ്രോതസ്സുകളെ ഇല്ലായ്മ ചെയ്തും ഭക്ഷണ ദൗർലഭ്യം വന്നും ആനകളുടെ ജീവിതം ബുദ്ധിമുട്ടാകുന്നു. ജനവാസകേന്ദ്രത്തിലെത്തപ്പെടുന്ന ആനകൾ കൃഷിക്കും മറ്റും നാശം വരുത്തുമ്പോൾ ആനകൾ മനുഷ്യരുടെ ശത്രുക്കൾ ആകുന്നു. ആനകൾ അവരുടെ വഴിയിലൂടെ മാത്രമാണ് സഞ്ചരിച്ചത് മനുഷ്യനാണ് ആനത്താരകൾ കൈയേറിയത്.

ആനഡോക്ടർ Aana Doctor Summary in Malayalam Class 9

വാക്യാർത്ഥങ്ങൾ
തരു – വൃക്ഷം
നരൻ – മനുഷ്യൻ
സുരർ – ദൈവം
ഒരുമട്ടിൽ – ഒരേപോലെ
സരളം – ലളിതം
നിനയ്ക്കുക – ഓർക്കുക
ചൂര് – തുളച്ചുകയറുന്ന മണ
അമറുക – കരയുക
പുണ്ണ് – മുറിവ്
ദുന്ദുഭി – പെരുമ്പറ
ആനഡോക്ടർ Aana Doctor Summary in Malayalam Class 9 4
കന്യാകുമാരി ജില്ലയിലെ തിരുവരമ്പിൽ 1962 ഏപ്രിൽ 22ന് ജനിച്ചു. അച്ഛൻ ബാഹുലേയൻ പിളള, അമ്മ വിശാലാക്ഷിയമ്മ. കോമേഴ്സിൽ ബിരുദമെടുത്തിട്ടുണ്ട്. നാല് നോവലുകളും മൂന്ന് ചെറുകഥാ സമാഹാരങ്ങളും മൂന്ന് നിരൂപണ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. എം.ഗോവിന്ദൻ മുതൽ ബാലചന്ദ്രൻ ചുള്ളിക്കാടുവരെയുളള ആധുനിക മലയാള കവികളുടെ കവിതകൾ തർക്കാല മലയാള കവിതകൾ എന്ന പേരിൽ തമിഴിൽ പുസ്തകമാക്കിയിട്ടുണ്ട്. മലയാളത്തിലെ അഞ്ച് യുവകവികളുടെ കവിതകൾ ഇൻയ മലയാള കവിതകൾ എന്ന പേരിൽ തമിഴിൽ പ്രസിദ്ധീകരി ച്ചിട്ടുണ്ട്. 1991-ലെ ചെറുകഥക്കുളള കഥാപുരസ്കാരം, 1992-ലെ സംസ്കൃതി സമ്മാൻ പുരസ്കാരം എന്നിവ ലഭിച്ചു. ചൊൽപുതിത് എന്ന സാഹിത്യ ത്രൈമാസികയുടെ സ്ഥാപകനും കൺ വീനറുമാണ്. ഗുരുനിത്യാ ആയിരങ്കം എന്ന പേരിൽ പ്രവർത്തിക്കുന്ന സ്റ്റഡി സർക്കിളിന്റെ കൺവീനറും ആണ് ഇദ്ദേഹം.

ഓർത്തിരിക്കൻ

  • മലയാളം തമിഴ് സാഹിത്യകാരനായ ശ്രീ ജയമോഹൻ എഴുതിയ കൃതിയാണ് ആന ഡോക്ടർ.
  • പ്രപഞ്ചത്തിലെ മനുഷ്യരുൾപെടുന്ന സകലചരാചര ങ്ങൾക്കും ഭൂമിയിൽ തുല്യ അവകാശമാണ്.
  • കരുണയുള്ള മനുഷ്യരുള്ളിടത്തോളം കാലം ഭൂമിയിൽ നന്മ അവശേഷിക്കും.
  • സാഹിത്യം മനുഷ്യനേയും സർവ ജീവഗണങ്ങളെയും ഏകോപിപ്പിക്കാൻ ശ്രമിക്കുന്നു .
  • ഭൂമി എല്ലാവർക്കും പാരസ്പര്യത്തിന്റെ പൊരുൾ പങ്കു വെയ്ക്കുന്നു.

ആനഡോക്ടർ Notes Aana Doctor Question Answer Class 9 Kerala Padavali Chapter 4

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam ആനഡോക്ടർ Aana Doctor Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 4 Question Answer Notes ആനഡോക്ടർ

9th Class Malayalam Kerala Padavali Unit 2 Chapter 4 Notes Question Answer Aana Doctor

Class 9 Malayalam Aana Doctor Notes Questions and Answers

Question 1.
നോവൽഭാഗത്തെ ഏതെല്ലാം സന്ദർഭങ്ങളാണ് ഡോ.കെ യും ആനകളും തമ്മിലുള്ള വൈകാരിക ബന്ധം സൂചിപ്പിക്കുന്നത് കണ്ടെത്തി എഴുതുക?
Answer:
ഒന്നര കൊല്ലം മുൻപ് അമ്മയുടെ കാലിൽ തറച്ച കുപ്പിച്ചില്ല് ഊരിയെടുത്ത ഓർമയിലാണ് മൈലുകൾ താണ്ടി കുന്നിറങ്ങി ഗ്രാമങ്ങൾ കടന്ന് അന്ന് അമ്മയോടൊപ്പം ഉണ്ടായിരുന്ന കുട്ടിയാന വന്നിരിക്കുന്നത്. തങ്ങൾക്കു ചെയ്ത ഉപകാരത്തെ നന്ദിയോടെ ഓർത്തു വെച്ചിരിക്കുകയാണ് കരയിലെ ഏറ്റവും വലിയജീവിയായ ആന. ആനകൾ അങ്ങനെ ആണ് അവ ജീവിക്കുന്നത് കൂടുതൽ വലിയ ലോകത്തിലാണ്. ചെറിയ അടയാളങ്ങൾ പോലും ഓർത്തുവെയ്ക്കുന്ന വിശാലമായ മനസ്സാണ് ആനകൾക്കുള്ളത് എന്ന് കഥാകാരൻ പറയുന്നു. പാഠഭാഗത്തെ നിരവധി സന്ദർഭങ്ങളിൽ നിന്നും തന്റെ അമ്മയെ രക്ഷിച്ച് മനസ്സിനോട് ആദരവ് കാണിക്കുന്ന ആ വലിയ മൃഗത്തെയും, മൃഗങ്ങൾക്കു മുന്നിൽ പോലും എളിമയോടെ, കാരുണ്യത്തിന്റെ കടലായി വർത്തിക്കുന്ന ഡോക്ടറെയും പാരസ്പര്യത്തിന്റെ പൊരുളുകൾ തുറക്കുന്ന പുസ്തകങ്ങളായി കാണണം.

പിന്നെയും കുപ്പി തന്നെ എന്ന ഡോക്ടറുടെ വാക്കുകളിൽ തെളിയുന്ന അനുഭവ പാഠം ആണല്ലോ ആ കുട്ടിക്കൊമ്പനെ ഇവിടെ എത്തിച്ചത്. പഞ്ഞിയിൽ മരുന്ന് മുക്കി മുറിവിൽ തേക്കുമ്പോൾ ആനകുട്ടി ഒന്ന് ഞരങ്ങി എന്ന സന്ദർഭത്തിൽ ഡോക്ടർ ഹൃദയം കൊണ്ട് ആനക്കുട്ടിയെ സ്പർശിക്കുന്നുണ്ട്. ഒടുവിൽ കാലിലെ ചില്ല ടുത്ത ശേഷം ഇരുളിൽ മറഞ്ഞു നിന്ന ആനക്കൂട്ടങ്ങൾ കുട്ടിയെ വളഞ്ഞു. ആനകൾ കൂട്ടത്തോടെ നന്ദി പ്രകടിപ്പിക്കുന്ന ആ രംഗം ഓരോ വായനക്കാരനിലും നന്ദിയുടെ നൂറു ചിഹ്നം വിളികൾ കേട്ടിട്ടു ണ്ടാകും. വൈകാരികത മനുഷ്യരുടെ കൊച്ചുലോകത്തിനു മാത്രം സ്വന്തമായതല്ല എന്ന വലിയ തിരിച്ചറിവാണിത്. ഹൃദയങ്ങളിൽ അടയാളപ്പെടുന്ന ബന്ധങ്ങൾ അങ്ങനെയാണ്. അതിനു വലിപ്പ ചെറുപ്പമോ ലിംഗഭേദമോ ജാതിഭേദമോ ഇല്ല. മനുഷ്യർ എന്നോ മൃഗങ്ങൾ എന്നോ ഇല്ല. വേദനിക്കുന്നവന്റെ ശരീരത്തിനും മനസിനും നൽകുന്ന ചെറിയ തലോടൽ പോലും സൃഷ്ടിക്കുന്നതു വലിയ മാനവികതയാണ് എന്ന സത്യമാണ് ഈ ഗദ്യഭാഗം പങ്കുവെക്കുന്നത്.

Question 2.
“പുറത്തുനിന്ന് വെള്ളച്ചാട്ടം പോലെ തണുത്ത കാറ്റ് അകത്തേക്ക് വന്നു. ഇരുട്ട് വലിയ തിരശീല പോലെ തൂങ്ങി കിടന്നു. പുറത്തിറങ്ങിയപ്പോൾ ഞാൻ നക്ഷത്രങ്ങളെ കണ്ടു കറുത്ത തിരശീലയിലെ സുഷിരങ്ങൾ.”

ഇത്തരം പ്രയോഗങ്ങളാണ് ഗദ്യ ഭാഷയെ കൂടുതൽ ആകർഷകമാക്കുന്നത്. പാഠഭാഗത്തിലെ മറ്റു സന്ദർഭങ്ങൾ കൂടി കണ്ടെത്തി അവ നോവൽ ഭാഗത്തിന് എങ്ങനെ ഭംഗി നൽകുന്നു എന്ന് ചർച്ച ചെയ്യുക?
Answer:
വായനക്കാരന്റെ ഹൃദയത്തെ തൊടുന്നതാവണം ഓരോ സാഹിത്യ രചനകളും, കവിതയായാലും, കഥയായാലും, മറ്റേതു തരം രചനകൾ ആയാലും അത് സംവദിക്കാൻ ഉദ്ദേശിക്കുന്ന അതെ അർത്ഥവും ആവേശവും വായനക്കാരനിൽ അവശേഷിക്കുമ്പോൾ മാത്രമാണ് ആ രചനകൊണ്ട് എഴുത്തുകാരൻ ഉദ്ദേശിച്ച പൂർണത കൈവരികയുള്ളു. വായനക്കൊടുവിലും വായിച്ച ഹൃദയത്തിൽ നിന്ന് വർണ്ണനകളുടെയും ഉപമയുടെയും കുത്തൊഴുക്കുണ്ടാകണം. അത്തരത്തിൽ വാക്യാർ ത്ഥങ്ങൾ കൊണ്ട് മനോഹരമാക്കിയ കൃതിയാണിതും. കാടിന്റെ മനോഹാരിതയും, കൂരിരുട്ടിന്റെ ചന്തവും, ആനയുടെയും ഡോക്ടറുടേയും സംവേദനങ്ങളും മനോഹരമായ ഭാഷയിൽ ആലേഖനം ചെയ്തിട്ടുണ്ട് കഥാകാരൻ.

പുറത്തു നിന്നും വെള്ളച്ചാട്ടം പോലെ തണുപ്പ് അകത്തേക്ക് വന്നു, എന്നതിൽ തണുപ്പിന്റെ തീവ്രതയും തുടർച്ചയുമാണ് കാണുന്നത്, വെള്ളചാട്ടം ഒരു ശക്തിയാണല്ലോ അത്രമേൽ തീവ്രമായ തണുപ്പ് എന്നാണ് ഈ പദംകൊണ്ട് അർത്ഥമാക്കുന്നത്, ഇരുട്ടിനെ തിരശീല പോലെയാണ് ഉപമിക്കുന്നത്, തിരശീലക്കു കനം ഇല്ല, നേരിയതാണ്. അതു കൊണ്ടാണല്ലോ ആനയുടെ നേരിയ നിഴലനക്കങ്ങൾ പോലും അവർക്കു മനസിലായതു, ഇരുട്ടിന്റെ തീവ്രതയെ നിസാരമായി നിസ്സാരവൽക്കരിക്കുകയാണിവിടെ. ആകാശത്തിലെ നക്ഷത്രങ്ങളെ സുഷിരങ്ങൾ ആയാണ് കഥാകാരൻ കാണുന്നത്, അങ്ങനെ വാക്കുകൾ കൊണ്ട് വരച്ചിട്ട മനോഹര ചിത്രങ്ങളാണ് ഈ കഥ. സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും നേർക്കാഴ്ചകളാണ് വായനക്കാരനിൽ ഈ ഗദ്യഭാഗം സൃഷ്ടിക്കുന്നത്.

ആനഡോക്ടർ Notes Aana Doctor Question Answer Class 9 Kerala Padavali Chapter 4

Question 3.
“തരുപക്ഷിമൃഗങ്ങളോടുമി
നരരോടും സുരരോടുമെന്നുമേ
ഒരു മട്ടിവരുള്ളിലേന്തുമ
സ്സരളസ്നേഹരസം നിനക്കു ഞാൻ”
ചിന്താവിഷ്ടയായ സീത
(എൻ.കുമാരനാശാൻ)
ഈ വരികളിലെ ആശയവും നോവൽ ഭാഗവും വിശകലനം ചെയ്തു ഡോ.കെ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക?
Answer:
ഒരു കൂട്ടം മനുഷ്യർ സ്വന്തം സന്തോഷങ്ങൾക്കു മാത്രമായി ഭൂമിയിലെ മറ്റൊന്നിനെയും പരിഗണിക്കാതെ ജീവിച്ചു പോകുന്നുണ്ട്. അത്തരക്കാരിൽ നിന്നും തികച്ചും വ്യത്യസ്തനാണ് ഡോക്ടർ കെ. മറ്റുള്ള മനുഷ്യർ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയ്ക്ക് പരിഹാരമാവുകയാണ് ഡോക്ടർ കെ. മനുഷ്യനോ മൃഗങ്ങളോ സസ്യലതാദികളോ എന്ന ഭേദമില്ലാതെ സ്നേഹം, സാന്ത്വനം എന്നീ പ്രകൃതി സത്യത്തിലൂന്നി ജീവിക്കുകയാണ് ഡോക്ടർ കെ. ചിന്താവിഷ്ടയായ സീതയിൽ സ്നേഹ ഗായകൻ കുമാരനാശാൻ പറയുന്നത് പോലെ വൃക്ഷമെന്നോ, പക്ഷി മൃഗാതികളെന്നോ മനുഷ്യരെന്നോ ദൈവമെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലും സ്നേഹമെന്ന ചൈതന്യമാണ് നിറഞ്ഞിരിക്കുന്നതെന്നും, അതാണ് ജീവിതമെന്നും മനസിലാക്കിയാൽ ഭൂമിയിലെ സർവചരാ ചരങ്ങളും അത്രമേൽ മനോഹരമായി വസിക്കും. ആശാന്റെ എല്ലാ കവിതകളുടെയും ആന്തരീകാർത്ഥം സ്നേഹം തന്നെ ആണ്, സ്നേഹമാണഖിലസാരമൂഴിയിൽ എന്ന് ആശാൻ പാടു മ്പോൾ സ്നേഹമാണ് പ്രപഞ്ചം എന്ന തത്വമാണ് ആവിഷ്ക്കരിക്കപ്പെടുന്നത്. മറ്റുള്ള മനുഷ്യർ ചെയ്തു കൂട്ടുന്ന പ്രവൃത്തികൾക്ക് പരിഹാരമാവുകയാണ് ഡോക്ടർ. എല്ലാവരോടും സ്നേഹവും സാന്ത്വനവും മാത്രമാണ് അദ്ദേഹം നൽകുന്നത്. സ്നേഹം പങ്കുവെയ്ക്കാൻ ഉള്ളതാണെന്ന സത്യമാണ് ഡോക്ടർ കെ എന്ന വ്യക്തിയിലൂടെയും അദ്ദേഹത്തിന്റെ തൊഴിലിലൂടെയും ഈ പാഠഭാഗം പറഞ്ഞുവെയ്ക്കുന്നത്.

Question 4.
വിനോദസഞ്ചാരികളിൽ ചിലരുടെ പ്രവൃത്തികൾ വന്യ മൃഗങ്ങളുടെ സ്വരജീവിതത്തെ എങ്ങനെയെല്ലാം ദോഷകരമായി ബാധിക്കുന്നു എന്ന് നാം നോവൽ ഭാഗത്ത് കണ്ടു. ഇതു പോലെ പ്രകൃതിയുടെ താളംതെറ്റിക്കുന്നതുമായി ബന്ധപ്പെട്ടതും മൃഗങ്ങൾ പ്രാധാന്യത്തോടെ വരുന്നതുമായ നിരവധി വാർത്തകൾ നിങ്ങളുടെ ശ്രദ്ധയിൽ പ്പെട്ടിരിക്കുമല്ലോ. അവ വിശകലനം ചെയ്ത് പ്രകൃതിയെ കരുതലോടെ കാക്കാം’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കി അവതരിപ്പിക്കുക?
Answer:
പ്രകൃതിയെ കരുതലോടെ കാക്കാം

പ്രകൃതിയിൽ നിന്ന് ജീവജാലങ്ങളും ജീവജാലങ്ങളിൽ നിന്ന് പ്രകൃതിയും വേറിട്ടതാണ് എന്ന തത്വം പ്രപഞ്ചസൃഷ്ടിക്കില്ല. പ്രപഞ്ചം എല്ലാവർക്കും ഒരുക്കിയിരിക്കുന്നത് ഒരു വഴി തന്നെയാണ്. പ്രപഞ്ചം ഒരുക്കിയ വഴിയിലൂടെ പരസ്പര പൂരകമായി അവനവനു വേണ്ടത് മാത്രമെടുത്ത് പിന്നാലെ വരുന്നവർക്കും ഒപ്പം നിൽക്കുന്നവർക്കും പങ്കുവെച്ചു മുന്നോട്ട് പോകുക എന്നതാണ് പ്രകൃതി തത്വം. എല്ലാവർക്കും ഉള്ള എല്ലാം പ്രകൃതിയിൽ ഉണ്ട്. എത്ര എടുത്താലും ബാക്കിയാക്കുക എന്നതാണ് പരിസ്ഥിതിയുടെ രീതി. എന്നാൽ മനുഷ്യന്റെ അമിതമായ കടന്നു കയറ്റത്തിനു വേണ്ടി ബാക്കിയാക്കാൻ പ്രകൃതി ഒന്നും തന്നെ ഒരുക്കി വെച്ചിട്ടില്ല എന്ന് നാം മനസ്സിലാ ക്കേണ്ടതാണ്. പ്രിയപ്പെട്ടവരേ പ്രകൃതി അമ്മയാണ്, അമ്മയിൽ നിന്നും ആണ് നാം വളർച്ചയക്ക് ആവശ്യമായ എല്ലാ ഊർജവും സ്വീകരിക്കുക, ഒടുവിൽ അമ്മയുടെ താര് മുറിക്കുന്ന നില പാടാണ് മനുഷ്യൻ കാണിക്കുന്നത്, പ്രപഞ്ചത്തിലെ എല്ലാ ജീവികൾക്കും വേണ്ടിയാണ് പരിസ്ഥിതി അതിന്റെ ഇടം ഒരുക്കിയിരിക്കുന്നത് അതിൽ വിവേകം ഉള്ള വർഗ്ഗവും മനുഷ്യനാണ്. എന്നാൽ ഏറ്റവും അധികം വിവേകരഹിതമായി പെരുമാറുന്നതും മനുഷ്യൻ തന്നെയാണ്.

പരിസ്ഥിതിയുടെ സംതുലനാവസ്ഥ തകർക്കുന്ന രീതിയിൽ ജലാശയങ്ങളും പാടശേഖരണങ്ങളും ഇല്ലായ്മ ചെയ്ത് കൂറ്റൻ കെട്ടിടങ്ങൾ പണിയുക, വനമേഖലകളിൽ വിനോദ സഞ്ചാരം എന്ന പേരിൽ അതിക്രമിച്ചു കടന്നു പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വനമേഖലയിൽ ഉപേക്ഷിച്ചു നിരപരാധികളായ വന്യമൃഗങ്ങളുടെ സ്വര്യജീവിതത്തിനു തടസങ്ങൾ ഉണ്ടാക്കുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് മനുഷ്യൻ പ്രകൃതിക്കുമേൽ സൃഷ്ടിക്കുന്നത്. ഇത്തരം ഇടപെടലുകൾ പരിസ്ഥിതിയുടെ നിലനിൽപ്പിനെ തകർക്കുകയും അവയുടെ സ്വസ്ഥ ചലനങ്ങൾക്ക് താളം തെറ്റുകയും ക്രമാതീതമായി കാലാവസ്ഥകൾക്കു മാറ്റമുണ്ടാകുകയും ചെയ്യുന്നു. ഇത് ഏറ്റവും അധികം ബാധിക്കുന്നതു നാളേക്ക് വേണ്ടി സമ്പാദിച്ചു കൂട്ടുന്ന മനുഷ്യനു തന്നെയാണ് എന്ന ബോധം മനുഷ്യനാണ് ഉണ്ടാകേണ്ടത്. മനുഷ്യനാണ് കാരണവും കാരണക്കാരനും എന്ന് തിരിച്ചറിയുക. മറ്റുള്ളവരുടെ ചെറിയ ആവാസവ്യവസ്ഥയ്ക്കു കോട്ടം തട്ടാതെ പരിസ്ഥിതിയോട് ക്രൂരമായി ഇടപെടലുകൾ ഇല്ലാതെ പ്രകൃതി ഒരുക്കുന്ന സ്വർഗത്തിൽ അതിന്റെ ഒഴുക്കിൽ ജീവിക്കാൻ മനുഷ്യൻ പഠിക്കേണ്ടത് അനിവാര്യമാണ് .

Question 5.
“ഡോ. കെ., ആനയുടെ വായിലെ ചുവന്ന ഭാഗത്ത് സൂചിയുടെ മുന എറിഞ്ഞ് തറപ്പിച്ച ശേഷം പമ്പ് പിടിപ്പിച്ച് മരുന്ന് കടത്തി. തിരകളിലെ തോണിപോലെ അതിന്റെ ശരീരം ഉലഞ്ഞാടി. തുമ്പിക്കെ അസ്വസ്ഥമായി പുളഞ്ഞു. പാഠഭാഗത്ത് ഇത്തരത്തിലുള്ള വലുതും ചെറുതുമായ വാക്യങ്ങളും വൈവിധ്യമാർന്ന വാക്യരചനാരീതികളും കാണാമല്ലോ. ഈ രീതിയിൽ വ്യത്യസ്തതയുള്ള വാക്യരചനാരീതി സ്വീകരിക്കുന്നത് എന്തുകൊണ്ടാവും? ചർച്ചചെയ്യുക. മുകളിൽ നൽകിയ ചെറുവാക്യങ്ങളെ ഒറ്റവാക്യമായും വലിയ വാക്യത്തെ ചെറുവാക്യങ്ങളായും അർഥവ്യത്യാസം വരാതെ എഴുതിനോക്കൂ.?
Answer:
വാക്കുകൾ ചേർന്നാണ് വാക്യങ്ങൾ ഉണ്ടാകുന്നത്. വാക്യങ്ങളെ ലഘു വാക്യം, സങ്കീർണ വാക്യം, മഹാ വാക്യം എന്നിങ്ങനെ അവയുടെ ഘടനയനുസരിച്ചു തിരിക്കാം. ചെറുവാക്യങ്ങൾ ചേർത്ത് വലിയ വാക്യങ്ങളാക്കി ഭാഷാ ശൈലിയെ കൂടുതൽ അർത്ഥപൂർണ്ണമാക്കാൻ കഴിയുന്നു. ലഘു വാക്യങ്ങൾ ആശയസംവേദനത്തെ എളുപ്പമാക്കിത്തീർക്കുന്നു. ലഘുവാക്യങ്ങളും സങ്കീർണ്ണ വാക്യങ്ങളും മഹാ വാക്യങ്ങളാകുമ്പോൾ ആശയപ്രകാശനത്തിനും ഭാഷാ പ്രയോഗത്തിനും ഭംഗി കൂടുന്നു.

ആനയുടെ വായിലെ ചുവന്നഭാഗത്ത് സൂചിയുടെ മുന എറിഞ്ഞു തറപ്പിച്ചു.

  • അതിനുശേഷം പമ്പു ഘടിപ്പിച്ചു.
  • മരുന്നുകടത്തി.
  • തിരകളിലെ തോണിപോലെ അതിന്റെ ശരീരം ഉലഞ്ഞാടി.
  • തുമ്പിക്കൈ അസ്വസ്ഥമായി പുളഞ്ഞു.
  • തിരകളിലെ തോണിപോലെ അതിന്റെ ശരീരം ഉലഞ്ഞാടുകയും തുമ്പിക്കൈ അസ്വസ്ഥമായി പുളയുകയും ചെയ്തു

Question 6.
പരിസ്ഥിതി പ്രവർത്തന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഏതെങ്കിലും ഒരു വ്യക്തിയെ പരിചയപ്പെടുത്തുക?
Answer:
സുകൃതഹാരങ്ങൾ Notes Sukruthaharangal Question Answer Class 9 Kerala Padavali Chapter 1 2
പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സംരക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്ന മലയാളിയായ ഒരു പരിസ്ഥിതി പ്രവർത്തകൻ ആയിരുന്നു പൊക്കുടൻ. പൂർണ്ണനാമം കല്ലേൻ പൊക്കുടൻ. യുനെസ്കോ യുടെ പാരിസ്ഥിതിക പ്രവർത്തന വിഭാഗം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിൽ പൊക്കുടന്റെ സംഭാവനകൾ പരാമർശിച്ചിട്ടുണ്ട്. കേരളത്തിലെ പരിസ്ഥിതി പ്രവർത്തനത്തിനു തുടക്കം കുറിച്ചവരിൽ പ്രധാനിയാണ് കല്ലേൻ പൊക്കുടൻ. കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ എടക്കൽ തറയിൽ 1937-ൽ പിറന്നു.

പതിനെട്ടാം വയസ്സിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ഏഴോളം കർഷകത്തൊഴിലാളി സമരത്തിലും കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ഭാഗമായുള്ള നിരവധി കേസുകളിലും പ്രതിയാ ക്കപ്പെട്ടു. ഏഴോം കർഷകത്തൊഴിലാളി സമരം (1968-69) സംഘർഷത്തിൽ കലാശിച്ച് ജന്മിയുടെ സഹായികളിലൊരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചു. പിന്നീട് സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് എൺപതുകളുടെ അവസാനത്തിൽ പരിസ്ഥിതി പ്രവർത്തനത്തിൽ ശ്രദ്ധയൂന്നി. കണ്ടൽ മരങ്ങൾ വച്ച് പിടിപ്പിച്ച് ലോകശ്രദ്ധതന്നെ നേടി. പൊക്കുടന്റെ ആത്മകഥയായ “കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം’ എന്ന പുസ്തകത്തിലെ ഒരു ഭാഗം ആറാം ക്ലാസിലെ മലയാള പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. ആദിവാസി ദളിതുകൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾ തുറന്നുകാട്ടിക്കൊണ്ട് 2013-ൽ പുറത്തിറങ്ങിയ പാപ്പിലിയോ ബുദ്ധ എന്ന സിനിമയിൽ കരിയൻ എന്ന കഥാപാത്രം ചെയ്തു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് 2015ൽ അന്തരിച്ചു.

ആനഡോക്ടർ Notes Aana Doctor Question Answer Class 9 Kerala Padavali Chapter 4

Question 7.
മലയാള സാഹിത്യത്തിലെ ഹാസ്യനായകൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന കൃതി പുലർത്തുന്ന ആശയം അന ഡോക്ടർ എന്ന കൃതിയോട് ചേർത്തു വായിക്കാൻ കഴിയുന്നതാണ്. വായിച്ചു കുറിപ്പ് തയ്യാറാക്കുക?
Answer:
ആന ഡോക്ടർ മലയാളികളുടെ വായനാനുഭവത്തിൽ നിറച്ചത് പാരസ്പര്യത്തിന്റെ പൊരുളുകളാണ്. പരിസ്ഥിതിയോടും അതിലെ ജീവജാലങ്ങളോടും നീതി പുലർത്തി അവരുടെ അവകാശങ്ങൾക്കു വേണ്ടി കൂടി ശബ്ദിച്ച സാഹിത്യകാരനാണ് ശ്രീ വൈക്കം മുഹമ്മദ് ബഷീർ. തങ്ങൾ പുതുതായി ഒരി ടത്തു സ്ഥലം വാങ്ങി വീട് വെയ്ക്കുകയും അവിടെ മനോഹരമായി താമസം നടത്തിവരുന്നതിനും ഇടയിൽ കഥാനായകന്റെ കുടുംബത്തിന് നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ഭൂമിയുടെ അവകാ ശികളിലെ പ്രമേയം. തന്റെ വീട്ടിലെ പഴ വർഗങ്ങൾ നശിപ്പിക്കുന്ന അണ്ണാനെയും, പഞ്ചസാരയിൽ കയറിക്കൂടുന്ന ഉറുമ്പുകളെയും രാത്രി ചുമരിൽ കേറി ഇരിക്കുന്ന പല്ലികളെയും കുറ്റം പറയുകയും ആട്ടിപ്പായിക്കുകയും ചെയ്യുന്ന ബഷീറിന്റെ സ്വന്തം ഭാര്യ ഫാബി ബഷീറാണ് ഈ സഹജീവികളുടെ ശത്രുവായി വരുന്നത്.

ഒടുവിൽ പറമ്പിലെ വരുമാനമാർഗമായിരുന്ന നാളികേരം മുഴുവൻ വവ്വാൽ തിന്നാൻ തുടങ്ങിയപ്പോളാണ് ഫാബി വവ്വാലുകൾ വെടിവെച്ചു കൊല്ലുന്നതിനെ പറ്റി ചിന്തിച്ചു തുട ങ്ങിയത്. ഈ ചിന്തയിലുടനീളം ബഷീർ പറയുന്നുണ്ട് അവരും ഭൂമിയുടെ അവകാശികൾ ആണ് ഫാബി എന്ന്, അതെ മനുഷ്യന് മാത്രമാണ് ജീവിക്കാനുള്ള അവകാശം എന്ന തെറ്റായ ധാരണയാണല്ലോ അല്ലെങ്കിൽ ധാരണ ഇല്ലായ്മ ആണല്ലോ മനുഷ്യനെ ഇത്രമേൽ ക്രൂരനാക്കുന്നത്. ഒടുവിൽ വവ്വാലുകളോടുള്ള ഫാബിയുടെ പ്രതിരോധം ഒരു സാമൂഹിക കലാപമായി മാറുകയാണ്. അല്ല എങ്കിലും സ്വാതന്ത്ര്യത്തിനു വേണ്ടി ഉള്ളതെല്ലാം കലാപങ്ങൾ തന്നെയാണല്ലോ. ബഷീർ വീണ്ടും വീണ്ടും പറയുന്നുണ്ടല്ലോ ഭൂമി അവരു ടെയും കൂടിയാണ് എന്ന്. ബഷീറിന്റെ ഈ പറച്ചിൽ തന്നെയല്ലേ ആന ഡോക്ടറും നമ്മോടു പറയുന്നത്, ഈ ആശയങ്ങൾ തന്നെയല്ലേ ഈ അദ്ധ്യായങ്ങളും നമ്മ പഠിപ്പിക്കുന്നത്.

ഭൂമിയാകുന്നു നാം Notes Question Answer Class 9 Kerala Padavali Unit 2

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam ഭൂമിയാകുന്നു നാം Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Unit 2 ഭൂമിയാകുന്നു നാം Question Answer Notes

Question 1.
ജീവജാലങ്ങളോടുള്ള നമ്മുടെ സമീപനം മാറേണ്ടതുണ്ടോ? പ്രതികരിക്കുക?
Answer:
മനുഷ്യനും പരിസ്ഥിതിയും തമ്മിൽ പരസ്പരം പൂരകമായി ജീവിക്കേണ്ടവരാണ്. പരിസ്ഥിതി മനുഷ്യന്റെ വികസനത്തിനും ജീവിതത്തിനും മാത്രമുള്ളതാണെന്നുള്ളതാണ് എല്ലാ മനുഷ്യരുടെയും ചിന്ത. അല്ലെങ്കിൽ അതിനു മാത്രമാണ് അവർ പ്രാധാന്യം നൽകുന്നതെന്നു കാണാൻ സാധിക്കും. നമ്മളെ പോലെ തന്നെ ഈ പ്രപഞ്ചത്തിൽ ജീവിക്കാൻ സ്വാതന്ത്ര്യവും അവകാശവും ഉള്ളവരാണ് മറ്റു ജീവജാലങ്ങളും. ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന കഥയിൽ അദ്ദേഹം പറഞ്ഞു വെയ്ക്കുന്ന ആശയവും ഇത് തന്നെ അല്ലേ. ഭൂമിയിൽ ജനിക്കുന്ന ഉറുമ്പുകൾ വരെ ഈ അവകാശമുള്ളവരാണ് എന്ന സത്യത്തെ മനുഷ്യൻ അംഗീകരിക്കുകയാണ് വേണ്ടത്. അവർക്കും അവരുടേതായ ഇടം നൽകുക. അങ്ങനെ ചിന്തിച്ചാൽ ആരും ആരുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുകയില്ല.

ഓരോ ജീവജാലങ്ങളോടും മനുഷ്യൻ എടുക്കുന്ന സമീപനത്തിൽ മാറ്റം വരേണ്ടത് അനിവാര്യമാണ് എന്നാണ് കവി പറയുന്നത്. പരിഗ്രഹം എന്നാൽ ത്യാഗം എന്നാണ്. ഒരാൾ മറ്റൊരാൾക്ക് വേണ്ടി ത്യാഗം ചെയ്യുക എന്നാൽ ഒരിഷ്ടത്തെ ഒരു സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുക എന്നതാണ്. നമ്മുടെ സമീപനത്തിലൂടെ ഒരാൾക്ക് കൂടുതൽ സന്തോഷമാണ് ലഭിക്കുന്നതു എങ്കിൽ ആ സന്തോഷം നമ്മിലൂടെ നിലനിൽക്കുകയും കൂടി ചെയ്യുകയാണെങ്കിൽ എത്ര മനോഹരമായി ഒരു പരസ്പരപൂരകമായ ബന്ധം സൃഷ്ടിക്കാൻ സാധിക്കും. പരസ്പരം താങ്ങാകുക എന്ന മനോഹരമായ ആശയം ഭൂമിയെ കൂടുതൽ സൗന്ദര്യം ഉള്ളവളാക്കി മാറ്റുകയാണ് ചെയ്യുക. നമ്മുടെ മനസ്സ് ഈ പാഠ ഭാഗത്തിലെ കിളിക്കൂട് പോലെ ചെറുതാകുകയല്ല വേണ്ടത് മറിച്ച് കവി ഈ വരികളിൽ ഒളിപ്പിച്ച ആകാശം പോലെ വിസ്തൃതമാകുകയാണ് വേണ്ടത്, എന്ന് കിളിക്കൂട് എന്ന കൊച്ചു കവിത നമ്മ പഠിപ്പിക്കുന്നു.

ഭൂമിയാകുന്നു നാം Notes Question Answer Class 9 Kerala Padavali Unit 2

Question 2.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട മറ്റു സാഹിത്യ കൃതികൾ പരിചയപ്പെടുത്തുക?
ഉദാ
Answer:
ആതി – സാറ ജോസഫ്
എൻമകജെ – അംബികാസുതൻ മാങ്ങാട്
ഭൂമിയുടെ അവകാശികൾ – വൈക്കം മുഹമ്മദ് ബഷീർ
ഭൂമിയാകുന്നു നാം Notes Question Answer Class 9 Kerala Padavali Unit 2 1
ആമുഖം

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ആഴമറിയുന്നതിലൂടെ പ്രപഞ്ചം എങ്ങനെ അതിന്റെ സന്തുലനാവസ്ഥ നിലനിർത്തുന്നു എന്ന പരമമായ വെളിച്ചം തിരിച്ചറിയാൻ സാധിക്കും. പ്രകൃതിയും മനുഷ്യനും രണ്ടും രണ്ടല്ല. അടിവേരുകൾ തമ്മിൽ ആഴത്തിൽ കെട്ടു പിണഞ്ഞിട്ടുണ്ട്. പരിസ്ഥിതിയിലെ മറ്റു ജീവജാലങ്ങളും മനുഷ്യനും തമ്മിൽ പരസ്പരം സഹകരി ക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ അനിവാര്യതയും അറിഞ്ഞു വളരേണ്ടത് തലമുറകളുടെ ആവശ്യമാണ്. പരിസ്ഥിതി സ്ഥിരമായി അതിന്റെ തുലനാവസ്ഥയിൽ നിൽക്കേണ്ടത് മറ്റു ജീവ ജാലങ്ങളെക്കാൾ ഉപരി മനുഷ്യകുലത്തിന്റെ ആവശ്യമാണ്. അതുകൊണ്ടു തന്നെ ഭൂമിയെന്ന മഹാസത്യത്തിന്റെ അടിസ്ഥാന തത്വമായ പരസ്പര്യവും അതിന്റെ പ്രകൃതിപാഠങ്ങളും പകർന്നു നൽകുന്ന പാഠഭാഗങ്ങളാണ് ഈ യൂണിറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മനസുകൊണ്ട് പ്രകൃതിയി ലേക്കു ഒരു നടത്തം. നടത്തത്തിനൊടുവിലാകട്ടെ പഴുത്തു പാകമായ അറിവിന്റെ കനികൾ നിങ്ങളുടെ തലച്ചോറിനെയും മനസിനെയും മധുരം കൊണ്ട് മത്തു പിടിപ്പിച്ചിട്ടുണ്ടാകും.

മനുഷ്യനും മറ്റു ജീവജാലങ്ങളും തമ്മിലുള്ള പാരസ്പര്യത്തിന്റെ ആവശ്യകത ചർച്ച ചെയ്യുന്ന പ്രഭാവർമ്മയുടെ കവിതയാണ് കിളിക്കൂട്. വരികൾ കുറവാണെങ്കിലും വരികൾ ഒതുക്കി വച്ചിരിക്കുന്ന ആശയം ആകാശത്തോളം പരപ്പും മുഴുപ്പും ഉള്ളതാണ്. മലയാള സാഹിത്യത്തിൽ ചുരുങ്ങിയ കാലം കൊണ്ട് ഇളകാത്ത ഇടം സൃഷ്ടിച്ച് എഴുത്തുകാരനാണ് പ്രഭാവർമ്മ. കവിയും മാധ്യമ പ്രവർത്തകനുമാണ് ഇദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ്, ആശാൻ പുരസ്ക്കാരം, ഉള്ളൂർ പുരസ്കാരം, തുടങ്ങി നിരവധി അവാർഡുകൾ നൽകി മലയാളികൾ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ശ്യാമ മാധവം, അർക്കപൂർണിമ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതികൾ ആണ്. ചലച്ചിത്രഗാന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് പ്രഭാവർമ്മ.

പാരസംഗ്രഹം

മലയാള സാഹിത്യത്തിൽ വേറിട്ട എഴുത്തുകൾ കൊണ്ട് വായനക്കാരന്റെ ഹൃദയത്തിൽ ചിന്തകളുടെ മഹാപ്രവാഹം നിറച്ച എഴുത്തകാരനാണ് പ്രഭാവർമ്മ. അദ്ദേഹത്തിന്റെ എഴുത്തുകൾ വായനക്കാരനിൽ വായനക്കൊടുവിൽ സൃഷ്ടിക്കുന്ന ഒരു ബോധ മണ്ഡലമുണ്ട്. അവിടെ കൃതിയും വായനക്കാരനും തമ്മിൽ നടക്കുന്ന ഒരു സംഘർഷം കാണാം ആ സംഘർഷമത ആ കൃതിയുടെ കാതൽ. അത്തരത്തിൽ ഒരു കൃതിയാണ് കിളിക്കൂട്. നാല് വരിയിൽ ഒതുങ്ങിയ ഒരു മുക്തകമാണ് കിളിക്കൂട്. കിളിയെപ്പോൽ ചെറുത്. കിളിക്കൂടുപോൽ ചെറുത്. കിളിയും കിളിക്കൂടും ചെറുതാണെങ്കിലും കിളി പറക്കാനുള്ള ആകാശം വലുതാണ്, അതിരുകൾ ഇല്ലാത്ത അകാശമാണ് കിളിക്കു പ്രപഞ്ചം നൽകിയ കൂട്. ആകാശത്തിൽ പറക്കുന്ന കിളികൾ ജീവിതത്തിൽ മനുഷ്യന് മാതൃകയാണ് വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യാതെ തന്റെ അതിരുകൾ ഇല്ലാത്ത ആകാശത്തിൽ നാളെയെക്കുറിച്ച് ആകുലതകൾ ഇല്ലാതെ ജീവിക്കുന്നവർ. മറ്റുള്ളവരുടെ മനോഹരമായ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നവരാണ് മനുഷ്യർ.

അതുകൊണ്ടാണല്ലോ ആകാശത്തിൽ സ്വാതന്ത്രരായി പറക്കുന്ന കിളികളെ തങ്ങളുടെ ചെറിയ സന്തോഷത്തിനു വേണ്ടി കൂട്ടിലട ക്കുന്നതും, ഇണക്കി വളർത്തുന്നതും,ആ ഇണക്കി വളർത്തൽ ഒരുതരത്തിൽ ഒരു അടിമയാക്കൽ ആണല്ലോ. എല്ലാവരേയും തങ്ങൾക്കു അടിമയാക്കുക എന്നതാണല്ലോ മനുഷ്യന്റെ സ്വാഭാവം. കിളിക്കു വേണ്ടത് കിളിക്കൂടാണ് എന്ന് നാം ‘കിളിയെയും നമ്മെയും പറഞ്ഞു പറ്റിക്കുന്നു എന്നാണ് കവി പറയുന്നത്. കിളിയെ മാത്രമല്ല നമ്മെയും നാം പറ്റിക്കുന്നു. കിളിയുടെ ആകാശം ചെറുതാണെന്നും എന്നും കിളിക്കു വേണ്ടത് മനുഷ്യ നിർമിതമായ കൂടാണെന്നും. കിളിക്കുള്ളത് ആകാശമാണെന്നും അതിലുറങ്ങാനും അതിൽ പറക്കാനും നാം അടങ്ങുന്ന മനുഷ്യർ ആരെയും അനുവദിക്കാറില്ല എന്നും കവി പറയുന്നു. കവി ഇവിടെ പ്രതിപാദിക്കുന്ന കിളി വ്യംഗ്യമായ അർത്ഥത്തിൽ സ്ത്രീയാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യ ത്തെയും അവരുടെ ആകാശത്തെയും നാം വീടുകളിൽ കെട്ടിയിടുകയാണല്ലോ ഇവിടെ ബന്ധിയാക്കപ്പെടുന്ന എല്ലാ മനുഷ്യരെയും കവി കിളിയായി കാണുകയാണ്. അടിമത്തത്തിൽ നിന്നും ബന്ധനത്തിൽ നിന്നും ഉള്ള മോചനമാണ് അനിവാര്യം. പ്രകൃതി സ്വാതന്ത്ര്യത്തിന്റെ ലോകമാണ് വിഭാവനം ചെയ്യുന്നത്.

ഭൂമിയാകുന്നു നാം Notes Question Answer Class 9 Kerala Padavali Unit 2

അറിവിലേക്ക്
ഭൂമിയാകുന്നു നാം Notes Question Answer Class 9 Kerala Padavali Unit 2 2
കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനുമാണ് പ്രഭാവർമ്മ. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പ്രൈസ്, വയലാർ അവാർഡ്, വള്ളത്തോൾ അവാർഡ്, ഉള്ളൂർ അവാർഡ്, പത്മപ്രഭാ പുരസ്ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ശ്യാമ മാധവം, കനൽച്ചിലമ്പ്, രൗദ്രസാത്വികം തുടങ്ങിയ കാവ്യാഖ്യായി കകളടക്കം പതിനഞ്ചിലേറെ കൃതികൾ. ഇപ്പോൾ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്. കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് കമ്മറ്റിയംഗം. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട്, ദേശാഭിമാനി റസിഡന്റ് എഡിറ്റർ, കൈരളി പീപ്പിൾ ടി.വി ന്യൂസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1996-2001ൽ മുഖ്യമന്ത്രിയുടെ (ശ്രീ.ഇ.കെ.നായനാർ) പ്രസ്സ് സെക്രട്ടറിയായിരുന്നു. “ശ്യാമമാധവത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും “അർക്കപൂർണിമയ്ക്കു ഗാനരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. മൂന്നു തവണ ചലച്ചിത്ര സ്റ്റേറ്റ് അവാർഡ് ലഭിച്ചു. രണ്ടുവട്ടം നാടകഗാന രചനയ്ക്കുള്ള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. ഫിലിം ഫെയർ നോമിനേഷൻ, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവയും ലഭിച്ചു. ചലച്ചിത്ര ഗാനങ്ങളിൽ ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ…’ (സ്ഥിതി) ഏതു സുന്ദര സ്വപ്നയവനിക (നടൻ), ഏനൊരുവൻ (ഒടിയൻ) തുടങ്ങി നിരവധി ഹിറ്റുകൾ.

പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ Pathummayude Aadu Oru Sathyamaya Katha Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ Pathummayude Aadu Oru Sathyamaya Katha Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Pathummayude Aadu Oru Sathyamaya Katha Summary

പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ Summary in Malayalam

ആമുഖം

പ്രൊഫ. എം. കെ. സാനുവിന്റെ ബഷീർ ഏകാന്തവീഥിയിലെ അവധൂതൻ എന്ന കൃതിയിൽ നിന്നും എടുത്തതാണ് പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ എന്ന പാഠഭാഗം. ബഷീറിന്റെ ആത്മാംശമു ള്ള പാത്തുമ്മായുടെ ആട് എന്ന കൃതി അതിന്റെ രചനാശൈലി, ബഷീർ എന്ന എഴുത്തുകാരൻ എന്നി വയെക്കുറിച്ച് ഇതിൽ വിശദമായി പ്രതിപാദിക്കുന്നു. ജീവിതാനുഭവങ്ങളുടെ, വൻകരകളെ സ്വന്തം രചനകളിലൂടെ ആവിഷ്കരിക്കുകയാണ് വൈക്കം മുഹമ്മദ് ബഷീർ. അലഞ്ഞതിന്റെയും അറിഞ്ഞതിന്റെയും സാകല്യത മുഴുവൻ എഴുത്തിലേക്ക് സന്നിവേശിപ്പിക്കുക അസാധ്യമാണ്. അനുഭവം എഴുത്തുകാരുടെ വീക്ഷണചക്രവാളത്തെ വിശാലമാക്കുകയും ജീവിത സമീപനത്തെ സംസ്കരിക്കുകയും ചെയ്യുന്നു. ഇത് മലയാളത്തിൽ ഏറ്റവും കൂടുതൽ സംഭവിച്ചിട്ടുള്ളത് ബഷീറിന്റെ രചനകളിലാണ്. അതാണ് മറ്റുള്ള എഴുത്തുകാരിൽ നിന്നും ബഷീറിനെ വ്യത്യസ്തനാക്കുന്നത്.

പാരസംഗ്രഹം
പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ Pathummayude Aadu Oru Sathyamaya Katha Summary in Malayalam Class 9 1
പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ Pathummayude Aadu Oru Sathyamaya Katha Summary in Malayalam Class 9 2
ലോകം പോലെ പടർന്നു കിടക്കുന്ന തന്റെ ജീവിതാനുഭവത്തെ രചനകളിൽ അടുക്കി വെക്കുകയല്ല ബഷീർ ചെയ്യു ന്നത്. അന്തസ്സാരശൂന്യമായ ജീവി തത്ത വീണ്ടും വീണ്ടും കീറിമുറിച്ച് വിശ കലനം ചെയ്യുകയായിരുന്നു. അപ്പോ ഴാണ് അണ്ഡകടാഹം’ മുഴുവനും അതിൽ കഥാപാത്രവും പശ്ചാത്തലവും ആയത്. “പാത്തുമ്മയുടെ ആട് ചുമ്മാ ഒരു കഥയല്ല ഇത് എന്റെ വീട്ടിലെ സത്യമായ കഥയാണെന്ന് ഓർക്കണം’ എന്ന പ്രസ്താവന ഇവിടെയാണ് പ്രസക്തമാ കുന്നത്. മനുഷ്യർ പാർക്കുന്ന ഇടങ്ങളിൽ തന്നെ പാർത്ത് മറ്റാരും സഞ്ചരിക്കാത്ത ഭാവനയുടെ ലോകത്ത് അനുഭവങ്ങളെ കൊണ്ടു പോയി പുതിയ ലോകം സൃഷ്ടിക്കുകയാണ് ബഷീർ. “അതുകൊണ്ട് അലഞ്ഞുതിരിഞ്ഞു വീട്ടിൽ വലിയ ഇക്കാക്കയായി തിരിച്ചെ ത്തുകയും വിശ്രമിക്കുകയും തണലിൽ ആടിനെ പോലെ അയവിറക്കുകയും ചെയ്യുന്ന പാത്തുമ്മ യുടെ ആടിലെ ബഷീർ മറ്റൊരാളാണെന്ന് ഞാൻ കരുതുന്നു (എം. എൻ. വിജയൻ, ബഷീർ സമ്പൂർണ്ണ കൃതികൾ) ചന്ത കൂടിയ ബഹളത്തിന് നടുവിൽ ബഹളങ്ങളുടെയും മേളങ്ങളുടെയും മധ്യത്തിലാണ് ബഷീർ പ്രശാന്തത തേടി വന്നിരിക്കുന്നത്. ശാന്തതയിൽ സമാഹരിക്കപ്പെടുന്ന ഈ ഓർമ്മയിൽ ബാല്യകാലസഖിയിലോ അനുരാഗത്തിന്റെ ദിനങ്ങളിലോ കാണാത്ത പുത്തൻ നർമ്മ ബോധം പാത്തുമ്മയുടെ ആടിലുണ്ട്.

ബഷീർക്കഥകളിലെ ഇതൾ വിരിയുന്ന ചിരി ദുഃഖത്തിന്റെ ചിരിയായി മാറുന്നു. ബഷീർ ഉള്ളിൽ വഹിക്കുന്ന മഹാവ്യസനങ്ങളുടെയും പലതരം ക്ഷോഭങ്ങളുടെയും സ്നേഹത്തിന്റെയും പ്രച്ഛന്നവേഷമാണ് ആ ചിരിയെന്ന് പറയാം’. (പെരുമ്പടവം ശ്രീധരൻ, പുറം 1, 2 ബഷീർ അബുവിന്റെ ഓർമ്മകൾ) “ഇതൊരു തമാശക്കഥയാണ്. എങ്കിലും എഴുതുമ്പോൾ ഞാൻ ആകെ വെന്തു നീറുകയായിരുന്നു. വേദന മറക്കണം, എഴുതുക എന്ന് പാത്തുമ്മയുടെ ആടിന്റെ മുഖവുരയിൽ ബഷീർ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യങ്ങളും ആവലാതികളും അപേക്ഷകളുമായിട്ടാണ് ചന്ത കൂടിയ ബഹളത്തിലായിരുന്ന ബഷീറിന്റെ വീട്ടിലെ അംഗങ്ങൾ അദ്ദേഹത്തെ സമീപിക്കുന്നത്. എല്ലാവർക്കും വേണ്ടത് പണം. “പണം വേണം, ധാരാളം പണം വേണം. അതെവിടെ നിന്നു കിട്ടും? ‘ വലിയ ധനികനായിട്ടാണ് ബഷീർ വന്നെത്തിയതെന്ന വിചാരത്തിലാണ് എല്ലാവരും. ജീവിതം തന്നെ വെറും കഥയായി കണ്ട് മനുഷ്യൻ ഇതിനെല്ലാം ഇടയിലൂടെ ഒരു യോഗിയെപ്പോലെ വിലസുകയാണ്. താൻ നിർമ്മിച്ച തന്റെ ഭാവനയുടെ ദേശത്തെ, സൃഷ്ടികളെ, ജീവജാലങ്ങളുടെ നാനാവിധമായ ഭാവവിശേഷങ്ങളെ യഥാർഥ സൃഷ്ടാവിനെ പോലെ എത നിസ്സംഗമായാണ് നോക്കിക്കാണുന്നതെന്ന് സൂചിപ്പിക്കുന്നുണ്ട്.

പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ Pathummayude Aadu Oru Sathyamaya Katha Summary in Malayalam Class 9

അറിവിലേക്ക്
പാത്തുമ്മായുടെ ആട് ഒരു സത്യമായ കഥ Pathummayude Aadu Oru Sathyamaya Katha Summary in Malayalam Class 9 3
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ.

ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തു കാരിലൊരാളെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ.

തദ്ധിതം
നാമങ്ങളിൽ നിന്നോ ഭേദകങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമ ശബ്ദങ്ങളാണ് തദ്ധിതം. ക്രിയാ ധാതുക്കളിൽ നിന്ന് നിഷ്പാദിപ്പിക്കാവുന്ന ശബ്ദങ്ങളെ കൃത്ത് എന്നും പറയുന്നു. ഒരു ഭാഷയുടെ നവശബ്ദനിഷ്പാദനശക്തി സ്ഥിതിചെയ്യുന്നത് അതിലെ കൃത്തുകളിലും തദ്ധിതങ്ങളിലുമാണ്. സംസ്കൃതത്തിൽ നിന്നും ഇംഗ്ലീഷിൽനിന്നും പദങ്ങൾ സ്വീകരിക്കാൻ തുടങ്ങിയതിന്റെ ഫലമായി മലയാളത്തിന്റെ തനതായ രൂപനിഷ്പാദനക്ഷമത ദുർബലമായിത്തീരുന്നു.

ഉദാഹരണം
ദശരഥൻ – ദാശരഥി
ബുദ്ധി – ബൌദ്ധികം
വർഷത്തിൽ ഭവിക്കുന്നത് – വാർഷികം
മൃദുവായിരിക്കുന്നത് – മൃദുത്വം
വ്യാകരണമറിയുന്നവൻ – വൈയാകരണൻ

ഓർത്തിരിക്കൻ

  • വാമൊഴിയുടെ കരുത്തും കാന്തിയും
  • ഋജുവും ലളിതവുമായ വാക്യങ്ങൾ
  • സരളമനോഹരമായ ആഖ്യാനരീതി
  • കണ്ണീരിനെ പൊട്ടിച്ചിരിയാക്കുന്ന നർമ്മരസം തുളുമ്പുന്ന ആഖ്യാനം
  • ജീവസ്സുറ്റ കഥാപാത്രങ്ങൾ സ്നേഹാർദ്രമായ സമീപനം
  • സ്വന്തം കുടുംബപശ്ചാത്തലം
  • കഥയും കഥാപാത്രങ്ങളും വായനക്കാർക്ക് അപരിചിത മായി തോന്നുകയില്ല.

जब गांधीजी की घड़ी चोरी चली गई Summary Class 9 Hindi Kerala Syllabus

Reading SCERT Class 9 Hindi Solutions and जब गांधीजी की घड़ी चोरी चली गई Jab Gandhiji Ki Ghadi Chori Chali Gayi Summary in Hindi Malayalam before the exam can save a lot of preparation time.

Phool Kavita Summary in Malayalam Hindi

जब गांधीजी की घड़ी चोरी चली गई Summary in Hindi

Jab Gandhiji Ki Ghadi Chori Chali Gayi Summary in Hindi

जब अंग्रेजों के अंतिम वायसरॉय लॉर्ड माउंटबेटन भारत आए, तो उन्होंने महसूस किया कि महात्मा गांधी से बात किए बिना भारत में कुछ नहीं किया जा सकता। इसलिए उन्होंने परंपरानुसार गांधीजी को चाय पर बुलाया, जिसे गांधीजी ने स्वीकार कर लिया। वायसरॉय भवन में चाय पार्टी की भारी तैयारियां शुरू हो गईं। श्रीमती माउंटबेटन ने इन तैयारियों का सारा ज़िम्मा खुद ले लिया। यह ध्यान रखा गया कि गांधीजी चाय पिएँगे या दूध, वे शाकाहारी हैं या मांसाहारी, कुर्सी- मेज़ पर बैठकर नाश्ता करेंगे या फर्श पर। रसोइए का ब्राह्मण होना ज़रूरी है या नहीं, उस दिन गांधीजी का उपवास तो नहीं रहेगा, उनके साथ कितने लोग आएँगे और वे क्या खाएँगे, गांधीजी को नाश्ते में क्या पसंद है, उसे पकाने के लिए रसोइए कहाँ से बुलाए जाएँगे और सामग्री कहाँ से मंगवाई जाएगी जैसी कई बातों पर ध्यान दिया
गया।

गर्मियों के दिन थे और जिस कमरे में गांधीजी को बिठाना था, उसे एक घंटा पहले से रूम कूलर चलाकर ठंडा कर लिया गया। उस समय पूरे हिन्दुस्तान में एक ही रूम कूलर था। मकसद गांधीजी को आराम देना था, लेकिन यहीं से समस्या शुरू हो गई। गांधीजी अपनी धोती से बदन पूछा कि लपेटकर कमरे में कुर्सी पर सिकुड़ – सिमटकर बैठ गए और कुनमुनाने लगे। लॉर्ड माउंटबेटन उनसे बड़ी-बड़ी राजनीतिक बातें कर रहे थे, लेकिन गांधीजी अनमनेपन से हाँ-हूँ कर रहे थे। आखिर माउंटबेटन ने क्या बात है ? गांधीजी बोले, “इस कूलर को बंद कर दीजिए, मुझे सर्दी लग रही है । ” बातचीत जारी रही, लेकिन गांधीजी ने कोई खास रुचि नहीं ली । माउंटबेटन ने फिर पूछा कि क्या बात है? गांधीजी बोले, “मैं आ रहा था तो रास्ते में रेलगाड़ी में किसी ने मेरी घड़ी चुरा ली। वह बहुत पुरानी घड़ी थी और मुझे बहुत प्यारी थी। मैं उसे अपनी धोती में कमर से टाँगे रखता था और जब चाहें निकालकर समय देख लेता था।” गांधीजी अफ़सोस में डूब गए। वायसरॉय ने भी अफ़सोस जताया, लेकिन वे समझ नहीं पाए कि एक पुरानी घड़ी के लिए गांधीजी वायसरॉय की दावत का मजा क्यों किरकिरा कर रहे हैं।

नाश्ते की बारी आई तो गांधीजी बोले, “आप लोग लीजिए, मैं तो अपना नाश्ता साथ लाया हूँ ।” गांधीजी की सहयोगी ने खादी के थैले से बकरी के दूध से बना दही और एक टूटा हुआ चम्मच निकालकर रखा। वायसरॉय और उनकी पत्नी गांधीजी को देखते रह गए।

गांधीजी के इस व्यवहार के पीछे कई बातें छिपी थीं। रूम कूलर बंद करवाने का मतलब था कि ठंडे कमरों में बैठकर भारत पर हुकूमत नहीं की जा सकती, धूप में और खुले मैदान में आकर बात करनी होगी । घड़ी खोने की बात से यह संदेश था कि ब्रिटिश शासन में उनकी घड़ी तक सुरक्षित नहीं है। इसका असर यह हआ कि अगले दिन समाचार पत्रों में गांधीजी और वायसरॉय की बातचीत की खबर नहीं, बल्कि गांधीजी को घड़ी चोरी की खबर थी। कुछ दिनों बाद चोर ने साबरमती आश्रम जाकर गांधीजी को उनकी घड़ी लौटा दी।
गांधीजी का अपना नाश्ता लाना यह दर्शाता है कि भारत की गरीब जनता क्या खाती है और कैसे अपनी मेहनत की खाती है, जबकि ब्रिटिश साम्राज्यवादी दूसरों की लूट पर ऐश करते हैं। यह मजेदार किस्सा लेपियर और कॉलिन की पुस्तक “फ्रीडम एट मिडनाइट” में है, जिसे पढ़ने की सलाह दी जाती है।

जब गांधीजी की घड़ी चोरी चली गई Summary Class 9 Hindi Kerala Syllabus

Jab Gandhiji Ki Ghadi Chori Chali Gayi Summary in Malayalam

जब गांधीजी की घड़ी चोरी चली गई Summary in Malayalam

ബ്രിട്ടീഷുകാർക്കായിരുന്ന അവസാനത്തെ വൈസ്രോയിയായ ലോർഡ് മൗണ്ട് ബാറ്റൺ ഇന്ത്യയിലേക്ക് വന്നപ്പോൾ മഹാത്മാ ഗാന്ധിയുമായി സംസാരിക്കാതെ ഇന്ത്യയിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അറിയാമായിരുന്നു. അതിനാൽ പാരമ്പര്യാനുസരണം അദ്ദേഹം ഗാന്ധിജിയെ ചായയ്ക്ക് ക്ഷണിച്ചു, ഗാന്ധിജി അത് സമ്മതിച്ചു. വൈസ്രോയി ഭവനത്തിൽ ചായ പാർട്ടി ഒരുക്കങ്ങൾ തുടങ്ങി. ശ്രീമതി മൗണ്ട്ബാറ്റൺ ഈ തയ്യാറെടുപ്പുകളുടെ മുഴുവൻ ചുമതലയും ഏറ്റെടുത്തു. ഗാന്ധിജി ചായ കുടിക്കുമോ അല്ലെങ്കിൽ പാലോ, അവർ ശാകാഹാരിയാണോ മാംസഭോജിയാണോ, രമേശയിൽ ഇരുന്ന് കഞ്ഞി കഴിക്കുമോ ഇല്ലെങ്കിൽ നിലത്ത് ഇരുന്ന് കഴിക്കുമോ എന്നതിൽ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു.

പാചകക്കാരൻ ആരെങ്കിലും ബ്രാഹ്മണനാകണമോ മതിയോ, അല്ലെങ്കിൽ നിരാഹാരമോ, അദ്ദേഹത്തോടൊപ്പം എത്ര പേർ വരും, അവർ എന്ത് കഴിക്കും, ഗാന്ധിജിക്ക് പ്രാതൽക്കു എന്താണ് ഇഷ്ടം, അത് പാചകം ചെയ്യാൻ പാചകക്കാരെ എവിടെനിന്നാണ് വിളിക്കേണ്ടത്, സാധനങ്ങൾ എവിടെനിന്ന് ശേഖരിക്കണം തുടങ്ങിയ പല കാര്യങ്ങളും പരിഗണിക്കേണ്ടതായിരുന്നു. വേനലക്കാലമായിരുന്നു. ഗാന്ധിജിയെ ഇരുത്തേണ്ടിയിരുന്ന മുറി ഒരു മണിക്കൂർ മുമ്പ് റൂം കൂളർ ഓൺ ചെയ്തു തണുപ്പിച്ചു. അന്ന് ഇന്ത്യയിലുടനീളം ഒരു ഗാന്ധിജിയെ മാത്രമേയുണ്ടായിരുന്നുള്ളു. സുഖപ്പെടുത്തലായിരുന്നു, പക്ഷേ ഇവിടെയാണ് പ്രശ്നം തുടങ്ങിയത്. ഗാന്ധിജി തന്റെ ഗോതി കൊണ്ട് ശരീരം മടക്കി മുറിയിലെ കസേരയിൽ ഇരുന്നപ്പോൾ മുറുക്കി ചുറ്റിയിരുന്നു. ലോർഡ് മൗണ്ട്ബാറ്റൺ അദ്ദേഹത്തോട് വലിയ രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചിരുന്നു, എന്നാൽ ഗാന്ധിജി അനാസക്തയോടെ ആംഹം എന്നു പറഞ്ഞു. അവസാനം മൗണ്ട്ബാറ്റൺ എന്താണ് കാര്യം എന്ന് ചോദിച്ചു. ഗാന്ധിജി പറഞ്ഞു, “ഈ കളർ ഓഫ് ചെയ്യുക, എനിക്ക് തണുക്കുന്നു.’ സംഭാഷണം തുടർന്നെങ്കിലും ഗാന്ധിജി പ്രത്യേക താത്പര്യം കാണിച്ചില്ല. മൗണ്ട്ബാറ്റൺ വീണ്ടും എന്താണ് കാര്യം എന്ന് ചോദിച്ചു. ഗാന്ധിജി പറഞ്ഞു. “ഞാൻ വരുന്നതിനിടെ ട്രെയിനിൽ എന്റെ കയ്യിൽ നിന്നു ആരോ എന്റെ വാച്ച് മോഷ്ടിച്ചു.

അതൊരു പഴയ വാച്ചാണ്, എനിക്ക് അതിനോട് വലിയ സ്നേഹമുണ്ട്. ഞാൻ ഇത് എന്റെ ഗോതി കൊണ്ട് കുറുക്കിൽ തൂക്കിയിരുത്തി, എപ്പോഴും സമയം നോക്കാനായിരുന്നില്ല. ഗാന്ധിജി വിഷമത്തിൽ മുങ്ങി. വൈസ്രോയി അതിനും ദുഃഖം പ്രകടിപ്പിച്ചു, എന്നാൽ ഒരു പഴയ വാച്ചിനായി ഗാന്ധിജി വൈസ്രോയിയുടെ വിരുന്നിന്റെ രസം കളയുന്നത് അവർക്ക് വ്യക്തമായില്ല. പ്രാതലിനിടെ ഗാന്ധിജി പറഞ്ഞു, “നിങ്ങൾ കഴിക്കൂ, ഞാൻ എന്റെ പ്രാതൽ കൊണ്ട് വന്നിട്ടുണ്ട്. ഗാന്ധിജിയുടെ കൂട്ടുകാരി ഒരു ചാണകപ്പേരിൽ നിന്നു വെള്ളിടിച്ചു ഒരു ചെറിയ പാത്രം എടുക്കുകയും ഒരു തകരാരിച്ച ചുറ്റികയും വെക്കുകയും ചെയ്തു. പാത്രത്തിൽ ആടിൻ പാൽ കൊണ്ടുണ്ടാക്കിയ തൈരായിരുന്നു, ചുറ്റിക തകര്ന്നിരുന്നത്, അതിന്റെ പിടി ഒരു കശപടയും കൊണ്ട് കെട്ടി വെച്ചതായിരുന്നു. വൈസ്രോയിയും ഭാര്യയും ഗാന്ധിജിയെ നോക്കി നിന്നു. ഗാന്ധിജിയുടെ ഈ പെരുമാറ്റത്തിന്റെ പിന്നിൽ പല കാര്യങ്ങളുണ്ടായിരുന്നു. റൂം കൂളർ ഓഫ് ചെയ്യാൻ പറയുന്നത് തണുത്ത മുറികളിൽ ഇരുന്ന് ഇന്ത്യയെ ഭരിക്കാൻ കഴിയില്ല എന്ന സന്ദേശം ഉണ്ടായിരുന്നു, പുറത്തും വെളിച്ചത്തും ആകാൻ വന്നുപോകണം.

വാച്ച് നഷ്ടപ്പെട്ട കാര്യം പ്രസ്താവിച്ച് ബ്രിട്ടീഷ് ഭരണം തങ്ങളുടെ വാച്ച് പോലും സുരക്ഷിതമല്ലെന്ന് അറിയിക്കലായിരുന്നു. ഇതിന്റെ ഫലമായി, അടുത്ത ദിവസത്തെ വാർത്തകളിൽ ഗാന്ധിജി, വൈസ്രോയി എന്നിവർ തമ്മിലുള്ള സംഭാഷണത്തിന്റെ വാർത്തയല്ല, മറിച്ച് ഗാന്ധിജിയുടെ പ്രിയപ്പെട്ട വാച്ച് മോഷണം പോയെന്ന വാർത്തയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം മോഷ്ടാവ് സബർമതി ആശ്രമത്തിൽ പോയി ഗാന്ധിജിയ്ക്ക് വാച്ച് തിരികെ കൊടുത്തു. ഗാന്ധിജിയുടെ സ്വന്തം പ്രാതൽ കൊണ്ടുവരുന്നത് ഇന്ത്യയിലെ ദരിദ്ര ജനങ്ങൾ എന്താണ് കഴിക്കുന്നത് എന്നത് കാണിക്കാനും അവർ തങ്ങളുടെ പരിശ്രമത്തിന്റെ ഫലങ്ങൾ കഴിക്കുന്നു, എങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വം മറ്റുള്ളവരുടെ കൊള്ളയിൽ ആഹ്ലാദിക്കുന്നു എന്നത് കാണിക്കാനുമായിരുന്നു. ഇത് ലാപിയർ, കോളിൻ എന്നിവരുടെ “ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന രസകരമായ കഥയാണ്, വായിക്കാൻ ഉപദേശിക്കുന്നു.

जब गांधीजी की घड़ी चोरी चली गई लेखक परिचय स्वयं प्रकाश

स्वयं प्रकाश 20 जनवरी 1947 को मध्य प्रदेश के इंदौर जिले में एक मध्यवर्गीय परिवार में पैदा हुआ था। प्रारंभिक शिक्षण के बारे में अधिक जानकारी नहीं है। उन्होंने मैकेनिकल इंजीनियरिंग में डिप्लोमा करने के बाद एमए हिंदी और पीएचडी की डिग्री हासिल की थी। वहींए राजस्थान में आजीविका के लिए काम करने वालों का बड़ा हिस्सा बीता। वे सतर्कता अधिकारी और हिंदी अधिकारी थे हिंदुस्तान जिंक लिमिटेड में। माना जाता है कि उच्च शिक्षा के दौरान ही उनका साहित्य में प्रवेश हुआ।

बताया जाता है कि स्वयं प्रकाश ने कहानियां लिखने से पहले सस्वर कविता पढ़ी थीं। हालाँकिए वे बाद में साहित्यिक विधाओं में लिखने लगे। उसने आठवें दशक में राजस्थान से जनवादी पत्रिका ष्क्योंष् और मधुमती के विशेषांक के साथ बच्चों की पत्रिका ष्चकमकष् का संपादन भी किया। वे भी प्रगतिशील लेखक संघ की पत्रिका लगभग दस वर्ष तक जुड़े रहे।

स्वयं प्रकाशए ष्मुंशी प्रेमचंदष् की परंपरा के महत्वपूर्ण कथाकार माने जाते है। उन्होंने दशकों तक आधुनिक हिंदी साहित्य में अनुपम कृतियों का सृजन किया हैं। किंतु 72 वर्ष की आयु में उनका मुंबई के लीलावती हॉस्पिटल एंड रिसर्च सेंटर में 7 दिसंबरए 2019 को निधन हो गया। लेकिन अपनी लोकप्रिय रचनाओं के लिए वे आज भी साहित्य जगत में जाने जाते हैं।
प्रमुख रचनाएँरू. मात्रा और भारए सूरज कब निकलेगाए आसमाँ कैसे कैसेए जलते जहाज परए ज्योति रथ के सारथीए उत्तर जीवन कथाए बीच में विनय आदि।

जब गांधीजी की घड़ी चोरी चली गई Summary Class 9 Hindi Kerala Syllabus

1947 ജനുവരി 20ന് മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ ഒരു മധ്യവർഗ കുടുംബത്തിലാണ് സ്വയം പ്രകാശ് ജനിച്ചത്. ആദ്യകാല വിദ്യാഭ്യാസത്തെക്കുറിച്ച് കൂടുതൽ അറിവില്ല. മെക്കാനിക്കൽ എഞ്ചി നീയറിംഗിൽ ഡിപ്ലോമയും എം. ബി. എ ബിരുദവും നേടിയിട്ടു്. അതേസമയം, രാജസ്ഥാനിൽ ഉപ ജീവനത്തിനായി ജോലി ചെയ്യുന്നവരിൽ വലിയൊരു വിഭാഗം മരിച്ചു. ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡി ൽ വിജിലൻസ് ഓഫീസറും ഹിന്ദി ഓഫീസറുമായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസകാലത്താണ് അദ്ദേഹം സാഹിത്യത്തിൽ പ്രവേശിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

കഥകൾ എഴുതുന്നതിന് മുമ്പ് പ്രകാശ് തന്നെ കവിതകൾ വായിച്ചിരുന്നതായി പറയപ്പെടുന്നു. എന്നി രുന്നാലും, പിന്നീട് അദ്ദേഹം സാഹിത്യ വിഭാഗങ്ങളിൽ എഴുതാൻ തുടങ്ങി. എൺപതുകളിൽ രാജ സ്ഥാനിൽ നിന്നുള്ള നാടോടി മാസികയായ ‘കോൺ’, മധുമതിയുടെ പ്രത്യേക മാസികകൾ എന്നി വയ്ക്കൊപ്പം “ചക്’ എന്ന കുട്ടികളുടെ മാസികയും അവർ എഡിറ്റുചെയ്തു. പ്രോഗ്രസീവ് റൈ റ്റേഴ്സ് അസോസിയേഷന്റെ ജേണലായ വസുധയുമായി അദ്ദേഹം ഏകദേശം പത്ത് വർഷത്തോളം ബന്ധപ്പെട്ടിരുന്നു.

“മുൻഷി പ്രേംചന്ദിന്റെ പാരമ്പര്യത്തിലെ ഒരു പ്രധാന ആഖ്യാതാവായി പ്രകാശ് തന്നെ കണക്കാ ക്കപ്പെടുന്നു. പതിറ്റാവുകളായി ആധുനിക ഹിന്ദി സാഹിത്യത്തിൽ അദ്ദേഹം സവിശേഷമായ കൃതിക ॐ श्री श्री डॉ. എന്നിരുന്നാലുo, 72-20, 2019 W ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ വച്ച് അദ്ദേഹം അന്തരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ജന പ്രിയ കൃതികൾക്ക് അദ്ദേഹം ഇപ്പോഴും സാഹിത്യ ലോകത്ത് അറിയപ്പെടുന്നു.

जब गांधीजी की घड़ी चोरी चली गई शब्दाथ

  • वायसरॉय – A ruler exercising authority in a colony on behalf of a sovereign/ വൈസ്രോയ്
  • परंपरानुसार – As per tradition/ പാരമ്പര്യാനുസൃതമായി
  • आमन्त्रण – Invitation/ക്ഷണം
  • भारी – Heavy/Grand/ഭാരം/വലിയ
  • शाकाहारी – Vegetarian/സസ്യാഹാരി
  • मांसाहारी – Non-vegetarian/ മാംസാഹാരി
  • उपवास – Fasting/ഉപവാസം
  • सामग्री – Materials/Ingredients/സാമഗ്രികൾ
  • कुन्कुना – Shiver/വിറയ്ക്കുക
  • अनमनेपन – Reluctance/വിമുഖത
  • रूचि – Interest/താൽപ്പര്യം
  • अफ़सोस – Regret/ഖേദം
  • चुरा ली – Stolen/മോഷ്ടിച്ചു
  • धोती – A traditional Indian garment worn by men/ധോതി
  • नियम – Rule/ഭരണം
  • अशय – An aim or purpose/ ഉദ്ദേശം
  • सहयोगी – A colleague or partner/ സഹായി