Kerala Plus Two Malayalam Board Model Paper 2022 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf Board Model Paper 2022 to improve time management during exams.

Kerala Plus Two Malayalam Board Model Paper 2022 with Answers

Time: 2½ Hours
Total Score: 80 Marks

പാർട്ട് – 1

എ. 1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. (1 സ്കോർ വീതം) (4 × 1 = 4)

Question 1.
‘പുരുഷരമീ ബാഹുകനോ’ – ആരുടെ വാക്കുകൾ?
• ഋതുപർണ്ണൻ
• ഭീമൻ
• കേശിനി
• ശീലാവതി
Answer:
• കേശിനി

Question 2.
“നല്ലനായിരിപ്പവൻ നല്ലതു ഗ്രഹിച്ചീടും”. ഏതുപോലെ?
• മത്തേഭം പാംസുസ്നാനം ചെയ്യുന്നതുപോലെ
• കോകിലനാരി പോലെ
• വെള്ളത്തെ വെടിഞ്ഞുപാലന്നമെന്നതുപോലെ
• കണ്ണാടി കാൺമോളുവും തന്നുടെ മുഖമേറ്റം നന്നെന്നു നിരു പിക്കും പോലെ.
Answer:
• വെള്ളത്തെ വെടിഞ്ഞുപാലന്നമെന്നതുപോലെ

Question 3.
‘കുറവല്ലാതെ നമുക്കൊരു വസ്തു
പറവാനില്ല. ജനിച്ചേപ്പിന്നെ’ – ഇതിനു കാരണമായി ശീലാവതി കണ്ടെത്തുന്നത് എന്താണ്?
• ഭർത്താവിന്റെ പിടിവാശി
• ഭർത്താവിന് നല്കുന്ന ഔഷധങ്ങളുടെ ഫലമില്ലായ്മ.
• തന്റെ സമയക്കുറവ്
• പിറവിയിലുള്ള ജാതക ദോഷം.
Answer:
• പിറവിയിലുള്ള ജാതക ദോഷം.

Kerala Plus Two Malayalam Board Model Paper 2022 with Answers

Question 4.
ദിവകാരൻ അച്ഛന്റെയും അമ്മയുടെയും ചിത്രങ്ങൾ അന്വേഷി ച്ചെന്ന തെരുവിന്റെ ഏതെങ്കിലും ഒരു പ്രത്യേകത എഴുതുക.
Answer:
1) മരിച്ചവരുടെ മാത്രം ഛായ ചിത്രങ്ങൾ വില്ക്കുന്ന തെരുവ്.

Question 5.
സംഗീതത്തോടും എന്നോടും ആന്റണിക്കുണ്ടായിരുന്ന സ്നേഹ ത്തിനു മുന്നിൽ കുമ്പിടുന്നു. – സി.പി. ആന്റണി കലാമണ്ഡലം ഹൈദരലിക്കുവേണ്ടി ചെയ്തതെന്ത്?
Answer:
കലാമണ്ഡലത്തിൽ ചേരാൻ 2000 രൂപയുടെ ആൾ ജാമ്യം വേണം ഹൈദരാലിയ്ക്കുവേണ്ടി ആരും ജാമ്യം നിൽക്കാൻ തയ്യാ റാകാതെ ഇരുന്നപ്പോൾ സി.പി. ആന്റണി 2000 രൂപയുടെ ആൾ ജാമ്യം നിന്നും.

Question 6.
അന്നത്തെ മലയാളം ക്ലാസ്സുകളിൽ നിന്ന് ഇ.സി.ജി. സുദർശന് ലഭിച്ച വലിയ അറിവ് എന്തായിരുന്നു?
Answer:
പദച്ഛേദം, പദാർത്ഥം, വാച്യാർത്ഥം, ധ്വനി എന്നിങ്ങനെ മലയാളി മുൻഷി പഠിപ്പിക്കുമ്പോൾ ഒരു കാര്യത്തിന് അനേക തലങ്ങൾ ഉണ്ടാകാം എന്ന വലിയ അറിവാണ് ലഭിച്ചത്.

ബി. 7 മുതൽ 10 വരെയുള്ള ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തിര ഞെഞ്ഞെടുത്തെഴുതുക. (1 സ്കോർ വീതം) (4 × 1 = 4)

Question 7.
‘മോഷണം’ എന്ന കവിതയിൽ കള്ളൻ തുണി മോഷ്ടിച്ചത് എന്തി നാണ്?
• പാൽ കുടിക്കാനാണ്
• ഭക്ഷണം കഴിക്കാനാണ്
• കാണുന്നവരുടെ നാണം കാക്കാനാണ്
• ഔഷധം തയ്യാറാക്കാനാണ്.
Answer:
കാണുന്നവരുടെ നാണം കാക്കാനാണ്.

Question 8.
കൊല്ലാങ്കണ്ടത്തിൽ ദേവസ്വക്ക് ചിരി അടങ്ങാതെ പോയതിന് കാര ണമെന്താണ്?
• പാലുശ്ശേരിൽ നാരായണപിള്ള ഓടിവരുന്നത് കണ്ടിട്ട്.
• തേങ്ങ പൊട്ടിക്കീറി കുളത്തിൽ വീണത് കണ്ടിട്ട്.
• ഇത്രപൊക്കത്തിൽ നിന്ന് ഇത്രവലിയൊരു തേങ്ങവന്നു തല യിൽ വീണിട്ടും താൻ മരിച്ചില്ലല്ലോ എന്നോർത്തിട്ട്,
• തെങ്ങിൻ ചുവട്ടിലിരുന്ന് മുറുക്കിയത് കൊണ്ട്.
Answer:
• ഇത്രപൊക്കത്തിൽ നിന്ന് ഇത്രവലിയൊരു തേങ്ങ വന്നു തലയിൽ വീണിട്ടും താൻ മരിച്ചില്ലല്ലോ എന്നോർത്തിട്ട്.

Question 9.
യമുനോത്രി ക്ഷേത്രത്തിന് തൊട്ടു താഴെക്കാണുന്ന ഉഷ്ണജല പ്രവാഹമേത്?
• സരസ്വതിനദി
• അളകനന്ദ
• ത്രിവേണി സംഗമം
• സൂര്യകുണ്ഡ്
Answer:
• സൂര്യകുണ്ഡ്

Question 10.
മാറിയ സഹചര്യങ്ങളിലായാൽപ്പോലും മാധ്യമ പ്രവർത്തകർ സമു ഹത്തിന്റെ ദുർബലതകൾ ചൂണ്ടിക്കാട്ടേണ്ടവരാണ്. ഇങ്ങനെ അഭി പ്രായപ്പെട്ട മാധ്യമ പ്രവർത്തകനാണ്.
• കെ. വിശ്വനാഥ്
• വി.കെ. ആദർശ്
• പി. സായ്നാഥ്
• എം. മുകുന്ദൻ
Answer:
• പി. സായ്നാഥ്

Kerala Plus Two Malayalam Board Model Paper 2022 with Answers

പാർട്ട് – 2

എ. 11 മുതൽ 15 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യങ്ങളിൽ ഉത്തരമെഴുതുക. (സ്കോർ വീതം) (3 × 2 = 6)

Question 11.
ടോട്ടോയും ജോവലും മുമ്പ് താമ സിച്ചിരുന്ന കാട്ജിനെ ഇന്ത്യാസ് ഇപ്പോൾ താമസിക്കുന്ന മാഡ്രിഡ് എന്ന നഗര ത്തിൽനിന്ന് എന്ത് മികവാണുള്ളത്?
Answer:
കാട്ജിനെ ഇന്ത്യാസിലെ അവരുടെ വീടിന് ഒരു മുറ്റവും ഉൾക്ക ടലിനോട് ചേർന്ന് ബോട്ടുകൾ അടുപ്പിക്കുവാനുള്ള സ്ഥലവും കൂടാതെ രണ്ട് വലിയ വള്ളങ്ങൾ വയ്ക്കാനുള്ള ഒരു ഷെഡും എന്നാൽ മാഡ്രിഡിൽ അതൊന്നുമില്ല.

Question 12.
കരിമേഘം ചത്തുകിടക്കും
കാകോളക്കടലോ മാനം ?- കാട്ടാളന്റെ നിരാശയെ പ്രകൃതിയും വർദ്ധിപ്പിക്കുന്നുണ്ടോ? സ്വാഭിപ്രായക്കുറിപ്പ് തയ്യാറാക്കുക.
Answer:
വീടും കുടുംബവും ആവാസവ്യവസ്ഥയും നശിച്ച് ആ അറ്റ് മഴനീരിന് മാനം നോക്കി ഇരിക്കുകയായിരുന്നു കാട്ടാളൻ. നിർജീ വമായ കരിമേഘപടലം മുടി കിടക്കുന്ന ആകാശം വിഷം കലർന്ന കടലാണോ എന്ന് ചോദിക്കുന്ന കാട്ടാളൻ നശിച്ചുപോയ പ്രക്യ തിയിൽ നിന്നും തനിക്ക് ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് തിരിച്ചറി യുന്നു.

Question 13.
ദിവാകരൻ ഒരു നട്ടുച്ചയ്ക്ക് കയറിച്ചെല്ലുന്ന തെരുവിന്റെ വിവ രണം ചെറുകഥയിലെ ദൃശ്വഭാഷാഖ്യാനത്തിന് ഉദാഹരണമാണോ? വിശകലനകുറിപ്പ് തയ്യാറാക്കുക.
Answer:
ലിഖിത ഭാഷയിൽ നിന്ന് ദൃശ്വഭാഷയിലേക്കുള്ള വളർച്ചയാണ് പത്മ രാജന്റെ ‘അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥ. ഒരു ഉച്ചയ്ക്ക് ഒരാൾ വിയർത്ത് കിതച്ച് കയറി ചെല്ലുന്നു എന്നത് ദൃശ്യാനുഭവ മായിമാറുന്നു. മരിച്ചവരുടെ മാത്രം ഛായപടങ്ങൾ വില്ക്കുന്ന തെരുവ്, കടക്കാരുടെ പച്ച നോട്ടം എന്നിവയെല്ലാം ദൃശ്വാ കമായ കഥാഖ്യാനം വായനക്കാരന് നൽകുന്നു.

Question 14.
കാക്കാരശ്ശി നാടകങ്ങളിലെ സംഭാഷണം കേരളത്തിന്റെ തനത് ഭാഷയ്ക്കും നാടക പാരമ്പര്യത്തിനും മുതൽക്കൂട്ടാണോ? കാക്കാ ന്റെയും കാക്കാത്തിമാരുടെയും സംഭാഷണരീതിയെ ആസ്പദ മാക്കി ഉത്തരമെഴുതുക.
Answer:
നാടോടി തനിമയുള്ള സംഭാഷണങ്ങളും വേഷങ്ങളും അഭിനയ രീതിയുമുള്ളതാണ് കാക്കരശ്ശി നാടകം കാലിൽ കിടന്ന കാലാഴി മോതിരം കളഞ്ഞു പോയത് എങ്ങനെയാണെന്ന് കാട്ടാളൻ ചോദി ച്ചപ്പോൾ കല്ലുള്ള നാട്ടിൽ കാൽ വീശിയപ്പോൾ പോയതാണ് കല്ലാളി പോച്ച് എന്നാണ് കാക്കാത്തി മറുപടി പറഞ്ഞത്. ഈ സംഭാഷണം കേരളത്തിന്റെ തനത് വാമൊഴി ഭാഷയ്ക്കും നാടോടി പാരമ്പര്യത്തിനും മുതൽക്കൂട്ടാണ്.

Question 15.
നാട്ടുമൊഴിയും നാട്ടുവഴക്കവും പുലിക്കോട്ടിൽ രചനകളെ അറ ബിമലയാള സാഹിത്യത്തിൽ വേറിട്ടവയാക്കുന്നു. നിങ്ങളുടെ അഭി പ്രായ കുറിപ്പ് തയ്യാറാക്കുക.
Answer:
സ്വന്തം നാടായ ഏറനാട്ടിലെ വാമൊഴിയിൽ നിന്ന് തരഭേദം ഒന്നും നോക്കാതെ വാക്കുകൾ വാരിയെടുത്ത് മാപ്പിളപ്പാട്ടിൽ ഉപയോ ഗിക്കുകയാണ് പുലിക്കോട്ടിൽ ഹൈദർ ചെയ്തിരുന്നത്. താളത്തി നുവേണ്ടി നാട്ടുമൊഴി സംസ്കരണം കൂടാതെ ഉപയോഗിച്ചതിന് ഉദാഹരണങ്ങൾ മിക്ക പാട്ടുകളിലുമുണ്ട്. മലമേൽ, നരിനെ എന്നിവ ഉദാഹരണം. എന്നാൽ മൊയിൻകുട്ടി വൈദ്യരടക്കമുള്ള പ്രമുഖ മാപ്പിളപ്പാട്ടു കവികളിൽ പലരുടെ കൃതികളിൽ സംഘര ഭാഷയിലാണ്.

Kerala Plus Two Malayalam Board Model Paper 2022 with Answers

ബി. 16 മുതൽ 18 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യങ്ങളിൽ ഉത്തരമെഴുതുക. (2സ്കോർ വീതം) (2 × 2 = 4)

Question 16.
അലുമിനിയം ക്യാമ്പിന്റെ പ്രത്യേകതകൾ എഴുതുക.
Answer:
ചുമരുകളും ജാലകങ്ങളും വാതിലുകളും മേൽക്കൂരയും എല്ലാം അലുമിനിയ തകിടുകൾ കൊണ്ട് നിർമ്മിച്ച കൗതുകകര മായ ഭവനം, തണുപ്പും മഞ്ഞും തടക്കാൻ ക്വാൻവാസ് ടെന്റുക ളെക്കാൾ നല്ലത് അലുമിനിയ ക്യാമ്പുകളാണ്. അതിർത്തി കാക്കു വാൻ പട്ടാളക്കാർക്ക് വേണ്ടി നിർമ്മിച്ചതാണ് അലുമിനിയം ക്വാമ്പ്.

Question 17.
“മാധ്യമ വികാസത്തിന്റെ പ്രകടമായ ഫലം വസ്തുതകളുടെയും വിവരങ്ങളുടെയും പ്രളയം എന്നതാണ്. ഈ സാഹചര്യത്തിൽ കമ്പ്യൂട്ടർ മനുഷ്യന്റെ വിശ്വസ്ത സേവകനാകുന്നുണ്ടോ? വില യിരുത്തൽ കുറിപ്പ് തയ്യാറാക്കുക.
Answer:
രേഖകളുടെ വൻശേഖരണങ്ങളിൽ നിന്നും നമുക്കാവശ്യമായ വിവരം പെട്ടെന്ന് തെരഞ്ഞെടുത്ത് തരുന്ന വിശ്വസ്ത സേവക നായി തീർന്നിട്ടുണ്ട് കമ്പ്യൂട്ടർ. അനേകായിരം നാഴിക അകലെ യുള്ള വിവിധ കേന്ദ്രങ്ങളിലെ വിജ്ഞാനം ശേഖരണങ്ങളെ വലുതും ചെറുതുമായ ഒട്ടേറെ കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന ശൃംഖ ലയോട് ബന്ധിപ്പിച്ച് ആവശ്യക്കാർ നിശ്ചിത ബട്ടൺ അമർത്തി യാൽ അവർക്കുവേണ്ട വിവരണങ്ങൾ ഞൊടിയിടയിൽ എത ദൂരത്തുനിന്നും ലഭിക്കാനുള്ള തദ്ദേശ വിനിമയ രംഗത്തെ ശ്രദ്ധേ യമായ പ്രവണതയാണ്.

Question 18.
കമ്പ്യൂട്ടർ വാങ്ങിയ ശേഷം ടി.പി. ശ്രീധരന്റെ ജീവിതത്തിൽ വന്ന രണ്ടുമാറ്റങ്ങൾ എഴുതുക.
Answer:
കുട്ടിക്കാലം മുതലെ പല്ലുതേയ്ക്കാതെയും കുളിക്കാതെയും തുള്ളി വെള്ളം പോലും കുടിക്കില്ല എന്ന ശീലത്തിൽ വളർന്ന ടി.പി. ശ്രീധരൻ ഇപ്പോൾ പ്രാതൽ കഴിഞ്ഞാണ് പല്ലുതേയ്ക്കുന്ന ത്. കുളിക്കാതെ ഇരു കക്ഷങ്ങളിൽ ഡിയോഡർ സ്പ്രേ ചെയ്ത് ഷർട്ടിട്ട് ഓഫീസിലേക്ക് പോവുകയും ചെയ്യും. ഇവയാണ് ടി.പി. ശ്രീധരന്റെ ജീവിതത്തിൽ വന്ന രണ്ടു മാറ്റങ്ങൾ.

പാർട്ട് – 3

എ. 19 മുതൽ 23 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4സ്കോർ വീതം) (3 × 4 = 12)

Question 19.
“ഒരേതരം പ്രകാശം. ആ ധാരാളിത്തത്തിൽ മുഖങ്ങൾക്കും ഏകാ അത് വീണിരിക്കുന്നു.” മരിച്ചവരുടെ ഛായാപടങ്ങൾ മാത്രം വിൽക്കുന്ന ആ കടകൾക്കെല്ലാം ഒരു ഏകതയുണ്ടെന്ന് ദിവാക രൻ അപ്പോൾ തിരിച്ചറിയുന്നുണ്ടോ? വിശകലന കുറിപ്പ് തയ്യാറാ ക്കുക.
Answer:
ഒരു വസ്തുവിന്റെ സ്വാഭാവികമായ കാഴ്ചയെ കൂടുതൽ ആർഷ കമാക്കി മാറ്റുകയാണ് അതിലേക്ക് വീഴുന്ന വെളിച്ചങ്ങൾ. ഇത്തരം ഭ്രമാത്മകമായ വെളിച്ചങ്ങൾ ആ വസ്തുവിന്റെ യഥാർത്ഥരു പത്തെ നമസ്കരിക്കുന്നുണ്ട്. വെളിച്ചങ്ങൾക്ക് എല്ലാ വസ്തുവും ഒരേ പോലെ ആകർഷകമാക്കാൻ സാധിക്കും. ഉപഭോക്താവിനെ ഉല്പന്നം വാങ്ങാൻ പ്രലോഭിപ്പിക്കുക എന്ന വിപണന തന്ത്രമാണ് ഇതിൽ ഒളിഞ്ഞിരിക്കുന്നത്. വെളിച്ചത്തിന്റെ ധാരാളിത്തത്തിൽ പരി ശ്രമിച്ചുപോകുന്ന മനുഷ്യർ തനിക്ക് ആവശ്യമില്ലാത്ത സാധനം ആണെങ്കിൽ കൂടിയും വാങ്ങാൻ നിർബന്ധിതയായിത്തീരും. എല്ലാം ഒരേപോലെ തോന്നിക്കുന്നത് പ്രകാശത്തിന്റെ ധാരാളിത്ത മൂല്യമാണ്. വിപണിയിൽ സ്വയം നഷ്ടപ്പെടുന്ന ഉപഭോക്താവിന്റെ ദൃശ്യമാണ് ഇവിടെ പ്രകടമാകുന്നത്.

Question 20.
‘അതിന് വിശപ്പുണ്ടോ നമുക്ക്? വിശപ്പുപോലുള്ള താണതരം കാര്യങ്ങളിൽ നാം വ്യാപൃതരാകാറുണ്ടോ? – വിദൂഷകൻ വിശ ഷിനെ താണതരം കാര്യമായും രാജസന്നിധിയിൽ വിശപ്പ് എന്നത് അപശബ്ദമായും വിചാരിക്കുവാൻ കാരണമെന്ത്?
Answer:
ചലിക്കാത്ത മരക്കാലുകളെ ജഡതുല്യമായ നിശ്ചലമായ ഭരണ വ്യവസ്ഥയുടെ പ്രതീകമായി കണ്ടുകൊണ്ടാണ് കാവാലം അഗ്നി വർണ്ണന്റെ കാലുകൾ രചിച്ചത്. നാടകം ആരംഭിക്കുന്നത്, അഗ്നി വർണ്ണന്റെ മരക്കാലുകൾ പരിചയപ്പെടുത്തികൊണ്ടാണ്. ജനം ആ കാലുകളെ സ്തുതിച്ചു പാടുന്നു. വാഴ്ത്തുമൊഴികൾക്കിടയിലും ഒറ്റപ്പെട്ട വിമർശനങ്ങൾ ആത്മകഥാരൂപത്തിൽ ജനങ്ങൾക്കിടയിൽ നിന്ന് വരുന്നുണ്ട്. എന്നാൽ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങ ളിലൊന്നായ വിശപ്പ് കൊട്ടാരത്തിൽ താഴ്ന്ന കാര്യമാണെന്നും അതിൽ വ്യാപൃതമായ രാജ്യസുഖം നശിപ്പിക്കേണ്ടതുണ്ടോ എന്നു മാണ് വിദൂഷകന്റെ ഈ സംശയം. വിദൂഷകന്റെ ഈ സംശയം അന്തർധാരയായി വർത്തിക്കുന്ന രാഷ്ട്രീയ ബോധത്തിൽ നിന്ന് ജനിക്കുന്ന ആക്ഷേപഹാസ്യമാണ്. വിശപ്പ് ഒരു താഴ്ന്ന പ്രശ്നമാ ണെന്ന് വ്യാഖ്യാനിക്കുന്നതിലൂടെ ഭരണവർഗ്ഗക്കാർക്കും സാധാര ണക്കാരുടെ ആവശ്യങ്ങളെ ആക്ഷേപിച്ച് നിരാകരിക്കുകയാണ് ചെയ്യുന്നത്.

Kerala Plus Two Malayalam Board Model Paper 2022 with Answers

Question 21.
കലാമണ്ഡലം ഹൈദരലി പങ്കുവയ്ക്കുന്ന നിളാനദിയെ കുറി ച്ചുള്ള ഓർമ്മകൾ ആസ്പദമാക്കി കുറിപ്പ് തയ്യാറാക്കുക.
Answer:
കലാമണ്ഡലത്തിൽ പഠിക്കുമ്പോൾ പുലർച്ചയ്ക്ക് രണ്ടേമുക്കാ ലിന് എഴുന്നേറ്റ് കളരിയിൽ വെച്ച് സാധകം ചെയ്തിരുന്നത് കലാ മണ്ഡലം ഹൈദരാലി ഓർക്കുന്നു. ആറുമണിവരെ സാധകം ചെയ്തതിനുശേഷം ഭാരതപ്പുഴയിൽ കുളിക്കാൻ പോകും. വർഷ ക്കാലത്ത് ഭാരതപ്പുഴ കുത്തി ഒഴുകുന്നത് കണ്ടാൽ പേടി തോന്നും. ഇന്നത്തെ അവസ്ഥയോ ഒരു വേനലിലും ഇങ്ങനെ വറ്റി കണ്ടിട്ടില്ല. കലാമണ്ഡലത്തിന്റെ ഒരു ഭാഗമായിരുന്നു അന്നത്തെ ഭാരതപ്പുഴ, പഴയ കലാമണ്ഡലത്തിൽ പഠിച്ച് ഇറങ്ങി യവരുടെ ചെറിയ സ്മരണകളിൽ പോലും ഭാരതപ്പുഴ ഉണ്ടാകും. അത് ഹൃദയബന്ധം ആ പുഴയോടുണ്ട്. ഇപ്പോഴും ആ കൊച്ചു പാലത്തിലൂടെ പോകുമ്പോൾ കാണുന്ന ഭാരതപ്പുഴയുടെ അവസ്ഥ എന്താണ്? രമണീയമായ ആ കാലത്തെക്കുറിച്ച് ഓർക്കുവാൻ മാത്രം വഴിയുള്ളൂ എന്ന് ഹൈദരാലി പറയുന്നു.

Question 22.
പുലിക്കോട്ടിൽ കൃതികളിൽ കത്തുപാട്ടുകൾ ആശയങ്ങളിലും ആവിഷ്കാരത്തിലും വേറിട്ടു നിൽക്കുന്നവയാണ്. കത്ത് പാട്ട് എന്ന വിഭാഗത്തിൽ എഴുത്തുകാരന്റെ സംഭാവനയെക്കുറിച്ച് ലഘുക്കുറിപ്പ് തയ്യാറാക്കുക.
Answer:
മാപ്പിളപ്പാട്ടിലെ കത്ത് പാട്ടുകളുടെ വിഭാഗത്തിലാണ് പുലിക്കോ ട്ടിൽ ഹൈദരാലിയുടെ സംഭാവന അധികവും. പാട്ടായ് രചിക്ക പ്പെട്ട കത്തുകളാണ് ഇവ. അത് കത്തായിട്ട് വായിക്കാൻ പറ്റണം, പാട്ടായി പാടാൻ പറ്റണം എന്നാണ് പറയാറുള്ളത്. മാപ്പിളപ്പാട്ട് രച യിതാക്കളുടെ ഇടയിൽ കത്തുപാട്ടുകൾ വലിയ കാവ്യശാഖയായി പണ്ടുമുതലേ പടർന്നു പിടിച്ചിരിക്കുന്നു. ഈ ശാഖ ഇന്നും സജീ വമാണ്. ഗൾഫ് പ്രവാസത്തിന്റെ ഏറ്റവും നല്ല രേഖയായ എസ്. എ ജമീൽ എഴുതിയ ദുബായ് കത്തുപാട്ട് ഒരു നല്ല ഉദാഹരണ മാണ്. വാമൊഴിയോട് പുലർത്തുന്ന ഉറ്റ ബന്ധം കൊണ്ടും അന്ധവിശ്വാസങ്ങളോട് കാണിക്കുന്ന അസഹിഷ്ണുതകൊണ്ടും ഹൈദരിന്റെ കത്തുപാട്ടുകൾ വേറിട്ട് നിൽക്കുന്നു. അദ്ദേഹത്തി ന്റെ പ്രസിദ്ധമായ കത്തുപാട്ടാണ് 1924-ൽ എഴുതിയ മറിയക്കു ട്ടിയുടെ കത്ത്.

Question 23.
ചെറുപ്പക്കാരന്റെ മരണത്തിനു് യഥാർത്ഥ കാരണം ഡോക്ടർ ആണെന്ന് ആൺഗൗളി പറയുവാനുള്ള കാരണമെന്ത്?
Answer:
സത്യത്തിൽ ഈ ചെറുപ്പക്കാരനെ കൊലയ്ക്ക് കൊടുത്തത് അദ്ദേ ഹത്തെ ചികിത്സിച്ച ഡോക്ടറാണെന്ന് ആൺഗൗളി പറയുന്നു. അപകടത്തിൽ ഏറ്റ പരിക്ക് മൂലമല്ലല്ലോ അയാൾ മരിക്കുന്നത്. യുവാവിനെ ജനറൽ ഫിസിഷനെ റഫർ ചെയ്തിരുന്നുവെങ്കിൽ അയാൾക്ക് പിടിപെട്ട മഞ്ഞപ്പിത്തത്തിന് ചികിത്സ ലഭിക്കുമായി രുന്നു. എന്നാൽ തന്റെ കീഴിൽ രോഗിയെ മറ്റൊരു ഡോക്ടർ ചികിത്സിച്ചു ഭേദമാക്കിയാൽ അതിന്റെ ക്രെഡിറ്റ് ആ ഡോക്ടർക്ക് ലഭിക്കുമെന്നുള്ള ഈഗോ മൂലം യുവാവിനെ റഫർ ചെയ്തില്ല. അതുകൊണ്ടാണ് ചെറുപ്പക്കാരന്റെ മരണത്തിന്റെ യഥാർത്ഥ കാര ണക്കാരൻ അദ്ദേഹത്തെ ചികിത്സിച്ച ഡോക്റാണെന്ന് ആൺഗൗളി പറഞ്ഞത്.

ബി. 24, 25 ചോദ്യങ്ങളിൽ 1 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4സ്കോർ വീതം) (1 × 4 = 4)

Question 24.
“ഇത് വികാരനിർഭരമായ യാത്രയയപ്പ് ഇന്ത്യയിലെ ഒരു കായിക താരത്തിനും ഇന്നേവരെ ലഭിച്ചിട്ടുണ്ടാവില്ല.” – വാംഖഡെയിൽ സച്ചിനു ലഭിച്ച യാത്രയയപ്പിനെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
വാംഖഡെയെ സ്റ്റേജിലെ മണ്ണ് തൊട്ട് നെറുകയിൽ വെച്ച് സച്ചിൻ ക്രിക്കറ്റിനോട് വിടപറയുമ്പോൾ അത് കണ്ടു നിന്ന കാണികളു ടെയെല്ലാം കണ്ണുനിറഞ്ഞുപോയി. സച്ചിന്റെ അമ്മയും സഹോദ രങ്ങളും ഭാര്യയും മക്കളും എല്ലാവരും ആ കൂട്ടത്തിലുണ്ടായി രുന്നു. സച്ചിന്റെ റിട്ടേയ്മെന്റ് മാച്ച് കാണാൻ ബ്രയൻ ലാറെയും കിരൻമോറയും വന്നിരുന്നു. സച്ചിന്റെ മത്സരം കാണാൻ വേണ്ടി മാത്രമാണ് താൻ ഇത്രയും ദൂരം താണ്ടി ഇവിടെ എത്തിയത്. സച്ചി ന്റെ റിട്ടേണ്മെന്റ് മാച്ച് കാണാൻ വരാതിരിക്കുന്നത് എങ്ങനെ എന്നാണ് ബ്രയൻലാം പറഞ്ഞത്. ചുറ്റും ഓടിക്കൂടിയ കൂട്ടുകാർ ക്രിക്കറ്റിന്റെ ദൈവത്തിന് പാത ഒരുക്കി. സച്ചിന് ചലിക്കുന്ന ഗാരണ്ടഫോൺ നൽകി. ഒന്നിനു പിറകെ ഒന്നായി ഉപഹാരങ്ങൾ സമർപ്പിക്കപ്പെട്ടു. ഇന്ത്യയുമായി നയതന്ത്രം മോശമായിരുന്ന സമ യമായിട്ടുപോലും ശ്രീലങ്ക സർക്കാർ കൊടുത്തയച്ച ട്രോഫി പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഇത്ര വികാര നിർഭരമായ യാത്രയയപ്പ് ഇന്ത്യയിലെ ഒരു കായികതാരത്തിനും ഇന്നുവരെ ലഭിച്ചിട്ടുണ്ടാവില്ല.

Question 25.
ലക്ഷ്യമില്ലാതെ അലഞ്ഞു നടക്കുന്നതുപോലെ ലക്ഷ്യമില്ലാതെ കമ്പ്യൂട്ടറിനു മുമ്പിൽ വെറുതെയിരിക്കുവാനും കഴിയും . ടി. പി. ശ്രീധരന്റെ ജങ്കുയിലുകളും കമ്പ്യൂട്ടർ ക്ലിക്കിൽ നിന്നു ലഭിച്ച ആവശ്വമില്ലാത്ത വിവരങ്ങളും മാറ്റിമറിച്ചത് ഏതെല്ലാം വിധ ത്തിലാണ്?
Answer:
ജീവിതത്തിൽ ലക്ഷ്യമില്ലാതെ അലയുന്നതുപോലെയാണ് ലക്ഷ്യമി ല്ലാതെ കമ്പ്യൂട്ടറിന്റെ മുമ്പിൽ ഇരിക്കുന്നതും സമയം പാഴാവുക മാത്രമല്ല ജങ്കിമെയിലുകളുടെ സ്വാധീനം ജീവിതത്തെ ബാധിച്ചേ ക്കാം. അതുകൊണ്ടാണ് ടി.പി. ശ്രീധരൻ തലച്ചോറ് തുരുമ്പ് വരാ തിരിക്കാൻ മാനസമിത്രം, കാഴ്ചശക്തിക്ക് വിറ്റാമിൻ ഇ എല്ലുക ളുടെയും പല്ലുകളുടെയും ബലത്തിന് കാത്സ്യം കാൻസർ വരാ തിരിക്കാൻ ബിറ്റോകറാറ്റിൻ തുടങ്ങിയ ഗുളികകൾ പതിവായി കഴി ക്കുന്നത്. മാത്രമല്ല, കുട്ടിക്കാലം മുതലേ പല്ല് തേയ്ക്കാതെയും കുളിക്കാതെയും ഒരു തുള്ളി വെള്ളം പോലും കുടിയ്ക്കുക യില്ല എന്ന ശീലത്തോടെ വളർന്ന അയാൾ ഇപ്പോൾ പ്രാതൽ കഴിഞ്ഞാണ് പല്ലു തേയ്ക്കുന്നത്. കുളിര് തുടങ്ങിയാൽ കുളി ക്കാതെ ഇരുകക്ഷങ്ങളിൽ ഡിയോഡറിന്റെ സ്പ്രേ ചെയ്ത് ഷർട്ടിട്ട് ഓഫീസിലേക്ക് പോകുകയും ചെയ്യുന്നു. ഇങ്ങനെയെല്ലാമാണ് ടി.പി. ശ്രീധരനെ ഇങ്കു മെയിലുകളും മറ്റും മാറ്റിമറിച്ചത്.

Kerala Plus Two Malayalam Board Model Paper 2022 with Answers

പാർട്ട് – 4

എ. 26 മുതൽ 29 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (സ്കോർ വീതം (3 × 6 = 18)

Question 26.
എഴുത്തച്ഛൻ കൃതികളിലെ ഭാഷ എന്ന ചർച്ചയിൽ നിങ്ങൾ പങ്കെ ടുക്കുന്നുവെങ്കിൽ അവതരിപ്പിക്കാൻ സാദ്ധ്യതയുള്ള വാദങ്ങൾ ‘കണ്ണാടി കാൺമോളവും’ എന്ന പാഠഭാഗത്തെ ലോകോക്തികൾ അടിസ്ഥാനമാക്കി എഴുതുക.
Answer:
സാധാരണക്കാർക്ക് എളുപ്പം മനസ്സിലാവുന്ന പദപ്രയോഗങ്ങൾ, നാടൻ ശീലുകൾ, ലോകോക്തികൾ. സംസാരഭാഷയിലും എഴുത്തുഭാഷയിലും പ്രസിദ്ധനായ ചൊല്ലുകൾ ഇവ കൊണ്ടെല്ലാം സമ്പന്നമാണ് എഴുത്തച്ഛന്റെ ഭാഷ. ശകുന്തളപാഖ്യാനം വരുന്ന സന്ദർഭങ്ങളിൽ എല്ലാം ഈ പറയുന്ന സ്വഭാവ സവിശേഷതകൾ ഉൾക്കൊള്ളുന്നവയാണ്. ചില സന്ദർഭങ്ങളിൽ തനി സംസ്കൃത പദങ്ങളും ഉദാ: മത്തേഭം, വാസസ്നാനം എഴുത്തച്ഛൻ ഉപയോ ഗിക്കുന്നത് കാണാം. പക്ഷേ, ഭാഷയ്ക്ക് നൽകുന്നത് കേട്ടുകേ ളി, കടുകുമണി, തുടങ്ങി നിത്യജീവിതസാഹചര്യങ്ങളിൽ നിന്നും നാട്ടു സംസ്കാരങ്ങളിൽ നിന്നും രൂപപ്പെട്ട പദങ്ങൾ എഴുത്ത ച്ഛന്റെ രചനാ സവിശേഷതയക്ക് ഉത്തമ ഉദാഹരണങ്ങളാണ്. ഇതോ ടൊപ്പം തന്നെ ഉവന്നു നല്ലൻ, തമ്മുടെ തുടങ്ങിയ പ്രാചീന പദ ങ്ങളുടെ പ്രയോഗവും കവിതയുടെ മാറ്റുകൂട്ടുന്നു.

പരവത എന്ന പ്രയോഗത്തിലൂടെ ശകുന്തളയെ കാക്കക്കു ട്ടിൽ മുട്ടയിടുന്ന കുയിലിനോട് ഉപമിക്കുന്നത് ശ്രദ്ധേയമാണ്. അച്ഛ നമ്മമാരുടെ പരിചരണത്തിൽ വളരാത്തതിനാൽ വളർത്തുദോഷം ഉള്ളവനാണ് ശകുന്തള എന്ന നിന്ദ എന്ന സൂചനയിലേയ്ക്ക് എത്തിയ്ക്കാൻ പരവൃത എന്ന പദത്തിന് കഴിയുന്നു. ദുർജനസ്വ ഭാവത്തെ മദയാനയോട് സാമ്യപ്പെടുത്തുന്നതും ശ്രദ്ധേയമാണ്. അന്യരെ കുറ്റപ്പെടുത്തുമ്പോൾ ദുർജനങ്ങൾക്ക് ലഭിക്കുന്ന സന്തോഷത്തിന് സമാനമാണ് മദയാനയുടെ മണ്ണുകുത്തി വാരി യെരിഞ്ഞുകൊണ്ടുള്ള കളി. ഇവിടെ ലോകതത്ത്വത്തെ സൂക്ഷ്മ മായി ആവിഷ്കരിക്കാൻ എഴുത്തച്ഛന് കഴിയുന്നു. കൂടാതെ

‘കേട്ടുകേളിയെയുള്ളു കണ്ടിട്ടില്ലവം മുന്നം
കണ്ണാടി കാൺമോളവും തന്നുടെ മുഖമേറ്റം
നന്നെന്നു നിരൂപിക്കുമെത്രയും വിരൂപൻമാർ
സത്യധർമ്മാദി വെളിഞ്ഞീടിന പുരുഷനെ
ക്രുദ്ധനാം സർപ്പത്തെക്കാളേറ്റവും പേടിക്കണം
മത്തേഭം പാഠനുസ്നാനം കൊണ്ടല്ലോ സന്തോഷിപ്പു
നിത്യവും സ്വച്ഛജലം തന്നിലേ കുളിച്ചാലും
സജ്ജന നിന്ദകൊണ്ട് ദുർജ്ജനം സന്തോഷിക്കൂ.
സജ്ജനത്തിനു നിന്ദയില്ല. ദുർജ്ജനത്തെയും”

തുടങ്ങിയ പ്രയോഗങ്ങളും ലോകോക്തികളും വാമൊഴി യിലും വരമൊഴിയിലും പ്രതിഷ്ഠ നേടിയവരാണ്. പ്രസിദ്ധമാണ് എഴുത്തച്ഛന്റെ പ്രാസപ്രയോഗം.

കുലടയായ നീ വന്നെന്നോടു കുലീനയെ
അലസാലാപം ചെയ്തതഖിലമലമലം

എന്നീ വരികളിലെ പ്രാസപ്രയോഗം വളരെ ഭംഗിയായി ദുഷ തന്റെ പരിഹാസത്തെ ധ്വനിപ്പിക്കുന്നു. ധാത്രിശൻ, ഭവാൻ എന്നീ സ്തുതി വാക്കുകൾ പരിഹാസപൂർവ്വമായി ഉപയോഗിക്കുന്ന തിന്റെ കവിതയിൽ കാണാം. ഇങ്ങനെ എല്ലാ കാലത്തും ലോക ത്തിനു മാർഗ്ഗദർശനമാക്കാവുന്ന ലോകോക്തികൾ ശകുന്ത ളയെകൊണ്ട് പറയിപ്പിക്കുന്നതിലൂടെ എഴുത്തച്ഛന്റെ ഭാഷായുടെ നൈപുണ്യം കൂടിയാണിത് ഒപ്പം വ്യക്തമാക്കുന്നത് എന്ന് കാണാ വുന്നതാണ്.

Question 27.
ബാഹുകൻ തന്നെയാണ് നളൻ എന്ന നിഗമനത്തിലെത്തിച്ചേരു വാൻ ദമയന്തിക്ക് സാധിക്കുന്നത് എങ്ങനെ?
Answer:
ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയുടെ നാലാം ദിവസം ഋതുവർണ്ണനെയുംകൊണ്ട് വിദർഭയിൽ എത്തിയ ബാഹുകന്റെ രഹസ്യങ്ങൾ മനസ്സിലാക്കാൻ തോഴിയായ കേശിനിയെയാണ് ദമ യന്തി നിയോഗിച്ചത്. ബുദ്ധിമതിയും സുക്ഷമ നിരീക്ഷണ പാഠവു മുള്ള കേശിനി നേരിട്ട് ചെന്ന് ബാഹുകന്റെ അരികിൽ എത്തി അവരോട് കളിമട്ടിൽ പലതും സംസാരിച്ചു. ബാഹുകന്റെ പെരു മാറ്റം സൂക്ഷ്മമായി നിരീക്ഷിച്ച കേശിനി ചില ധാരണകളിൽ എത്തി. ബാഹുകൻ ഉത്തമനായ ബുദ്ധിശാലിയായ പുരുഷനാ ണ്. അയാൾ ദുഷ്ടനായ അയാളുടെ വാക്കുകളിൽ വഞ്ചനയി ല്ല. ബാഹുകൻ നളന്റെ പക്ഷം പിടിച്ച് സംസാരിക്കുന്നുണ്ട്. ഈ കണ്ടെത്തലുകൾക്ക് ശേഷം കേശിനി ഒളിച്ച് നിന്ന് ബാഹുകനെ നിരീക്ഷിച്ചു. അപ്പോൾ വിചിത്രമായ ചില കാര്യങ്ങൾ കണ്ടു.

ഋതു പർണ്ണനുള്ള ചോറും കറിയും പാകം ചെയ്യാനായി ബാഹുകൻ കുടം കൊണ്ടുവെച്ചപ്പോൾ അതിൽ താനെ വെള്ളം നിറയുന്നതും കുടം അടുപ്പത്ത് വെച്ചപ്പോൾ തീ താന്നെ കത്തിയതും കേശിനി കാണുന്നു. അങ്ങനെ അതിവേഗം ഭക്ഷണം പാകം ചെയ്ത ഋതു പർണ്ണരാജാവിനെ ചെന്ന് കണ്ട് വണങ്ങി ബാഹുകൻ വിശ്രമിക്കാ നായി തേരിൽ എത്തി. അപ്പോൾ വിചിത്രമായ മറ്റൊരു കാര്യം കേശിനി കണ്ടു. തേരിൽ അലങ്കരിച്ച പൂക്കൾ വാടിയത് കണ്ട് ബാഹുകൻ ആ പൂക്കളെ മെല്ലെ തലോടിയപ്പോൾ അത് പുതിയ പൂക്കളെപോലെയായതായി കേശിനി കണ്ടു. ഈ സവിശേഷത കളെല്ലാം വിവാഹവേദിയിൽ വെച്ച് ഇന്ദ്രൻ, അഗ്നി, വരുണൻ, യമൻ എന്നീ ദേവൻമാർ നളന് നൽകിയ വരങ്ങളുടെ അടയാള മാണെന്ന് ദമയന്തിയ്ക്ക് അറിയാം. അതുകൊണ്ട് ഈ കാര്യങ്ങൾ കേശിനി അറിയിച്ചപ്പോൾ തന്നെ ബാഹുകൻ തന്റെ പ്രിയപ്പെട്ട നളൻ ആണെന്നു യാതൊരു സംശയമില്ല എന്ന് ദമയന്തി ഉറപ്പി ക്കുന്നു. ഇങ്ങനെയാണ് ബാഹുകൻ നളൻ തന്നെയാണ് എന്ന് ദമയന്തിയ്ക്ക് ബോധ്യമാവുന്നത്.

Kerala Plus Two Malayalam Board Model Paper 2022 with Answers

Question 28.
പ്രതികരണ ശേഷിയില്ലാത്ത പ്രജകൾ ഒരു രാജ്യത്തിന്റെ ശാപമാ ണോ? “അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
കാളിദാസന്റെ രഘുവംശത്തിലെ രാജാവായ അഗ്നിവർണൻ സൂര്യ വംശത്തിലെ ഏറ്റവും കഴിവുകെട്ട, സുഖലോലുപനായ രാജാ വാണ്. അധഃപതനത്തിന്റെ അങ്ങേയറ്റമാണ് അഗ്നിവർണൻ. ആറു കഥാപാത്രങ്ങളാണ് നാടകത്തിൽ. കൂടാതെ ഗായകസംഘവു മുണ്ട്. അയോധ്യയിലെ കൊട്ടാരത്തിൽ വിദൂഷകൻ രണ്ടു മരക്കാ ലുകളും തലയിലേറ്റി പ്രവേശിക്കുകയാണ്. സ്വയം പരിചയപ്പെ ടുത്തുന്ന വിദൂഷകൻ രാജാവിനെ സ്തുതിക്കാൻ ജനത്തോടാ വശ്യപ്പെടുകയാണ്. മരക്കാലുകൾ സിംഹാസനത്തിൽ വച്ച് പ്രജ കൾക്ക് ദർശനം നൽകുന്നു പിന്നീട്. പരാതികൾ കേൾക്കാൻ രാജാവിന് സമയമില്ല. അതിനാൽ മരക്കാലുകളെ ആ കൃത്യം ഏല്പിച്ചിരിക്കുകയാണ്. ജനങ്ങൾ ആവലാതികൾ കാലുകളോട് പറഞ്ഞാൽ മതിയത്രെ.

വിശപ്പിന് പോംവഴി തേടിയെത്തുന്ന ജനത്തെ പരിഹസിച്ചു കൊണ്ട് വിദൂഷകൻ പറയുന്നത് ഇപ്രകാരമാണ് – “അതിനു വിശ പുണ്ടോ നമുക്ക്? അല്ല, വിശപ്പുപോലുള്ള താണതരം കാര്യങ്ങ ളിൽ നാം വ്യാപൃതരാകാറുണ്ടോ എന്നാണ് വിദൂഷകന് സംശയം” തുടർന്ന് കേവലരാമനും ചിന്താരാമനും രംഗത്തെത്തുന്നു. കേവ ലരാമൻ സാധാരണക്കാരന്റെ പ്രതിനിധിയാണ്. ചിന്താരാമൻ ബുദ്ധിജീവികളുടെയും. ചിന്താരാമന്റെ കൈയിൽ തടിച്ച ഒരു പുസ്തകമുണ്ട്. “ഇവിടെയൊക്കെ ശവത്തിന്റെ ദുർഗന്ധം നിങ്ങൾക്ക് തോന്നിയില്ലേ” – എന്ന് കേവലരാമൻ ചോദിക്കുന്നു. അത് അധികാരത്തിന്റെ ജീർണ്ണാവസ്ഥയെത്തന്നെയാണ് സൂചി പ്പിക്കുന്നത്. ആ ദുർഗന്ധത്തിലും സ്വസ്ഥമായിരുന്ന് വായിക്കാൻ ചിന്താരാമന് കഴിയുന്നു! സാധാരണ ജനത്തിന്റെ പ്രശ്നങ്ങളിൽ നിന്നകന്ന് വിഹരിക്കുന്ന ബുദ്ധിജീവി ജാടകളെയാണ് നാടകക്കാ രൻ കളിയാക്കുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും മാരകവാ ധികളും ഉദ്യോഗസ്ഥ ദുഷ്ഭരണവും ഒന്നും അവരെ ബാധിക്കു ന്നേയില്ല.

കേവലരാമൻ ചിന്താരാമന്റെ ഉപദേശപ്രകാരം സിംഹാസന ത്തിലെ കാലുകൾ ഒതുക്കിവച്ച് അതിലിരുന്ന് ഉറങ്ങുന്നു. അപ്പോൾ നിയമപാലകനായ കൊത്തുവാൾ പ്രവേശിക്കുന്നു. അയാൾ കേവലരാമനെ അടിച്ച് താഴെയിറക്കുന്നു. രാജാവിന്റെ അധികാരം കൊത്തുവാളിലൂടെ പ്രയോഗത്തിലെത്തുന്നു. മരക്കാ ലുകൾക്ക് പിന്നിൽ എല്ലാ അവയവങ്ങളും ഉണ്ടെന്ന് കൊത്തു വാൾ വ്യക്തമാക്കുന്നു. അതിനാൽ കേവലരാമന്റെ സങ്കടങ്ങൾ മരക്കാലുകളോട് പറയാൻ അയാൾ ആവശ്യപ്പെടുന്നു! ഇവിടെ ഒരു രാജാവില്ല എന്നതാണ് തന്റെ സങ്കടമെന്ന് കേവലരാമൻ പറ യുന്നു. ചിന്താരാമന്റെ കൈയിലെ പുസ്തകം കണ്ട് കൊത്തു വാൾ പറയുന്നതിങ്ങനെയാണ്: ‘വായുണ്ടെങ്കിലും വായിക്കാൻ നേരമില്ലാഞ്ഞിട്ട് അദ്ദേഹം (രാജാവ്) വേറൊരാളെ ഇരുത്തി വായി പ്പിക്കുന്നുണ്ട്, അറിയാമോ?

രാജാവിന്റെ എഴുന്നള്ളത്തിനെ സൂചിപ്പിക്കുന്ന കൊമ്പുവി ളിയുടെ അകമ്പടിയോടെ രാജഗുരു പ്രവേശിക്കുന്നു. രാജാവി നോടെന്നപോലെ തന്നോട് ആദരവ് കാണിക്കണമെന്ന് രാജഗുരു ആവശ്യപ്പെടുന്നു. ഞങ്ങളുടെ പരാതി ആരോടാണ് പറയേണ്ടത് എന്ന് കേവലരാമൻ ചോദിക്കുന്നു. കാലുകളോട് പരാതി പറ യാനും താൻ അത് കുറിച്ചെടുത്തോളാം എന്നുമായിരുന്നു അദ്ദേ ഹത്തിന്റെ മറുപടി. രാജാവിന്റെ ഇന്ദ്രിയങ്ങൾക്കെല്ലാം പിടിപ്പതു പണിയുണ്ട്! മരിച്ചുപോയ രാജാവിന്റെ വിദൂഷകനായിരുന്നു രാജഗുരുവെന്ന് ചിന്താരാമൻ വ്യക്തമാക്കുന്നു.

കൊമ്പും കുഴലിന്റെയും അകമ്പടിയോടെ വിദൂഷകൻ വീണ്ടും പ്രവേശിക്കുന്നു. വിദൂഷകന്റെ വരവിന് ഇത്തരം ആചാ രങ്ങൾ എന്നുമുതൽ ഏർപ്പെടുത്തി എന്ന് രാജഗുരുവിന്റെ ചോദ്യ ത്തിന് മറുപടിയായി വിദൂഷകൻ പറയുന്ന മറുപടി ഇതാണ് ‘വിദൂഷകൻ രാജാവിന്റെ ഉറ്റതോഴനാണെന്ന് കുഴലൂത്തുകാർക്ക റിയാം. എന്റെ പുറപ്പാടിന് എന്തിനും കൊമ്പും കുഴലും വേണ്ടെന്ന് വയ്ക്കണം. ആയിക്കൊള്ളട്ടെ, വിരോധമില്ല’. അധി കാര ദുർവിനിയോഗത്തിന്റെ നേർസാക്ഷ്യമാണ് ഇത്തരം പ്രവ ത്തികൾ. രാജാവിന്റെ മരക്കാലുകൾ തിരികെ എടുത്തുകൊണ്ടു പോകാനാണ് വിദൂഷകൻ എത്തിയിരിക്കുന്നത്. സിംഹാസനത്തി ലിരിക്കാൻ വേണ്ടി സഭാവാസികൾ മത്സരിക്കുന്നു. അപ്പോൾ വീണ്ടും രാജാവിന്റെ വരവിനെ സൂചിപ്പിക്കുന്ന വാദ്യഘോഷങ്ങൾ മുഴങ്ങുന്നു. എല്ലാവരും നിശ്ശബ്ദരാകുന്നു. അപ്പോൾ മുറ്റമടി ക്കുന്ന ചൂലും കിണ്ടിയിൽ വെള്ളവുമായി അടിച്ചുതളിക്കാരി പ്രവേശിക്കുന്നു.

അവിടെയാകെ അടിച്ചുതളിക്കാരി വൃത്തിയാക്കുന്നു. വിദ ഷകൻ മരക്കാലുമെടുത്തു സ്വകാര്യമുറിയിലേക്ക് പോകുന്നു. ജീർണ്ണിച്ച അധികാര വ്യവസ്ഥയേയും മറ്റും ശുദ്ധീകരിക്കാനാണ് അടിച്ചുതളി.

Question 29.
സമകാലിക സ്ത്രീ ജീവിതാവസ്ഥയിൽ പ്രകടമായ മാറ്റം വരു ത്തേണ്ടത് ആവശ്യമായി കുഞ്ചൻ നമ്പ്യാർ കണ്ടിരുന്നോ? ശീലാ വതി ചരിതത്തിലെ പരിഹാസത്തിന്റെ സാമൂഹിക വിമർശതലം വിശദമാക്കുക.
Answer:
ശീലാവതി ചരിതത്തിലെ ഒരു ഭാഗമാണിത്. ശീലാവതി ചരിതം ഓട്ടൻ തുള്ളലാണ്. ഉഗ്രശ്രവസ്സെന്ന മുനിയെ നന്നായി ശുശ്രൂഷി ച്ചിട്ടും ശീലാവതിയെക്കുറിച്ച് നല്ലത് പറയാത്ത മുനിയെയാണ് കവി താഭാഗത്ത് കാണുന്നത്.

നല്ല കഷായവും നല്ല മുക്കുടിയും ശീലാവതി, കൊടുക്കുന്നു ണ്ട്. ഔഷധമാണ് മുക്കുടി. ഇത് ഉച്ചപൂജക്ക് അമ്പലങ്ങളിൽ ഭഗ വാന് നൽകുന്ന നിവേദ്യമാണ്. ഇത് വൈക്കത്ത് അമ്പലത്തിലു ണ്ട്. ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലുമുണ്ട്. മഞ്ഞും മഞ്ഞു വെയിലും കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകൾ മാറുന്ന ഔഷ ധമാണിത്. മരുന്നുകൊടുത്തിട്ടും ഒരു മാറ്റവും ഭർത്താവിനില്ല. രോഗം ഔഷധത്തെ വെല്ലുന്നു. ഒരു വറ്റുപോലും തിന്നുന്നില്ല. വല്ലാതെ ഞാൻ വിഷമിക്കുകയാണ്. ആരോട് പറയും?

ഇല്ലങ്ങളിൽ നടന്നുചെന്ന് തെണ്ടിയിട്ടാണ് നെല്ലും അരിയും കിട്ടുന്നത്. ഭർത്താവ് പറഞ്ഞപോലെ അത് കുത്തി കല്ല് കളഞ്ഞ് വച്ചുകൊടുത്താലും ആൾക്ക് രുചിയില്ല. കൊള്ളിവാക്ക് കേട്ടാൽ ചാവുന്നതാണ്. ഭേദം എന്ന് വിചാരിക്കും.

എടുത്താലും കൊടുത്താലും അടുത്താലും കുളിച്ചാലും പറഞ്ഞാലും കുറ്റമാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമ പറയാനുള്ളു. എന്റെ പിറവിയിലെ ജാതകത്തിൽ കുറവ് ഉണ്ട്. എന്നാലും എന്നെ കുറ്റം പറഞ്ഞ് നശിപ്പിക്കുകയാണ് മഹർഷികുലത്തിലെ നാഥനായ എന്റെ ഭർത്താവ്.

ഈ കവിതാഭാഗത്ത് 18-ാം നൂറ്റാണ്ടിൽ കേരളത്തിൽ സംസാ ‘രിച്ചിരുന്ന ഭാഷയെ കണ്ടെത്താം. അവരുടെ സംസാരശൈലി കണ്ടെത്താം. തുള്ളലിന്റെ താളം ആസ്വദിക്കാം. നമ്പ്യാരുടെ ഫലിതം അറിയാം. സാമൂഹ്യവിമർശനം കണ്ടെത്താം. അതിലുപരി യായി അന്നത്തെ കേരളത്തിന്റെ സാംസ്ക്കാരിക നിലയറിയാം.

പുരാണ കഥനം നടത്തുമ്പോൾ ആവതും സാഹചര്യത്തെ കേരളീയമാക്കി മാറ്റുന്ന കവിയാണല്ലോ കുഞ്ചൻ നമ്പ്യാർ. നമ്പ്യാർ കവിതകളിൽ തെളിഞ്ഞു കാണുന്നത് കേരളീയരെയാണെന്ന് പറയാം.

പാഠഭാഗത്ത് ഇത് പൊതുവെ കുറവാണെന്ന് പറയാം. എ ങ്കിലും പരാതി പറയുന്ന ഭാര്യയുടെ സംസാരവും സങ്കടങ്ങളും അതിലെ വിഷയം അവതരിപ്പിക്കുന്ന രീതിയും നമ്പ്യാർ കേരളീയ ഭവനങ്ങളിൽ കണ്ടതു തന്നെയായിരിക്കാം.

മുക്കുടി കേരളീയമായ ഔഷധമാണ്. അത് വയറിന്റെ അസുഖ ങ്ങൾക്ക് നല്ലതാണ്. കഷായം കേരളീയമായ ആയുർവേദത്തിലെ മരുന്നാണ്. ഇവ രണ്ടുമാണ് പുരാണത്തിലെ ശീലാവതി നൽകു ന്നത്

നെല്ല് കുത്തി കല്ല് കളയുന്ന കേരളീയ ഭവനത്തെയും കാണാം. ജാതകദോഷം നോക്കുന്ന കേരളീയ രീതിയും ഇതിൽ കാണാം. ഇപ്രകാരത്തിൽ പുരാണകഥയെ കേരളീയമായി ആവി ഷ്ക്കരിക്കുന്നതിൽ കുഞ്ചൻ നമ്പ്യാർക്ക് അനാദൃശമായ പാടവം ഉണ്ടായിരുന്നു.

സ്ത്രീയുടെ ദുഃഖമാണതിൽ പറയുന്നത്. ഭർത്താ വിനുമുമ്പിൽ ഒന്നുമല്ലാതായി മാറുന്ന ഭാര്യയെ ഇവിടെ കാണാം. ഇതും കേരളത്തിലെ സ്ത്രീയായിരിക്കും. ഭർത്താവിന്റെ അധി കാരത്തിനു കീഴിൽ ഞരിഞ്ഞമർന്ന് ഭാര്യയെ ഭർത്താവ് നിരന്തരം കുറ്റപ്പെടുത്തുന്നു. അതും ഒരു സന്യാസി, അപ്പോൾ സമൂഹ ത്തിന് മാതൃകയാകേണ്ടവർ തന്നെ സമൂഹത്തെ തെറ്റുകൾ പഠി പ്പിക്കുന്നുവെന്നാണ് സ്ത്രീ തന്റെ സങ്കടങ്ങളിലൂടെ അറിയിക്കു ന്നത്.

Kerala Plus Two Malayalam Board Model Paper 2022 with Answers

ബി. 30 മുതൽ 32 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4സ്കോർ വീതം) (2 × 6 = 12)

Question 30.
കൊല്ലാങ്കണ്ടത്തിൽ ദേവസ്യ ചിരിച്ചുമരിക്കുവാനിടയായ സംഭവ ങ്ങൾ എഴുതുക.
Answer:
മനുഷ്യനെ കടിച്ച പട്ടി മരിക്കുകയും മനുഷ്യൻ രക്ഷപ്പെടുകയും ചെയ്തു. പട്ടി, മനുഷ്യനെ കടിച്ചതിനാൽ മരിച്ചു. മനുഷ്യൻ കൊടിയ വിഷം വഹിക്കുന്നവൻ എന്നു ധ്വനി. കരുതുന്നതു പോലെ ശുദ്ധതയും നിഷ്കളങ്കതയും മനുഷ്യനില്ലെന്നും മനു ഷ്യൻ വിഷധാരിയാണെന്നും ഇവിടെ കളിയാക്കുകയാണ് കവി. തേങ്ങ വീണിട്ടും ദേവസ്യയുടെ തലയ്ക്ക് യാതൊരു അപകടവും പറ്റിയില്ല. തേങ്ങ പൊട്ടിച്ചിതറുകയും ചെയ്തു. തലയ്ക്ക് തേങ്ങ യേക്കാൾ ഉറപ്പ്! ഒടുവിൽ, തേങ്ങ വീണു പൊട്ടിച്ചിതറിയിട്ടും മരി ച്ചില്ലല്ലോ എന്നോർത്ത് ചിരിച്ചുചിരിച്ചു ദേവസ്യ മറ്റൊരു ചിരിയായി മാറുന്നു.

രണ്ടു കവിതയും രണ്ടുതരം പ്രശ്നങ്ങളെയാണ് അവതരിപ്പി ക്കുന്നത്. എന്നാൽ രണ്ടും ഉപഹാസപ്രധാനമാണ്. ഐറണിയുടെ സാധ്യത പ്രയോജനപ്പെടുത്തിയിട്ടുള്ള കവിതയാണ് ഒലിവർ enɔw mi1⁄2lamlong ‘An elegy on the death of a mad dog’ എന്ന കവിത. ചെറിയാൻ കെ. ചെറിയാന്റെ ‘തേങ്ങ’ എന്ന കവിതയിലെപ്പോലെ അയുക്തി ഹാസ്യ പ്രധാനമാണ് കവിതയും.

Question 31.
ഇന്ത്യയുടെ സുരക്ഷിതത്വം മഞ്ഞിലുറഞ്ഞു പോകുന്ന ഇന്ത്യൻ പട്ടാളക്കാരുടെ കഠിന ജീവിതത്തിലാണോ? സൂര്യപ്രകാശ് എന്ന യുവ പട്ടാളക്കാരൻ നിസ്സാരമട്ടിൽ പറഞ്ഞ അനുഭവകഥ ആസ്പ ദമാക്കി വിശദമാക്കുക.
Answer:
അളകനന്ദയുടെ കരയിലെ വിശാലമായ മൈതാനത്തിലെ പുൽമേ ടിനു താഴെ ട്രക്ക് നിർത്തി. അതിന്റെ മുതുകിൽ ഒറ്റപ്പെട്ടു നിൽക്കുന്ന അലുമിനിയം ക്യാമ്പിലാണ് പോകേണ്ടത് എന്ന് വഴി കാട്ടി പറഞ്ഞു. അതൊരു ലോഹ ഗൃഹം തന്നെയായിരുന്നു. ചുമ രുകളും വാതിലുകളും ജാലകങ്ങളും മേൽപ്പുരയുമെല്ലാം അലു മിനിയം തകിടുകൾകൊണ്ട് പണിതിരിക്കുന്നു. ബദരിയിലെത്തി യാൽ എല്ലാ സൗകര്യങ്ങളും ചെയ്തുതരാൻ ഒരു മിലിറ്ററി ഉദ്യോ ഗസ്ഥൻ ഉണ്ടാകും എന്നാണ് മാർവാഡ് ക്യാമ്പിലെ ബോർഡർ റോഡ് മേലാധികാരികൾ പറഞ്ഞിരുന്നത്. എന്നാൽ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.

അവർ അവിടത്തെ കാഴ്ചകൾ കണ്ടു നിന്നു. പൗരാണിക സ്മരണകളുടെ ഒരു പൂങ്കാവനമാണ് ബദരികാശ്രമം. വേദവ്യാ സനായ കൃഷ്പായനൻ ശിഷ്യഗണങ്ങളോടൊത്ത് വേദങ്ങൾ സഞ്ചയിച്ചതും പകുത്തതും അവിടെയുള്ള ഒരു ഗുഹയിൽ വച്ചാ ണ്. മാണ്ഡൂക്യോപനിഷത്തിന്റെ വിവരണരൂപമായ കാരികാ ശ്ലോകങ്ങൾ രചിക്കാൻ ഗൗഡപാദാചാര്യർ ചെന്നിരിക്കാറുണ്ടായി രുന്ന ശിലാസനവും അവിടെ കാണാം. ഗൗഡപാദന്റെ മാണ്ഡുക കാരികയ്ക്ക് ശ്രീശങ്കരാചാര്യർ ഭാഷ്യമെഴുതിയതും അവിടെവ ച്ചാണ്. ഇക്കാര്യങ്ങളൊക്കെ ഓർത്തു നിൽക്കുമ്പോൾ ഒരു മനു ഷരൂപം അലുമിനിയം ക്യാമ്പിലേക്ക് കയറിവരുന്നതു കണ്ടു. അതൊരു പട്ടാളക്കാരനായിരുന്നു.

അയാൾ പൊറ്റെക്കാട്ടിനെയും കൂട്ടരെയും ആദരപൂർവ്വം സലാം ചെയ്ത് ഒരു ക്ഷീണസ്വരത്തിൽ പറഞ്ഞു: ‘ഞാൻ വരാൻ വൈകിപ്പോയതിന് മാപ്പ്’. യാത്രികരെ സ്വീകരിക്കാൻ നിയോഗി ച്ചിരുന്ന പട്ടാളക്കാരനായിരുന്നു അയാൾ. അയാൾ ആകെ ക്ഷീണി തനായിരുന്നു. മുറിയുടെ വാതിൽ തുറന്ന് അകത്തു പ്രവേശി ച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മിലിട്ടറി ക്യാമ്പിൽ നിന്നും ഭക്ഷണമെ
ത്തിച്ചേർന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ആ പട്ടാളക്കാരനു മായി കൂടുതൽ പരിചയപ്പെട്ടു. താൻ വരാൻ വൈകിയതിന്റെ കഥ അയാൾ വിസ്തരിച്ചു പറഞ്ഞു. സൂര്യപ്രകാശ് എന്നായി രുന്നു അയാളുടെ പേര്.

അയാൾ കഴിഞ്ഞ ദിവസം മാനാഗ്രാമ ത്തിനപ്പുറമുള്ള മാനാപാസ് ഗ്രാമത്തിൽ പുതിയൊരു നിരീക്ഷണ പോസ്റ്റിന്റെ സ്ഥലം പരിശോധിക്കാൻ പോയിരുന്നു. ഇന്ത്യന തിർത്തിയിലെ ഏറ്റവും ഒടുവിലത്തെ ഗ്രാമമാണ് മാനാഗ്രാമം. മാനാഗ്രാമത്തിൽ നിന്ന് 20 മൈൽ ദൂരമുണ്ട്, മാനാചുരത്തിലേ ക്ക്. ആ ചുരത്തിനപ്പുറം തിബത്ത് ഭൂമിയാണ്. അത് ചൈനീസ് ടെറിട്ടറിയാണ്. മാനാഗ്രാമത്തിനും ചുരത്തിനും ഇടയ്ക്കു കിട ക്കുന്ന സ്ഥലം മുഴുവനും ഒരു പുല്ലുപോലും പൊടിക്കാത്ത തണുത്തു മരവിച്ച ശൂന്യതയാണ്.

പോസ്റ്റിന്റെ സ്ഥലപരിശോധന കഴിഞ്ഞപ്പോൾ നേരം വളരെ വൈകിയതിനാൽ സൂര്യപ്രകാശ് രാത്രി അവിടന്ന കഴിച്ചുകൂ ട്ടാൻ തീരുമാനിച്ചുവത്രെ. സ്ലീപ്പിങ്ബാഗ് തുറന്ന് അതിനുള്ളിൽ ഭദ്രമായി ഉറങ്ങാൻ കിടന്നു. എപ്പോഴാണ് ഉണർന്നതെന്ന് നിശ്ചയ മില്ല. സ്ലീപ്പിങ്ബാഗ് ഇളക്കാനോ എഴുന്നേല്ക്കാനോ കഴിയുന്നില്ല – താങ്ങാൻ കഴിയാത്തൊരു ഭാരം ഞെരുക്കുന്നതു പോലെ അനുഭവപ്പെട്ടു. രാത്രിയിലുണ്ടായ കനത്ത ഹിമപാതത്തിൽ മുടി പ്പോയതാണെന്ന് പിന്നീട് മനസ്സിലായി. അയാൾ ജീവനുള്ള ഒരു ഹിമക്കുടാരമായി മാറിയിരിക്കുന്നു. ഏറെ നേരത്തെ സാഹസി ക പരിശ്രമത്തിനു ശേഷമാണ് അയാൾക്ക് അതിൽ നിന്ന് പുറത്തു കടക്കാൻ കഴിഞ്ഞത്. ഉത്തർപ്രദേശുകാരനായ സൂര്യ പ്രകാശിന്റെ വിവരണം യാത്രികരെ വിഷമിപ്പിച്ചു.

എന്നാൽ പട്ടാ ളക്കാരന് യാതൊരു പരിഭ്രമവുമുണ്ടായിരുന്നില്ല. ശവകുടീരമാ യിത്തീരുമായിരുന്ന ഹിമക്കുമ്പാരത്തിൽ നിന്നും പുറത്തുചാടിയ കഥ നിസ്സാര മട്ടിലാണ് അയാൾ പറഞ്ഞത്. നമ്മുടെ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്ന ഭടന്മാരുടെ സേവന വ്യഗ്രതയും സഹനശക്തിയും സൈര്യവും താഗബുദ്ധിയും ഏവരേയും അഭിമാനപുളകിതരാക്കും. ആ മഞ്ഞുമലയിൽ ജാഗരൂകരായി, കർത്തവ്യനിരതരായി നിൽക്കുന്ന പട്ടാളക്കാരെക്കുറിച്ചുള്ള ഒരു നിരീക്ഷണത്തോടെയാണ് പാഠഭാഗം അവസാനിക്കുന്നത്. “മഞ്ഞു കാലം വരു മ്പോൾ, ബദരീ നാരായണ മൂർത്തി പോലും അവിടെനിന്നു താഴെ നിലങ്ങളിലേക്ക് ഒഴിഞ്ഞുപോകുന്നു. അന്നും ആ പ്രദേശത്തു കാവൽ നിൽക്കുന്ന നമ്മുടെ ജവാന്മാ രെയല്ലേ ദേവന്മാരേക്കാൾ കൂടുതൽ ആദരിക്കേണ്ടത്? എന്നാ ണ് എസ്.കെ. ചോദിക്കുന്നത്.

Question 32.
സാമൂഹിക മാധ്യമങ്ങൾ സമകാലിക ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ’ എഡിറ്റോറിയൽ തയ്യാറാക്കുക.
Answer:
ഇന്റർനെറ്റ് വന്നതോടെ പരമ്പരാഗത മാധ്യമങ്ങളെ അപേക്ഷിച്ച് വാർത്തകൾ ഉത്ഭവിക്കുന്ന അടുത്തുനിന്ന് തന്നെ തൽക്ഷണം അവ സൈബർ ലോകത്ത് എത്താൻ തുടങ്ങി. ഫേസ്ബുക്കിലും വാട്സാപ്പിലും മറ്റും ദൈനംദിന വിഷയങ്ങളെക്കുറിച്ച് ആധികാ രികതയോടെ വിശകലനം നടത്തുന്നവർകൂടി പരമ്പരാഗതമായി എഴുത്ത് പരിശീലനമോ എഡിറ്റിംഗ് പരിശീലനമോ ലഭിക്കാത്ത വർ വാർത്തകൾ ഉത്ഭവിക്കുന്നതിന്റെ അടുത്ത് നിന്ന് തന്നെ അവർ സാമൂഹിക മാധ്വമങ്ങളിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി. ഇത്

മാധ്യമഭാഷയുടെ വാർപ്പു മാതൃകകളെ തകർക്കുകയും മാധ്യ മരംഗത്ത് മാധ്യമത്തിൽ ജനാധിപത്യവൽക്കരണം കൊണ്ടുവരു കയും ചെയ്തു. പ്രശ്നമാധ്യമങ്ങളിൽ തൽക്ഷണ ചർച്ചകൾക്ക് ഒരു സാധ്യതയുമില്ല. എന്നാൽ സാമൂഹിക മാധ്യമങ്ങളിലാകട്ടെ അഭിപ്രായങ്ങളും നിരൂപണങ്ങളും കറന്റുരൂപത്തിൽ തൊട്ടു താഴെ പ്രത്യക്ഷപ്പെടും. നിരവധി സംവാദങ്ങൾ സാമൂഹിക മാധ്യ മങ്ങളിൽ ഒഴിവാക്കാനാവാത്ത മാധ്യമ രൂപമാക്കി അതുപോലെ സാഹിത്യകൃതികളും സ്വയം പ്രസിദ്ധീകരിക്കാവുന്ന ബ്ലോഗു കൾ ഉണ്ടായി.

Kerala Plus Two Malayalam Board Model Paper 2022 with Answers

പാർട്ട് – 5

33 മുതൽ 35 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (8 സ്കോർ വീതം) (2 × 8 = 16)

Question 33.
‘കുട്ടികൾ ഒരേ സമയത്ത് ഒരുപാട് ലൈറ്റുകൾ പ്രകാശിപ്പിച്ചതു കൊണ്ടാണ് അപാട്ട്മെന്റിൽ പ്രകാശത്തിന്റെ വെള്ളപ്പൊക്കുമു ണ്ടായത് പ്രകാശം ജലം പോലെയാണ് എന്ന ചെറുകഥയെ ആസ്പദമാക്കി മാർകസിന്റെ ആഖ്യാനരീതി വിശകലനം ചെയ്യുക.
Answer:

മാഡ്രിഡിലെ ജനത്തിരക്കിൽ സ്വന്തം ബാല്യത്തിലെ നഷ്ടങ്ങളിൽ മനം നൊന്ത് കഴിയുന്ന രണ്ട് കുട്ടികൾ. ഒമ്പതും, ഏഴും വയ സ്സുള്ള ടോട്ടോയും ജോവലും.

കട്ജിസ് ഇന്ത്യാനയിലെ സുന്ദരമായ പ്രകൃതിഭംഗി തുളുമ്പുന്ന തുറമുഖവും കടലും ഒത്തുചേർന്ന് മനോഹരമായേക്കാവുന്ന ദിനങ്ങൾ അവർ സ്വപ്നം കാണുന്നു. മുതിർന്നവരുടെ ഗൃഹാ തുരത്വം തുളുമ്പുന്ന വിവരണങ്ങളിൽ നിന്ന് അവരുടെ സ്വപ്ന ങ്ങളിൽ ചേക്കേറിയ അവരുടെ ജന്മനാട്. ജലം, അതുമാത്രമാണ് അവരുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്ത്. അനന്തമായ കട ലിന് അരികെ അതിലും വിശാലമായ സ്വപ്നങ്ങളുടെ കൂടെ കഴി യാൻ അവർ കൊതിച്ചു. മാഡ്രിഡിൽ സ്ഥിതിഗതികൾ തികച്ചും വ്യത്യസ്തമായിരുന്നു. കടലും, കപ്പലുമില്ലാതെ ജലം നൽകുന്ന സാന്ത്വനമില്ലാതെ, അവരുടെ കുട്ടിക്കാലം വരണ്ടുപോയിരുന്നു.

കുട്ടികളുടെ ഭാവന പലപ്പോഴും വന്യമാണ്. ഏതെങ്കിലും ഒരു സൂചനയിൽ നിന്ന് അവർ സങ്കല്പ സാമ്രാജ്യങ്ങൾ തന്നെ സൃഷ്ടി ച്ചുകളയും. അവരുടെ അതിരുവിട്ട ഭാവനകൾ പലപ്പോഴും മുതിർന്നവരുടെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തും. അതുകൊ ത്തന്നെ അവരുടെ ഭാവനാത്മക പ്രവർത്തനങ്ങൾ പല പ്പോഴും രഹസ്യാത്മകമായിരിക്കും. ടോട്ടോയും ജോവലും തങ്ങ ളുടെ സ്വപ്നയാത്രകൾ എല്ലാം രഹസ്യമാക്കി വെച്ചു. ഇവിടെ കഥാകൃത്തിന്റെ സവിശേഷമായൊരു പ്രയോഗം കൊണ്ടുകൂടി യാണ് കുട്ടികൾ തങ്ങളുടെ വിശേഷപ്പെട്ട യാത്രകൾക്ക് തയ്യാറാ കുന്നത്. സ്കൂളിൽ പഠനത്തിൽ മികവു പുലർത്തിയാൽ അവ രുടെ ആവശ്യമായ തുഴവെള്ളം വാങ്ങികൊടുക്കാമെന്ന് അച്ഛ നെകൊണ്ട് അവർ സമ്മതിപ്പിച്ചു. വാക്ക് പാലിക്കാൻ ഒരു അലു മിനിയം വള്ളം തന്നെ അയാളവർക്ക് വാങ്ങികൊടുത്തു. കുട്ടി കൾ ആ വള്ളം മുകളിലേക്കെത്തിച്ചു.

എല്ലാ ബുധനാഴ്ചകളിലും . മാതാപിതാക്കൾ സിനിമ കാണാൻ പോകുമ്പോൾ അവർ ആ വള്ളം സ്വീകരണ മുറിയിൽ ഇറക്കി. ഏറ്റവും വലിയ ബൾബു തന്നെ പൊട്ടിച്ച് അതിൽ നിന്നുള്ള പ്രകാശത്തിന്റെ കുത്തൊഴു ക്കിൽ നിറഞ്ഞ് ഒഴുകി തുഴഞ്ഞുനടന്നു. പ്രകാശം ജലം പോലെ യാണെന്ന് കഥാകൃത്തിന്റെ സവിശേഷമായൊരു പ്രയോഗം, പ്രായോഗിക ജീവിതത്തിൽ അവർ പകർത്തി. അച്ഛനമ്മമാർ തിരി ച്ചുവരുവോളം അവരാ സ്വീകരണമുറിയിലും മറ്റു മുറികളിലും വെളിച്ച പ്രവാഹത്തിൽ സ്വയം തുഴഞ്ഞുനടന്നു. കടലിൽ നാവി കർ ദിശ കണ്ടെത്താൻ സഹായിക്കുന്ന ഉപകരണങ്ങളും അവർ ഇതിനകം സ്വന്തമാക്കി കഴിഞ്ഞിരുന്നു.

മാസങ്ങൾ കഴിഞ്ഞ തോടെ, ടോട്ടോയും, ജോവലും തങ്ങൾക്ക് മുങ്ങൽ പരീക്ഷണത്തിനുള്ള ഉപകരണങ്ങൾ കൂടി വാങ്ങിത്തരണമെന്ന് ആവശ്യവുമായെത്തി. അതും ലഭിച്ചുകഴി ഞ്ഞതോടെ ഓരോ ബുധനാഴ്ചകളിലും പണ്ട് കാണാതായി മ ഞ്ഞുപോയ പലതും അവർ മുങ്ങിത്തപ്പി കണ്ടെത്തി എടുക്കാൻ തുടങ്ങി. ഒടുവിൽ കൂട്ടുകാരെ മുഴുവൻ വിളിച്ച് നൽകുന്ന ഒരു പാർട്ടിയിൽ പ്രകാശ പ്രവാഹം എല്ലാ അതിരുകളും ലംഘിച്ച് പുറ ത്തേക്ക് കുതിച്ചൊഴുകുന്നു. അത് മട്ടുപ്പാവുകളും, അനേകം പടികളും മറികടന്ന് ഒഴുകിയൊഴുകി തെരുവിലെത്തുകയും പിന്നീട് പട്ടണത്തിന്റെ നേർക്ക് കുതിച്ചൊഴുകുകയും ചെയ്തു.

ഫ്ളാറ്റിനകത്ത് അഗ്നിശമന സേനാംഗങ്ങൾ പ്രകാശത്തിന്റെ മേൽക്കൂര മുട്ടുന്ന പ്രവാഹമാണ് കണ്ടത്. എലിമെന്ററി സ്കൂളിലെ കൂട്ടുകാരും ഗൃഹോപകരണങ്ങളും ആ പ്രകാശ കുത്തൊഴു ക്കിൽ ഒഴുകിനടന്നു. ടോട്ടോയും ജോവലും തങ്ങളുടെ വള്ള ത്തിൽ ഒരു തീരമണഞ്ഞു കിട്ടാൻ ശ്രമിക്കുകയായിരുന്നു. കുട്ടി കളുടെ കുസൃതിത്തന്നെയാണ് പ്രകാശപ്രവാഹത്തിനുകാരണ മായത്. ഒന്നിച്ച് ഒരേ സമയം ഒരു പാട് വിളക്കുകൾ പ്രവർത്തിപ്പി ച്ചതുകൊണ്ടാണ് ഈ പ്രവാഹമുണ്ടായത്. ശാസ്ത്രത്തിന്റെ വിശ കലന സിദ്ധാന്തങ്ങൾക്കപ്പുറം ഭാവനയുടെ വന്യമായ സഞ്ചാര പുറങ്ങളിലേക്ക് മാർകേസ് ഈ കഥയിലൂടെ വായനക്കാരെ കൊണ്ടുപോകുന്നു. മാജിക്കൽ റിയലിസത്തിന്റെ വശ്വത അനുഭ വിപ്പിക്കുന്നു.

Question 34.
‘മഴനീരിനു മാനം നോക്കിയിരുന്നു കാട്ടാളൻ……’ ചൂഷകരുടെ കയ്യിലകപ്പെട്ട് തനതിടം നഷ്ടപ്പെട്ടുപോയ ഒരാളുടെ രോദനത്തി ന്റെയും രോഷത്തിന്റെയും പ്രതിധ്വനിയാണോ കിരാതവൃത്തം? നിരൂപണം തയ്യാറാക്കുക.
Answer:
കടമ്മനിട്ടയുടെ നാരായത്തിൽ മലയാളത്തിന് ലഭിച്ച അപൂർവ്വമായ വംശസ്മൃതികളുടെ ബിംബമാണ് കാട്ടാളൻ. കാട്ടാളൻ എന്ന കവി തയിലും കിരാതവൃത്തത്തിലും വംശത്തിന്റെ പ്രാചീനതയിലെ സാർത്ഥകമായ ജീവിതത്തിനായി കാട്ടാളൻ നിൽക്കുന്നു.

തീ പിടിച്ച് നീറായിത്തീർന്ന വനത്തിൽ കാട്ടാളൻ നിൽക്കു ന്നു. നെഞ്ചത്ത് ആരോ തറച്ച പന്തം കുത്തി നിന്ന് കത്തുന്നു. കാട്ടാളന്റെ കണ്ണുകളിൽ പെറ്റുകിടക്കുന്ന പുലിയുടെ ഈറൻ കണ്ണ് കാണാം. കരിമൂർഖൻ പാമ്പിന്റെ വാല് വളഞ്ഞതുപോലെ പുരികം വളച്ചുവെച്ചിരിക്കുന്നു. വനം ദഹിച്ചതിൽ കാട്ടാളൻ കുപി തനാണ്. ആകാശത്ത് അച്ഛൻ ചത്തുകിടക്കുന്നു. മലയോരത്ത് അമ്മയിരുന്ന് ദഹിക്കുന്നു. മുല പകുതി മുറിഞ്ഞവർ ആറ്റിൻ തീരത്ത് കനലായി വിളിച്ചത് ചാട്ടുളിയായി കാട്ടാളന്റെ കരളിൽ ചെന്ന് തറച്ചു. കാട്ടാളൻ അലറുകയാണ്. അമ്പ് തറച്ച കരിമ്പുലി പോലെയും ഉരുൾപ്പൊട്ടിയ മാമലപോലെയും കാട്ടാളൻ അല റുന്നു.

ഈ സന്ദർഭങ്ങളിൽ കാട്ടാളൻ എന്ന ബിംബത്തെ ഒരു സ്ഥല രാശിയിൽ നിർത്തി വളർത്തിയെടുക്കുന്നു. അയാളുടെ പരിസര ങ്ങളിൽ കാണുന്ന ജീവിതാഭിലാഷങ്ങളുടെ തിരസ്കാരങ്ങൾക്ക് നേരെ കാട്ടാളൻ അലറുന്നു. കാട്ടാളൻ ഏതൊരു നാടിന്റെയും ആദിമമായ വന്യജീവിതത്തിന്റെ പ്രതിനിധിയാണ്. കാട്ടാളനെ ചൂണ്ടി മാ! നിഷാദാ! (അരുത് കാട്ടാളാ)യെന്ന് വാത്മീകി പറഞ്ഞ തായ സന്ദർഭം വാത്മീകി വനത്തിലൂടെ നടക്കുമ്പോൾ ഒരു കാട്ടാ നെ കണ്ടു. ആ കാട്ടാളൻ ഇണപ്പക്ഷികളിൽ ഒന്നിനെ അമ്പ യ്യുന്നത് വാത്മീകി കണ്ടു. വാത്മീകിക്ക് ഇത് സഹിച്ചില്ല.

അരുത് കാട്ടാളാ എന്ന് പറഞ്ഞ് വാത്മീകി ഈ പ്രവൃത്തിയെ തടഞ്ഞു. അപ്പോഴേക്കും ക്രൗഞ്ചപക്ഷികളിൽ പെൺകിളിക്ക് അമ്പേറ്റിരു ന്നു. ആൺകിളി അമ്പിൽ കുടുങ്ങിയ പെൺകിളിയുടെ അ ടുത്തു പറന്നിരുന്ന് കരയുന്നത് കണ്ടപ്പോൾ വാത്മീകിക്കുണ്ടായ ശോകമാണ് ശ്ലോകമായി പരിണമിച്ചത് – രാമായണമായത് എന്ന് പറഞ്ഞ് ആരംഭിച്ചതാണ് ആധുനിക മനുഷ്യന്റെ സംസ്കാരം.) കാട്ടാളനെ തിരസ്കരിച്ചത് അവൻ ആയുധം ഉപയോഗിക്കുന്ന തിനാലും അവനു് മര്യാദകൾ ഇല്ലാത്തതിനാലും ആയിരുന്നു. ദൗർഭാഗ്യവശാൽ തുടർന്നുണ്ടായ സംസ്കാരം നാഗരികമാകു കയും ആയുധങ്ങൾ യഥേഷ്ടം ഉപയോഗിച്ച് വനം നശിപ്പിക്കു കയും മര്യാദകൾ കാറ്റിൽ പറത്തി പ്രകൃതിക്കും മാനവികതയ്ക്കും ഭീഷണി ഉയർത്തുകയും ചെയ്തു. അപ്പോൾ, കാട്ടാളന്റെ ജീവിതമായ വനം ചുട്ട് നശിപ്പിച്ചത് നാഗരികതയായിരുന്നു.

ഈ കാട്ടാളന്റെ പ്രകൃതിയിലുള്ള ജീവിതം വന്യമായ വനജീ വിതത്തിന് തുല്യമായിരുന്നു. അച്ഛൻ ആകാശത്തു ചത്തു കിട ക്കുകയും അമ്മ മലയോരത്തിരുന്ന് ദഹിക്കുകയും ചെയ്യുമ്പോൾ കവിതയിലെ സ്ഥലമെന്നത് വായനക്കാരന് അനുഭവിക്കാൻ സാധി എന്നും ആകാശവും മലയോരവും അച്ഛന്റേയും അമ്മയു ടെയും ദാരുണമായ അന്ത്യസ്ഥലമായി കവിതയിൽ വായിക്കപ്പെ ടുമ്പോൾ കാട്ടാളന്റെ വനജീവിതത്തിന്റെ ആഴം മനസ്സിലാകുന്നു. അലകടലിന്റെ പേരു പറിക്കാൻ കുതറുന്ന കാട്ടാളൻ കാടിന്റെ നീരുറവകളിലാണ് അലകടലിന്റെ വേരുകൾ കണ്ടെത്തുന്നത്.

തുടർന്നുള്ള വരികളിൽ കാട്ടാളനു ചുറ്റുമുള്ള പ്രകൃതിയെ കാണുന്നു. അത് ജീവനറ്റ പ്രകൃതിയാണ്. മാനം മൗനമായിരിക്കു ന്നു. ഒരു കിളിപോലും പറക്കുന്നില്ല. ഇലകൾ കാറ്റിലാടുന്നില്ല. വേഴാമ്പൽ തേങ്ങിക്കരയുന്നതുപോലെ മഴയ്ക്കായി കാട്ടാളൻ കാത്തിരിക്കുന്നു. മാന്തോപ്പുകളുരുകുന്ന മണ്ണിലാണ് കാട്ടാളൻ ഇരിക്കുന്നത്. ഭ്രാന്തമായ സ്നേഹത്തിനായി ദാഹം പെരുകുന്നു. ചത്തുകിടക്കുന്ന കരിമേഘങ്ങളുടെ കകോളക്കടലാണോ ആകാ ശമെന്ന നൈരാശ്യത്തിലാണ് കാട്ടാളനിപ്പോൾ കഴിയുന്നത്. കരിഞ്ഞ മരണം കാവൽ ഇരിക്കുന്ന കടുത്ത നോവിന്റെ കോട്ടയിൽ താൻ അകപ്പെട്ടിരിക്കുന്നു. തന്റെ കാടും മാനവും നഷ്ടമായിരിക്കുന്നു. എന്റെ കിനാവുകൾ വിതച്ചിരുന്ന ഇടിമിന്നൽ പൂത്തിരുന്ന മാനം ഇന്നെവിടെ? തുളസിക്കാടുകൾ പോയ്പോയി. ഈറൻ മുടി കോതിയ സന്ധ്യകൾ നഷ്ടമായി. ഈ വരിയിൽ ഒരു സ്ത്രീ രൂപം ദൃശ്യമാണ്. ഈറൻ മുടി കോതുന്നത് സന്ധ്യയാണെങ്കിലും അതിലെ സന്ധ്യക്കു കാണുന്ന സ്ത്രീരൂപത്തിന്റെ പശ്ചാത്തല ത്തിൽ കാട്ടാളന്റെ പ്രിയതമയുടെ ഓർമ്മകൾ ഉണ്ടായിരിക്കാം.

ഈ സന്ദർഭത്തിൽ കാണുന്നത് കണ്ണകിയെയാണെന്ന് ഇവിടെ ഒരു വ്യാഖ്യാനമുണ്ട്. കണ്ണകി മുല പറിച്ചെറിഞ്ഞ് മധുര വെണ്ണീറാ ക്കിയ സംഭവമാണ് ഇവിടെ കാണുന്നത്. കണ്ണകിയുടെ പുരാ വൃത്തം ഈ പാഠത്തിന്റെ ഒടുവിലായി കൊടുത്തിട്ടുണ്ട്.

അവൾ മുല പാതി മുറിഞ്ഞവളാണ്. ആറ്റിൻകരയിലെ അവ ളുടെ നിലവിളി കനലായി മാറുകയും ആ കനലിന്റെ നിലവിളി കാട്ടാളന്റെ നെഞ്ചിൽ ചാട്ടുളിയായി ആഞ്ഞുതറച്ചതുമാണ്. പ്രക തിയുടെ പച്ചപ്പും സുഭഗതയും കാട്ടാളന്റെ സ്വന്തം ഇടമാണ്. അതിന്റെ തകർച്ചയിലേക്ക് കാട്ടാളൻ വീണ്ടും നോക്കുന്നു. മുത്ത ങ്ങാപ്പുല്ലുകളും അതിൽ തുള്ളിയിരുന്ന പച്ചപൈക്കളും കാണാ തായിരിക്കുന്നു. മഴയുടെയും മണ്ണിന്റെയും കുളിരണിയുന്നതു പോലെയാണ് നമ്മുടെ മാമലകളിലും താഴ്വരകളിലും മുത്തങ്ങ, പുല്ലുകൾ വളരുന്നത്.

അതിൽ തുള്ളിച്ചാടുന്ന ചെറുവിരലിനേ ക്കാൾ ചെറിയ പച്ചക്കാളകൾ, പച്ചപ്പയ്യുകൾ മണ്ണിൽ നോക്കി നടക്കുന്ന ഏതൊരു മനുഷ്യന്റേയും പച്ചപ്പുള്ള ഓർമ്മയാണ്. കറു കപ്പുല്ലുകളുടെ തുമ്പിൽ രാത്രിയിലെ അമ്പിളിയുടെ നിലാവ് കള മെഴുതുന്നു. ആ കളങ്ങളിൽ ദേവി സ്തുതികൾ പാടി രസിച്ചി രുന്ന രാത്രികൾ കാട്ടാളൻ അയവിറക്കുന്നു. പ്രകൃതിയുടെ കള മെഴുത്തും കളംപാട്ടും കാട്ടാളൻ അറിഞ്ഞതും കണ്ടതുമായ ദേവി സങ്കല്പത്തോട് ചേർന്നാണ് ആവിഷ്കരിച്ചിരിക്കുന്നത്. കവു ങ്ങിൻ ചോലകളിലും കോലങ്ങളിലും ആടുന്ന പടയണിയുടെ രാത്രിയായിരിക്കാം കവിയുടെ മനസ്സിൽ ഉണരുന്നത്. ആ രാത്രി യെയായിരിക്കും കാട്ടാളന്റെ മനസ്സിൽ തുടികൊട്ടുന്നത്.

ഈ രാത്രിയുടെ വന്യമായ സന്തോഷം പങ്കിട്ട നാളുകൾ കാട്ടാ ളൻ ഓർക്കുന്നു. ആ രാത്രിക്ക് ചിലങ്കകൾ കെട്ടിയത് കാറ്റായിരു ന്നു. തരിവള മുട്ടിയത് കാട്ടാറും. തണൽമരങ്ങളുടെ ചുവട്ടിൽ കാടത്തികൾ ചുവടൊത്തു കളിക്കുന്നു. ഈ കാടത്തികളെ വർണ്ണിക്കുന്നത് ആദിമ ദ്രാവിഡ സൗന്ദര്യത്തിന്റെ വന്യതയോടെ യാണ്. അവരുടെ ശരീരം കരിവീട്ടി മരത്തിന്റെ കാതൽ. (മര ത്തിന്റെ ഉൾഭാഗത്തെ കറുപ്പ് നിറവും നിറചാരുതയും ചേർന്ന ഉറപ്പുള്ളത്) കൺപീലികൾ കൊണ്ടൊരു കാട് വളർന്നിരിക്കുന്നു. കവിളത്ത് അഴകേഴും വീണിരിക്കുന്നു. മുടി കെട്ടഴിഞ്ഞ് ഉണർന്നി രിക്കുന്നു. ഉടല് ഇളകി അരക്കെട്ട് ഇളകി മുലകൾ ഇളകി ഉയർന്നും താഴ്ന്നും കാർമേഘം പോലുള്ള നിറമുള്ള മുടികൾ ചിതറിയുമാണ് കാടത്തി കളിക്കുന്നത്. ഈ സമയങ്ങളിൽ ഈ നൃത്തം കണ്ട് ആസ്വദിച്ച് മുളനാഴിയിൽ പഴഞ്ചാറ് നിറച്ചത് ഒരു മോന്നു മോന്തി ലഹരി പിടിച്ചവനായിരുന്നു കാട്ടാളൻ.

തുടർന്നുള്ള ഭാഗങ്ങളിൽ കാട്ടാളൻ ഇന്നിന്റെ അവസ്ഥയെ ചിന്തിക്കുന്നു. കാട്ടാളത്തികളുടെ നൃത്തം ആസ്വദിച്ചിരുന്ന താൻ ഇന്നെവിടെ? എന്റെ കിടാങ്ങളെവിടെ? അവർ തേൻ കൂട്ടുകൾ തേടിപ്പോയ എന്റെ ആൺകുട്ടികളായിരുന്നു. പൂക്കും നിറ യ്ക്കാൻ പോയ പെൺകുട്ടികളായിരുന്നു എന്റെ കിടാങ്ങൾ അമ്മിഞ്ഞ കുടിച്ച് കുഞ്ഞ് തന്നുടെ ചുണ്ടത്തൊട്ടിയ ആമ്പൽ പൂമൊട്ടുകളായ കൊച്ചരിപ്പല്ലുകളെവിടെ?

ഇപ്പോൾ ഈ വനത്തിലുയരുന്ന കരിഞ്ഞമണം തളിരെല്ലുകൾ കരിയുന്നതിന്റെതാണോ? മലകൾ ഉരുകിയൊലിക്കുന്ന നിറങ്ങ ളാണോ ദിക്കുകളിൽ നിറയുന്നത് ? ഈ ഘട്ടത്തിൽ ഈറ്റപ്പുലി മുരളുന്ന കാട്ടാളന്റെ കണ്ണിൽ നിന്നും ഒരു തീത്തുള്ളി ഊറിയ ടർന്നു. കരളിൽ നുറുങ്ങിപ്പോയ നട്ടെല്ല് നിവർന്ന് കാട്ടാളൻ എഴു ന്നേറ്റു. ചുരമാന്തിയെഴുന്ന കരുത്തിന്റെ തിരമാലകൾ ചീറിയലച്ചു. ” കാട്ടാളന്റെ തകർന്ന ഹൃദയം ഈ വരികളിൽ വ്യക്തമാണ്. സ്വന്തം വീര്യം നഷ്ടപ്പെടുത്തേണ്ടി വന്ന കാട്ടാളന്റെ കരളിന്റെ ദൈന്യത അവന് അറിയാം. കാട്ടാളന്റെ ഇന്നത്തെ ദാരുണമായ അവസ്ഥക്ക് മുമ്പിലാണ് വായനക്കാർ വന്നു നിൽക്കുന്നത്.

കാട്ടാളന്റെ സ്വത്വം ഉണർന്നു പ്രവർത്തിക്കുന്നു. തുടർന്നുള്ള വരികളിൽ കാട്ടാളൻ തന്റെ പ്രദേശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചു പിടിക്കലിനായി ശക്തി സംഭരിക്കുന്നു. കൽമഴു എടുത്ത് വേട്ടക്കാരുടെ കൈകൾ വെട്ടുമെന്ന് അറിയിക്കുന്നു. മല താണ്ടി അശുദ്ധമാക്കിയവരെ തലയില്ലാതെ ഒഴുക്കണം. മരങ്ങളരിഞ്ഞ് എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാലകൾ എടുത്ത് ജഗ ത്തിൽ (ലോകത്തിൽ) തൂക്കിയിടും. കൊരല് ഊരിയെടുത്ത് കുഴ ലുതി, വിളിക്കും. ഈ സമയങ്ങളിൽ മത്താടി മയങ്ങിയ ശക്തി കൾ എത്തുമ്പോൾ കുലവില്ലിൽ പ്രാണന്റെ ഞരമ്പുകൾ പിരിച്ച ഞാണ് ഏറ്റി ഇടിമിന്നലൊടിച്ച് അഗ്നിത്തിരയുതിർത്ത് അത് കരി മുകിലിൽ ചെന്നുരഞ്ഞ് പേമാരിയായി പെയ്യും. ആ മഴ മഴ യായി പൊടിവേരുകൾ മുളപ്പിക്കും. പടരുന്ന മുള പൊട്ടി വിളി ക്കും, സൂര്യന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയരും. വനത്തിന്റെ സുഭഗത ആടിത്തെളിയും. വനമുർച്ചയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാതാകും. താനന്നു ചിരിക്കുമെന്ന് കാട്ടാ ളൻ ഉറച്ചു പറഞ്ഞു.

Kerala Plus Two Malayalam Board Model Paper 2022 with Answers

Question 35.
“നിങ്ങളുടെ കുഞ്ഞുങ്ങളുടെ അമ്മയാവാൻ ഏത് പെൺഗൗ ളിക്കും കഴിയും. പക്ഷേ, ഇത് ഞാൻ തന്നെ കണ്ടെത്തേണ്ട കാര്യ മാണ്. തന്നെയുമല്ല, പെണ്ണുങ്ങളെക്കൊണ്ട് എന്തൊക്കെ സാധി ക്കുമെന്നും എനിക്കറിയേണ്ടതുണ്ട്”. ഗൗളിജന്മം എന്ന കഥയി ലൂടെ ഗ്രേസി അവതരിപ്പിക്കുന്ന സാമൂഹിക വിമർശനവും ഫലി തവും വിശദമാക്കുക.
Answer:
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഓപ്പറേഷനു ശേഷം കിടക്കുമ്പോഴാണ് ഗ്രേസി ഈ കഥയെഴുതിയത്. എല്ലാ വരുടേയും സംസാരത്തിൽ ഇടപെടുന്ന പല്ലികളെക്കുറിച്ച് എഴു തിയ കഥയുടെ വളർച്ച കണ്ട് കഥാകൃത്ത് സ്വയം അത്ഭുതപ്പെ ട്ടിട്ടുണ്ട്. ഗൗളികളെ ഭാര്യാഭർത്താക്കന്മാരായി സങ്കൽപ്പിച്ച് കഥ യെഴുതി. ആശുപത്രിയിൽ കിടക്കുമ്പോൾ ആരെങ്കിലും കാണു വാൻ വരുന്നത് ഗ്രേസിക്ക് ഇഷ്ടമില്ല. ആരോഗ്യമുള്ള ശരീരത്തോട് അസൂയയാണെന്ന് ഗ്രേസി പറയുന്നു. ഈ രണ്ടു കാര്യങ്ങളും കഥാകാരിയുടെ മനസ്സിൽ ഉണർത്തിയ പ്രചോദനങ്ങളാണ് ഈ കഥക്ക് വിഷയമായത്.

വളരെ ദാർശനികമായ രീതിയിൽ കഥ പകുതി കഴിഞ്ഞ് മുന്നോട്ട് പോകുന്നുണ്ടെങ്കിലും പെൺഗൗളിയുടെ ഇടപെടൽ കഥയെ ഈ സമൂഹത്തിന്റെ ചില തലങ്ങളെ വിമർശിക്കാൻ അവ സരമൊരുക്കി. കഥയിൽ കടന്നുവരുന്ന കഥാപാത്രങ്ങൾ വിവിധ സമൂഹങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ദാമ്പത്യത്തെക്കുറിച്ച്, ഡോക്ടർമാരുടെ എത്തിക്സിനെക്കുറിച്ച്, സന്ദർശകയടങ്ങുന്ന ഈ സമൂഹത്തിന്റെ വിവാഹസങ്കൽപ്പത്തെക്കുറിച്ച് പുരുഷാധി പത്യത്തെ സംബന്ധിച്ച്, സ്ത്രീ സമൂഹത്തെക്കുറിച്ച് എല്ലാം ഈ കഥ ചില വസ്തുതകൾ ആവിഷ്ക്കരിക്കുന്നുണ്ട്. അവയിൽ വ്യക്തമായ സാമൂഹിക വിമർശനം അടങ്ങുന്നുണ്ട്.

യുവതിയും യുവാവും തമ്മിലുള്ള ദാമ്പത്യത്തിന്റെ ഭാവി നമുക്കറിയില്ല. യുവതി അയാളുടെ കുഞ്ഞിനെ പ്രസവിച്ചോ എന്നറിയില്ല. മരിക്കാറായ യുവാവിന്റെ മനസ്സ് പിടയുന്നത് കുഞ്ഞിനെ ഓർത്തും കുഞ്ഞിനെ സൂക്ഷിച്ച് തന്നെ സ്നേഹിക്കു മെന്ന് പ്രതീക്ഷിക്കുന്ന ഭാര്യയെ ഓർത്തുമാണ്. മരിക്കാറായ മനു ഷ്യന്റെ ആത്മദുഃഖം ദാമ്പത്യത്തിന്റെ വസന്തമായ കുഞ്ഞിനെക്കു റിച്ചുള്ള വേവലാതിയാണ്.

സന്ദർശകയുടെ ദാമ്പത്യസങ്കൽപം വളരെ ക്രൂരമാണ്. അത് വിധവയെ രക്ഷപ്പെടാൻ ഉപദേശിക്കുന്നു. മരിക്കാറായ ഭർത്താ വിന്റെ മുമ്പിൽ വച്ചാണ് ക്രൂരമായി പറയുന്നത്. കസിനും ഇതു പോലെ അപകടത്തിൽപ്പെട്ട് മഞ്ഞപ്പിത്തം വന്നാണ് മരിച്ചത്. ആര തിയോട് അബോർഷൻ ചെയ്യാനും ഭർത്താവ് മരിച്ചു കഴിഞ്ഞാൽ തളരാതെ മറ്റൊരു ജീവിതം തുടങ്ങണമെന്നും ഉപദേശിക്കുന്നു. വിവാഹത്തിന്റെ ബന്ധം മരണം വരെ മാത്രമാണെന്നും അതിന പുറത്തെ ഓർമ്മകൾ വേണ്ടെന്നും സന്ദർശക പറയുന്നു. ഇത് വിദേശസംസ്ക്കാരത്തിന്റെ വിവാഹ സങ്കൽപ്പമാണ്. ഒരേസമയം പലരുമായി ചേർന്ന് ജീവിക്കുന്നതും ഒരാളിൽ കുഞ്ഞുണ്ടായി രിക്കേ മറ്റൊരാളേയും പ്രാപിക്കുന്നത് സ്വന്തം സ്കിൽ അനുസ രിച്ച് സ്വതന്ത്ര ജീവിതം നയിക്കുന്ന വിദേശ സംസ്കാരത്തിൽ സാധാരണമാണ്. അതാകട്ടെ ആരതി ഉൾക്കൊള്ളുന്ന ഇൻഡ്യൻ സംസ്ക്കാരത്തിന് അനുയോജ്യമല്ല. നമ്മുടെ കുടുംബ വ്യവസ്ഥി തിയുടെ തകർച്ച സ്വപ്നം കാണുന്നവളാണ് ഇതിലെ സന്ദർശക ഈ കുടുംബം തകർന്നാൽ മറ്റൊന്ന്. അതും തകർന്നാൽ? കുടും ബത്തിന് പകരമെന്ത് ? സന്ദർശകയ്ക്ക് അതൊന്നും അറിയേണ്ട തില്ലി.

വിവാഹം പവിത്രമാണെന്നും വിവാഹശേഷവും വിധവ യായിരിക്കുന്നതിൽ ദാമ്പത്യബന്ധത്തിന്റെ പാവനമായ ഓർമ്മക ളുണ്ടെന്നും സന്ദർശക ചിന്തിക്കുന്നില്ല. അവരത് മരിക്കാറായ വ്യക്തിയുടെ മുഖത്തു നോക്കിയാണ് പറയുന്നത്.

ആരതിയെന്ന പേര് ദാമ്പത്യത്തിന്റെ പവിത്രമായ ഒരു ചട ങ്ങിനെ ഓർമ്മിപ്പിക്കുന്നു. ഭാര്യ ഭർത്താവിന്റെ വീട്ടിലേക്ക് പ്രവേ ശിക്കുമ്പോൾ തീ ഒരു താലത്തിലേക്ക് വച്ച് ആരതിയുഴിയുന്നു. ഭർത്താവിവിടെ മരിക്കാറായി. അതിൽ നിന്നും പകർന്ന അഗ്നി യാണ് ഭാര്യയുടെ ഉദരത്തിൽ കഴിയുന്നത്. ആ വെളിച്ചം തന്നെ യാണ് വെളിച്ചം കാണിക്കാതെ കെടുത്തുന്നത്.

സന്ദർശക. ആധുനിക നാഗരിക സമൂഹത്തിന്റെ കുളമ്പടി ശബ്ദം കേൾപ്പിക്കുന്ന പടക്കുതിര തന്നെ. അവൾ വന്നപ്പോൾ ഇരുട്ട് കുത്തനെ പതിച്ചതായി കഥാകാരി പറയുന്നു.

ഡോക്ടർമാർ എത്തിക്സ് കടത്തിൽപ്പെട്ട യുവാവിന്റെ മരണകാരണം ഡോക്ടറാണ്. അപ കടത്തിലെ പരിക്കല്ല മരണകാരണം. മഞ്ഞപ്പിത്തമാണ്. ഒരു ഫിസി ഷ്യനെ കാണിച്ചിരുന്നെങ്കിൽ അയാൾ രക്ഷപ്പെടുമായിരുന്നു. ഡോക്ടറുടെ ഈഗോ മെഡിക്കൽ എത്തിക്സിനെ തകർത്തു. പുരുഷാധിപത്യത്തിന്റെ അഹന്തയും ഇവിടെ കാണുന്നു. യുവാ വിന്റെ മരണത്തെക്കുറിച്ച് ആൺഗൗളിക്ക് എല്ലാമറിയാം. മുൻജ ന്മത്തെക്കുറിച്ചറിയാം. ബുദ്ധനെപ്പോലെ ആൺഗൗളിക്കും ഉണ്ട് ബോധോദയം. പെണ്ണുങ്ങൾക്ക് സാധ്യമാകാത്ത കാര്യമാണ ബുദ്ധന്റെ ബോധോദയം. ഇതു പറയുന്ന ആൺ ഗൗളിയും തികഞ്ഞ ജ്ഞാനമുള്ളവനാണെന്ന് അഹങ്കരിക്കുന്നു.

എഴുത്തുകാരുടെ ബുദ്ധിജീവി ചമയലിനെ ഈ കഥ വിമർശി ക്കുന്നു. പൊൻകുന്നം വർക്കിയുടെ കഥാപാത്രമായ കിഷോര ലാലിന്റെ തിരിച്ചറിവ് ഡോക്ടർക്കില്ലെന്നും ഇതറിഞ്ഞത് പഴയ ജന്മത്തിലെ കഥാകൃത്തായതുകൊണ്ടാണെന്നും ആൺഗൗളി അറിയിക്കുന്നു. മാത്രമല്ല മികച്ച കഥകൾ എഴുതിയിരുന്നതിന്റെ വിചാരമുണ്ടാക്കിയ അഹങ്കാരത്താൽ ഈ ജന്മത്തിൽ ഉത്തരം താങ്ങുന്ന ഗൗളിയായി മാറേണ്ടി വന്നുവെന്ന് അറിയിക്കുന്നു. സമൂ ഹത്തെ മാറ്റിനിർത്തി, സാധാരണക്കാരിൽ നിന്നും മാറി ബുദ്ധി ജീവി ചമയുന്ന എഴുത്തുകാരുടെ മുഢമായ ഈഗോയാണ് കഥാ കൃത്ത് തുറന്നു പറയുന്നത്.

ജീവന് വില കൽപ്പിക്കാത്തതും സാമ്പത്തിക ലാഭത്തിന് ഊന്നൽ നൽകുന്നതുമായ ആശുപത്രികളുടെ നൃശംസതയ ക്കാൾ ഒരുപക്ഷേ ഭീകരമായത് ഇവിടെ കാണാം. ഇത് അടി സ്ഥാനപരമായി ഒരു ഡോക്ടറെ പൈശാചികമാക്കുന്ന ഈഗോ യാണ്. മനസ്സാക്ഷി മരിച്ചവരുടെ താവളമായി നമ്മുടെ തൊഴിൽ സേവന രംഗങ്ങൾ മാറിയിരിക്കുന്നു.

നമ്മുടെ ചില മൂഢവിശ്വാസങ്ങളെ വിചാരണ ചെയ്യുന്നുണ്ട്. ബുധനാഴ്ച തെക്കു പടിഞ്ഞാറിരുന്ന് ഗൗളി ചിലച്ചാൽ മരണം തീർച്ചയെന്നത് നമ്മുടെ മിത്തിക്കൽ മനസ്സാകാം. അതിൽ വിശ്വ സിച്ചാലും ഇല്ലെങ്കിലും നമ്മുടെ മനസ്സിൽ അത് ഒന്ന് സ്പർശി ക്കുന്നുണ്ടായിരിക്കാം. മരിക്കാൻ പോകുന്ന നിരാശനായ യുവാ വിന് ഇതൊരു അടിയായിരിക്കാം. ഈ വിശ്വാസത്തിന്റെ പ്രചാരം അയാളുടെ മനസ്സിന്റെ സ്വൈര്യം ഇല്ലാതാക്കുന്നുണ്ടായിരിക്കാം. ശുഭകാര്യങ്ങൾക്കും സത്യപ്രസ്താവനകൾക്കും എല്ലാം മലയാ ളിക്കിടയിൽ ഇടപെടുന്ന ഗൗളി ശാസ്ത്രബുദ്ധിയുള്ള നമ്മുടെ മായാത്ത മൂഢവിശ്വാസങ്ങളെ കാണിക്കുന്നു.

സ്ത്രീയുടെ അവസ്ഥയെന്താണ്? ഭാര്യ യുവാവിന്റെ കാൽക്ക ലിരിക്കുന്നു. സന്ദർശക ആരതിയോട് യുവാവിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ പറയുന്നു. ഇതിലേതാണ് ഈ കഥയിലെ സ്ത്രീസമൂഹം. അത് കഥയിൽ കാണുന്നത് പെൺഗൗളിയുടെ സംസാരത്തിലാണ്. ഒരു സ്ത്രീക്ക് എന്തെല്ലാം ചെയ്യാമെന്ന് അത് കണ്ടെത്താൻ പോകുകയാണ്. അത് തന്റെ ആൺഗൗളിയെ തള്ളി ക്കളയുന്നു. ഏതുപെണ്ണിലും കുഞ്ഞുങ്ങൾ ഉണ്ടാകാം. പക്ഷേ, ജീവിതം വ്യക്തിപരമായി തീരുമാനങ്ങളെടുത്ത് പുതിയ അനുഭ വങ്ങൾ തേടലാണ് എന്ന് പെൺഗൗളി പറയുന്നു. യുവതിയുടെ ബാഗിനുള്ളിൽ കടന്നുകൂടിയ പെൺഗൗളി ദാമ്പത്യം കളഞ്ഞ് പുതിയ അനുഭവത്തിലേക്ക് പോകുന്നു.

അവൾക്ക് ദാമ്പത്യമെ ന്നത് വേണമെങ്കിൽ കളയാവുന്നതും ഏതു പെണ്ണിലും കുഞ്ഞു ങ്ങളെ ഉണ്ടാക്കാൻ പുരുഷൻ കാണിക്കുന്ന ആഗ്രഹമാണ്. പുരു ഷൻ നിയന്ത്രിക്കുന്ന ദാമ്പത്യത്തിനെതിരാണവൾ. ആൺ ഗൗളി യിലൂടെ പുരുഷന്റെ സമൂഹത്തെ കാണിക്കുന്നു. അത് സ്ത്രീയെ അവഗണിക്കുന്നു. അറിവുണ്ടെന്ന് അഹങ്കരിക്കുന്നു. വായനയും എഴുത്തും മികച്ചതാണെന്ന്, പുരുഷന്റേതാണെന്ന അറിവാണ് അതിനെ അഹങ്കാരത്തിലേക്ക് നയിക്കുന്നത്. കഴിഞ്ഞ ജന്മങ്ങൾ അതിനറിയാം. സ്ത്രീക്ക് ഒരിക്കലും പ്രവേശിക്കാനാകാത്ത പുരു ഷലോകത്തിന്റെ അഹന്തയാണ്, പുരുഷാധിപത്യത്തിന്റെ മേധാ വിത്തമാണ് ആൺഗൗളിക്കുള്ളത്.

സ്ത്രീസമൂഹത്തിന്റെ പ്രതിഷേധം കഥയിൽ കാണാം. അത് പുരുഷനെ എതിർക്കുന്നു. ബുദ്ധന് ഭാര്യയേയും മകനേയും ഉപേ ക്ഷിച്ച് ലഭിച്ച ബോധോദയം ഒരു സ്ത്രീക്ക് അടുക്കളച്ചുമരുകൾക്കു ള്ളിൽ നിന്നും ലഭിക്കുന്നുണ്ട്. അതാകട്ടെ സ്ത്രീ ദുഃഖത്തിന്റെ പൊതുവായ മനസ്സാണ്. വളരെ പ്രായോഗികമായ സ്ത്രീ അനുഭ വത്തെ പുരുഷന്റെ ദാർശനികതയ്ക്ക് പകരം വയ്ക്കുന്നു.

ബുദ്ധന്റെ ദാർശനികതക്കു പകരം, അഥവാ പുരുഷന്റെ അഹ ങ്കാരത്തിനു പകരം വളരെ പ്രായോഗികമായി സ്ത്രീയുടെ ദുഃഖ ത്തിന്റെ കാരണമായി പുരുഷനെ സ്ഥാപിച്ചു വയ്ക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ തിരിച്ചറിവാണ് കഥ. മമതയാണ് ദുഃഖത്തിന് കാര ണമെങ്കിൽ പുരുഷനാണ് സ്ത്രി ദുഃഖത്തിന്റെ കാരണം.

ഇപ്രകാരം വളരെ അയുക്തികമായതെന്ന് വിചാരിക്കുന്ന രണ്ട് ഗൗളികളിൽ നിന്നും പ്രായോഗിക ജീവിതത്തിന്റെ പുറംമോടിക ളുടെ പൊള്ളത്തരം തുറന്നുകാട്ടിയ കഥാകൃത്താണ് ഗ്രേസി.

6th Standard Maths Annual Exam Question Paper Malayalam Medium

Practicing with 6th Standard Maths Question Paper with Answers Kerala Syllabus and 6th Standard Maths Annual Exam Question Paper Malayalam Medium will help students prepare effectively for their upcoming exams.

Class 6 Maths Annual Exam Question Paper Malayalam Medium

Time: 2 hours
Total Score : 60

പ്രവർത്തനം – 1

a) \(\frac{3}{5}\) ഭാഗം ഷെയ്ഡ് ചെയ്ത വൃത്ത് വരക്കുക.
Answer:
\(\frac{3}{5}=\frac{360}{5}\)
= 72°
6th Standard Maths Annual Exam Question Paper Malayalam Medium 1

b) തന്നിട്ടുള്ള അളവുള്ള ചിത്രം വരക്കുക.
6th Standard Maths Annual Exam Question Paper Malayalam Medium 2
Answer:
6th Standard Maths Annual Exam Question Paper Malayalam Medium 3

പ്രവർത്തനം – 2

a) രേഖീയ ജോടിയിലെ അളവ് 75° ആയാൽ മറ്റേ കോണിന്റെ അളവെന്ത്?
Answer:
രേഖീയ ജോഡിയിലെ കോണുകളുടെ തുക = 180°
ഒരു കോൺ = 75°
മറ്റേ കോൺ = 180° – 75 = 105°

b) ചിത്രത്തിൽ മറ്റ് കോണുകൾ കണ്ടെത്തുക.
6th Standard Maths Annual Exam Question Paper Malayalam Medium 4
Answer:
∠POB = 90 – 15 = 75°
∠AOQ = 75°
∠QOB = 90 + 15 = 105°
6th Standard Maths Annual Exam Question Paper Malayalam Medium 5

c) ഒരു ജോഡി രേഖീയ ജോഡിയും, ഒരു ജോഡി എതിർകോണുകളും കണ്ടെത്തുക.
Answer:
രേഖീയ ജോഡി – ∠POB, ∠BOQ
എതിർകോണുകൾ – ∠POB, ∠ – AOQ

d) അവ കണ്ടെത്തുന്ന രീതി വ്യക്തമാക്കുക.
Answer:
എതിരകോണുകൾ രണ്ടു രേഖകൾ മുറിച്ചു കടക്കു മ്പോൾ എതിരായി ഉള്ള രണ്ട് കോണുകൾ അവ തുല്യ മായിരിക്കും.
ഒരു രേഖയുടെ ഭാഗമായി വരുന്ന രണ്ടു കോണുകളെ രേഖീയ ജോഡി എന്നു പറയുന്നു. അവ അടുത്തുള്ള രണ്ടു കോണുകളാണ്. അവയുടെ തുക 180° ആയിരിക്കും.

പ്രവർത്തനം – 3

സ്കൂളിലെ 5 കുട്ടികളുടെ ഉയരം യഥാക്രമം 1.45 സെ.മീ., 1.46 സെ.മീ.., 1.42 സെ.മീ.., 1.40 സെ.മീ., 1.5 സെ.മീ.
a) ശരാശരി ഉയരമെന്ത്?
Answer:
6th Standard Maths Annual Exam Question Paper Malayalam Medium 6
= \(\frac{1.45+1.5+1.46+1.42+1.4}{5}\)
= \(\frac{7.23}{5}\)
= 1.446 മീറ്റർ

b) ശരാശരി ഭാരം 36.25കിലോ ആയാൽ ആകെ ഭാരം എത്ര കിലോ ആയിരിക്കും.
Answer:
ശരാശരി ഭാരം = 36.25
കുട്ടികളുടെ എണ്ണം = 5
ആകെ ഭാരം = 36.25 × 5
= 181.25 കി.ഗ്രാം

c) ഉയരത്തിന്റെ ആരോഹണക്രമത്തിൽ എഴുതുക.
Answer:
1.4, 1.42, 1.45, 1.46, 1.5

6th Standard Maths Annual Exam Question Paper Malayalam Medium

പ്രവർത്തനം – 4

a) 2 × 2 × 3 × 3 അഭാജ്യഘടകങ്ങളുള്ള സംഖ്യ എഴു തുക.
Answer:
2 × 2 × 3 × 3 = 36 – സംഖ്യ

b) ഈ സംഖ്യയും 2 ഘടകജോഡികൾ എഴുതുക.
Answer:
(2, 18) (4, 9)

c) ഘടകപട്ടിക തയ്യാറാക്കാതെ ഘടകങ്ങളുടെ എണ്ണം എഴുതുക. കണ്ടെത്തിയ രീതി വ്യക്തമാക്കുക.
Answer:
\(\frac{2 \times 2 \times 3 \times 3}{P_1} \frac{3 \times 3}{P_2}\)
ഘടകങ്ങളുടെ എണ്ണം
N = (P1 + 1) (P2 + 1)
= 3 × 3 = 9 ഘടകങ്ങൾ
2 × 2 2 ന്റെ ഘടകങ്ങൾ
(1, 2, 4) എന്നീ ഘടകങ്ങളുണ്ടാകും

അഭാജ്യസംഖ്യ 2 മാത്രം ബന്ധപ്പെട്ടിട്ടുള്ളതാണ്
(1, 3, 9) – മായി ബന്ധമുള്ള ഘടകങ്ങൾ. അടുത്തത് 3ഉം 2ഉം ചേർന്നുള്ളവ
(1, 2, 4) എന്നീ 3 ഘടകങ്ങളെ 3 കൊണ്ട് ഗുണിച്ചാൽ 3, 6, 12 എന്നിങ്ങനെ അടുത്ത ഘടകങ്ങൾ കിട്ടും. അടു ത്തത് 32 കൊണ്ട് (1, 24) നെ ഗുണിച്ചാൽ അടുത്ത 3 ഘട കങ്ങൾ കിട്ടും. അതുകൊണ്ട് ആകെ 3 × 3 ഘടകങ്ങൾ ഉണ്ടാകും.

പ്രവർത്തനം – 5

6th Standard Maths Annual Exam Question Paper Malayalam Medium 7
ഹരിയുടെ ശമ്പളം ചിത്രത്തിലേതുപോലെ തരം തിരിച്ചു. ആകെ ശമ്പളം 30000/- രൂപയായാൽ.
a) ആഹാരത്തിനായി ചെലവ്?
Answer:
6th Standard Maths Annual Exam Question Paper Malayalam Medium 8
ആകെ ശമ്പളം = 30000 രൂപ
ആഹാത്തിന്റെ ശതമാനം
= 100 – (20 + 10 + 10 + 10 + 5)
= 100 – 55
= 45 %

ആഹാരത്തിനായുള്ള ചെലവ് = 30000 രൂപയുടെ 45%
= 30000 × \(\frac{45}{100}\)
= 13,500 രൂപ

b) ആകെ ശമ്പളത്തിന്റെ എത്ര ഭാഗമാണ് വിദ്യാഭ്യാസത്തി നായി കരുതിയത്?
Answer:
വിദ്യാഭ്യാസത്തിനായി 10% = \(\frac{10}{100}\)
= \(\frac{1}{10}\) ഭാഗം

c) സേവിംഗ്സിനു മാറ്റിയ തുകയെന്ത്?
Answer:
സേവിംഗ്സ് = 30000 രൂപയുടെ 20%
= 30000 × \(\frac{20}{100}\)
= 600 രൂപ

പ്രവർത്തനം – 6

a) മറ്റുകോണുകൾ കണ്ടെത്തുക. ∠APC = ∠BPD
6th Standard Maths Annual Exam Question Paper Malayalam Medium 9
Answer:
∠APC = ∠BPD
∠BPF = 90°
∠APE = 180 (90 + 30) = 60°
∠APC + ∠CPD + ∠BPD = 180
∠APC + ∠BPD = 180 – 40 = 140
∠APC = ∠BPD = 70

6th Standard Maths Annual Exam Question Paper Malayalam Medium

പ്രവർത്തനം – 7

a) തന്നിട്ടുള്ള ചിത്രത്തിന്റെ ചുറ്റളവ് കാണുക.
6th Standard Maths Annual Exam Question Paper Malayalam Medium 10
Answer:
ചുറ്റളവ് = 2 (നീളം + വീതി)
= 2 (7 + 3) = 20 6m.21.

b) P, l, b തന്നിട്ടുള്ള ചിത്രത്തിന്റെ ചുറ്റളവും വശങ്ങളുമാ യാൽ അവ തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.
Answer:
ചുറ്റളവ് = P, നീളം = l, വീതി = b
P = 2 (l + b)

c) P Q RS വികർണ്ണങ്ങൾ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന കോണുകളായാൽ ഇവ തമ്മിലുള്ള മൂന്നു ബന്ധങ്ങൾ രേഖപ്പെടുത്തുക.
Answer:
∠P + ∠Q + ∠R + ∠S = 360°
∠P = ∠Q, ∠R = ∠S
∠P + ∠S = 180°

പ്രവർത്തനം – 8

അമ്മുവിന്റെ തോട്ടത്തിലെ വിളവെടുപ്പാണ് ചതുരചിത്രത്തി നുള്ളത്. തുടർന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
6th Standard Maths Annual Exam Question Paper Malayalam Medium 11
1) ഒരേ വിളവ് ലഭിച്ച മാസങ്ങൾ
Answer:
ജൂലൈ, ഒക്ടോബർ

2) ഏറ്റവും കൂടുതൽ വിളവുള്ള മാസം.
Answer:
ആഗസ്റ്റ്

3) ഏറ്റവും കുറവ് വിളവ് ഏത് മാസം.
Answer:
സെപ്റ്റംബർ

4) ചതുര ചിത്രം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തു തകൾ
Answer:
ചതുരങ്ങൾ തമ്മിൽ തുല്യ അകലമുണ്ടാകണം.
ചതുരങ്ങളെല്ലാം ഒരേ വലുപ്പത്തിൽ ആകണം.
1 യൂണിറ്റ് എത്ര എന്നുള്ള സ്കെയിൽ പരിഗണനയിലു ണ്ടാകണം.

Kerala Plus Two Malayalam Question Paper SAY 2018 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf SAY 2018 to improve time management during exams.

Kerala Plus Two Malayalam Previous Year Question Paper SAY 2018

Time: 2½ Hours
Total Score: 80 Marks

ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. (1 മുതൽ 7 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന്. 2 സ്കോർ വീതം) (6 × 2 = 12)

Question 1.
താഴെ കൊടുത്തവയിൽനിന്ന് ‘മോഷണം’ എന്ന കവിതയ്ക്കു ചേരുന്ന രണ്ടു വിശേഷണങ്ങൾ എടുത്തെഴുതുക.
• ആക്ഷേപഹാസ്യ പ്രധാനമായ കവിത
• മാജിക്കൽ റിയലിസത്തിനു പ്രാധാന്യമുള്ള കവിത
• കാല്പനിക കവിത
• വാക്കുകൾ കൊണ്ടു രചിച്ച കാർട്ടൂൺ
Answer:
• ആക്ഷേപഹാസ്യപ്രധാനമായ കവിത
• വാക്കുകൾകൊണ്ടു രചിച്ച കാർട്ടൂൺ.

Question 2.
‘ദൈവദശക’ൽ ദൈവത്തെ വിശേഷിപ്പിക്കാൻ നാവികൻ എന്ന പദം തന്നെ ശ്രീനാരായണ ഗുരു തെരഞ്ഞെടുത്തത് എന്തുകൊ ണ്ടാവാം?
Answer:
സംസാരസാഗരത്തിൽ അകപ്പെട്ട മനുഷ്യരെ രക്ഷപ്പെടുത്താൻ ദൈവത്തിന് മാത്രമേ സാധിക്കൂ. ദൈവപാദമാകുന്ന ആവിക്കപ്പ ലാണ് സംസാരസാഗരം മറികടക്കാൻ സഹായിക്കുന്നത്. അതു കൊണ്ടാണ് ‘ദൈവ ദശകത്തിൽ ദൈവത്തെ വിശേഷിപ്പിക്കാൻ നാവികൻ എന്ന പദം ശ്രീനാരായണഗുരു തെരഞ്ഞെടുത്തത്.

Question 3.
തണുത്തുറഞ്ഞ യമുനോത്രി ഊഷ്മളമാണെന്ന് ലേഖകൻ നിരീ ക്ഷിക്കാനുള്ള കാരണം താഴെ കൊടുത്തവയിൽ ഏത്?
• ശൈത്യകാലത്ത് പൂജ്യം ഡിഗ്രിയിലും താഴെയാകും താപനില
• എന്നതിനാൽ
• തീർത്ഥാടന കേന്ദ്രമായതിനാൽ
• ഉഷ്ണജല പ്രവാഹങ്ങൾ ധാരാളമുള്ളതിനാൽ
• അവിടേക്കെത്തിച്ചേരാൻ ക്ലേശങ്ങൾ സഹിക്കേണ്ടതിനാൽ
Answer:
• ഉഷ്ണജലപ്രവാഹങ്ങൾ ധാരാളമുള്ളതിനാൽ

Kerala Plus Two Malayalam Question Paper SAY 2018 with Answers

Question 4.
മറ്റുള്ളവരെ കുറ്റം പറയുന്നതിൽ സന്തോഷം കണ്ടെത്തുന്നവരെ കുറിക്കാൻ എഴുത്തച്ഛൻ പ്രയോഗിക്കുന്ന ബിംബം താഴെ കൊടു അവയിൽ ഏത്?
• കുദ്ധനായ സർപ്പം
• കോകിലനാരി
• പാംസു സ്നാനം ചെയ്യുന്ന ആന
• വെള്ളം നീക്കി പാൽ മാത്രം കുടിക്കുന്ന അരയന്നം
Answer:
• പാംസു സ്നാനം ചെയ്യുന്ന ആന

Question 5.
“കുറവു പറഞ്ഞു നശിപ്പിക്കുന്നു
കുറവറ്റീടിന മുനികുല നാഥൻ”
വൃദ്ധനും രോഗിയും ദുസ്വഭാവിയുമായ ഭർത്താവിനെ കുറവാ ന്നുമില്ലാത്തവൻ എന്ന് ശീലാവതി വിശേഷിപ്പിച്ചത് എന്തുകൊ ണ്ടാവാം?
Answer:
കുറവുകളൊന്നും വരുത്താതെ സംരക്ഷിക്കുന്നതിനാൽ

Question 6.
“അടുത്ത നിമിഷം അയാൾ സ്വയം തിരുത്തി. ഇത്തരം ഊഹാ പോഹങ്ങൾക്ക് എന്തു പ്രസക്തി? നാടും വീടുമെല്ലാം മേൽവി ലാസങ്ങളിൽ നിന്നു മാഞ്ഞുപോകുമ്പോൾ…… അടിവരയിട്ട ഭാഗം സൈബർ ലോകത്തെക്കുറിച്ചുള്ള എന്തു വിമർശനമാണ് മുന്നോട്ടുവയ്ക്കുന്നത്?
Answer:
സമൂഹവുമായി ബന്ധമില്ലാത്ത തങ്ങളുടെ ലോകത്തേക്കുമാത്ര മായ് ഒതുങ്ങിപോകാൻ യുവതലമുറയെ പ്രേരിപ്പിക്കുന്നു.

Question 7.
‘കേശിനിമൊഴി’ എന്ന ആട്ടക്കഥാ ഭാഗത്തിന്റെ രംഗാവതരണ ത്തിൽ പ്രസക്തമാകുന്നത് താഴെ കൊടുത്ത പ്രസ്താവനകളിൽ ഏത് ?
രണ്ട് പച്ചവേഷങ്ങളാണ് രംഗത്തുണ്ടാവുക
ഒരു പച്ചവേഷവും ഒരു കത്തിവേഷവുമാണ് രംഗത്തുണ്ടാവുക.
രണ്ടു മിനുക്കുവേഷങ്ങളാണ് രംഗത്തുണ്ടാവുക.
ഒരു പച്ചവേഷവും ഒരു മിനുക്കുവേഷവുമാണ് രംഗത്തുണ്ടാവുക
Answer:
രണ്ടുമിനുക്കു വേഷങ്ങളാണ് രംഗത്തുണ്ടാവുക.

നാലോ അഞ്ചോ വാക്യത്തിൽ ഉത്തരമെഴുതുക. (8 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 7 എണ്ണത്തിന്. 4 സ്കോർ വീതം) (7 × 4 = 28)

Question 8.
‘ആഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിലെ അടിച്ചുതലി ക്കാരി മറ്റു കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തയാകുന്നത് എങ്ങനെ?
Answer:
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന സാധാരണ ജനത്തിന്റെ പ്രതിനിധിയാണ് ഈ നാടകത്തിലെ അടി ച്ചുതളിക്കാരി. തന്റെ കർമ്മമണ്ഡലത്തോട് കൂറുമാത്രം പുലർ ത്തുന്ന ആ സാധാരണകൊട്ടാരം ജോലിക്കാരി ഒരു മാതൃകയാണ്. സുഖലോലുപതയിൽ മുഴുകി, ഭോഗാസക്തി മാത്രം കൈമുത ലായ ഒരു രാജാവിന്റെ അനാസ്ഥക്കെതിരെ, കെടുകാര്യസ്ഥത യിക്ക് എതിരെ, അധികാരപ്രീണനത്തിനും, അഹങ്കാരത്തിനും നേരെ ചൂലുകൊണ്ട് ഒരു മറുപടി. അതാണ് അടിച്ചുതളിക്കാരി.

Kerala Plus Two Malayalam Question Paper SAY 2018 with Answers

Question 9.
“നമ്മുടെ രാജ്യത്തിന്റെ അതിർത്തികൾ കാത്തു രക്ഷിക്കുന്ന ഭ ന്മാരുടെ സേവനവിത്രതയും സഹനശക്തിയും
സൈര്യവും ത്യാഗബുദ്ധിയും ഓർത്തു ഞാൻ അഭിമാനപുളകിതനായി.. ഇങ്ങനെ പറയാൻ എസ്. കെ. പൊറ്റെക്കാടിനെ പ്രേരിപ്പിച്ച അനു ഭവം എന്തായിരുന്നു?
Answer:
എസ്.കെ. പൊറ്റക്കാട് ഹിമാലയപ്രാന്തങ്ങളിൽ പര്യടനം നടത്തു മ്പോൾ ബദരിയിൽ വച്ച് പരിചയപ്പെട്ട സൂര്യപ്രകാശ് എന്ന പട്ടാള ക്കാരനെ ഓർക്കുന്ന സന്ദർഭമാണിത്. മാനാഗ്രാമത്തിനപ്പുറമുള്ള മാനാപാഗ്രാമത്തിൽ സൂര്യപ്രകാശ് ഒരു രാത്രി കഴിച്ചുകൂട്ടുക യുണ്ടായി. സൂര്യപ്രകാശ് സ്ലീപ്പിങ് ബാഗ് തുറന്ന് അതിനുള്ളിൽ ഭദ്രമായി ഉറങ്ങാൻ കിടന്നു. എപ്പോഴാണ് ഉണർന്നതെന്ന് നിശ്ചയ മില്ല. സ്ലീപ്പിങ്ബാഗ് ഇളക്കാനോ എഴുന്നേല്ക്കാനോ കഴിയുന്നില്ല. താങ്ങാൻ കഴിയാത്തൊരു ഭാരം ഞെരുക്കുന്നതു പോലെ അനുഭവപ്പെട്ടു. രാത്രിയിലുണ്ടായ കനത്ത ഹിമപാതത്തിൽ മൂടി പോയതാണെന്ന് പിന്നീട് മനസ്സിലായി. അയാൾ ജീവനുള്ള ഒരു ഹിമക്കൂടാരമായി മാറിയിരിക്കുന്നു. ഏറെ നേരത്തെ സാഹസി കപരിശ്രമത്തിനുശേഷമാണ് അയാൾക്ക് അതിൽ നിന്ന് പുറത്തു കടക്കാൻ കഴിഞ്ഞത്.

ഉത്തർപ്രദേശുകാരനായ സൂര്യ പ്രകാശിന്റെ വിവരണം യാത്രികരെ വിഷമിപ്പിച്ചു. എന്നാൽ പട്ടാ ളക്കാരന് യാതൊരു പരിഭ്രമവുമുണ്ടായിരുന്നില്ല. ശവകുടീരമാ യിത്തീരുമായിരുന്ന ഹിമക്കൂമ്പാരത്തിൽ നിന്നും പുറത്തുചാടിയ കഥ നിസ്സാര മട്ടിലാണ് അയാൾ പറഞ്ഞത്. നമ്മുടെ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്ന ഭടന്മാരുടെ സേവന വ്യഗ്രതയും സഹനശക്തിയും സ്ഥര്വവും ത്യാഗബുദ്ധിയും ഏവരേയും അഭിമാനപുളകിതരാക്കും. ആ മഞ്ഞുമലയിൽ ജാഗരൂകരായി, കർത്തവ്യനിരതരായി നിൽക്കുന്ന പട്ടാളക്കാരെക്കുറിച്ചുള്ള ഒരു നിരീക്ഷണത്തോടെയാണ് പാഠഭാഗം അവസാനിക്കുന്നത്. “മഞ്ഞു കാലം വരുമ്പോൾ, ബദരീനാരായണമൂർത്തിപോലും അവിടെ നിന്നു താഴെ നിലങ്ങളിലേക്ക് ഒഴിഞ്ഞുപോകുന്നു. അന്നും ആ പ്രദേശത്തു കാവൽ നിൽക്കുന്ന നമ്മുടെ ജവാന്മാരെയല്ലേ ദേവ ന്മാരേക്കാൾ കൂടുതൽ ആദരിക്കേണ്ടത്?” എന്നാണ് എസ്.കെ. ചോദിക്കുന്നത്.

Question 10.
കുട്ടികളുടെ മാന്ത്രികമായ ഭാവന മാഡ്രിഡ് നഗരത്തെ കീഴ്പ്പെ ടുത്തുന്നത് കഥാകൃത്ത് എങ്ങനെയാണ് വർണ്ണിച്ചിട്ടുള്ളത്?
Answer:
കുട്ടികളുടെ ഭാവന പലപ്പോഴും വന്യമാണ്. ഏതെങ്കിലും ഒരു സൂചനയിൽ നിന്ന് അവർ സങ്കല്പ സാമ്രാജ്യങ്ങൾ തന്നെ സൃഷ്ടി ച്ചുകളയും. അവരുടെ അതിരുവിട്ട ഭാവനകൾ പലപ്പോഴും മുതിർന്നവരുടെ ഭാവനാത്മക പ്രവർത്തനങ്ങൾ പലപ്പോഴും രഹ സ്വാത്മകമായിരിക്കും. ടോട്ടോയും ജോവലും തങ്ങളുടെ സ്വപ്ന യാത്രകൾ എല്ലാം രഹസ്യമാക്കി വെച്ചു. ഇവിടെ കഥാകൃത്തിന്റെ സവിശേഷമായൊരു പ്രയോഗം കൊണ്ടുകൂടിയാണ് കുട്ടികൾ തങ്ങളുടെ വിശേഷപ്പെട്ട യാത്രകൾക്ക് തയ്യാറാകുന്നത്. സ്കൂളിൽ പഠനത്തിൽ മികവു പുലർത്തിയാൽ അവരുടെ ആവശ്യമായ തുഴ വെള്ളം വാങ്ങികൊടുക്കാമെന്ന് അച്ഛനെകൊണ്ട് അവർ സമ്മ “തിപ്പിച്ചു. വാക്ക് പാലിക്കാൻ ഒരു അലുമിനിയം വള്ളം തന്നെ അയാളവർക്ക് വാങ്ങിക്കൊടുത്തു. കുട്ടികൾ ആ വള്ളം സ്വീക രണ മുറിയിൽ ഇറക്കി. ഏറ്റവും വലിയ ബൾബുതന്നെ പൊട്ടിച്ച് അതിൽനിന്നുള്ള പ്രകാശത്തിന്റെ കുത്തൊഴുക്കിൽ നിറഞ്ഞ് ഒഴുകി തുഴഞ്ഞുനടന്നു. പ്രകാശം ജലം പോലെയാണെന്ന കഥാ കൃത്തിന്റെ സവിശേഷമായൊരു പ്രയോഗം, പ്രായോഗിക ജീവി തത്തിൽ അവർ പകർത്തി. അച്ഛനമ്മമാർ തിരിച്ചുവരുവോളം

അവരാ സ്വീകരണമുറിയിലും മറ്റു മുറികളിലും വെളിച്ചപ്രവാഹ ത്തിൽ സ്വയം തുഴഞ്ഞുനടന്നു. കടലിൽ നാവികർ ദിശ കണ്ട ത്താൻ സഹായിക്കുന്ന ഉപകരണങ്ങളും അവർ ഇതിനകം സ്വന്ത മാക്കി കഴിഞ്ഞിരുന്നു.

മാസങ്ങൾ കഴിഞ്ഞതോടെ, ടോട്ടോയും, ജോവലും തങ്ങൾക്ക് മുങ്ങൽ പരീക്ഷണത്തിനുള്ള ഉപകരണങ്ങൾ കൂടി വാങ്ങിത്ത രണമെന്ന് ആവശ്വവുമായെത്തി. അതും ലഭിച്ചുകഴിഞ്ഞതോടെ ഓരോ ബുധനാഴ്ചകളിലും പണ്ട് കാണാതായി മറഞ്ഞുപോയ പലതും അവർ മുങ്ങിത്തപ്പി കണ്ടെത്തി എടുക്കാൻ തുടങ്ങി. ഒടുവിൽ കൂട്ടുകാരെ മുഴുവൻ വിളിച്ച് നൽകുന്ന ഒരു പാർട്ടി യിൽ പ്രകാശ പ്രവാഹം എല്ലാ അതിരുകളും ലംഘിച്ച് പുറ ത്തേക്ക് കുതിച്ചൊഴുകുന്നു. അത് മട്ടുപ്പാവുകളും, അനേകം പടികളും മറികടന്ന് ഒഴുകിയൊഴുകി തെരുവിലെത്തുകയും പി ന്നീട് പട്ടണത്തിന്റെ നേർക്ക് കുതിച്ചൊഴുകുകയും ചെയ്തു.

ഫ്ളാറ്റിനകത്ത് അഗ്നിശമന സേനാംഗങ്ങൾ പ്രകാശത്തിന്റെ മേൽക്കൂര മുട്ടുന്ന പ്രവാഹമാണ് കണ്ടത്. എലിമെന്ററി സ്കൂളിലെ കൂട്ടുകാരും ഗൃഹോപകരണങ്ങളും ആ പ്രകാശ കുത്തൊഴുക്കിൽ ഒഴുകിനടന്നു. ടോട്ടോയും ജോവലും തങ്ങ ളുടെ വള്ളത്തിൽ ഒരു തീരമണഞ്ഞു കിട്ടാൻ ശ്രമിക്കുകയായി രുന്നു. കുട്ടികളുടെ കുസൃതിത്തന്നെയാണ് പ്രകാശപ്രവാഹത്തി നുകാരണമായത്. ഒന്നിച്ച് ഒരേ സമയം ഒരുപാട് വിളക്കുകൾ പ്രവർത്തിച്ചതുകൊണ്ടാണ് ഈ പ്രവാഹമുണ്ടായത്. ശാസ്ത്ര ത്തിന്റെ വിശകലന സിദ്ധാന്തങ്ങൾക്കപ്പുറം ഭാവനയുടെ വന്യ മായ സഞ്ചാരപുറങ്ങളിലേക്ക് മാർകേസ് ഈ കഥയിലൂടെ വായ നക്കാരെ കൊണ്ടുപോകുന്നു. മാജിക്കിൽ റിയലിസത്തിന്റെ വശ്യത അനുഭവിപ്പിക്കുന്നു.

Question 11.
മനസ്സറിയാനുള്ള കഴിവാണ് ഒരു ദൂതിക്കുണ്ടായിരിക്കേണ്ട പ്രധാന യോഗ്യത. ബാഹുകന്റെയും ദമയന്തിയുടെയും മനസ്സറിയാൻ കേശിനിക്ക് എത്രമാത്രം കഴിയുന്നുണ്ട് ? നിരീക്ഷണങ്ങൾ അവ തരിപ്പിക്കുക.
Answer:
ഉത്തമമായ ഒരു ദൂതിയാണ് കേശിനി. കേശിനി പറയുന്ന വാചക ങ്ങളിൽ ചില പൊടിവിദ്യകളുണ്ട്. അവളുടെ വാക്കും യുക്തിയും ചിലവ മറച്ചുവയ്ക്കുന്നവയും ദമയന്തിയുടെ മനസ്സിൽ നളനോ ടുള്ള പ്രണയാഗ്നി നിറയ്ക്കുന്നതുമാണ്. കേശിനി മൊഴികൾക്കു ശേഷം ബാഹുകൻ നളനാണെന്ന് ദമയന്തി മനസ്സിലാക്കുന്നു. ഭൂമിയെ വിജനതയിലേക്ക് കേശിനി വിളിക്കുന്നത് പൂർണ്ണ ദ്ധയ്ക്കുവേണ്ടിയാണ്. നളനോട് സംസാരിക്കുന്ന സമയത്തും കൗശലക്കാരിയായ ഒരു ഭൂതിയായി കേശിനി നിൽക്കുന്നു. സമർത്ഥയായ ആ തോഴി ബാഹുകനെ പറഞ്ഞയച്ചതിനുശേഷം ഒളിച്ചുനിന്ന് ശ്രദ്ധിച്ച് നളന്റെ ദിവ്യസിദ്ധികൾ കണ്ടെത്തി. അത് ദമയന്തിയുടെ മുന്നിൽ സമർത്ഥമായി അവതരിപ്പിച്ചു. ദമയന്തി യുടെ രണ്ടാം സ്വയംവരവാർത്ത നളനെ അറിയിച്ച് നളന്റെ മന സ്സറിഞ്ഞ കേശിനി ദമയന്തിയോട് ബാഹുകനെ വർണ്ണിച്ച് അതു നളനാണെന്ന് ദമയന്തിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ മനുഷ്യമനസ്സ് തിരിച്ചറിയുന്ന സമർഥയായ ഒരു ദൂതി തന്നെയാണ് കേശിനി.

Kerala Plus Two Malayalam Question Paper SAY 2018 with Answers

Question 12.
മനുഷ്യബന്ധങ്ങളെ ബാധിക്കുന്ന കാപട്യത്തിനു നേർക്കുള്ള വിമർശനം ‘ഗൗളിജന്മം’ എന്ന കഥയിലുണ്ട്.
– കഥയിലെ ഏതെങ്കിലുമൊരു സന്ദർഭം മുൻനിർത്തി ഈ പ്രസ്താവനയുടെ സാംഗത്വം പരിശോധിക്കുക.
Answer:
ഗ്രേസിയുടെ ‘ഗൗളിജന്മം’ എന്ന കഥയിലെ സന്ദർശക ആധു നിക മനുഷ്യരുടെ കാപട്യത്തിന്റെ നേർക്കാഴ്ചയാണ്. സന്ദർശ കയുടെ ദാമ്പത്യസങ്കൽപ്പം വളരെ ക്രൂരമാണ്. അത് വിധവയെ രക്ഷപ്പെടാൻ ഉപദേശിക്കുന്നു. മരിക്കാറായ ഭർത്താവിന്റെ മുമ്പിൽ വച്ചാണ് ക്രൂരമായി പറയുന്നത്. കസിനും ഇതുപോലെ അപകടത്തിൽപ്പെട്ട് മഞ്ഞപ്പിത്തം വന്നാണ് മരിച്ചത്. ആരതിയോട് അബോർഷൻ ചെയ്യാനും ഭർത്താവ് മരിച്ചു കഴിഞ്ഞാൽ തള രാതെ മറ്റൊരു ജീവിതം തുടങ്ങണമെന്നും ഉപദേശിക്കുന്നു. വിവാഹത്തിന്റെ ബന്ധം മരണംവരെ മാത്രമാണെന്നും അതിന പുറത്തെ ഓർമ്മകൾ വേണ്ടെന്നും സന്ദർശക പറയുന്നു.

കുടുംബ വ്യവസ്ഥിതിയുടെ തകർച്ച സ്വപ്നം കാണുന്നവളാണ് ഇതിലെ സന്ദർശക. ഈ കുടുംബം തകർന്നാൽ മറ്റൊന്ന്, അതും തകർന്നാൽ കുടുംബത്തിന് പകരമെന്ത് ? സന്ദർശകയ്ക്ക് അതൊന്നും അറിയേണ്ടതില്ല.

വിവാഹം പവിത്രമാണെന്നും വിവാഹശേഷവും വിധവയായിരി ക്കുന്നതിൽ ദാമ്പത്യബന്ധത്തിന്റെ പാവനമായ ഓർമ്മകളു ണ്ടെന്നും സന്ദർശക ചിന്തിക്കുന്നില്ല. അവരത് മരിക്കാറായ വ്യക്തി യുടെ മുഖത്തു നോക്കിയാണ് പറയുന്നത്.

ആരതിയെന്ന പേര് ദാമ്പത്യത്തിന്റെ പവിത്രമായ ഒരു ചടങ്ങിനെ ഓർമ്മിപ്പിക്കുന്നു. ഭാര്യ ഭർത്താവിന്റെ വീട്ടിലേക്ക് പ്രവേശിക്കു മ്പോൾ തീ ഒരു താലത്തിലേക്ക് വച്ച് ആരതിയുഴിയുന്നു. ഭർത്താ വിവിടെ മരിക്കാറായി. അതിൽ നിന്നും പകർന്ന അഗ്നിയാണ് ഭാര്യ യുടെ ഉദരത്തിൽ കഴിയുന്നത്. ആ വെളിച്ചം തന്നെയാണ് വെളിച്ചം കാണിക്കാതെ കെടുത്തുന്നത്.

സന്ദർശക ആധുനിക നാഗരിക സമൂഹത്തിന്റെ കുളമ്പടി ശബ്ദം കേൾപ്പിക്കുന്ന പടക്കുതിര തന്നെ. അവൾ വന്നപ്പോൾ ഇരുട്ട് കുത്തനെ പതിച്ചതായി കഥാകാരി പറയുന്നു.

Question 13.
“സച്ചിനില്ലാത്ത ക്രിക്കറ്റിനെക്കുറിച്ച് എനിക്ക് ആലോചിക്കാനാ വും. പക്ഷേ ക്രിക്കറ്റില്ലാത്ത സച്ചിനെക്കുറിച്ച് ചിന്തിക്കാനാവില്ല.” ഈ നിരീക്ഷണത്തിൽ തെളിയുന്ന, ക്രിക്കറ്റിനോടുള്ള സച്ചിന്റെ മനോഭാവം എങ്ങനെയുള്ളതാണ്? വിശമാക്കുക.
Answer:
കാൽനൂറ്റാണ്ടുകാലം ഇന്ത്യൻ ക്രിക്കറ്റിനു മാത്രമല്ല, ഇന്ത്യൻ കായി കരംഗത്തിനും ഉണർവും, ഉത്തേജകവുമായിരുന്നു. സച്ചിൽ രമേഷ് തെണ്ടുൽക്കർ എന്ന ‘സച്ചിൻ’. 25 വർഷം ഒരു കായിക രംഗത്തെ സംബന്ധിച്ച് നിസ്സാരമല്ല. അത്രയുംകാലം മികവോടെ, ഒരു പക്ഷേ ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഒരു കളി ക്കാരാനായി കഴിയുക എന്നത് ഇനി ഒരു പക്ഷെ ഒരു കായിക താരത്തിന് ഒരിക്കലും അവകാശപ്പെടാൻ പോലും കഴിയാത്തത വലിയ നേട്ടമാണ്. 120 കോടി ജനങ്ങളുടെ പിന്തുണ കിട്ടുക, ഒരു രാജ്യത്തിന്റെ പ്രതീകമായി മാറാൻ കഴിയുക, വിനയം കൊണ്ടും, പെരുമാറ്റ വൈശിഷ്ട്യം കൊണ്ടും സർവ്വരുടേയും മതിപ്പ് നേടിയെടുക്കാൻ സാധിക്കുക എന്നതൊന്നും അത ചെറിയ കാര്യങ്ങളല്ല. പ്രതിഭ പലപ്പോഴും കരിഞ്ഞുപോകാറ് അഹ കാരത്തിന്റെ തീയിലാണ്. ഇവിടെയാണ് സച്ചിൻ ലോകത്തെ ത്തന്നെ വിസ്മയിപ്പിക്കുന്നത്. വിനയത്തിന്റെ ആൾ രൂപമായി രുന്നു ആ പ്രതിഭാ വിസ്മയം.

ക്രിക്കറ്റ് എന്ന കായിക രൂപം, ലോകത്ത് വളരെ കുറച്ച് രാഷ്ട്ര ങ്ങൾ പങ്കെടുക്കുന്ന ഒരു കായിക ഇനമാണ്. ഏഷ്യാഭൂഖണ്ഡ ത്തിനപ്പുറം അതിന്റെ വേരുകൾ കടന്നുചെന്നിട്ടുള്ള രാജ്യങ്ങൾ വിരലിൽ എണ്ണാവുന്നവമാത്രം. എന്നിട്ടുപോലും ആഗോള ലോക ത്തിന്റെ ആദരവ് നേടിയെടുക്കുക എന്നതിലാണ് സച്ചിൻ ടെണ്ടുൽക്കർ എന്ന കായികതാരത്തിന്റെ മികവ് ക്രിക്കറ്റ്’ എന്ന തിനപ്പുറത്തേക്ക് സച്ചിൻ രമേഷ് ടെണ്ടുൽക്കർ എന്ന കൊച്ചുമ നുഷ്യൻ വളർന്നു. അതിനദ്ദേഹത്തെ സഹായിച്ചത്. കളങ്കമില്ലാത്ത സ്വഭാവവൈശിഷ്ട്യം തന്നെയാണ്. അതുല്യ പ്രതിഭയോടൊപ്പം, കറയില്ലാത്ത വിനയവും ചേർന്നപ്പോൾ ലോകം മുഴുവൻ ആരാ ധിക്കുന്ന ഒരു കായിക പ്രതിഭയുണ്ടായി.

Question 14.
“ചക്കരവാക്ക് പറഞ്ഞിട്ടെന്നെ
ചക്കിനു പൂട്ടാൻ നോക്കണ്ടാ
സംഗതി ഒന്നും കൂടാതിളി-
ഞ്ഞിങ്ങനെ വന്ന് ഇരിക്കണ്ട”

“വിണ്ടതുകൊണ്ടെന്റെ കേരളത്തിൽ വന്ന നാശം
വിള്ളിടുവാൻ മാത്രമേയുള്ളൂ എനിക്കുദ്ദേശം
കുണ്ടിടിഞ്ഞ് ആളപായം വന്ന് അട്ടപ്പാടി
കുറ്റവാൻ കുറ്റാടിയും ജുവൽ ഉതിർന്ന് ചാടി”
പുലിക്കോട്ടിൽ ഹൈദറിന്റെ രണ്ടു ഗാന ശകലങ്ങളാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ഇവയെ മുൻനിർത്തി ഹൈദറിന്റെ രചനാരീ തിയുടെ ഏതെങ്കിലും രണ്ടു സവിശേഷതകൾ ഉദാഹരണസ ഹിതം എഴുതുക.
Answer:
ഭാഷ: ഈണത്തിന്റെ താളത്തിന്റെ വല്ലാത്തൊരു സ്വാധീനം നിറഞ്ഞ ഭാഷാപ്രയോഗങ്ങളായിരുന്നു ഹൈദറിന്റേത്. മലബാ റിന്റെ പ്രത്യേകിച്ച്, ഏറനാടൻ ശൈലിയുടെ ആരാധകനും, ആവി ഷ്കർത്താവും ആയിരുന്നു ഹൈദർ. സ്വാഭാവികമായും ലാളിത്യം ആ രചനകളുടെ മുഖമുദ്രയായി മാറി.

പുലിക്കോട്ടിൽ ഹൈദർ തീർച്ചയായും മലയാളിത്തത്തിന് ഏറെ പ്രാധാന്യം നൽകി. കേരളീയത ചോരുന്ന പ്രാദേശികത വഴിമാ രുന്ന, ഒന്നും തന്നെ അദ്ദേഹം തന്റെ രചനയിൽ ഉൾപ്പെടുത്തി യില്ല. ഭാഷാപ്രയോഗങ്ങളിൽ അതുകൊണ്ട് തന്നെ ഹൈദർ കണി ശത പുലർത്തി.

നാട്ടുകഥകളും, പുരാവൃത്തങ്ങളുമാണു് ഹൈദറിനെ ഏറ്റവും അധികം പ്രചോദിപ്പിച്ചത്. ഭക്തിപോലും അദ്ദേഹത്തെ ഉയത്ത നാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ആ പ്രമേയങ്ങളോട് നീതി പുലർത്താൻ കഴിയുന്ന പദാവലി മാത്രമേ അദ്ദേഹം തന്റെ രച നയ്ക്കായി സ്വീകരിച്ചുള്ളു. ആശയങ്ങളുടെ കൈമാറ്റത്തിന് വിഘാതം സൃഷ്ടിച്ചേക്കാവുന്ന പദപ്രയോഗങ്ങളെ അദ്ദേഹം നിരാകരിച്ചു.

താളം നിലനിർത്തുന്നതിനുവേണ്ടി അടിസ്ഥാനവ്യാകരണ നിയമ ങ്ങളിൽ പോലും വിട്ടുവീഴ്ചകൾ ചെയ്യാൻ ഹൈദർ ഒരുങ്ങി. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ‘വിഭക്തിപ്രത്യയങ്ങളുടെ ഉപയോഗത്തിൽപ്പോലും അദ്ദേഹം സംസാരഭാഷയുടെ, വാമൊ ഴിവഴക്കത്തിന്റെ രീതികളെയാണ് സ്വീകരിച്ചത്.

കാഴ്ചപ്പാട് കാഴ്ചപ്പാട് വ്യക്തിത്വവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. കാഴ്ചപ്പാടിന്റെ കാര്യത്തിലാണ് പുലിക്കോട്ടിൽ ഹൈദർ ഏറെ വ്യത്യസ്തനാകുന്നത്. അതിൽ ഏറ്റവും പ്രധാനം അദ്ദേഹത്തിന്റെ മതനിരപേക്ഷതയാണ്. ഒരു നിഷ്പക്ഷവാദിയായി ആ ഭൂതകാലഘട്ടത്തിൽ, പ്രത്യേകിച്ച് മാപ്പിളപ്പാട്ടെന്ന ഒരു ഗാന ശാഖയിൽ പ്രവർത്തിക്കുമ്പോൾ, അതും ആ ഗാനശാഖയിൽ പ്രവർത്തിക്കുമ്പോൾ, അതും ആ ഗാനശാഖ ഒരു മതത്തിന്റെ തണലിൽ, ആശ്രയിച്ചുകൊണ്ട് വളർന്നു നിൽക്കുമ്പോൾ, അങ്ങ നെയൊരു മതനിരപേക്ഷമായ കാഴ്ചപ്പാട് പുലർത്തുക എന്നത് അനിതരസാധാരണവും, അസാമാന്യവുമായ സ്ഥരത്തി ന്റെയും അടയാളവുമാണ്. അതുതന്നെയാണ് ആ ഗാനരചയി താവിന്റെ വേറിട്ട കാഴ്ചപ്പാടിന്റെ ആദ്യ ഉദാഹരണം.

രണ്ടാമത് കാല്പനികതയോടും അന്ധ വിശ്വാസങ്ങളോടും അദ്ദേഹം പുറംതിരിഞ്ഞുനിന്നു. മാപ്പിളപ്പാട്ട് എന്ന ഗാനശാഖ കാൽപനികതയിൽ മുങ്ങിക്കുളിച്ചു ഒപ്പം പ്രാദേശികതയും, നാട്ടു കഥകളും പുരാവൃത്തങ്ങളും പകരമായി സ്വീകരിച്ചു. ഈയൊരു കാഴ്ചപ്പാട് തന്റെ ജന്മനാടിനോടും, തന്റെ പരിതഃസ്ഥിതിയോടും ഹൈദർ പുലർത്തിപ്പോന്ന അടങ്ങാത്ത കൂറിൽ നിന്ന് ഉടലെടു അതാണ്. ഒപ്പം സ്വാതന്ത്ര്യസമരത്തിനോട് അനുഭാവവും. അതി ലൂടെ ദേശീയവാദിയും, സ്ത്രീപക്ഷ ചിന്തകനും, സ്ത്രീസമത്വവാ ദിയും, ആയി മാറി അദ്ദേഹം. ഇങ്ങനെ അരനൂറ്റാണ്ടു മുമ്പും ആധുനികമായ കാഴ്ചപ്പാടുകൾ പുലർത്താൻ ഹൈദർ എന്ന രചയിതാവിനു കഴിഞ്ഞു എന്നത്. നിസ്സാരമല്ല.

Kerala Plus Two Malayalam Question Paper SAY 2018 with Answers

Question 15.
“ഇതാ ഈ പടമാണ് ഞങ്ങൾ തിരഞ്ഞുകൊണ്ടിരുന്നത്” – ഏങ്ങ ലടിക്കിടയിലൂടെ അവർ പറഞ്ഞു.
ഈ വാക്യത്തിന് കഥാസന്ദർഭത്തിലുള്ള പ്രാധാന്യം എന്ത് ? വിശ മാക്കുക.
Answer:
രാത്രി മുഴുവനും ദിവാകരന്റെ ചിത്രങ്ങൾ തെരഞ്ഞിട്ടും തന്റെ മാതാപിതാക്കളുടെ ഛായാചിത്രങ്ങൾ കണ്ടെത്തിയില്ല. തല കറ ങ്ങുന്നതു പോലെ തോന്നിയ ദിവാകരൻ കണ്ടാൽ പോലും താനൊന്നും തിരിച്ചറിയാൻ പോകുന്നില്ല എന്ന മാനസികാവസ്ഥ യിൽ എത്തിച്ചേർന്നു. ഈ സന്ദർഭത്തിലാണ് ആറും ഏഴും വയ സ്സായ രണ്ടു കുട്ടികളുടെ വരവ്. ആ കാലടി ശബ്ദംപോലും ദിവാകരനെ ഭയപ്പെടുത്തി. കുട്ടികൾ പോയിട്ടാവാം തിരച്ചിൽ എന്നു കരുതി ഒരു മൂലയിലേക്കു മാറി ചുവരിൽ ചാരി നിന്നു. നേരം വെളുത്തു തുടങ്ങുന്ന നേരമായി. കുട്ടികൾ അയാളെ കാണുകയും കുട്ടികൾ കരഞ്ഞു തുടങ്ങുകയും ചെയ്തപ്പോൾ ദിവാകരൻ നിസ്സഹായനായിത്തീർന്നു. ഇതേസമയം കടക്കാരോട് തങ്ങൾ തേടിവന്ന ചിത്രം ഇതാണെന്ന് ദിവാകരനെ ചൂണ്ടിപ്പറ ഞ്ഞു. ദിവാകരൻ ഒരു ഫോട്ടോ മാത്രമായി അപ്പോൾ മാറിക്കഴി ഞ്ഞിരുന്നു.

ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (16 മുതൽ 19 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന്. 6 സ്കോർ വീതം) (3 × 6 = 18)

Question 16.
സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ആശംസാ പ്രസംഗം നടത്തേണ്ട ചുമതല നിങ്ങൾക്കാണ്. ആ ചടങ്ങിലേ ക്കായി എല്ലാ കലകളും എല്ലാ കേരളീയരുടേതുമാണ് എന്ന ആശയം മുൻനിർത്തി ഒരു പ്രഭാഷണം തയ്യാറാക്കുക.
Answer:
ബഹുമാന്യരേ,
‘അതിർത്തികളില്ലാത്ത രാഷ്ട്രമാണ് കല’ എന്ന അമൃത പ്രീത ത്തിന്റെ വാക്കുകളെ ഓർത്തുകൊണ്ട് ഞാനാരംഭിക്കുന്നു. മനു ഷ്വമനസ്സിലെ നന്മയാണ് കല. മനുഷ്യനെ മനുഷ്യനാക്കുന്ന കല കളുടെ ഈ ഉത്സവവേദിയിൽ വന്നുനിൽക്കാൻ കഴിഞ്ഞതിൽ ഞാനേറെ അഭിമാനിക്കുന്നു. കുട്ടികൾക്ക് ആത്മവിശ്വാസം പക രുന്ന കലകൾ ജാതിമത അതിർത്തികൾക്കപ്പുറം സൗഹൃദത്തിന്റെ, കൂട്ടായ്മയുടെ, സാഹോദര്യത്തിന്റെ മധുരം നമുക്ക് പകർന്നു നൽകുന്നു. വിവിധ സംസ്കാരങ്ങളുടെ ലയനം കലാരൂപങ്ങ ളിലൂടെ നാം അനുഭവിച്ചറിയുന്നുണ്ട്.

കല മതത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുന്ന അത്ഭുത സിദ്ധിയാണ്. കലാകാരൻ അതിനുവേണ്ടി പോരാടുന്നവൻ കൂടി യാണ്. അന്തർസംഘർഷങ്ങളിൽനിന്നും കല ജനിക്കുന്നു. പ്രതി ഭയുള്ള വ്യക്തിയെ അത് സർഗ്ഗപ്രക്രിയയുടെ തീരങ്ങളിലേക്ക് നയിക്കുന്നു. പിന്നെ അതിന്റെ പ്രവാഹത്തിൽ മതത്തിന്റേയും ആചാരങ്ങളുടേയും അതിർവരമ്പുകൾ തകരുന്നു. കലയിലൂടെ കാലം മനുഷ്യരെ ഒന്നിപ്പിക്കുന്നു. ആചാരങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുകയും ചെയ്യുന്നു. കലയ്ക്ക് മതമില്ല; ഭാഷയില്ല പ്രകൃ തിയുടെ അംശമാണിത്. കലയുടെ മാർഗ്ഗം സമന്വയമാണ്. സംഘർഷമല്ല. അത് മനുഷ്യരുടെ ഹൃദയങ്ങളെ ലയിപ്പിക്കുന്ന അതിർവരമ്പുകളെ മാച്ചുകളയുന്നു. അവിടെ ഒരുമയുടെ പാഠം പഠിപ്പിക്കുന്നു. അതിൽ എല്ലാവരും ഒന്നാകുന്നു.

തന്നിലെ കലയിലൂടെ കലാകാരൻ ഭാവി തലമുറയിലും മുദ്ര പതി പ്പിക്കുന്നു. കലകൾ മതേതരത്വത്തിന്റെ സങ്കേതമാണ്. താളവും മേളവും സംഗീതവും നൃത്തവും അഭിനയവും സമുദായങ്ങൾ നോക്കി, ജാതി മതങ്ങൾ നോക്കിയല്ല അരങ്ങിലെത്തുന്നതും ആസ്വദിക്കുന്നതും, കലയ്ക്ക് മതങ്ങളുടെ അതിർവരമ്പുകളില്ല. തിരുവാതിരക്കളിയും, ഒപ്പനയും, കഥകളിയും, പരിചമുട്ടും, മാർഗ്ഗംകളിയും കളിക്കുന്ന കലാകാരൻമാർ ജാതി മതങ്ങൾ നോക്കിയല്ല അരങ്ങിലെത്തുന്നത്. എല്ലാവരും കലയുടെ മുമ്പിൽ തൊഴുതു നിൽക്കുന്നു. ജന്മംകൊണ്ട് മതവിശ്വാസിയാ യവർ കലാപരമായ ആനന്ദത്തിന് ഒരുങ്ങുമ്പോൾ ഹൃദയങ്ങൾ പരസ്പരം ഒന്നിക്കുന്നു. മാപ്പിളപ്പാട്ടും മാർഗ്ഗംകളിയും അഷ്ടപ ദിയുമെല്ലാം കേരളത്തിന്റെ തനത് കലാരൂപങ്ങളാകുന്നു. അവ എല്ലാ കേരളീയരുടേതുമാണ്.

(+ കൂടുതൽ പോയിന്റുകൾ കണ്ടെത്തി വിശദീകരിക്കാൻ ശ്രമി ക്കുക.)

Question 17.
കവിതയെക്കുറിച്ചുള്ള പൊതുസങ്കല്പങ്ങളിൽനിന്ന് ഉള്ളടക്ക ത്തിലും അവതരണരീതിയിലും ‘തേങ്ങ’ എങ്ങനെയെല്ലാമാണ് വ്യത്യസ്തമാകുന്നത്?
Answer:
ചെറിയാൻ കെ. ചെറിയാന്റെ ‘തേങ്ങ’ എന്ന കവിത ഐറണിയി ലൂന്നിയ ഒരു ഹാസ്യകവിതയാണ്. ഹാസ്യത്തിന്റെ വരവെങ്ങനെ യാണെന്ന് പ്രവചിക്കുക സാധ്യമല്ല. പല സാഹചര്യങ്ങളിൽ അത് വരാം. വിലക്ഷണതയും വീഴ്ചയും പൊരുത്തക്കേടുകളും ഹാസ്യമാകാം. കവിതകളിലും രചനകളിലും ഹാസ്യത്തിന്റെ വരവ് ജീവിതാവിഷ്ക്കാരത്തിലെ പല സാധ്യതകളിലും കടന്നു വരും.

‘തേങ്ങ’ എന്ന കവിതയിൽ ഉണ്ടായ യുക്തിയുടെ തകർച്ച ഹാസ്യം ഉണ്ടാക്കുന്നു. തേങ്ങ ഉച്ചിയിൽ വീണിട്ടും ദേവസ്യ മരിച്ചില്ല. തേങ്ങ നാരടക്കം രണ്ടായി പൊളിഞ്ഞു. ഇത് കണ്ട് ഞെട്ടിയ വ്യക്തിയെ നോക്കി ദേവസ്യ ചിരിച്ചു. ചിരി ദേവസ്യയെ മരണത്തിലെത്തിച്ചു. തേങ്ങ വീണ് മരിക്കാത്തതും ചിരിച്ച് മരിച്ചതും യുക്തിസഹജ മല്ല. സാമാന്യയുക്തിക്കു പുറമെ കവിതയുടെ യുക്തിയിലും ഇത് സംഭവിക്കുന്നതല്ല.

ഇവിടെ അയുക്തികമായ രണ്ട് സംഭവങ്ങളിലും കാണുന്നത് ചില ആകസ്മികതകളാണ്. മരണപ്പെടുന്ന ഘട്ടത്തിൽ ദേവസ്യ രക്ഷ പെട്ടു. രക്ഷപ്പെട്ടതിന്റെ ആനന്ദത്തിൽ ദേവസ്യ മരിച്ചു. ഇതിൽ തെളിഞ്ഞു കാണുന്നത് എന്താണ്? ദേവസ്യയുടെ മനസ്സാണ് അയാളെ കൊന്നത്. തേങ്ങ വീണ് ശരീരം രക്ഷപ്പെട്ട ദേവസ്വ ചിരിച്ച് മരിച്ചു. ഇതിൽ പിള്ളയുടെ അമ്പരന്ന രൂപം അദൃശ്യമായി കാണിക്കുന്നു.

ജീവിതം യുക്തിഭദ്രമല്ല. എന്താണ് സംഭവിക്കുകയെന്ന് ഒരവസര ത്തിലും പറയാനാവില്ല.അതിനാൽ ഈ കവിതയും ജീവിതംപോലെ അയുക്തികമാണ്. പിള്ളയുടെ അമ്പരപ്പിനു മാത്രമാണ് യുക്തി യുള്ളത്. ഇത് കണ്ട് ചിരിച്ചു മരിച്ച ദേവസ്സി യുക്തിയില്ലാത്ത ജീവി തത്തിന്റെ കൊല്ലുന്ന ചിരിയുണർത്തുന്നു.

ഈ കവിതയിൽ ഒരു സൂചനയുണ്ട്. ജീവിതം അയുക്തികമാണ്. ‘തേങ്ങ’യിലെ ഹാസ്യം എങ്ങനെ രൂപപ്പെടുന്നു. പ്രത്യക്ഷത്തിൽ തോന്നാത്തതും ഒന്ന് വേറിട്ട് ചിന്തിക്കുമ്പോൾ കണ്ടെത്താൻ കഴി യുന്നതുമാണ് തേങ്ങയിലെ ഹാസ്യം.

കൊല്ലാങ്കണ്ടത്തിൽ ദേവസ്യയുടെ തറവാട്ട് പേരിൽ എന്തിരിക്കു ന്നുവെന്ന് വെറുതെ ചിന്തിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പ വുമില്ല. കൊല്ലാങ്കണ്ടത്തിന് കൊല്ലുന്നവരുടെ കണ്ടം എന്ന് പറ യാമോ? ചിലപ്പോൾ അങ്ങനെയും ആവാം. ഇനി അയൽക്കാർ കാഴ്ച കണ്ട് മേലു തരിച്ചു നിന്നത് പേടിച്ചിട്ടാണോ അതോ ദേവ സ്വയുടെ അവസ്ഥ കണ്ട് കോരിത്തരിച്ചിട്ടാണോ?

ഇനി തേങ്ങ ഉച്ചിയിൽ വീണപ്പോൾ അത് നാരോടെ പൊട്ടിക്കീറി അടുത്തുള്ള കുളത്തിൽ വീണെങ്കിൽ ഉച്ചിയിൽ വീണ പെരു തൻ തേങ്ങയേക്കാൾ ദേവസ്യയുടെ തലയുടെ ഉറപ്പാണ് ഭയങ്ക രമായത്. തെങ്ങ് ചതിക്കില്ലാന്ന് പറയും. കൊല്ലങ്കണ്ടത്തിൽ ദേവ സ്വയേയും തെങ്ങ് ചതിച്ചില്ല.

Kerala Plus Two Malayalam Question Paper SAY 2018 with Answers

Question 18.
‘കുല നാരിക്കരുത് കോപം പോൽ’
സ്ത്രീയെക്കുറിച്ചുള്ള ഇത്തരം യാഥാസ്ഥിതികമായ ധാരണകളെ എഴുത്തച്ഛന്റെ ശകുന്തള എങ്ങനെയാണ് തിരുത്തിക്കുറിക്കുന്നത്? വിശദമാക്കുക.
Answer:
അപമാനിക്കുന്ന ആൾ രാജാവായിരുന്നിട്ടും നിശബ്ദമായി സഹി ക്കുകയല്ല, ശക്തമായി പ്രതികരിക്കുകയാണ് എഴുത്തച്ഛന്റെ ശകുന്തള.

സ്ത്രീ സഹിക്കപ്പെടേണ്ടവളാണ് എന്ന ബോധത്തോടെ ചരിത്ര കാലം മുതൽക്കിന്നുവരെ സ്ത്രീയെ ഉപസ്ഥാനത്തുനിർത്തി യാണ് സമൂഹം കണ്ടിരുന്നത്. ഒരു നാട്ടിലെ സമൂഹികനീതി അറി യാൻ അവിടത്തെ സ്ത്രീകളുടെ സാമൂഹിക പദവി, അവളുടെ വ്യക്തിത്വത്തെ മാനിക്കുന്ന സാംസ്ക്കാരികാവസ്ഥ, അധികാര ത്തിന്റെയും നിയമവ്യവസ്ഥിതിയുടേയും ഉന്നതമായ പടവുകളിൽ അവൾക്കുള്ള സ്ഥാനം, വിവേചനത്തിന്റെ മുള്ളുകൾ വിതറാ അതും സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ അരിയാത്തതുമായ പൊതു ഇടങ്ങൾ എന്നിവയൊക്കെ സ്ത്രീ പദവി അളക്കാനുള്ള വിവിധ സൂചകങ്ങളാണ്.

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആധുനികചിന്തകൾ കടന്നു വരുന്നതിനുമുമ്പുതന്നെ എഴുത്തച്ഛൻ സ്ത്രീ പദവിയെക്കുറിച്ച് ചിന്തിച്ചിരുന്നു എന്നതിനുദാഹരണമാണ് പാഠഭാഗം. എഴുത്ത തന്റെ ശകുന്തള പുരുഷന്റെ സാമൂഹിക നീതിയുടെ കളങ്ങൾ എത്രമാത്രം സ്ത്രീവിരുദ്ധമാണെന്ന് കാട്ടിത്തരുന്നു. ആത്മാഭിമാ നമുള്ളവളാണ് ശകുന്തള. ദുഷ്യന്തന്റെ അധിക്ഷേപങ്ങൾക്ക് ഉരു ഉപ്പേരി കണക്കെ ശകുന്തള മറുപടി നൽകുന്നു. പർവ തവും കടുകും തമ്മിലുള്ള അന്തരമുണ്ട് നമുക്കു തമ്മിൽ എന്നും അത് മനസ്സിലാക്കാനുള്ള ജ്ഞാനം ദുഷ്യന്തനില്ല എന്നും ശകു ആള് വിളിച്ചു പറയുന്നു.

തന്റെ ജന്മം ദുഷ്യന്തന്റെ ജന്മത്തേക്കാൾ ശ്രേഷ്ഠമാണ് എന്നും നല്ലവരെ നിന്ദിക്കുന്നതിലൂടെ സന്തോഷിക്കുന്ന ദുർജ്ജനം കണ്ണാടി കാണുന്നവരെ തങ്ങൾ വിരൂപരാണെന്ന് തിരിച്ചറിയു ന്നില്ല എന്നും കൊല്ലിനും കൊലയ്ക്കും അധികാരമുള്ള രാജാ വിനോട് സധൈര്യം പറയുന്ന ശകുന്തള ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ളവളാണ്. ഒടുവിൽ പശ്ചാത്തപിക്കുന്ന ദുഷ ന്തനോട് ക്ഷമിക്കാനും അവൾ തയ്യാറാകുന്നു.

Question 19.
‘അവകാശങ്ങളുടെ പ്രശ്നത്തിലെ രാപ്പകലില്ലാതെ ഉണർന്നിരി ക്കുന്ന വിപണി സമകാല യാഥാർത്ഥ്യങ്ങളെ എത്രമാത്രം പ്രതിഫലി പ്പിക്കുന്നു? നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
മരിച്ചവരുടെ ഛായാപടങ്ങൾ വിൽക്കുന്ന തെരുവിലെ കുടകൾ കയറിയിറങ്ങുകയാണ് ദിവാകരൻ. അയാൾക്ക് തന്റെ അച്ഛനമ്മ മാരുടെ ചിത്രങ്ങളാണ് വേണ്ടത്. അയാൾ അതിനുവേണ്ടി ഒരു പാടലഞ്ഞതിനു ശേഷമാണ് ആ തെരുവിൽ എത്തിയത്. അസംഖ്യം ചിത്രങ്ങളുടെ നിരയ്ക്കു മുന്നിൽ. എന്തുചെയ്യണമെ ന്നറിയാതെ അവിടെയും ദിവാകരൻ പകച്ചുനിന്നു. തലകറങ്ങു ന്നതു പോലെ അയാൾക്കു തോന്നി. മുഖങ്ങളുടെ സാദൃശ്യം അയാളെ വിഷമിപ്പിച്ചു. തനിക്കൊരിക്കലും ആ ചിത്രങ്ങൾ കിട്ടാൻ പോകുന്നില്ല. കണ്ടാൽപോലും താൻ തിരിച്ചറിയാൻ പോ കുന്നില്ല എന്നയാൾ ഭയപ്പെട്ടു. ഇതാ കച്ചവടക്കാരെ സംബന്ധി ച്ചിടത്തോളം വാങ്ങാൻ വരുന്നവന്റെ ആവശ്യങ്ങൾക്കാണ് ഒന്നാം സ്ഥാനം കൊടുക്കുക. അതുകൊണ്ടുത്തന്നെ ഒരു സംശയവും ശങ്കയുമില്ലാതെ അവർ ദിവാകരനെ നിശ്ചലമായ ഒരു ഛായാ ചിത്രമാക്കി മാറ്റുന്നു.

എന്തിനെയും കച്ചവട ചരക്കാക്കുക എന്ന താണല്ലോ ആധുനികതയുടെ ഏറ്റവും പ്രധാനപ്പെട്ട പാഠഭേദം. ലാഭം കൊയ്യുക എന്നതു മാത്രമാണ് ലക്ഷ്യം. അതിനിടയിൽ മൂല ങ്ങൾക്കോ മൃദുല വികാരങ്ങൾക്കോ യാതൊരു സ്ഥാനവുമില്ല. എന്തും അടിയറ വെച്ചും എങ്ങനെ തരം താഴ്ന്നും ലാഭം നേടുക. ബിസിനസ് മാനേജ്മെന്റിന്റെ അടിസ്ഥാന വാക്യമാണത്. ഉൽപന്നങ്ങൾ വിറ്റഴിക്കുക. ഉപഭോക്താവിന്റെ ആവശ്യങ്ങളെ ഏറ്റവും അനുഭാവപൂർവ്വം പരിഗണിക്കുന്നു എന്ന് വെറുതെ നടിക്കുക. പിന്നീട് തങ്ങളുടെ ഇഷ്ടങ്ങൾ അവരിലേക്ക് അടി ച്ചേൽപ്പിക്കുക, ഒരിക്കലും അവരെ നിരുത്സാഹപ്പെടുത്താതിരി ക്കുക, നിരന്തരം പ്രോത്സാഹിപ്പിക്കുക, ആകർഷണീയമായി കാര്യ ങ്ങൾ അവതരിപ്പിക്കുക, അവരുടെ താൽപര്യങ്ങളുടെ തിരി അണക്കാതെ ശ്രദ്ധിക്കുക, പലപ്പോഴും ഉപഭോക്താവ് കണ്ണഞ്ചി ക്കുന്ന ഈ വേലകളിൽപ്പെട്ട് ആശയകുഴപ്പത്തിൽ ഏർപ്പെടും.

സ്വയം വഞ്ചിതനായി മാറുകയും ചെയ്യും. പറ്റിക്കപ്പെടാൻ ആരും ആഗ്രഹിക്കുന്നില്ല. കുഴിയിൽ വീഴ്ത്താനാണ് കച്ചവടക്കാരൻ ശ്രദ്ധിക്കുക എന്ന മുൻവിധിയോടെ തന്നെയാണ് ഓരോ ഉപഭോ കാവും കടന്നുവരിക. സംശയദൃഷ്ടിയോടെ സമീപിക്കുന്ന ഓരോ ഉപഭോക്താവിനെയും എങ്ങനെ തങ്ങളുടെ വഴിയിൽ കൊണ്ടു വരണമെന്ന് ഓരോ കച്ചവടക്കാരനും നന്നായി അറിയാം. അതവർ പ്രയോഗിച്ചു നടപ്പിൽ വരുത്തുന്നത് തങ്ങ ളുടെ കൈവശമുള്ള ഉല്പന്നങ്ങളുടെ വൈവിധ്യങ്ങളിലൂടെ യാണ്. വ്യത്യസ്തമാർന്നതും തികച്ചും നൂതനവുമായ ഉൽപന്ന ങ്ങളുടെ ധാരാളിത്തം ഉപഭോക്താവിന്റെ കണ്ണ് മഞ്ഞളിപ്പിക്കും. ആ മായിക വലയത്തിൽ അകപ്പെട്ടു കഴിഞ്ഞാൽ ഉപഭോക്താവ് ഒരു ഉപകരണമായി മാറുന്നു. കച്ചവടക്കാരന്റെ ഇംഗിതത്തിന നുസരിച്ച് താളം തുള്ളുന്നു.

‘അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥയിലെ ദിവാകരൻ കട ന്നുപോകുന്നത് സമാനമായ സാഹചര്യങ്ങളിലൂടെയാണ്. ദിവാ കരൻ എത്രയും വേഗം തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഛായാചി തങ്ങൾ വാങ്ങിക്കുവാനാണ് വരുന്നത്. മരിച്ചവരുടെ മാത്രം ഛായാചിത്രങ്ങൾ വിൽക്കുന്ന ആ തെരുവിലേക്ക് എത്തപ്പെട്ട തോടെ അയാളുടെ മാനസികാവസ്ഥ മാറി. മരണത്തിന്റെ മരവിപ്പ് പടർന്ന ആ തെരുവ് അയാളെ അമ്പരപ്പിച്ചു. അനിശ്ചിതാവസ്ഥ നിറഞ്ഞ ആ തെരുവ്, എവിടെ തുടങ്ങുന്നു എവിടെ അവസാ നിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയാതെ അയാളെ പരിഭ്രാന്ത നാക്കി.

നിഗൂഢത നിറഞ്ഞ ആ തെരുവ് തന്നെ ഈ കഥയിൽ ഒരു നിശ്ശബ്ദ കഥാപാത്രമായി മാറുന്നുണ്ട്. വിയർത്തുകുളിച്ച് അവശത വാരിപൂശി കടന്നുവന്ന ദിവാകരന്റെ മുന്നിൽ ഛായാ ചിത്രങ്ങളുടെ വലിയൊരു ലോകം തന്നെ തുറന്നിടുകയാണ് കച്ച വടക്കാർ ചെയ്യുന്നത്. ആ വ്യത്യസ്തതയാർന്ന മരവിച്ച മുഖങ്ങൾ അയാളെ സംഭീതനാക്കുന്നു. എന്തുചെയ്യണം എവിടെനിന്നും തുടങ്ങണം എന്ന ആശയകുഴപ്പം തുടക്കത്തിലേ അയാളെ കഠി നമായി സ്വാധീനിക്കുന്നു. ഈ ആശയക്കുഴപ്പത്തിൽ നിന്നും തന്നെയാണ് ഒരു ഉപഭോക്താവ് എന്ന നിലയിലുള്ള പതർച്ച ആരംഭിക്കുന്നത്. കച്ചവടക്കാർ മുതലെടുക്കുന്നതും വാങ്ങാൻ വരുന്നവരുടെ ഈ പരിഭ്രാന്തി തന്നെയാണ്.

കുഴങ്ങി നിൽക്കുന്ന ഉപഭോക്താവിനെ സഹായഹസ്തം നീട്ടി ചെറുതായിയൊന്ന് പ്രോത്സാഹിപ്പിക്കാൻ കച്ചവടക്കാർ മറക്കില്ല. അല്ലെങ്കിൽ നൈരാശ്യം മൂത്ത് ഉപഭോക്താവിന്റെ ഉത്സാഹം നശി ച്ചാലോ? ഈ കഥയിൽ അങ്ങനെയൊരു സന്ദർഭം കാണാം. ദിവാ കരന് ആകെയുണ്ടാകുന്ന സന്തോഷം കച്ചവടക്കാർ അയാളെ സഹായിക്കാം എന്നു സമ്മതിച്ച സന്ദർഭത്തിലാണ്. പക്ഷേ, അത് ഒരു പൊള്ളയായ വാഗ്ദാനം മാത്രമായിരുന്നു. വ്യക്തിപരമായി അവർ ആർക്കും ഒരു സഹായവും ചെയ്യുകയില്ല എന്ന് വൈകാതെ ദിവാകരന് ബോധ്യമായി.

ആദ്യത്തെ കടയിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ ദിവാകരൻ നൈരാ ശ്വത്തിന്റെ പടുകുഴിയിൽ വീണുപോയിരുന്നു. അയാൾ കടക്കാ രനോട് ചോദിക്കുന്നുണ്ട്. ഇവിടെ കണ്ട ഛായാചിത്രങ്ങൾ അടുത്ത കടയിലും ആവർത്തിക്കുമോ? അങ്ങനെ ഒരു ഉറപ്പും കടക്കാരൻ കൊടുക്കുന്നില്ല. അയാൾ വികൃതമായി ചിരിക്കുക യാണ്. ഒരു പടം തന്നെ ആവർത്തിച്ചുനടന്നു കാണുന്നതിലെ പൊള്ളത്തരം ഓർത്ത് ദിവാകരൻ നടുങ്ങുന്നുണ്ട്. ഏതെങ്കിലും ചിത്രങ്ങൾ പോരേ? എന്ന കടക്കാരന്റെ ചോദ്യത്തിന് നേരെ ദിവാ കരൻ കയർക്കുകയാണ്. അയാൾക്ക് അത് സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു. തനിക്ക് പ്രിയപ്പെട്ടവരുടെ ചിത്രമാണ് വേണ്ട ത്.

അന്യരുടെ ചിത്രംകൊണ്ട് എനിക്ക് എന്തു പ്രയോജനം. ധർമ്മ സങ്കടത്തിൽ നിറഞ്ഞാണ് ദിവാകരൻ മറുപടി നൽകുന്നത്. ഈ തെരുവിൽ എത്ര കടകളുണ്ട് എന്ന ദിവാകരന്റെ ചോദ്യം അയാൾ അനുഭവിക്കുന്ന ധർമ്മ സങ്കടത്തിന്റെ ഏറ്റവും വലിയ ഉദാഹര ണമാണ്. പതിനായിരക്കണക്കിന് നിശ്ചലച്ചിത്രങ്ങൾ ദിവാകരന്റെ മാനസികാവസ്ഥ തെറ്റിക്കുന്നു. കണക്കില്ലാതെ പെരുകികിട ക്കുന്ന ചിത്രങ്ങൾ ദിവാകരനെ കുഴപ്പിക്കുന്നുണ്ട്. താൻ തിരഞ്ഞു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ തന്റെ കൺമുന്നിൽപ്പെട്ടാലും തിരി ച്ചറിയാൻ കഴിയുമോ? എന്ന ആശങ്ക ദിവാകരനെ അലട്ടുന്നുണ്ട്. ഒരു ഉത്തരം ഇല്ലാത്ത ചോദ്യം പോലെ അയാൾ ആ തെരുവിൽ അവേശഷിക്കുമ്പോഴും കടക്കാർ നിസ്സംഗരായി അവശി ക്കുന്നു.

20 മുതൽ 22 വരെയുള്ള ചോദ്യങ്ങൾക്ക് കവിത വായിച്ച് ഉത്തരമെഴു തുക. 2 സ്കോർ വീതം. (3 × 2 = 6)

കാക്ക തീരെക്കറുത്തതാ, ണാകകി
കാമ്യമല്ല. നടപ്പും മുഷിപ്പനാം
കർണ്ണശൂലമാമൊച്ചയു മക്കള്ള-
ക്കണ്ണുമൊക്കെയുമുണ്ടെന്നിരിക്കലും
ഏതു നിന്ദ്യമാം വസ്തുവും കൈവിടാ-
താദരം പൂണ്ടു ഭക്ഷിക്കുമെങ്കിലും
അന്വരേയും വിളിച്ചു ചേർത്തതല്ലാതെ-
യൊന്നുമൊറ്റക്കു ഭക്ഷിക്കയില്ലവൻ
കേവലം പരദുഃഖത്തിൽ വാവിട്ടു
കേണിടുമവൻ ഉള്ളഴിഞ്ഞങ്ങനെ
അത്ഭുതം, ഒരു തിരക്കിനോടൊപ്പ
മെത്തുന്നവാന്റെത്ര പോകണം മാനവൻ! (അത്ഭുതം – വി.വി.കെ. വാലത്ത്)

Question 20.
കാക്കയോട് ഒറ്റനോട്ടത്തിൽ ആകർഷണം തോന്നാതിരിക്കാൻ എന്തെല്ലാം കാരണങ്ങളാണ് കവി നിരത്തുന്നത്?
Answer:
കറുത്ത നിറവും, കാര്യമല്ലാത്ത ആകൃതിയും മുഷിപ്പുളവാക്കുന്ന നടപ്പും കള്ളക്കണ്ണും കർണ്ണശൂലമായ ഒച്ചയുമാണ് കാക്കയ്ക്കു ള്ളത്. അതിനാൽ കാക്കയോട് ഒറ്റനോട്ടത്തിൽ ആകർഷണം തോന്നില്ല.

Kerala Plus Two Malayalam Question Paper SAY 2018 with Answers

Question 21.
മനുഷ്യനില്ലാത്ത എന്തെല്ലാം മേന്മകളാണ് കാക്കയ്ക്കുള്ളത്?
Answer:
സ്വാർത്ഥചിന്തയില്ലാത്ത പക്ഷിയാണ് കാക്ക, കൂട്ടരെ വിളിച്ചു ചേർത്തല്ലാതെ ഒന്നും ഒറ്റയ്ക്ക് ഭക്ഷിക്കുകയില്ല. ഏതു നിന്ദ്യമായ വസ്തുവും കൈവിടാതെ ആദരപൂർവ്വം ഭക്ഷിക്കും. ഭക്ഷണ ത്തോട് ആദരവുകാട്ടുന്ന കാക്ക മറ്റുള്ളവരുടെ ദുഃഖത്തിൽ ഉള്ള ഴിഞ്ഞ് വാവിട്ടു കരയും. ഇങ്ങനെ മനുഷ്യനില്ലാത്ത ധാരാളം മേയ കൾ കാക്കയ്ക്കുണ്ട്.

Question 22.
മാനവ സംസ്കാരത്തോട് കവിയ്ക്കുള്ള വിമർശനം എന്ത്?
Answer:
മനുഷ്യനില്ലാത്ത ധാരാളം ഗുണങ്ങൾ ഉള്ള ഒരു പക്ഷിയാണ് കാക്ക. ഒറ്റനോട്ടത്തിൽ ആകർഷണം തോന്നുകയില്ലെങ്കിലും കാക്കയെപ്പോലെയാകുവാൻ മനുഷ്യനിനിയും ഒരുപാടു ദൂരം സഞ്ചരിക്കണമെന്ന് കവി നമ്മെ ഓർമ്മിപ്പിക്കുന്നു. സ്വാർത്ഥചി ന്തയില്ലാത്ത പക്ഷിയാണ് കാക്ക. കൂട്ടരെ വിളിച്ചുചേർത്തല്ലാതെ ഒന്നും ഒറ്റയ്ക്ക് ഭക്ഷിക്കുകയില്ല. ഏതു നിന്ദ്യമായ വസ്തുവും കൈവിടാതെ ആദരപൂർവ്വം ഭക്ഷിക്കും. ഭക്ഷണത്തോട് ആദരവു കാട്ടുന്ന കാക്ക മറ്റുള്ളവരുടെ ദുഃഖത്തിൽ ഉള്ളഴിഞ്ഞ് വാവിട്ടു കരയും. ഇങ്ങനെ മനുഷ്യനില്ലാത്ത ധാരാളം മേന്മകൾ കാക്ക യ്ക്കുണ്ട്.

ഒന്നര പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (23 മുതൽ 25 വരെ യുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന്. 8 സ്കോർ വീതം) (2 × 8 = 16)

Question 23.
അടിച്ചമർത്തപ്പെടുന്ന ജനതയുടെ ശബ്ദമാണ് “കിരാതവൃത്തത്ത ത്തിന്റെ മുഴങ്ങിക്കേൾക്കുന്നത്. കാട്ടാളനു നേരിട്ട അനുഭവങ്ങളെ മുൻനിർത്തി ഈ അഭിപ്രായത്തിന്റെ സാധുത പരിശോധിച്ച് ഉപ
ന്യാസം തയ്യാറാക്കുക.
Answer:
ഈ കവിതയിൽ കാണുന്ന പരിസ്ഥിതിക്കും അതിന്റെ വിനാശ ത്തിനുമൊപ്പം സാംസ്കാരികമായ വിനാശവും സംഭവിക്കുന്നു. ണ്ട്. കാടിനെ തകർത്തെറിയുമ്പോൾ നാഗരികതയിൽ നിന്നും വ തസ്തമായ ഗ്രാമീണ സംസ്കൃതിയാണ് തകരുന്നത് എന്നീ കവിത തെളിയിക്കുന്നു.

നീറായ വനത്തിലാണ് കാട്ടാളൻ നിൽക്കുന്നത്. നെഞ്ചത്ത് ഒരു കുന്തം കുത്തിയാണ് കാട്ടാളൻ നിൽക്കുന്നത്. പടയണിയിൽ ഭൈരവിക്കാലം വരുമ്പോലൊരു കാഴ്ചയാണിത്. ഇവിടെ കാട്ടാ ളന്റെ നെഞ്ചിലെ പന്തം കാട്ടാളൻ സ്വയം തറച്ചതാണോ? എങ്കിൽ ഇതൊരു കലാരൂപം പോലൊരു പ്രകടനമായി മാറും. അതിനാൽ നെഞ്ചത്ത് തറച്ച പന്തം കാടു തകർത്തവർ കുത്തിയതാണ്. അല്ലെ ങ്കിൽ തന്റെ കാടു തകർന്നവരുടെ ഭയവും വേദനയും കാട്ടാ ളന്റെ നെഞ്ചിൽ എരിയുന്ന പന്തമാണിത്. കാടിന്റെ ആകാശത്ത് അച്ഛൻ ചത്തുകിടക്കുന്നു. കരിമേഘമാകാം ആ അച്ഛൻ. തുടർ ന്നുള്ള വരികളിൽ ആ സൂചനയുണ്ട്. അമ്മ മലയോരത്തിരുന്ന് ദുഃഖിക്കുകയാണ്. മരം പോയ മാമലകളുടെ താഴ്വാരങ്ങളുടെ വരൾച്ച ഇവിടെ കാണാം. കാട്ടാളൻ വേഴാമ്പലിനെപ്പോലെ മഴ യ്ക്കായി കാത്തിരിക്കുകയാണ്. ഈ കാട് കാട് അല്ലാതെയായി രിക്കുന്നു. കാകോളക്കടലാണിപ്പോൾ. കടുത്ത വേദനകളുടെ കോട്ടയാണിത്. അതിൽ കരിമരണം കാവലിരിക്കുന്നു.

ഇടിമിന്നൽ പൂത്തിരുന്നതായിരുന്നു മാനം. അതിൽ കിനാക്കളാ യിരുന്നു വിതച്ചിരുന്നത്. തുളസിക്കാടുകൾ പോയി. ഈറൻമു ടികൾ കോതിയ സന്ധ്യകൾ പോയി. ഇതിൽ സന്ധ്യകളിൽ പരി സ്ഥിതിയും വൈയക്തിക ജീവിതവും കാണുന്നു. പച്ചകൾ (പച്ചക്കാളയെന്നും പുൽച്ചാടിയെന്നും വിളിക്കും. ചാടി നടന്നി രുന്ന മുത്തങ്ങപ്പുല്ലുകൾ നഷ്ടമായി. അമ്പിളി പ്രതിഫലിച്ചിരുന്ന കറുകപ്പുല്ല് പൊയ്പോയി. ചിലങ്കകൾ കെട്ടിയ കാറ്റും തരിവള കെട്ടിയ കാട്ടാറും ഇല്ലാതായി. മുളനാഴിയിൽ നിറച്ച് പഴഞ്ചാറും ഇല്ലാതായി.

ഈ പരിസ്ഥിതി വിനാശത്തോടുള്ള പ്രതിഷേധം കവിതയിൽ നിറ യുന്നുണ്ട്. തീണ്ടി അശുദ്ധം വരുത്തിയ ആൾ കാട്ടാള കുല നിയമം അനുസരിച്ച് കൊല്ലപ്പെടേണ്ടവർ തന്നെ. പരിസ്ഥിതി മനു ഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസമാണ്. അത് തീണ്ടു ന്നവൻ പുരാതനമായ ആചാരങ്ങളുടെ രീതിയിൽ അശുദ്ധമാക്ക പ്പെടേണ്ടവർ ആണ്. ചരിത്രത്തിൽ സംഭവിച്ചത് തിരിച്ചാണ്. നാഗ രികന്റെ ശരീരവും വീടും തൊട്ടു തീണ്ടിയ മണ്ണിന്റെ മക്കളെ അശു ദ്ധമാക്കി മാറ്റിയ ചരിത്രം. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും തക രുമെന്നും താൻ അന്നു ചിരിക്കുമെന്നും ആശിക്കുന്ന കാട്ടാളൻ ഏതൊരു കാലഘട്ടത്തിന്റെയും ഉള്ളിൽ പടരുന്ന പ്രകൃതി പ്രമ ത്തിന്റെ ഗായകനാണ്. കാമുകനാണ്. വനം അന്യമായി കാണ പ്പെടുകയും ജീവിതം വനമോടികളിൽ ആടിത്തെളിയുകയും ചെയ്യുന്ന ഒരു കാലമാണ് കാട്ടാളന്റെ സ്വപ്നവും പ്രതീക്ഷയും.

കാട്ടാളന്റെ ദർശനം വനജീവിതത്തിന്റെ തകർച്ചയിൽ നിന്നും രൂപാ ന്തരപ്പെട്ടതാണ്. സംസ്കാരത്തിന്റെ വേർതിരിവുകൾ ഉണ്ടാക്കി ഒരു നഗരം വെട്ടിപ്പിടിച്ചവർ എന്നും പണിക്കായി തയ്യാറാക്കി നിർത്തിയ ഒരു അടിയാളവർഗ്ഗം ഉണ്ട്. മണ്ണിന്റെ മക്കൾ. അവർക്ക് എല്ലാം നിഷേധിച്ചിരുന്നു. ദൈവത്തേയും വിദ്യയേയും മനുഷ്യ പാരമ്പര്യത്തെയും. തീണ്ടലും അയിത്തവും കൊണ്ട് മേലാളർ സംസ്കാരത്തിന്റെ ഉയർന്ന പടവുകളിൽ കഴിഞ്ഞു. മണ്ണിന്റെ ചെളിയും ചേറും പുരണ്ടവർ നാട്ടിൽനിന്നും നഗരങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടു. മേലാളന്റെ തീണ്ടലും അശുദ്ധവും നടപ്പിലാ ക്കേണ്ടത് അടിയാളവർഗ്ഗമായിരുന്നു എന്ന് കാട്ടാളൻ വിളിച്ചറിയി ക്കുന്നു. കാട് തീണ്ടി അശുദ്ധമാക്കുന്നവരെ അസ്പൃശ്യമാരായി അകറ്റേണ്ടതായിരുന്നു. എങ്കിൽ കാടും കാട്ടിലെ ജീവിതവും ഇവിടെ നശിക്കില്ലായിരുന്നു.

Question 24.
മോഷണം, തേങ്ങ, ഗൗളിജന്മം എന്നീ പാഠഭാഗങ്ങളിൽ ഹാസ്യം ഒരേ തരത്തിലല്ല പ്രയോഗിച്ചിട്ടുള്ളത്. ഹാസ്യത്തിന്റെ എന്തെല്ലാം സാധ്യതകളാണ് ഈ രചനകളിൽ പ്രകടമാവുന്നത് ? വിശകലനം ചെയ്ത് ഉപന്യസിക്കുക.
Answer:
ഹാസ്യത്തിന്റെ വരവെങ്ങനെയാണെന്ന് പ്രവചിക്കുക സാധ്യമ ല്ല. പല സാഹചര്യങ്ങളിൽ അത് വരാം. വിലക്ഷണതയും വീഴ്ചയും പൊരുത്തക്കേടുകളും ഹാസ്യമാകാം. കവിതക ളിലും രചനകളിലും ഹാസ്യത്തിന്റെ വരവ് ജീവിതാവിഷ്ക്കാര ത്തിലെ പല സാധ്യതകളിലും കടന്നുവരും.

‘തേങ്ങ’ കവിതയിൽ ഉണ്ടായ യുക്തിയുടെ തകർച്ച ഹാസ്യം ഉണ്ടാ ക്കുന്നു. തേങ്ങ ഉച്ചിയിൽ വീണിട്ടും ദേവസ്യ മരിച്ചില്ല. തേങ്ങ നാരടക്കം രണ്ടായി പൊളിഞ്ഞു. ഇത് കണ്ട് ഞെട്ടിയ വ്യക്തിയെ നോക്കി ദേവസ്വ ചിരിച്ചു. ചിരി ദേവസ്യയെ മരണത്തിലെത്തിച്ചു. തേങ്ങ വീണ് മരിക്കാത്തതും ചിരിച്ച് മരിച്ചതും യുക്തിസഹജ മല്ല. സാമാന്യയുക്തിക്കു പുറമെ കവിതയുടെ യുക്തിയിലും ഇത് സംഭവിക്കുന്നതല്ല.

ഇവിടെ അയുക്തികമായ രണ്ട് സംഭവങ്ങളിലും കാണുന്നത് ചില ആകസ്മികതകളാണ്. മരണപ്പെടുന്ന ഘട്ടത്തിൽ ദേവസ്യ രക്ഷ പ്പെട്ടു. രക്ഷപ്പെട്ടതിന്റെ ആനന്ദത്തിൽ ദേവസ്യ മരിച്ചു. ഇതിൽ തെളിഞ്ഞു കാണുന്നത് എന്താണ്? ദേവസ്യയുടെ മനസ്സാണ് അയാളെ കൊന്നത്. തേങ്ങ വീണ് ശരീരം രക്ഷപ്പെട്ട ദേവസ ചിരിച്ച് മരിച്ചു. ഇതിൽ പിള്ളയുടെ അമ്പരന്ന രൂപം അദൃശ്യമായി കാണിക്കുന്നു.

ജീവിതം യുക്തിഭദ്രമല്ല. എന്താണ് സംഭവിക്കുകയെന്ന് ഒരവസര ത്തിലും പറയാനാവില്ല അതിനാൽ ഈ കവിതയും ജീവിതംപോലെ അയുക്തികമാണ്. പിള്ളയുടെ അമ്പരപ്പിനു മാത്രമാണ് യുക്തി യുള്ളത്. ഇത് കണ്ട് ചിരിച്ചു മരിച്ച ദേവസ്യ യുക്തിയില്ലാത്ത ജീവി തത്തിന്റെ കൊല്ലുന്ന ചിരിയുണർത്തുന്നു.

ഈ കവിതയിൽ ഒരു സൂചനയുണ്ട്. ജീവിതം അയുക്തികമാണ്. ‘തേങ്ങ’യിലെ ഹാസ്യം എങ്ങനെ രൂപപ്പെടുന്നു. പ്രത്യക്ഷത്തിൽ തോന്നാത്തതും ഒന്ന് വേറിട്ട് ചിന്തിക്കുമ്പോൾ കണ്ടെത്താൻ കഴി യുന്നതുമാണ് തേങ്ങയിലെ ഹാസ്യം.

കൊല്ലാങ്കണ്ടത്തിൽ ദേവസ്വയുടെ തറവാട്ട് പേരിൽ എന്തിരിക്കു ന്നുവെന്ന് വെറുതെ ചിന്തിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പ വുമില്ല. കൊല്ലാങ്കണ്ടത്തിന് കൊല്ലുന്നവരുടെ കണ്ടം എന്ന് പറ യാമോ? ചിലപ്പോൾ അങ്ങനെയും ആവാം. ഇനി അയൽക്കാൻ കാഴ്ച കണ്ട് മേലു തരിച്ചു നിന്നത് പേടിച്ചിട്ടാണോ അതോ ദേവ സ്വയുടെ അവസ്ഥ കണ്ട് കോരിത്തരിച്ചിട്ടാണോ?

ഇനി തേങ്ങ ഉച്ചിയിൽ വീണപ്പോൾ അത് നാരോടെ പൊട്ടിക്കീറി അടുത്തുള്ള കുളത്തിൽ വീണെങ്കിൽ ഉച്ചിയിൽ വീണ പെരു തൻ തേങ്ങയേക്കാൾ ദേവസ്യയുടെ തലയുടെ ഉറപ്പാണ് ഭയങ്ക മായത്. തെങ്ങ് ചതിക്കില്ലാന്ന് പറയും. കൊല്ലങ്കണ്ടത്തിൽ ദേവ സ്വയേയും തെങ്ങ് ചതിച്ചില്ല.

ഗൗളിജന്മം ദാർശനികഭാരമില്ലാതെയുള്ള കഥയാണ്. രസകരമാ യൊരു ചപല സ്വഭാവത്തിലൂടെ തമാശയിലേക്ക് എത്തിക്കുന്നു. പൊതുവെ പ്രതികരണങ്ങൾ പല രൂപത്തിലാകാം. ഉറക്കെ ശബ്ദിച്ചും പതിയെയും മൗനമായും പ്രതികരണം കാണിക്കാം. ആഴ ത്തിൽ മുറിപ്പെട്ടവ കണ്ണീരായോ ഹാസ്യമായോ ആവിഷ്ക്കരിക്കാം. ഒരുതരം മരവിപ്പും കാണാം. ഗ്രേസിയുടെ ഗൗളിജന്മം സ്ത്രീസ്വാ തന്ത്രം, ദാമ്പത്വം, എന്നിവയിലുള്ള ഒരു ഇടപെടൽ ആണ്. ഇത് രൂക്ഷമായൊരു ക്രൗര്യത്തോടെയല്ല കാണിക്കുന്നത്.

പ്രസിദ്ധമായ ആശുപത്രിയിലെ രണ്ടു ഗൗളികൾ എന്ന് തുടക്ക ത്തിൽത്തന്നെയുണ്ട് ഒരു തരം വൈരുദ്ധ്യത്തിന്റെ തമാശ. അവർ ദാമ്പത്യം ശീലിക്കുകയാണ്. പല്ലു തേക്കുന്നതുപോലൊരു ശീല മാണ് ദാമ്പത്യം! അവർ ആശുപത്രിയിലെ ജീവിതം തുടർ നാടകം പോലെ കണ്ടിട്ട് വിഷണ്ണരായി. അത് ശരിയാണ്. അവർ കണ്ടവ മനുഷ്യരുടെ യാതനകൾ തന്നെ. പക്ഷേ അതിന്റെ തുടർച്ചയിൽ പല മുഖങ്ങളും കണ്ടു. സന്ദർശകരെ കണ്ടു. കൂടെ നിൽക്കുന്ന വരെ കണ്ടു. അതിലെല്ലാം മറ്റെന്തോ അഭിനയിക്കുന്ന കഥാപാ തങ്ങളെപ്പോലൊരു നാടകം കണ്ടു. ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് ചീന്തിയെറിഞ്ഞാണ് ഇരുവരും ദാമ്പത്യം ശീലി ച്ചത്.

ആസക്തി പോയപ്പോൾ, കണ്ണ് തെളിഞ്ഞ് നോക്കിയപ്പോൾ കണ്ടത് യുവതിയും യുവാവും ഇരിക്കുന്നതിന്റെ നിശ്ചല ദൃശ്യം. ദാമ്പത്യം ആരോഗ്യത്തിന് ഹാനികരമോ? സഹനവും മാന സികസമ്മർദ്ദവും ആവശ്യമായ കുടുംബജീവിതം ഒരുതരം പൊരു ത്തപ്പെടലാണ്. അതായത് ആരോഗ്യത്തിന് ഹാനികരമാണ്. പുക യില ശരീരത്തിന് ഹാനികരമാകുന്നതുപോലെ ദാമ്പത്യം ആണിനും പെണ്ണിനും ജീവിതകാലം മുഴുവൻ അനാരോഗ്യം നൽകുന്നു എന്നതാണോ ഇവിടെ ഉദ്ദേശിക്കുന്നത്. അതിനാലാണോ ദാമ്പത്യം ഗൗളികൾ ഉപേക്ഷിച്ചത്. ജന്തുക്കൾക്ക് ദാമ്പത്യം ഇല്ലാത്തതാണ്. മനുഷ്യനേ ദാമ്പത്യം ഉള്ളൂ. അതിനാൽ മനുഷ്യന്റെ രീതി സ്വീകരി ക്കുന്നത് നല്ലതല്ല എന്നായിരിക്കാം ഇവിടെ ഉദ്ദേശിക്കുന്നത്.

ഈ കഥാരംഭം രസകരമായൊരു വിവരണമായി കാണുന്നു. ഹാസ്യം ജനിക്കുന്നത് ഗൗളിയുടെ മനോഭാവങ്ങളിലാണ്. ഗൗളി കൾ ദാമ്പത്യം സ്വീകരിച്ചതല്ല; ശീലിക്കുന്നതാണ്. ഒപ്പം കാഴ്ച യുടെ വിരസതയിൽ രണ്ടുപേരും കുറച്ചുദിവസം ദാമ്പത്യം ശീലി ച്ചതാണ്. സാഹചര്യം വിരസമാകുമ്പോൾ അതിനെ മാറ്റി രസകര മാക്കുവാൻ വേണ്ടിയാണോ ആൺ – പെൺ ദാമ്പത്യം? പൗലോ യുടെ സഹീറിൽ ഇത് കാണാം.

ഗൗളിയുടെ നിരീക്ഷണം കൃത്യമായി ഫലിക്കുന്നു. സന്ദർശകരുടെ ഉള്ളറിഞ്ഞ ഗൗളി പ്രവചിച്ചതുപോലെ സംഭവിച്ചു. പെൺകിളി യുടെ ചിലയ്ക്കലിനെ ശാസിക്കുന്നത് ആൺഗൗളിയുടെ ജ്ഞാന ത്തേയും പെൺഗൗളിയുടെ നിഷ്കളങ്കമായ വിഡ്ഢിത്തത്തേയും രസകരമായി കാണിക്കുന്നു. യുവതി സംശയിച്ചുകൊണ്ടിരിക്കു ന്നതിന് ആശുപത്രിയിലെ ഗൗളിജ്ഞാനത്തിന്റെ കിടക്കയിൽ തീരു മാനമായി. പല്ലി ചിലക്കുന്നതിൽ മനുഷ്യന്റെ ചാപല്യം നമ്മെ ചിരി പിക്കുന്നു.

തുടർന്ന് ആൺഗൗളിക്കുണ്ടായ ആധിപത്യം അതിനെ അഹങ്കരി പ്പിക്കുന്നത് രസിപ്പിക്കുന്ന കാഴ്ചയാണ്. മനുഷ്യന്റെ മുഢമായ അന്ധവിശ്വാസങ്ങളെക്കുറിച്ച് ആൺഗൗളി വാചാലമാകുന്നത്
വായനക്കാരെ ചിരിപ്പിക്കുന്നതാണ്.

ഡോക്ടറെ അവതരിപ്പിച്ചതിൽ ആൺഗൗളിയുടെ സമീപനം തികച്ചും അമ്പരപ്പിക്കുന്നതാണ്. ‘ഇനിയിപ്പോൾ മരിക്കുകയല്ലാതെ മറ്റെന്തു ഗതി’ എന്ന ചോദ്യത്തിൽ മരണത്തിന്റെ മുമ്പിൽ ഡോക്ടർ കാണിക്കുന്ന വിവരിക്കാനാവാത്ത ക്രൂരതയെ നിസ്സംഗമായൊരു നർമ്മത്തോടെ ഗൗളി തുറന്നുകാണിക്കുന്നു.

ഇതിനിടയിൽ പൊൻകുന്നം വർക്കിയുടെ കഥാപാത്രത്തെ അറി യുന്ന ആൺഗൗളിയെ കണ്ട് പെൺഗൗളി വാപൊഴിക്കുന്നു. ഇതു കേട്ട ആൺഗൗളിയുടെ അതീവ രസകരമായ കമന്റും വീമ്പും ഒരുപക്ഷേ ചെറുകഥകളിൽ കാണുന്ന നർമ്മങ്ങളിൽ, ഒരുതരം സുനാമിയുടെ തിരയടിപോലെ എഴുത്തുകാരുടെ കരയിലേക്ക് അടിച്ചുകയറുന്നവയാണ്. എഴുത്തുകാർ ഉത്തരം താങ്ങുന്ന പല്ലി കളാണെന്നത് ബുദ്ധിജീവിസംസ്ക്കാരത്തിന്റെ പ്രലോഭനങ്ങളിൽ സുഖിക്കുന്ന എഴുത്തുകാരെ യഥാർത്ഥരൂപത്തിൽ കാണിക്കുന്നു. ബുദ്ധനെക്കുറിച്ച് പറഞ്ഞതോടെ പെൺഗൗളിയുടെ ചോദ്യത്തിനു മുമ്പിൽ പതറിപ്പോകുന്നത് ആണും പെണ്ണും തമ്മിലുള്ള ശ കളുടെ എല്ലാ തലത്തിലും കാണുന്നതാണ്. ദമ്പതികളുടെ ജീവി തത്തിൽ പെണ്ണിന്റെ ചോദ്യങ്ങൾക്കു മുന്നിൽ പെട്ടുപോകുന്ന ആണുങ്ങളുണ്ട്.

പുരുഷൻ സങ്കൽപജീവിയാണെന്നും ഒരു കാര്യവും വെടിപ്പായി, നേരായി പറയാൻ കഴിയാതെ വളച്ചൊടിച്ച് ബുദ്ധിജീവി ചമയുന്നവനാണെന്നും നാമറിയുന്നു. പെൺഗൗളി യാകട്ടെ വളരെ പ്രായോഗികമായി മാത്രം ചിന്തിക്കുകയും പറ യുകയും ചെയ്യുന്നു. ‘മമതയാണ് എല്ലാ ദുഃഖങ്ങൾക്കും കാര ണമെന്ന് തിരിച്ചറിയാൻ ബുദ്ധന് ഭാര്യയേയും പുത്രനേയും ഉപ ക്ഷിച്ച് ബോധോദയം വേണ്ടിവന്നു. എന്നാൽ അടുക്കളയിൽ പണി യെടുക്കുന്ന സ്ത്രീക്ക് ഇതറിയാമെന്ന പെൺഗൗളിയുടെ കണ്ട അൽ ആൺഗൗളിയേയും പുരുഷവർഗ്ഗത്തേയും ഞെട്ടിക്കുന്നു. സ്ത്രീകൾ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് അധികം അറിയാതിരി ക്കുന്നതാണ് നല്ലതെന്ന് ഭയപ്പെടുന്നവരിൽ ആൺഗൗളിയും പെട്ടു. ഈ അകപെടൽ ഉയർത്തുന്ന അലകൾ സ്ത്രീയുടെ മുന്നേറ്റമാണ്. ആൺ ഗൗളിയുടെ അഭിമാനക്ഷതം കൊല്ലുന്ന ഹാസ്യമാണ്.

യുവാവ് മരിച്ചതോടെ പെൺഗൗളി കൂടുതൽ ഉത്തരവാദിത്വമു ള്ളവളായി. അവൾ എടുത്ത നിലപാട് ആൺ ഗൗളിയുടെ പുരു ഷാധിപത്യത്തെയും അസ്തിത്വത്തേയും ഇല്ലാതാക്കി. പെൺഗൗ ളിയുടെ ജിജ്ഞാസയും തിരിച്ചറിവും പൊടുന്നനെയായിരുന്നു. യുവതി ഇനി എങ്ങനെ ജീവിക്കുമെന്നറിയാൻ പെൺഗൗളി വെമ്പി. സ്ത്രീയുടെ ജീവിതമറിയാനായി മറ്റൊരു സ്ത്രീയുടെ ആഗ്രഹം പൂർത്തീകരിക്കപ്പെടുന്നു. പെണ്ണുങ്ങളെക്കൊണ്ട് എന്തെല്ലാം സാധിക്കുമെന്ന് അറിയാനായി പെൺഗൗളി യാത്രയാ യത്. ആൺഗൗളിയെ ഉപേക്ഷിച്ചിട്ടാണ്. വാൽ വിറപ്പിച്ചാണ് പറ ഞ്ഞത്. ആപത്തു വരുമ്പോഴാണ് ഗൗളി വാൽ വിറപ്പിക്കുന്നത്. ഇവിടെ ആൺ ഗൗളിക്കൊപ്പമുള്ള ജീവിതം ആപത്തായി അനു ഭവപ്പെട്ടിരിക്കാം.

ജീവിതത്തിന്റെ എല്ലാ വിധത്തിലുള്ള പ്രസ്ഥാനങ്ങൾക്കും ഇവിടെ നിർവികാരതയുണ്ടാകുന്നു. വിവാഹം, ദാമ്പത്യം, സൗഹ ദബന്ധം, ഡോക്ടർമാരുടെ സേവനം എന്നിവക്കെല്ലാം മരവിപ്പ് ബാധിച്ച കാലത്തെ വളരെ രസകരമായ ഒരു ചാപല്യസ്വഭാവ ത്തോടെ ചിത്രീകരിക്കുന്നു. ഇതിലെ ഹാസ്യം നിസ്സഹായതയു ടേയും പ്രതിഷേധത്തിന്റേയും അല്ല. സങ്കൽപങ്ങൾ എല്ലാം തകർന്ന് അവനവന്റെ ശരിയിലേക്ക് പെൺഗൗളി യാത്രയാകുന്നു. അതിൽ സംഭവിച്ച നഷ്ടങ്ങൾക്ക് ജീവിതത്തിന്റെ കണക്കുപു സ്തകത്തിൽ പേജുകളില്ല.

ഒരു മധുരമുള്ള ചിരി കണ്ടാൽ അതു മതി. അന്നത്തെ ദിവസം ശുഭമാകാൻ. പേശികൾ വലിഞ്ഞു മുറുകുന്ന വേളകളിൽ എല്ലാം മറന്ന് ഒന്നു ചിരിക്കാൻ കഴിഞ്ഞാൽ ആയുസ്സ് കൂട്ടാൻ വേറൊന്നും വേണ്ടതില്ല.

ചിരിക്കുന്നത് വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാകുമ്പോഴാണ് അത് കൂടുതൽ സന്തോഷകരമാകുന്നത്. അതേ സമയം സമൂഹ ത്തിലെ ചില കാര്യങ്ങളെക്കുറിച്ച് ഓർത്തും പറഞ്ഞും ചിരിക്കു മ്പോൾ അതിൽ ചിന്തിക്കുന്ന ഒരു വിമർശകന്റെ ചിരിയാണ് വരിക. ചിരിക്കുമ്പോൾ ഓരോ വ്യക്തിയും റീച്ചാർജ് ചെയ്യുന്നതു പോലെ – കലാസൃഷ്ടികളിലൂടെ സമൂഹത്തിന്റെ പൊള്ളത്തരങ്ങൾ കണ്ട് ചിരിക്കുമ്പോൾ സമൂഹം വീണ്ടും റീചാർജ് ചെയ്യുകയാണ്. ഫലിതോക്തി ഒരു സിദ്ധിയാണ്. അത് കുറിക്കു കൊള്ളുന്നതാകാം. സാന്ദർഭികമാകാം.

ഈ കവിതയിൽ ഒരു സാമൂഹ്യ അവസ്ഥയെ കളിയാക്കുന്നു. വെറുമൊരു പാവം മോഷ്ടാവിനെ കള്ളനെന്നാണ് വിളിച്ചത്. വലിയ കള്ളന്മാർ കഴിയുന്ന ഈ സമൂഹത്തിൽ കോഴി, പശു, തുണി എന്നിവയാണ് ഈ മോഷ്ടാവ് കട്ടത്. അയാൾ അതിനെ ഹാസ്യമായി ആവിഷ്ക്കരിക്കുന്നു.

കാണുന്നവരുടെ നാണം മറയ്ക്കാനാണ് തുണി മോഷ്ടിച്ചത്. പൊരിച്ചു തിന്നാനാണ് കോഴിയെ മോഷ്ടിച്ചത്. പാലു കുടിക്കാ നാണു് പശുവിനെ മോഷ്ടിച്ച് എന്നിങ്ങനെ വളരെ ലാഘവത്തോടെ മോഷണത്തെ ന്യായീകരിക്കുന്നു. ഇവിടെ പറയുന്ന ന്യായങ്ങൾ കേട്ടാൽ ഓരോരുത്തർക്കും ഓരോ ന്യായമുണ്ടെന്ന് കരുതും. പക്ഷേ, ഇതിൽ മറ്റൊരു യാഥാർത്ഥ്യമുണ്ട്. സമൂഹത്തിലെ വലിയ കള്ളന്മാർ രക്ഷപ്പെടുകയും ചെറിയ പാവങ്ങൾ ജീവിക്കാൻ കഷ്ടപ്പെടുന്ന മോഷ്ടാക്കളെ കള്ളനാക്കി വിളിക്കുകയും ചെയ്യു കയാണ്.

കോഴിയിറച്ചിയും പാലും ആരോഗ്യത്തിന് ആവശ്യമാണ് ഈ ഭൂമി എല്ലാവർക്കും ജീവിക്കാനുള്ളതാണ്. അതിൽ കുറച്ചുപേർ മാത്രം ആരോഗ്യവും സമ്പത്തും കയ്യടക്കുന്നത് അത്ര ശരിയല്ല.

ഈ കവിത ചിന്തിപ്പിക്കുന്ന ഫലിതമാണ്. കള്ളനാക്കി മുദ്രകുത്ത പ്പെട്ട ഒട്ടനവധി പേർ ദാരിദ്ര്യം കൊണ്ട് മോഷ്ടിച്ച് പിന്നീട് സമൂഹ ത്തിന്റെ ഒറ്റപ്പെടലിൽ വലിയ കള്ളന്മാരായിത്തീർന്നിട്ടുണ്ടാവാം. ഇതാണ് ഈ കവിത ഓർമ്മിപ്പിക്കുന്നത്.

1975 – ൽ ഇന്ത്യയിൽ അടിയന്തിരാവസ്ഥ നിലവിൽ വന്നു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഇത് കൊണ്ടുവന്നത്. ഈ ഘട്ടത്തിൽ മാധ്യമങ്ങൾക്കും എഴുത്തുകൾക്കും സെൻസ റിങ്ങും നിരീക്ഷണവും ഉണ്ടായിരുന്നു.അതിനാൽ എഴുത്തുകാർ ഈ സന്ദർഭത്തെ മറികടന്നത് വളരെ സൂക്ഷ്മമായുള്ള രചനക ളിലൂടെയാണ്. കാർട്ടൂൺ കവിതകളും ചൊൽക്കാഴ്ചകളും ഡയലോഗ് കവിതകളും നാടകകവിതകളും ഇറങ്ങി.

ഇതിൽ 1976 – ൽ അയ്യപ്പപണിക്കർ രചിച്ചതാണ് ‘മോഷണം’ എന്ന കവിത. വലിയ മോഷണങ്ങൾ നടത്തുന്ന അധികാരികളെ ഒന്നിരുത്തി ചിന്തിപ്പിക്കാൻ ഇവ ഉപയോഗിച്ചു. മോഷണം എന്ന കവിത കേൾക്കുന്നവർക്കു കൂടി പാടാൻ സ്വാതന്ത്ര്യം നൽകുന്നതാണ്. ഗ്രാമീണതയുമായി ചേരുന്ന നാഗരികമായ കവിതയുടെ, ക്ലാസിക്കലല്ലാത്ത രചന മോഷ്ടാവ്, കള്ളൻ എന്നീ പദങ്ങളുടെ സാംസ്ക്കാരിക വ്യത്യാസം ഈ കാണിക്കുന്നു. മോഷ്ടാവ് എന്ന പദം സംസ്കൃതമാണ്. അതിനെ മാന്യവൽക്കരിച്ചതാണ് ഈ കവിത സമൂഹം. എന്നാൽ കള്ളൻ എന്ന പദം തനി മലയാളമാണ്. അതിനെ മോഷ്ടാവിനേക്കാൾ മോശ പ്പെട്ടതാക്കി മാറ്റിയ സമൂഹത്തെ ഈ കവിതയിൽ കാണാം.
“വെറുമൊരു മോഷ്ടാവായോരെന്നെ
കള്ളനെന്നു വിളിച്ചില്ലേ
കള്ളനെന്നു വിളിച്ചില്ലേ”

ഈ കവിതയിൽ പ്രതിഷേധമുണ്ട്. അധികാര വ്യവസ്ഥിതി യോടുള്ള കലഹമുണ്ട്. ഗ്രാമീണമായ സ്വാഭാവികതയുടെ സൗന്ദര്യമുണ്ട്. കീഴാളന്റെ ദയനീയതയുണ്ട്. ചുരുക്കത്തിൽ, . വിദൂഷക നർമ്മം, കാക്കാരശ്ശി നർമ്മം, ചാക്യാർ നർമ്മം, നാട്ടറിവു ഫലിതം എന്നിവയെല്ലാം ഉപയോഗിച്ച കവിയാണ് അയ്യപ പണിക്കർ.

Kerala Plus Two Malayalam Question Paper SAY 2018 with Answers

Question 25.
നവമാധ്യമങ്ങൾ ശക്തിയും സാധ്യതയും’ എന്ന പാഠഭാഗത്തിലെ ആശയങ്ങളുടെ മറുപുറമാണോ’ കയ്യൊപ്പില്ലാത്ത സന്ദേശ’ത്തിലെ ശ്രീധരന്റെ അനുഭവങ്ങളിലുള്ളത്? രണ്ടു പാഠഭാഗങ്ങളേയും മുൻനിർത്തി നവമാധ്യമങ്ങളുടെ സാധ്യതയേയും പരിമിതിയേയും കുറിച്ച് ഉപന്യാസം തയ്യാറാക്കുക.
Answer:
മാധ്യമവികാസത്തിന്റെ പരമകാഷ്ഠയിലേക്ക്, പരകോടിയിലേക്ക് എത്തിച്ചേർന്നതിന്റെ അനന്തര ഫലം ആയാണ് സൈബർ ലോകത്തെ കാണേണ്ടത്. മനുഷ്യന്റെ അളവറ്റ് ആശയവിനിമയ മാധ്യമവിചാരങ്ങൾക്കും, അന്വേഷണങ്ങൾക്കും ഉള്ള ശാസ്ത്രീയ മറുപടി കൂടിയാണ് സൈബർ ലോകം. ഇത് അനന്തസാധ്യത കൾ നിറഞ്ഞ മറ്റൊരു മാധ്യമ കണ്ടുപിടിത്തവും ഇനി ഉണ്ടാകു മെന്ന് തോന്നുന്നില്ല. ജീവിതത്തിന്റെ സമസ്ത മേഖലകളേയും കൂട്ടിയിണക്കാനും വ്യാപരിക്കാനുമുള്ള അനന്തമായ കഴിവിന്റെ അളവറ്റ സ്രോതസ്സു കൂടിയാണ് സൈബർ ലോകം. അപാര മായ പ്രചാരണശേഷിയും, സ്വാധീനശക്തിയും പുറത്തെടുത്ത് ലോകത്തെ മുഴുവൻ ഒരു വലയ്ക്കുള്ളിൽ എന്നവണ്ണം നിയ ന്തിച്ചു ഒരു വലിയ വട്ടത്തിനുള്ളിൽ തടവിലിട്ടിരിക്കുകയാണ് എന്നുവേണമെങ്കിൽ ആലങ്കാരികമായി പറയാം.

ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മാധ്യമ അഢിക്ഷൻ തന്നെയാണ്, ഇന്ന് സൈബർ ലോകത്ത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നത്. പുതുതായി ഉണ്ടാകുന്ന ചില പുതുനാമ്പു കൾ ഒഴിച്ചാൽ ആധാരശിലയായി മാറിയ ആ മാധ്യമസംസ്കാരം. വളർന്നു പന്തലിച്ചു കഴിഞ്ഞു. പ്രബോധചന്ദ്രന്റെ ‘മാധ്യമവിചാരം’ ആ വളർച്ചയുടെ സൂചനകളെ നമുക്ക് കാണിച്ചുതരുന്നു. വി.കെ. ആദർശിന്റെ നവമാധ്യമങ്ങളുടെ ശക്തി’ യിലേക്ക് കട വരുമ്പോൾ ഒരു അണുബോംബിനെക്കാൾ തീവ്രമായ അതിന്റെ പൂർണ്ണപ്രഹരശേഷി നാം തിരിച്ചറിയുന്നു. സത്യത്തിൽ ഒരു വിസ്ഫോടനം തന്നെ ആയിരിക്കുന്നു ഈ സൈബർ വളർച്ച.

അളവറ്റ അറിവുകളുടെ സൂക്ഷ്മമായ ശേഖരണത്തിന് നമ്മുടെ കൈയിലുള്ള ശേഖരണ സംവിധാനങ്ങൾ പോരാതെ വന്നു. എപ്പോഴും ‘ആവശ്യമാണ് സൃഷ്ടിയുടെ മാതാവായി മാറാറ്. അതു തന്നെ ഇവിടെയും സംഭവിച്ചു. ലോകമഹായുദ്ധങ്ങൾ നഗരങ്ങ ളെയും, ജനസംസ്കാരങ്ങളെയും ചുട്ടുചാമ്പലാക്കിയപ്പോൾ, അവിടെ നാശം സംഭവിയ്ക്കുകയും, തകർച്ച നേരിടുകയും ചെയ്ത, വലിയൊരു സാംസ്കാരിക സംഭരണ കേന്ദ്രമായിരുന്നു ഗ്രന്ഥശാലകൾ. മനഃപൂർവ്വമോ, അല്ലാതെയോ ലോകത്തിന്റെ നാനാഭാഗങ്ങളിലും, ഗ്രന്ഥശാലകൾ വ്യാപകമായി നശിപ്പിക്ക പ്പെട്ടു. ഒരു ജനതയെ നശിപ്പിക്കുന്നതിനേക്കാൾ, അവരുടെ മൂല്യ മായ ഗ്രന്ഥശേഖരത്തെ നശിപ്പിക്കുകയാണ്, അവരുടെ സംസ്കാ രത്തേയും, നാഗരികതയേയും തകർക്കാൻ പറ്റിയ മാർഗ്ഗമെന്ന് ഏകാധിപതികൾ കണ്ടു. സ്വാഭാവികമായും, നശിപ്പിക്കപ്പെടാതെ, ഇങ്ങനെ ഇത്ര വലിയ അളവിലല്ലാതെ, ഈ അനന്തമായ അറി വുകളെ ഭാവിയിലേക്ക് എങ്ങനെ സൂക്ഷിച്ചുവെയ്ക്കാം എന്ന അന്വേഷണം തന്നെയാകണം, ഈ വലിയ കണ്ടുപിടിത്തത്തി ലേക്ക് മാനവരാശിയെ നയിച്ചത്.

നമ്മുടെ തലച്ചോറിനെ സഹായിക്കാൻ നാം സൃഷ്ടിച്ച മറ്റൊരു വേലക്കാരൻ, ഒരു അടിമ. നമ്മുടെ തലച്ചോറിന്റെ അതേ ഗുണ ങ്ങൾ അതേ രീതിയിൽ പുനഃസൃഷ്ടിക്കാൻ കഴിയില്ലെങ്കിലും, കുറച്ചൊക്കെ പ്രതിഫലിപ്പിക്കാനും, ഓർമ്മിക്കാനും കഴിയുന്ന സ്വയം നിയന്ത്രിതമായ മറ്റൊരു യന്ത്രതലച്ചോർ. ആ കണ്ടുപി ടുത്തം മനുഷ്യനെ, എവിടെയൊക്കെ എത്തിച്ചു. ഇനിയും ഈ പ്രപഞ്ചത്തിന്റെ അനന്തമജ്ഞത വർണ്ണനീയമായ എവിടെ യൊക്കെ എത്തിക്കാൻ ബാക്കി കിടക്കുന്നു. അതിനെ ഭൂമി യ്ക്കും, അപ്പുറത്ത് ഇതുവരെ ഭാവനയിലും, സ്വപ്നലോകത്തും, മുത്തശ്ശിക്കഥകളിലും, മാത്രം നിറഞ്ഞു നിന്നിരുന്ന മറ്റുലോക ങ്ങൾ തേടിപ്പോകാനും, ഒരു പരിധിവരെ അവിടെയൊക്കെ വിജയം നേടാനും മനുഷ്യനെ പ്രാപ്തനാക്കിയത് ഈ കണ്ടുപി ടുത്തം തന്നെയാണ്. എന്നാൽ അതിന്റെ ദൂഷ്യവശങ്ങളും നിരവ ധിയാണ്.

ഒളിവിൽ നിന്നുകൊണ്ട് തന്റെ മാത്രം ആശ്വാസത്തിനായി ഹൃദയം തുറക്കുന്നവർ ഏറെ ഉള്ള ഒളിയിടം കൂടിയാണ് നവ സൈബർ ലോകം. ഇന്റർനെറ്റും, മറ്റ് സോഷ്യൽ മീഡിയകളും വഴി ചതിക്ക പ്പെടുന്നവരുടെ എണ്ണം ഇന്ന് വളരെ വർദ്ധിച്ചിരിക്കുന്നു. വീട്ട മ്മമാരും, വിദ്യാർത്ഥിനികളും, ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട്, ഈ ദുരിതക്കയത്തിൽ പതിച്ചിട്ടുണ്ട്. അപ്പോഴാണ് ശ്രീധരന്റെ ചിന്താഗതിപോലെ കൈയൊപ്പില്ലാത്ത സന്ദേശങ്ങൾ ലോക മെങ്ങും പരക്കുന്നത്. നാടിന്റേയും, വീടിന്റേയും പേരില്ലാതെ വേരുകളില്ലാതെ ഒരു ഒളപ്പരപ്പിലെന്നപോലെ, ഉപരിതലത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ജീവിതം.

ജങ്ക് സന്ദേശങ്ങൾ ഭരിക്കുന്ന വെബ് ലോകത്തിലൂടെ, ഏകാ സനായ കപ്പിത്താനെപ്പോലെ അലയുകയാണ് ശ്രീധരൻ. ഒരി ടത്തും ഉറയ്ക്കാനാകാതെ, ഏതാണ് ലക്ഷ്യമെന്ന് തിരിച്ചറിയാനാ കാതെ അനന്തമായ സാഗരത്തിന്റെ അതിവിശാലതയിൽ അമ്പ ഒന്ന് കഴിയുന്ന മനുഷ്യൻ. മധ്യവയസ്സിന്റെ അവശതയ്ക്ക് പുറം, അനേകം ഗുളികകളാൽ നിർമ്മിതമായ ജീവിതശൈലി രോഗങ്ങ ളുടെ ഉടമ. എല്ലാ തത്വചിന്തകളെയും വെടിയാൻ ശ്രീധരനെ പഠി ഷിച്ചത് കമ്പ്യൂട്ടറാണ്. കമ്പ്യൂട്ടറിന്റെ അനന്തമായ വെബ് നിലാ കാശത്ത് അലഞ്ഞുതിരിഞ്ഞ ശ്രീധരന് ഒരു കാര്യം വ്യക്തമായി. തന്റെ മനുഷ്യായുസ്സു മുഴുവൻ ത്വജിച്ചാലും. ഈ വലിയ കട ലിലെ ഒരു തുള്ളിപോലും ആകില്ല. അങ്ങനെ തത്വചിന്തകളെ പടിക്കു പുറത്താക്കി ശ്രീധരൻ മുന്നോട്ടു പോകുന്നു.

വിശ്വാസ പ്രമാണങ്ങളെയും ബലികഴിച്ചു അയാൾ. തന്റെ ദിനചര്യ കൾപോലും മാറ്റി മറിച്ചു. ഈ അത്ഭുതലോകത്തിലെ ആലീസാ കാൻ അയാൾ സ്വയം ബലിയർപ്പിച്ചു. എന്നിട്ടും തിരിച്ചുകിട്ടിയത് മുഴുവൻ ചതികളും, അറിയാത്ത മുഖങ്ങളുടെ ഒളിച്ചുകളികളും. എപ്പോഴും അയാൾക്ക് ലഭിക്കുന്നത് ആവശ്വമില്ലാത്ത അറിവു മാത്രമാണ്, നെറ്റ് ലോകം കനിഞ്ഞു നൽകുന്നത്. നൈരാശ്യ ത്തിന്റെ പടുകുഴിയിലേക്ക് പതിക്കുമ്പോഴാണ് വീണ്ടും അഗ്നി യിലൂടെ അയാൾ പുതുജീവിതത്തിലേക്ക് തിരിയുന്നത്. പ്രീതി യാഥാർത്ഥ്യത്തെ ഏറ്റവും വിദഗ്ധമായി ഏകാന്തതയിൽ മുറ്റി നിൽക്കുന്ന ശ്രീധരന്റെ ഭാവനാസാമ്രാജ്യത്തിലേക്ക്, എം. മുകു ന്ദൻ കയറ്റി വിടുന്നുണ്ട്. യാഥാർത്ഥ്യ അയഥാർത്ഥ്യങ്ങളുടെ വടം വലിയിൽ അയാൾ സ്വയം കുരുങ്ങുകയാണ്.

6th Standard Maths Mid Term Question Paper Malayalam Medium

Practicing with 6th Standard Maths Question Paper with Answers Kerala Syllabus and 6th Standard Maths Mid Term Question Paper Malayalam Medium will help students prepare effectively for their upcoming exams.

Class 6 Maths Mid Term Question Paper Malayalam Medium

Time: 2 hours
Total Score : 60

പ്രവർത്തനം – 1

2 വരകൾ മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന ഒരു കോൺ തന്നി ട്ടുണ്ട്.
6th Standard Maths Mid Term Question Paper Malayalam Medium 1
a) ബാക്കി കോണുകളുടെ അളവുകൾ എഴുതുക.
Answer:
6th Standard Maths Mid Term Question Paper Malayalam Medium 2
∠BOD = 80
∠AOC = 80 എതീർക്കോണുകൾ
∠AOD = 180 – 80 = 100°
[AOD, DOB രേവീയ ജോഡി]

b) ഒരു ജോഡി എതിർ കോണുകൾ എഴുതുക.
Answer:
∠AOD, COB – എതിർ കോണുകൾ

c) ഒരു ജോഡി രേഖീയ ജോഡി എഴുതുക.
Answer:
∠AOC, ∠COB – കോണുകൾ

പ്രവർത്തനം – 2

നിറയെ വെള്ളമുള്ള ഒരു ചതുരകൃതിയിലുള്ള പാത്രത്തിന്റെ ഉളള്ളവ് 50 സെ.മീ., 40 സെ.മീ.. 10 സെ.മീ..
a) പാത്രത്തിന്റെ വ്യാപ്തം കാണുക.
Answer:
പാത്രത്തിന്റെ വ്യാപ്തം = നീളം × വീതി × ഉയരം
= 50 × 40 × 10
= 20000 ഘന. സെ.മീ.
= 20 ലിറ്റർ

b) ഇതിൽ നിന്നും 10 ലിറ്റർ വെള്ളം മറ്റൊരു പാത്രത്തി ലേക്ക് മാറ്റിയാൽ ബാക്കി എത്ര ഉയരത്തിൽ വെള്ളമു ണ്ടാകും.
Answer:
മറ്റൊരു പാത്രത്തിന്റെ മാറ്റുന്ന വെള്ളം = 10 ലിറ്റർ
ശേഷിക്കുന്ന വെള്ളം = 10 ലിറ്റർ
ശേഷിക്കുന്ന വെള്ളത്തിന്റെ വ്യാപ്തം = 10000 ഘന. സെ.മീ.
6th Standard Maths Mid Term Question Paper Malayalam Medium 3
= \(\frac{10000}{50 \times 40}\)
= 5 സെ.മീ.

6th Standard Maths Mid Term Question Paper Malayalam Medium

പ്രവർത്തനം – 3

a) 423 × 46 = 19458 എങ്കിൽ
i) 42.3 × 4.6
ii) 4.23 × 4.6
iii) 4230 × 0.46
iv) 0.423 × 46
v) 4.23 × 0.46
Answer:
423 × 46 = 19458
i) 42.3 × 4.6 = 194.58
ii) 4.23 × 4.6 = 19.458
iii) 4230 × 0.46 = 1945.8
iv) 0.423 × 46 = 19.458
v) 4.23 × 0.46 = 1.9458

b) സ്വർണ്ണം പണിക്കാരൻ 20ഗ്രാം സ്വർണ്ണത്തിൽനിന്നും 4.5ഗ്രാം തൂക്കമുള്ള എത്ര വളകളുണ്ടാക്കും. ശേഷി ക്കുന്ന സ്വർണ്ണമെത്ര?
Answer:
ആകെ സ്വർണ്ണത്തിന്റെ തൂക്കം = 20 ഗ്രാം
വളയുടെ തൂക്കം = 4.5 ഗ്രാം
പണിയാൻ പറ്റുന്ന വളയുടെ എണ്ണം
= 20 + 4.5 = 20 + \(\frac{45}{10}\)
= 20 × \(\frac{10}{45}\)
= 4\(\frac{4}{9}\)

പണിത വളകൾ = 4 എണ്ണം
= \(\frac{4}{9}\) ഗ്രാം

പ്രവർത്തനം – 4

a) 5.356 ÷ 0.13
Answer:
5.356 ÷ 0.13 = \(\frac{5356}{1000} \div \frac{13}{100}\)
= \(\frac{5356}{1000} \times \frac{100}{13}\)
= \(\frac{5356}{13 \times 10}=\frac{412}{10}\)
= 4.12

b) \(\frac{0.01 \times 0.001}{0.01 \times 0.1}\)
Answer:
\(\frac{0.01 \times 0.001}{0.01 \times 0.1}\) = (0.1 × 0.001) ÷ (0.01 × 0.1)
= \(\left(\frac{1}{10} \times \frac{1}{1000}\right) \div\left(\frac{1}{100} \times \frac{1}{10}\right)\)
= \(\frac{1}{10} \times \frac{1}{1000} \times \frac{100}{1} \times \frac{10}{1}\)
= \(\frac{1}{10}\)
= 0.1

c) 0.001 ഏതു സംഖ്യകൊണ്ട് ഗുണിച്ചാൽ 0.001 കിട്ടും.
Answer:
0.001 × സംഖ്യ = 0.0001
സംഖ്യ = 0.0001 ÷ 0.001
= \(\frac{1}{1000} \div \frac{1}{1000}\)
= \(\frac{1}{1000}\) × 1000
= \(\frac{1}{10}\)
= 0.1

d) 33 ⅓% തുല്യമായ ഭിന്നസംഖ്യ എഴുതുക.
Answer:
33 ⅓% = \(\frac{100}{3}%\)%
= \(\frac{100}{3} \times \frac{1}{100}\)
= \(\frac{1}{3}\)

e) 5/8 ന് തുല്യമായ ശതമാനം എഴുതുക.
Answer:
\(\frac{5}{8}\) = (\(\frac{5}{8}\) × 100)%
= \(\frac{5}{8}\) × 100
= \(\frac{125}{2}\)%
= 62 ½ %

f) 22 പെൻസിലിൻ 79.20 രൂപയെങ്കിൽ 10 പെൻസി ലിന്റെ വിലയെന്ത്?
Answer:
22 പെൻസിലിന്റെ വില = 79.20 Rs.
1 പെൻസിലിന്റെ വില = \(\frac{79.20}{22}\)
= 3.6 Rs.
10 പെൻസിലിന്റെ വില = 3.6 × 10
= 36 Rs.

6th Standard Maths Mid Term Question Paper Malayalam Medium

പ്രവർത്തനം – 5

a) ഘടകപട്ടിക തയ്യാറാക്കുക 960.
Answer:
960 = 2 × 2 × 2 × 2 × 2 × 2 × 3 × 5
6th Standard Maths Mid Term Question Paper Malayalam Medium 4

b) 1) രണ്ട് ഘടകങ്ങൾ മാത്രമുള്ള സംഖ്യകൾ
2) 3 ഘടകങ്ങൾ മാത്രമുള്ള സംഖ്യകൾ
3) 4 ഘടങ്ങൾ മാത്രമുള്ള സംഖ്യകൾ
4) ഒറ്റസംഖ്യ, എണ്ണം ഘടകങ്ങൾ ഉള്ള സംഖ്യകൾ.
Answer:
1) എല്ലാ അഭാജ്വസംഖ്യകൾക്കും 2 ഘടകങ്ങളെ ഉള്ളു. ഉദാ: – 2, 3, 5
2) അഭാജ്യസംഖ്യകളുടെ വർഗ്ഗസംഖ്യകൾ 3 ഘടകങ്ങൾ ഉദാ: – 4, 9, 25
3) രണ്ട് വ്യത്യസ്ത അഭാജ്യങ്ങളുടെ ഗുണനഫലമായുള്ള സംഖ ഉദാ: 6, 15, 10
4) എല്ലാ വർഗ്ഗസംഖ്യകളുടേയും ഘടകങ്ങളുടെ എണ്ണം ഒറ്റസംഖ്യ ആയിരിക്കും.

പ്രവർത്തനം – 6

a) 3 കുട്ടികളുടെ ഭാരം 30.6kg, 28-9kg & 29.8kg. ശരാശരി ഭാരം കണക്കാക്കുക.
Answer:
6th Standard Maths Mid Term Question Paper Malayalam Medium 5

b) സലീം ശമ്പളത്തിന്റെ 45% ഉം കുടുംബാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ബാക്കിയുള്ളതിന്റെ ⅓ ഭാഗം വിദ്യാ ഭ്യാസത്തിനായി മാറ്റി. മിച്ചമുള്ളത് ആകെയുള്ളതിന്റെ എത്ര ശതമാനം.
Answer:
കുടുംബാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് = 45%
ബാക്കിയുള്ളത് = 100 – 45 = 55%
= 55 × \(\frac{1}{100}\) = \(\frac{11}{20}\)

വിദ്യാഭ്യാസത്തിൽ മാറ്റിയാൽ = \(\frac{11}{20}\) ൻ്റെ \(\frac{1}{3}\)
= \(\frac{11}{20} \times \frac{1}{3}=\frac{11}{60}\)

മെച്ചമുള്ളത് = 1 – \(\left(\frac{9}{20}+\frac{11}{60}\right)\)
= 1 – \(\frac{38}{60}=\frac{22}{60}\)
= \(\frac{11}{30}\)

ശതമാനമാകുമ്പോൾ = \(\frac{11}{30} \times \frac{100}{1^{\circ}}\)
= \(\frac{110}{3}\)%
= 36 ⅔%

പ്രവർത്തനം – 7

a) ഒരു ചതുരത്തിന്റെ നീളം 10% കൂടി വീതി 5% കുറ ഞെങ്കിൽ പരപ്പളവിൽ വന്ന മാറ്റമെന്ത്?
Answer:
സമചതുരത്തിന്റെ നീളം = \(\frac{110}{100}\)
വീതി = \(\frac{95}{100}\)
പരപ്പളവ് = \(\frac{110}{100} \times \frac{95}{100}\)
= \(\frac{11 \times 19}{2 \times 100}\)
= \(\frac{104.5}{100}\)
4.5 % കൂടി

b) 2⅓ നെ ശതമാനമാക്കുക.
Answer:
(2\(\frac{1}{2}\) × 100)% = \(\frac{7}{3}\) × 100%
= \(\frac{700}{3}\) %
= 233 \(\frac{1}{3}\)%

c) 500 ന്റെ 30% ന്റെ 20% എത്രയാണ്.
Answer:
500 × \(\frac{30}{100} \times \frac{20}{100}\) = 30

6th Standard Maths Mid Term Question Paper Malayalam Medium

പ്രവർത്തനം – 8

a) വൃത്തത്തിനുള്ളിൽ 5 വശങ്ങളുള്ള ബഹുഭുജം നിർമ്മി ക്കുക.
Answer:
വൃത്തത്തിനുള്ളിലെ കോൺ = 360
5 തുല്യഭാഗങ്ങളായി വീതിച്ചാൽ ഒരുഭാഗത്തിന്റെ കോൺ = \(\frac{360}{5}\) = 72°
6th Standard Maths Mid Term Question Paper Malayalam Medium 6

b) ഒരു വൃത്തത്തിന്റെ 3/8 ഭാഗം ഷെയ്ഡ് ചെയ്യുക ഇത് എത്ര ശതമാനമെന്ന് കണക്കാക്കുക.
Answer:
\(\frac{360}{5}\) = 45
6th Standard Maths Mid Term Question Paper Malayalam Medium 7
3 ഭാഗത്തിന്റെ കോണളവ് = 45 × 3 = 135°
= (\(\frac{135}{360}\) × 100)%
= 37 \(\frac{1}{2}\)%

Kerala Plus Two Malayalam Question Paper March 2018 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf March 2018 to improve time management during exams.

Kerala Plus Two Malayalam Previous Year Question Paper March 2018

Time: 2½ Hours
Total Score: 80 Marks

ഒന്നു മുതൽ പതിനൊന്നുവരെ ചോദ്യങ്ങളിൽ ഏതെങ്കിലും പത്തെണ്ണ ത്തിന് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. (2 സ്കോർ വീതം) (സ്കോർസ് : 10 × 2 = 20)

Question 1.
മാധ്യമങ്ങളിലെ ഭാഷാരീതിയെ സംബന്ധിച്ചിടത്തോളം ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുത്തെഴുതുക.
• തെറ്റിദ്ധാരണയ്ക്കു പഴുതില്ലാത്തവിധം വ്യക്തവും ശക്തവും ശുദ്ധവുമായിരിക്കണം.
• അതിശയോക്തിയുടെ ഹസ്താവലംബം ഉണ്ടായിരിക്കണം.
• ബഹുജനങ്ങളെ ഹരം കൊള്ളിക്കുന്നതാവണം
• ഒരേ സന്ദേശം അർത്ഥത്തിന് ഏറ്റക്കുറച്ചിൽ കൂടാതെ പരമാ വധി പേരിലെത്തണം.
Answer:
• തെറ്റിദ്ധാരണയ്ക്കു പഴുതില്ലാത്തവിധം വ്യക്തവും ശക്തവും ശുദ്ധവുമായിരിക്കണം.
• ഒരേ സന്ദേശം അർത്ഥത്തിന് ഏറ്റക്കുറച്ചിൽ കൂടാതെ പരമോ വധി പേരിലെത്തണം.

Question 2.
‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിലെ കഥാപാത ങ്ങൾ ആരെയൊക്കെയാണ് പ്രതിനിധീകരിക്കുന്നത്?
Answer:
രാജാവ് അധികാര ജീർണ്ണതയുടെ പ്രതീകമാണ്. കൊത്തുവാൻ ഹിംസാത്മകതയുടേയും രാജഗുരുവും വിദൂഷകനും അധികാര ഇടനാഴികളിലെ ഉപജാപകവൃന്ദത്തിന്റെ പ്രതിനിധികളും ചിന്താ രാമനും കേവലരാമനും ജനപക്ഷത്തിന്റെ പ്രതിനിധികളുമാകു ന്നു. സാധാരണ ജനത്തിന്റെ പ്രതിനിധിയാണ് അടിച്ചുതളിക്കാരി.

Question 3.
‘ഗൗളിജന്മം’ എന്ന കഥയിലെ വിമർശന വിധേയമാകുന്ന കാര്യങ്ങൾ വേർതിരിച്ചെഴുതുക
• എഴുത്തുകാരുടെ അഹങ്കാരം
• സംഗീതരംഗത്തെ ആത്മാർത്ഥതയില്ലായ്മ
• രാഷ്ട്രീയരംഗത്തെ അഴിമതി
• ഡോക്ടർമാരുടെ ഈഗോ
Answer:
• എഴുത്തുകാരുടെ അഹങ്കാരം
• ഡോക്ടർമാരുടെ ഈഗോ

Kerala Plus Two Malayalam Question Paper March 2018 with Answers

Question 4.
“തിരസ്കൃതനായാണ് ഞാൻ ജനിച്ചതും വളർന്നതും” – കലാമ ണ്ഡലം ഹൈദരാലിയുടെ ഈ പ്രസ്താവനയെ സാധൂകരിക്കുന്ന ചില ജീവിത സന്ദർഭങ്ങൾ “പദത്തിന്റെ പഥത്തിൽ എന്ന പാഠഭാ ഗത്തു നിന്നു കണ്ടെത്തി കുറിക്കുക.
Answer:
ജനിച്ചപ്പോഴേ സൗന്ദര്യം കുറഞ്ഞ ഒരു വികൃതരൂപിയായ കുട്ടി യായിരുന്നു താനെന്നാണ് ഹൈദരാലി പറയുന്നത്. മൊയ്തുട്ടി യുടെ പത്താമത്തെ കുട്ടി, വികൃതി, ഹൈദരലിക്ക് അഞ്ച് വയ സുള്ളപ്പോൾ പിതാവ് മരിച്ചു. അങ്ങനെ ഹൈദറിന്റെ തലക പ്പോളേ മൊയ്തുട്ടി പോയി എന്ന് നാട്ടുകാരും പറഞ്ഞുതുടങ്ങി. തിരസ്കൃതനായിട്ടാണ് താൻ ജനിച്ചതും വളർന്നതും എന്ന് ഹൈദ മലി പറയുന്നു.

Question 5.
“ആളുകളെ സംഘടിപ്പിക്കാനും ആശയങ്ങൾ ഊതിക്കാച്ചിയെടു ക്കാനും ഒക്കെ അപരിമിതമായ അവസരങ്ങൾ ഒരുക്കിത്തരുന്ന ഒന്നാന്തരം ജനാധിപത്യവേദി കൂടിയാണ് സാമൂഹികസമ്പർക്ക മാധ്യമങ്ങൾ” – ഈ വിശേഷണത്തിന് അർഹമായ പ്രധാന മാധ്യ മങ്ങൾ ഏതൊക്കെയാണ്?
Answer:
ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ്, ഇൻസ്റ്റഗ്രാം

Question 6.
ചുവടെ പറയുന്ന എഴുത്തുകാരിൽ ആട്ടക്കഥാ സാഹിത്യവുമായി ബന്ധമില്ലാത്തവർ ആരൊക്കെയാണ് ?
• ഉണ്ണായിവാര്വർ
• കലാമണ്ഡലം ഹൈദരാലി
• ഇരയിമ്മൻ തമ്പി
• കാവാലം നാരായണപ്പണിക്കർ
Answer:
• കലാമണ്ഡലം ഹൈദരാലി,
• കാവാലം നാരായണപ്പണിക്കർ

Question 7.
മനുഷ്വജീവിതത്തിന്റെ വൈവിധ്യം കണ്ടെത്തുകയും വിവരിക്കു കയും ചെയ്യുന്ന സഞ്ചാര സാഹിത്യ കൃതികൾക്ക് എന്തൊക്കെ സവിശേഷതകൾ ഉണ്ടായിരിക്കണമെന്നാണ് നിങ്ങളുടെ അഭിപ്രായം?
Answer:
സഞ്ചാരസാഹിത്യകൃതികൾ ആത്മാന്വേഷണങ്ങളും ചരിത്രാന്വേഷ ണങ്ങളുമായിരിക്കണം. അവ സത്യസന്ധവും തുടർച്ച നഷ്ടപ്പെടാ തുമാകണം. സംസ്കാരത്തിന്റെ പ്രതിഫലനങ്ങളും കഥയുടെ കൈയ്യൊതുക്കമുള്ളതും കവിതപോലെ ഒഴുകുന്നതുമാകണം.

Question 8.
“പണ്ഡിതന്മാർക്കു പോലുമുള്ളൊരു ശീലമത്രേ” – എതു ശീല ത്തെക്കുറിച്ചാണ് ശകുന്തള ഇപ്രകാരം പറയുന്നത്?
Answer:
ശകുന്തള ദുഷ്യന്ത രാജധാനിയിലെത്തുമ്പോൾ ദുഷ്യന്തൻ ശകു ന്തളയെ ശക്തമായി അധിക്ഷേപിക്കുന്നു. ദുഷ്യന്തന്റെ അധിക്ഷേ പങ്ങൾക്ക് ശകുന്തള തക്കതായ മറുപടി നല്കുന്നതാണ് സന്ദർഭം. കടുകുമണിയോളമുള്ള പരദോഷം കാണാൻ അപാരകഴിവുള്ള ദുഷ്യന്തന് ആനയോളം വലുപ്പമുള്ള സ്വന്തം ദോഷങ്ങൾ കാണാൻ കഴിയുന്നില്ല. പണ്ഡിതരെന്ന് ഭാവിക്കുന്നവരുടെ സ്ഥിരം സ്വഭാവമാണിത് എന്നാരോപിക്കുകയാണ് ശകുന്തള.

Question 9.
പടയണിയെ പരിചയപ്പെടുത്താൻ നിർമ്മിക്കുന്ന 2 മിനിട്ട് മാത്രം ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിലേക്ക് ഒരു ലഘു വിവരണം കയ്യാ റാക്കുക.
Answer:
മധ്യതിരുവിതാംകൂറിലെ ഭഗവതിക്കാവുകളിൽ ആചരിക്കുന്ന അനുഷ്ഠാനമാണ് പടയണി. കേരളത്തിന്റെ നാടോടി സംസ്ക്കാ രത്തിന്റെ ഭാഗമാണ് പടയണി. ദാരിക നിഗ്രഹവുമായി ബന്ധപ്പെട്ട കലാരൂപമാണ് ഇത്. കേരളം ഭരിച്ചിരുന്ന ചേരൻമാർ പെരുമാൾ ചക്രവർത്തിയുടെ യുദ്ധവിജയങ്ങൾ പ്രഘോഷിക്കാനാണ് പട യണി ആരംഭിച്ചതെന്നും ഐതിഹ്യമുണ്ട്.

Kerala Plus Two Malayalam Question Paper March 2018 with Answers

Question 10.
‘അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥയെ അവലംബിച്ച് മനു ഷ്യന്റെ അസ്തിത്വവഥ, വിപണിയുടെ കാപട്യം എന്നീ വിഷയ ങ്ങളെപ്പറ്റി നവമാധ്യമങ്ങളിൽ പ്രകാശിപ്പിക്കാനായി ഒരു കുറിപ്പ്
എഴുതുക.
Answer:
ആധുനിക സമൂഹത്തിൽ കച്ചവടക്കാർ ആയിരക്കണക്കിനാണ്. ലാഭത്തിന്റെ കണക്കുകൾ മാത്രമാണ് അവരുടെ മനസ്സുകളെ ചലിപ്പിക്കുന്നത്. വികാരപ്രകടനങ്ങൾക്ക് അവിടെ സ്ഥാനമില്ല. ഒരു പാട് ആളുകളുടെ ഉൽകണ്ഠ നിറഞ്ഞ അന്വേഷണങ്ങൾക്ക് മറുപടി പറഞ്ഞ് പറഞ്ഞ് ഇപ്പോഴവർക്ക് അടിയന്തിര സ്വഭാവം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഒരു തരം നിർവ്വികാരത അവിടെ സ്ഥാനം പിടിച്ചിരിക്കുന്നു. എന്തു തന്നെ സംഭവിച്ചാലും ഞങ്ങൾക്കൊന്നുമില്ല എന്നൊരു ഭാവം. അതുപോലെ നിസ്സംഗ തയും. ജീവിതത്തിന്റെ ഏറ്റവും വലിയ സത്വമായ മരണത്തിന്റെ കച്ചവടക്കാരായി അവർ മാറിക്കൊണ്ടിരിക്കുകയാണിന്ന്.

Question 11.
“ഫിസിക്സിലെ പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് എന്നെ പ്രചോ ദിപ്പിച്ചത് അന്നത്തെ മലയാളം ക്ലാസ്സുകളായിരുന്നു” മലയാളം ക്ലാസ്സുകളിൽ നിന്നു കിട്ടിയ വലിയ അറിവ് എന്തായിരുന്നു എന്നാണ് ഇ.സി.ജി. സുദർശൻ സാക്ഷ്യപ്പെടുത്തുന്നത്?
Answer:
ഒരു വ്യക്തിയുടെ ചുറ്റുപാടുകളുമായി അവനെ കൂട്ടിയിണക്കു ന്നത് ഭാഷയാണ്. കുട്ടികളുടെ ചിന്താശക്തിയും ആശയാരൂപി കരണശേഷിയും ഭാവനയും സർഗ്ഗാത്മകതയും വളർത്തിയെടു ക്കുന്നതിൽ മാതൃഭാഷയ്ക്കുള്ള പങ്ക് നിസ്തുലമാണ്. ഒരു കാര്യം പഠിപ്പിക്കുമ്പോൾ അതിന് അനേകം തലങ്ങളുണ്ട് എന്ന വലിയ അറിവ് തനിക്ക് ലഭിച്ചത് മലയാളം ക്ലാസുകളിൽ നിന്നായിരുന്നു എന്ന് ഇ.സി.ജി. സുദർശൻ സാക്ഷ്യപ്പെടുത്തുന്നു.

12 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും അഞ്ചെണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (സ്കോർ 4 വീതം) (സ്കോർസ് : 5 × 4 = 20)

Question 12.
നാടൻ കലാമേളയുടെ സംഘാടകനായ സുഹൃത്തിന് ആമുഖ ഭാഷണം നടത്താനായി കാക്കാരശ്ശി നാടകത്തെപ്പറ്റി ലഘു കുറിപ്പ് തയ്യാറാക്കുക.
Answer:
കേരളത്തിലെ പ്രാചീനമായ നാടകമാണ് കാക്കാരശ്ശി. ഇതിന് കാക്കാ മുകളി, കാക്കാലനാടകം, കാക്കാലച്ചി നാടകം, കാക്കാല ചരിത്രം എന്നെല്ലാം പേരുകളുണ്ട്. അമ്പലങ്ങളിലെ ഉത്സവങ്ങളിൽ അതൊരു വിനോദമായിരുന്നു.

കാക്കാലന്മാർ കേരളത്തിലെ താഴ്ന്ന ജാതിക്കാരായിരുന്നു. കാക്കാ ലന്റെ വേഷമാണ് ഈ നാടകത്തിൽ കെട്ടുന്നത്. പുരുഷന്മാർ പുരുഷ സ്ത്രീ വേഷങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ സ്ത്രീകളും വേഷം കെട്ടി അരങ്ങിൽ വരുന്നു. മകരം, കുംഭം, മീനം മാസങ്ങളിലാണ് ഇത് നട ത്തുന്നത്. ഫലിതവും പരിഹാസവുമാണ് മുഖമുദ്ര. മൃദംഗം, ഗഞ്ചി റ, ഇലത്താളം, ഹാർമോണിയം എന്നിവ ഉപയോഗിക്കുന്നു. സംഗീ തം, നൃത്തം, സംഭാഷണം, അഭിനയം എന്നിവ ചേർന്ന വിനോദ നാട കമാണിത്. തിരുവനന്തപുരം ജില്ലയിലാണ് ഇതിന് പ്രചാരം.

ഇതിന്റെ ഉത്ഭവം തമിഴ്നാട്ടിലാണ്. മലവേടർ അവതരിപ്പിക്കുന്ന കാക്കാരശ്ശി വേടരുകളി എന്നറിയപ്പെടുന്നതിൽ നിന്നാണ് ഇത് ഉത്ഭ വിച്ചത്.

ശിവൻ, പാർവതി, ഗംഗ തുടങ്ങിയ പുരാണ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് നാടകം കളിക്കുന്നത്. ഇവർ കാക്കാ ലന്മാർക്കിടയിൽ ജനിക്കുന്നതായാണ് കഥയുടെ രീതി.

കാക്കാലന്മാർ കത്തുന്ന പന്തവുമായി സദസ്വരുടെ ഇടയിലൂടെ അരങ്ങിൽ പ്രവേശിക്കുന്നതോടെ കളി ആരംഭിക്കുന്നു. കളിയാ ങ്ങിലേക്ക് കാക്കാലന്റെ പിന്നിലായി വരുന്ന തമ്പാനുമായുള്ള ചോദ്യോത്തരത്തിലൂടെയാണ് കളിയുടെ ആരംഭം. നാലുമണിക്കു റോളം കളി നീളും. ഇതിനിടയിൽ ഉപകഥകളും ചേർക്കും. ഇത് കളിയുടെ ദൈർഘ്യം കൂട്ടുന്നു. പ്രാകൃത രീതിയിലുള്ള വേഷ വിധാനങ്ങളാണ് ഉപയോഗിക്കുന്നത്.

പൊറാട്ട് നാടകത്തിന്റെ ഏകദേശരൂപം തന്നെയാണ് കാക്കാരശ്ശി നാടകം. പണ്ട് ശിവനും പാർവ്വതിയും കുറവനും കുറത്തിയു മായി ജനിച്ചുവെന്നാണ് ഐതിഹ്യം.

ഉയർത്തിപ്പിടിച്ച തീപ്പന്തവുമായി കാക്കാലൻ വരുന്നതാണ് ആദ്യം. പൊറാട്ട് നാടകത്തിലെ ചോദ്യക്കാരനെപ്പോലെ ഇതിലും ഒരു തമ്പാനുണ്ട്. തമ്പാൻ കഥാപാത്രങ്ങളോട് ചോദ്യം ചോദിക്കുന്നു. ഈ മട്ടിൽ നാടകം പുരോഗമിക്കുന്നു. സമൂഹത്തിലെ നെറികേ ടുകളെ പരിഹസിക്കുകയാണ് ലക്ഷ്യം. നിശിതമായ സാമൂഹിക വിമർശനവും കുറിക്കുകൊള്ളുന്ന ഫലിത പരിഹാസങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു.

Question 13.
“എം.ബി.ബി.എസ് വിദ്യാർത്ഥികൾ താരാശങ്കർ ബാനർജിയുടെ ‘ആരോഗ്യ നികേതനം’ പോലുള്ള നോവലുകളും ആർക്കിടെക്റ്റു കൾ ബഷീറിന്റെ ‘ഭൂമിയുടെ അവകാശികൾ’ പോലുള്ള കൃതി കളും വായിക്കുന്നത് നന്നായിരിക്കും” – ഈ പ്രസ്താവനയുടെ സാംഗത്വം ചുരുക്കി വിവരിക്കുക.
Answer:
ആതുര ശുശ്രൂഷാരംഗത്തെ കാപട്യത്തെ തുറന്നു കാണിക്കുന്ന ഒരു സന്ദർഭമാണ് ‘ഗൗളിജന്മം’ കഥയിലെ ഡോക്ടറുടെ വരവ്. അപ്പോൾ ആൺ പല്ലി പറഞ്ഞു : സത്യത്തിൽ ആ ചെറുപ്പക്കാ രനെ കൊലയ്ക്കുകൊടുത്തത് ഈ ഭയങ്കാണ് (ഡോക്ടറാണ്). അപകടത്തിലേറ്റ പരുക്കുമൂലമല്ല ആ ചെറുപ്പക്കാരൻ മരിക്കാൻ പോകുന്നത്. മഞ്ഞപ്പിത്തം മൂലമാണ്. ജനറൽ ഫിസിഷ്യനു റഫർ ചെയ്തു പരിഹരിക്കാവുന്ന പ്രശ്നമായിരുന്നു അത്. എന്നാൽ ഡോക്ടറുടെ ഈഗോ അതിന് അനുവദിച്ചില്ല. കിശോർലാലിന്റെ വർഗം (പൊൻകുന്നം വർക്കിയുടെ കഥയിലെ മികച്ച ഡോക്ടർ ഇന്നില്ലല്ലോ. ഇങ്ങനെ സാന്ദർഭികമായിട്ടുള്ള പരാമർശങ്ങളെ പ്പോലും നിശിതമായ സാമൂഹിക വിമർശനത്തിന് ഉപയോഗിക്കു കയാണ് കഥാകാരിയായ ഗ്രേസി.

ജീവന് വില കൽപ്പിക്കാത്തതും സാമ്പത്തിക ലാഭത്തിന് ഊന്നൽ നൽകുന്നതുമായ ആശുപതികളുടെ നൃശംസത ക്കാൾ ഒരുപക്ഷേ ഭീകരമായത് ഇവിടെ കാണാം. ഇത് അടി സ്ഥാ ന പ ര മായി ഒരു ഡോക്ടറെ പാചികമാക്കുന്ന ഈഗോയാണ്. മനസ്സാക്ഷി മരിച്ചവരുടെ താവളമായി നമ്മുടെ തൊഴിൽ സേവന രംഗങ്ങൾ മാറിയിരിക്കുന്നു.

ആധുനിക സമൂഹത്തിലെ മനുഷ്യത്വമില്ലായ്മയേയും സ്വാർത്ഥ തയേയും കച്ചവടതല്പരതയേയും ഇവിടെ വിമർശനവിധേയമാ ക്കുന്നു. ഭൂമിയേയും മനുഷ്യരേയും മറന്നുള്ള ആധുനികസമു ഹത്തിന്റെ പ്രവർത്തനങ്ങളിൽ ഒരു മാറ്റം വരുത്താൻ സാഹിത്യ കൃതികളിലൂടെ സാധിക്കുമെന്ന പ്രത്യാശയാണ് ഇവിടെ സൂചി മാകുന്നത്.

Kerala Plus Two Malayalam Question Paper March 2018 with Answers

Question 14.
“ചരിത്രകുതുകിയായ ഒരു സഞ്ചാര സാഹിത്യകാരനെയാണ് ‘യമു നോത്രിയുടെ ഊഷ്മളതയിൽ’ എന്ന പാഠഭാഗത്തു കാണാനാ വുക” – നിങ്ങളുടെ നിരീക്ഷണം രേഖപ്പെടുത്തുക.
Answer:
ചരിത്രത്തെ സമീപിക്കുന്ന ഒരു ഗവേഷണവിദ്യാർത്ഥിയുടെ മന സ്റ്റാണ് പലപ്പോഴും എം.പി. വീരേന്ദ്രകുമാറിനുള്ളത്.

സഞ്ചാരം പലതരത്തിലുണ്ട്. എപ്പോഴും സഞ്ചാരിയെ സംബന്ധി ച്ചിടത്തോളം മാനസികമായ സന്തോഷം ഏറ്റവും മുന്നിലായിരി ക്കും. താൻ നടത്തുവാൻ പോകുന്ന കർമ്മത്തിന്റെ ഗതിവിഗതി കളെ കുറിച്ചോ, അനന്തരഫലത്തെക്കുറിച്ചോ കാര്യമായി ശ്രദ്ധി ക്കാതെ, കർമ്മത്തിന്റെ അനുഷ്ഠാനത്തിൽ മാത്രം ശ്രദ്ധ ഊന്നുക ഇനി വരാനുള്ളതൊക്കെ വിധി മാത്രം എന്നൊരു ഭാരതീയ കർമ്മ പാരമ്പര്വത്തിന്റെ പിന്തുടർച്ച എം.പി. വീരേന്ദ്രകുമാറിൽ കാണാം. അതു കൊണ്ടു തന്നെ വിമർശനങ്ങൾ അദ്ദേഹത്തെ കർമ്മ പഥ ത്തിലെ ഈ സഞ്ചാരസ്നേഹത്തെ ഒരിക്കലും തളർത്താറില്ല. ജീവിതത്തിലെ വിവിധ മേഖലകളിൽ നിസ്തുലമായ സേവനം അനുഷ്ഠിച്ചുതന്നെയാണ് എം.പി. വീരേന്ദ്രകുമാർ ഈ പുതിയ സാഹിത്യപ്രസ്ഥാനത്തിലേക്കും കാലൂന്നിയിരിക്കുന്നത്.

താൻ കാണുന്ന കാഴ്ചകൾക്ക് അപ്പുറത്തേക്കായിരിക്കും ഒരു ചരിത്രാന്വേഷി ആദ്യം നോക്കുന്നത്. തൊട്ടുമുന്നിലുള്ള ഏതു നിർമ്മിതിയേയും, ഒരു ഗവേഷണവിദ്യാർത്ഥിയുടെ ഒരിക്കലും അടങ്ങാത്ത കുതൂഹലത്തോടെ എം.പി. നോക്കിക്കാണുന്നു. ‘യമുനോത്രി ക്ഷേത്രത്തിൽ അടഞ്ഞ വശം എം.പിയുടെ മനസ്സി ലേക്ക് അതിന്റെ ആത്മീയ വിശുദ്ധി അലയടിച്ചെത്തിക്കുന്നുണ്ട്. അതേ നിമിഷം ഈ ക്ഷേത്രനിർമ്മിതിയുമായി ബന്ധപ്പെട്ട ചരിത്ര പരമായ വസ്തുതകളിലേക്കാണ് എം.പി.യുടെ മനസ്സ് അന്വേഷി ച്ചെത്തുന്നത്. പല ഘട്ടങ്ങളിലായി നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ, അതിന്റെ കാരണങ്ങൾ എന്നിങ്ങനെ വിവിധ ങ്ങളായ ചരിത്രവസ്തുകളിലേക്ക് നൊടിയിടകൊണ്ട് ചെന്നെത്തു വാൻ എം.പിക്കു സാധിക്കുന്നു.

ഒപ്പം ഐതിഹ്യസമാനമായ ആദിമ ചരിത്രത്തിന്റെ ലോകത്തേക്കും എം.പി. വീരേന്ദ്രകുമാർ നമ്മെ കൈപിടിച്ചു നടത്തുന്നുണ്ട്. ‘അഗസ്ത്യമുനിയുടെ കഥ യിലൂടെ പ്രകൃതിയും, മനുഷ്യനും തമ്മിലുള്ള ഒരു പാരസ്പര്യം ത്തിന്റെ ഒരേട് തന്നെയാണ് തുറന്നുകാണിക്കപ്പെടുന്നത്. പ്രായ ധിക്വം ആകുന്നതുവരെ മനുഷ്യൻ പ്രകൃതിയോട് ഒരു പൊസ കനെ പോലെ വർത്തിക്കുമ്പോൾ, അവശസമയത്ത് തിരിച്ചും തന്റെ കടമ നിർവ്വഹിക്കുന്ന സംരക്ഷണത്തിന്റെ മാതൃക പകർന്നു നൽകുന്ന പ്രകൃതിയുടെ മാതൃകതന്നെയാണ് ഈ പുരാണകഥ യിലൂടെ തെളിഞ്ഞുവരുന്നത്. ഉറ്റ ബന്ധുക്കളെപ്പോലെ മനുഷ നും, പ്രകൃതിയും ഒന്നായിതീരുന്നു.

ഈ തരത്തിൽ തന്റെ യാത്രാപഥങ്ങളിൽ തെളിയുന്ന പുരാവൃത്ത മായാലും, ഐതിഹ്യങ്ങളായാലും, ചരിത്രത്തിന്റെ അംശങ്ങളാ യാലും അതെല്ലാം ചിപ്പി പെറുക്കുന്ന കുട്ടിയുടെ കൗതുക
ത്തോടെ ശേഖരിച്ച് പിന്നീട് വായനക്കാർക്കായി പകർന്നു നൽകാൻ വല്ലാത്തൊരു ഔത്സുക്യം തന്നെ എം.പി. പ്രകടിപ്പിക്കു ന്നുണ്ട്. ഒരു നിഷ്കളങ്കമായ അന്വേഷണം, ഇവിടെ അദ്ദേഹം പ്രക ടിപ്പിക്കുന്നു. ചരിത്രം മടുപ്പ് സൃഷ്ടിക്കാത്ത രീതിയിൽ വർത്തമാന സാഹചര്യങ്ങളുമായി കൂട്ടിയിണക്കി അവതരിപ്പിക്കുന്നതിൽ അനി അര സാധാരണ മികവ് എം.പി. പുലർത്തുന്നു.

Question 15.
“അന്ന വസ്ത്രാദിമുട്ടാതെ
തന്നുരക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നിയൊന്നു
തന്നെ ഞങ്ങൾക്കു തമ്പുരാൻ” (ദൈവദശകം)
– ഈ വരികളിലെ ‘ഞങ്ങൾ’ എന്ന പ്രയോഗത്തിന്റെ സാരസ്വം പരിശോധിക്കുക.
Answer:
ഗുരുദേവന്റെ പ്രാർത്ഥനാ ഗീതമാണ് ദൈവദശകം. അദ്വൈത ദർശനങ്ങളിൽ അടിസ്ഥാനമിട്ട പത്തു ശ്ലോകങ്ങൾ ഉണ്ടിതിൽ 1914 – ൽ ആണിത് എഴുതിയത്. ആലുവയിലെ വിവിധ ജാതിമത വിഭാ ഗക്കാർക്കായി എഴുതിയ സമൂഹ പ്രാർത്ഥനയാണിത്.

അല്ലയോ ദൈവമേ, സംസാരസാഗരത്തിൽ അകപ്പെട്ട ഞങ്ങളെ നീ തുണയ്ക്കണേ. അദൃശ്വനായ അങ്ങാണ് നായകൻ. അങ്ങാണ് നാവികൻ, അങ്ങയുടെ പാദമാണ് ഈ സംസാരസാഗരം മറികട ക്കുവാനുള്ള ആവിക്കപ്പൽ.

ഈ കാണായ പ്രപഞ്ചത്തിലെ ഓരോന്നും എണ്ണിയെണ്ണി പരിശോ ധിച്ച് പോയാൽ ഇന്ദ്രിയത്തിന്റെ വലയത്താൽ നാമറിയുന്ന വസ്തു ക്കൾ കേവലം തോന്നലുകൾ മാത്രമെന്ന് അറിഞ്ഞ് സത്വം ഗ്രഹി ക്കാം. നമ്മുടെ ഉള്ളം അറിവുദിച്ച് നിൽക്കും. അതായത് അറിവ് സ്വന്തം രൂപത്തിൽ തന്നെ നിലനിൽക്കുന്നതറിയും. ദൈവം നമ്മുടെ സ്വന്തം രൂപത്തിൽ അധിഷ്ഠിതമാണെന്നറിയും, അപ്പോൾ അദ്വൈത ദർശനം ലഭിക്കുന്നു. ആയതിന് ദൈവത്തിൽ നമ്മുടെ മനസ്സ് സ്പന്ദനം ചെയ്യണം.

ആഹാരവും വസ്ത്രവും മുടങ്ങാതെ തരുന്ന അങ്ങാണ് തമ്പു രാൻ. പ്രപഞ്ചത്തിൽ വസ്തുക്കളെ ദർശിക്കുന്നവനു അതിന്റെ നിസ്സാരത മനസ്സിലാക്കി ഓരോരുത്തരുടേയും ഉള്ളിൽ വസിക്കുന്ന ദൈവത്തെ കണ്ടെത്താൻ സഹായിക്കുന്നതാണ് ഈ പ്രാർത്ഥന ശങ്കരാചാര്വരാൽ അടിസ്ഥാനമിട്ട അദ്വൈത ദർശനത്തിലൂടെ സർവ്വ ജാതിമത സമൂഹങ്ങൾക്കും വേണ്ടി സമക്കായൊരു പ്രാർത്ഥനയാണ് ഗുരുദേവൻ നൽകിയത്.

Question 16.
ദമയന്തിയെയും ബാഹുകനെയും കുറിച്ചു പറയുമ്പോൾ ഉപയോ ഗിക്കുന്ന സംബോധനാ പദങ്ങളുടെ അടിസ്ഥാനത്തിൽ കേശിനി യുടെ സ്വഭാവ സവിശേഷതകൾ ലഘു കുറിപ്പായി എഴുതുക.
Answer:
കഥാപാത്രസൃഷ്ടിയിൽ ഉണ്ണായിവാര്യർ ഷേക്സ്പിയറും, കാളി ദാസനുമാണ്.

കഥാപാത്ര ചിത്രീകരണത്തിൽ വാര്യർ ഏറ്റവും ഉചിതമായി പ്രകാ ശിപ്പിച്ചത് ഹംസത്തെയാണ്.

കേശിനിയും ഒരു ദൂതിയാണ്. ബാഹുകനെ തിരിച്ചറിയുവാൻ പരി ശ്രമിച്ചതിൽ ഉണ്ടായ വിശേഷങ്ങൾ ദമയന്തിയോട് പറയുന്നവയാണ് പാഠത്തിലെ സന്ദർഭം, കേശിനി പറയുന്നതിൽ ചില പൊടിവിദ്യക ളുണ്ട്. അവളുടെ വാക്കും യുക്തിയും ചിലവ മറച്ചു വെയ്ക്കു ന്നവയും ദമയന്തിയുടെ മനസ്സിൽ പ്രണയാഗ്നി നിറയ്ക്കുന്നത ണ്. ബാഹുകൻ നളനാണോയെന്ന സംശയത്തിന് മറുപടിയായി ദമയന്തിയുടെ മനസ്സിൽ തെളിഞ്ഞു വന്നത് ‘നിഷേധനതയിവൻ നിർണ്ണയം’ എന്നാണ്. കേശിനി മൊഴികൾക്ക് ശേഷമാണത് യന്തി ഉറപ്പിക്കുന്നത്.

ദൈമിയെ വിജനതയിലേക്ക് വിളിക്കുന്നത് പൂർണ്ണശ്രദ്ധയോടെ കേൾക്കുവാനാണ്.

കേശിനി ദമയന്തിയെ സുന്ദരിയെന്ന് വിളിച്ചാണ് ആരംഭിക്കുന്നത്. ഇത് വെറും മുഖസ്തുതിയല്ല. ബാഹുകനിൽ നളനുണ്ടോയെന്ന് സംശയിക്കുന്ന ദമയന്തിയുടെ ശരീരസൗഷ്ഠവം യാഥാർത്ഥ്വങ്ങ ളെക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകുന്നു.

ബാഹുകനെ ബുദ്ധിമാനായി അവതരിപ്പിക്കുന്നു. ദമയന്തി രണ്ടാം സ്വയംവരം നിശ്ചയിച്ചതിൽ കുപിതനായി പെരുമാറിയ നളൻ കുല സ്ത്രീകൾക്ക് കോപം പാടില്ലെന്ന് രാജ്ഞിയായ ദമയന്തിയെ കുറ്റ പ്പെടുത്തണമെങ്കിൽ തീർച്ചയായും ബുദ്ധിമാനാണ്. ഒരു തേരാ ളിക്ക് ഇതിലെന്തു കാര്യമെന്നല്ല കേൾക്കുന്ന ദമയന്തിക്കു തോന്നു ന്നത്. തന്റെ സാക്ഷാതരൂപം അറിയിക്കാൻ കേശിനി ഒരു മാർഗ്ഗ മാണെന്ന് ബാഹുകൻ മനസ്സിലാക്കിയത് കേശിനി അറിഞ്ഞു.

ഇതിനുശേഷം പറഞ്ഞതും നടന്നതുമായ കാര്യങ്ങൾ കേശിനി തന്ത്രപൂർവ്വം ഫലിതമായിയൊന്ന് അറിയിച്ചു. ഇവിടെ ബാഹുക നിൽ നളനുണ്ടെന്ന് ആശങ്കപ്പെടുന്ന ദമയന്തിയെ ഒന്നു ചൊടിപ്പി ക്കുകയാണ് ചെയ്തത്. ദമയന്തി അതു ശ്രദ്ധിക്കുന്നില്ലെങ്കിലും കേശിനിയിൽ തോഴിമാരുടെ ദാസ്യത്തത്തിന്റെ ചില പ്രകടനങ്ങൾ കാണുന്നു. സ്ത്രീരത്നത്തിനു മുമ്പിൽ സ്ത്രീയായ കേശിനി ബാഹുകനെക്കുറിച്ച് പറഞ്ഞത് സ്ത്രീസഹജമായ കുസൃതിയാണ്. ഒരു ആത്മരതിയുമുണ്ടിതിൽ. അവിടെയുണ്ടായവ പാർത്താൽ ഫലിതമാണ് എന്നതിൽ തോഴിമാരുടെ അധസ്ഥിത മനസ്സിൽ മേൽസ്ഥാനത്തു നിൽക്കുന്നവരെ കളിപ്പിക്കുന്ന കുസൃതിയുണ്ട്. ദമയന്തിയുടെ മനസ്സ് കൂടുതൽ ശ്രദ്ധാലുവായിരിക്കാൻ ഇത് അവസരം ഒരുക്കും.

സമർത്ഥയായ ആ തോഴി ബാഹുകനെ പറഞ്ഞയച്ചതിനുശേഷം ഒളിച്ചു നിന്ന് ശ്രദ്ധിച്ചതിൽ നളന്റെ ദിവ്യമായ സിദ്ധികൾ കണ്ടെത്തി അത് അവതരിപ്പിക്കുന്നത് ദ്രുതദൗത്വത്തിന് ഇണങ്ങും മട്ടിലാണ്. പുനിര കണ്ട് അവമർദ്ദനം തുടങ്ങിയ നളന്റെ മനപീഡയാണ് കേശിനി അറിയിക്കുന്നത്. ഭക്ഷണസാമഗ്രികൾ കൊണ്ടുവന്ന പ്പോൾ കുംഭത്തിൽ താനെ നീര് നിറഞ്ഞു. അഗ്നി അഹങ്കാരമി ല്ലാതെ അവിടെ കത്തി എന്ന പ്രയോഗത്തിൽ അഗ്നിദേവനോടും വരുണനോടും പ്രാർത്ഥിക്കുന്ന നളനെയാണ് കാണിക്കുന്നത്. ഋതുപർണ്ണനെ വണങ്ങുന്ന, സാകേതപതിയെ വണങ്ങുന്ന, ബാഹു കനിൽ നളന്റെ ധർമ്മനിഷ്ഠ കാണുന്നു. ദമയന്തിയെ വിവാഹം ചെയ്യുവാനായി ദേവന്മാർ നൽകിയ ദൂത് ദമയന്തിയെ അറിയിച്ച ധർമ്മിഷ്ഠനാണ് നളൻ എന്ന് ദമയന്തി ഇവിടെ ഓർത്തിട്ടുണ്ടാകും. ഋതുപർണനെ വണങ്ങി തേരിലൊതുങ്ങുന്ന ബാഹുകൻ പുനി യെ തൊട്ട് അവ വിളങ്ങിയപ്പോൾ ദമയന്തിയുടെ മനസ്സിൽ ഉത്തരം കിട്ടിയിരിക്കും. ബാഹുകനായി ഒതുങ്ങിക്കഴിയുന്ന നളന്റെ നിസ്സഹായത പ്രിയതമയായ ദമയന്തി ഗ്രഹിച്ചിരിക്കും. കേശിനി പറഞ്ഞ ‘ഒതുങ്ങി’ എന്ന പദത്തിന് ദമയന്തിയുടെ മന സ്സിൽ ആർദ്രതയുണർത്താൻ ശക്തിയുണ്ട്.

Kerala Plus Two Malayalam Question Paper March 2018 with Answers

Question 17.
നവമാധ്യമങ്ങളുടെ കാലത്ത് പത്രമാധ്യമങ്ങൾ സ്വീകരിക്കുന്ന പുതുമകളെക്കുറിച്ച് നിരീക്ഷണക്കുറിപ്പ് തയ്യാറാക്കുക.
Answer:
ദൃശ്വമാധ്യമങ്ങളുടെ തള്ളിക്കയറ്റത്തിൽ നമ്മുടെ മാധ്യമങ്ങളുടെ വാർത്തകൾക്ക് പുതുമ നഷ്ടപ്പെടുന്നു. ഇതൊരു വെല്ലുവിളി തന്നെയാണ് ഇതിനെ മറികടക്കുക എന്നതാണ് പ്രശ്നങ്ങൾ നേരി ടുന്ന ഏറ്റവും വലിയ പ്രതിസന്ധി. തങ്ങളുടെ നിലനിൽപിനു തന്നെ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ, പല രീതികളിൽ ചില ഉടച്ചുവാർക്കലുകൾക്ക് അവർ തയ്യാറായി. അതിനവർ സ്വീകരി ച്ചത് വളരെ വൈവിധ്യം നിറഞ്ഞ മാർഗ്ഗങ്ങളായിരുന്നു. അവ

I) വാർത്താവതരണം കാവ്യാത്മകമാക്കുക
പ്രത റിപ്പോർട്ടിങ്ങിന്റെ ശൈലിയിൽ തന്നെ കാതലായ ഉടച്ചു വാർക്കലുകൾ നടത്തുകയാണ് പ്രതമാധ്യമങ്ങൾ ആദ്യം ചെയ്യു ന്നത്. തികച്ചും നിർജ്ജീവമായ വാർത്താറിപ്പോർട്ടിങ്ങ് രീതി മാറ്റി, പകരം ജീവനുള്ള കാവ്യാത്മകത നിറഞ്ഞ പുതുശൈലി സ്വീകരിച്ചു.

മടുപ്പിൽ നിന്നുള്ള മോചനം മാത്രമല്ല, ഭാഷ കാവ്യാത്മകമായ തുകൊണ്ടുള്ള പ്രയോജനം, സാഹിത്യത്തോടുള്ള അടുപ്പം പ്രതവാർത്തയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നു. നിലവാര
ത്തോത് ഉയരുന്നു. വിരസത അകറ്റുന്ന, ആകർഷണീയത നിറഞ്ഞ കാവ്യാത്മകതകൊണ്ട്, വായനക്കാരന്റെ ഹൃദയത്തെ സ്പർശിക്കാൻ, ഹൃദയത്തിലേക്ക് കടന്നുചെല്ലാൻ പത്രമാധ്യ മങ്ങൾക്കു സാധിക്കുന്നു.

II) നാടകീയ
നാടകീയത എന്നും പ്രതവാർത്തകളുടെ പ്രധാന ചേരുവയാ ണ്. അടുത്തതായി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന അളവറ്റ ആകാംക്ഷ ജനിപ്പിക്കുമ്പോൾ ആണ് നാടകീയത ടെ ലെടുക്കുന്നത്. സ്വാഭാവികമായും, പത്രവാർത്തകളുടെ പൊതു സ്വഭാവത്തിന് എതിരാണ് ഈ പുതിയ പ്രവണത. സ്വാഭാവിക മായും പ്രതവാർത്തയുടെ സ്വഭാവത്തിൽ വലിയ തോതിൽ വ്യത്യാസം വന്നു. കാവ്യാത്മകതയും, നാടകീയതയും സമ സമായി ഒത്തുചേരുമ്പോൾ അത് സാഹിത്യസൃഷ്ടിയുടെ ഉത്തമഭാവങ്ങൾ കൈവരിച്ചു എന്നു പറയാം. ഇത് പ്രത വാർത്തകളുടെ പൊതുവായ ആകർഷണീയത വർദ്ധിപ്പിച്ചു.

III) ലേഔട്ടിലെ പുതുമ
നമ്മുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി, എല്ലാ പ്രത ങ്ങളും ഒരുപോലെ, ഒരേ അച്ചിൽ വാർത്തെടുത്തതുപോലെ സമാനമായിരുന്നു എന്നതാണ്. വ്യത്യസ്തത ആദ്യകാലത്ത് ഉണ്ടാ യിരുന്നില്ല. വാർത്തകളിലും, അവതരിപ്പിക്കുന്ന രീതിയിലും, പക്ഷം പിടിക്കുന്ന കാര്യത്തിലും, നിലപാടുകളിലും ചിലപ്പോൾ ഓരോ പ്രതവും വ്യത്യസ്തത പാലിച്ചിരിക്കാം. പക്ഷേ ലേ ട്ടിന്റെ കാര്യത്തിൽ അവ ഒരേ ഭാവവും, രൂപവും പ്രകടിപ്പിച്ചു. ഒറ്റനോട്ടത്തിൽ പ്രതത്തിന്റെ ആകർഷണീയതയും, വ്യക്തി ത്വവും വായനക്കാരനിലേക്ക്, എങ്ങനെ പ്രസരിപ്പിക്കാം എന്നൊരു ചിന്തയും ഈ ലേ ഔട്ട് പരിഷ്കരണത്തിന്റെ പിന്നി ലുണ്ട്. ഒപ്പം തങ്ങൾ ദൃശ്വമാധ്യങ്ങളിൽ നിന്ന് നേരിട്ട വെല്ലുവി ളികളെ എങ്ങനെ മറികടക്കാം, എന്ന വിപ്ലവാത്മകമായ ചിന്തയും കൂട്ടിചേർത്തപ്പോൾ ഏറ്റവും ഹൃദ്വമായ ലേ ഔട്ടു കൾ ഒരുങ്ങിത്തുടങ്ങി. ഇതിന് മറ്റു വിദേശ പ്രതമാധ്യമങ്ങളുടെ പുരോഗമനാത്മക നിലപാടുകളും,പരീക്ഷണങ്ങളും നമുക്ക് മാതൃകയായി

IV) മറ്റു മാധ്യമങ്ങളുമായി ബന്ധിപ്പിക്കുന്നു.
പത്രമാധ്യമങ്ങൾ നടത്തിയ മറ്റൊരു രീതി നവമാധ്യമങ്ങളുമായി പ്രതത്തിനു പുതിയ ബന്ധങ്ങൾ സ്ഥാപിച്ചു എന്നതാണ്. സൈബർ മാധ്വ മങ്ങളുടെ സാധ്യതകളെ എന്തു കൊണ്ട് തങ്ങൾക്കും ഉപയോഗപ്പെടുത്തികൂടാ എന്നൊരു ചിന്ത യിൽനിന്നാണ് ഈ പുതിയ പരീക്ഷണങ്ങൾ ഉടലെടുക്കുന്നത്. ഇ-മെയിൽ, വെബ്പേജ് ഏറ്റവും ഒടുവിൽ ഇ പത്രം എന്നി ങ്ങനെ ലോകത്തിന്റെ പുതിയ സമ്പ്രദായങ്ങളെ, തങ്ങളുടെ പരമ്പരാഗത രീതികളുമായി കൂട്ടിയിണക്കി, മുന്നോട്ടുപോ കാൻ പ്രതമാധ്യമങ്ങൾക്ക് സാധിച്ചു. ഈ ഒരു തുടക്കം ദൃശ്യ മാധ്യമങ്ങളുടെ അളവറ്റ സ്വാധീനത്തിൽ നിന്ന്, ഒരു പരിധി വരെ പിടിച്ചുനിൽക്കാൻ പ്രതമാധ്യമങ്ങളെ സഹായിച്ചു എന്നു
പറയാം.

V) വായനക്കാരുടെ പ്രതികരണങ്ങൾ, വിശകലനം, വിശദാംശങ്ങൾ
പ്രതങ്ങളുടെ ഏറ്റവും വലിയ സ്വത്ത് വായനക്കാരാണ്. അവ രുടെ പിന്തുണയാണ് പ്രതമാധ്യമങ്ങളെ താങ്ങിനിർത്തുന്നത്. അതുകൊണ്ടുതന്നെ അവരുടെ ഏറ്റവും വലിയ പ്രതിബദ്ധത വായനക്കാരോടുതന്നെ ആയിരിക്കും. സ്വാഭാവികമായും അവരെ കണക്കിലെടുക്കാതെ പ്രശ്നങ്ങൾക്ക് മുന്നോട്ടു പോകാൻ കഴിയില്ല. പ്രതികരണങ്ങൾ, അത് അഭിനന്ദനമായ ലും, വിമർശനമായാലും, കുറ്റപ്പെടുത്തലുകളും, ഓർമ്മ ടുത്തലുകളുമായാലും ഒരേ പ്രാധാന്യത്തോടെ തുറന്ന മന സ്സോടെ ഉൾക്കൊള്ളാൻ ഇന്നവർക്ക്, പത്രങ്ങൾക്ക് സാധിക്കു ന്നുണ്ട്. സഹിഷ്ണുതയോടെ വായനക്കാരനും, തങ്ങൾക്കും ഇടയിൽ ആശയവിനിമയത്തിന്റെ വാതിലുകൾ തുറന്നിടാൻ പ്രതങ്ങൾ ഉത്സാഹിക്കുന്നു.

18 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മുന്നെണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (സ്കോർ 6 വീതം) (സ്കോർസ് : 3 × 6 = 18)

Question 18.
‘മനുഷ്യ ജീവിതാവസ്ഥകൾ ലോകത്തെവിടെയും ഒന്നാണെന്ന് പരോക്ഷമായി പറഞ്ഞു തരികയാണ് വിവർത്തന കൃതികൾ ചെയ്യുന്നത്’ – ‘പ്രകാശം ജലം പോലെയാണ്’ എന്ന കഥ മുക ളിലെ പ്രസ്താവനയെ സാധൂകരിക്കുന്നുണ്ടോ? വിശദമാക്കുക.
Answer:
വിവർത്തനം ഒരു കലയാണ്. അതു സ്വതന്ത്രവും, വിധേയത്വ ത്തോടെ മൂലകൃതിയോട് അതീവകടപ്പാട് കാത്തുസൂക്ഷിക്കു ന്നതും ആകാം. പക്ഷേ, ഒരു വിവർത്തകൻ മൂലകൃതിയോട് സത്യ സന്ധത പുലർത്തിയിരിക്കണം. അപ്പോൾ മാത്രമെ ഭാഷാതിവർത്തി യായി ഒരു കൃതി നിലനിൽക്കുകയുള്ളു. വിവർത്തനങ്ങളിലൂടെ ചില വിശിഷ്ട കൃതികൾ അവഗണിക്കപ്പെട്ടേക്കാം. അതുപോലെ തന്നെ വിവർത്തകൻ പ്രത്യുല്പന്നമതിത്വം പുലർത്തുകയും വേണം. അതൊരു സിദ്ധിയാണ്. പ്രതിഭാവിലാസം കൊണ്ടുമാത്രം കരഗതമാകുന്നത്. എങ്കിലും അഭ്യാസം കൊണ്ട് കുറെയൊക്കെ മറികടക്കാൻ സാധിക്കുന്നതുമാണത്. കാരണം ഉചിതമായ പദ ങ്ങളും പ്രയോഗങ്ങളും വിവർത്തനം വരുന്ന ഭാഷയിലെയും സംസ്കാരത്തിലെയും മിത്തുകളും വിശ്വാസങ്ങളും മൂലകൃതി യിലെ ആശയങ്ങളോട് ഇണങ്ങിച്ചേരും വിധം സമർത്ഥമായി സന്നി വേശിപ്പിക്കുമ്പോൾ ഒരു വിവർത്തകൻ വിജയിച്ചെന്നുവരാം. വിവർത്തനം അപ്പോൾ മാത്രമെ ഭാഷകൾക്കിടയിൽ ഒരു പാലമാ യിതീരുകയുള്ളു.

വിവർത്തനം ഏതു ഭാഷയ്ക്കും പുതു ജീവൻ പകർന്നു നൽകുന്നു. വിവർത്തനം ഇല്ലെങ്കിൽ സാഹിത്യം സാർവ്വവ്യാ പിയായി തീരില്ല. ഓരോ ഭാഷയ്ക്കും വിലമതിക്കാനാവാത്ത ഉണർവുകളും അതേസമയം പരിമിതികളും ഉണ്ട്. ഭാഷയുടെ ഏറ്റവും വലിയ പരിമിതി അതിന്റെ അതിർവരമ്പുകൾ സൃഷ്ടി ക്കുന്ന അസ്വാതന്ത്ര്യം തന്നെയാണ്. ഒരു പ്രത്യേക സ്ഥലത്ത് സംസ്കാരത്തിൽ തളംകെട്ടി നിൽക്കാൻ വിധിക്കപ്പെട്ടവ കൂടി യാണ് ഭാഷകൾ. ‘പുറമേയ്ക്കുള്ള അവയുടെ സഞ്ചാരത്തിന് പരസഹായം കൂടിയേ കഴിയൂ. അതിന് മറ്റ് ഭാഷകളുടെ കൈത്താങ്ങ് ആവശ്യമാണ്. ഈ തരത്തിൽ പരസ്പരാശ്രിത ത്വം പേറികൊണ്ടാണ് ലോകഭാഷകൾ നിലനിൽക്കുന്നത്.

സാഹിത്വത്തെ സംബന്ധിച്ചിടത്തോളം വിവർത്തനങ്ങൾ ഭാഷ കൾക്കിടയിലുള്ള പാലമാണ്. ഈ പാലം ശക്തമല്ലെങ്കിൽ സഞ്ചാരം ദുഷ്കരമാകും. അതുകൊണ്ടുകൂടിയാണ് നല്ല വിവർത്തകരാണ് നല്ല സാഹിത്യകാരൻമാരെയും സൃഷ്ടിക്കുന്ന തെന്ന് പറയുന്നത്.

ആധുനിക കാലത്തോട് എന്നും സംവദിക്കുന്ന കഥകൾ തന്നെ യാണ് മാർകസിന്റേത്. ഏതു കാലത്തും പ്രസക്തമായ കഥാ ന്തരീക്ഷം. പ്രവാസികളായി മാറുന്നവരുടെ നേർത്ത ഗൃഹാതുര ത മലയാളികൾക്ക് ഒട്ടും അന്യമല്ല. തോടും പുഴയും കായലും പാടവും കുളങ്ങളും നിറഞ്ഞ പച്ചപ്പിൽ നിന്ന് മണലാരണ്യത്തിന്റെ ഉഷ്ണക്കാറ്റിലേക്ക് പറിച്ചുനടപ്പെടുന്ന മലയാളി കുടുംബങ്ങളി ലേക്ക് എളുപ്പം സംവദിക്കാൻ കഴിയുന്ന രീതിയിലാണ് ഈ കഥ യുടെ ഘടനയും. ലോകത്ത് എവിടെയും ഏതു സമൂഹത്തിലും എളുപ്പം ഇണങ്ങിചേർന്ന് ഒന്നായി പോകാൻ കഴിയുന്ന മലയാളി യുടെ മാനവിക ഘടനപോലെ അത്ര ലളിതമായിരിക്കുകയില്ല മറ്റു ള്ളവരുടെ ജീവിതാന്തരീക്ഷങ്ങൾ, അതുകൊണ്ടുകൂടിയാണ് മല യാളികളുടേത് നേർത്ത ഗൃഹാതുരതയായി മാറുന്നത്. ഒരു തരം ഉദയ ഗൃഹാതുരത. പ്രവാസിയായി കഴിയുമ്പോൾ നാടിനെ കുറിച്ചും നാട്ടിലെത്തുമ്പോൾ പ്രവാസത്തെപ്പറ്റിയും അവർ സ്വപ്നം കാണും. അങ്ങനെയൊരു ദയ ഗൃഹാതുരത ഈ കഥ യിലെ കഥാപാത്രങ്ങൾ പേറുന്നില്ല എന്നതു ശ്രദ്ധേയമാണ്. എങ്കിലും മലയാളി അനുഭവിക്കുന്ന പ്രവാസജീവിതത്തിലെ അസ്തിത്വ പ്രശ്നങ്ങൾക്ക് ഈ കഥയുമായി സമാനത നില നിർത്താൻ കഴിയുന്നുണ്ട്.

നമ്മുടെ പൈതൃകവും നമ്മുടെ വേരുകളും നമ്മെ ഭൂതകാലത്തി ലേക്ക് തിരിച്ചുവിളിച്ചുകൊണ്ടിരിക്കും. കനത്ത ചൂടും, മഞ്ഞും മാത്രമുള്ള മാഡ്രിഡിലെ ആ നഗരതിരക്കിൽ പഴയകാലത്തിന്റെ ഓർമ്മകളെ കൊണ്ടുവരാനാണ് കഥാകൃത്തിന്റെ ശ്രമം. എപ്പോഴും കുട്ടിക്കാലം നയെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. ഒരിക്കലും മറ ക്കാൻ കഴിയാത്ത ഓർമ്മകളുടെ ഒരു കൂമ്പാരമാണ് കുട്ടിക്കാ ലം. നനുത്ത ഓർമ്മകൾ ഇതൾ വിരിയുമ്പോൾ ആ കാലം പൂത്തു വിടർന്ന് മനസ്സിൽ തെളിയും. വാർധക്യമാണ് ഓർമ്മകളുടെ വസ ന്തകാലം. ഇവിടെ ജോവലും ടോട്ടോയും തങ്ങളുടെ പൈതൃക ഭൂമിയുടെ അവശേഷിപ്പുകളായ തുറമുഖവും തീരവും പുനഃ സൃഷ്ടിക്കുന്നത് നഗരത്തിരക്കിൽ, ഫ്ളാറ്റിലെ വരണ്ട അന്തരീക്ഷ ത്തിലാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ ഓർമ്മ കളേക്കാൾ, മുതിർന്നവർ പറഞ്ഞുകേട്ട മങ്ങിയ ചിത്രങ്ങൾ തന്നെ യായിരിക്കും. നിറം പിടിപ്പിച്ച ഭാവനാത്മക യാത്രകൾക്ക് അവരെ സഹായിച്ചിട്ടുണ്ടാവുക.

മാർകേസിന്റെ കുട്ടിക്കാലം നിഴൽ വിരിച്ച് ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മുത്തച്ഛന്റെയും മുത്തശ്ശിയോടൊപ്പം ഏകാന്ത മായ ആ ബാല്യം തീർച്ചയായും വന്യമായ സ്വപ്നങ്ങളുടെ കൂട്ടു കാരനായിതന്നെയാണ് മാർകേസ് കഴിച്ചുകൂട്ടിയത്. സ്വാഭാവിക മായും ചരിത്രപരമായും ഐതിഹാസികവും ആയ നിരവധി സംഭ വങ്ങളിലൂടെ ആ ബാല്യം കടന്നുപോയിട്ടുണ്ട്. മിത്തുകളും വിശ ഭാസങ്ങളും ആധുനിക ശാസ്ത്രത്തിന് പുച്ഛം തോന്നുന്ന രീതിയി ലുള്ള യുക്തിയില്ലാത്ത തെളിവില്ലാത്ത നിരവധി സംഭവങ്ങൾക്ക് ആ കുരുന്നു ഹൃദയം സാക്ഷിയായിട്ടുണ്ടാകാം മുതിർന്നവരുടെ സമൂഹത്തിൽ കുട്ടിയായിരിക്കുമ്പോൾ ഉള്ള കുട്ടിത്തം വഴിമാറു കയും കാഴ്ചപ്പാടുകൾക്ക് വ്യതിയാനം സംഭവിക്കുകയും ചെയ്യും. വെറുമൊരു നേരമ്പോക്ക് കുട്ടിയുടെ ഹൃദയത്തിൽ വലിയ മാറ്റത്തിനും വിശ്വസ്തമായ നിലപാടിനും കാരണമാ യേക്കാം.

ആ ബാല്യം പിന്നീട് മാർകസിനെ ജീവിതകാലം മുഴുവൻ പിന്തു ടർന്നിട്ടുണ്ട്. അതിനേക്കാൾ സവിശേഷതയാർന്ന മറ്റൊന്നും അദ്ദേ ഹത്തെ പിൽക്കാല ജീവിതത്തിൽ സ്വാധീനിച്ചിട്ടില്ല. അതിനേക്കാൾ സംഭവബഹുലമായ മറ്റൊന്നിനും പിൽക്കാല ജീവിതത്തിൽ മാർകേസ് സാക്ഷിയായിട്ടുമില്ല. ആ സുന്ദരവും എന്നാൽ ഒരി ക്കലും തിരിച്ചു വരാത്തതുമായ വർണ്ണശബളിമയാർന്ന ബാല്യം ഈ കഥയിലും തിരനോട്ടം നടത്തുന്നുണ്ട്. തിരിച്ചുവരാത്ത ബാല ത്തിന്റെ നനുത്ത വീണ്ടെടുപ്പുകൾ മാർകസ് നടത്തുന്നത് ഏറ്റവും ബോധപൂർവ്വം തന്നെയാണ്. കുട്ടികളുടെ താൽപര ങ്ങൾക്ക് പൈതൃക ഭൂമിയിൽ തങ്ങളെ കാത്തിരിക്കുന്ന വള്ള ങ്ങൾക്കും അപ്പുറമായി കഥാകൃത്തിന്റെ അസാമാന്യമായ അഭി നിവേശം പ്രകാശം പോലെ ഇവിടെ കുതിച്ചൊഴുകുന്നത് കാണാം ജീവിതത്തിന്റെ ഏതേതു നാൽക്കവലകളിൽ കാലം നിങ്ങളെ കൊണ്ടുചെന്നെത്തിച്ചാലും തിരിച്ചുവരാൻ കഴിയുന്ന ആദ്യത്തെ സന്ദർഭത്തിൽ നിങ്ങളുടെ മനസ്സ് ഭൂതകാലത്തിലേക്ക് കുതിച്ചെ ത്തും. കുട്ടികളിലൂടെ മാർകേസ് അത് സാധ്യമാക്കുന്നു.

നമ്മുടെ സാഹചര്യങ്ങളിലേക്ക് ഈ കഥയെ കൃത്വമായി പറിച്ചുന ടേണ്ട കാര്യമില്ല. ഈ കഥയുടെ ഒരു സാർവ്വജനീനമായ സ്വഭാവ “സവിശേഷത തന്നെയാണ് അതിനു കാരണമായി നിലനിൽക്കു ന്നത്. പ്രത്യേകിച്ച് കുട്ടികളുടെ ലോകം മുതിർന്നവരിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഏതു കാലത്തും ഏതു സംസ്കാര ത്തിലും നിലനിൽക്കാവുന്ന ഒരു കഥാഘടനയാണ് ഈ കഥ യ്ക്കുള്ളത്. അതുകൊണ്ടുത്തന്നെ ഈ കാലം ഒരു സാർവ്വലൗ കീകമായ കാഴ്ചപാടിനാൽ അനുഗ്രഹീതമാണ്.

ഏതു ഭാഷയിലും ഏതു രാജ്യത്തും ഏതു സംസ്കാരത്തിലും ബാല്യകാലം ഒന്നുതന്നെയാണ്. സാഹചര്യങ്ങൾ വിഭിന്നമാകാം പക്ഷേ, വികാരം ഒന്നുതന്നെ. ഭൂഖണ്ഡങ്ങൾ മാറിയാലും രാജ തിർത്തികൾ മാറിമറിഞ്ഞാലും അതിനു മാറ്റമില്ല. ബാലകുതൂഹ ലങ്ങളും, അന്തമില്ലാത്ത ഭാവനയും നിറമുള്ള സ്വപ്നങ്ങളും, എല്ലാം ഒന്നുതന്നെ. അതുകൊണ്ടുതന്നെ നമ്മുടെ സാഹചര്യ ങ്ങളുമായി ഏറ്റവും നന്നായി തന്നെ ഈ കഥ ഇണങ്ങിപ്പോകു ന്നു. നഷ്ടപ്പെടുന്നതിന്റേയും വീണ്ടെടുക്കലിന്റേയും ഏറ്റവും ശക്തമായ വഴികളിലൂടെയാണ് നാം മലയാളികൾ കടന്നുപോ കുന്നത്. അതിൽ ഏറ്റവും ശക്തം നമ്മുടെ മാതൃഭാഷയാണ്. കൊഴി ഞ്ഞുപോകുന്ന തനിമയുടെ വീണ്ടെടുക്കലാണ്. അടുത്ത തല മുറകളിലേക്ക് പകർന്നുകൊടുക്കേണ്ട ആ ഭാഷാമൃതം നമ്മുടെ കൈക്കുമ്പിളിൽ നിന്നുതന്നെ ചോർന്നുപൊയ്ക്കൊണ്ടിരിക്കു ന്നു.

തലമുറകൾക്ക് ശേഷം നമുക്ക് കൈമോശം വന്ന ആ നഷ്ട പ്പെട്ട സൗഭാഗ്യങ്ങളെ കുറിച്ചോർത്ത് നെടുവീർപ്പിടുന്ന അവസ്ഥ യിൽ അതിൽ പ്രഥമ സ്ഥാനം മാതൃഭാഷയ്ക്ക് ആവരുത്. രണ്ടാ മത് നമ്മുടെ പ്രകൃതി നാം തീറെഴുതി കൊടുത്തുകൊണ്ടിരിക്കു ന്നു. മണ്ണും ജലവും ധാതുക്കളും വായുവും നാം ചൂഷണത്തിന് വിധേയമാക്കികൊണ്ടിരിക്കുന്നു. അമിതമായ ഈ ദുരുപയോഗം, ഭാവിയിൽ ഇരുളടഞ്ഞ ഒരു ദയനീയ പതനത്തിലേക്ക് തന്നെ യാവും നമ്മെ തള്ളിവിടുക. അനന്തര തലമുറകൾക്ക് ജോവലി നെയും, ടോട്ടോയേയും പോലെ ജലമില്ലാത്ത പ്രതലങ്ങളിൽ വെളി ചപ്രവാഹങ്ങളിൽ കപ്പലുകൾ പായിക്കേണ്ടിവരും. നഷ്ടമാകുന്നവ എത്ര അമൂല്യമാണെന്ന് തിരിച്ചറിയാതെ വരുമ്പോഴാണ് നഷ്ട ത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നത്. നമ്മുടെ മണ്ണിൽ പുതുതലമുറ കൾക്ക്, കഴിഞ്ഞുപോയ കാലങ്ങളിലെ അസുലഭ സൗഭാഗ്യങ്ങളെ കുറിച്ചോർത്ത് ഭാവനാലോകങ്ങൾ സൃഷ്ടിക്കുവാൻ ഇടവരരുത്. ഈ കഥ അങ്ങനെ ചില ഓർമ്മപ്പെടുത്തലും നടത്തുന്നുണ്ട്.

Kerala Plus Two Malayalam Question Paper March 2018 with Answers

Question 19.
അഗ്നിവർണ്ണന്റെ കാലുകളിൽ അടിച്ചുതളിക്കാരി രംഗപ്രവേശം ചെയ്യുന്നതോടെ നാടകത്തിനു കൈവരുന്ന സാമൂഹ്യമാനം വ്യക്തമാക്കുക.
Answer:
‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഏറ്റവും നിർണ്ണാ യകമായ സന്ദർഭത്തിലാണ് അടിച്ചുതളിക്കാരി പ്രത്യക്ഷപ്പെടുന്നത്. ഏറ്റവും കൗതുകകരമായ കാര്യം രാജാവിന്റെ വരവിനായുള്ള കൊമ്പുവിളിക്കുശേഷം, പ്രേക്ഷകരും, കഥാപാത്രങ്ങളും, രാജ് തവും പ്രതീക്ഷിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് തികച്ചും അപ്രതി ക്ഷിതമായി കിണ്ടിയും, വെള്ളവും ആയി കൊട്ടാരം അടിച്ചുതളി ക്കാരി വരുന്നത്. അടിച്ചുതളിക്കാരിയെ കാണുമ്പോൾ പോലും ആശങ്കയാണ്. ഇതും രാജാവാകുമോ? രാജാവ് പെണ്ണാണോ? അവിടെയും തിരുത്തുവരികയാണ്. രാജാവ് എന്തായാലും ആണു തന്നെ. കുഴലൂത്തുകാരുടെ അകമ്പടിയോടെയാണ്, കൊട്ടാ രത്തിലെ അടിസ്ഥാനവർഗ്ഗത്തൊഴിലാളിയും എന്നത് സമത്വത്തി ന്റെയും സാഹോദര്യത്തിന്റെയും, സ്വാതന്ത്ര്വത്തിന്റേയും അടയാള മായി വ്യാഖ്യാനിക്കപ്പെടുന്നു, ആക്ഷേപഹാസ്യം, പരിഹാസത്തിന്റെ തലങ്ങളിലേക്ക് ഉയരുന്ന നാടകസന്ദർഭമാണത്.

അടിച്ചുതളിക്കാരിയുടെ വരവ് നാടകത്തെ ഒരു ദന്തഗോപുര ത്തിൽ നിന്ന്, ഉയർന്ന തലത്തിൽ നിന്ന് താഴേക്കിറക്കുന്നുണ്ട്. അതുവരെ പറഞ്ഞുവെച്ചിരുന്ന കാര്യങ്ങളിൽ ഒരു തിരുത്ത് സംഭ വിക്കുന്നുണ്ട്. എല്ലാവർക്കും മുകളിലായി അടിച്ചുതളിക്കാരി പ്രതിഷ്ഠിക്കപ്പെടുന്നു. അടിച്ചുതളിക്കാരി സാധാരണക്കാരിയാണ്. സാധാരണ രീതിയിൽ ചിന്തിക്കുന്നവർ അന്നന്നത്തെ കാര്യങ്ങളെ കുറിച്ച് ആകുലപ്പെടുന്നവർ, വലിയ ചിന്തകളോ, തത്ത്വപ്രശ്ന ങ്ങളോ, താത്വിക സമീപനങ്ങളോ അവൾക്കില്ല. അടിച്ചുവാരണം, വൃത്തിയാക്കണം. തന്റെ ജോലി കൃത്വമായി ചെയ്യണം. ഏത് അധി കാര കേന്ദ്രങ്ങളിലായാലും, എത്ര ഉന്നതരായാലും തന്റെ ജോലി യിൽ യാതൊരു തടസ്സവും വരാൻ ഇഷ്ടപ്പെടാത്തവൾ.

അടിച്ചുതളിക്കാരിയോട് ‘ഈ കാലുകളും ഇവിടെ നിന്ന് അടിച്ചു വാരിക്കളയുമോ’ എന്നു ചോദിക്കുന്ന കേവലരാമനോട് ക്കൊന്നും അറിയേണ്ടകാര്യമില്ല. എന്റെ ജോലി നോക്കണം’ എന്നാ ണവൾ മറുപടി പറയുന്നത്. തന്റെ ജോലിയോടും, തനിക്കു ജോലി തന്ന അധികാരമുള്ളവനോടും മാത്രം കൂറുപുലർത്തുന്നവൾ. അതിനപ്പുറമുള്ള കാര്യങ്ങളൊന്നും തന്റെ കാര്യമല്ലെന്നാണവർ കരുതുന്നത്. തന്നെ ചുമതലപ്പെടുത്തിയ കർത്തവ്യങ്ങളിൽ നിന്ന വൾ ഓടിയൊളിക്കുന്നില്ല. അന്വേഷണങ്ങളോ, ഭരണസ്തംഭനമോ അവളുടെ വിഷയമല്ല. തന്റെ കർമ്മം, തന്റെ ജോലി ആ മണ്ഡല ത്തിൽ മാത്രം മുഴുകുന്ന അടിച്ചുതളിക്കാരി ചില ഓർമ്മപ്പെടുത്ത ലുകൾ തന്നെ നാടകത്തിൽ അഴിച്ചുവിടുന്നുണ്ട്.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന സാധാരണ ജനത്തിന്റെ പ്രതിനിധിയാണ് ഈ നാടകത്തിലെ അടി ച്ചുതളിക്കാരി. തന്റെ കർമ്മമണ്ഡലത്തോട് കൂറുമാത്രം പുലർത്തുന്ന ആ സാധാരണകൊട്ടാരം ജോലിക്കാരി ഒരു മാതൃകയാണ്. സുഖ ലോലുപതയിൽ മുഴുകി, ഭോഗാസക്തിമാത്രം കൈമുതലായ ഒരു രാജാവിന്റെ അനാസ്ഥക്കെതിരെ, കെടുകാര്യസ്ഥതയ്ക്ക് എതിരെ, അധികാരപ്രീണനത്തിനും, അഹങ്കാരത്തിനും നേരെ ചൂലുകൊണ്ട് ഒരു മറുപടി. അതാണ് അടിച്ചുതളിക്കാരി.

അടിച്ചു വൃത്തിയാക്കി, ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കുക. ചേട്ടയെ അടിച്ചു പുറത്താക്കി ലക്ഷ്മിയെ കുടിയിരുത്തുക. കൊട്ടാരത്തിൽ നിറഞ്ഞുനിൽക്കുന്ന അധികാര ജീർണ്ണതയ്ക്കു നേരെ വീഴുന്ന ആദ്യത്തെ എളിയ ആയുധമാണ് ചൂൽ. അടിച്ചു തളിക്കാരിയോട് ആയുധങ്ങളുമായി അനവസരത്തിൽ പ്രത ക്ഷപ്പെട്ടത് എന്താണ്? എന്നു ചോദിക്കുമ്പോൾ ‘ആയുധമെന്തിനാ, ശിക്ഷിക്കാനല്ലാതെ? എന്നാണ് മറുചോദ്യം. ഇവിടെ ശുദ്ധീകരണ മാണ് നടക്കുന്നത്. ജനങ്ങളുടെ ശുദ്ധീകരണ പ്രക്രിയയിൽ പെട്ടാണ് ചരിത്രത്തിലെ പല ഏകാധിപതികളും വീണുപോയത്. തുത്തെറിയപ്പെട്ടത്.

അടിച്ചുതളിക്കാരിയുടെ വരവോടുകൂടിയാണ് നാടകത്തിന് ‘അനക്കം’വെച്ചത്. ചലനങ്ങളില്ലാത്ത ഒരു പോക്കിൽ ചലനങ്ങൾ സൃഷ്ടിക്കാൻ, മാറ്റങ്ങൾ ഉണ്ടാക്കാൻ ആ സാധാരണക്കാരിക്ക് സാധിക്കുന്നുണ്ട്. മടുപ്പിക്കുന്ന ആ രാജകീയ ഭരണത്തിന് താൽക്കാലികമായെങ്കിലും ഒരു വിരാമമുണ്ടാക്കാൻ അടിച്ചുത ളിക്കാരിക്ക് സാധിച്ചു. ഒടുവിൽ അടിച്ചുതളിക്കാരിയോട് സങ്കടം ബോധിപ്പിക്കുന്ന സന്ദർഭം നമുക്ക് നാടകാന്ത്യത്തിൽ കാണാം. ചിന്താരാമൻ പറയുകയാണ് “നിങ്ങൾ കൊട്ടാരത്തിലെ അടിച്ചു തളിക്കാരി ആയതുകൊണ്ടുതന്നെ നിങ്ങളാണ് യഥാർത്ഥ രാജാ വ്” അപ്പോൾ കേവലരാമൻ തിരുത്തുകയാണ്. “രാജാവല്ല രാജ്ഞി. ഇവിടെ എല്ലാം ഒന്നിച്ചടിച്ചുതളിച്ച് വൃത്തിയാക്കണേ ഒരു അപേക്ഷയായി അത് മാറുന്നു. ആ അപേക്ഷയിൽ അടിച്ചുതളി ക്കാരി കുദ്ധയാകുന്നുണ്ട്. “ഇതെന്റെ ജോലിയാണ്. ആരും അതെന്നെ പഠിപ്പിക്കേണ്ട?” തന്റെ കർമ്മമണ്ഡലത്തിന്റെ രാജ്ഞി യാണ് ആ അടിച്ചുതളിക്കാരി. അതുകൊണ്ടുതന്നെ ഒരു മാതൃക യും. ഭരിക്കാനറിയാത്ത, അല്ലെങ്കിൽ മനസ്സില്ലാത്ത രാജാവും, രാജാവില്ലാത്ത രാജ്യത്തെ രാജഗുരുവും, വിദൂഷകനും കൊത്തു വാളും വാഴുന്ന നാട്ടിൽ അങ്ങനെ ജോലിയറിയുന്ന ഒരു അടി ചുതളിക്കാരി ഉള്ളതുതന്നെ ഭാഗം. അതുതന്നെയാണിതിലെ അന്തസത്തയും!

Question 20.
‘കൊല്ലുന്നതിനേക്കാളും ശല്യമായിട്ടുള്ളൊരു
കൊള്ളവാക്കല്ലാതൊന്നും ചൊല്ലുകയില്ലദ്ദേഹം
(ശീലാവതി ചരിത്രം നമ്പ്യാർ)
‘പിന്നെ നീ നിനക്കൊത്തദിക്കിനു പൊയ്ക്കൊള്ളണം
നിന്നിനിക്കാലം കളഞ്ഞിടായ്ക വെറുതെ നീ
(മഹാഭാരതം കിളിപ്പാട്ട് – എഴുത്തച്ഛൻ)

‘മലയോരത്തമ്മയിരുന്നു
ദഹിപ്പതു കണ്ടു കലങ്ങി
മുലപാതി മുറിഞ്ഞവളാറ്റിൻ
കരയിൽ കനലായി വിളിച്ചു’
(കിരാതവൃത്തം – കടമ്മനിട്ട)

ചൂഷണത്തിനും അപമാനത്തിനും വിധേയമാകുന്ന കാര്യത്തിൽ എന്നും സ്ത്രീയും പ്രകൃതിയും ഒരേ തട്ടിലാണെന്ന് മേൽ സൂചി ഷിച്ച വരികൾ വ്യക്തമാക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം ചുരുക്കി വിവരിക്കുക.
Answer:
കുഞ്ചൻനമ്പ്വാരുടെ കവിതയിൽ ഭർത്താവിന്റെ കുത്തുവാക്കു കൾ കേൾക്കുന്ന പതിവ്രതയായ ഭാര്യയുടെ സഹനമാണുള്ളത്. എന്തിനും ഏതിനും കുറ്റം പറയുന്ന ഭർത്താവ്. മുനിയായിട്ടും വീട്ടിനകത്ത് ഭാര്യയുടെ മുമ്പിൽ പുരുഷന്റെ അധികാരം കാണി ക്കുന്നു. 18-ാം നൂറ്റാണ്ടിലെ ഗൃഹാന്തരീക്ഷമായിരിക്കാം പുരാ ണകഥയിൽ ചേർന്നിരിക്കുന്നത്. സ്വന്തം നാടും നാട്ടുകാരും പുരാണ കഥകളിൽ ഉൾക്കൊള്ളിച്ച കവിയാണല്ലോ കുഞ്ചൻ നമ്പ്യാർ.

18-ാം നൂറ്റാണ്ടിലും ആധുനിക യുഗത്തിലും സ്ത്രീയെന്നും അടി ചമർത്തപ്പെട്ടവളാണ്. അവൾക്ക് ദുരിതങ്ങളേയുള്ളു. പ്രതികരി ക്കാനും പ്രതിരോധിക്കാനും കഴിയാത്ത സാഹചര്യം.

ഇന്നത്തെ അവസ്ഥയെന്താണ്? സ്ത്രീക്ക് അനുകൂലമായി നിരവധി നിയമങ്ങൾ നടപ്പിലായ സമൂഹമാണ് ഇന്നത്തേത്. 2015 – ലാണ് റേഷൻ കാർഡിൽ നിന്നും അച്ഛനെ മാറ്റി ഗൃഹനായികയുടെ പേരി ലാക്കിയത്. സ്ത്രി പരാതി നൽകിയാൽ അതിന് നടപടികൾ ഉട നെയാണ്. എല്ലാ മേഖലയിലും സംവരണം നടപ്പിലായിരിക്കുന്നു. സ്ത്രീ ശാക്തീകരണ പരിപാടികൾ നിരവധിയാണ്. ഇതിനാൽ സ്ത്രീയുടെ ശക്തിയും ആത്മവിശ്വാസവും വർദ്ധിച്ചിട്ടുണ്ട്.

സ്ത്രീയുടെ വൈകാരികലോകത്ത് വലിയ മാറ്റം വന്നിട്ടുണ്ട്. അവൾ പ്രതിഷേധിക്കുന്നുണ്ട്. തിരുവനന്തപുരത്ത് അമൃത എന്ന പെൺകുട്ടി അസഭ്യം പറഞ്ഞ നാല് പൂവാലന്മാരെ കണക്കിന് തല്ലിയത് ചാന ലിൽ വന്നതാണ്. അതിനെത്തുടർന്ന് കോടതിയും കേസുമായി സാമൂഹ്യനിയമങ്ങൾ അമൃതക്കു പിറകെ വന്നുകൊണ്ടിരിക്കും. എന്നാലും അമൃത കാണിച്ചത് ര്വമായിരുന്നു. ബാറിൽ പോയി വെള്ളമടിച്ച് ബഹളം വയ്ക്കുന്ന സ്ത്രീകളുണ്ട്. സ്ത്രീയാ യതിനാൽ അത് മോശമായി. പൂവാലന്മാരെ ചെരിപ്പുകൊണ്ടടി ക്കുന്ന പെൺകുട്ടികളുടെയെണ്ണവും വർദ്ധിക്കുന്നു. കാമാസ ക്തിയോടെ സ്ത്രീയെ നോക്കിയാൽ സ്ത്രീക്ക് കേസു കൊടു ക്കാം. കുടുംബശ്രീ, ജനി പദ്ധതികൾ സ്ത്രീ കൂട്ടായ്മയെ ശക്തിപ്പെടുത്തിയ നാടാണ് കേരളം. എങ്കിലും ഇന്നും സൗമ്യ മാരും ജിഷമാരും ഉണ്ടായിക്കൊണ്ടിരിക്കുന്നു. വീട്ടിൽ ഇന്നും അടുക്കളയിലെ വിറകിൽ പുകയൂതി ഊതി തീ പിടിപ്പിക്കുന്നത് സ്ത്രിയാണ്. അവർ തന്നെയാണിപ്പോഴും മാറാത്ത ടെക്നോള ജിയുള്ള അലക്കുയന്ത്രം. അവൾക്കു വേണ്ടിയാണിന്നും ചൂൽ സൂക്ഷിക്കുന്നത്. അവർക്കായാണ് നാം.

കുഞ്ചൻനമ്പ്യാരുടെ കാലഘട്ടത്തിലും ഇങ്ങനെ ഒരു അവസ്ഥ സ്ത്രീക്കുണ്ടായിരുന്നു. എന്തെടുത്താലും കുറ്റം, എടുത്തില്ലെ ങ്കിലും കുറ്റം. അന്തമില്ലാത്ത ശകാരം വിളികൾ, ചീത്ത പറച്ചിൽ…. ഇവ കേട്ടും കുടുംബത്തിനായി പണിയെടുത്തിരുന്നത്, നമ്പ്യാ രുടെ കാലത്തും സ്ത്രീകൾ തന്നെയാണെന്നത് നമ്മെ വേദനിപ്പി ക്കുന്നു. മാത്രമല്ല, ഈ യുഗത്തിൽ നമ്മുടെ വീടുകളിൽ സ്ത്രീ കേൾക്കുന്ന അതേ ശകാരങ്ങൾ തന്നെയാണ് നമ്പ്യാരുടെ കാലത്തും അവൾ കേൾക്കുന്നത്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്ത്രീ വീടിനകത്ത് കൂട്ടിലെ തത്ത തന്നെയല്ലെ?

സ്ത്രീ സഹിക്കപ്പെടേണ്ടവളാണ് എന്ന ബോധത്തോടെ ചരിത്രകാലം മുതൽക്കിന്നുവരെ സ്ത്രീയെ ഉപസ്ഥാനത്തു നിർത്തിയാണ് സമൂഹം കണ്ടിരുന്നത്. ഒരു നാട്ടിലെ സാമൂഹികനി തി അറിയാൻ അവിടത്തെ സ്ത്രീകളുടെ അവസ്ഥ പരിശോധി ച്ചാൽ മതി എന്നു പറയാറുണ്ട്. സ്ത്രീയുടെ സാമൂഹിക പദവി, അവളുടെ വ്യക്തിത്വത്തെ മാനിക്കുന്ന സാംസ്ക്കാരികാവസ്ഥ, അധികാരത്തിന്റേയും നിയമവ്യവസ്ഥിതിയുടേയും ഉന്നതമായ പടവുകളിൽ അവൾക്കുള്ള സ്ഥാനം, വിവേചനത്തിന്റെ മുള്ളുകൾ വിതറാത്തതും സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ അരിയാത്തതുമായ പൊതു ഇടങ്ങൾ എന്നിവയൊക്കെ സ്ത്രീ പദവി അളക്കാനുളള വിവിധ സൂചകങ്ങളാണ്.

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആധുനികചിന്തകൾ കടന്നു വരുന്നതിനുമുമ്പുതന്നെ എഴുത്തച്ഛൻ സ്ത്രീ പദവിയെക്കുറിച്ച് ചിന്തിച്ചിരുന്നു എന്നതിനുദാഹരണമാണ് പാഠഭാഗം. എഴുത്തച്ഛന്റെ ശകുന്തള പുരുഷന്റെ സാമൂഹിക നീതിയുടെ കളങ്ങൾ എത്രമാത്രം സ്ത്രീവിരുദ്ധമാണെന്ന് കാട്ടിത്തരുന്നു. ആത്മാഭിമാനമുള്ളവളാണ് ശകുന്തള. ദുഷ്യന്തന്റെ അധിക്ഷേപ ങ്ങൾക്ക് ഉരുളയ്ക്കുപ്പേരി കണക്കെ ശകുന്തള മറുപടി നൽകുന്നു. പർവ്വതവും കടുകും തമ്മിലുള്ള അന്തരമുണ്ട് നമുക്കു തമ്മിൽ എന്നും അത് മനസ്സിലാക്കാനുള്ള ജ്ഞാനം ദുഷ്യന്തനില്ല എന്നും ശകുന്തള വിളിച്ചു പറയുന്നു.

തന്റെ ജന്മം ദുഷ്യന്തന്റെ ജന്മത്തേക്കാൾ ശ്രേഷ്ഠമാണ് എന്നും നല്ലവരെ നിന്ദിക്കുന്നതിലൂടെ സന്തോഷിക്കുന്ന ദുർജ്ജനം കണ്ണാടി കാണുന്നതുവരെ തങ്ങൾ വിരൂപരാണെന്ന് തിരിച്ചറി യുന്നില്ല എന്നും കൊല്ലിനും കൊലയ്ക്കും അധികാരമുള്ള രാജാവിനോട് സധൈര്യം പറയുന്ന ശകുന്തള ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ളവളാണ്. ഒടുവിൽ പശ്ചാത്തപിക്കുന്ന ദുഷ്യന്തനോട് ക്ഷമിക്കാനും അവൾ തയ്യാറാകുന്നു.

ഈ കവിതയിൽ കാണുന്ന പരിസ്ഥിതിക്കും അതിന്റെ വിനാശ ത്തിനുമൊപ്പം സാംസ്കാരികമായ വിനാശവും സംഭവിക്കുന്നു ണ്ട്. കാടിനെ തകർത്തെറിയുമ്പോൾ നാഗരികതയിൽ നിന്നും വ ശ്വസ്തമായ ഗ്രാമീണ സംസ്കൃതിയാണ് തകരുന്നത് എന്നീ കവിത തെളിയിക്കുന്നു.

നിറായ വനത്തിലാണ് കാട്ടാളൻ നിൽക്കുന്നത്. നെഞ്ചത്ത് ഒരു കുന്തം കുത്തിയാണ് കാട്ടാളൻ നിൽക്കുന്നത്. പടയണിയിൽ ഭൈരവിക്കാലം വരുമ്പോലൊരു കാഴ്ചയാണിത്. ഇവിടെ കാട്ടാ ളന്റെ നെഞ്ചിലെ പന്തം കാട്ടാളൻ സ്വയം തറച്ചതാണോ? എങ്കിൽ ഇതൊരു കലാരൂപം പോലൊരു പ്രകടനമായി മാറും. അതിനാൽ നെഞ്ചത്ത് തറച്ച പന്തം കാടു തകർത്തവർ കുത്തിയതാണ്. അല്ലെ ങ്കിൽ തന്റെ കാടു തകർന്നവരുടെ ഭയവും വേദനയും കാട്ടാ ളന്റെ നെഞ്ചിൽ എരിയുന്ന പന്തമാണിത്. കാടിന്റെ ആകാശത്ത് അച്ഛൻ ചത്തു കിടക്കുന്നു. കരിമേഘമാകാം ആ അച്ഛൻ. തുടർന്നുള്ള വരികളിൽ ആ സൂചനയുണ്ട്. അതു മലയോരത്തി രുന്ന് ദുഃഖിക്കുകയാണ്. മരം പോയ മാമലകളുടെ താഴ്വാരങ്ങ ളുടെ വരൾച്ച ഇവിടെ കാണാം. കാട്ടാളൻ വേഴാമ്പലിനെപ്പോലെ മഴയ്ക്കായി കാത്തിരിക്കുകയാണ്. ഈ കാട് കാട് അല്ലാതെയാ യിരിക്കുന്നു. കാകോളക്കടലാണിപ്പോൾ. കടുത്ത വേദനകളുടെ കോട്ടയാണിത്. അതിൽ കരിമരണം കാവലിരിക്കുന്നു.

ഇടിമിന്നൽ പൂത്തിരുന്നതായിരുന്നു മാനം. അതിൽ കിനാക്കളാ യിരുന്നു വിതച്ചിരുന്നത്. തുളസിക്കാടുകൾ പോയി. ഈറൻമു ടികൾ കോതിയ സന്ധ്യകൾ പോയി. ഇതിൽ സന്ധ്യകളിൽ പരി സ്ഥിതിയും വൈയക്തിക ജീവിതവും കാണുന്നു. പച്ചകൾ പച്ചക്കാളയെന്നും പുൽച്ചാടിയെന്നും വിളിക്കും. ചാടി നടന്നി രുന്ന മുത്തങ്ങപ്പുല്ലുകൾ നഷ്ടമായി. അമ്പിളി പ്രതിഫലിച്ചിരുന്ന കറുകപ്പുല്ല് പൊയ്പോയി. ചിലങ്കകൾ കെട്ടിയ കാറ്റും തരിവള കെട്ടിയ കാട്ടാറും ഇല്ലാതായി. മുളനാഴിയിൽ നിറച്ച് പഴഞ്ചാറും ഇല്ലാതായി.

ഈ പരിസ്ഥിതി വിനാശത്തോടുള്ള പ്രതിഷേധം കവിതയിൽ നിറ യുന്നുണ്ട്. തീണ്ടി അശുദ്ധം വരുത്തിയ ആൾ കാട്ടാള കുല നിയമം അനുസരിച്ച് കൊല്ലപ്പെടേണ്ടവർ തന്നെ, പരിസ്ഥിതി മനു ഷ്വന്റെയും ജീവജാലങ്ങളുടെയും ആവാസമാണ്. അത് തീണ്ടു അവൻ പുരാതനമായ ആചാരങ്ങളുടെ രീതിയിൽ അശുദ്ധമാക്ക പെടേണ്ടവർ ആണ്. ചരിത്രത്തിൽ സംഭവിച്ചത് തിരിച്ചാണ്. നാഗ രികന്റെ ശരീരവും വീടും തൊട്ടു തീണ്ടിയ മണ്ണിന്റെ മക്കളെ അ ദ്ധമാക്കി മാറ്റിയ ചരിത്രം. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും തക രുമെന്നും താൻ അന്നു ചിരിക്കുമെന്നും ആശിക്കുന്ന കാട്ടാളൻ ഏതൊരു കാലഘട്ടത്തിന്റെയും ഉള്ളിൽ പടരുന്ന പ്രകൃതി പ്രമ ത്തിന്റെ ഗായകനാണ്. കാമുകനാണ്. വനം അന്വമായി കാണ പെടുകയും ജീവിതം വനമോടികളിൽ ആടിത്തെളിയുകയും ചെയ്യുന്ന ഒരു കാലമാണ് കാട്ടാളന്റെ സ്വപ്നവും പ്രതീക്ഷയും.

കാട്ടാളന്റെ ദർശനം വനജീവിതത്തിന്റെ തകർച്ചയിൽ നിന്നും രൂപാ ന്തരപ്പെട്ടതാണ്. സംസ്കാരത്തിന്റെ വേർതിരിവുകൾ ഉണ്ടാക്കി ഒരു നഗരം വെട്ടിപ്പിടിച്ചവർ എന്നും പണിക്കായി തയ്യാറാക്കി നിർത്തിയ ഒരു അടിയാളവർഗ്ഗം ഉണ്ട്. മണ്ണിന്റെ മക്കൾ. അവർക്ക് എല്ലാം നിഷേധിച്ചിരുന്നു. ദൈവത്തേയും വിദ്യയേയും മനുഷ പാരമ്പര്യത്തെയും തീണ്ടലും അയിത്തവും കൊണ്ട് മേലാളർ സംസ്കാരത്തിന്റെ ഉയർന്ന പടവുകളിൽ കഴിഞ്ഞു. മണ്ണിന്റെ ചെളിയും ചേറും പുരണ്ടവർ നാട്ടിൽനിന്നും നഗരങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടു. മേലാളന്റെ തീണ്ടലും അശുദ്ധവും നടപ്പിലാ ക്കേണ്ടത് അടിയാളവർഗ്ഗമായിരുന്നു എന്ന് കാട്ടാളൻ വിളിച്ചറിയി ക്കുന്നു. കാട് തീണ്ടി അശുദ്ധമാക്കുന്നവരെ അശ്വമാരായി അകറ്റേണ്ടതായിരുന്നു. എങ്കിൽ കാടും കാട്ടിലെ ജീവിതവും ഇവിടെ നശിക്കില്ലായിരുന്നു.

Kerala Plus Two Malayalam Question Paper March 2018 with Answers

Question 21.
ഒരു സഞ്ചാരി കവിയും നോവലിസ്റ്റുമൊക്കെയാവുമ്പോൾ അദ്ദേ ഹത്തിന്റെ യാത്രാ വിവരണത്തിനു കൈവരുന്ന മെച്ചം ‘ബദരിയും പരിസരങ്ങളും എന്ന പാഠഭാഗത്തെ ആസ്പദമാക്കി വിശകലനം ചെയ്യുക.
Answer:
യാത്രകളും, യാത്രികരും മലയാളിയുടെ വ്യക്തിസ്വത്വത്തെത്തന്നെ നിർണ്ണയിച്ച ചരിത്രവസ്തുതകളാണ്. നമ്മുടെ നാട് അനേകരുടെ ഇടത്താവളം തന്നെയായിരുന്നു. നമ്മുടെ ഈ കൊച്ചു കേരളത്തി ലേക്ക് എത്തപ്പെട്ടവരുടെ നിരതന്നെ നീണ്ടതാണ്. വിദേശശക്തി കൾ മുതൽ ഒറ്റപ്പെട്ട സഞ്ചാരികൾ വരെ. അവരുടെ വരവുകൾ നമ്മെ നിരന്തരം നവീകരിച്ചുകൊണ്ടിരുന്നു. നമ്മുടെ ചുറ്റുപാടു കളെ പുനർനിർവ്വചിച്ചുകൊണ്ടിരുന്നു. ഇങ്ങോട്ടുവന്ന സഞ്ചാരി കളെപോലെ, നമ്മുടെ നാടിനു പുറത്തേക്കും യാത്രചെയ്ത് വിശ്വ വിജയം നേടിയ അനേകരുണ്ട്. തങ്ങൾ ചെല്ലുന്ന ഓരോ നാട്ടിലും നമ്മുടെ ഈ കൊച്ചുകേരളത്തിന്റെ മഹിമ വാനോളം ഉയർത്തിപി ടിച്ചുകൊണ്ട്, സഞ്ചാരത്തെ അലൗകികമായ തലത്തിലേക്ക് ഉയർത്തിവിട്ടവർ. ആ യാത്രികരിലെ ഒരു മഹത്തായ കണ്ണിയെന്ന് എസ്.കെ. പൊറ്റക്കാടിനെ വിളിക്കാം. അദ്ദേഹം നമുക്കായി ഒരു പുതിയ ലോകജാലകം തുറന്നിട്ടുതന്നു. സഞ്ചാരസാഹിത്വം. അനു ഭാവിഷ്ക്കാരങ്ങളിലൂടെ പുതിയ ഭൂഖണ്ഡങ്ങൾ കാണിച്ചുതന്നു. അങ്ങനെ തങ്ങളെപോലെ, തങ്ങളിൽ നിന്നകലെ മറ്റൊരു ജനത തിയെ കണ്ടുമുട്ടാനായ സന്തോഷത്തിലേക്ക് ഓരോ മലയാളിയും കടന്നുവന്നു.

എസ്.കെ.യുടെ സഞ്ചാരസാഹിത്യം, മലയാള സാഹിത്യത്തിൽ ഗദ്വസാഹിത്യത്തിന്റെ പുതിയ ഉണർവ്വിനു തന്നെ വഴിവെച്ചു. ഒരു പുനർജീവന മന്ത്രമായി അതു മാറി. ലോകത്തിന്റെ കോണുക ളിലേക്ക് അങ്ങോളമിങ്ങോളം, സഞ്ചരിച്ച് എസ്.കെ. ഒരു പുതിയ സാഹിത്വവിഭാഗത്തിന്റെ കാണാപ്പുറങ്ങൾ നമുക്ക് കാട്ടിത്തന്നു. വിദൂര ദേശങ്ങളെ മിഴിവോടെ, അക്ഷരങ്ങളിലൂടെ വരച്ചുവെച്ചു. ഒഴുക്കുള്ള തെളിച്ചമുള്ള ഗദ്യം പകർന്നു തന്ന എസ്.കെ. തന്റെ പാണ്ഡിത്യപ്രകടനത്തിന് ഒരു വേദി സ്വയം സൃഷ്ടിച്ചില്ല. സംസ്ക തത്തിന്റെ അധികഭാരംകൊണ്ട്, വായനയുടെ സുഖം കളഞ്ഞി ല. തികച്ചും, നിരീക്ഷണപടുവായ ഒരു സഞ്ചാരി, അതൊരു പ്രത പ്രവർത്തകന്റെ തീക്ഷ്ണമായ അന്വേഷണത്വരയിൽ നിന്ന് ഉടലെ ടുത്തതുപോലെയുള്ള നിരീക്ഷണപാടവം. അതോടൊപ്പം ഒരു എഴുത്തുകാരന്റെ ആഴമുള്ള കാഴ്ചയും, സൗന്ദര്യഭ്രമവും ഒത്തു ചേർന്നപ്പോൾ സഹജമായ ഒരു സഞ്ചാരദലി, പിറന്നു. സഞ്ചാര സാഹിത്വശാഖയ്ക്ക് നാന്ദികുറിച്ചു.

എസ്.കെ.യുടെ സാഹിത്യകൃതികൾ എന്നതുപോലെ തന്നെ അദ്ദേ ഹത്തിന്റെ സഞ്ചാര വിവരണങ്ങളും മലയാളികളെ ഏറ്റവും സ്വാധീനിച്ച ഒന്നാണ്. അദ്ദേഹം യാത്ര നടത്തുന്ന കാലഘട്ടങ്ങൾ കേരളത്തെ സംബന്ധിച്ചിടത്തോളം ഇരുണ്ട വർഷങ്ങൾ തന്നെ യായിരുന്നു. ഫ്യൂഡൽ പ്രഭുത്വം എല്ലാ സീമകളും ലംഘിച്ച് നാട്ടു ഭരണം നടത്തുന്നു. സവർണ്ണ മേധാവിത്വം ജനതതികളെ ചവു ട്ടിയരയ്ക്കുന്ന കാലം. ദുഷിച്ച കാലമെന്ന് ചരിത്രം കറുത്തലിപി കളിൽ രേഖപ്പെടുത്തുന്ന ആ സമയത്ത് ലോകത്തിന്റെ പല ഭാഗ ങ്ങളിലും തങ്ങളേക്കാൾ മോശപ്പെട്ട സാഹചര്യങ്ങളിൽ ആളുകൾ ജീവിക്കുന്നുണ്ടെന്ന തിരിച്ചറിവ് ഒരു വലിയ ആശ്വാസമായിരുന്നു. അവരുടെ അതിജീവനത്തിന്റെ കഥകൾ ഉത്തേജനങ്ങളായി മാ റി. തീർച്ചയായും എസ്.കെ.യുടെ സഞ്ചാരസാഹിത്യകൃതികൾ സാമൂഹിക ബോധരൂപീകരണത്തിൽ വലിയ സംഭാവനകൾ പകർന്നുതന്നിട്ടുണ്ട്.

എസ്.കെ. പൊറ്റക്കാടിന്റെ ജീവിതദർശനം മഹത്തരമാണ്. തന്റെ ചുറ്റുപാടുകളെ ഏറ്റവും സ്വാഭാവികമായി കണ്ടെടുക്കുക എന്ന സാധാരണ മനുഷ്യന്റെ അസാധാരണ കാഴ്ചപ്പാടോടെ ലോകം കണ്ട സഞ്ചാരസാഹിത്യകാരനായിരുന്നു എസ്.കെ. ഭൂഖണ്ഡങ്ങ ളിലൂടെ സഞ്ചരിച്ചെങ്കിലും രാജ്യങ്ങൾ ഒരുപാട് കണ്ടെങ്കിലും, ഹിമവാന്റെ മടിത്തട്ട് എസ്.കെയ്ക്ക് നൽകിയത് തികച്ചും പുതിയ ഒരു അനുഭൂതിതന്നെയാണ്. ജീവിതത്തിലൊരിക്കലെങ്കിലും ഹിമ വാന്റെ മടിത്തട്ടിൽ ചെന്നെത്തണം എന്നാഗ്രഹിക്കാത്ത ആരുണ്ട്. മനോഹരമായ പച്ചപ്പുൽത്തകിടികളും, മഞ്ഞിന്റെ പുതപ്പും മാറി മാറി അണിയുന്ന ആ മഹാദേവന്റെ താഴ്വാരത്തിലെത്തിയാൽ ‘അഹംഭാവം’ അഴിഞ്ഞുവീഴും. ജീവിതത്തിന് പുതിയ അർത്ഥ മാനങ്ങൾ കൈവരും. ചിന്തയുടേയും ഗഹനമായ വേദാന്തത്തി ന്റേയും, ഉറവിടം. അതാണ് ഹിമവാൻ. മഹത്തായ മൗനത്തിന്റെ ആസ്ഥാനം!

എസ്.കെ. പൊറ്റെക്കാട് അവിടെയും സ്വതസിദ്ധമായ ഗദ്വ ലിയുടെ താളത്തിൽ നിന്ന് മാറുന്നില്ല. എങ്കിലും കരുത്തിന്റെ ആ അന്തരീക്ഷം എസ് കെ വല്ലാതെ ആകർഷിക്കുന്നുണ്ട്. ആധ്യാത്മികത തളംകെട്ടിനിൽക്കുന്ന ആ മഹത്തായ കുന്നിൻചെ രിവുകളും, മഞ്ഞും, മരങ്ങളും, വിശാലമായ പുൽത്തകിടികളും നമ്മെ എന്തോ ഓർമ്മിപ്പിക്കുന്നു. അതൊരുപക്ഷേ മഹത്തായ നമ്മുടെ സംസ്ക്കാരത്തിന്റെ കൈവഴികളെകുറിച്ചാകാം. ജീവി തത്തിന്റെ എല്ലാ നിരർത്ഥകതയും ആ ഉയരത്തിനു മുന്നിൽ കീഴ ടങ്ങുന്നു. അവിടത്തെ പ്രതിബന്ധങ്ങൾ എല്ലാ പ്രശ്നങ്ങളേയും നിസ്സാരമാക്കുന്നു.

വളരെ പ്രസിദ്ധമായ ഗദ്യത്തിൽ എസ്.കെ. അവിടെ തെളിഞ്ഞു നിൽക്കുന്ന ഏകാന്തതയെ വർണ്ണിക്കുന്നു. ഏകാന്തത മടുപ്പിക്കു ന്നതും, ഭയാനകവുമാണ്. എന്നാൽ ഹിമവാന്റെ മടിത്തട്ടിൽ അതിന് സ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങൾ പകർന്നുതരാൻ കഴിയു ന്നു. അവിടെ മനുഷ്യൻ വളരെ ചെറുതാകുന്നു. അവിടെയുള്ള താൽക്കാലിക നിർമ്മിതികളും, ആദ്യം തങ്ങളുടെ അലുമിനിയം കൊണ്ടുണ്ടാക്കിയ ഷെൽട്ടർ കാണുമ്പോൾ അതൊരു കൊച്ചു വസ്തുവായി ആ വിശാലതയിൽ വലിയ ഉയർച്ചകൾക്കുമുന്നിൽ നിലകൊള്ളുന്നു. അതുപോലെതന്നെ പുൽമേടിലൂടെ നടന്നു വരുന്ന സൈനികൻ ഒരു ഉറുമ്പുവരുന്നതുപോലെ കയറിവരുന്ന കാഴ്ച എസ്.കെ. വിവരിക്കുന്നുണ്ട്. മനുഷ്യന്റെ ചെറുപ്പം, ഈ പ്രകൃതിയുടെ വിശാലമായ ക്യാൻവാസിനു മുന്നിലെ അവന്റെ നിസ്സാരതയും വളരെ ഭംഗിയായി തുറന്നുകാണിക്കുന്നു.

മലയാളസാഹിത്വത്തെ ദേശീയ ശ്രദ്ധയാകർഷിക്കുന്നതിൽ എസ്. കെ. വഹിച്ച പങ്കു നിസ്തുലമാണ്. കൃതികളുടെ സർഗ്ഗാത്മക വൈഭവം തന്നെയാണ് ഈ മൂല്യത്തിനു കാരണം.

സഞ്ചാര കൃതികൾ രചിക്കുക എന്നപോലെതന്നെ കൂടുതൽ കൂടുതൽ സഞ്ചരിക്കുക എന്നതും എസ്.കെ.യുടെ സഹജവാ സനതന്നെയായിരുന്നു. പല ഭൂഖണ്ഡങ്ങളിലും, അനേകമനേകം നാടുകൾ കണ്ടെങ്കിലും അദ്ദേഹത്തിന്റെ സഞ്ചരിക്കാനുള്ള ദാഹ ത്തിന് ശമനമുണ്ടായില്ല.

ഉപരിതലത്തിൽ തന്നെ നോക്കുകയാണെങ്കിൽ എസ് കെ വർത്ത മാന കാലത്തോട് പുലർത്തുന്ന പക്ഷപാതിത്വം നിറഞ്ഞ സമീ പനം പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും. കഴിഞ്ഞുപോയ കാര്യ ങ്ങളേക്കാൾ ഇന്നിന്റെ യാഥാർത്ഥ്യങ്ങളെ പുൽകാനാണ് എസ്. കെ. ശ്രമിക്കുന്നത്. പോയകാലത്തിന്റെ സ്മൃതികളോടുള്ള, അതി രില്ലാത്ത അടുപ്പം എസ്.കെ.യ്ക്ക് പൊതുവെ താൽപര്യമില്ലാത്ത ഒന്നാണ്. ഇന്നിന്റെ ജീവിതത്തെ അടുത്തറിയാനും, ആഘോഷ മാക്കാനും, അദ്ദേഹം ശ്രമിക്കുന്നു.

തന്റെ ചുറ്റുപാടുകളെ ഒപ്പിയെടുക്കുന്ന ക്വാമറക്കണ്ണന്നതു പോലെ, തൂലികകൊണ്ട് തന്റെ ചുറ്റും നിറഞ്ഞു പരിലസിച്ച സുന്ദ രിയായി നിൽക്കുന്ന പ്രകൃതിയെ ഒപ്പിയെടുക്കാൻ ഈ പാഠഭാഗ ത്തിലൂടെ എസ്.കെ. ശ്രമിക്കുന്നുണ്ട്. പുരാണങ്ങളും, ഐതിഹ്യ ങ്ങളും ഒന്നിനോടൊന്നു കലർന്നുകിടക്കുന്ന ആ പുണ്യഭൂമിയിൽ നിന്നുകൊണ്ട്, ഇന്നിന്റെ യാഥാർത്ഥ്വങ്ങളെ തുറന്നു കാണിക്കാൻ എസ്.കെ. ശ്രമിക്കുന്നു. അങ്ങനെയാണ് ജീവിതത്തിന്റെ ഏതാണ്ട് മുഴുവൻ സമയവും വെല്ലുവിളികൾക്കുമുന്നിൽ ജീവിക്കുന്ന സൈനികരുടെ ജീവിതങ്ങൾ തുറന്നു കാട്ടപ്പെടുന്നത്. അവരുടെ ത്വാഗങ്ങൾ, അവരുടെ നിത്യവും പ്രതിസന്ധി നിറഞ്ഞ ജീവിത ങ്ങൾ, ചുമതലകൾ എല്ലാറ്റിനും ഉപരിയായി എസ്.കെ. അത്ഭുതപ്പെടുത്തിയത് ഈ ഭാരിച്ച ചുമതലകളെല്ലാം തന്നെ നിറഞ്ഞ സന്തോഷത്തോടെ അവർ ഏറ്റെടുക്കുന്നു എന്നതി ലാണ്

ഈ രീതിയിൽ വർത്തമാന കാലം മുന്നോട്ടു വയ്ക്കുന്ന പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ, നാം പലപ്പോഴും സൗകര്യപൂർവ്വം മറക്കുകയും, വിട്ടുകളയുകയും ചെയ്യുന്ന ആ കാണാമറയത്തെ

സത്വങ്ങളെ, അദ്ദേഹം നമുക്കു മുന്നിൽ തുറന്നുവെക്കുന്നു. സഞ്ചാരം എന്നതുകൊണ്ട് സ്വാർത്ഥതയിൽ അധിഷ്ഠിതമായ തൻകാര്യം നോക്കലല്ലെന്ന് തെളിയിച്ച എസ്.കെ., അതിലൂടെ തനിക്കുചുറ്റുമുള്ള സാധാരണക്കാരുടെ നേർക്ക് തന്റെ പ്രസ്ഥാ നത്തെ കണ്ണാടിയാക്കി തിരിച്ചുവെച്ചു. അതിൽ പതിഞ്ഞതൊക്കെ യും, പച്ചയായ മനുഷ്യരുടെ ഇന്നിന്റെ പ്രശ്നങ്ങൾ ആയിരുന്നു. പരിഹാരം കാണാനോ, സഹായിക്കാനോ, സഹതാപം കാണി ക്കാനോ അല്ല, മറിച്ച് ഒപ്പമാകാൻ, ഒത്തുപോകാൻ ശ്രമിച്ച സാഹി ത്വകാരനാണ് എസ്.കെ. അവിടെവെച്ച്, ആധ്യാത്മിക ഭൂമികയിൽ ഒരു പുതിയ തത്വശാസ്ത്രത്തിന് തിരികൊളുത്തുന്നു. കാണുന്ന സൈനികരിൽ ദേവത്വം ആരോപിക്കുകയാണ് എസ്.കെ. ദേവ നോളം ആരാധനയ്ക്ക് അർഹരാണ് അവരും നമ്മൾ ഉറങ്ങു മ്പോൾ ഉണർന്നിരിക്കുന്നവർ.

ഇങ്ങനെ പോയകാലത്തിന്റെ നനുത്ത പട്ടുതൂവാലയിൽ പൊതി ഞെഞ്ഞെടുത്തല്ല എസ്.കെ. തന്റെ അറിവുകളെ പങ്കുവെച്ചത്. ചരി തവും, പുരാവൃത്തങ്ങളും അറിയേണ്ടതുതന്നെ. പക്ഷേ അതി നുമപ്പുറം, മനുഷ്യജീവിതത്തിന്റെ സ്വാഭാവികമായ ഉൾത്തുടിപ്പു കൾ തേടിതന്നെയാണ് എസ്.കെ. യാത്രചെയ്തത്. ബദരിനാഥന്റെ സന്നിധിയിൽ താൻ കണ്ട ദേവസ്പർശം, യുപിയിൽ നിന്നുള്ള ഒരു യുവസൈനികനായ സൂര്യപ്രകാശിന്റേതാണെന്ന് പറയാതെ പറ ലാണ്.

കാലത്തിനും അപ്പുറം നിൽക്കുന്ന സർഗ്ഗാത്മക മികവ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. സമാകർഷകമായ ഒരു കഥനശൈലിക്കുടമയാ യിരുന്നു എസ്.കെ. നിരന്തരം സഞ്ചരിച്ച്, ആത്മാവിൽ പതിഞ്ഞ ചിത്രങ്ങൾ അക്ഷരങ്ങളിലൂടെ പകർന്നുതന്നപ്പോൾ പ്രതിഫലിച്ചത് ആ സഞ്ചാരപ്രിയന്റെ ഹൃദയംതന്നെയായിരുന്നു. വളരെ ചിന്തിച്ചു തയ്യാറാക്കിയ ഒരു മാർഗ്ഗരേഖ പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിമത്താക്കി.

എസ്.കെ. എഴുത്തുതുടങ്ങിയാൽ അവ കഥകളാണ്. പച്ചയായ ജീവിതസാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ, നാട്ടിൻപുറത്തിന്റെ നന്മകൾ തുളുമ്പുന്ന തനിക്കു പരിചിതമായ ജീവിത സാഹചര്യങ്ങളുടെ ചിത്രീകരണം. സ്വാഭാവികമായും, എസ്.കെ.യുടെ കൃതികളിലൊക്കെതന്നെ ഈ കഥാന്തരീക്ഷം സൃഷ്ടിക്കുന്ന ഭാവനാന്തരീക്ഷം നിലനിന്നിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സഞ്ചാര കൃതികൾ കലാമേന്മകൊണ്ട് വേറിട്ട സവിശേഷത പ്രകടിപ്പിച്ചു. ആഖ്യാനരീതിയിലെ ലാളിത്വ വും, വിശദാംശങ്ങളിൽ പോലും പുലർത്തുന്ന സൂക്ഷ്മതയും, അദ്ദേഹത്തിന്റെ കൃതികളെ കൂടുതൽ പാരായണ യോഗമാക്കി മാറ്റി. അദ്ദേഹത്തിന്റെ ജനകീയതയ്ക്കു പിന്നിലും ഈ ഘടക ങ്ങൾ തന്നെയാണ്.

നല്ലൊരു കഥാകാരന്റെ ആഖ്യാനകൗശലവും, ജീവിതങ്ങളെ നിരി ക്ഷിക്കാനുള്ള കൗതുകവും എസ്.കെ യിൽ അലിഞ്ഞുചേർന്നി രുന്നു. ജനകീയനായ എസ്.കെ. ജനങ്ങൾക്കുവേണ്ടി നിലകൊ ണ്ടു. ഏകാഗ്രതയുള്ള ഒരു ചെറുകഥയെ അനുസ്മരിപ്പിക്കുന്ന ഒന്നാണ് ‘ബദരിയും പരിസരങ്ങളും’ എന്ന പാഠഭാഗം. പ്രകൃത പാസകനായ ഒരു കവിഹൃദയത്തിനുടമകൂടിയാണ് പൊറ്റക്കാട്, കവിത തുളുമ്പുന്ന ധാരാളം പ്രയോഗങ്ങൾ ഇതിൽ കാണാൻ കഴിയും. എസ് കെ യുടെ അസാധാരണമായ മനുഷ്യസ്നേഹ വും, അസമാന്വമായ അലിവും പ്രസിദ്ധമാണ്. സൗമ്യമായ ആ തൂലികയിൽ നിന്ന് അടർന്നു വീഴുന്ന വാക്കുകൾ സ്നേഹസുര ഭിലമായ ഒരു വായനാന്തരീക്ഷം സൃഷ്ടിച്ചു. നനുത്ത ഭാഷയിൽ സത്യങ്ങൾ അദ്ദേഹം പറഞ്ഞുവെച്ചു. അനീതികളെ അസഹി ഷ്ണുതയോടെ, ആകാശത്തോടെ എതിർത്തില്ല. പകരം ആത്മ രോഷത്തോടെ അതിനെതിരെ പ്രതികരിച്ചു.

Kerala Plus Two Malayalam Question Paper March 2018 with Answers

Question 22.
‘നൃത്ത’ത്തിലെ ശ്രീധരന്റെ ജീവിതത്തിൽ ഇന്റർനെറ്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് പാരോഗത്തു നിന്ന് ലഭിക്കുന്ന തെളിവു കൾ എന്തെല്ലാമാണ്? ക്രോഡീകരിച്ചെഴുതുക.
Answer:
ശരീരത്തെ മുൻനിർത്തിയുള്ള മേൽപ്പറഞ്ഞ ആലോചനകളി ലേക്ക് ശ്രീധരനെ നയിക്കുന്നത് ഒന്നാമതായി ശരീരത്തിന്റെ രോഗാ വസ്ഥകൾ ആണ്. രണ്ടാമതായി മനസ്സിന്റെ രോഗാവസ്ഥകളും ശരീരവും മനസ്സും പരസ്പരം ഇന്റർലോക്ക് ആണെങ്കിലും, രണ്ടിനും രണ്ട് രീതിയിൽ ആക്രമണങ്ങൾ നേരിടേണ്ടി വരികയും പ്രതിരോധിക്കുകയും ചെയ്യേണ്ടിവരുന്നു. പലപ്പോഴും മനസ്സ് എന്നുപറയുന്നത് ശാരീരികമായ ഒരവയവം അല്ലെങ്കിലും, ചിന്ത കളുടെ ഒരു കൂട്ടമാണെങ്കിലും അവയ്ക്ക് അവയുടേതായ ചില രോഗാവസ്ഥകളെ നേരിടേണ്ടിവരാറുണ്ട്. ചിന്തകളുടെ അനിയ ന്ത്രിതമായ കുത്തൊഴുക്ക്, നിഷ്ക്രിയതയും പിന്നീട് വിഷാദവും സൃഷ്ടിച്ച് ശരീരത്തിന്റെ ശരാശരി അവസ്ഥകളെ ആക്രമിച്ച് കീഴ്പ്പെടുത്തുകയും അങ്ങനെ പരിപൂർണ്ണമായും ഇരുളിലേക്ക് വലിഞ്ഞു മുറുകിയും, ഒതുങ്ങിക്കൂടുകയും ചെയ്യുന്ന അവസ്ഥാവിശേഷത്തെ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ജീവിത ത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഈ രീതിയിലുള്ള ഒരു സന്നിഗ്ധ ഘട്ടത്തെ അഭിമുഖീകരിക്കേണ്ടതായി വരാറുണ്ട്. പലർക്കും.

ഇവിടെ ശ്രീധരനിൽ സംഭവിക്കുന്നത് ആദ്യം ശരീരത്തിന്റെ രോഗം ശരീരത്തെയും, പിന്നീട് അത് ചിന്തകളുടെ വ്യതിയാനത്തിൽ, മന സ്റ്റിനേയും ബാധിക്കുന്നതായാണ്. അങ്ങനെയാണ് ശരീരത്തിന് ഉള്ള അനേകം ഗുളികകളെ പോലെ, മനസ്സിനുള്ള ഗുളിക ആയി ‘കമ്പ്യൂട്ടർ’ഉം എത്തുന്നത്.

ഇവിടെ സ്വന്തം കഴിവുകളുടെ അസ്തിത്വത്തിൽ ശ്രീധരനു സംശയം തോന്നിത്തുടങ്ങുന്നു. മറവി ഒരു രോഗമല്ല മറിച്ചൊരു അവസ്ഥയായി മാറുകയാണ്. തന്റെ തന്നെ പ്രായം, നിത്യേനയുള്ള തുളികൾ ഇവ രണ്ടും തന്നെ ഒരു രോഗിയാക്കി മാറ്റിയിരിക്കുന്നു എന്ന ശക്തമായ അവബോധം ശ്രീധരനിൽ അലയടിക്കുന്നുണ്ട്. അതോടൊപ്പമാണ് തികച്ചും അപരിചിതമായ ഒരു പേരിനു പിന്നാ ലെ, ഓർമ്മകളെ തെളിച്ചുകൊണ്ട് ശ്രീധരൻ സഞ്ചരിക്കുന്നത്. അവിടെ ഉണ്ടാകുന്ന രണ്ടാമത്തെ പ്രശ്നം, കാലഹരണപ്പെട്ട ഉപ കരണങ്ങളെപ്പോലെയാണ് തങ്ങളെന്നും, കമ്പ്യൂട്ടർ പോലെയുള്ള നവമാധ്യമങ്ങൾ തനിക്ക് വഴങ്ങാത്തവയാണെന്നുമുള്ള മുൻവി ധിയും ശ്രീധരനിൽ രൂഢമൂലമായി മുമ്പുതന്നെ അലയടിച്ചിട്ടുണ്ട് എന്നതാണ്.

ഇതു രണ്ടും, ആ കഥാപാത്രത്തെ മായക്കാഴ്ചയിലെ പ്രതീതി യാഥാർത്ഥ്യത്തിന്റെ പിന്നാലെ പായുവാൻ നിർബന്ധിത നാക്കി. ജീവിതത്തിൽ എവിടെയും തോറ്റുപോകരുതെന്ന വല്ലാ യൊരു അഭിനിവേശവും അയാളെ മരിക്കുന്നുണ്ടാകാം. തന്നെ അറിയുന്ന താൻ അറിയാത്ത ഒരാൾ അയാൾ എന്നോട് ഒരു പ്രധാന കാര്യം പറയാൻ പോകുന്നു. ഒരു പ്രത്യേക രഹസ്യാത്മ കത ആ പ്രസ്താവനയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. തന്റെ സ്വകാര്യത തനിക്ക് നഷ്ടപ്പെട്ടെന്ന ഭീതി, താൻ നിരീക്ഷിക്ക പ്പെട്ടുകൊണ്ടിരിക്കുകയാണെന്ന തോന്നൽ അയാളിൽ നിറയു ന്നുണ്ട്.

കമ്പ്യൂട്ടറിന്റെ വരവോടെ തന്റെ ശീലങ്ങളിലും, തന്റെ ദിനചര്യക ളിലും കൂടി മാറ്റങ്ങൾ വരുത്തിയിരിക്കുന്ന ശ്രീധരൻ, എല്ലാം മാറി മറിഞ്ഞ അയാൾ ഇപ്പോൾ തന്റെ ഓർമ്മശക്തി വീണ്ടെടുക്കുന്ന കാര്യത്തിൽ പഴയ നാട്ടിൻപുറത്തുകാരനായി മാറുന്ന കാഴ്ച കൗതുകകരമാണ്. തിരിച്ചുപോക്കിന്റെ ലക്ഷണങ്ങൾ കണ്ടു തുട ങ്ങി. ഈ ആലോചനകളിലേക്ക് അയാൾ നയിക്കപ്പെടുന്നത്. കമ്പ്യൂ ട്ടറിന്റെ വെബ് പേജുകളിലൂടെ ഇതൾ വിരിഞ്ഞ നിഴൽനാടകങ്ങൾ കണ്ടു മടുത്തിട്ടാണ്. മേൽവിലാസം ഇല്ലാതെ, കൈയ്യൊപ്പില്ലാതെ, മുഖം മൂടികളണിഞ്ഞ്, ജീവിതത്തിൽ നിന്ന് ഒളിച്ചോട്ടം നടത്തുന്ന വരുടെ ഭീരുത്വം നിറഞ്ഞ ചെയ്തികൾ കണ്ടിട്ടാണ്.

തന്റെ ദുഃഖ ങ്ങളുടെ മരുഭൂമിയിലേക്ക്, സന്തോഷങ്ങളുടെ പറുദീസയിലേക്ക് അപരിചിതരെ കൈപിടിച്ചു നടത്തിക്കുന്നതും, പിന്നീട് വീണ്ടും അപരിചിതത്വത്തിന്റെ കുപ്പായമണിഞ്ഞ് ജീവിതത്തിലേക്ക് തിരി ച്ചിറങ്ങുന്നതും ശ്രീധരനെപ്പോലെ ഒരാൾക്ക് കഴിയുന്ന കാര്യമല്ല. എല്ലാ വേദാന്തങ്ങളുടേയും കഴുത്തറുത്തിട്ടാണ് ശ്രീധരൻ ക ട്ടറിന്റെ ഉപനായകനായത്. വീണ്ടുമിതാ ഒരു തിരിച്ചുപോക്ക് അനി വാര്യമായിരിക്കുന്നു. ടെക്സ്റ്റ് മെസേജുകളുടേയും, ജങ്ക് മെസേ ജുകളുടേയും ഈ മായികലോകത്ത് പിടിച്ചു നിൽക്കാൻ കഴി യുന്നില്ല അയാൾക്ക് ദിശാബോധം നഷ്ടപ്പെട്ട വാൽനക്ഷത്രത്ത പോലെ അയാൾ സൈബർ ആകാശങ്ങളിൽ അലഞ്ഞുതിരിയു കയാണ്. തികഞ്ഞ താൽപര്യക്കുറവോടെ, തന്നിലെ രഹസ്യാ ഷകനെ തൃപ്തിപ്പെടുത്താനും അയാൾക്കു കഴിയുന്നില്ല. അപ രിചിതൻ മാത്രമായ തന്നെ പ്രധാനപ്പെട്ട കാര്യങ്ങളുടെ പങ്കുവെ പുകാരനായി എന്തിന് അഗ്നി സമീപിച്ചു. ആ ചോദ്യം ശ്രീധരനെ അകംപുറം മഥിക്കുന്നുണ്ട്.

ആരോഗ്യമാസികയുടെ പാരായണം തന്നെയാണ് പലവിധ സംശ തങ്ങളിലൂടെ വിവിധ രോഗ ഗുളികകളിലേക്ക് അയാളെ എത്തി ച്ചതെന്നു വേണമെങ്കിൽ സാമാന്യമായി പറയാം. തനിക്കില്ലാത്ത തും, എന്നാൽ ഉണ്ടെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്ന അനേകം രോഗങ്ങൾ അയാളിലൂടെ കടന്നുപോകുന്നുണ്ട്. ഒരു പ്രതീതി യാഥാർത്ഥ്യം ശാരീരികമായും ശ്രീധരൻ അനുഭവിക്കു ന്നുണ്ട്. അതിൽ അവസാന കണ്ണിയായാണ് ഓർമ്മ രോഗവും ഇടം പിടിക്കാൻ തുടങ്ങുന്നത്. രോഗവും, പ്രതിവിധികളും ഉടൻ തന്നെ ഉണ്ടാകുമ്പോൾ മനസ്സിന് ആശ്വാസം ലഭിക്കുന്നു.

ആ ആശ്വാസ ത്തിന്റെ മുഹൂർത്തത്തിലാണ് പുതുതായി തുടങ്ങിവെച്ച ഒരു സർച്ച് എഞ്ചിനിൽ ഒരു ആവശ്യവുമില്ലാതെ ശ്രീധരൻ സെർച്ച് ചെയ്യുന്നത്. Post മോഡേണിസം ക്ലിക്ക് ചെയ്തപ്പോൾ വന്ന 4 പേജ് വിവരങ്ങൾ ഒന്നു വായിച്ചു നോക്കാൻ പോലും മെനക്കെ ടാതെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയാണ്. ഇവിടെ നോവ ലിസ്റ്റ് തന്നെ രംഗപ്രവേശം ചെയ്യുന്നുണ്ട്. പുതിയ കാലഘട്ടത്തി എന്റെ ആവശ്യങ്ങളെ നിറവേറ്റാൻ കഴിയാത്ത ഉത്തരാധുനികതയെ ഇതാ ചവറ്റുകുട്ടയിലേക്കുതന്നെ തിരിച്ചയക്കുന്നു. ഓരോ കാല ഘട്ടത്തിലും പുതിയ പുതിയ സങ്കേതങ്ങൾ ഉടലെടുക്കേണ്ടിവ രുന്നു. ശരീരത്തെ മാത്രമല്ല മനസ്സിനെയും വരുതിയിൽ നിർത്താൻ കഴിയാതെ അടുത്ത മെസ്സേജിലേക്ക് പറന്നുവീഴുക യാണ് ശ്രീധരൻ.

കാവ്യഭാഗം വായിച്ച് 23 മുതൽ 25 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെ ഴുതുക. (2 സ്കോർ വീതം)
(സ്കോർസ് : 3 × 2 = 6)

“എവിടെയുമെനിക്കൊരു വീടുണ്ട് – പിരമിഡുകൾ
എഴുന്നേറ്റുപോം മട്ടിലായൊട്ടകങ്ങളും
ഇളകാത്ത കൂറ്റനാമൊട്ടകം മാതിരി
പഴയൊരിപ്പിരമിഡുമാർന്ന മരുഭൂമിയിൽ
കുരിശിലൊരു കാപ്പിരി ക്രിസ്തു മരിച്ചുയിൽൾ-
ത്തെഴുന്നേല്ക്കുമിരുളാണ്ട് ഭൂഖണ്ഡ സീമയിൽ
പാതിരാസൂര്യന്റെ നാടുകളിൽ, മർത്ത്വന്റെ
ജാതകം മാറ്റിക്കുറിക്കുമിടങ്ങളിൽ…
…………………………………….
എവിടെയുമെനിക്കൊരു വീടുണ്ട് ഞാനുമു
ണ്ടെഴുതി മുഴുമിക്കാത്ത കവിതയും, കാണുവാ-
നുഴറുന്ന നല്ല മനുഷ്യരും, അവരൊന്നു
നുകരാൻ കൊതിക്കുന്ന വാഴ്വിന്റെ ലഹരിയും” (വീടുകൾ – ഒ.എൻ.വി

Question 23.
ഇവിടെ യുമെനിക്കൊരു വീടുണ്ട്’ എന്ന പ്രയോഗത്തിന്റെ പൊരുളെന്താണ്?
Answer:
വിശ്വമാനവികനാണ് കവി എന്നാണ് ഉദ്ദേശിക്കുന്നത്. ലോക ത്തിന്റെ ഏതു കോണും തന്റെ നാടാണ്.

Kerala Plus Two Malayalam Question Paper March 2018 with Answers

Question 24.
‘കുരിശിലൊരു കാപ്പിരി ക്രിസ്തു’ എന്ന പ്രയോഗം ഓർമ്മിപ്പിക്കു ന്നതെന്താണ്?
Answer:
നെൽസൺ മണ്ടേല ആഫ്രിക്കൻ ജനതയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ ത്വാഗപൂർണ്ണമായ പോരാട്ടങ്ങളേയും അനുഭ വിച്ച പീഢനങ്ങളേയും ഓർമ്മിപ്പിക്കുന്നു.

Question 25.
ഈ കവിതയിലെ വരികൾ നിങ്ങളിലുണർത്തുന്ന ജീവിതദർശന മെന്താണ്?
Answer:
ലോകത്തിന്റെ ഏതു കോണിലെ മനുഷ്യരോടൊപ്പവും ജീവിത ത്തിന്റെ നിറവും (നിറവ്) സന്തോഷവും പങ്കിടാൻ ആഗ്രഹിക്കുന്ന കവി വിശ്വമാനവികത എന്ന സന്ദേശമാണ് നൽകുന്നത്. ദേശാ തീതമായ മാനവികത ദർശനം, ദേശാതീതമായ മാനുഷികത, സഹാ നുഭൂതി, സ്നേഹം തുടങ്ങിയ ജീവിതമൂല്യങ്ങളുടെ കാവ്യാത്മക മായ ആവിഷ്ക്കാരം. എവിടെയും ഞാനുമുണ്ട് എഴുതി മുഴുമി ക്കാത്ത കവിതയും കാണുവാനുഴറുന്ന നല്ല മനുഷ്വരും ഉണ്ട് എന്നു പറയുന്ന കവി വിശ്വമാനവികനാണ്.

26 മുതൽ 28 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിനു് ഒന്നര പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (8 സ്കോർ വീതം) (സ്കോർസ് : 2 × 8 = 16)

Question 26.
മാപ്പിളപ്പാട്ട് രചയിതാക്കളിൽ പ്രമുഖനായ പുലിക്കോട്ടിൽ ഹൈദ റിന്റെ ചരമ വാർഷികദിനത്തിൽ പ്രസിദ്ധീകരിക്കാനായി അദ്ദേഹ ത്തിന്റെ ജീവിതത്തെയും സാഹിത്യ സംഭാവനകളെയും വിശദീ കരിക്കുന്ന ഫീച്ചർ തയ്യാറാക്കുക.
Answer:
നൂറ്റാണ്ടുകൾക്കു മുമ്പെ ഇസ്ലാം മതപ്രചാരണവുമായി ഇവിടെ വന്നിറങ്ങിയ മതപ്രചാരകർക്ക് മലയാളഭാഷ പ്രശ്നമായിതീർന്നു. സ്വാഭാവികമായും അവർ അവർക്ക് ഇണങ്ങുന്ന, എന്നാൽ ആ യവിനിമയത്തിന് അനുയോജ്യമായ ഒരു ഭാഷാസങ്കരം സൃഷ്ടി ച്ചു, അതിനും ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് രൂപീ കൃതമായിരുന്ന നമ്മുടെ മലയാളത്തിന് ആ പ്രത്യേക സമയത്ത് വ്യവസ്ഥാപിതമായ ഒരു ലിപി വ്യവസ്ഥ ഉണ്ടായിരുന്നില്ല. അതു കൊണ്ടുതന്നെ അറബിലിപികളിൽ മലയാളം എഴുതുന്ന നൂതന മായ ഒരു ഭാഷാപ്രയോഗം അവരിവിടെ കൊണ്ടുവന്നു. അത് “അറബി – മലയാളം’ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു. മണി പ്രവാളശൈലിയും ഒരു ഭാഷാസങ്കരം തന്നെ ആണ്. അതിൽ സംസ്കൃതത്തിന്റെ സ്ഥാനത്ത് അറബി മലയാളത്തിൽ ഇങ്ങനെ ഉടലെടുത്ത് അറബി മലയാളസാഹിത്വരൂപങ്ങളിൽ പദവിഭാ ഗമാണ്, പിന്നീട് മാപ്പിളപ്പാട്ടായി മാറിയത്.

മാപ്പിളപ്പാട്ടിന്റെ ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോൾ ‘മുഹ യദ്ദീൻ മാലയിൽ തുടങ്ങി, വർത്തമാനകാലം വരെ വന്നു നിൽക്കുന്ന മഹത്തായ ഒരു പാരമ്പര്യം കാണുവാൻ കഴിയും. ആ ചരിത്രവഴികളിൽ അൽപം വേറിട്ട രീതിയിൽ സഞ്ചരിച്ച മാപ്പി ഒപ്പാട്ട് രചയിതാവാണ് പുലിക്കോട്ടിൽ ഹൈദർ പ്രമേയത്തിലും, കാഴ്ചപ്പാടിലും, ഭാഷയിലും തന്റേതായ ഒരു തനിമ നിലനിർത്താൻ അദ്ദേഹത്തിനു സാധിച്ചു

പ്രമേയസ്വീകരണത്തിൽ അത്വനും വിശ്വസ്തത പുലർത്തിയ രച യിതാവായിരുന്നു പുലിക്കോട്ടിൽ ഹൈദർ, തന്റെ നീണ്ട ജീവിത കാലയളവിനുള്ളിൽ അദ്ദേഹം രചിച്ച അനേകം കൃതികളെ പഠന വിധേയമാക്കിയാൽ, വിഷയവൈവിധ്യത്തിന്റെ കാര്യത്തിൽ അസാ ധാരണമായ വൈദഗ്ധ്വം അദ്ദേഹം പ്രകടിപ്പിച്ചതായി കണ്ടെത്താൻ സാധിക്കും. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ‘ഹൈദർ’ തനി മലയാളി ആയിരുന്നു എന്നതാണ്. മലയാളിത്തം, ഇത്രമാത്രം സ്വാംശീകരിച്ച് മാപ്പിളപ്പാട്ട് സാഹിത്വത്തിലേക്കാവാഹിച്ച മറ്റൊരു ഗാനരചയിതാവിനെ കാണാൻ പ്രയാസമാണ്. നാടൻ എന്നല്ല മല ബാർ – ഏറനാടൻ ശൈലി. ആ ഗ്രാമീണ നിഷ്കളങ്കതയും, നാടൻ പ്രയോഗങ്ങളും, അദ്ദേഹം മാപ്പിളപ്പാട്ടിലേക്കാവാഹിച്ചു. ഒപ്പം ഒരു ഗുണം കൂടി ഉണ്ടായി. അനിതരസാധാരണമായ ലാളിത്വം അതോടെ മാപ്പിളപ്പാട്ടിന് കൈവന്നു.

തന്റെ ചുറ്റുപാടുകളിലുള്ള വിഷയങ്ങളെ സ്വീകരിക്കുവാൻ ഹൈദർ ഔത്സുക്യം പ്രകടിപ്പിച്ചു. സമകാലീനരായ മറ്റു പല പ്രസിദ്ധ മാപ്പിള പാട്ടു രചയിതാക്കളും മറ്റു മേച്ചിൽ പുറ ങ്ങൾ തേടിപ്പോയപ്പോൾ, ഹൈദർ സ്വന്തം തട്ടകത്ത് ഉറച്ചുനിന്നു. തന്റെ വേദനകളെ, തന്റെ ചുറ്റുപാടുകളെ തന്റെ കലയിലേക്ക് ചിത്രീകരിക്കാനുള്ള ആ ദാഹം തന്നെയാണ് ഹൈദറിനെ വ്യത സ്തനാക്കുന്നത്. ഒപ്പം അദ്ദേഹം മറ്റുള്ളവരെ പോലെ അ ബിൻചരിത്രത്തിലേക്ക് കടന്നുചെന്നില്ല. തനിക്കറിയാത്ത ഭൂമിക കളെ ഭാവനാവിലാസം കൊണ്ടു മാത്രം സ്വായത്തമാക്കുന്ന ചെപ ടിവിദ്യ തനിക്കിണങ്ങില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

ഒപ്പം കാൽപ നികതയെ അദ്ദേഹം തള്ളിക്കളഞ്ഞു. ലഹരി നുരയുന്ന മുന്തിരി ച്ചാറിന്റെ വ്വതയാർന്ന പ്രലോഭനത്തെ ഹൈദർ ഉപേക്ഷിച്ചു. ഇസ്ലാമിക ഇതിവൃത്തങ്ങളും, കാൽപനിക ലോകവും, വേണ്ട ന്നുവെച്ച് മതേതരവാദിയായി, പ്രാദേശികമായ നാട്ടുകഥകളിലേ ക്കും, പുരാവൃത്തങ്ങളിലേക്കും തന്റെ മനസ്സു തുറന്നുവെച്ചു അങ്ങനെ മാപ്പിളപ്പാട്ടിന്റെ ചരിത്രത്തിലെ വേറിട്ട അധ്യായമായി സ്വയം മാറി. കാൽപനികതയുടെ മഞ്ഞുതുള്ളികൾ അദ്ദേഹത്തെ വശീകരിച്ചില്ല. യാഥാർത്ഥ്വത്തിന്റെ പൊൻവെളിച്ചത്തിൽ, തന്റെ ജന്മനാടിന്റെ അസുലഭമായ അറിവുകളെയും, പ്രാദേശികത യെയും തനിക്കുള്ള പ്രമേയങ്ങളാക്കി മാറ്റി.

അദ്ദേഹത്തിന്റെ പ്രമേയസ്വീകരണത്തിന്റെ മറ്റൊരു തലം സ്ത്രീക ളായിരുന്നു. സ്ത്രീകളുടെ നൊമ്പരങ്ങൾ ഹൈദരുടെ പ്രമേയ ങ്ങളിലെ സ്ഥിരം സാന്നിധ്യമായി മാറി. ഉദാ; മറിയക്കുട്ടിയുടെ കത്ത് (1924) പുരുഷന്റെ ക്രൂരത, വഞ്ചന, അടിസ്ഥാനരഹിതമായ സംശയം എന്നിവയ്ക്ക് ഇരയാകേണ്ടിവരുന്ന സ്ത്രീകളുടെ കണ്ണീര് ഒരു സന്ദേശം എന്നപോലെ ഹൈദരുടെ തൂലികത്തു മ്പിൽ നിന്ന് വാക്കുകളായി പ്രവഹിച്ചു.

അങ്ങനെ സ്ത്രീ പക്ഷപാതിയായി. നിന്നുകൊണ്ട് പ്രമേയസ്വീക രണം നടത്തുമ്പോൾതന്നെ സ്ത്രീകളുടെ പൊങ്ങച്ചത്തെയും, ബലഹീനതകളെയും തുറന്നുകാണിക്കാനും ഹൈദർ ശ്രമിക്കു ന്നുണ്ട്. അങ്ങനെ ഒരു യഥാർത്ഥ ഫെമിനിയൻ കാഴ്ചപ്പാട് പതി റ്റാണ്ടുകൾക്കുമുമ്പുതന്നെ വെച്ചുപുലർത്തിയ മാപ്പിളപ്പാട്ട് രച യിതാക്കൾക്കിടയിലെ വിപ്ലവകാരി തന്നെ ആയിരുന്നു ‘പുലിക്കോ ട്ടിൽ ഹൈദർ.

മറ്റൊരു പ്രമേയസ്വീകരണം ഹൈദർ കൈവെച്ചത് കത്തുപാട്ടു കളിലായിരുന്നു. മാപ്പിളപ്പാട്ടിന്റെ കത്തുപാട്ടുകൾ എന്ന വിഭാ ഗത്തെ ജനകീയമാക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ചു ഹൈദർ. കത്തായി വായിക്കാനും, കരളലിയിക്കും മട്ടിൽ പാടാനും പറ്റണം. ഇതായിരുന്നു. ഹൈദരുടെ രീതി. വേർപാ ടിന്റെ വേദനകൊണ്ട് നിറയുന്ന ആ നീറുന്ന കത്തുപാട്ടുകൾ ഇന്നും ശക്തമായിതന്നെ പുതുതലമുറയിലും നിലനിൽക്കുന്നു. ഹൈദറിന്റെ മറ്റൊരു സവിശേഷത ഒറ്റപ്പാട്ടുകൾ കെട്ടുന്നതിൽ അതിവിദഗ്ധനായിരുന്നു എന്നതാണ്. നിമിഷകവിയും കൂടിയാ യിരുന്നു. മതനിരപേക്ഷമായ, അന്ധവിശ്വാസമുക്തമായ പ്രമേയ സ്വീകരണവും, സ്വാതന്ത്ര്വസമരത്തിന്റെ ആവേശവും ഹൈദരുടെ രചനാസാമ്രാജ്യത്തിന് തിലകക്കുറിയായി മാറിയിട്ടുണ്ട്.

ഈണത്തിന്റെ താളത്തിന്റെ വല്ലാത്തൊരു സ്വാധീനം നിറഞ്ഞ ഭാഷാപ്രയോഗങ്ങളായിരുന്നു ഹൈദറിന്റേത്. മലബാറിന്റെ പ്രത്യേ കിച്ച്, ഏറനാടൻ ശൈലിയുടെ ആരാധകനും, ആ വി ഷ്കർത്താവും ആയിരുന്നു ഹൈദർ, സ്വാഭാവികമായും ലാളിത്വം ആ രചനകളുടെ മുഖമുദ്രയായി മാറി.

പുലിക്കോട്ടിൽ ഹൈദർ തീർച്ചയായും മലയാളിത്തത്തിന് ഏറെ പ്രാധാന്യം നൽകി. കേരളീയത ചോരുന്ന പ്രാദേശിയ വഴിമാ കുന്ന, ഒന്നും തന്നെ അദ്ദേഹം തന്റെ രചനയിൽ ഉൾപ്പെടുത്തി യില്ല. ഭാഷാപ്രയോഗങ്ങളിൽ അതുകൊണ്ട് തന്നെ ഹൈദർ കണി ശത പുലർത്തി.

നാട്ടുകഥകളും, പുരാവൃത്തങ്ങളുമാണ് ഹൈദറിനെ ഏറ്റവും അധികം പ്രചോദിപ്പിച്ചത്. ഭക്തിപോലും അദ്ദേഹത്തെ ഉന്മത്തനാ ക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ആ പ്രമേയങ്ങളോട് നീതിപു ലർത്താൻ കഴിയുന്ന പദാവലി മാത്രമേ അദ്ദേഹം തന്റെ രചന യ്ക്കായി സ്വീകരിച്ചുള്ളു. ആശയങ്ങളുടെ കൈമാറ്റത്തിന് വിഘാതം സൃഷ്ടിച്ചേക്കാവുന്ന പദപ്രയോഗങ്ങളെ അദ്ദേഹം നിരാ കരിച്ചു.

താളം നിലനിർത്തുന്നതിനുവേണ്ടി അടിസ്ഥാനവാകരണ നിയമ ങ്ങളിൽ പോലും വിട്ടുവീഴ്ചകൾ ചെയ്യാൻ ഹൈദർ ഒരുങ്ങി. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ‘വിഭക്തിപ്രത്വയങ്ങളുടെ ഉപയോഗത്തിൽ പോലും അദ്ദേഹം സംസാരഭാഷയുടെ വാമൊ ഴിവഴക്കത്തിന്റെ രീതികളെയാണ് സ്വീകരിച്ചത്.

കാഴ്ചപ്പാട് വ്യക്തിത്വവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. കാഴ്ച പാടിന്റെ കാര്യത്തിലാണ് പുലിക്കോട്ടിൽ ഹൈദർ ഏറെ വ്യത്യ സ്തനാകുന്നത്. അതിൽ ഏറ്റവും പ്രധാനം അദ്ദേഹത്തിന്റെ മത നിരപേക്ഷതയാണ്. ഒരു നിഷ്പക്ഷവാദിയായി ആ ഭൂതകാലഘ ട്ടത്തിൽ, പ്രത്യേകിച്ച് മാപ്പിളപ്പാട്ടെന്ന് ഒരു ഗാനശാഖയിൽ പ്രവർത്തിക്കുമ്പോൾ, അതും ആ ഗാനശാഖ ഒരു മതത്തിന്റെ തണലിൽ, ആശ്രയിച്ചുകൊണ്ട് വളർന്നു നിൽക്കുമ്പോൾ, അങ്ങ നെയൊരു മതനിരപേക്ഷമായ കാഴ്ചപ്പാട് പുലർത്തുക എന്നത് അനിതരസാധാരണവും, അസാമാന്യമായ സ്ഥരത്തിനും അട യാളവുമാണ്. അതുതന്നെയാണ് ആ ഗാനരചയിതാവിന്റെ വേറിട്ട കാഴ്ചപ്പാടിന്റെ ആദ്യ ഉദാഹരണം.

രണ്ടാമത് കാൽപനികതയോടും അന്ധവിശ്വാസങ്ങളോടും അദ്ദേഹം പുറംതിരിഞ്ഞുനിന്നു. മാപ്പിളപ്പാട്ട് എന്ന ഗാനശാഖ കാൽപനികതയിൽ മുങ്ങിക്കുളിച്ചു നിൽക്കുമ്പോഴാണ് അദ്ദേഹ ത്തിന്റെ ഈ നിരാകരണം. ഒപ്പം പ്രാദേശികതയും, നാട്ടുകഥക ളും, പുരാവൃത്തങ്ങളും പകരമായി സ്വീകരിച്ചു. ഈയൊരു കാഴ്ചപ്പാട് തന്റെ ജന്മനാടിനോടും, തന്റെ പരിതഃസ്ഥിതിയോടും ഹൈദർ പുലർത്തിപോന്ന അടങ്ങാത്ത കുറിൽ നിന്ന് ഉടലെടു താണ്. ഒപ്പം സ്വാതന്ത്ര്യസമരത്തിനോട് അനുഭാവവും. അതി ലൂടെ ദേശീയവാദിയും, സ്ത്രീപക്ഷചിന്തകനും, സ്ത്രീസമത്വവാ ദിയും ആയി മാറി അദ്ദേഹം. ഇങ്ങനെ അരനൂറ്റാണ്ടു മുമ്പും ആധുനികമായ കാഴ്ചപ്പാടുകൾ പുലർത്താൻ ഹൈദർ എന്ന യിതാവിനു കഴിഞ്ഞു എന്നത് നിസ്സാരമല്ല.

Kerala Plus Two Malayalam Question Paper March 2018 with Answers

Question 27.
‘നവമാധ്യമങ്ങളും നവസംസ്കാരവും’ എന്ന വിഷയത്തെ ആസ്പ ദമാക്കി നിങ്ങളുടെ നാട്ടിലെ ഗ്രന്ഥശാലയിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ അവതരിപ്പിക്കാനായി ഒരു പ്രബന്ധം തയ്യാറാക്കുക.
Answer:
ഇന്ന് social media എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുന്നവ രാണ് എല്ലാ പ്രമുഖരും. അത് രാഷ്ട്രീയക്കാർ മാത്രമല്ല, സാമൂ ഹ്വ, സാംസ്കാരിക, സിനിമ എന്നിങ്ങനെ ഏതു തുറയിൽപ്പെട്ട സെലിബ്രിറ്റി ആണെങ്കിലും, അവരിന്ന് ഈ പൗശബ്ദത്തിന് കാതോർക്കുന്നു. കണ്ണുകൊടുക്കുന്നു. പണ്ട് കാലത്ത് ഒറ്റപ്പെ ട്ടുപോയ ഏകസ്വരങ്ങൾ ബഹുസ്വരതയുടെ രൂപം പ്രാപിച്ച് ഈ നവമാധ്യമങ്ങളിലൂടെ രംഗപ്രവേശം നടത്തിയിരിക്കുന്നു. സ്വാഭാ വികമായി ഒറ്റപ്പെട്ടുപോയ ശബ്ദങ്ങൾക്ക് രൂപം കിട്ടിയിരിക്കുന്നു. അവയ്ക്ക് ഒരു ശരീരമുണ്ടായിരിക്കുന്നു. ഒറ്റപ്പെട്ട നിലവിളി കൾക്ക് കേൾവിക്കാർ ഉണ്ടായിരിക്കുന്നു. പ്രതികരണങ്ങൾക്ക് ഒരു ഏകതാനത കൈവന്നിരിക്കുന്നു.

ഏതു സാമൂഹികപ്രശ്നത്തിനും ഒരു ഇടപെടൽ സാധ്യത ഉടലെ ടുത്തു എന്നതാണ് ഈ മാറ്റത്തിന്റെ സവിശേഷത. പ്രധാന ഒരു വിമർശനം, മറഞ്ഞിരുന്ന ഈ രീതിയിലെ പ്രതികരണത്തിനേ മല യാളി മുതിരുന്നുള്ളൂ” – എന്നതാണ്. പെട്ടെന്ന് ഒരു മാറ്റം എന്നത് അസാധ്യമാണ്. ഒന്നിലും ഇടപെടാതെ, സ്വന്തം കാഴ്ചയുടെ ഇട്ടാ വട്ടത്ത് മാത്രം ഒതുങ്ങിനിന്നിരുന്ന ശരാശരി മലയാളി ഇന്ന് സാമൂ ഹിക മാധ്യമങ്ങളിലൂടെ തന്റെ കൺമുന്നിൽ വന്ന എല്ലാ പ്രശ്ന ങ്ങളിലേക്കും അഭിപ്രായങ്ങളിലൂടെ തുറന്ന ഇടപെടൽ തന്നെ നടത്തിത്തുടങ്ങിയിരിക്കുന്നു. ഇതൊരു ശുഭസൂചനയാണ്. പോസിറ്റീവായ സമീപനത്തിൽ രജതരേഖ.

മാറ്റത്തിന്റെ സൂചന. പതിയെ പ്രത്യക്ഷമായ ഇടപെടലുകളിലേക്കും മലയാളി സമൂഹ ത്തിന്റെ പൊതുസ്വഭാവം മാറുമെന്ന ശുഭപ്രതീക്ഷ പുലർത്താം. അതിന്റെ ആദ്യകിരണങ്ങൾ കണ്ടുതുടങ്ങി. കാസർകോഡ് ഒരു സ്ക്കൂൾ വിദ്വാർത്ഥിനിയെ പരസ്വമായി ശലപെടുത്താൻ വന്ന യുവാവിനെ, സഹപാഠികളും, വിദ്യാർത്ഥിനികളും കൂടി ചെരി പുകൊണ്ട് അടിക്കുന്ന രംഗം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാ ധ്യമങ്ങളിൽ വൈറലായി പടർന്നിരുന്നു. ഇതൊരു പ്രചോദന ത്തിന്റെ അടയാളമാണ്. ഡൽഹിയിൽ ഒരു പെൺകുട്ടി തന്നെ ശല്യപ്പെടുത്താൻ വന്ന യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് ഷു കൊണ്ട് അടിച്ചു കൊണ്ടെത്തിക്കുന്ന കാഴ്ച മാസങ്ങൾക്കു മുമ്പ് ഇതുപോലെ പ്രചരിച്ചിരുന്നു. ആ അനുഭവത്തിൽ നിന്നുള്ള പ്രചോദനം.

ഇത് അനുകൂലമായ പോസിറ്റീവായ പ്രതികരണമാണെങ്കിൽ, വളരെ ബാലിശമെന്ന് ഒറ്റനോട്ടത്തിൽ തന്നെ നമുക്ക് തോന്നാവുന്ന ഒരു അനുകരണഭ്രാന്തിന്റെ പിടിയിലാണ് ഇന്നത്തെ യുവത്വം. ‘അതു’ സെൽഫി തരംഗമാണ്. സെൽഫി ഭ്രമം അതിന്റെ ഉച്ചകോ ടിയിൽ എത്തിയിരിക്കുന്നു. ഏതൊക്കെ രീതിയിൽ എങ്ങനെ യൊക്കെ തന്റെ മുഖം വ്യത്യസ്തമായ സ്നാപ്പുകളിൽ ഒതുക്കാം എന്ന് ചിന്തിച്ച് തലപുകയ്ക്കുകയാണ് യുവത്വം. യുവാക്കൾ ഭൂരി ഭാഗവും ഈ ഒരു മാനിയയിൽ പെട്ടിരിക്കുകയാണ്. ആബാല വൃദ്ധം ജനങ്ങളിലേക്കും ഇതു പടരുന്നുണ്ട്. ഒരു സിഗ്നേച്ചർ ട് സ്വാർത്ഥതയിലേക്കുള്ള പാലമായി ‘സെൽഫി’ മാറിയിരിക്കുന്നു.

സ്വാഭാവികമായും മാറുന്ന യുവത്വത്തിന്റെ മുഖമായി അതു മാറി. ഒന്നിൽ നിന്ന് ഒന്നിലേക്കെന്നപോലെ അതു പടരുന്നു. അനേകം അപകടങ്ങളിലേക്ക് എടുത്തു ചാടാനുള്ള ഒരു ആത്മഹത്യാ വാതിലായി, മുനമ്പായി, സെൽഫി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവ സങ്ങളിലാണ് ചരക്കുതീവണ്ടിക്കു മുകളിൽ നിന്ന് സെൽഫിയെ ടുത്ത ഒരു കൂട്ടം യുവാക്കളെ റെയിൽവെ പോലീസിന്റെ സമ യോചിത ഇടപെടൽ കൂട്ടമരണത്തിൽ നിന്ന് രക്ഷിച്ചത്. ഇതെല്ലാം ഈ നവമാധ്യമത്തിന്റെ ദുഷിച്ച വശങ്ങൾ മാത്രമാണ്. ബോധ വൽക്കരണം കൊണ്ട് മാറ്റാവുന്നത്. വ്യത്യസ്തതയ്ക്കുവേണ്ടി മനു ഷൻ നടത്തുന്ന പേക്കൂത്തുകളാണ് ഈ തരത്തിലുള്ള സെൽഫിക്കെണികളിലേക്ക് നയിക്കുന്നത്.

ഈ കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യക്കാർ ആപത്തിന്റെ പേരിൽ, വ്യക്തിപരമായ ഒരു വിപത്തിന്റെ പേരിൽ, ഒരു സാധുപെൺകുട്ടി നേരിട്ട പീഢനത്തിന്റെ പേരിൽ ഒന്നായി മാറി. ഡൽഹിയിലെ, ‘നിർഭയ’ ഭാരതീയ സ്ത്രീത്വത്തിന്റെ പീഢന മുഖമായി മാറി. ജീവി തത്തിന്റെ നാനാതുറകളിലുംപെട്ട ആബാലവൃദ്ധം ജനങ്ങളും ആ ദുഷ്ചെയ്തിക്കെതിരെ അതിശക്തമായ നിലപാട് കൈക്കൊണ്ടു. ഒരൊറ്റ പ്രതിഷേധ സ്വരമായി 121 കോടി ജനങ്ങൾ ഒന്നിച്ചു.

ഒരു പതിവുരീതിയിലുള്ള ചെറിയൊരു പ്രതിഷേധത്തിനപ്പുറമായി ജന സാഗരങ്ങൾ ഇരമ്പിയതിനു പിന്നിൽ പ്രചോദനമായി ത്തിരുന്നത് ഈ നവമാധ്യങ്ങളുടെ കരുത്താണ്. ഒരൊറ്റ സ്വരത്തിൽ നിന്ന് പതിനായിരക്കണക്കിന് കണ്ഠങ്ങളിലേക്ക് അത് പൊടു ന്നനെ കാട്ടുതീ പോലെ വ്യാപിച്ചു. ആ വ്യാപനത്തിന്റെ ശക്തി നാം കണ്ടറിഞ്ഞതാണ്. അതുപോലെ അണ്ണാഹസാരെ തലസ്ഥാന നഗരിയെ ഇളക്കിമറിച്ചു നടത്തിയ അഴിമതിവിരുദ്ധ സമരവും ഇങ്ങനെ സാമൂഹിക നവമാധ്യമങ്ങളുടെ തികഞ്ഞ പങ്കാളിത്ത ത്തോടെ അരങ്ങേറിയതാണ്. ഈ രീതിയിൽ സമൂഹത്തെ ഒന്ന ടങ്കം സാധിക്കുന്ന പ്രശ്നങ്ങളിലേക്ക് ഒരു വലിയ ജനമുന്നേറ്റ ത്തോടെ പ്രതിഷേധരീതികളിൽ വ്യാപരിക്കുവാൻ നവമാധ്യമങ്ങൾ നടത്തുന്ന പ്രേരണ പ്രകടമാണ്.

ഈ അവസ്ഥ പരമ്പരാഗത, സാമ്പ്രദായിക രീതികളിൽ നിന്ന് തി മാറി സഞ്ചരിക്കാൻ നമ്മുടെ പഴയ മാധ്യമങ്ങളേയും നിർബന്ധിത രാക്കുന്നു. തങ്ങളുടെ രീതികൾ കാലഘട്ടത്തിനനുസരിച്ച്, നവി കരിക്കേണ്ടതുണ്ടെന്ന വലിയ തിരിച്ചറിവിലേക്ക് അവരും എത്തി ചേരുന്നു. ഇതൊരു സാമൂഹിക നവോഥാനം തന്നെയാണ്. ഓരോ കാലത്തും പുതിയ, പുതിയ ഉണർവ്വേകളിലേക്ക് സമൂഹം ഉണർന്നുയർന്നിട്ടുണ്ട്. വിവിധ കാലഘട്ടങ്ങളിൽ. ഈ പുതിയ കാലഘട്ടത്തിന്റെ സാമൂഹികമായ ഉണർവ്വിന്റെ ഉദാഹരണം തന്നെ യാണ് ഈ നവമാധ്യമങ്ങളുടെ അഭൂതപൂർവ്വമായി വ്യാപനം.

ഒരിക്കൽ പോലും കാണാതെ ജീവിതത്തിന്റെ പങ്കാളികളെ വരെ കണ്ടെത്തുന്ന, സൗഹൃദ, സ്നേഹക്കൂട്ടായ്മകളുടേയും സംഗമം കൂടിയാണ് സാമൂഹിക മാധ്യമങ്ങൾ. ജീവിതത്തിന്റെ വലിയൊരു ഭാഗം പ്രവാസികളായി കഴിയുന്ന മലയാളികൾക്ക് തങ്ങളുടെ നാടിന്റെ സ്പന്ദനങ്ങളിൽ, ചെറിയ ചെറിയ സംഭവവികാസങ്ങളിൽ പ്രതികരണങ്ങളിലൂടെയെങ്കിലും പങ്കാളികളാകാനുള്ള അവ സരം ലഭിക്കുന്നു. പ്രവാസി വോട്ട് എന്ന വലിയ ഒരു ആവശ്യ കത സാങ്കേതിക തടസ്സങ്ങളിൽ തട്ടിമുട്ടി നിന്നപ്പോഴും, വലിയ തോതിൽ പ്രതികരണങ്ങളും, പ്രതിഷേധങ്ങളുമായി കളം നിറയാ നും, വളരെ വേഗം ഒരു തീരുമാനത്തിലെത്തിക്കാനുള്ള അധിക സമ്മർദ്ദമായി മാറാനും നമ്മുടെ പ്രവാസികൾക്ക് വേദിയായതും ഈ നവമാധ്യങ്ങൾ തന്നെയാണ്.

ഒരു open form – ന്റെ ജനകീയ കൂട്ടായ്മയുടെ ധർമ്മം ഈ സാമൂ ഹിക മാധ്യമങ്ങൾ നിർവ്വഹിക്കുന്നുണ്ട്. ഒപ്പം തങ്ങളുടെ രീതികൾ അനുകരിക്കാനും, ഈ പുതിയ വഴിയിലൂടെ സഞ്ചരിക്കുന്ന തിനും മറ്റു മാധ്യമങ്ങളെ പ്രേരിപ്പിക്കാനും നവമാധ്യമങ്ങൾക്ക് കഴി യുന്നു. അതൊരു വലിയ മാറ്റത്തിന്റെ അടയാളം തന്നെയാണ്. വലിയൊരു മാറ്റം മലയാളത്തെ സംബന്ധിച്ചുണ്ടായത്, ഭാഷയുടെ ഒരു ഉയിർത്തെഴുന്നേൽപ്പിന് ഈ നവമാധ്യമങ്ങളുടെ കടന്നുവ രവ് സഹായിച്ചു എന്നതാണ്. മലയാളത്തിന്റെ ശക്തി, മാതൃഭാഷ യുടെ ശക്തി പ്രതികരണങ്ങളുടെ കരുത്ത് വർദ്ധിപ്പിക്കുമെന്ന് യുവജനത തിരിച്ചറിഞ്ഞു. സ്വാഭാവികമായും തങ്ങളുടെ ഇടപെടലുകൾക്ക് മലയാളത്തെ അധികമായി ആശ്രയിക്കാനും, ഉപയോഗിക്കാനും തുടങ്ങി. വിസ്മൃതിയിലേക്ക് നീങ്ങിക്കൊണ്ടി രുന്ന ഭാഷാസ്നേഹം അങ്ങനെ ഉയിർത്തെഴുന്നേൽപ്പിന്റെ പാത യിലേക്ക് നീങ്ങി. ലോകത്തെല്ലായിടത്തും ഈ തരത്തിലുള്ള ഒരു ഉണർവുണ്ടായിട്ടുണ്ട്. ആ തിരിച്ചറിവ് നമ്മുടെ യുവജനതയ്ക്ക് പ്രചോദനമായിത്തീർന്നു.

എല്ലാ അർത്ഥത്തിലും, ഈ നവമാധ്യമങ്ങളുടെ മുന്നേറ്റം നമ്മുടെ സാമൂഹ്യസാംസ്കാരിക മണ്ഡലങ്ങളിലും, ഭാഷയിലും വലിയ മാറ്റങ്ങൾ തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ജീവിതത്തിന്റെ സ സ്തമേഖലകളേയും സ്പർശിക്കാനും നിലപാടുകൾ അറിയിക്കാ നും, സാമൂഹിക പ്രശ്നങ്ങളിൽ സജീവമായും ഇടപെടാനും സാധിക്കുന്ന തരത്തിൽ മലയാളിയുടെ സാമൂഹിക ബോധം വളർന്നിരിക്കുന്നു. അതിന്റെ അനുരണനങ്ങൾ എല്ലാ മേഖല യിലും അലയടിക്കും. സ്വകാര്യതയുടെ അഭാവം ചിലപ്പോഴൊക്കെ ഒരു നെഗറ്റീവ് വശമായി വരുന്നുണ്ടെങ്കിലും, അനവധി ഗുണ ങ്ങൾക്കിടയിലെ ചെറിയ അസൗകര്യമായി കണക്കുകൂട്ടിയാൽ മതി. ആശയങ്ങളെ പടർത്താനും, രൂപീകരിക്കാനും കാലം ഒരു ക്കിവെച്ച ഏറ്റവും സജീവമായ ജനാധിപത്വവേദികൾ കൂടിയാണ് ഈ നവലോക മാധ്യമങ്ങൾ.

Kerala Plus Two Malayalam Question Paper March 2018 with Answers

Question 28.
‘ദൃശ്യ ബിംബങ്ങളുടെ സമൃദ്ധി കടമ്മനിട്ടയുടെ കാവ്യഭാഷയെ അപൂർവ സുന്ദരമാക്കുന്നു’ – ‘കിരാതവൃത്തം’ എന്ന കവിതയെ ആസ്പദമാക്കി വിശകലനം ചെയ്യുക.
Answer:
ബിംബം എന്താണെന്നും അവയുടെ സവിശേഷത എന്താ ണെന്നും പിതൃബിംബം എന്ന ശീർഷകത്തിൽ വിവരിച്ചിട്ടുണ്ട്. ബിംബങ്ങൾ പല വിധമുണ്ട്. ഗന്ധ ബിംബമുണ്ട്, ദൃശ്യ ബിംബമു ണ്ട്. കിരാതവൃത്തം വന്യ പ്രകൃതിയിൽ നിന്നുമാണ് ബിംബങ്ങളെ നിർമ്മിക്കുന്നത്.

‘ഒരു നുണുങ്ങു ദുഃഖത്തിന്റെ
വഴിത്തിരിവിൽ വന്നു ഞാൻ
തളർന്നു വീണൊരു നിഴൽ മാത്രം
താങ്ങായി നടന്നു ഞാൻ
പിച്ച സൂര്യനെകണ്ടു

തപ്താശ്രു പൊഴിച്ചു ഞാൻ…’ എന്നു തുടങ്ങുന്ന കവിത (‘ഞാൻ’ യിലൂടെ തന്റെ കാവ്യാത്മകതക്ക് അനുഭവത്തിന്റെ തീവ്രത നൽകിയ കടമ്മനിട്ടയുടെ ഒരു പാട്ട്, കിരാതവൃത്തം, തേങ്ങ, പുരുഷസൂക്തം, കോഴി എന്നിവയിലെല്ലാം വ്യത്യസ്ത ശൈലികൾ കാണാം. പടയണിയിലെ മറുതപ്പാട്ടിന്റെയും പുലയ പാട്ടിന്റെയും താളങ്ങളെ ചിട്ടപ്പെടുത്തിയും നാടോടി ശീലുകളെ തോറ്റിയുണർത്തിയും അവയുടെ അനുഷ്ഠാനപരതയുടെ പരി വേഷം നിലനിർത്തുകയും അവയിൽ ഇരയുടെ ആദിവാസിയു ടെ, കാട്ടാളന്റെ, അടിച്ചമർത്തപ്പെട്ടവന്റെ ദുഃഖദോഷ സങ്കുലമായ മാനുഷികമായ ഉള്ളടക്കം നിറക്കുകയും ഭാവനകൊണ്ട് നവീനത നൽകുകയും ആലാപനത്തിലെ പുരുഷശബ്ദത്താൽ മാന്ത്രിക ധ്വനി കൈവരുത്തുകയും ചെയ്ത കവിയാണ് കടമ്മനിട്ട.

കിരാതവൃത്തത്തിലെ ദൃശ്യബിംബങ്ങൾ കവിതയെ സൗന്ദര്യാത്മ കവും കാവ്യാത്മകവുമാക്കുന്നതിൽ സവിശേഷമായ സ്ഥാനം വഹിക്കുന്നു.

കാട്ടാളന്റെ രൂപം രണ്ട് ദൃശ്യബിംബങ്ങളിലൂടെയാണ് പ്രകാശിപ്പി ക്കുന്നത്. ഈറ്റപ്പുലി പെറ്റ് നോറ്റ് കിടക്കുന്നതാണ് ഈറൻ കണ്ണു കൾ. ഈ കണ്ണിലെ ദുഃഖവും കരുതലും രോഷവും ഒരുമിച്ചൊരു ദൃശ്യബിംബത്തിലൂടെ വ്യക്തമാകുന്നു. വനപ്രകൃതിയിൽ നിന്നും ലഭിച്ച ശക്തമായൊരു ബിംബ കല്പനയാണിത്. കാട്ടാളന്റെ പുരികം കരിമൂർഖൻ വാലിൽ കിളരുന്നതാണ്. പുരികത്തിന്റെ കറുപ്പും വളവും ശൗര്യവും എല്ലാം ഈ ബിംബത്തിൽ മായി ലഭിക്കുന്നു.

അലകടലിൽ വേരു പറിക്കുവാൻ കുതറുന്ന കാട്ടാളൻ നമ്മുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന വലിയൊരു ശക്തിയാണ്. കട . ലാഴത്തിലേക്ക് കൈകൾ താഴ്ത്തി വേരു പറിക്കുന്നതിലെ അതി
ഭയാനകമായ രൂപം ശക്തമായൊരു ദൃശ്യബിംബമാണ്. നഷ്ട തികൾ മനസ്സിൽ കടന്നുവന്നപ്പോൾ ആദ്യം വരുന്നത് വർഷ ത്തിന്റെ വരവാണ്. മാനത്ത് കിനാക്കൾ വിതച്ചിരുന്നത് ഇടിമിന്ന ലായി പൂക്കുന്നു. ഇവിടെ ആകാശവും ഭൂമിയും നിറഞ്ഞു നിൽക്കുന്നൊരു ഭാവനാലോകമാണുള്ളത്. മഴയുടെ ഹർഷം ആസ്വദിക്കുന്ന ഒരു മണ്ണിന്റെ മകനാണ് കാട്ടാളൻ. അവന്റെ സ്വ പ്നങ്ങൾ വിതച്ച് പൂക്കുന്നത് ഇടിമിന്നലായിട്ടാണ്. കാട്ടാളന്റെ ജൈവരൂപത്തിന്റെ പ്രചണ്ഡത ഇവിടെ ബിംബമായി ദൃശ്യമാ കുന്നു.

കറുകപ്പുൽത്തുമ്പത്തമ്പിളി കളമെഴുതുന്ന ദൃശ്യത്തിന്റെ ചാരുത രാത്രിയിലെ വനക്കാഴ്ചയാണ്. പുൽനാമ്പുകളിൽ നിലാവിറ്റ് വീണ് തീർക്കുന്ന ഒരു മായിക കാഴ്ചയാണിത്. കവി പൊടുന്നനെ ഈ കാഴ്ചയെ അമ്മദൈവങ്ങളുടെ അനുഷ്ഠാനമായ കളമെഴു ത്തിലേക്ക് ആവാഹിക്കുന്നു. പ്രകൃതിയും ഭഗവതിയും ഇവിടെ ഒന്നിക്കുന്നു. രാവുകളിലെ ജീവജ്ജാലങ്ങളുടെ സ്വരങ്ങൾ കള മെഴുത്തുപാട്ടുകളായിത്തീരുന്നു. പ്രകൃതിയുടെ ഈ രാക്കാഴ്ച യിൽ അവിടം കാവുകളിലെ അനുഷ്ഠാനകലയായ കളമെഴുത്തു കളത്തിലും കളമെഴുത്തു പാട്ടിലും വായനക്കാർ ചെന്നെത്തുന്നു. കാടത്തികളുടെ ശരീരത്തെ കരിവീട്ടിക്കാതലായി ബിംബക്കാഴ്ച നടത്തുന്നു. കരിവീട്ടിയുടെ നിറവും കരുത്തും കാടത്തികൾക്ക് ഉണ്ടാകുന്നു.

‘അമ്മിഞ്ഞച്ചുണ്ടത്തൊട്ടിയൊ-
രാമ്പൽപ്പൂമൊട്ടുകൾ – കാട്ടാളന്റെ കുട്ടികളെയാണ് ഇവിടെ കാണുന്നത്. അവയുടെ പല്ലുകളായിരിക്കാം ആമ്പൽപ്പൂമൊട്ടു കൾ. അത് അമ്മിഞ്ഞച്ചുണ്ടത്താണ് ഒട്ടി നിന്നിരുന്നത്. കുഞ്ഞു ങ്ങളും അമ്മയും തമ്മിലുള്ള ഗാഢബന്ധത്തിന്റെ തീവ്രത കാണി ക്കുന്ന ദൃശ്യബിംബമാണിത്.

ഇങ്ങനെ കടമ്മനിട്ടയുടെ കിരാതവൃത്തത്തിലെ ദൃശ്യബിംബങ്ങ ളെല്ലാം വനപ്രകൃതിയുടെ ഉള്ളറകളിൽ നിന്നുമാണ് കവിതയിലേക്ക് ഓടിവരുന്നത്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ

Students often refer to SCERT Kerala Syllabus 9th Standard History Notes Pdf and Class 9 Social Science Geography Chapter 8 Notes Malayalam Medium തീരങ്ങളിലൂടെ Questions and Answers that include all exercises in the prescribed syllabus.

9th Class Geography Chapter 8 Notes Question Answer Malayalam Medium

Kerala Syllabus 9th Standard Social Science Geography Notes Malayalam Medium Chapter 8

Class 9 Geography Chapter 8 Notes Kerala Syllabus Malayalam Medium

Question 1.
ഇന്ത്യയുടെ ഭൂപടരൂപരേഖയിൽ തീരസമതലങ്ങൾ ചിത്രീകരിച്ച് എന്റെ ഭൂപടശേഖരത്തിൽ ഉൾപ്പെടുത്തൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ 1
Question 2.
പടിഞ്ഞാറൻ തീരത്ത് നദീനിക്ഷേപങ്ങൾ കുറവായിരിക്കും. കാരണങ്ങൾ അന്വേഷിച്ചറിയൂ.
Answer:

  • താഴ്തപ്പെട്ട തീരമാണ് പടിഞ്ഞാറൻ തീരം അതിനാൽ അവിടങ്ങളിൽ നദീനിക്ഷേപങ്ങൾ കുറവായിരിക്കും.
  • പശ്ചിമഘട്ടത്തിൽ നിന്നും പടിഞ്ഞാറോട്ടൊഴുകുന്ന നദികൾക്ക് നീളം കുറവാണ്. അതിനാൽ അവ വഹിച്ചുകൊണ്ടുവരുന്ന അവസാദത്തിന്റെ അളവ് കുറവായിരിക്കും.
  • പശ്ചിമഘട്ടത്തിൽ നിന്നും പടിഞ്ഞാറോട്ടൊഴുകുന്ന നദികൾക്ക് ഒഴുക്കിന്റെ ശക്തി കൂടുതലാണ്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ

Question 3.
പടിഞ്ഞാറൻ തീരസമതലത്തിന്റെ മൂന്ന് വിഭാഗങ്ങൾ തിരിച്ചറിഞ്ഞ് ഇന്ത്യയുടെ രൂപരേഖയിൽ ചിത്രീകരിക്കൂ. എന്റെ ഭൂപടശേഖരത്തിൽ ഉൾപ്പെടുത്തൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ 2

Question 4.
താഴെ സൂചിപ്പിച്ചിട്ടുള്ള പ്രദേശങ്ങളുടെ ചിത്രങ്ങൾ വിവരസാങ്കേതിക സഹായത്തോടെ ശേഖരിച്ച് ഒരു ഡിജിറ്റൽ ആൽബം തയ്യാറാക്കുക. (മത്സ്യബന്ധന ഹാർബറായ വെരാവൽ, ദണ്ഡികടപ്പുറം, പരുത്തിത്തുണി വ്യവസായ കേന്ദ്രമായ സൂറത്ത്, വഡോദര).
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ 3

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ

Question 5.
എന്തുകൊണ്ടാണ് കൊങ്കൺ തീരസമതലത്തിൽ ഉയർന്ന തോതിൽ മഴ ലഭിക്കുന്നത്?
Answer:
കൊങ്കൺ തീരസമതലത്തിൽ വലിയ തോതിൽ മഴ ലഭിക്കുന്നത് പ്രധാനമായും പടിഞ്ഞാറൻഘട്ടവും, ദക്ഷിണ-പടിഞ്ഞാറൻ മൺസൂൺ കാറ്റുകളും തമ്മിലുള്ള സ്വാധീനത്താലാണ്. അറബിക്കടലിൽ നിന്ന് ഈർപ്പുമായി വരുന്ന മൺസൂൺ കാറ്റുകൾ പടിഞ്ഞാറൻഘട്ടത്തിൽ തടസ്സപ്പെട്ടു ഉയരുമ്പോൾ, ഈ കാറ്റുകൾ തണുത്ത് മേഘങ്ങൾ രൂപപ്പെടുകയും കനത്ത മഴയാകുകയും ചെയ്യുന്നു.

പടിഞ്ഞാറൻഘട്ടം ഈ കാറ്റുകൾക്ക് തടസ്സം സൃഷ്ടിച്ച് അവയുടെ ഈർപ്പം വീണ്ടെടുക്കാൻ ഇടയാക്കുന്നു കാരണം, ഈ പ്രദേശത്ത് ഓറോഗ്രാഫിക് മഴ (orographic rainfall) പ്രബലമാകുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെ വരുന്ന ദക്ഷിണ-പടിഞ്ഞാറൻ മൺസൂൺ സീസണിൽ കൊങ്കൺ തീരത്തു വളരെ കൂടുതൽ മഴ ലഭിക്കുന്നു. ഈ ഭൗമശാസ്ത്രപരമായ ഘടകങ്ങളും കാലാവസ്ഥാ സാഹചര്യങ്ങളും ഒന്നിച്ച്, ഈ പ്രദേശത്തെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാക്കുന്നുക.

Question 6.
കൊങ്കൺ തീരത്തെ പ്രധാന തുറമുഖങ്ങൾ കണ്ടെത്തി എന്റെ ഭൂപട ശേഖരത്തിൽ ഉൾപ്പെടുത്തുക.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ 4

Question 7.
വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ കേരളത്തിലെ പ്രധാന ബീച്ചുകളുടെ ചിത്രങ്ങൾ ശേഖരിച്ച് ഒരു ഡിജിറ്റൽ ആൽബം തയ്യാറാക്കൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ 5

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ

Question 8.
കിഴക്കൻ തീരസമതലത്തിന്റെ രണ്ട് വിഭാഗങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്തി പട്ടികപ്പെടുത്തൂ. അവയുടെ സ്ഥാനം തിരിച്ചറിഞ്ഞ് എന്റെ ഭൂപടശേഖരത്തിൽ ഉൾപ്പെടുത്തൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ 6

Question 9.
കിഴക്കൻ തീരങ്ങളിൽ തുറമുഖങ്ങൾ കുറവാണ് കാരണം എന്തായിരിക്കും?
Answer:
കിഴക്കൻ തീരങ്ങളിൽ തുറമുഖങ്ങൾ കുറവായിരിക്കുന്നതിന്റെ പ്രധാന കാരണം ഉയർത്തപ്പെട്ടതും ആഴം കുറഞ്ഞതുമായ തീരക്കടലാണ് കിഴക്കൻ തീരത്തുള്ളത്. മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി എന്നീ നദികളുടെ ഡൽറ്റാനിക്ഷേപം ആഴം കുറയുന്നതിന് കാരണമാകുന്നു. ഈ തീരപ്രദേശങ്ങൾ സാധാരണയായി പരന്നതും മണലേറിയതുമായ സ്ഥലങ്ങളാണ്.

കൂടാതെ ആഴമേറിയ പ്രകൃതിദത്ത തുറമുഖങ്ങൾ ഇല്ല. തീരത്തിൽ വലിയ നദികളുടെ ഒഴുക്കുമൂലം നദീ നിക്ഷേപങ്ങൾ (sedimentation) കൂടുതലാണ്, ഇത് തുറമുഖ നിർമ്മാണത്തിനും കപ്പൽ നങ്കൂരമിടാനും അനുയോജ്യമല്ല.

കൂടാതെ, കിഴക്കൻ തീരപ്രദേശങ്ങൾ പലപ്പോഴും കടലാക്രമണത്തിനും പ്രളയത്തിനും എളുപ്പത്തിൽ ഇരയാവുന്നതിനാൽ ഇവിടെ വലിയ തുറമുഖങ്ങൾ സ്ഥാപിക്കുന്നത് പ്രായോഗികമായില്ല.ഈ ഭൂമിശാസ്ത്ര സാഹചര്യങ്ങൾക്കൊപ്പം കപ്പലുകൾക്ക് സുരക്ഷിതമായ നങ്കൂരം ചെയ്യാനുള്ള സൗകര്യങ്ങളുടെ അഭാവം, കിഴക്കൻ തീരത്ത് തുറമുഖങ്ങളുടെ കുറവ് ഉണ്ടാക്കുന്നു.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ

Question 10.
ഇന്ത്യയുടെ തീരദേശങ്ങളിലെ പ്രധാന തുറമുഖങ്ങളുടെ സ്ഥാനം അറ്റ്ലസിന്റെ സഹായത്തോടെ കണ്ടെത്തി എന്റെ ഭൂപടശേഖരത്തിൽ ഉൾപ്പെടുത്തൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ 7

Question 11.
ഇന്ത്യയുടെ ഭാഗമായ ദ്വീപസമൂഹങ്ങൾ തിരിച്ചറിഞ്ഞ് പട്ടിക പൂർത്തിയാക്കുക.
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ 8
Answer:
(a) അറബിക്കടൽ
(b) ആൻഡമാൻ നിക്കോബാർ ദ്വീപ്

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ

Question 12.
തിരമാലയുടെ പ്രവർത്തനഫലമായി രൂപപ്പെടുന്ന ഭൂരൂപങ്ങളുടെ ചിത്രങ്ങൾ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തി ഒരു ഡിജിറ്റൽ ആൽബം തയ്യാറാക്കൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ 9

Question 13.
തെക്കുപടിഞ്ഞാറൻ മൺസൂൺകാറ്റുകളിൽ നിന്നും പടിഞ്ഞാറൻ തീരങ്ങളിൽ ഉയർന്നതോതിൽ മഴ ലഭിക്കുന്നതിന് കാരണമെന്ത്?
Answer:
അറബിക്കടലിൽ നിന്ന് വരുന്ന മൺസൂൺ കാറ്റുകളെ തടയുകയും ചരിവുകൾ കയറുകയും ചെയ്യുന്ന പശ്ചിമഘട്ട മലനിരകൾ കാരണം ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ കനത്ത മഴ ലഭിക്കുന്നു.

Question 14.
വടക്കുകിഴക്കൻ മൺസൂൺ കാറ്റുകളിൽ നിന്നും കോറമാന്റൽ തീരങ്ങളിൽ മഴ ലഭിക്കുന്നു. കാരണം അന്വേഷിച്ചറിയൂ.
Answer:
ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പം എടുക്കുന്ന വടക്കുകിഴക്കൻ മൺസൂൺ കാറ്റുകളെ പർവതങ്ങൾ തടയുന്നു. അതിനാൽ, കിഴക്കൻ ഘട്ടങ്ങൾ ഈ കാറ്റിന് സൃഷ്ടിച്ച തടസ്സം കാരണം, കോറമാന്റൽ തീരത്ത് ശൈത്യകാലത്ത് മഴ ലഭിക്കുന്നു. കോറമാന്റൽ തീരത്ത് ശൈത്യകാലത്ത് റിട്രീറ്റിംഗ് മൺസൂണിൽ നിന്ന് മഴ ലഭിക്കുന്നു.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ

Question 15.
എന്തുകൊണ്ടാണ് കിഴക്കൻ തീരങ്ങളിൽ കൂടുതലായും എക്കൽമണ്ണ് കാണപ്പെടുന്നത്?
Answer:
കിഴക്കൻ തീരത്തെ നദീതടങ്ങളിൽ എക്കൽ മണ്ണ് കാണപ്പെടുന്നു. മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി നദികൾ നിർമ്മിച്ച ഡെൽറ്റകളിൽ ഈ മണ്ണ് പ്രത്യേകിച്ചും കാണപ്പെടുന്നു. ഉയർന്ന ഗതിയിലൂടെ താഴ്ന്ന ഗതിയിലേക്കുള്ള ഒഴുക്കിൽ നദികൾ നിക്ഷേപിച്ച നിക്ഷേപമാണ് എക്കൽ മണ്ണ് രൂപപെടുന്നതിന് കാരണമാകുന്നത്.

Question 16.
ചുവടെ നൽകിയിട്ടുള്ള പട്ടിക പരിശോധിച്ച് തീരപ്രദേശങ്ങളിലെയും ദ്വീപുകളിലെയും മണ്ണിനങ്ങൾ തിരിച്ചറിയൂ. അധിക വിവരങ്ങൾകൂടി ഉൾപ്പെടുത്തി കുറിപ്പ് തയ്യാറാക്കി ക്ലാസ്റൂമിൽ അവതരിപ്പിക്കൂ.
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ 10
Answer:
തീരപ്രദേശങ്ങളും ദ്വീപുകളും പ്രാദേശിക ആവാസവ്യവസ്ഥയെയും കാർഷിക സാധ്യതകളെയും സ്വാധീനിക്കുന്ന ധാരാളം സവിശേഷതകളുള്ള വിവിധതരം മണ്ണ് തരങ്ങൾ പ്രദർശിപ്പിക്കുന്നു.

നദീതീരങ്ങളിലും തീരദേശ സമതലങ്ങളിലും കാണപ്പെടുന്ന എക്കൽ മണ്ണ് തീരപ്രദേശങ്ങളിലെ ഏറ്റവും സാധാരണമായ മണ്ണിൽ ഒന്നാണ്. ഇത് വളരെ ഫലഭൂയിഷ്ഠവും ധാതുക്കളാൽ സമ്പന്നവും നെല്ല്, കരിമ്പ് തുടങ്ങിയ വിളകളെ പിന്തുണയ്ക്കുന്നതുമാണ്.

കടൽത്തീരങ്ങളിൽ പ്രബലമായ മണൽ മണ്ണ് അതിന്റെ പരുക്കൻ ഘടനയും കുറഞ്ഞ ജലസംഭരണവും കാരണം ഫലഭൂയിഷ്ഠത കുറവാണ്. എന്നിരുന്നാലും, ശരിയായ ജലസേചനവും ബീജസങ്കലനവും ഉപയോഗിച്ച് നാളികേരം, കശുവണ്ടി തുടങ്ങിയ വിളകളുടെ വളർച്ചയെ സഹായിക്കാൻ ഇതിന് കഴിയും.

കനത്ത മഴയുള്ള പ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ തീരത്ത്, ലാറ്ററൈറ്റ് മണ്ണ് വ്യാപകമാണ്. ഈ ചുവപ്പ് അല്ലെങ്കിൽ മഞ്ഞ മണ്ണിൽ ഇരുമ്പ്, അലുമിനിയം എന്നിവ അടങ്ങിയിട്ടുണ്ടെങ്കിലും സാധാരണയായി പോഷകങ്ങൾ കുറവായതിനാൽ തേയില, കാപ്പി, കശുവണ്ടി തുടങ്ങിയ വിളകൾക്ക് അതിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണ്. ചില തീരപ്രദേശങ്ങളിലും കാണപ്പെടുന്ന കറുത്ത മണ്ണ് ഈർപ്പം നിലനിർത്താനുള്ള കഴിവിന് പേരുകേട്ടതും പരുത്തി, കരിമ്പ് തുടങ്ങിയ വിളകൾക്ക് അനുയോജ്യവുമാണ്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ

തീരദേശ തണ്ണീർത്തടങ്ങളുടെയും കണ്ടൽക്കാടുകളുടെയും സവിശേഷത ചതുപ്പുനിലമാണ്, ഇത് വെള്ളക്കെട്ടും ജൈവവസ്തുക്കളാൽ സമ്പന്നവും എന്നാൽ പലപ്പോഴും ഉപ്പുവെള്ളവുമാണ്, ഇത് അരി പോലുള്ള ഉപ്പ് സഹിഷ്ണുതയുള്ള വിളകളിലേക്ക് അതിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നു.

സമുദ്രജല നുഴഞ്ഞുകയറ്റം ബാധിച്ച പ്രദേശങ്ങളിൽ ഉപ്പുവെള്ളമുള്ള മണ്ണ് കാണപ്പെടുന്നു. ഈ മണ്ണിൽ ഉയർന്ന അളവിൽ ഉപ്പും ഫലഭൂയിഷ്ഠതയും ഉണ്ടെങ്കിലും ശരിയായ ചികിത്സയിലൂടെ ഉപ്പ് സഹിഷ്ണുതയുള്ള ചില വിളകൾ വളർത്താൻ ഇത് ഉപയോഗിക്കാം. തീരദേശ, ദ്വീപ് പ്രദേശങ്ങളിലെ കാർഷിക രീതികളും പ്രകൃതിദത്ത സസ്യജാലങ്ങളും രൂപപ്പെടുത്തുന്നതിൽ ഈ മണ്ണ് തരങ്ങൾ ഓരോന്നും പ്രധാന പങ്ക് വഹിക്കുന്നു.

Question 17.
ഓരോ തീരങ്ങളിലും വ്യത്യസ്ത സ്വഭാവമുള്ള മണ്ണിനങ്ങൾ രൂപപ്പെടാനുള്ള കാരണങ്ങൾ അന്വേഷിക്കൂ.
Answer:
ഇന്ത്യയുടെ കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽ വിവിധ തരത്തിലുള്ള മണ്ണിന്റെ വികസനത്തെ കാലാവസ്ഥ, ഭൂപ്രകൃതി, സസ്യജാലങ്ങൾ, മാതൃ ശിലയുടെ സ്വഭാവം തുടങ്ങി നിരവധി ഘടകങ്ങൾ സ്വാധീനിക്കുന്നു.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ

Question 18.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ജനസാന്ദ്രത കുറവാണ്. കാരണമെന്ത്?
Answer:
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ജനസാന്ദ്രത കുറവായതിനു പ്രധാന കാരണം ദ്വീപുകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ആർദ്ര ഉഷ്ണമേഖല, മഴക്കാടുകളുമാണ്. ദ്വീപുകൾ 1 ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ നിന്ന് ഏറെ ദൂരെ സമുദ്രമദ്ധ്യേ സ്ഥിതിചെയ്യുന്നത്തിനാൽ അവിടെ താമസിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. കടുത്ത ചൂട്, കുറഞ്ഞ അടിസ്ഥാനസൗകര്യങ്ങൾ, ദുരിതകരമായ കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവയും ജനവാസത്തിന് ശ്രദ്ധിക്കപ്പെടാത്ത സ്ഥലമായി തീർക്കുന്നു.

കൂടാതെ, 2004-ലെ സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ ഈ പ്രദേശത്തെ ജനങ്ങളെയെല്ലാം ഭീതിയിലാഴ്ത്തി. ദ്വീപുകളിൽ വനംകൊണ്ടു മൂടിയ പ്രദേശങ്ങളും സംരക്ഷിത ആദിവാസി ജനവിഭാഗങ്ങളും താമസിക്കുന്നതിനാൽ പൊതുജനങ്ങൾക്കും വ്യാപാരവികസനത്തിനും വ്യാപകമായ സൗകര്യം ഇല്ല. ദ്വീപുകളുടെ ചില ഭാഗങ്ങൾ ദേശീയ സുരക്ഷയുടെ ഭാഗമാക്കിയതിനാൽ സൈനിക സാന്നിധ്യവും അവിടെയുള്ള ജനസാന്ദ്രത കുറയ്ക്കുന്നതിൽ ഒരു പ്രധാന ഘടകമായി നിലകൊള്ളുന്നു.

തീരങ്ങളിലൂടെ Class 9 Extended Activities

Question 1.
തീരപ്രദേശത്തേക്ക് ഒരു പഠനയാത്ര സംഘടിപ്പിച്ച് തീരഭൂപ്രകൃതി പ്രത്യേകതകൾ ഏതെല്ലാം രീതിയിൽ ജനജീവിതത്തെ സ്വാധീനിക്കുന്നു എന്ന് അന്വേഷിച്ചറിയൂ. വിവരശേഖരണത്തി നാവശ്യമായ ചോദ്യാവലി തയ്യാറാക്കൂ.
Answer:

  • തീരപ്രദേശങ്ങളിലെ പ്രധാന തൊഴിൽ മേഖലകൾ എന്തൊക്കെയാണ്?
  • മത്സ്യബന്ധനം പോലുള്ള ഉപജീവന മാർഗങ്ങൾ എത്രത്തോളം പ്രാധാന്യമർഹിക്കുന്നു?
  • വിനോദസഞ്ചാര മേഖല ജനങ്ങളുടെ വരുമാനത്തിൽ എത്രമാത്രം പങ്ക് വഹിക്കുന്നു?
  • തീരപ്രദേശങ്ങളിൽ കാലാവസ്ഥ ജനങ്ങളുടെ ജീവിതശൈലിയെ എങ്ങനെ സ്വാധീനിക്കുന്നു?
  • മഴക്കാലങ്ങളിൽ ഉണ്ടാകുന്ന പ്രളയം, കടലാക്രമണം എന്നിവയുടെ പ്രഭാവം എങ്ങനെ അനുഭവപ്പെടുന്നു?
  • തീരപ്രദേശങ്ങളിൽ വീടുകളുടെ നിർമ്മാണ രീതികളിൽ പ്രത്യേകതകൾ കൈവരിക്കുന്നുണ്ടോ?
  • ഇങ്ങനെയൊരു പ്രദേശത്ത് വീടുകളുടെ സാന്നിധ്യം കാലാവസ്ഥാ ഭീഷണികൾക്കനുസരിച്ചാണോ?
  • സുനാമി, കടലാക്രമണം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ജനങ്ങളുടെ ജീവനേയും ഉപജീവന ത്തേയും എത്രത്തോളം ബാധിക്കുന്നു?

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ

Question 2.
ഇന്ത്യയിലെ എല്ലാ തീരദേശ മേഖലകളിൽ നിന്നും വിവിധ ഭൂരൂപങ്ങളുടെ ചിത്രങ്ങൾ വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ശേഖരിക്കൂ. ഇവ ചേർത്ത് ഒരു ഡിജിറ്റൽ ആൽബം
Answer:

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ 11

Std 9 Geography Chapter 8 Notes Malayalam Medium Extra Question Answer

Question 1.
ഇന്ത്യയുടെ തീരസമതലം ജനനിബിഡമായിരിക്കുന്നതിന്റെ കാരണങ്ങൾ എന്തെല്ലാം?
Answer:
ഇന്ത്യയുടെ തീരസമതലം ജനനിബിഡമായിരിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ സമതലഭൂപ്രകൃതി, അനുയോജ്യമായ കാലാവസ്ഥ, ജലലഭ്യത എന്നിവയാണ്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ

Question 2.
സ്ഥാനം, ഭൂപ്രകൃതി സവിശേഷതകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ തീരസമതലത്തെ എപ്രകാരമാണ് തിരിച്ചിരിക്കുന്നത്?
Answer:
സ്ഥാനം, ഭൂപ്രകൃതി സവിശേഷതകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പടിഞ്ഞാറൻ തീരസമതലം, കിഴക്കൻ തീരസമതലം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.

Question 3.
പടിഞ്ഞാറൻ തീരസമതലത്തെ എത്രഭാഗങ്ങളായി തിരിച്ചിരിക്കുന്നു?
Answer:
പടിഞ്ഞാറൻ തീരസമതലത്തെ ഗുജറാത്ത് തീരം, കൊങ്കൺ തീരം, മലബാർ തീരം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു.

Question 4.
എന്താണ് ഉയർത്തപ്പെട്ട തീരസമതലം?
Answer:
തീരപ്രദേശങ്ങളിൽ ഉത്ഥാനം (Upliftment) പോലുള്ള ഭൗമപ്രവർത്തനത്താൽ തീരദേശത്തെ രഭാഗം ഉയരുകയും സമുദ്രനിരപ്പ് താഴുകയും ചെയ്യുന്നു. ഇതിന്റെ ഫലമായോ കടൽ പിൻവാങ്ങിയോ രൂപപ്പെടുന്ന തീരങ്ങളാണ് ഉയർത്തപ്പെട്ട തീരങ്ങൾ (Emerged Coast).

Question 5.
എന്താണ് താഴ്ത്തപ്പെട്ട തീരസമതലം?
Answer:
അവതലനം (Subsidence) പോലുള്ള ഭൗമപ്രവർത്തനങ്ങൾ നടക്കുമ്പോൾ തീരദേശത്തെ കരഭാഗം താഴുകയും സമുദ്രജലനിരപ്പ് ഉയരുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി കരയിലേക്ക് കടൽ കയറി രൂപപ്പെട്ട തീരങ്ങളാണ് താഴ്ത്തപ്പെട്ട തീരങ്ങൾ (Submerged Coast).

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ

Question 6.
ഗുജറാത്ത് തീരത്തിന്റെ സവിശേഷതകൾ വിവരിക്കുക.
Answer:
റാൻ ഓഫ് കച്ച് ചതുപ്പ് പ്രദേശവും കച്ച് സൗരാഷ്ട്ര മേഖലകളുടെ തീരപ്രദേശങ്ങളും ദമൻ-ദിയു, ദാദ്ര നഗർഹവേലി കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് ഗുജറാത്ത് തീരസമതലം. സബർമതി, തീരസമതലഭാഗം മാഹി തുടങ്ങിയ നദികളുടെ എക്കൽ നിക്ഷേപണ ഫലമായാണ് ഈ കുന്നുകൾ പ്രധാന രൂപപ്പെട്ടിട്ടുള്ളത്. ചെറുതും വലുതുമായ ദ്വീപുകൾ, ഉപദ്വീപുകൾ, കടലിടുക്കുകൾ, ചതുപ്പുനിലങ്ങൾ, (Creeks), വേലിയേറ്റ ചാലുകൾ മേഖലയിലെ തുടങ്ങിയവ ഈ സവിശേഷതകളാണ്.

കപ്പലുകളുടെ ശവപ്പറമ്പ് (Graveyard of ships) എന്നറിയപ്പെടുന്ന അലാങ് കടൽത്തീരവും, പരുത്തിത്തുണി വ്യവസായ കേന്ദ്രങ്ങളായ സൂറത്തും, വഡോദരയും, മത്സസ്യബന്ധന ഹാർബറായ വെരാവലും, എണ്ണ ശുദ്ധീകരണ ശാലയായ ജാംനഗറും, ചരിത്ര ദണ്ഡികടപ്പുറവും, നിരവധിയായ പ്രാധാന്യമുള്ള ഉപ്പുപാടങ്ങളുമെല്ലാം ഗുജറാത്ത് തീരസമതലത്തിന്റെ സവിശേഷതകളാണ്.

Question 7.
കൊങ്കൺ തീരത്തിന്റെ സവിശേഷതകൾ വിവരിക്കുക.
Answer:
ഗുജറാത്ത് തീരസമതലത്തിന് തെക്ക് ദമൻ മുതൽ ഗോവ വരെ 500 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചിരിക്കുന്ന തീരസമതലമാണ് കൊങ്കൺതീരം. പശ്ചിമഘട്ടമലനിരകൾ തീരത്തിന് സമാന്തരമായി സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ തീരസമതലം ഇടുങ്ങിയതാണ്. കൊങ്കൺ തീരത്തിന്റെ വടക്കുഭാഗം മണൽ നിറഞ്ഞ തീരങ്ങളും (Sandy Coast) തെക്കുഭാഗം പാറക്കൂട്ടങ്ങൾ നിറഞ്ഞ തീരവുമാണ് (Rocky Coast). ക്ലിഫുകൾ, ദ്വീപുകൾ, ബീച്ചുകൾ തുടങ്ങിയ തീരദേശ ഭൂരൂപങ്ങൾ ഇവിടെ കാണപ്പെടുന്നു.

ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഗോവയിൽ ധാരാളം ബീച്ചുകൾ കാണപ്പെടുന്നു. ധാരാളം മഴ ലഭിക്കുന്ന ആർദ്രകാലാവസ്ഥ കൊങ്കൺ തീരസമതലത്തെ ജൈവവൈവിധ്യ സമ്പന്നമാക്കുന്നു. നവഷേവ് (നവിമുംബൈ), മോർമു ഗാവോ തുടങ്ങിയ പ്രകൃതിദത്ത തുറമുഖങ്ങളാണ്. മാൽപെയാണ് പ്രധാന മത്സസ്യബന്ധന ഹാർബർ. കൊങ്കൺ തീരത്തെ കപ്പൽ നിർമ്മാണശാലകളും ടൂറിസം കേന്ദ്രങ്ങളും വ്യവസായ കേന്ദ്രങ്ങളും ഈ മേഖലയെ സാമ്പത്തിക പ്രവർത്തനങ്ങളാൽ സക്രിയമായ ഒരു മേഖലയാക്കി മാറ്റുന്നു.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ

Question 8.
കൊങ്കൻ തീരസമതലം ഇടുങ്ങിയതായിരിക്കുന്നതിന്റെ കാരണമെന്താണ്?
Answer:
പശ്ചിമഘട്ടമലനിരകൾ തീരത്തിന് സമാന്തരമായി സ്ഥിതി ചെയ്യുന്നതിനാൽ കൊങ്കൻ തീരസമതലം ഇടുങ്ങിയതാണ്.

Question 9.
മലബാർ തീരത്തിന്റെ വ്യാപ്തി വിവരിക്കുക.
Answer:
മംഗലാപുരം മുതൽ കന്യാകുമാരി വരെ വ്യാപിച്ചിരിക്കുന്ന മലബാർ തീരത്തിന് ഏകദേശം 580 കിലോമീറ്റർ ദൈർഘ്യമാണുള്ളത്.

Question 10.
മലബാർ തീരത്തെ പറ്റി ഒരു വിവരണം തയ്യാറാക്കുക.
Answer:
മംഗലാപുരം മുതൽ കന്യാകുമാരി വരെ വ്യാപിച്ചിരിക്കുന്ന മലബാർ തീരത്തിന് ഏകദേശം 580 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. കൊങ്കൺ തീരത്തേക്കാൾ വീതി കൂടുതലാണ് ഈ തീരത്തിന്. ക്ലിഫുകൾ, കടൽ സ്തംഭങ്ങൾ, ബീച്ചുകൾ, അഴിമുഖം, പൊഴികൾ തുടങ്ങി നിരവധി തീരഭൂരൂപങ്ങൾ മലബാർ തീരത്തും കാണാം. ഇവിടത്തെ മറ്റൊരു സവിശേഷതയാണ് കായലുകൾ.

വേമ്പനാട്ടുകായൽ ഇതിൽ പ്രധാനമാണ്. ഇവിടെ കായലുകളും തടാകങ്ങളും കനാലുകൾ വഴി ബന്ധിപ്പിച്ച് ജലഗതാഗതം സാധ്യമാക്കുന്നു. കോട്ടപ്പുറം മുതൽ കൊല്ലം വരെ ഇത്തരത്തിൽ ഗതാഗത യോഗ്യമാണ്. ഇന്ത്യയിലെ പ്രധാന ദേശീയ ജലപാതകളിലൊന്നാണിത് (NW3).

വർക്കല, തങ്കശ്ശേരി, തിക്കോടി, ഏഴിമല, ബേക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ തീരങ്ങൾ ഉയർന്ന് കാണപ്പെടുന്നു. ഇവിടെ ക്ലിഫ് പോലുള്ള ഭൂരൂപങ്ങളും കാണാം. മുഴുപ്പിലങ്ങാട്, കാപ്പാട്, ചാവക്കാട്, ചെറായി, കോവളം തുടങ്ങിയ ബീച്ചുകൾ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നവയാണ്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ

Question 11.
മലബാർ തീരത്തെ പ്രധാനപ്പെട്ട ബീച്ചുകൾ ഏതെല്ലാം?
Answer:
മുഴുപ്പിലങ്ങാട്, കാപ്പാട്, ചാവക്കാട്, ചെറായി, കോവളം

Question 12.
മലബാർ തീരത്തെ പ്രധാനപ്പെട്ട സാമ്പത്തിക പ്രവർത്തന കേന്ദ്രങ്ങൾ ഏതെല്ലാം?
Answer:
നാഞ്ചിനാടും കുട്ടനാടും കരിപ്പാടവും കോൾനിലങ്ങളും അടങ്ങുന്ന നെല്ലറകളും നീണ്ടകര, മുനമ്പം, പൊന്നാനി, ബേപ്പൂർ തുടങ്ങിയ മത്സ്യബന്ധന ഹാർബറുകളും തീരദേശ ജനതയുടെ സാമ്പത്തിക പ്രവർത്തന കേന്ദ്രങ്ങളാണ്.

Question 13.
പടിഞ്ഞാറൻ തീര പ്രദേശത്തെ പ്രധാനപ്പെട്ട പക്ഷി പ്രജനനകേന്ദ്രങ്ങൾ ഏതെല്ലാം?
Answer:
കടലുണ്ടി കുമരകം പാതിരാമണൽ തുടങ്ങിയ പക്ഷി സങ്കേതങ്ങൾ ദേശാടനപ്പക്ഷികൾക്ക് സംരക്ഷണം നൽകുന്ന ഇടങ്ങളാണ്

Question 14.
കിഴക്കൻ തീരസമതലത്തിന്റെ സ്ഥാനം വ്യക്തമാക്കുക.
Answer:
പൂർവഘട്ടത്തിനും ബംഗാൾ ഉൾക്കടലിനും മധ്യേ സ്ഥിതിചെയ്യുന്ന താരതമ്യേന വീതികൂടിയ തീരസമതലമാണ് കിഴക്കൻ തീരസമതലം

Question 15.
കിഴക്കൻ തീരസമതലത്തെ കുറിച്ച് ഒരു വിവരണം തയ്യാറാക്കുക?
Answer:
മഹാനദി ഡൽറ്റാ പ്രദേശം മുതൽ കന്യാകുമാരി വരെ ഏകദേശം 1800 കിലോമീറ്റർ നീളമുള്ള കിഴക്കൻ തീരസമതലം മഹാനദി, കൃഷ്ണ, ഗോദാവരി, കാവേരി തുടങ്ങിയ ഉപദ്വീപീയ നദികളുടെ നിക്ഷേപണ പ്രക്രിയയുടെ ഫലമായി രൂപപ്പെട്ടതാണ്. ഇത് ഒരു ഉയർത്തപ്പെട്ട (Emerged Coast) തീരമാണ്. മഹാനദി, കൃഷ്ണ, ഗോദാവരി, കാവേരി എന്നീ നദികളുടെ ഡൽറ്റകൾ ഉൾപ്പെട്ടതാണ് ഈ സമതലം.

Question 16.
വടക്കൻ സിർക്കാർ തീരത്തെ കുറിച്ച് ഒരു വിവരണം തയ്യാറാക്കുക.
Answer:
മഹാനദി ഡൽറ്റ് മുതൽ കൃഷ്ണ ഡൽറ്റ് വരെ വ്യാപിച്ചിരിക്കുന്ന തീരസമതലഭാഗമാണ് വടക്കൻ സിർക്കാർ തീരം. ഒഡിഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ തീരദേശം ഇതിൽ ഉൾപ്പെടുന്നു. ഒഡിഷയിൽ ഇത് ഉത്കൽ സമതലം എന്നും ആന്ധ്രാപ്രദേശിൽ ആന്ധ്രാസമതലം എന്നുമാണ് അറിയപ്പെടുന്നത്.

മുഖ്യമായും മഹാനദി, ഗോദാവരി, കൃഷ്ണ എന്നീ നദികളുടെ ഡൽറ്റാനിക്ഷേപങ്ങൾ ഉൾപ്പെട്ടതാണ് ഈ സമതലഭാഗം. മഹാനദി ഡൽറ്റയ്ക്ക് തെക്കായി സ്ഥിതിചെയ്യുന്ന ചിൽക്ക തടാകം ഇന്ത്യയിലെ വലിയ തടാകങ്ങളിലൊന്നാണ്. ആന്ധ്രയിലെ കൊല്ലേരു തടാകമാണ് കിഴക്കൻ തീരത്തെ മറ്റൊരു പ്രധാന തടാകം. പശ്ചിമതീരത്തെ അപേക്ഷിച്ച് കിഴക്കൻ തീരത്ത് തുറമുഖങ്ങൾ കുറവാണ്. വിശാഖപട്ടണവും മസൂലി പട്ടണവുമാണ് പ്രധാന തുറമുഖങ്ങൾ

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ

Question 17.
ഏതെല്ലാം നദികളുടെ ഡെൽറ്റ പ്രദേശം ഉൾപ്പെടുന്നതാണ് വടക്കൻ സിർക്കാർ തീരം?
Answer:
മുഖ്യമായും മഹാനദി, ഗോദാവരി, കൃഷ്ണ എന്നീ നദികളുടെ ഡൽറ്റാ നിക്ഷേപങ്ങൾ ഉൾപ്പെട്ടതാണ് ഈ സമതലഭാഗം.

Question 18.
തീരജനതയുടെ സാമ്പത്തിക പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങൾ ഏതെല്ലാം?
Answer:
നെല്ലൂർ, ഗുണ്ടൂർ, ശ്രീകാകുളം, ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി തുടങ്ങിയ നെല്ലറകളും വിശാഖപട്ടണം, മസൂലിപട്ടണം തുടങ്ങിയ മത്സ്യബന്ധന തുറമുഖങ്ങളും തീരജനതയുടെ സാമ്പത്തിക പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി നിലകൊള്ളുന്നു.

Question 19.
പശ്ചിമതീരത്തെ അപേക്ഷിച്ച് കിഴക്കൻ തീരത്ത് തുറമുഖങ്ങൾ കുറവാണ്. കാരണം വിവരിക്കുക.
Answer:
കിഴക്കൻ തീരം പ്രധാനമായും നിക്ഷേപണ പ്രവർത്തനം മൂലം ഉയർത്തപ്പെട്ട തീരമായതിനാൽ പ്രകൃതിദത്ത തുറമുഖങ്ങൾ കുറവാണ്.

Question 20.
കിഴക്കൻ തീരത്തെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങൾ ഏതെല്ലാം.
Answer:
വിശാഖപട്ടണം, മസൂലിപട്ടണം തുടങ്ങിയവയാണ് പ്രധാന മത്സ്യബന്ധന തുറമുഖങ്ങൾ

Question 21.
കോറമാന്റൽ തീരത്തിന്റെ വ്യാപ്തി വിവരിക്കുക
Answer:
കൃഷ്ണാനദി ഡൽറ്റ മുതൽ കന്യാകുമാരി വരെ നീളുന്ന തീരസമതലമാണിത്. കാവേരിനദി ഡൽറ്റയും ഈ തീരസമതലത്തിന്റെ ഭാഗമാണ്.

Question 22.
കോറമാന്റൽ തീരത്തെ ദക്ഷിണേന്ത്യയുടെ നെല്ലറ എന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട്?
Answer:
ഈ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഫലഭൂയിഷ്ഠമായ ഡൽറ്റാ എക്കൽമണ്ണ് കോറമാന്റൽ തീരസമതലത്തെ ദക്ഷിണേന്ത്യയുടെ നെല്ലറയാക്കുന്നു.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ

Question 23.
കോറമാന്റൽ തീരത്തെ പ്രധാന ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രങ്ങൾ ഏതെല്ലാം
Answer:
പുലിക്കാട്ട്തടാകം, പോയിന്റ് കാലിമാർ എന്നീ പക്ഷി സങ്കേതങ്ങൾ, പിച്ചാവരം കണ്ടൽക്കാടുകൾ തുടങ്ങിയവ ഈ തീരസമതലത്തിലെ ജൈവ വൈവിധ്യ സംരക്ഷണ കേന്ദ്രങ്ങളാണ്.

Question 24.
കോറമാന്റൽ തീരത്തെ പ്രധാന മത്സ്യബന്ധന ഹാർബറുകൾ ഏതെല്ലാം
Answer:
കോറമാന്റൽ തീരത്തെ പ്രധാന മത്സ്യബന്ധന ഹാർബറുകളാണ് നാഗപട്ടണം, കടലൂർ എന്നിവ.

Question 25.
ലക്ഷദ്വീപിന്റെ സ്ഥാനം വിവരിക്കുക.
Answer:
കേരള തീരത്തുനിന്നും ഏകദേശം 280 മുതൽ 480 കിലോമീറ്റർ വരെ മാറി അറബിക്കടലിൽ സ്ഥിതിചെയ്യുന്നു.

Question 26.
ലക്ഷദ്വീപിൽ ആകെ എത്ര ദ്വീപുകൾ ഉണ്ട്? അതിൽ എത്ര എണ്ണത്തിലാണ് ജനവാസം ഉള്ളത്?
Answer:
36-ദ്വീപുകൾ ഉൾപ്പെടുന്ന ഈ ദ്വീപുസമൂഹത്തിൽ 10 ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ.

Question 27.
എന്താണ് ലഗൂണുകൾ എന്നറിയപ്പെടുന്നത്?
Answer:
കടൽത്തീരങ്ങളിൽ മണൽത്തിട്ടകളാലോ പവിഴപ്പുറ്റുകളാലോ കടലിൽ നിന്നും വേർതിരിക്കപ്പെട്ടിട്ടുള്ള ആഴം കുറഞ്ഞ ജലാശയങ്ങളാണ് ലഗൂണുകൾ.

Question 28.
ലക്ഷദ്വീപിനെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
കേരള തീരത്തുനിന്നും ഏകദേശം 280 മുതൽ 480 കിലോമീറ്റർ വരെ മാറി അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ലക്ഷദ്വീപുകൾ പവിഴപ്പുറ്റുകളാൽ രൂപപ്പെട്ടവയാണ്. ഈ ദ്വീപുകൾക്ക് പൊതുവെ സമുദ്രനിരപ്പിൽ നിന്നും ഏതാനും മീറ്ററുകൾ മാത്രമേ ഉയരമുള്ളൂ. 36-ദ്വീപുകൾ ഉൾപ്പെടുന്ന ഈ ദ്വീപുസമൂഹത്തിൽ 10 ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിന്റെ തലസ്ഥാനം കവരത്തി ദ്വീപാണ്.

ആന്ത്രോത്ത് ദ്വീപാണ് ഇവയിൽ ഏറ്റവും വലുത്. പവിഴജന്യ മണൽ ബീച്ചുകളും, ലഗൂണുകളുമാണ് ഇവിടത്തെ പ്രധാന സവിശേഷതകൾ കടൽത്തീരങ്ങളിൽ മണൽത്തിട്ടകളാലോ പവിഴപ്പുറ്റുകളാലോ കടലിൽ നിന്നും വേർതിരിക്കപ്പെട്ടിട്ടുള്ള ആഴം കുറഞ്ഞ ജലാശയങ്ങളാണ് ലഗൂണുകൾ. മത്സസ്യബന്ധനമാണ് പ്രധാന തൊഴിൽ.

ചൂര മത്സ്യം ഉണക്കിയെടുത്തുണ്ടാക്കുന്ന ‘മാസ്’ ഏറെ പ്രസിദ്ധമാണ്. ലഗൂണുകൾ, ബീച്ചുകൾ, പവിഴപ്പുറ്റുകൾ എന്നിവയെല്ലാാം പ്രയോജനപ്പെടുത്തി അനുദിനം വികസിക്കുന്ന വിനോദസഞ്ചാരം ഇവിടത്തെ ഒരു ആധുനിക തൊഴിൽ മേഖലയാണ്. സ്കൂബാ ഡൈവിംഗ് പോലുള്ള സാഹസിക വിനോദസഞ്ചാരവും വളർന്നു വരുന്ന തൊഴിൽ സാധ്യതകളാണ്.

Question 29.
ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ പ്രധാന ജനവിഭാഗം ഏതാണ്?
Answer:
മിക്ക ദ്വീപുകളിലും തദ്ദേശീയ ഗോത്രജനവിഭാഗങ്ങളാണ് അധിവസിക്കുന്നത്.

Question 30.
ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ പ്രധാന സവിശേഷത എന്തെല്ലാം?
Answer:
മണൽബീച്ചുകൾ, പാറക്കെട്ടുകൾ, സമുദ്ര കമാനങ്ങൾ, ക്ലിഫുകൾ, വേലിയേറ്റ ചാലുകൾ തുടങ്ങിയവ ഇവിടത്തെ സവിശേഷതകളാണ്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ

Question 31.
ഏത് വിഭാഗത്തിൽപ്പെടുന്ന വനങ്ങൾ ആണ് ആൻഡമാൻ നിക്കോബാറിൽ കാണപ്പെന്നത്?
Answer:
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഉയർന്ന തോതിൽ മഴ ലഭിക്കുന്നതിനാൽ ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ ധാരാളമായി വളരുന്നു.

Question 32.
നിക്കോബാർ ദ്വീപുകളെ കുറിച്ച് ഒരു വിവരണം തയ്യാറാക്കുക.
Answer:
ആൻഡമാൻ നിക്കോബാർ ദ്വീപ് അഗ്നിപർവതജന്യ ദ്വീപുകളാണ്. ഈ ദ്വീപുസമൂഹത്തെ ആൻഡമാൻ ദ്വീപുകൾ നിക്കോബാർ ദ്വീപുകൾ എന്നിങ്ങനെ വേർതിരിക്കുന്ന കടൽഭാഗം 10 ഡിഗ്രി ചാനൽ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതമായ ബാരൻ ദ്വീപ് നിക്കോബാർ ദ്വീപസമൂഹത്തിൽ ഉൾപ്പെടുന്നു.

ഏകദേശം 572 ചെറുതും വലുതുമായ ദ്വീപുകളുള്ളതിൽ 38 ദ്വീപുകളിലാണ് ജനവാസമുള്ളത്. മിക്ക ദ്വീപുകളിലും തദ്ദേശീയ ഗോത്രജനവിഭാഗങ്ങളാണ് അധിവസിക്കുന്നത്. പോർട്ട് ബ്ലെയർ ആണ് കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുളുടെ തലസ്ഥാനം. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റമായ ഇന്ദിര പോയിന്റ് ഗ്രേറ്റ് നിക്കോബാർ ദ്വീപിലാണ്.

2004-ൽ ഉണ്ടായ സുനാമിയിൽ ഈ ഭാഗം 4 മീറ്ററോളം കടലിൽ മുങ്ങിപ്പോയി. മണൽബീച്ചുകൾ, പാറക്കെട്ടുകൾ, സമുദ്ര കമാനങ്ങൾ, ക്ലിഫുകൾ, വേലിയേറ്റ ചാലുകൾ തുടങ്ങിയവ ഇവിടത്തെ സവിശേഷതകളാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഉയർന്ന തോതിൽ മഴ ലഭിക്കുന്നതിനാൽ ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ ധാരാളമായി വളരുന്നു. പവിഴപ്പുറ്റുകൾ നിറഞ്ഞ ബീച്ചുകളും ചുണ്ണാമ്പുകൽ ഗുഹകളുമെല്ലാമുള്ള ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ്.

Question 33.
വിവിധ ഭൂരൂപീകരണ സഹായികൾ ഏതെല്ലാം?
Answer:
തിരമാല, കാറ്റ്, ഹിമാനി, നദികൾ എന്നിങ്ങനെ വിവിധ ഭൂരൂപീകരണ സഹായികൾ ഉണ്ട്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ

Question 34.
തീരപ്രദേശത്തെ പ്രധാന ഭൂരൂപീകരണ സഹായി ഏതാണ്?
Answer:
തീരപ്രദേശത്തെ പ്രധാന ഭൂരൂപീകരണ സഹായിയാണ് തിരമാല.

Question 35.
ക്ലിഫുകൾ രൂപം കൊള്ളുന്നത് എങ്ങനെ?
Answer:
സമുദ്ര തീരങ്ങളിലെ പാറക്കെട്ടുകളിൽ തുടർച്ചയായി തിരമാലയടിക്കുമ്പോൾ തീരശിലകൾ അപരദനത്തിലൂടെ നീക്കം ചെയ്യപ്പെടാറുണ്ട്. ഇതിന്റെ ഫലമായി രൂപപ്പെടുന്ന ചെങ്കുത്തായ കരഭാഗങ്ങളാണ് ക്ലിഫുകൾ.

Question 36.
സമുദ്ര ഗുഹകൾ രൂപപ്പെടുന്നത് എങ്ങനെ?
Answer:
തിരമാലകളുടെ അപരദനപ്രക്രിയയുടെ ഫലമായി തീരശിലകളിൽ ചെറു ദ്വാരങ്ങൾ രൂപപ്പെട്ട് ഇവ കാലക്രമേണ വലുതായി സമുദ്ര ഗുഹകളായി രൂപപ്പെടുന്നു.

Question 37.
എന്താണ് സമുദ്ര കമാനം?
Answer:
സമുദ്രത്തിലേക്ക് തള്ളി നിൽക്കുന്ന തീരശിലാഭാഗത്ത് തിരമാലയുടെ അപരദനം മൂലം ഇരുവശങ്ങളിൽ നിന്നും സമുദ്രഗുഹകൾ രൂപപ്പെടുന്നു. കാലക്രമേണ നിരന്തരമായ അപരദനപ്രക്രിയയിലൂടെ ഇരുഗുഹകളും കൂടിചേർന്ന് കമാന ആകൃതി കൈവരിക്കുന്ന ഇതാണ് സമുദ്രകമാനം.

Question 38.
സമുദ്ര സ്തംഭങ്ങൾ രൂപം കൊള്ളുന്നത് എങ്ങനെ?
Answer:
സമുദ്രകമാനങ്ങളുടെ മേൽക്കൂര ഭാഗം തുടർ അപരദനത്തിലൂടെ തകരുമ്പോൾ കടലിലേക്ക് തള്ളിനിൽക്കുന്ന കമാനഭാഗം തീരത്തുനിന്നും വേർപെട്ട് ഒരു തൂണുപോലെ ബാക്കിയാകുന്നു. ഇവയാണ് സമുദ്ര സ്തംഭങ്ങൾ.

Question 39.
ബീച്ചുകൾ രൂപപ്പെടുന്നത് എങ്ങനെ?
Answer:
വേലിയേറ്റനിരപ്പിനും വേലിയിറക്കനിരപ്പിനും ഇടയിൽ തിരമാലയുടെ നിക്ഷേപണ പ്രവർത്തനത്താൽ മണൽ, ചരൽ എന്നിവ അടിഞ്ഞ് രൂപപ്പെടുന്ന താൽക്കാലിക നിക്ഷേപമാണ് ബീച്ചുകൾ.

Question 40.
പൊഴികളും മണൽ നാക്കുകളും എന്തെന്ന് വിവരിക്കുക.
Answer:
കടൽത്തീരത്തിന് സമാന്തരമായി തിരമാലകളുടെ നിക്ഷേപണ പ്രവർത്തനത്താൽ രൂപപ്പെടുന്ന താൽക്കാലിക മണൽത്തിട്ടകളാണ് പൊഴികൾ. കരയിൽ നിന്നും കടലിലേക്ക് നീണ്ടുനിൽക്കുന്ന മണൽത്തിട്ടകളാണ് മണൽനാക്കുകൾ (Spit).

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ

Question 41.
ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ മിതമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനുള്ള കാരണം എന്ത്?
Answer:
ഉഷ്ണമേഖലയിലാണ് ഉൾപ്പെടുന്നതെങ്കിലും ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ അതിശൈത്യമോ അനുഭവപ്പെടാറില്ല സമുദ്ര സാമീപ്യമാണ് ഇതിന് കാരണം. അത്യുഷ്ണമോ

Question 42.
തീരപ്രദേശത്ത് ദിനാന്തരീക്ഷസ്ഥിതി മിതപ്പെടുത്തുന്നതിൽ കാറ്റ് ഒരു മുഖ്യ പങ്ക് വഹിക്കുന്നു. വിവരിക്കുക.
Answer:
കരയും
കര കടലും വ്യത്യസ്തമായാണ് സൂര്യതാപത്തോട് പ്രതികരിക്കുന്നത്. പെട്ടെന്ന് ചൂടുപിടിക്കുകയും വേഗത്തിൽ തണുക്കുകയും ചെയ്യുമ്പോൾ കടൽ സാവധാനത്തിലെ ചൂടുപിടിക്കുകയും തണുക്കുകയും ചെയ്യുന്നുള്ളൂ. ഇത് കടൽക്കാറ്റും കരക്കാറ്റും രൂപപ്പെടുന്നതിന് കാരണമാകുന്നു. ഈ കാറ്റുകൾ തീരപ്രദേശത്തെ ദിനാന്തരീക്ഷസ്ഥിതി മിതപ്പെടുത്തുന്നതിൽ മുഖ്യപങ്കുവഹിക്കുന്നു.

Question 43.
കടൽക്കാറ്റ് രൂപംകൊള്ളുന്നത് എങ്ങനെ എന്ന് വിവരിക്കുക.
Answer:
തീരപ്രദേശങ്ങളിൽ പകൽ സമയങ്ങളിൽ കരഭാഗം ചൂടുപിടിക്കുന്നു. ഇതുമൂലം കരഭാഗത്തെ വായു മുകളിലേക്കുയരുകയും ന്യൂനമർദ്ദം രൂപപ്പെടുകയും ചെയ്യുന്നു. എന്നാൽ ഈ സമയം കടലിൽ താരതമ്യേന ചൂട് കുറവും ഉച്ചമർദവുമായിരിക്കും. അതിനാൽ ഉച്ചമർദ്ദമുളള കടലിൽ നിന്നും ന്യൂനമർദ പ്രദേശമായ കരയിലേക്ക് വായു പ്രവഹിക്കുന്നു. ഇതാണ് കടൽക്കാറ്റ്.

Question 44.
കരക്കാറ്റ് രൂപം കൊള്ളുന്നത് എങ്ങനെ എന്ന് വിവരിക്കുക.
Answer:
രാത്രികാലങ്ങളിൽ കരപ്രദേശത്ത് ചൂട് താരതമ്യേന വേഗത്തിൽ കുറയുന്നത് കാരണം ഉച്ചമർദം രൂപപ്പെടുന്നു. എന്നാൽ കടലിൽ കരയേക്കാൾ താരതമ്യേന ചൂട് കൂടുതലായതിനാൽ ന്യൂനമർദവുമായിരിക്കും അപ്പോൾ ഉച്ചമർദമേഖലയായ കരയിൽ നിന്നും ന്യൂനമർദമേഖലയായ കടലിലേക്ക് കാറ്റ് വീശുന്നു. ഇതാണ് കരക്കാറ്റ്.

Question 45.
തീരദേശ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം എന്ന് പട്ടികപ്പെടുത്തുക.
Answer:
സമുദ്ര സാമീപ്യം, കടൽക്കാറ്റ് കരക്കാറ്റ്, മൺസൂൺകാറ്റുകൾ

Question 46.
തീരപ്രദേശത്ത് പൊതുവേ ഏതുതരം മണ്ണാണ് കാണപ്പെടുന്നത്?
Answer:
നദികളുടെയും തിരമാലകളുടെയും നിക്ഷേപണപ്രക്രിയയിലൂടെ രൂപപ്പെടുന്ന നിക്ഷേപണ മണ്ണാണ് തീരപ്രദേശത്ത് പൊതുവെ കാണപ്പെടുന്നത്.

Question 47.
പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന മണ്ണിനങ്ങൾ ഏതൊക്കെയാണ്?
Answer:
മണൽ നിറഞ്ഞ മണ്ണും മഞ്ഞയും ചുവപ്പ് നിറവുമുള്ള ലാറ്ററൈറ്റ് മണ്ണും കറുത്ത കളിമണ്ണും ജൈവാംശം കൂടിയ പീറ്റ് മണ്ണും പടിഞ്ഞാറൻ തീരങ്ങളിൽ കാണപ്പെടുന്നു.

Question 48.
കിഴക്കൻ തീരങ്ങളിൽ കാണപ്പെടുന്ന മണ്ണിനം ഏതൊക്കെയാണ്?
Answer:
കിഴക്കൻ തീരങ്ങളിൽ കൂടുതലും എക്കൽമണ്ണാണ് കാണപ്പെടുന്നത്. ചിലയിടങ്ങളിൽ മണൽ നിറഞ്ഞ ചെങ്കൽമണ്ണും കറുത്തമണ്ണും കാണപ്പെടുന്നു.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ

Question 49.
ഇന്ത്യയുടെ തീരദേശങ്ങളിലെ സസ്യജാലങ്ങളിൽ ഏറെ സമാനതകൾ കാണപ്പെടുന്നതിന്റെ കാരണമെന്ത്?
Answer:
ഉഷ്ണമേഖലയിൽ സ്ഥിതി ചെയ്യുന്നതിനാലും, സമുദ്ര സാമിപ്യം മൂലവും ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ കാലാവസ്ഥ ഏറെക്കുറെ സമാനമാണ്, അതിനാൽ സസ്യജാലങ്ങളിലും ഏറെക്കുറെ സമാനത കാണാവുന്നതാണ്.

Question 50.
തീരദേശ സസ്യങ്ങളെ എപ്രകാരമാണ് തരംതിരിച്ചിരിക്കുന്നത്?
Answer:
തീരദേശ സസ്യങ്ങളെ വരണ്ട തീരദേശ സസ്യങ്ങൾ ആർദ്രതീരദേശ സസ്യങ്ങൾ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.

Question 51.
വരണ്ട തീരദേശ സസ്യങ്ങങ്ങളുടെ രണ്ട് വിഭാഗങ്ങൾ ഏതെല്ലാം?
Answer:
തീര മണൽ പരപ്പുകളിലെ സസ്യങ്ങൾ, തീരദേശ പാറക്കെട്ടുകളിലെ സസ്യങ്ങൾ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.

Question 52.
ആർദ്ര തീരദേശ സസ്യങ്ങളെ എത്ര തിരിച്ചിരിക്കുന്നു? അവ ഏതെല്ലാം?
Answer:
ആർദ്ര തീരദേശ സസ്യങ്ങളെ കണ്ടൽക്കാടുകൾ ലവണ ചതുപ്പ് നിലങ്ങളിലെ സസ്യങ്ങൾ കടൽ പായലുകൾ കടൽ സസ്യങ്ങൾ കോറൽ സസ്യങ്ങൾ.

Question 53.
കണ്ടൽക്കാടുകളുകളെപ്പറ്റി ഒരു വിവരണം തയ്യാറാക്കുക.
Answer:
ഉഷ്ണമേഖലാ തീരങ്ങളിൽ സാധാരണയായി വളരുന്ന ലവണ ജല ചതുപ്പു സസ്യങ്ങളാണ് കണ്ടലുകൾ. ഇന്ത്യയിൽ ഏകദേശം 380 കിലോമീറ്ററോളം തീരപ്രദേശത്ത് കണ്ടൽക്കാടുകളുണ്ട് പശ്ചിമബംഗാൾ തീരത്തെ ഗംഗാ ഡൽറ്റാ പ്രദേശമായ സുന്ദർബൻ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കണ്ടൽക്കാടുകളാണ് ലവണ ജലത്തിൽ വളരുന്ന കണ്ടലുകൾ വിവിധയിനം മത്സസ്യങ്ങളുടെയും മറ്റ് സമുദ്രജീവികളുടെയും പ്രജനന കേന്ദ്രങ്ങളാണ് കൂടാതെ വിവിധ ജീവിവർഗങ്ങൾക്ക് ആവാസ കേന്ദ്രമാണ് കണ്ടൽക്കാടുകൾ.

ചുഴലികാറ്റുകൾ, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ നിന്നും കണ്ടലുകൾ തീരദേശത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നു. തീരദേശ ആവാസവ്യവസ്ഥയുടെ നിലനിൽപ്പിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് കണ്ടലുകൾ. കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി ജൂലൈ 26 അന്താരാഷ്ട്ര കണ്ടൽദിനമായി ആചരിക്കുന്നു.

Question 54.
തീര പ്രദേശത്തെ ധാതു നിക്ഷേപത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
ഇന്ത്യയുടെ തീരദേശങ്ങളിൽ വ്യാവസായിക മൂല്യമുള്ള ധാരാളം ലോഹ-അലോഹ ധാതുക്കളുടെ നിക്ഷേപമുണ്ട്.ഇരുമ്പയിര്, മാംഗനീസ്, ബോക്സൈറ്റ്, പെട്രോളിയം, പ്രകൃതി വാതകം തുടങ്ങിയവയാണ് തീര ദേശത്ത് കാണപ്പെടുന്ന പ്രധാന ധാതുക്കൾ കൂടാതെ ആണവ ഇന്ധനമായ യുറേനിയം വേർതിരിച്ചെടുക്കാവുന്ന മോണോസൈറ്റ് പോലുള്ള അപൂർവ ധാതുക്കളും തീരദേശ കരിമണലിൽ കാണപ്പെടുന്നു. കൊല്ലം ജില്ലയിലെ ചവറയിലും ഒഡിഷയിലെയും തമിഴ്നാട്ടിലെയും ചില തീരങ്ങളിലും കരിമണൽ നിക്ഷേപമുണ്ട്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ

Question 55.
ഇന്ത്യയുടെ തീരപ്രദേശങ്ങളിലെ ജനസംഖ്യയും ജനജീവിതത്തെക്കുറിച്ചും ഒരു വിവരണം തയ്യാറാക്കുക.
Answer:
ജനസംഖ്യാവിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ മിക്കതും അനുകൂലമായതിനാൽ ഇന്ത്യൻ തീരദേശം ജനനിബിഡവും ജനസാന്ദ്രവുമാണ്. മിതമായ കാലാവസ്ഥ, കൃഷിക്കും ഗതാഗതവികസനത്തിനും അനുയോജ്യമായ സമതല ഭൂപ്രകൃതി, കൃഷി, മത്സ്യബന്ധനം, ടൂറിസം എന്നീ തൊഴിൽ സാധ്യതകൾ, ജലലഭ്യത, ധാതുനിക്ഷേപം, വ്യവസായം എന്നിങ്ങനെയുള്ള ഘടകങ്ങൾ തീരസമതലങ്ങളെ ജനനിബിഡമാക്കുന്നു. ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ഡൽഹി ഒഴികെ മറ്റ് മൂന്നും (മുബൈ, ചെന്നൈ, കൊൽക്കത്ത) തീരസമതലങ്ങളിലാണ് വികസിച്ചു വന്നിട്ടിളളത്.

Question 56.
ഇന്ത്യയുടെ തീരപ്രദേശങ്ങളിലെ സാമ്പത്തിക പ്രവർത്തനങ്ങളെ കുറിച്ച് ഒരു വിവരണം തയ്യാറാക്കുക.
Answer:
കൃഷി, മത്സ്യബന്ധനം എന്നിവയാണ് തീരദേശ ജനതയുടെ പ്രധാന സാമ്പത്തിക പ്രവർത്തനങ്ങൾ. കൂടാതെ വിവിധ ധാതു അധിഷ്ഠിത വ്യവസായങ്ങൾ, കപ്പൽ നിർമ്മാണം, മത്സ്യസംസ്കരണം, ഉപ്പ് നിർമ്മാണം തുടങ്ങിയ വ്യവസായങ്ങളും തീരദേശത്തുണ്ട്. തീരദേശങ്ങളിൽ ഏറെ സാധ്യതകളുള്ളതും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു പ്രധാന തൊഴിൽ മേഖലയാണ് വിനോദസഞ്ചാരം. തീരദേശത്തെ വ്യവസായ പുരോഗതിയ്ക്ക് തുറമുഖങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്. വ്യാവസായിക ഉല്പന്നങ്ങളും അസംസ്കൃത വസ്തുക്കളും കയറ്റുമതി ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും തുറമുഖങ്ങൾ വഴിയാണ്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 8 തീരങ്ങളിലൂടെ

Question 57.
തീരപ്രദേശം നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം?
Answer:
ഏറെ അനുകൂല സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും തീരദേശവും തീരദേശ ജനജീവിതവും നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. സുനാമി, കൊടുങ്കാറ്റ് തുടങ്ങിയ കടൽ സംബന്ധമായ പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി സമുദ്ര ജലനിരപ്പ് ഉയരുന്നതും കടൽക്ഷോഭവും തീരം ജനജീവിതം പ്രതിസന്ധികൾ ആഗോള നിറഞ്ഞതാക്കുന്നു.

Plus Two Maths Previous Year Question Paper March 2019

Reviewing Kerala Syllabus Plus Two Maths Previous Year Question Papers and Answers Pdf March 2019 helps in understanding answer patterns.

Kerala Plus Two Maths Previous Year Question Paper March 2019 with Answers

Board SCERT
Class Plus Two
Subject Maths
Category Plus Two Previous Year Question Papers

Time : 2 1/2 Hours
Cool off time : 15 Minutes
Maximum : 80 Score

General Instructions to Candidates :

  • There is a ‘Cool off time’ of 15 minutes in addition to the writing time.
  • Use the ‘Cool off time’ to get familiar with questions and to plan your answers.
  • Read questions carefully before you answering.
  • Read the instructions carefully.
  • When you select a question, all the sub-questions must be answered from the same question itself.
  • Calculations, figures and graphs should be shown in the answer sheet itself.
  • Malayalam version of the questions is also provided.
  • Give equations wherever necessary.
  • Electronic devices except non-programmable calculators are not allowed in the Examination Hall.

Question 1 to 7 carry 3 scores each. Answer any 6 questions. (6 × 3 = 18)

Question 1.
a) If f(x) = sinx, g(x) = x2, x∈R, them find (fog)(x)
b) Let u and v be two functions defined on R as u(x) = 2x – 3 and v(x) = \(\frac{3+x}{2}\). Prove that u and v are inverse to each other.
Answer:
a) f(x) = sinx, g(x) = x2, x∈R
fog(x) = f(g(x)) = f(x2) = sin(x2)

b) uov(x) = u(v(x))
= \(u\left(\frac{3+x}{2}\right)=\frac{2(3+x)}{2}-3\) = X
vou(x) = v(u(x))
v(2x – 3) = \(\frac{3+2 x-3}{2}\) = x

Question 2.
a) For the symmetric matrix
A = \(\left[\begin{array}{lll}
2 & x & 4 \\
5 & 3 & 8 \\
4 & y & 9
\end{array}\right]\)
Find the values of x and y.
b) From Part (a), verify AA’ and A + A’ are symmetric matrices.
Answer:
x = 5, y = 8
b)
Plus Two Maths Previous Year Question Paper March 2019, 1
Question 3.
a) Find the slope of tangent line to the curve y = x2 – 2x + 1
b) Find the equation to the above curve which is parallel to the line 2x – y + 9 = 0.
Answer:
a) y = x2 – 2x + 1 ⇒ \(\frac{d y}{d x}\) = 2x – 2
⇒ slope = 2x – 2

b) Since the tangent is parallel to the line 2x – y + 9 = 0 , both have same slope.
Slope of the line 2x – y + 9 = 0 is 2.
⇒ 2x – 2 = 2 ⇒ X = 2 ⇒ y = 1
Therefore the point is (2, 1)
Hence the equation of the tangent line is
y – 1 = 2 (x – 2) ⇒ y – 2x + 3 = 0

Question 4.
a) If ∫ f(x) dx = log |tan x| + C . Find f(x).
b) Evaluate ∫ \(\frac{1}{\sqrt{1-4 x^{2}}} d x\)
Answer:
Plus Two Maths Previous Year Question Paper March 2019, 2
Question 5.
a) Area bounded by the curve y = f(x) and the lines x = a, x = b and the x axis = ………..
Plus Two Maths Previous Year Question Paper March 2019, 3
b) Find area of the shaded region using integration.
Plus Two Maths Previous Year Question Paper March 2019, 4
Answer:
a) i) \(\int_{a}^{b} x d y\)
b) Here the slope of the line is 3 and passes through the origin. So its equation is y = 3x.
Plus Two Maths Previous Year Question Paper March 2019, 5
Question 6.
a) The order of the differential equation formed by y = A sin x + B cos x + c, where A and B are arbitrary constants is
i) 1   ii) 2   iii) 0   iv) 3
b) Solve the differential equation
sec2x tan ydx + sec2y tan xdy = 0
Answer:
a) ii) 2
b) sec2x tan ydx + sec2y tan xdy = 0
Plus Two Maths Previous Year Question Paper March 2019, 6
⇒ log |tan x| + log |tan y| = log c
⇒ log |tan x tan y| = log c
⇒ tan x tan y = c

Question 7.
A factory produces three items P, Q and R at two plants A and B. The number of items produced and operating cost per hour is as follows:

Plant Item produced per hour Operating cost
P Q R
A 20 15 25 Rs. 1000
B 30 12 23 Rs. 800

It is desired to produce at least 500 items of type P, at least 400 items of type Q and 300 items of type R per day.
a) Is it a maximisation case or a minimisation case? Why?
b) Write the objective function and constraints.
Answer:
a) Cost of operation should be minimum for a factory.
Hence this is a minimisation problem.

b) Maximise : Z = 1000 x + 800 y
Subject to
20x + 30y ≥ 500; 15x +12y ≥ 400;
25x + 23y ≥ 300; x, y ≥ 0

Questions 8 to 17 carry 4 scores each. Answer any 8. (8 × 4 = 32)

Question 8.
a) The function P is defined as “to each person on the earth is assigned a date of birth.” Is this a function one-one? Give reason.
b) Consider the function f: \(\left[0, \frac{\pi}{2}\right]\) → R given by f(x) = sin x and g: \(\left[0, \frac{\pi}{2}\right]\) → R given by g(x) = cos x.
i) Show that f and g are one-one functions.
ii) Is f + g one-one? Why?
c) The number of one-one functions from a set containing 2 elements to a set containing 3 elements is ………..
i) 2   ii) 3   iii) 6   iv) 8
Answer:
a) Not one-one. Since different persons have same birthdays.

b) i) f(x) = sin x and g(x) = cos x are one-one in the domain value in the domainone \(\left[0, \frac{\pi}{2}\right]\). Since for each value in domain \(\left[0, \frac{\pi}{2}\right]\) both have only one image.

ii) (f + g)(x) = sin x + cos x
(f + g)(0) = sin0 + cos0 = 0 + 1 = 1
Plus Two Maths Previous Year Question Paper March 2019, 7
Hence not one-one.

c) 3P2 = 3 × 2 = 6

Question 9.
If A = sin-1 \(\frac{2 x}{1+x^{2}}\) ,B = cos-1 \(\frac{1-x^{2}}{1+x^{2}}\), C = tan-1 \(\frac{2 x}{1+x^{2}}\) satisfies the condition 3A – 4B + 2C = \(\frac{\pi}{3}\). Find the value of x.
Answer:
a) 3A – 4B + 2C = \(\frac{\pi}{3}\)
3sin-1 \(\frac{2 x}{1+x^{2}}\) – 4cos-1 \(\frac{1-x^{2}}{1+x^{2}}\) + 2tan-1 \(\frac{2 x}{1+x^{2}}\)
3 × 2 tan-1 x – 4 × 2 tan-1 x + 2 × 2 tan-1 x = \(\frac{\pi}{3}\)
⇒ 6tan-1 x – 8tan-1 x + 4tan-1 x = \(\frac{\pi}{3}\)
⇒ 2tan-1 x = \(\frac{\pi}{3}\) ⇒ tan-1 x = \(\frac{\pi}{6}\)
⇒ x = \(\frac{1}{\sqrt{3}}\)

Question 10.
a) Write the function whose graph is shown below.
Plus Two Maths Previous Year Question Paper March 2019, 8
b) Discuss the continuity of the function obtained in part (a).
c) Discuss the differentiability of the function obtained in part (a).
Answer:
a) f(x) = \(\left\{\begin{array}{ll}
x^{2}, & x \leq 0 \\
x, & x>0
\end{array}\right.\)

b)
Plus Two Maths Previous Year Question Paper March 2019, 9
For x > 0, f(x) = x which is a polynomial, hence continuous.
For x < 0, f(x) = x2 which is a polynomial, hence continuous. Therefore the function is continuous.

c) Since the function has a sharp corner at x = 0.
The function is not differentiable at x = 0.
Hence the function is not differentiable.
Plus Two Maths Previous Year Question Paper March 2019, 10
Therefore left derivative is not equal to right derivative. Hence not differentiable at x = 0.

Question 11.
A cuboid with a square base and given volume ‘V’ is shown in the figure:
Plus Two Maths Previous Year Question Paper March 2019, 11
a) Express surface area ‘S’ as a function of x.
b) Show that the surface area is minimum when it is a cube.
Answer:
Plus Two Maths Previous Year Question Paper March 2019, 12
Question 12.
a) If 2x + 4 = A(2x + 3) + B, find A and B.
b) Using part (a) evaluate ∫\(\frac{2 x+4}{x^{2}+3 x+1} d x\)
Answer:
a) A = 1, B = 1
Plus Two Maths Previous Year Question Paper March 2019, 13
Plus Two Maths Previous Year Question Paper March 2019, 14
Question 13.
Consider the Differential equation cosx \(\frac{d y}{d x}\) + y = tan x. Find
a) its degree
b) the integrating factor
c) the general solution.
Answer:
a) One.
Plus Two Maths Previous Year Question Paper March 2019, 15
Question 14.
The position vectors of three points A, B, C are given to be i + 3j + 3k, 4i + 4k, -2i + 4j + 2k respectively
a) Find \(\overrightarrow{A B}\) and \(\overrightarrow{A C}\)
b) Find the angle between \(\overrightarrow{A B}\) and \(\overrightarrow{A C}\)
c) Find a vector which is perpendicular to both \(\overrightarrow{A B}\) and \(\overrightarrow{A C}\) having magnitude 9 units.
Answer:
a) \(\overrightarrow{A B}\) = 3i – 3j + k, \(\overrightarrow{A C}\) = -3i + j – k
Plus Two Maths Previous Year Question Paper March 2019, 16
Plus Two Maths Previous Year Question Paper March 2019, 17
Question 15.
a) If \(\bar{a}\), \(\bar{b}\), \(\bar{c}\) are coplanar vectors, write the vector perpendicular to \(\bar{a}\)
b) If \(\bar{a}\), \(\bar{b}\), \(\bar{c}\) are coplanar, prove that [\(\bar{a}\) + \(\bar{b}\) \(\bar{b}\) + \(\bar{c}\) \(\bar{c}\) + \(\bar{a}\)] are coplanar.
Answer:
a) Cross product of \(\bar{a}\) with any of the vectors \(\bar{b}\) or \(\bar{c}\).

b) Given,
[\(\bar{a}\), \(\bar{b}\), \(\bar{c}\)] = 0
Plus Two Maths Previous Year Question Paper March 2019, 18
Question 16.
a) Write all the direction cosines of x-axis.
b) If a line makes α, β, γ with x, y, z axis respectively, then prove that sin2 α + sin2 β + sin2 γ = 2
c) If a line makes equal angles with the coordinate axes, find the direction cosines of the lines.
Answer:
a) 1, 0, 0

b) LHS = sin2 α + sin2 β + sin2 γ
= 1 – cos2 α + 1 — cos2 β + 1 — cos2 γ
= 3 – (cos2 α + cos2 β + cos2 γ) = 3 – 1 = 2

c) Given α, β, γ are equal. Then
⇒ cos2 α + cos2 α + cos2 α = 1
⇒ 3 cos2 α = 1
⇒ cos α = \(\frac{1}{\sqrt{3}}\)
⇒ α = cos-1 \(\frac{1}{\sqrt{3}}\)

Question 17.
The activities of a factory are given in the following table:

Items Departments Profit per unit
Cutting Mixing Packing
A 1 3 1 Rs. 5
B 4 21 9 Rs. 8
Maximum time available 24 21 9

Solve the linear programming problem graphically and find the maximum profit subject to the above constraints.
Answer:
Maximise: Z= 5x + 8y
x + 4y ≤ 24; 3x + y ≤ 21; x + y ≤ 9; x, y ≥ 0
Plus Two Maths Previous Year Question Paper March 2019, 19

Vertices O
(0, 0)
A
(7, 0)
B
(6, 3)
C
(4, 5)

D
(0, 6)

Z = 5x + 8y 0 35 54 60 48

Maximum is at (4, 5); Z = 60

Questions from 18 to 24 carry 6 scores each. Answer any 5. (5 × 6 = 30)

Question 18.
If A = \(\left[\begin{array}{cc}
3 & 1 \\
-1 & 2
\end{array}\right]\). Show that A2 – 5A + 7I = 0. Hence find A4 and A-1
Answer:
Plus Two Maths Previous Year Question Paper March 2019, 20
A2 – 5A + 7I = 0
Multiplying by A-1 we have;
A-1 (A2 – 5A + 7I) = 0
⇒ A – 5I + 7A-1 = 0
Plus Two Maths Previous Year Question Paper March 2019, 21
Question 19.
If A = \(\left[\begin{array}{ccc}
2 & -3 & 5 \\
3 & 2 & -4 \\
1 & 1 & -2
\end{array}\right]\), then
a) Find A-1
b) Using A-1 from part (a) solve the system of equations.
Answer:
|A| = \(\left|\begin{array}{ccc}
2 & -3 & 5 \\
3 & 2 & -4 \\
1 & 1 & -2
\end{array}\right|\) = -1
C11 = 0, C12 = 2, C13 = 1
C21 = -1, C22 = -9, C23 = -5
C31 = 2, C32 = 23, C33 = 13
Plus Two Maths Previous Year Question Paper March 2019, 22
b) X = A-1 B
Plus Two Maths Previous Year Question Paper March 2019, 23
Question 20.
Find for the following:
a) sinx + cosy = 1
b) y = xx
c) x = a(t – sin t), y = a(1 + cos t)
Answer:
a) sin2 x + cos2 y = 1
Differentiating w.r.to x we have;
2 sinx cosx + 2 cos y(-sin y) \(\frac{d y}{d x}\) = 0
sinx cosx = cosy siny \(\frac{d y}{d x}\)
\(\frac{d y}{d x}=\frac{\sin x \cos x}{\cos y \sin y}=\frac{\sin 2 x}{\sin 2 y}\)

b) y = xx Take log on both sides;
logy = x log x
Differentiating w.r to x
Plus Two Maths Previous Year Question Paper March 2019, 24
Question 21.
Evaluate the following:
Plus Two Maths Previous Year Question Paper March 2019, 25
Answer:
i)
Plus Two Maths Previous Year Question Paper March 2019, 26
Plus Two Maths Previous Year Question Paper March 2019, 27
Plus Two Maths Previous Year Question Paper March 2019, 28
Question 22.
a) Find the area bounded by the curve y = sin x and the lines x = 0, x = 2π and x axis.
b) Two fences are made in a grass field as shown in the figure. A cow is tied at the point O with a rope of length 3m.
Plus Two Maths Previous Year Question Paper March 2019, 29
i) Using integration, find the maximum area of grass that cow graze within the fences. Choose D as origin.
ii) If there is no fences find the maximum area of grass that cow can graze.
Answer:
Plus Two Maths Previous Year Question Paper March 2019, 30
b) i) The Area the cow grazes in the sector of the circle with radius 3 and centered at origin.
x2 + y2 = 9 ⇒ y = \(\sqrt{9-x^{2}}\)
Area = \(\int_{a}^{b}\) ydx = \(\int_{0}^{3} \sqrt{9-x^{2}} d x\)
Plus Two Maths Previous Year Question Paper March 2019, 31
ii) The required area is area inside the full circle = 4 × \(\frac{9 \pi}{4}\) = 9π

Question 23.
a) Find the equation of the plane through the intersection of the planes 3x – y + 2z – 4 = 0 and x + y + z – 2 = 0 and the point (2, 2, 1).
b) The Cartesian equation of two lines are given by \(\frac{x+1}{7}=\frac{y+1}{-6}=\frac{z+1}{1}, \frac{x-3}{1}=\frac{y-5}{-2}=\frac{z-7}{1}\). Write the vector equation of these two lines.
c) Find the shortest distance between the lines mentioned in part (b).
Answer:
a) (3x – y + 2z – 4) + k (x + y + z – 2) = 0
It passes through the point (2, 2, 1)
(3(2) – 2 + 2(1) -4)+ k (2 + 2 + 1 – 2) = 0
⇒ 2 + k(3) = 0 ⇒ k = \(-\frac{2}{3}\)
(3x – y + 2z – 4) –\(\frac{2}{3}\) (x + y + z – 2) = 0
⇒ 9x -3y + 6z – 12 – 2x – 2y – 2z + 4 = 0
⇒ 7x – 5y + 4z – 8 = 0

b) \(\vec{r}\) = (-i – j – k) + λ (7i – 6j + k)
\(\vec{r}\) = (3i + 5j + 7k) + μ (i – 2j + k)

c) \(\overline{a_{1}}\) = -i -j -k; \(\overline{b_{1}}\) =7i – 6j + 2k
\(\overline{a_{2}}\) = 3i + 5j + 7k; \(\overline{b_{2}}\) =i – 2j + k
\(\overline{a_{2}}\) – \(\overline{a_{1}}\) = 4i + 4j + 8k
Plus Two Maths Previous Year Question Paper March 2019, 32
Question 24.
a) A bag contains 4 red and 4 black balls. Another bag contains 2 red and 5 black balls. One of the two bags is selected at random and a ball is drawn from the bag and which is found to be red. Find the probability that the ball is drawn from first bag.
b) A random variable X has the following distribution function:

X 0 1 2 3 4
P(x) k 3k 5k 7k 4k

i) Find k.
ii) Find the mean and the variance of the random variable.
Answer:
E1 = Event of choosing bag I
E2 = Event of choosing bag II
A = Event of drawing a red ball.
P(E1) = P(E2) = \(\frac{1}{2}\)
Plus Two Maths Previous Year Question Paper March 2019, 33
b) i) ΣPi = 1
⇒ k + 3k + 5k + 7k + 4k = 1
⇒ 20k = 1 ⇒ k = \(\frac{1}{20}\)

ii)
Plus Two Maths Previous Year Question Paper March 2019, 34
Plus Two Maths Previous Year Question Paper March 2019, 35

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ

Students often refer to SCERT Kerala Syllabus 9th Standard History Notes Pdf and Class 9 Social Science Geography Chapter 7 Notes Malayalam Medium മണലാരണ്യത്തിലൂടെ Questions and Answers that include all exercises in the prescribed syllabus.

9th Class Geography Chapter 7 Notes Question Answer Malayalam Medium

Kerala Syllabus 9th Standard Social Science Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ

Class 9 Geography Chapter 7 Notes Kerala Syllabus Malayalam Medium

Question 1.
മറ്റ് പ്രദേശങ്ങളിൽ നിന്നും മരുഭൂമികളെ വേറിട്ട് നിർത്തുന്ന സവിശേഷതകൾ എന്തെല്ലാമാണെന്ന് എഴുതി നോക്കൂ.
Answer:

  • വരണ്ട കാലാവസ്ഥ
  • കടുത്ത താപനില
  • വരണ്ട മണ്ണ്

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ

Question 2.
ഒരു അറ്റ്ലസിന്റെ സഹായത്തോടെ ലോകത്തിലെ പ്രധാന ശീതമരുഭൂമികൾ ഏതെല്ലാമെന്ന് കണ്ടെത്തി അവയുടെ സ്ഥാനം മനസിലാക്കൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ 1

Question 3.
ലോകത്തിലെ പ്രധാന ഉഷ്ണമരുഭൂമികൾ ഒരു അറ്റ്ലസിന്റെ സഹായത്തോടെ കണ്ടെത്തി അവയുടെ സ്ഥാനം മനസിലാക്കൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ 2

Question 4.
ചുവടെ നൽകിയിട്ടുള്ള ഭൂപടം നിരീക്ഷിച്ച് ഥാർ മരുഭൂമിയുടെ സ്വാഭാവിക അതിരുകൾ കണ്ടെത്തൂ. അവ ഇന്ത്യയുടെ ഭൂപടരൂപരേഖയിൽ വരച്ചുചേർത്ത് ‘എന്റെ ഭൂപട ശേഖരത്തിൽ ഉൾപ്പെടുത്തൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ 3

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ

Question 5.
ഭൂപടം നിരീക്ഷിച്ച് രാജസ്ഥാനിലൂടെയുള്ള അറബിക്കടൽ മൺസൂൺശാഖയുടെ സഞ്ചാരഗതിയും അരാവലി പർവതനിരയുടെ സ്ഥാനവും മനസ്സിലാക്കൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ 4

Question 6.
ഥാർ മരുഭൂമിപ്രദേശം തെക്കുപടിഞ്ഞാറൻ മൺസൂൺകാറ്റുകളുടെ ഏത് ശാഖയെ അടിസ്ഥാനമാക്കിയാണ് ഥാർ മരുഭൂമിയെ ഒരു മഴനിഴൽ പ്രദേശമെന്ന് പറയാനാവുക?
Answer:
അതെ, ഥാർ മരുഭൂമി ഒരു മഴനിഴൽ പ്രദേശമാണ്.തെക്കുപടിഞ്ഞാറൻ മൺസൂൺകാറ്റിന്റെ അറബിക്കടൽ ,ബംഗാൾ ഉൾക്കടൽ എന്നീ രണ്ട് ശാഖകളേയും അടിസ്ഥാനമാക്കിയാണ് മരുഭൂമിയെ മഴനിഴൽ പ്രദേശം എന്ന് പറയുന്നത്.

Question 7.
ഥാർ മരുഭൂമിയുടെ രൂപീകരണത്തിൽ അരാവലി പർവതനിരയുടെ പങ്ക് വിശകലനം ചെയ്ത് ഒരു കുറിപ്പ് തയ്യാറാക്കി ക്ലാറിയിൽ അവതരിപ്പിക്കൂ.
Answer:
പടിഞ്ഞാറൻ തീരസമതലത്തിലൂടെ ഗുജറാത്തിൽ പ്രവേശിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകളുടെ അറബിക്കടൽ ശാഖ അരാവലി പർവതനിരകൾക്ക് സമാന്തരമായി കടന്നുപോകുന്നതിനാൽ രാജസ്ഥാന്റെ ഉൾപ്രദേശങ്ങളിൽ പ്രവേശിക്കുന്നില്ല.

അതിനാൽ ഈ മഴക്കാറ്റുകളിൽ നിന്നും ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ മേഖലയിൽ പ്രത്യേകിച്ചും രാജസ്ഥാന്റെ പടിഞ്ഞാറൻ മേഖലയിൽ മഴ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.അതുപോലെ തെക്കുപടിഞ്ഞാറൻ മൺസൂൺകാറ്റിന്റെ ബംഗാൾ ഉൾക്കടൽ ശാഖയുടെ സഞ്ചാരഗതി പരിശോധിക്കുമ്പോൾ ഹിമാലയപർവതത്തിന് സമാന്തരമായി കിഴക്കുനിന്നും പടിഞ്ഞാറോട്ട് സഞ്ചരിക്കുന്ന ഈ കാറ്റിനെ ഇന്ത്യയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് അരാവലി പർവതനിരകൾ തടഞ്ഞ് നിർത്തുന്നു.

അതിനാൽ ബംഗാൾ ഉൾക്കടൽ ശാഖയിൽ നിന്നും ഥാർ മരുഭൂമി ഉൾപ്പെടുന്ന പ്രദേശങ്ങളിൽ മഴ ലഭിക്കുന്നില്ല. അതുപോലെ പ്രദേശങ്ങളിലെ ഉയർന്ന ബാഷ്പീകരണത്തോതും, വരണ്ട കാറ്റും മഴ പെയ്യാനുള്ള സാധ്യത കുറയ്ക്കുന്നു.ഇതെല്ലാമാണ് ഥാർ മരുഭൂമിയുടെ രൂപീകരണത്തിന് കാരണമായ സാഹചര്യങ്ങൾ.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ

Question 8.
ലൂണി നദിയുടെ സ്ഥാനം ഭൂപടം നിരീക്ഷിച്ച് കണ്ടെത്തി എന്റെ ഭൂപട ശേഖരത്തിൽ ഉൾപ്പെടുത്തൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ 5

Question 9.
സാംഭർ തടാകത്തിന് പുറമെ രാജസ്ഥാനിലുള്ള മറ്റ് പ്രധാന ഉപ്പുതടാകങ്ങൾ ഏതെല്ലാമെന്ന് വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തി എന്റെ ഭൂപടശേഖരത്തിൽ ഉൾപ്പെടുത്തുക.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ 6

Question 10.
ഥാർ മരുഭൂമിയിലെ ജലാശയങ്ങളിൽ ലവണാംശം കൂടുതലാവാൻ കാരണമെന്ത്?
Answer:
വരണ്ട കാലാവസ്ഥയും മഴയുടെ അഭാവവുമാണ് ഥാർ മരുഭൂമിയിലെ ജലാശയങ്ങളിലെ ഉയർന്ന ലവണത്വത്തിന് പ്രധാന കാരണം. ഈ പ്രദേശത്ത് വളരെ കുറച്ച് മഴ മാത്രമേ ലഭിക്കുന്നുള്ളൂ, ഇത് ഉയർന്ന ബാഷ്പീകരണത്തിലേക്ക് നയിക്കുന്നു, ഇത് ശേഷിക്കുന്ന വെള്ളത്തിൽ ലവണങ്ങൾ കേന്ദ്രീകരിക്കുന്നു. മാത്രമല്ല, പാറകളിലൂടെയും ഭൂമിയിലൂടെയും ഒഴുകുന്ന ജലം മണ്ണിൽ നിന്ന് ധാതുക്കളും ലവണങ്ങളും ശേഖരിക്കുന്നതിനാൽ ഥാർ മരുഭൂമിയിലെ ഭൂഗർഭജലം പലപ്പോഴും

Question 11.
അപഘർഷണം മൂലം മരുഭൂമിപ്രദേശങ്ങളിൽ രൂപപ്പെടുന്ന വ്യത്യസ്ത ഭൂരൂപങ്ങളുടെ ചിത്രങ്ങൾ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തി ഉൾപ്പെടുത്തൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ 9

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ

Question 12.
കാറ്റിന്റെ നിക്ഷേപണപ്രക്രിയയിലൂടെ ഉഷ്ണ മരുഭൂമികളിൽ രൂപംകൊള്ളുന്ന ഭൂരൂപങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് ഒരു ഡിജിറ്റൽ ആൽബം തയ്യാറാക്കൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ 10

  • ഇത് മരുഭൂമികളിൽ കാണാവുന്ന ചെറിയ തോതിലുള്ള വരമ്പുകളോ അവശിഷ്ട ഘടനയോ ആണ്.
  • വായു അല്ലെങ്കിൽ ജലം പോലെയുള്ള ചലിക്കുന്ന ഒരു ദ്രാവകത്തിന്റെ പ്രതിപ്രവർത്തനം മൂലമാണ് റിപ്പിൾ മാർക്കുകൾ രൂപപ്പെടുന്നത്

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ 11

  • ലോകമെമ്പാടുമുള്ള മണൽ മരുഭൂമികളിൽ സാധാരണ കാണപ്പെടുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മണൽക്കുന്നുകളാണ് ബർക്കൻസ്.
  • ഇത് ഒരു കോൺവെക്സ് ഘടന പോലെ കാണപ്പെടുന്നു.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ 12

  • മരുഭൂമിയുടെ അരികുകളിൽ കാറ്റിനാൽ രൂപപ്പെടുന്ന പൊടിയാണിത്.
  • മണൽ പരലുകൾ പോലുള്ള നേർത്ത കണങ്ങളെ കാറ്റ് വരണ്ടതോ അർദ്ധ വരണ്ടതോ ആയ പ്രദേശങ്ങളിൽ നിക്ഷേപിക്കുമ്പോഴാണ് ഇത് രൂപപ്പെടുന്നത്.
  • ഈ നിക്ഷേപങ്ങളിൽ മരുഭൂമിയിലെ മൃഗങ്ങളുടെ അവശിഷ്ടങ്ങൾ പോലെ ജൈവവസ്തുക്കളും അടങ്ങിയിരിക്കാം.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ

Question 13.
രാജസ്ഥാനിലെ കാലാവസ്ഥയെ സൂചിപ്പിക്കുന്ന എന്തെല്ലാം രാജസ്ഥാൻ നൽകിയിരിക്കുന്ന പത്രവാർത്തയിൽ നിന്നും മനസ്സിലാക്കുവാൻ കഴിയും?
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ 13
Answer:

  • വേനൽക്കാലത്ത് കടുത്ത വരൾച്ചയും ജലക്ഷാമവും അനുഭവപ്പെടുന്നു.
  • ഥാർ മരുഭൂമിയിൽ ശക്തമായ പൊടിക്കാറ്റ് സാധാരണമാണ്, ഇത് പലപ്പോഴും ഗതാഗതത്തെ
    തടസ്സപ്പെടുത്തുന്നു.
  • വർഷം മുഴുവനും വിശാലമായ താപനില കാണിക്കുന്ന ഗണ്യമായ തണുപ്പുള്ള രാജസ്ഥാനിലുണ്ട്.
    ശൈത്യകാലവും

Question 14.
ലൂ എന്ന ഉഷ്ണക്കാറ്റിന്റെ സവിശേഷതകളെക്കുറിച്ച് രണ്ടാമത്തെ അധ്യായത്തിൽ ചർച്ച ചെയ്തത് ഓർക്കുന്നില്ലേ? അധിക വിവരങ്ങൾക്കൂടി ഉൾപ്പെടുത്തി ഈ കാറ്റിനെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കൂ.
Answer:
ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനൽക്കാലങ്ങളിൽ ഉച്ചതിരിഞ്ഞുണ്ടാകുന്ന ചൂടുകൂടിയ ശക്തമായ കാറ്റാണ് ലൂ. ഈ കാറ്റുകൾ നിമിത്തമുള്ള ചൂടിന്റെ സൂര്യാഘാതത്തിൽ ആളുകൾ മരണമടയാറുണ്ട്.ഇന്ത്യൻ മൺസൂണിന്റെ വരവോടെ വേനൽക്കാലത്തിന്റെ അവസാനത്തിൽ ലൂ അവസാനിക്കുന്നു .

വേനൽക്കാലത്ത്, ധാരാളം പക്ഷികളും മൃഗങ്ങളും ലൂ മൂലം കൊല്ലപ്പെടുന്നു, മലേറിയ പോലുള്ള ചില പ്രാണികൾ പരത്തുന്ന രോഗങ്ങൾ, ലൂ സീസണിൽ, പ്രാണികളുടെ എണ്ണം കുത്തനെ ഇടിഞ്ഞതിനാൽ ചരിത്രപരമായി കുറഞ്ഞു. ലൂ സീസണിൽ, ജ്യൂസുകൾ ഉപയോഗിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുകയും ശരീര താപനില സാധാരണ നിലയിൽ നിലനിർത്തുകയും ചെയ്യുന്നു.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ

Question 15.
എന്തുകൊണ്ടാണ് ഥാർ മരുഭൂമി മേഖലയിൽ തീരെ കുറഞ്ഞ അളവിൽ മഴ ലഭിക്കുന്നത്? ചുവടെ നൽകിയിട്ടുള്ള സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തരമെഴുതൂ.
(മഴയുടെ ലഭ്യത, മൺസൂൺ കാറ്റുകളുടെ സഞ്ചാരഗതി, അരാവലി പർവതനിരയുടെ സ്ഥാനം)
Ans:
നിരവധി ഘടകങ്ങൾ കാരണം ഥാർ മരുഭൂമിയിൽ മഴ വളരെ കുറവാണ് ലഭിക്കുന്നത്. അവയിൽ പ്രധാനപ്പെട്ടവ:-

മഴയുടെ ലഭ്യത :
സാധാരണയായി 100 മുതൽ 500 മില്ലിമീറ്റർ വരെയുള്ള ശരാശരി വാർഷിക മഴയാണ് ഥാർ മരുഭൂമിയുടെ സവിശേഷത. ഈ പരിമിതമായ മഴ വിസ്തൃതമായ സസ്യജാലങ്ങളേയോ കൃഷിയേയോ പിന്തുണയ്ക്കാൻ പര്യാപ്തമല്ല. ഇത് മരുഭൂമിയുടെ വരണ്ട അവസ്ഥയ്ക്ക് കാരണമാകുന്നു.

മൺസൂൺ കാറ്റിന്റെ ചലനം :
മഴക്കാലത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ഈർപ്പം കൊണ്ടുവരുന്നു. എന്നിരുന്നാലും, ഈ കാറ്റുകൾ വടക്കോട്ട് സഞ്ചരിക്കുമ്പോൾ, പശ്ചിമഘട്ടത്തെ നേരിടുമ്പോൾ ഓറോഗ്രാഫിക് ലിഫ്റ്റ് കാരണം അവയ്ക്ക് ഈർപ്പം നഷ്ടപ്പെടുന്നു. അവർ ഥാർ മരുഭൂമിയിൽ എത്തുമ്പോഴേക്കും കാറ്റ് ഗണ്യമായി വരണ്ടതായതിനാൽ ഈ മേഖലയിലെ മഴ കുറയുന്നു.

അരാവലി പർവതനിരകളുടെ സ്ഥാനം
അരാവലി പർവതനിരകൾ മൺസൂൺ കാറ്റിന്റെ ദിശയ്ക്ക് സമാന്തരമായി സഞ്ചരിച്ച് ഈർപ്പം നിറഞ്ഞ കാറ്റ് ഥാർ മരുഭൂമിയിലെത്തുന്നത് തടയുന്നു.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ

Question 16.
വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ഥാർ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഒരു സചിത്ര ആൽബം തയ്യാറാക്കൂ.
Answer:
Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ 14

മണലാരണ്യത്തിലൂടെ Class 9 Extended Activities

Question 1.
“ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ വർഷം മുഴുവൻ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നു. ഈ വിഷയത്തെ അധികരിച്ച് ക്ലാസിൽ ഒരു ചർച്ച സംഘടിപ്പിക്കുക.
Answer:
വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ വരണ്ട കാലാവസ്ഥ, പ്രത്യേകിച്ച് ഥാർ മരുഭൂമി പോലുള്ള പ്രദേശങ്ങളിൽ, സവിശേഷമായ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നു.

കാലാവസ്ഥാ സവിശേഷതകൾ

  • മഴ: വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ വാർഷിക മഴ വളരെ കുറവാണ്, പലപ്പോഴും 500 മില്ലീ മീറ്ററിൽ താഴെയാണ്. ഈർപ്പത്തിന്റെ ഈ കുറവ് വർഷം മുഴുവൻ വരണ്ട അവസ്ഥയ്ക്ക്
    കാരണമാകുന്നു.
  • താപനില: വേനൽക്കാലത്ത് ഈ പ്രദേശത്ത് കടുത്ത താപനില അനുഭവപ്പെടുന്നു.

ഭൂമിശാസ്ത്രത്തിന്റെ സ്വാധീനം

  • ഥാർ മരുഭൂമി: കാലാവസ്ഥയിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു. അതിന്റെ വിശാലമായ മണൽ വിസ്തീർണ്ണം ഉയർന്ന താപനിലയ്ക്കും കുറഞ്ഞ ഈർപ്പത്തിനും കാരണമാകുന്നു.
  • അരാവലി പർവതനിരകൾ: ഈർപ്പം നിറഞ്ഞ തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ മരുഭൂമിയിലെത്തുന്നത് തടയുന്ന പ്രകൃതിദത്തമായ ഒരു തടസ്സമായി അരാവലി പർവതനിരകൾ പ്രവർത്തിക്കുന്നു. അതിനാൽ ഈ പ്രദേശം വരണ്ടതായി മാറുകയും ചെയ്യുന്നു.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ

കൃഷിയിലും ജലവിഭവങ്ങളിലും ഉണ്ടാകുന്ന സ്വാധീനം:

  • കാർഷിക പരിമിതികൾ: വരണ്ട കാലാവസ്ഥ കാർഷിക ഉൽപാദനക്ഷമതയെ പരിമിതപ്പെടുത്തുന്നു. വരണ്ട സാഹചര്യങ്ങളെ നേരിടാൻ കഴിയുന്ന തിന, പയർവർഗ്ഗങ്ങൾ തുടങ്ങിയ വിളകളെയാണ് കർഷകർ പലപ്പോഴും ആശ്രയിക്കുന്നത്, എന്നാൽ വിളവ് പൊതുവെ കുറവാണ്.
  • ജലക്ഷാമം: മഴയുടെ അഭാവം ഗണ്യമായ ജലക്ഷാമത്തിലേക്ക് നയിക്കുകയും കുടിവെള്ള വിതരണത്തെയും ജലസേചനത്തെയും ബാധിക്കുകയും ചെയ്യുന്നു.

Question 2.
‘വിനോദസഞ്ചാരം ഥാർ മരുഭൂമിയിലെ ജനജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം’ എന്ന ശീർഷകത്തിൽ ഒരു ഉപന്യാസം തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കുക.
Answer:
സാമ്പത്തിക അവസരങ്ങൾ നൽകുന്നതിലൂടെയും സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലൂ ടെയും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഥാർ മരുഭൂമിയിലെ ജനങ്ങളുടെ ജീവിതത്തിൽ ടൂറിസം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

കഠിനമായ പാരിസ്ഥിതിക സാഹചര്യങ്ങൾ കാരണം കൃഷിയും പരമ്പരാഗത ഉപജീവനമാർഗവും പരിമിതമായ ഒരു പ്രദേശത്ത്, വിനോദസഞ്ചാരം ഒരു ബദൽ വരുമാന സ്രോതസ്സ് വാഗ്ദാനം ചെയ്യുന്നു.കൂടാതെ, ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന നാടോടി സംഗീതം, നൃത്തം, ഉത്സവങ്ങൾ തുടങ്ങിയ ഥാർ മരുഭൂമിയുടെ സമ്പന്നമായ.

സാംസ്കാരിക പാരമ്പര്യങ്ങൾ സംരക്ഷിക്കാൻ വിനോദസഞ്ചാരം സഹായിക്കുന്നു. ഇക്കോടൂറിസവും സുസ്ഥിര രീതികളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ, വിനോദസഞ്ചാരം പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുകയും മരുഭൂമിയുടെ അതുല്യമായ ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മൊത്തത്തിൽ, ഥാർ മരുഭൂമിയിലെ സാമ്പത്തിക വളർച്ചയുടെയും സാംസ്കാരിക സംരക്ഷണത്തിന്റെയും പ്രധാന ചാലകശക്തിയായി ടൂറിസം മാറിയിരിക്കുന്നു. ഇത് അവിടത്തെ നിവാസികളുടെ ജീവിതത്തെ ഗണ്യമായി സ്വാധീനിക്കുന്നു.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ

Question 3.
രാജസ്ഥാനിലെ പ്രശസ്തമായ പുഷ്കർമേളയെക്കുറിച്ച് ഐ.സി.ടിയുടെ സഹായത്തോടെ ഒരു സചിത്രവിവരണം തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കുക.
Answer:
പുഷ്കർ മേള
ഇന്ത്യയിലെ ഏറ്റവും വലിയ ഒട്ടകച്ചന്തയാണ് രാജസ്ഥാനിലെ പുഷ്കറിൽ നടക്കുന്ന പുഷ്കർ മേള.ഒരു ഗോത്ര ആഘോഷമായ പുഷ്കർ മേള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒട്ടക മേളയായാണ് കണക്കാക്കപ്പെടുന്നത്. രാജസ്ഥാന്റെ സാംസാകാരിക പൈതൃകം എടുത്തുകാണി ക്കുന്ന ഈ മേള, ഹിന്ദുകലണ്ടർ പ്രകാരം കാർത്തിക ഏകാദേശി മുതൽ പൗർണമി നാൾ വരെയാണ് ആഘോഷി ക്കുന്നത്. രാജസ്ഥാനിലേക്ക് നിരവധി സഞ്ചാരികൾ ഒഴുകിയെത്തുന്ന ആഘോഷം കൂടിയാണ് ഇത്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ 15

ഒട്ടക പന്തയത്തോടെയാണ് പുഷ്കർ മേളയെന്ന മഹാ ഉത്സവ ത്തിന് തുടക്കമാകുന്നത്. ഒട്ടകപന്തയത്തിന് ശേഷം സംഗീതം, നൃത്തം, കലാപ്രദർശനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളാണ് ഇവിടെ നടക്കാറു ള്ളത്.നാടൻകലാകാരൻമാരുടെ കലാപ്രകടനങ്ങൾ മുതൽ വിവിധ നിറങ്ങൾ ചാർത്തി അലങ്കരി ക്കപ്പെട്ട ഒട്ടകങ്ങൾ പുഷ്കർ മേളയുടെ പ്രധാന ആകർഷണമാണ്.

Question 4.
‘ഥാർ മരുഭൂമിയിലെ കാർഷികമേഖല അഭിമുഖീകരിക്കുന്ന ശീർഷകത്തിൽ ഒരു സെമിനാർ സംഘടിപ്പിക്കുക.
Answer:
വെല്ലുവിളികൾ എന്ന
ആമുഖം: രാജസ്ഥാനിൽ കൃഷി പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചു കൊണ്ട് ആരംഭിക്കുക.
വെല്ലുവിളികളെക്കുറിച്ച് പരാമർശിക്കുക.

  • ജലക്ഷാമം മണ്ണിന്റെ ഗുണനിലവാരം
  • കാലാവസ്ഥാ വ്യതിയാനം
  • പരമ്പരാഗത കൃഷി രീതികൾ
  • സാമ്പത്തിക പ്രശ്നങ്ങൾ

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ

സാധ്യമായ പരിഹാരങ്ങൾ

  • ജലസേചന സാങ്കേതികവിദ്യകൾ
  • മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തൽ
  • സർക്കാർ സഹായം

ഉപസംഹാരം: രാജസ്ഥാനിലെ കൃഷി നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും ശരിയായ ആസൂത്രണവും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ച് കൃഷി കൂടുതൽ സുസ്ഥിരവും ഉൽപാദനക്ഷമവുമാക്കാൻ കഴിയുമെന്ന് ചുരുക്കിപ്പറയുക.

Std 9 Geography Chapter 7 Notes Malayalam Medium Extra Question Answer

Question 1.
‘ഡെസർട്ട്’ എന്ന പദം എവിടെ നിന്നാണ് വന്നത്? അതിന്റെ അർഥം എന്താണ്?
Answer:
ഡെസർട്ട് (Desert) എന്ന പേരുണ്ടായത് ഡെസർട്ടം (Desertum) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്. ‘ഉപേക്ഷിക്കപ്പെട്ട സ്ഥലം’ എന്നാണിതിനർഥം.

Question 2.
ശീതമരുഭൂമികൾ എവിടെയാണ് കാണപ്പെടുന്നത്? അവയുടെ സവിശേഷതകൾ എന്തൊക്കെയാണ്?
Answer:
ധ്രുവപ്രദേശങ്ങൾ, പർവതങ്ങൾ, മിതശീതോഷ്ണ പ്രദേശങ്ങളിലെ ഉയർന്ന പീഠഭൂമികൾ എന്നിവിട ങ്ങളിൽ ശീതമരുഭൂമികൾ കാണപ്പെടുന്നു. വർഷം മുഴുവനും കടുത്ത തണുപ്പും സ്ഥിരമായ മഞ്ഞുവീഴ്ചയുമാണ് ഇവയുടെ സവിശേഷത.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ

Question 3.
ചൂടുള്ള മരുഭൂമികൾ സാധാരണയായി സവിശേഷതകൾ എന്തൊക്കെയാണ്? അവയുടെ എവിടെയാണ് സ്ഥിതിചെയ്യുന്നത്?
Answer:
ഭൂഖണ്ഡങ്ങളുടെ പടിഞ്ഞാറൻ അരികുകളിൽ 15° മുതൽ 30° വരെ അക്ഷാംശങ്ങൾക്കിടയിൽ ചൂടുള്ള മരുഭൂമികൾ സാധാരണയായി കാണപ്പെടുന്നു. പകൽ വളരെ ഉയർന്ന താപനില, രാത്രിയിൽ കുറഞ്ഞ താപനില, ഉയർന്ന ദൈനിക താപാന്തരം എന്നിവയാണ് അവയുടെ സവിശേഷതകൾ.

Question 4.
ഥാർ മരുഭൂമി എവിടെയാണ് സ്ഥിതിചെയ്യുന്നത്?
Answer:
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന വിശാലമായ ഭൂപ്രദേശമാണ് ഥാർ മരുഭൂമി.

Question 5.
വിട്ടുപോയത് പൂരിപ്പിക്കുക.

  • വടക്ക് പടിഞ്ഞാറ് – സത്ലജ് നദീതടം
  • കിഴക്ക് ………….a)…………….
  • തെക്ക് – റാൻ ഓഫ് കച്ച്
  • പടിഞ്ഞാറ് ………….b)…………….

Answer:
a) അരാവലി നിരകൾ
b) സിന്ധു നദീതടം

Question 6.
ഥാർ മരുഭൂമിയുടെ രണ്ട് വിഭാഗങ്ങൾ വിശദീകരിക്കുക.
Answer:
a) മരുസ്ഥലി

  • ഗ്രാനൈറ്റ്, നയിസ്, ഷിസ്റ്റ് തുടങ്ങിയവയാൽ നിർമ്മിതമായ തടശിലകൾ അങ്ങിങ്ങായി ഉയർന്ന് നിൽക്കുന്ന അതിവിശാലമായ മണൽ പരപ്പുകളാണ് മരുസ്ഥലി.
  • ഈ പ്രദേശത്തിന്റെ ശരാശരി ഉയരം സമുദ്രനിരപ്പിൽ നിന്നും 200 മീറ്റർ മുതൽ 250 മീറ്റർ വരെയാണ്.
  • പൊതുവെ മരുസ്ഥലിയുടെ കിഴക്കുഭാഗം പാറക്കെട്ടുകൾ നിറഞ്ഞതാണ്.
  • എന്നാൽ നിരന്തരം സ്ഥാനമാറ്റം സംഭവിക്കുന്ന മണൽക്കൂനകൾ പടിഞ്ഞാറുഭാഗത്തെ മണൽക്കൂനകൾ പ്രാദേശികമായി ഡ്രിയാൻ സവിശേഷതയാണ്. എന്നാണറിയപ്പെടുന്നത്.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ

b) രാജസ്ഥാൻ ബാഗർ

  • അരാവലി പർവതനിര വരെ വ്യാപിച്ചിരിക്കുന്ന ഥാർ മരുഭൂമിയുടെ അർധവരണ്ട
    കിഴക്കൻഭാഗമാണ് രാജസ്ഥാൻ ബാഗർ.
  • ഹ്രസ്വകാല നീരൊഴുക്കുള്ള നിരവധി അരുവികൾ അരാവലി പർവതനിരയിൽ നിന്നും ഉദ്ഭവിച്ച് ഈ പ്രദേശങ്ങളിലൂടെ ഒഴുകുന്നു. ഇത് രോഹി എന്നറിയപ്പെടുന്ന ഇവിടത്തെ ഫലഭൂയിഷ്ഠമായ തുരുത്തുകളിൽ കൃഷി സാധ്യമാക്കുന്നു.
  • ലൂണി നദിയുടെ വടക്കുള്ള മണൽ പരപ്പ് താലി എന്നറിയപ്പെടുന്നു.
  • രാജസ്ഥാൻ ബാഗർ പ്രദേശത്ത് ധാരാളം ഉപ്പു തടാകങ്ങളുണ്ട്. അതിൽ പ്രധാനമാണ് സാംഭർ
    തടാകം.
  • മഴക്കാലത്ത് ഏകദേശം 225 ചതുരശ്ര കിലോമീറ്റർ വരെ വിസ്തൃതി വരൾച്ചാക്കാലത്ത് ഗണ്യമായികൈവരിക്കുന്ന ഈ തടാകം ചുരുങ്ങുന്നു.
  • ദിദ്വാന, സർഗോൾ, കാത്തു തുടങ്ങിയ തടാകങ്ങളെ ഉപ്പുൽപാദനത്തിനായി വ്യാപകമായി പ്രയോജനപ്പെടുത്തുന്നു.

Question 7.
ഗ്രാനൈറ്റ്,നയിസ് എന്നിവ വിവരിക്കുക.
Answer:

  • ഗ്രാനൈറ്റ് – ഭൗമോപരിതലത്തിലെത്തുന്നതിന് മുമ്പ് മാഗ്മ ഭൗമാന്തർഭാഗത്ത് വച്ച് തണുത്തുറഞ്ഞ് രൂപംകൊള്ളുന്ന പരൽരൂപ ശിലകൾ.
  • നയിസ് – ഗ്രാനൈറ്റ് ശിലകൾ ഉയർന്ന താപ, മർദ മാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ രൂപംകൊള്ളുന്ന ശിലകൾ.

Question 8.
എന്താണ് അപവഹനം അഥവാ ഡിഫ്ളേഷൻ?
Answer:
ചുഴറ്റി വീശുന്ന ശക്തമായ കാറ്റ് മരുഭൂമിയിലെ വരണ്ട മണലിനെ ഇളക്കി മാറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നു.ഇത്തരത്തിൽ കാറ്റിലൂടെ മൺത്തരികൾ നീക്കം ചെയ്യപ്പെടുന്ന പ്രക്രിയയാണ് അപവഹനം അഥവാ ഡിഫ്ളേഷൻ.

Question 9.
ഥാർ മരുഭൂമിയിൽ രൂപപ്പെടുന്ന ഏതെങ്കിലും രണ്ട് ഭൂരൂപങ്ങളെ കുറിച്ച് വിശദീകരിക്കുക.
Answer:
അപവഹനഗർത്തങ്ങൾ അഥവാ ഡിഫ്ളേഷൻ ഹോളോസ് ഒരേ ദിശയിൽ ശക്തമായി കാറ്റ് വീശുമ്പോൾ അപവഹനപ്രക്രിയയിലൂടെ ആഴം കുറഞ്ഞ ഗർത്തങ്ങൾ രൂപപ്പെടാറുണ്ട്. ഇവയാണ് അപവഹനഗർത്തങ്ങൾ. കൂൺശിലകൾ മരുഭൂമികളിലെ ശിലകളിൽ അപഘർഷണ തീവ്രത ഒരു നിശ്ചിത ഉയരം വരെ കൂടുതലായിരിക്കും.

അപഘർഷണ തീവ്രത കൂടിയ ഭാഗങ്ങളിൽ കൂടുതൽ തേയ്മാനം സംഭവിക്കുന്നതിനാൽ കൂൺ സമാനമായ ഭൂരൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇത്തരം ഭൂരൂപങ്ങളെ കൂൺശിലകൾ എന്നുവിളിക്കുന്നു.

Question 10.
കാറ്റിന്റെ നിക്ഷേപണപ്രക്രിയയാൽ രൂപപ്പെടുന്ന ഭൂരൂപമാണ് മണൽമേടുകൾ.രണ്ട് ഉദാഹരണം എഴുതുക.
Answer:
ബർക്കൻസ്, പാരാബോളിക് മണൽമേടുകൾ.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ

Question 11.
എന്താണ് മരുപ്പച്ചകൾ ?
Answer:
മരുഭൂമിപ്രദേശത്ത് ശുദ്ധജല സ്രോതസ്സിലൂടെ രൂപപ്പെടുന്ന ഫലഭൂയിഷ്ഠമായ പ്രദേശത്തെയാണ് മരുപ്പച്ചകൾ എന്ന് വിശേഷിപ്പിക്കുന്നത്.

Question 12.
അപഘർഷണം എന്താണെന്ന് നിർവചിക്കുക.
Answer:
ശക്തമായി വീശുന്ന കാറ്റ് വഹിച്ചുകൊണ്ടു വരുന്ന മണൽത്തരികളും മറ്റ് ശിലാപദാർഥങ്ങളും മരുഭൂമിയിൽ ഉയർന്ന് നിൽക്കുന്ന ശിലകളിൽ ശക്തിയായി ഉരസുന്നു. ഇത്തരത്തിൽ ശിലകൾക്ക് തേയ്മാനം ഉണ്ടാക്കുന്ന അപരദന പ്രക്രിയയെ അപഘർഷണം (Abrasion) എന്ന് വിളിക്കുന്നു.

Question 13.
പടിഞ്ഞാറൻ രാജസ്ഥാനിൽ വേനൽക്കാലം എപ്പോഴാണ് ആരംഭിക്കുന്നത്? അതിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ്?
Answer:
മാർച്ച് മാസത്തോടെ ഥാർ മരുഭൂമിയിൽ വേനൽക്കാലം ആരംഭിക്കുന്നു. വേനൽക്കാലം ചുട്ടു പൊള്ളുന്നതും വരണ്ടതുമാണ്. പടിഞ്ഞാറൻ രാജസ്ഥാനിലെ ബിക്കാനീർ, ജയ്സാൽമർ എന്നിവിടങ്ങളിൽ കൂടിയ ദൈനിക താപനില 40 ഡിഗ്രി മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നു. ഈ കാലയളവിൽ അന്തരീക്ഷ ആർദ്രത തീരെ കുറവാണ്. ലൂ (Loo) എന്ന ഉഷ്ണക്കാറ്റും, പൊടിക്കാറ്റുകളും വേനൽക്കാലത്തിന്റെ പ്രത്യേകതകളാണ്.

Question 14.
മഴക്കാലത്ത് ഥാർ മരുഭൂമിയിൽ എത്ര മഴ ലഭിക്കുന്നു? അത് എപ്പോൾ സംഭവിക്കുന്നു?
Answer:
ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് ഥാർ മരുഭൂമിയിലെ മഴക്കാലം. തെക്കുപടിഞ്ഞാറൻ മൺസൂൺകാറ്റുകൾ മഴയ്ക്ക് കാരണമാകുന്നുണ്ടെങ്കിലും താരതമ്യേന വളരെ കുറഞ്ഞ വാർഷികമഴയാണ് ഇവിടെ ലഭിക്കുന്നത്. അരാവലി നിരകളുടെ കിഴക്ക് ഏകദേശം 76.2 സെന്റിമീറ്റർ വാർഷികമഴ ലഭിക്കുന്നുണ്ടെങ്കിലും പടിഞ്ഞാറ് ഥാർ മരുഭൂമി പ്രദേശങ്ങളിൽ ലഭിക്കുന്ന വാർഷികമഴ 25 സെന്റിമീറ്ററിലും കുറവാണ്.

Question 15.
രാജസ്ഥാനിലെ ശൈത്യകാലത്തിന്റെ പ്രധാന സവിശേഷതകൾ വർഷത്തിലെ ഏറ്റവും തണുപ്പുള്ള സമയം എപ്പോഴാണ്?
Answer:
ഡിസംബർ മാസത്തോടെ ഥാർ മരുഭൂമിയിൽ ശൈത്യകാലം ആരംഭിച്ച് ഫെബ്രുവരിയിൽ അവസാനിക്കുന്നു.ഈ കാലയളവിലെ ശരാശരി കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസിനും 10 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.

തെളിഞ്ഞ ആകാശം, താഴ്ന്ന അന്തരീക്ഷ ഊഷ്മാവ്, കുറഞ്ഞ ആർദ്രത, ഇളംകാറ്റ് എന്നിവ ശൈത്യകാലത്തിന്റെ പ്രത്യേകതകളാണ്. ജനുവരിയിൽ ഇവിടെ അതിശൈത്യം അനുഭവപ്പെടുന്നു. ബിക്കാനീർ, ചുരു, സികാർ തുടങ്ങിയ പ്രദേശങ്ങളിൽ രാത്രി താപനില പലപ്പോഴും 0 ഡിഗ്രി സെൽഷ്യസിലും താഴെയായിരിക്കും.

Kerala Syllabus 9th Standard Geography Notes Malayalam Medium Chapter 7 മണലാരണ്യത്തിലൂടെ

Question 16.
ഥാർ മരുഭൂമിയിൽ താമസിക്കുന്ന ആളുകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?
Answer:

  • അതിരൂക്ഷമായ താപനില,മഴയുടെ അഭാവം, ശക്തമായ കാറ്റ്.
  • താപനില വേനൽക്കാലത്ത് 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നത് വൻതോതിലുള്ള ജലക്ഷാമത്തിന് ഇടയാക്കുന്നു.
  • മികച്ച റോഡ് ശൃംഖല മരുഭൂമിയിൽ സാധ്യമാകുന്നില്ല.
    കടുത്ത ചൂടിൽ ടാർ ഉരുകുകയും പലപ്പോഴും റോഡുകൾക്ക് കുറുകെ ശക്തമായ മണൽക്കാറ്റ്
  • വീശുകയും ചെയ്യുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു.
    വാർത്താവിനിമയ സൗകര്യങ്ങളും ഇവിടെ അപര്യാപ്തമാണ്.

Kerala Plus Two Malayalam Question Paper March 2019 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf March 2019 to improve time management during exams.

Kerala Plus Two Malayalam Previous Year Question Paper March 2019

Time: 2½ Hours
Total Score: 80 Marks

1 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 7 എണ്ണത്തിന് ഉത്തരമെഴുതുക. (7 × 2 = 14)

Question 1.
‘നിന്നുടെ ജന്മത്തെക്കാൾ ശ്രേഷ്ഠമെന്നുടെ ജന്മം’
ശകുന്തള ദുഷ്യന്തനെക്കാൾ ശ്രേഷ്ഠയാണ് എന്ന് വ്യക്തമാക്കുന്ന ഈരടികൾ ഏവ?
“മേദിനിയിലും പുനരന്തരീക്ഷത്തിങ്കലും
ഭേദമെന്നിയേ നടന്നിടാമിന്നെനിക്കെടോ”

“സത്യധർമ്മാദി വെടിഞ്ഞീടിന പുരുഷനെ
കുദ്ധനാം സർപ്പത്തെക്കാളേറ്റവും പേടിക്കണം.”

“മരുവും കടുകുമുള്ളതരമുണ്ട് നമ്മിൽ
സാരജ്ഞനല്ലൊട്ടുമോർത്തോളാം ധാത്രിശ! ഭവാൻ.”

“കോകിലനാരിപോലെ നീ പരഭ്യതയല്ലോ
പോക വൈകാതെ നിന്നെക്കാൺകയിലിക്കയില്ല”
Answer:
“മേദിനിയിലും പുനരന്തരീക്ഷത്തിങ്കലും
ഭേദമെന്നിയേ നടന്നിടാമിന്നെനിക്കെടോ”

“മരുവും കടുകുമുള്ളന്തരമുണ്ട് നമ്മിൽ
സാരജ്ഞനപ്പൊട്ടുമോർത്തോളാം ധാത്രി! ഭവാൻ”

Question 2.
‘കാക്കാശ്ശിപ്പാട്ടി’നെ ആകർഷകമാക്കുന്ന രണ്ട് സവിശേഷതകൾ എടുത്തെഴുതുക.
• സംഗീതാത്മക
• ആഖ്യാനാത്മകത
• നാടോടിസം
• കഠിനപദ ബാഹുല്യം
Answer:
• സംഗീതാത്മകത,
• നാടോടിത്തം,
• ആഖ്യാനാത്മകത

Question 3.
‘സംഗീതത്തെക്കുറിച്ചും എന്നെക്കുറിച്ചും പറയേണ്ടി വരുമ്പോ ഴൊക്കെ ഞാനെന്റെ ബാപ്പയുടെ ഈണം കേൾക്കുന്നു.’ കലാമണ്ഡലം ഹൈദരലിയുടെ ഈ വാക്കുകളിൽ തെളിയുന്നവ
• പാട്ടുകാരനായ ബാപ്പയുമായുള്ള ഹൃദയബന്ധം
• പാട്ടുകാരനായി മാറുന്നതിനുള്ള തടസ്സം
• കുട്ടിക്കാലത്തെ നഷ്ടങ്ങൾ നിസ്സാരമെന്ന ധാരണ
• കുട്ടിക്കാലത്തുതന്നെ ബാഷ നഷ്ടപ്പെട്ട ദുഃഖം
Answer:
• പാട്ടുകാരനായ ബാപ്പയുമായുള്ള ഹൃദയബന്ധം,
• കുട്ടിക്കാലത്തു തന്നെ ബാഷ നഷ്ടപ്പെട്ട ദുഃഖം

Kerala Plus Two Malayalam Question Paper March 2019 with Answers

Question 4.
വെളിച്ചത്തിന് പിന്നിൽ ചതിവുണ്ടെന്ന് ദിവാകരൻ മനസ്സിലാക്കി യതിനെ ശരി വയ്ക്കുന്ന രണ്ട് പ്രസ്താവനകൾ എഴുതുക.
• വെളിച്ചം വ്യക്തത തരുന്നു
• വെളിച്ചം അവ്യക്തത ഉണ്ടാക്കുന്നു
• വെളിച്ചത്തെ വിശ്വസിക്കാം
• വെളിച്ചം എല്ലാത്തിനും ഒരേ ഛായ നൽകുന്നു
Answer:
• വെളിച്ചം അവ്യക്തത ഉണ്ടാക്കുന്നു.
• വെളിച്ചം എല്ലാത്തിനും ഒരേ ഛായ നൽകുന്നു

Question 5.
ഗബ്രിയേൽ ഗാർസിയ മാർകസ് എന്ന എഴുത്തുകാരന് യോജി ക്കുന്നവ പട്ടികപ്പെടുത്തുക.
മാജിക്കൽ റിയലിസം, റൊമാന്റിസം, നൊബേൽ സമ്മാനം, ചല ചിത്ര സംവിധായകൻ, ഏകാന്തതയുടെ 100 വർഷങ്ങൾ, ഗാബോ
Answer:
മാജിക്കൽ റിയലിസം, നൊബേൽ സമ്മാനം, ഏകാന്തതയുടെ 100 വർഷങ്ങൾ, ഗാംബോ

Question 6.
പുലിക്കോട്ടിൽ ഹൈദർ മലയാളീയതയ്ക്ക് വലിയ പ്രാധാന്യം നൽകി എന്ന് പറയുന്നതിന് രണ്ട് കാരണങ്ങൾ എഴുതുക.
• സ്വന്തം മണ്ണിൽനിന്ന് പ്രമേയം കണ്ടെത്തിയതിനാൽ
• സ്ത്രീകളുടെ ദൗർബല്യത്തെ പെരുപ്പിച്ച് കാട്ടിയതിനാൽ
• മറുനാടൻ വിഷയങ്ങളെ മാലയാളത്തിലാക്കിയതിനാൽ
• നാട്ടുമൊഴിക്ക് പ്രാധാന്യം നൽകിയതിനാൽ
Answer:
• സ്വന്തം മണ്ണിൽനിന്ന് പ്രമേയം കണ്ടെത്തിയതിനാൽ,
• നാട്ടുമൊഴിക്ക് പ്രാധാന്യം നൽകിയതിനാൽ

Question 7.
സാമൂഹിക മാധ്യമങ്ങളെ സംബന്ധിച്ച ഒരു നിരീക്ഷണം ചുവടെ ചേർക്കുന്നു. നിരീക്ഷണം കൂടെ എഴുതിച്ചേർക്കുക.
മാതൃക : നിരന്തരമായ നിരീക്ഷണത്തിനും വിചാരണയ്ക്കും നവ മാധ്യമങ്ങൾ അവസരം ഒരുക്കുന്നു.
Answer:
സ്വതന്ത്രാവിഷ്കാരങ്ങൾ നടത്താൻ ഇടം ലഭിക്കുന്നു.

Question 8.
‘ഉപയോഗിച്ചു പഴകിയ ചെമ്പുകലം പോലെ തന്റെ തലച്ചോറിന് തേയ്മാനം വന്നതാകാം’. (കൈയൊപ്പില്ലാത്ത സന്ദേശം) ടി.പി.ശ്രീധരൻ ഇങ്ങനെ ആലോചിക്കുന്നതിനു പിന്നിലുള്ളവ എന്തെല്ലാമെന്ന് കണ്ടെത്തി എഴുതുക.
• തന്റെ ശത്രുക്കളെപ്പറ്റിയുള്ള ആകുലത
• പ്രായാധിക്യത്തിന്റെ സൂചന
• ഓർമ്മക്കുറവ്
• ഒഴിവാക്കപ്പെടുന്നതിന്റെ ദുഃഖം
Answer:
• പ്രായാധിക്വത്തിന്റെ സൂചന,
• ഓർമ്മക്കുറവ്

Kerala Plus Two Malayalam Question Paper March 2019 with Answers

9 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 7 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (7 × 4 = 28)

Question 9.
“ ചെയ്യേണ്ടത് ചെയ്തിട്ട് ഈ പിള്ളേർ ഒരാണിപോലും സമ്മാന മായി വാങ്ങില്ല.”
അമ്മ പറഞ്ഞു : “ എന്നാൽ എന്തെങ്കിലും വേണമെന്നവർക്കു വാശി തോന്നിയാൽ അവർ എന്തുചെയ്യും? വേണമെങ്കിൽ ടീച്ച റുടെ കസേര പോലും അവർ നേടിയെടുക്കും.”
കുട്ടികളെ സംബന്ധിച്ച പൊതു നിരീക്ഷണമായി ഈ അഭിപ്രാ യത്തെ വിലയിരുത്താനാകുമോ? വ്യക്തമാക്കുക.
Answer:
കുട്ടികൾ പൊതുവെ വാശിക്കാരാണ്. തങ്ങൾ വിചാരിക്കുന്ന കാര്യം അവർ വാശിപിടിച്ച് സാധിച്ചെടുക്കാറുണ്ട്. അതിനൊരു ദാഹരണമാണ് ടോട്ടോയും ജോവലും. വള്ളവും സെക്സ്റ്റന്റും കോമ്പസും കിട്ടി മാസങ്ങൾ കഴിഞ്ഞപ്പോൾ കുട്ടികൾ മുങ്ങൽ സാമഗ്രികൾ ആവശ്യപ്പെട്ടു. അപ്പോൾ, ഉപയോഗിക്കാത്ത വള്ള ത്തിനെക്കുറിച്ചവർ ഓർമ്മിപ്പിച്ചു. എന്നാൽ കുട്ടികൾ വാശിയോടെ ‘ഒന്നാം സെമസ്റ്ററിൽ ഏറ്റവും നല്ല വിദ്യാർത്ഥികൾക്കുള്ള സമ്മാനം വാങ്ങാം. എന്നാലോ? എന്നു ചോദിക്കുകയുണ്ടായി. അപ്പോൾ അമ്മയാണ് ഇങ്ങനെ പറഞ്ഞത്. കുട്ടികളുടെ ദൃഢനിശ്ചയത്തെ യാണ് ഇത് കാണിക്കുന്നത്.

Question 10.
വാങ്ങാൻ വരുന്നയാൾ തന്നെ വില്പനച്ചരക്കാകുന്നതാണ് അവ കാശങ്ങളുടെ പ്രശ്നം എന്ന കഥയിൽ കാണാനാകുന്നത്. ഈ വൈരുദ്ധ്യം കഥയെ ആസ്വാദ്യമാക്കുന്നതിൽ പങ്കുവഹിക്കു ന്നുണ്ടോ? വിശദമാക്കുക.
Answer:
അവകാശങ്ങളുടെ പ്രശ്നം എന്ന കഥയിൽ തികച്ചും വ്യത്യസ്ത മായ ഒരു പ്രമേയമാണ് പി. പത്മരാജൻ വായനക്കാർക്കായി ഒരു ക്കിയിരിക്കുന്നത്. യാഥാർത്ഥ്യവും സ്വപ്നവും കൂടിക്കുഴഞ്ഞ ഒരു വ്യത്യസ്ത ബോധമണ്ഡലത്തിലേക്ക് വായനക്കാരൻ എത്തി ച്ചേരുന്നു. സ്വാഭാവികമായും സത്യമേത്, മിഥ്യയേത് എന്നുള്ള കൂടിക്കുഴച്ചിലിൽ വായനക്കാരന്റെ മനസ്സ് പതറുന്നു.

ഫോട്ടോ വാങ്ങാൻ വരുന്ന ദിവാകരൻ ഒടുവിൽ വില്പനച്ചര ക്കായി മാറുന്ന വൈരുദ്ധ്വമാണ് ഈ കഥയിൽ കാണാനാവുന്നത് ഇവിടെ കച്ചവടക്കാർ ആരോടും മമതയയില്ലാത്ത നിസംഗരാണ്. ലാഭം മാത്രമേ അവർ ലക്ഷ്യമാക്കുന്നുള്ളു. ഉപഭോക്താവിനെ പരിഗണിക്കുന്നില്ല. ആ തെരുവിലെ പതിനായിരക്കണക്കിന് നിശ ബ്ദചിത്രങ്ങൾ ദിവാകരന്റെ മാനസികാവസ്ഥ തെറ്റിക്കുന്നു. ഒടു വിൽ വെളുപ്പാൻകാലത്തെ വെളിച്ചം പരക്കുന്ന നേരത്ത് ദിവാ കരൻ പരേതാത്മാക്കളുടെ ഫോട്ടോകളിലെ അവസാന ഫോട്ടോ യായി മാറുന്നു. ഈ വൈരുദ്ധ്യം ഈ കഥയെ കൂടുതൽ ആസ്വാ ദകരമാക്കി മാറ്റുന്നു.

Question 11.
‘വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ’ എന്ന ഫീച്ചറിന് മറ്റൊരു തലക്കെട്ട് നൽകി കാരണം എഴുതുക.
Answer:
ഉചിതമായ തലക്കെട്ടെഴുതി അതെഴുതുവാനുണ്ടായ കാരണം വിശദീകരിക്കുവാൻ ശ്രമിക്കുക.

Question 12.
‘സ്ത്രീജീവിതത്തിന്റെ സങ്കടങ്ങൾ ആവിഷ്കരിക്കുന്നതിൽ പുലി ക്കോട്ടിൽ ഹൈദർ സവിശേഷ ശ്രദ്ധ പുലർത്തിയിരുന്നു. ഈ പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
Answer:
പോരാട്ടങ്ങളുടെ ജീവിതമായിരുന്നു ഹൈദരാലിയുടേത്. കുട്ടി ക്കാലം മുതൽ തിരസ്കൃതനായിരിക്കുന്നവന്റെ വേദനകൾ അനു ഭവിച്ചു. കലാമണ്ഡലത്തിൽ ചേർന്നതും ഫാക്ടിലെ കഥകളി സ്കൂളിൽ ജോലിക്കു ചേർന്നതുമെല്ലാം ആകസ്മികത നിറഞ്ഞ ജീവിതരംഗങ്ങളായിരുന്നു. കഥകളി എന്താണെന്ന് അറിയാത്ത പ്രായത്തിൽ കഥകളിസംഗീതം പഠിച്ചു. കലാമണ്ഡലത്തിലെ ഒ പെടലുകൾ അവഗണിച്ച് ഉയർന്നുവന്നു.

അദ്ദേഹത്തിന്റെ പ്രമേയസ്വീകരണത്തിന്റെ മറ്റൊരു തലം സ്ത്രീക ളായിരുന്നു. സ്ത്രീകളുടെ നൊമ്പരങ്ങൾ ഹൈദരാലിയുടെ പ്രമേയങ്ങളിലെ സ്ഥിരം സാന്നിധ്യമായി മാറി. ഉദാ. മറിയക്കുട്ടി യുടെ കത്ത് (1924), പുരുഷന്റെ ക്രൂരത, വഞ്ചന, അടിസ്ഥാനര ഹിതമായ സംശയം എന്നിവയ്ക്ക് ഇരയാകേണ്ടിവരുന്ന സ്ത്രീക ളുടെ കണ്ണീര് ഒരു സന്ദേശം എന്നപോലെ ഹൈദരുടെ തൂലിക
ത്തുമ്പിൽനിന്ന് വാക്കുകളായി പ്രവഹിച്ചു.

അങ്ങനെ സ്ത്രീപക്ഷപാതിയായി നിന്നുകൊണ്ട് പ്രമേയ സ്വീക രണം നടത്തുമ്പോൾതന്നെ സ്ത്രീകളുടെ പൊങ്ങച്ചത്തെയും, ബലഹീനതകളെയും തുറന്നുകാണിക്കാനും ഹൈദർ ശ്രമിക്കു ന്നുണ്ട്.

Kerala Plus Two Malayalam Question Paper March 2019 with Answers

Question 13.
കണയേറ്റ കരിമ്പുലി പോലെ
ഉരുൾപൊട്ടിയ മാമല പോലെ
ഉലകാകെയുലയ്ക്കും മട്ടിൽ
അലറി കാട്ടാളൻ……
അലകടലിൻ വേരു പറിക്കാൻ
കുതറി കാട്ടാളൻ….
കാട്ടാളന്റെ രോഷം ഒരു വ്യക്തിയുടെ രോഷം അല്ലാതാകുന്ന തിന്റെ കാരണം കണ്ടെത്തി എഴുതുക.
Answer:
കാട്ടാളൻ വന്യമായ ശക്തിയോടെ കുതറുന്ന കാഴ്ചയാണ് കാണു ന്നത്. കടലിന്റെ പ്രചണ്ഡമായ ശക്തി സംഭരിക്കുവാൻ കാട്ടാളൻ ശ്രമിക്കുന്നു. കവിയുടെ ഈ പ്രയോഗത്തിന് പ്രചണ്ഡതയുണ്ട്. സംഹാരകന്റെ ശക്തി സംഭരിക്കുന്നതിനുള്ള പരിശ്രമത്തിലാണ് കാട്ടാളൻ അലകടലിന്റെ വേരു പറിക്കുന്നത്.

നമ്മുടെ പ്രകൃതിജ്ഞാനത്തിന്റെ തലങ്ങളിൽനിന്നും വ്യത്യസ്തമാ യൊരു അർത്ഥതലത്തിലാണ് ഈ കവിപ്രയോഗം നിൽക്കുന്നത്. മരങ്ങളുടെയും ചെടികളുടെയും വേരു പറിക്കുന്നത് നമ്മുടെ അർത്ഥലോകത്തിന് പരിചിതമാണ്. കാട്ടാളൻ പഠിക്കുന്നത് അല കടലിന്റെ വേരുകളാണ്. വേരുകളിൽ അടിത്തറയിട്ട ഒരു പ്രക തിശക്തിയെ മുഴുവനോടെ സംഭരിക്കുവാൻ കാട്ടാളൻ ശ്രമി ക്കുന്നു.

ഒരു വൃക്ഷത്തിന്റെ കരുത്ത് അതിന്റെ വേരുകളിലാണ്. താരും പടർന്നുകയറുന്ന വേരുകളും പിടിച്ചുനിർത്തുന്ന കരുത്തിലാണ് മരം മാമരമാകുന്നത്. അതുപോലെ അലകടലിന്റെ ശക്തി അപാരമാക്കുന്നത് അതിന്റെ ആഴങ്ങളിലെ കാണാവേരു കളാണ്.

ഈ പ്രയോഗം നൽകുന്നൊരു ദൃശ്യമുണ്ട്. കടലിന്റെ താഴ്ചകളി ലേക്ക് കൈയുകൾ ആഴ്ത്തി കുതറുന്ന കാട്ടാളൻ, ഏതു ഭാര ത്തെയും തകർത്തെറിയുന്ന അലകടലിന്റെ അപാരമായ ശക്തി യുടെ വേരുകളാണ് കാട്ടാളൻ പറിക്കുവാൻ മോഹിക്കുന്നത്. അതൊരുപക്ഷെ വെറും ശക്തി സംഭരണമായിരിക്കണമെന്നില്ല. കാട്ടാളൻ നിറായ വനത്തിന്റെ ദാഹം കെടുത്തുവാൻ ആഗ്രഹി ക്കുന്നു. കാടിന്റെ അകം നീറ്റിയ അഗ്നി കെടുത്തുവാൻ അലക ടലിന്റെ പ്രവാഹത്തെ കെട്ടഴിച്ചു വിടാൻ ആഗ്രഹിക്കുന്നു. അല കടലിന്റെ വേര് പറിയുന്നതിലൂടെ ഒരു പ്രളയം വരികയായി. അതിൽ നീറുന്ന വനത്തിന്റെ ഊഷരതയെ മറികടക്കുവാനും ഊർജ്ജമുണ്ട്. അലകടലിന്റെ പ്രവാഹങ്ങൾ വനത്തിന്റെ ഉരു കിയൊലിക്കുന്ന അഗ്നിതാണ്ഡവത്തിന് മരുന്നാണ്.

ഇവിടെ അലകടലിൽ വേര് പറിക്കുകയെന്ന പ്രയോഗത്തിന് “വിവിധ അർത്ഥതലങ്ങൾ ലഭിക്കുന്നു. അതികഠിനമായ ദുഃഖ ങ്ങൾക്കുള്ളിൽ നിന്നുമാണ് കാട്ടാളൻ അതിജീവനം തേടുന്നത്. ഇവിടെ കാട്ടാളന്റെ രോഷം ഒരു വ്യക്തിയുടെ രോഷം മാത്രമല്ല, പ്രകൃതിയുടെ രോഷംകൂടിയാണ്.

Question 14.
‘തലയിൽ തേങ്ങ വീണാൽ ചിരിക്കരുത്’ എന്ന ഗുണപാഠമാണ് കവി അവതരിപ്പിക്കുന്നത്. എന്തിലും ഗുണപാഠം തേടുന്ന വർക്കുള്ള പരിഹാസമാണിത്. നിങ്ങളുടെ പ്രതികരണങ്ങൾ എഴുതുക.
Answer:
തേങ്ങ’ എന്ന കവിതയുടെ ഹാസ്യം കൂടുതൽ തെളിയുന്നത് ഒടു വിലെ ഗുണപാഠത്തിലാണ്. പഞ്ചതന്ത്രം കഥകളുടെ അവസാനം കാണുന്ന ഗുണപാഠം, ഈ കവിതയിലും കാണുന്നു. കവിത യെന്നു വിളിക്കാവുന്ന വിധത്തിൽ ‘തേങ്ങ’യെ ജ്വലിപ്പിക്കുന്നത്. ഈ ഗുണപാഠമാണ്.

വളരെ ലളിതമായൊരു ഫലിതമാണിത്. തേങ്ങ തലയിൽ വീണാൽ ചിരിക്കരുതെന്ന് ദേവസ്യയുടെ കല്ലറയിൽ കൊത്തിവച്ചതുപോ ലെയാണ് ഈ ഗുണപാഠം തിളങ്ങുന്നത്. ഈ ഗുണപാഠത്തിന്റെ ഗുണം ദേവസ്യയുടെ മരണമെങ്ങനെയായിരുന്നുവെന്ന് വിവരി ക്കലാണു്. നാരായണപിള്ളയെ കണ്ട് ചിരിച്ചു മരിച്ച ദേവസ്യ മറ്റേ തെങ്കിലും മാനുഷികഭാവങ്ങളേയോ, മാനുഷിക സാഹചര്യങ്ങ ളേയോ പ്രതിനിധീകരിക്കുകയാണോയെന്ന് സംശയിക്കാൻ തോന്നുന്നതെല്ലാം ഈ ഗുണപാഠത്തിൽ ഇല്ലാതാകുന്നു.

ഒരു മരണം വഴിമാറിയവന്റെ സന്തോഷം അവന്റെ മരണത്തിന് കാരണമാകുന്നു എന്നതാണിതിലെ ഗുണപാഠത്തിന്റെ ആശയം.

Question 15.
‘പ്രകൃതി അത്ഭുതങ്ങളുടെ കലവറയാണ്’ എം.പി. വീരേന്ദ്രകു മാറിന്റെ ‘യമുനോത്രിയുടെ ഊഷ്മളതയിൽ’ എന്ന സഞ്ചാരിക തിയിൽനിന്ന് ഒരുദാഹരണം ചൂണ്ടിക്കാട്ടി വിശദീകരിക്കുക.
Answer:
യമുനോത്രി ക്ഷേത്രത്തിനു തൊട്ടുതാഴെയാണ് സൂര്യകുണ്് 1909 ഉള്ള ഇവിടത്തെ ഉഷ്ണജലപ്രവാഹങ്ങളിൽ ഒരു തുണിയിൽ കെട്ടി അരിയിട്ടാൽ ഏറെ നേരം കഴിയുന്നതിനുമുമ്പ് അത് ചോറാകും. ഈ അന്നമാണ് ദേവിക്കു നിവേദിക്കുന്ന പ്രസാദം. ഉഷ്ണജലപ്രവാഹങ്ങളിൽ ഏറ്റവും വിശിഷ്ടം സൂര്യകുണാണ്. ‘ഗന്ധമാനപർവത’ സാനുക്കളിലാണ് സൂര്യകുണ്ഠം മറ്റ് ഉഷ്ണ ജലപ്രവാഹങ്ങളും. സമൃദ്ധമായി ഗന്ധകശേഖരമുള്ള ഗന്ധമാന പർവതത്തിന്റെ ഗന്ധകസാന്നിധ്യമാണ് കൊടുംതണുപ്പിലും ഇവി ടത്തെ ഹിമസമാനമായ വെള്ളത്തിനു ചൂടുകൊടുക്കുന്നത്.

Question 16.
‘ഇന്റർനെറ്റിന്റെ ഈ യുഗത്തിൽ പത്രങ്ങൾക്ക് ചില ധർമ്മങ്ങ ളുണ്ട്’. പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
Answer:
അച്ചടിരംഗത്തെ അതികായൻ. പ്രശ്നമാധ്യമങ്ങൾ വഴി ലോകത്തെ ബഹുഭൂരിപക്ഷം പേരും തങ്ങളുടെ നയസമീപനങ്ങൾ കൈക്കൊ ള്ളുന്നു. ഒരു ജനസമൂഹത്തെ ഇത്രമാത്രം സ്വാധീനിച്ച മറ്റൊന്ന് ഉണ്ടാകില്ല. ഒരു ദിവസം പ്രതമൊന്ന് ഓടിച്ചുനോക്കാത്ത ഒരൊറ്റ സാക്ഷരനും ഈ ലോകത്ത് ഉണ്ടാകില്ല. അത്രമാത്രം ജനത്തെ നിയ ന്ത്രിക്കുകയും, സ്വാധീനിക്കുകയും, ഒരുതരം ഭ്രാന്തമായ തരത്തിൽ ദിനചര്വയുടെ ഭാഗമാക്കി മാറ്റുകയും ചെയ്യുന്ന അത്ഭുത വിദ്യയുടെ ഭാഗമാണ് പ്രതപാരായണം. ഒരു ദിവസമെങ്കിലും അതു മുടങ്ങാൻ സഹൃദയർ സമ്മതിക്കില്ല. ഒരു ‘അഡിക്ഷൻ’ പത്രത്തിനോട് ആളു കളിൽ ദൃഢമാണ്. അച്ചടിക്കുന്ന ആധികാരികതയാണ് പ്രതം.

സ്വാഭാ വികമായും സത്വങ്ങൾ തേടിയാണ് ജനങ്ങൾ പത്രത്തിലേക്ക് എത്തുന്നത്. പലപ്പോഴും നിഷ്പക്ഷത പാലിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ പ്രതങ്ങൾക്ക് കഴിയാറില്ല. എങ്കിലും അവരുടെ പക്ഷപാതിത്വത്തിനും കാണും ഒരു സത്യസന്ധത. അതുകൊണ്ടു തന്നെ ഈ ആധുനികാനന്തര (Postmodernist) സമൂഹത്തിലും, നാനാതരത്തിലുള്ള വാർത്താവിനിമയ ഉപാധികളുടെ വർദ്ധനവ് ഉണ്ടായിട്ടും, പത്രം പ്രതമായിത്തന്നെ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്നു. പ്രതങ്ങൾ പ്രചാരം നശിച്ച് ഭൂമുഖത്തുനിന്നും അപ തൃക്ഷമാകും എന്നുവരെയുള്ള കിംവദന്തികൾ ഉണ്ടായി. എന്നാൽ എത്രയൊക്കെ ലോകം വളർന്നാലും പ്രഭാതത്തിലെ പ്രതത്തിനോ ടൊപ്പമുള്ള ഒരു സഞ്ചാരത്തെ ഉപേക്ഷിക്കാൻ ലോകജനതയ്ക്കു സാധിക്കില്ല. അതൊരു ശീലമാണ്. സംസ്കാരമാണ്.

Kerala Plus Two Malayalam Question Paper March 2019 with Answers

17 മുതൽ 22 വരെയുള്ള ചോദ്യങ്ങൾക്ക് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. ഏതെങ്കിലും 5 എണ്ണം. 6 സ്കോർ വീതം. (5 × 6 = 30)

Question 17.
തടസ്സങ്ങൾ എന്തായാലും അതിനെ മറികടന്നു പോകാൻ കലാ കാരനായ കലാമണ്ഡലം ഹൈദരലിയെ സഹായിക്കുന്ന സാഹ ചര്വവും ‘പദത്തിന്റെ പഥത്തിൽ വ്യക്തമാകുന്നുണ്ട്. പരിശോധി ക്കുക.
Answer:
കാശി വിശ്വനാഥക്ഷേത്രത്തിൽ ബിസ്മില്ലാഖാൻ ഷഹനായ് വായി ക്കുമ്പോൾ കലാമണ്ഡലം ഹൈദരലി ക്ഷേത്രത്തിലെ കഥകളി സംഗീതത്തിൽനിന്നും പുറത്താകുന്നു. ദേവീരൂപങ്ങൾ കഥക ളിയിൽ നിറഞ്ഞുവരുന്നതിനെ സംഗീതംകൊണ്ട് ഭാവപൂർണ്ണമാ ക്കുന്ന ഹൈദരലിക്ക് സംഗീതം ദൈവികമായ ഒരു അർച്ചനയാ യിരുന്നു.

ഹൈദരലിയുടെ ജീവിതം കലാപരമായ ലാളിത്യം നിറഞ്ഞതായി രുന്നു. അന്തസ്സംഘർഷങ്ങളിൽനിന്നും കല ജനിക്കുന്നു. പ്രതിഭ യുള്ള വ്യക്തിയെ അത് സർഗ്ഗപ്രക്രിയയുടെ തീരങ്ങളിലേക്ക് നയി ക്കുന്നു. പിന്നെ അതിന്റെ പ്രവാഹത്തിൽ മതത്തിന്റേയും ആചാ രങ്ങളുടേയും അതിർവരമ്പുകൾ തകരുന്നു. കലയിലൂടെ കാലം മനുഷ്യരെ ഒന്നിപ്പിക്കുന്നു. ആചാരങ്ങളുടെ പൊള്ളത്തരം തുറന്നു കാണിക്കുന്നു.

ഹൈദരലി തന്റെ ജീവിതംകൊണ്ട് മതത്തിന്റെ സങ്കുചിതമായ അതിർവരമ്പുകളെ ഇല്ലായ്മചെയ്തു. കലാകാരൻ പോരാടുന്ന വൻകൂടിയാണ്. ആഢ്യ ഹൈന്ദവരുടെ കലയായിരുന്ന കഥകളി യിലേക്ക് ഒരു മുസ്ലിം കടന്നുവന്നത് പഠിക്കുന്ന കുട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. സംസ്കൃതവും മലയാളവും ഒത്തിണങ്ങിയ കഥകളി പദങ്ങളിൽ സംഗീതാർച്ചന നടത്തുന്നത് ദേവകലയുടെ പാരമ്പര്യം കൈമുതലാക്കിയ ആ ഹൈന്ദവ സുഹൃത്തുക്കൾക്ക് മതപരമായ ഒരു കർമ്മമായി തോന്നിയി രിക്കാം. അല്ലെങ്കിൽ ഹൈദരലിയെപ്പോലൊരു പ്രതിഭയെ ക്ഷേത ങ്ങളിലെ കഥകളി പരിപാടികളിൽ നിന്നും അവർ പുറത്താക്കി ല്ലായിരുന്നു.

ഹൈദരലി കലാമണ്ഡലത്തിൽ വേറിട്ട് നടന്നു. എവിടെയും ഒരു അകലം ഹൈദരലിയോട് ഉണ്ടായിരുന്നു. ഭക്ഷണത്തിന് ഇരിക്കു മ്പോഴും കളരിയിലും ഹൈദരലിക്കും കൂടെ പാടുന്നവർക്കും ഇടയിൽ ഒന്നുരണ്ട് കുട്ടികളുടെ ഗ്യാപ്പ് ഉണ്ടായിരുന്നു. ഏകാന്ത മായ ഒരു ജീവിതം സംഗീതം സപര്യയാക്കി ഹൈദരലി നിർവ്വ ഹിച്ചു.

ചേന്ദമംഗലത്ത് കഥകളി കളിക്കുവാൻ കലാമണ്ഡലത്തിലെ ലിസ്റ്റിൽ ഹൈദരലിയും ഉൾപ്പെട്ടിരുന്നു. സന്തോഷമായി. ഉറക്ക മില്ല. അമ്പലത്തിനുള്ളിലാണ് കഥകളി. നീണ്ട ബാൽ രസക രമായി കൂടി. ചേന്ദമംഗലത്ത് എത്തി. രാത്രി ഉറക്കമില്ല. ടീം ലീഡർ വന്ന് പിറ്റേന്ന് ഹൈദരലിയോട് കലാമണ്ഡലത്തിലേക്ക് തിരിച്ചു പോകാൻ ആവശ്വപ്പെട്ടു. ഹൈദരലിയും സുബ്രഹ്മണ്യനും പോകണം. കലാമണ്ഡലത്തിൽ റഷ്യക്കാർ കാത്തുനിൽപ്പുണ്ട്. ഹൃദയം തകർന്ന ഹൈദരലി ആത്മഹത്യക്കു വരെ ചിന്തിച്ചു. ഒടു വിൽ കലാമണ്ഡലത്തിൽ തിരിച്ചെത്തി. അവിടം ശൂന്വമായിരുന്നു. ഇത് ഹൈദരലിയെ പോരാടാൻ പഠിപ്പിച്ചു.

ആഹൈന്ദവ ആചാരങ്ങൾ ക്ഷേത്രദർശനത്തിൽ നിന്നും അഹി ന്ദുക്കളെ വിലക്കിയിരുന്നു. ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം ഗോപുരവാതിൽ തുറന്ന് ഗുരുവായൂരപ്പനെ കാണുമെന്ന് പാടിയ മലയാളത്തിലെ നൂറ്റാണ്ടിന്റെ ഗായകൻ യേശുദാസ് തുല ദുഃഖിതനാണ്. ഗുരുവായൂർ അമ്പലത്തിൽ ഒരിക്കൽ ചെന്ന് ഗുരു വായൂരപ്പനെ കാണണമെന്നത് ആ കലാകാരന്റെ പ്രാർത്ഥന ഭഗ വാൻ ശ്രീകൃഷ്ണൻ കേട്ടാലും അനുവദിച്ചാലും ഹൈന്ദവമത ത്തിന്റെ പാരമ്പര്യ മാമൂലുകൾ സമ്മതിക്കുന്നില്ല. യേശുദാസിനെ മറ്റ് അമ്പലങ്ങൾ അകത്തിരുത്തി പാടിക്കുന്നു. ഗുരുവായൂര ഷനെയും ശബരിമലനാഥനേയും മലയാളി വിളിക്കുന്നത് യേശു ദാസിന്റെ തൊണ്ടയിലൂടെയാണ്. ഇതുതന്നെ ഹൈദരലിയുടേയും അവസ്ഥ.

കലകളിൽ സംഗീതം ആസ്വാദ്യത കൂടുതലാണ്. സംഗീതത്തിന്റെ രാഗവും താളവും അർത്ഥത്തെ ഉപേക്ഷിച്ച് ഫീലിംഗ് ഉണ്ടാ ക്കുന്നു. അത് ജനഹൃദയങ്ങളെയാണ് ആകർഷിക്കുന്നത്. ഈ സന്ദർഭത്തിൽ കപടമായ യുക്തിചിന്തകൊണ്ട് ആചാരമൊരുക്കി വച്ച പാരമ്പര്യവാദികൾക്ക് പ്രാമാണ്യം കാണിക്കുവാൻ കഴിയു കയില്ല. അവരുടേയും ഹൃദയങ്ങളെ കീഴടക്കുന്നത് സംഗീത മാണ്.

സംഗീതത്തിന് മതമില്ല; ഭാഷയില്ല; പ്രകൃതിയുടെ താളബോധത്തിൽ പ്രകൃതിയുടെ ഒരംശമായ മനുഷ്യനേയും തരളിതമാക്കുന്ന സംഗീ തത്തിനു മുമ്പിൽ ഹരിപ്പാടുള്ള തലത്തോട്ട് ക്ഷേത്രത്തിൽ മതിൽക്കെട്ട് തകർത്ത് ഹൈദരലി പാടി. ജനം പാരമ്പര്യത്തിന്റെ മതിൽക്കെട്ട് തകർത്ത് ഹൈദരലിയെ നിർത്തി. ദൈവത്തെ തൊട്ട ടുത്ത് തൊടാനാകുന്ന അടുപ്പത്തിൽ ഹൈദരലി പാടി. ഇതാണ് സംഗീതത്തിന്റെ മാസ്മരികത.

കലയുടെ മാർഗ്ഗം സമന്വയമാണ്. സംഘർഷമല്ല. അത് മനുഷ്യ രുടെ ഹൃദയങ്ങളെ ലയിപ്പിക്കുന്നു. അതിർവരമ്പുകളെ അത് മാച്ചു കളയുന്നു. അവിടെ സംഗീതത്തിന്റെ അക്ഷര മാല കൊത്തുന്നു. അതിൽ എല്ലാവരും ഒന്നായിത്തീരുന്നു. ഹൈദ അലിയുടെ ജീവിതം ഇതായിരുന്നു.

Question 18.
ഹിമാലയ പ്രദേശത്തിന്റെ മനോഹാരിതയോടൊപ്പം മനുഷ്യജീവി തത്തിന്റെ ക്ലേശങ്ങളും എസ്.കെ.പൊറ്റെക്കാട്ട് ‘ബദരിയും പരി സരങ്ങളും’ എന്ന രചനയിൽ ഹൃദ്യമായി ആവിഷ്കരിച്ചിട്ടുണ്ട്. വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
എസ്.കെ. പൊറ്റെക്കാടിന്റെ യാത്രകൾ എല്ലാം പച്ചയായ ജീവി തസാഹചര്യം തേടിയായിരുന്നു. കൃത്രിമമായ, ആഢംബരങ്ങളോ, പൊങ്ങച്ചത്തിന്റെ പളുപളപ്പോ എസ്. കെ. യെ ഒരിക്കലും ആകർഷിച്ചിരുന്നില്ല. ഒരു തനി നാട്ടിൻപുറത്തുകാരനായിരുന്നു എസ്.കെ. സ്വാഭാവികമായും തന്റെ നാട്ടിൻപുറത്തെ സൗഹൃദ പൂർണ്ണവും, നിഷ്കളങ്കവുമായ ജീവിതസാഹചര്യങ്ങളിലെ പച്ചപ്പ് അന്യനാടുകളിൽ അദ്ദേഹം കണ്ടെത്തും. ഭാഷയ്ക്കും, വേഷഭൂ ഷാദികൾക്കും മാത്രമേ വ്യത്യാസമുള്ളൂ എന്നും, ബാക്കിയെല്ലാം ലോകത്തിന്റെ നാനാഭാഗങ്ങളിലും ഒന്നുതന്നെയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് തന്നെയാണ്, വിശാലമായ ലോകത്തിന്റെ ഏതുകോണിൽ ചെന്നാലും ഗ്രാമീണത തേടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഏതു നാട്ടിൻപുറവും നന്മകളാൽ സമൃദ്ധമെന്ന് എസ്.കെ. തിരിച്ചറിഞ്ഞു. തന്റെ നാട്ടിൻപുറത്തിന്റെ മണവും, ചൂടും മറ്റിടങ്ങളിൽ നിന്ന് അൽപ്പം വ്യത്യസ്തമായാണ ങ്കിലും അനുഭവിച്ചതിനാൽ എസ്.കെ. വലിയ ഗൃഹാതുരത്വം അനുഭവിച്ചിരുന്നില്ല.

എസ്.കെ.യെ സംബന്ധിച്ചിടത്തോളം സഞ്ചാരം രക്തത്തിൽ അലി ഞ്ഞുചേർന്ന ഒന്നാണ്. പുറംനാടുകളിൽ നീണ്ടയാത്രകൾ കഴിഞ്ഞ് തിരിച്ചെത്തിയാലും, യാത്രയോടുള്ള അടങ്ങാത്ത കൃഷ്ണ എസ്. കെ.യിൽ ബാക്കി കിടപ്പുണ്ടാകും. നാട്ടിൽ ഉള്ള അപൂർവ്വ അവ സരങ്ങളിൽ പോലുംതന്നെ പുലർച്ചെ ബസ്റ്റാന്റിലെത്തുന്ന എസ്. കെ. ഏതെങ്കിലും വിദൂര ഗ്രാമത്തിലേക്കുള്ള ഒരു ബസ്സിലാണ് കയറി ഇരിക്കുക. പ്രത്യേകിച്ചൊരു തയ്യാറെടുപ്പും ഇല്ലാതെ അവിടെ ചെന്നിറങ്ങും. ആ ഗ്രാമത്തിലെ ഇടവഴികളിലൂടെയും, പാടവരമ്പുകളിലൂടെയും, നാട്ടുവഴികളിലൂടെയും ചിരപരിചിത നെപോലെ, അലസമായങ്ങനെ നടക്കും. പൂർവ്വകാലത്തിന്റെ എല്ലാ ഉന്മേഷവും, ഊർജ്ജവും വാരിനിറച്ച നന്മകളുടെ ആ വിള നിലത്തിൽ അലയുമ്പോൾ എസ്.കെ. അലൗകികമായ ആനന്ദം അനുഭവിച്ചറിഞ്ഞിരിക്കണം.

അപ്പോഴേക്കും ആ നാട്ടിൻപുറത്തെ കുറച്ചു നല്ല മനുഷ്യരുമായി അടുത്ത സൗഹൃദം തന്നെ എസ്. കെ. സ്ഥാപിച്ചിട്ടുണ്ടാകും. ഇങ്ങനെ യാത്രകളെ പ്രണയിച്ച, രക്ത ത്തിൽ അലിയിച്ച ഒരു സഞ്ചാരസാഹിത്യകാരനാണ് എസ്.കെ. യാത്രയുടെ മാനുഷികമുഖം അതായിരുന്നു എസ്.കെ. പൊറ്റ ക്കാടിന്റെ സഞ്ചാരം ജീവിതവ്രതമാക്കിയപ്പോഴും, അതിനൊരു യാന്ത്രികമായ മുഖം അദ്ദേഹം നൽകിയില്ല. മറിച്ച് മാനുഷികമായ മുഖം നൽകി. യാന്ത്രികത, യാത്രയെ മാത്രമല്ല അതിനെക്കുറിച്ച് ആസ്വാദകരുടെ മനസ്സിലുണ്ടാക്കുന്ന ഓർമ്മകൾക്കുപോലും മടുപ്പ് ഉണ്ടാക്കും. അതുകൊണ്ടുതന്നെ എസ്.കെ. തന്റെ യാത്ര യിലുടനീളം ഓർമ്മകൾ, മനുഷ്യത്വപരമായ, മനുഷ്യസ്നേഹത്തിൽ അടിയുറച്ച രീതിയിൽ അവതരിപ്പിച്ചു. അതുകൊണ്ടുതന്നെ എസ്. കെ.യുടെ യാത്രാവിവരണങ്ങൾ ഒന്നും തന്നെ നമ്മുടെ ആസ്വാ ദന മണ്ഡലത്തിൽ മടുപ്പ് സൃഷ്ടിച്ചില്ല.

എം.പി. വീരേന്ദ്രകുമാറിന്റെ യാത്രകളിലൂടെ കടന്നുപോകു മ്പോൾ നമുക്ക് കണ്ടെത്താൻ കഴിയുന്ന ഏറ്റവും വലിയ കാര്യം ആ യാത്രികന്റെ അന്വേഷണാത്മക സമീപനങ്ങളാണ്.

തന്റെ ചുറ്റുപാടുകളെ ഒപ്പിയെടുക്കുന്ന ക്വാമരക്കണ്ണെന്നതു പോലെ, തൂലികകൊണ്ട് തന്റെ ചുറ്റും നിറഞ്ഞു പരിലസിച്ച സുന്ദ രിയായി നിൽക്കുന്ന പ്രകൃതിയെ ഒപ്പിയെടുക്കാൻ ഈ പാഠഭാഗ ത്തിലൂടെ എസ്.കെ. ശ്രമിക്കുന്നുണ്ട്. പുരാണങ്ങളും, ഐതിഹ്യ ങ്ങളും ഒന്നിനോടൊന്നു കലർന്നുകിടക്കുന്ന ആ പുണ്യഭൂമിയിൽ നിന്നുകൊണ്ട്, ഇന്നിന്റെ യാഥാർത്ഥ്യങ്ങളെ തുറന്നു കാണിക്കാൻ എസ്.കെ. ശ്രമിക്കുന്നു. അങ്ങനെയാണ് ജീവിതത്തിന്റെ ഏതാണ്ട് മുഴുവൻ സമയവും വെല്ലുവിളികൾക്കുമുന്നിൽ ജീവിക്കുന്ന സൈനികരുടെ ജീവിതങ്ങൾ തുറന്നു കാട്ടപ്പെടുന്നത്. അവരുടെ ത്യാഗങ്ങൾ, അവരുടെ നിത്യവും പ്രതിസന്ധി നിറഞ്ഞ ജീവിത ങ്ങൾ, ചുമതലകൾ എല്ലാറ്റിനും ഉപരിയായി എസ്.കെ.യെ അത്ഭു തപ്പെടുത്തിയത് ഈ ഭാരിച്ച ചുമതലകളെല്ലാം തന്നെ നിറഞ്ഞ സന്തോഷത്തോടെ അവർ ഏറ്റെടുക്കുന്നു എന്നതിലാണ്.

ഈ രീതിയിൽ വർത്തമാന കാലം മുന്നോട്ടു വെയ്ക്കുന്ന പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ, നാം പലപ്പോഴും സൗകര്യപൂർവ്വം മറക്കുകയും, വിട്ടുകളയുകയും ചെയ്യുന്ന ആ കാണാമറയത്തെ സത്യങ്ങളെ, അദ്ദേഹം നമുക്കു മുന്നിൽ തുറന്നുവെക്കുന്നു. സഞ്ചാരം എന്നതുകൊണ്ട് സ്വാർത്ഥതയിൽ അധിഷ്ഠിതമായ, തൻകാര്യം നോക്കലല്ലെന്ന് തെളിയിച്ച എസ്.കെ., അതിലൂടെ തനിക്കുചുറ്റുമുള്ള സാധാരണക്കാരുടെ നേർക്ക് തന്റെ പ്രസ്ഥാ നത്തെ കണ്ണാടിയാക്കി തിരിച്ചുവെച്ചു. അതിൽ പതിഞ്ഞതൊക്കെ യും, പച്ചയായ മനുഷ്യരുടെ ഇന്നിന്റെ പ്രശ്നങ്ങൾ ആയിരുന്നു. പരിഹാരം കാണാനോ, സഹായിക്കാനോ, സഹതാപം കാണി ക്കാനോ അല്ല, മറിച്ച് ഒപ്പമാകാൻ, ഒത്തുപോകാൻ ശ്രമിച്ച സാഹി ത്വകാരനാണ് എസ്.കെ. അവിടെവെച്ച്, ആധ്യാത്മിക ഭൂമികയിൽ ഒരു പുതിയ തത്വശാസ്ത്രത്തിന് തിരികൊളുത്തുന്നു. കാണുന്ന സൈനികരിൽ ദേവത്വം ആരോപിക്കുകയാണ് എസ്.കെ. ദേവ നോളം ആരാധനയ്ക്ക് അർഹരാണ് അവരും. നമ്മൾ ഉറങ്ങു മ്പോൾ ഉണർന്നിരിക്കുന്നവർ.

ഇങ്ങനെ പോയകാലത്തിന്റെ നനുത്ത പട്ടുതൂവാലയിൽ പൊതി ഞ്ഞെടുത്തല്ല എസ്.കെ. തന്റെ അറിവുകളെ പങ്കുവെച്ചത്. ചരി ത്രവും, പുരാവൃത്തങ്ങളും അറിയേണ്ടതുതന്നെ. പക്ഷേ അതി നുമപ്പുറം, മനുഷ്യജീവിതത്തിന്റെ സ്വാഭാവികമായ ഉൾത്തുടിപ്പു കൾ തേടിതന്നെയാണ് എസ്.കെ. യാത്രചെയ്തത്. ബദരിനാഥന്റെ സന്നിധിയിൽ താൻ കണ്ട ദേവസ്പർശം, യുപിയിൽ നിന്നുള്ള ഒരു യുവസൈനികനായ സൂര്യപ്രകാശിന്റേതാണെന്ന് പറയാതെ പറ യുകയാണ് എസ്.കെ. ഊർജ്ജസ്വലതയുടെ പ്രതീകമായി തെളി ഞ്ഞുനിൽക്കുന്ന തന്റെ ഈ രചനയിലൂടെ ജീവിതത്തിന്റെ സൗന്ദ രത്തെയും ഒപ്പം വർത്തമാനകാലത്തിന്റെ തീക്ഷ്ണതയെയും ഒരേ അളവിൽ എസ്.കെ. അവതരിപ്പിക്കുന്നു.

Kerala Plus Two Malayalam Question Paper March 2019 with Answers

Question 19.
വിവരസാങ്കേതികവിദ്യയുടെ കാലത്ത് വ്യക്തിജീവിതവും വ്യക്തി ബന്ധങ്ങളും മാറിമറിഞ്ഞ് പ്രതിഫലിപ്പിക്കാൻ കൈയൊപ്പില്ലാത്ത സന്ദേശം’ എന്ന പാഠഭാഗം സമർത്ഥമാണോ? ചർച്ചക്കുറിപ്പ് തയ്യാ നാക്കുക.
Answer:
മെയിലുകൾ ലഭിച്ചുതുടങ്ങിയതോടെ ശ്രീധരന്റെ സ്വഭാവം മാറിമറിഞ്ഞു.

അയാളുടെ ദിനചര്യകൾ തലകീഴായി മറിഞ്ഞു. ഹോട്ട്മെയിൽ മേൽവിലാസം ഉണ്ടായതോടെ രാവിലെ എണീറ്റാൽ ആദ്യത്തെ പരിപാടി കംപ്യൂട്ടറിനു മുന്നിലിരുപ്പാണ്. തനിക്ക് എന്തെങ്കിലും സന്ദേശങ്ങൾ ഉണ്ടോയെന്ന് തിരക്കും. വാർത്തകൾ വായിച്ചറിയും. അതിനുശേഷം ചായ കുടിക്കും. ഏറ്റവും അവസാനമായി പല്ലുതേപ്പ്. പല്ലുതേക്കാതെയും കുളിക്കാതെയും ഒരു തുള്ളി വെള്ളം കുടിക്കുകയില്ല എന്ന ശീലമാണ് മൂക്കും കുത്തി വീണത്. കുളിയും ഒഴിവാക്കി. ഡിഓഡറന്റ് ചെയ്ത്
ഷർട്ടെടുത്തിട്ട് ഓഫീസിലേക്ക് പോകുന്നു. പല പല സൈറ്റുകളിൽ പ്രവേശിച്ച് തനിക്ക് ആവശ്വമില്ലാത്ത വിവരങ്ങൾ വായിക്കുന്നു. അവയുടെ പ്രിന്റെടുക്കുന്നു. ചവറ്റുകുട്ടയിലിടുന്നു. വെർച്വൽ റിയാലിറ്റിയുടെ ലോകം അയാളെ മാറ്റി മറിച്ചു അങ്ങനെ.

ഈ പാഠഭാഗത്തിൽ എം മുകുന്ദൻ സൃഷ്ടിക്കുന്ന യാഥാർത്ഥ ത്തിന്റെ മറ്റൊരു വശമുണ്ട്. പ്രതീതി യാഥാർത്ഥ്യം. ഒറ്റനോട്ടത്തിൽ യാഥാർത്ഥ്യമാണെന്ന് തോന്നുമെങ്കിലും യാഥാർത്ഥ്വമല്ല. കണ്ണാ ടിയിലെ പ്രതിബിംബം പോലെ. പ്രതിബിംബം സത്വമാണ്. പക്ഷേ അതേ സമയം അത് അയഥാർത്ഥ്യവുമാണ്. ഒരേസമയം യാഥാർ ത്ഥ്യവും, അയഥാർത്ഥവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങ ളായി തീരുക. ഈ ഒരു സങ്കീർണ്ണ സാങ്കേതികത്വം ഈ നോവ ലിന്റെ ഭാഗമായിട്ട് അവതരിപ്പിക്കപ്പെടുന്നു. ജീവിതത്തിന്റെ പരി ച്ഛേദമാകുമ്പോഴും, യാഥാർത്ഥ്യത്തിന്റെ സ്പർശമില്ലാതെ, മരവിച്ചു മാറിനിൽക്കുന്ന ബിംബങ്ങൾ കൊണ്ടാണ് എം. മുകുന്ദൻ ഈ പ്രഹേളിക സൃഷ്ടിച്ചിരിക്കുന്നത്. ഈ ഇമെയിൽ സന്ദേശം പ്രതീതി യാഥാർത്ഥ്യമാണ്. സത്വത്തിൽ കത്തുപോലെ അതിനൊരു രൂപ മില്ല. ഏതു രൂപത്തിലേക്കും നമുക്കതിനെ മാറ്റിയെടുക്കാം. പക്ഷേ അതിന്റെ ശരിയായ അവസ്ഥയിൽ അതു നിഴലുപോലെ യാണ്. നമുക്കതിനെ കാണാം, അനുഭവിക്കാം, ആശയവിനിമയം നടത്താം. പക്ഷേ നമുക്കതിനെ സ്പർശിക്കാൻ കഴിയില്ല. കൈയ്യി ലെടുക്കാൻ സാധിക്കില്ല.

ഈ നോവൽ ഭാഗത്ത് പ്രതീതി യാഥാർത്ഥ്യത്തിന്റെ നിഴലുകൾ സ്പർശിക്കുന്ന അനേകം ഘടകങ്ങൾ കണ്ടെത്താൻ കഴിയും. ഉദാ: ഈ അഗ്നിതന്നെ. ശ്രീധരൻ ഒരിടത്തു ചിന്തിക്കുന്നുണ്ട്. ഇയാൾ കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ നിന്നാ കാം, അല്ലെങ്കിൽ തൊട്ടപ്പുറത്തെ വീട്ടിൽ നിന്നാകാം. ഒരിക്കലും പരസ്പരം മനസ്സിലാക്കാതെ, ഒരു ചുമരിന്റെ അകലത്തിൽ താമ സിക്കുന്ന അടുത്ത മുറിയിൽ നിന്നുമാകാം. യാഥാർത്ഥ്യത്തിനു നേരെ മൂടുപടമണിഞ്ഞ്, അയഥാർത്ഥമായതിനെ കൈയ്യെത്തി പിടിക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ വല്ലാത്തൊരു ജിജ്ഞാസയു ടേയും മറ്റും മറ്റൊരു മുഖമാണിത്. ഒരു ഒളിച്ചുകളിയുടെ സുഖം. പക്ഷേ ഈ ഒളിച്ചുകളിയിൽ ജയവും തോൽവിയും ഇല്ല. ഇന്റർനെറ്റ് എന്ന മായികലോകത്തിൽ മാത്രമേ ഈ ഒളിച്ചുകളി ഉള്ളൂ. പുറത്തെ യഥാർത്ഥ ലോകത്തിൽ കണ്ടുമുട്ടിയാലും മന സ്സിലാകാത്ത അത്ര അപരിചിതത്വത്തിൽ അലിഞ്ഞുള്ള ജീവിതം. വെളിപ്പെടുത്താൻ കഴിയാത്ത രഹസ്യങ്ങളുടെ ഭാരവും പേറി യുള്ള നിഴൽ ജീവിതം.

ആധുനിക സാമൂഹിക മാധ്യമങ്ങൾ പലപ്പോഴും ഈ ഒരു ആശ യക്കുഴപ്പത്തിന്റെ നടുവിലാണ്. ഒരു കൈയ്യൊപ്പില്ലാത്ത ജീവി തം. നിഴലുകളിലൂടെയുള്ള സഞ്ചാരം. അപരിചിതൻ എന്നും അപ രിചിതൻ മാത്രം. എത്ര chat ചെയ്താലും എത്രയൊക്കെ ഹൃദയം തുറന്നാലും, സ്വന്തം മേൽവിലാസം പരസ്യമാക്കാതെ ഇരിക്കു ന്നിടത്തോളം അപരിചിതൻ തന്നെ. ചുവന്ന തെരുവുകളിൽ സന്തോഷം തേടി പോകുന്നവരുണ്ട്. അതേ അവസ്ഥ തന്നെയാണ് ഈ നവമാധ്യമങ്ങളിൽ സന്തോഷവും ദുഃഖവും പങ്കുവെയ്ക്കു ന്നവരുടെ കാര്യവും.

സ്വയം ഒന്നും വെളിപ്പെടുത്താതെ, തന്റെ മാത്രം ആശ്വാസത്തിനുവേണ്ടി സർവ്വതും ഇറക്കിവെച്ച്, ആശ്വാ സത്തോടെ തിരിച്ചു പോരുന്നപോലെ ഒരപരിചിതനോട് എല്ലാം പങ്കുവെയ്ക്കാം എന്ന് അഗ്നി വെളിപ്പെടുത്തിയതിൽ ഒരു അന ചിത്വവും ഇല്ല. എന്നെ മനസ്സിലാക്കാത്തിടത്തോളം, സുരക്ഷിത മായ ഒളിവിൽ നിന്നുകൊണ്ട് തന്റെ മാത്രം ആശ്വാസത്തിനായി ഹൃദയം തുറക്കുന്നവർ ഏറെ ഉള്ള ഒളിയിടം കൂടിയാണ് നവ സൈബർ ലോകം. ഇന്റർനെറ്റും, മറ്റ് സോഷ്യൽ മീഡിയകളും വഴി ചതിക്കപ്പെടുന്നവരുടെ എണ്ണം ഇന്ന് വളരെ വർദ്ധിച്ചിരി ക്കുന്നു. വീട്ടമ്മമാരും, വിദ്യാർത്ഥിനികളും, ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട്, ഈ ദുരിതക്കയത്തിൽ പതിച്ചിട്ടുണ്ട്. അപ്പോഴാണ് ശ്രീധ രന്റെ ചിന്താഗതിപോലെ കൈയ്യൊപ്പില്ലാത്ത സന്ദേശങ്ങൾ ലോക മെങ്ങും പരക്കുന്നത്. നാടിന്റേയും, വീടിന്റെയും പേരില്ലാതെ വേരുകളില്ലാതെ, ഒരു ഓളപ്പരപ്പിലെന്നപോലെ, ഉപരിതലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ജീവിതം.

Question 20.
വീണ്ടെടുപ്പിന്റെ സ്വപ്നങ്ങൾ കിരാതവൃത്തം എന്ന കവിതയിൽ എങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത് ? പരിശോധിച്ച് ലഘു ഉപന്യാസം തയ്യാറാക്കുക.
Answer:
കാട്ടാളന്റെ പ്രകൃതിയിലുള്ള ജീവിതം വന്യമായ വനജീവിതത്തിന് തുല്യമായിരുന്നു. അച്ഛൻ ആകാശത്തു ചത്തു കിടക്കുകയും അമ്മ മലയോരത്തിരുന്ന് ദഹിക്കുകയും ചെയ്യുമ്പോൾ കവിത യിലെ സ്ഥലമെന്നത് വായനക്കാരന് അനുഭവിക്കാൻ സാധി ക്കുന്നു. ആകാശവും മലയോരവും അച്ഛന്റേയും അമ്മയു ടെയും ദാരുണമായ അന്തസ്ഥലമായി കവിതയിൽ വായിക്കപ്പെ ടുമ്പോൾ കാട്ടാളന്റെ വനജീവിതത്തിന്റെ ആഴം മനസ്സിലാകുന്നു. അലകടലിന്റെ പേരു പറിക്കാൻ കുതറുന്ന കാട്ടാളൻ കാടിന്റെ നീരുറവകളിലാണ് അലകടലിന്റെ വേരുകൾ കണ്ടെത്തുന്നത്. തുടർന്നുള്ള വരികളിൽ കാട്ടാളനു ചുറ്റുമുള്ള പ്രകൃതിയെ കാണുന്നു. അത് ജീവനറ്റ പ്രകൃതിയാണ്. മാനം മൗനമായിരി ക്കുന്നു. ഒരു കിളിപോലും പറക്കുന്നില്ല. ഇലകൾ കാറ്റിലാടു ന്നില്ല.

വേഴാമ്പൽ തേങ്ങിക്കരയുന്നതുപോലെ മഴയ്ക്കായി കാട്ടാ ളൻ കാത്തിരിക്കുന്നു. മാന്തോപ്പുകളുരുകുന്ന മണ്ണിലാണ് കാട്ടാ ഉൻ ഇരിക്കുന്നത്. ഭ്രാന്തമായ സ്നേഹത്തിനായി ദാഹം പെരു കുന്നു. ചത്തുകിടക്കുന്ന കരിമേഘങ്ങളുടെ കകോളക്കടലാണോ ആകാശമെന്ന നൈരാശ്യത്തിലാണ് കാട്ടാളനിപ്പോൾ കഴിയുന്നത്. കരിഞ്ഞ മരണം കാവൽ ഇരിക്കുന്ന കടുത്ത നോവിന്റെ കോട്ട യിൽ താൻ അകപ്പെട്ടിരിക്കുന്നു. തന്റെ കാടും മാനവും നഷ്ട മായിരിക്കുന്നു. എന്റെ കിനാവുകൾ വിതച്ചിരുന്ന ഇടിമിന്നൽ പൂത്തിരുന്ന മാനം ഇന്നെവിടെ? തുളസിക്കാടുകൾ പോയ്ക്കോ യി. ഈറൻ മുടി കോതിയ സന്ധ്യകൾ നഷ്ടമായി. ഈ വരിയിൽ ഒരു സ്ത്രീ രൂപം ദൃശ്യമാണ്. ഈറൻ മുടി കോതുന്നത് സന്ധ്യയാ ണെങ്കിലും അതിലെ സന്ധ്യക്കു കാണുന്ന സ്ത്രീരൂപത്തിന്റെ പശ്ചാത്തലത്തിൽ കാട്ടാളന്റെ പ്രിയതമയുടെ ഓർമ്മകൾ ഉണ്ടാ യിരിക്കാം.

ഈ സന്ദർഭത്തിൽ കാണുന്നത് കണ്ണകിയെയാണെന്ന് ഇവിടെ ഒരു വ്യാഖ്യാനമുണ്ട്. കണ്ണകി മുല പറിച്ചെറിഞ്ഞ് മധുര വെണ്ണീറാക്കിയ സംഭവമാണ് ഇവിടെ കാണുന്നത്. കണ്ണകിയുടെ പുരാവൃത്തം ഈ പാഠത്തിന്റെ ഒടുവിലായി കൊടുത്തിട്ടുണ്ട്.

അവൾ മുല പാതി മുറിഞ്ഞവളാണ്. ആറ്റിൻകരയിലെ അവളുടെ നിലവിളി കനലായി മാറുകയും ആ കനലിന്റെ നിലവിളി കാട്ടാ ളന്റെ നെഞ്ചിൽ ചാട്ടുളിയായി ആഞ്ഞു തറച്ചതുമാണ്. പ്രകൃതി യുടെ പച്ചപ്പും സുഭഗതയും കാട്ടാളന്റെ സ്വന്തം ഇടമാണ്. അതിന്റെ തകർച്ചയിലേക്ക് കാട്ടാളൻ വീണ്ടും നോക്കുന്നു. മുത്ത ങ്ങാപ്പുല്ലുകളും അതിൽ തുള്ളിയിരുന്ന പച്ചക്കളും കാണാ തായിരിക്കുന്നു. മഴയുടെയും മണ്ണിന്റെയും കുളിരണിയുന്നതു പോലെയാണ് നമ്മുടെ മാമലകളിലും താഴ്വരകളിലും മുത്തങ്ങ പുല്ലുകൾ വളരുന്നത്.

അതിൽ തുള്ളിച്ചാടുന്ന ചെറുവിരലിനേ ക്കാൾ ചെറിയ പച്ചക്കാളകൾ, പച്ചപൈകൾ മണ്ണിൽ നോക്കി നടക്കുന്ന ഏതൊരു മനുഷ്യന്റേയും പച്ചപ്പുള്ള ഓർമ്മയാണ്. കറു കപ്പുല്ലുകളുടെ തുമ്പിൽ രാത്രിയിലെ അമ്പിളിയുടെ നിലാവ് കള മെഴുതുന്നു. ആ കുളങ്ങളിൽ ദേവി സ്തുതികൾ പാടി രസിച്ചി രുന്ന രാത്രികൾ കാട്ടാളൻ അയവിറക്കുന്നു. പ്രകൃതിയുടെ കള മെഴുത്തും കളംപാട്ടും കാട്ടാളൻ അറിഞ്ഞതും കണ്ടതുമായ ദേവി സങ്കല്പത്തോട് ചേർന്നാണ് ആവിഷ്കരിച്ചിരിക്കുന്നത്. കവു ങ്ങിൻ ചോലകളിലും കോലങ്ങളിലും ആടുന്ന പടയണിയുടെ രാത്രിയായിരിക്കാം കവിയുടെ മനസ്സിൽ ഉണരുന്നത്. ആ രാത്രി യെയായിരിക്കും കാട്ടാളന്റെ മനസ്സിൽ തുടികൊട്ടുന്നത്.

ഈ രാത്രിയുടെ വന്യമായ സന്തോഷം പങ്കിട്ട് നാളുകൾ കാട്ടാ ഇൻ ഓർക്കുന്നു. ആ രാത്രിക്ക് ചിലങ്കകൾ കെട്ടിയത് കാറ്റായി രുന്നു. തരിവള മുട്ടിയത് കാട്ടാറും. തണൽമരങ്ങളുടെ ചുവട്ടിൽ കാടത്തികൾ ചുവടൊത്തു കളിക്കുന്നു. ഈ കാടത്തികളെ വർണ്ണിക്കുന്നത് ആദിമ ദ്രാവിഡ സൗന്ദര്യത്തിന്റെ വന്യതയോടെ യാണ്. അവരുടെ ശരീരം കരിവീട്ടി മരത്തിന്റെ കാതൽ. (മര ത്തിന്റെ ഉൾഭാഗത്തെ കറുപ്പ് നിറവും നിറചാരുതയും ചേർന്ന ഉറപ്പുള്ളത്) കൺപീലികൾ കൊണ്ടൊരു കാട് വളർന്നിരിക്കുന്നു. കവിളത്ത് അഴകേഴും വീണിരിക്കുന്നു. മുടി കെട്ടഴിഞ്ഞ് ഉണർന്നി രിക്കുന്നു. ഉടല് ഇളക്കി അരക്കെട്ട് ഇളകി മുലകൾ ഇളകി ‘ഉയർന്നും താഴ്ന്നും കാർമേഘം പോലുള്ള നിറമുള്ള മുടികൾ ചിതറിയുമാണ് കാടത്തി കളിക്കുന്നത്. ഈ സമയങ്ങളിൽ ഈ നൃത്തം കണ്ട് ആസ്വദിച്ച് മുളനാഴിയിൽ പഴഞ്ചാറ് നിറച്ചത് ഒരു മോന്നു മോന്തി ലഹരി പിടിച്ചവനായിരുന്നു കാട്ടാളൻ.

തുടർന്നുള്ള ഭാഗങ്ങളിൽ കാട്ടാളൻ ഇന്നിന്റെ അവസ്ഥയെ ചിന്തി ക്കുന്നു. കാട്ടാളത്തികളുടെ നൃത്തം ആസ്വദിച്ചിരുന്ന താൻ ഇന്നെ വിടെ? എന്റെ കിടാങ്ങളെവിടെ? അവർ തേൻ കൂട്ടുകൾ തേടി പോയ എന്റെ ആൺകുട്ടികളായിരുന്നു. പൂക്കുട നിറയ്ക്കാൻ പോയ പെൺകുട്ടികളായിരുന്നു എന്റെ കിടാങ്ങൾ. അമ്മിഞ്ഞ കുടിച്ച കുഞ്ഞ് തന്നുടെ ചുണ്ടത്തൊട്ടിയ ആമ്പൽ പൂമൊട്ടുക ളായ കൊച്ചരിപ്പല്ലുകളെവിടെ?

ഇപ്പോൾ ഈ വനത്തിലുയരുന്ന കരിഞ്ഞമണം തളിരെല്ലുകൾ കരിയുന്നതിന്റെതാണോ? മലകൾ ഉരുകിയൊലിക്കുന്ന നിറങ്ങ ളാണോ ദിക്കുകളിൽ നിറയുന്നത്? ഈ ഘട്ടത്തിൽ ഈറ്റപ്പുല മുരളുന്ന കാട്ടാളന്റെ കണ്ണിൽ നിന്നും ഒരു തിത്തുള്ളി ഊറിയ ടർന്നു. കരളിൽ നുറുങ്ങിപ്പോയ നട്ടെല്ല് നിവർന്ന് കാട്ടാളൻ എഴു ന്നേറ്റു. ചുരമാന്തിയെഴുന്ന കരുത്തിന്റെ തിരമാലകൾ ചിറിയലച്ചു. കാട്ടാളന്റെ തകർന്ന ഹൃദയം ഈ വരികളിൽ വ്യക്തമാണ്. സ്വന്തം വീര്യം നഷ്ടപ്പെടുത്തേണ്ടി വന്ന കാട്ടാളന്റെ കരളിന്റെ ദൈന്യം അവന് അറിയാം. കാട്ടാളന്റെ ഇന്നത്തെ ദാരുണമായ അവസ്ഥക്ക് മുമ്പിലാണ് വായനക്കാർ വന്നു നിൽക്കുന്നത്.

കാട്ടാളന്റെ സ്വത്വം ഉണർന്നു പ്രവർത്തിക്കുന്നു. തുടർന്നുള്ള വരികളിൽ കാട്ടാളൻ തന്റെ പ്രദേശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചു പിടിക്കലിനായി ശക്തി സംഭരിക്കുന്നു. കൽമഴു എടുത്ത വേട്ടക്കാരുടെ കൈകൾ വെട്ടുമെന്ന് അറിയിക്കുന്നു. മല തീണ്ടി അശുദ്ധമാക്കിയവരെ തലയില്ലാതെ ഒഴുക്കണം. മരങ്ങളരിഞ്ഞ എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാലകൾ എടുത്ത് ജഗ ത്തിൽ (ലോകത്തിൽ) തൂക്കിയിടും. കൊരല് ഊരിയെടുത്ത് കുഴ ലൂതി വിളിക്കും. ഈ സമയങ്ങളിൽ മത്താടി മയങ്ങിയ ശക്തി കൾ എത്തുമ്പോൾ കുലവില്ലിൽ പ്രാണന്റെ ഞരമ്പുകൾ പിരിച്ച ഞാണ് ഏറ്റി ഇടിമിന്നലൊടിച്ച് അഗ്നിത്തിരയുതിർത്ത് അത് കരി മുകിലിൽ ചെന്നുരഞ്ഞ് പേമാരിയായി പെയ്യും. ആ മഴ മഴ യായി പൊടിവേരുകൾ മുളപ്പിക്കും. പടരുന്ന മുള പൊട്ടി വിളിക്കും, സൂര്യന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയരും. വനത്തിന്റെ സുഭഗത ആടിത്തെളിയും. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാതാകും. താനന്നു ചിരിക്കുമെന്ന് കാട്ടാ ളൻ ഉറച്ചു പറഞ്ഞു.

Kerala Plus Two Malayalam Question Paper March 2019 with Answers

Question 21.
‘വിശപ്പുപോലുള്ള താണതരം കാര്യങ്ങളിൽ നാം വ്യാപൃതരാകാ റുണ്ടോ എന്നാണ് വിദൂഷകന് സംശയം’,
(വിദൂഷകൻ)
‘വായുണ്ടെങ്കിലും വായിക്കാൻ നേരമില്ലാഞ്ഞിട്ട് അദ്ദേഹം (രാജാവ്) വേറൊരാളെ ഇരുത്തി വായിപ്പിക്കുന്നുണ്ട്.’ (കൊത്തുവാൻ
‘കുഴലൂത്തുകാരുടെ ഒരു പാട് അടിച്ചുതളിക്കാരിക്കും അക മ്പടി സേവിക്കണം. അഗ്നിവർണ മഹാരാജാവിന്റെ നീതി കൊള്ളാം.’ (കേവലരാമൻ)
ഈ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ അഗ്നിവർണന്റെ കാലുകൾ എന്ന നാടകത്തിലെ ആക്ഷേപഹാസ്യം വിശദീകരി ക്കുക.
Answer:
ആക്ഷേപഹാസ്യത്തിന്റെ അതിരുകൾ നിശ്ചയിക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. ‘സറ്റയർ’ എന്നത് വിലകുറഞ്ഞ പരിഹാസമായി പലപ്പോഴും തരംതാഴാറുണ്ട്. സമൂഹത്തിന്റെ പൊള്ളുന്ന ഇല്ലാ യ്മകളിലേക്ക് അധഃപതനങ്ങളിലേക്ക് തുറന്നുവെക്കുന്ന കണ്ണാ ടിയായി മാറുമ്പോഴാണ് അത് വിജയിക്കുന്നത്. മലയാളസാഹി ആ ചരിത്രത്തിൽ പല മഹാരഥന്മാരും അത് വിജയപൂർവ്വം നടപ്പിൽ വരുത്തിയിട്ടുണ്ട്.

ആക്ഷേപഹാസ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് വല്ലാത്തൊരു പ്രകമ്പനം തന്നെ, സാഹിത്യത്തിലും, സമൂഹ ത്തിലും സൃഷ്ടിക്കും എന്നതാണ്. അത് തൊടുക്കുമ്പോൾ ഒന്ന്, എയ്യുമ്പോൾ പത്ത്. ഏതെങ്കിലും ഒരുഘട്ടത്തിൽ പരിഹാസ ത്തിന്റെ ശക്തി തിരിച്ചറിഞ്ഞു തന്നെയായിരിക്കും ആസ്വാദനം, സാഹിത്യവിനിമയം വളരെ പെട്ടെന്ന് തന്നെ സാധ്യമാകും.

പൊതുജനത്തിന് ചരിത്രത്തിലും, വർത്തമാനകാലത്തിലും പ്രതി കരിക്കാൻ പറ്റാത്ത അനേകം മേഖലകൾ ഉണ്ട്. അവിടെക്ക് ചാട്ടുളിപോലെ എറിഞ്ഞുകൊള്ളിക്കാൻ തയ്യാറാക്കുന്ന ആക്ഷേ പശരങ്ങൾ അവരുടെ തന്നെ സ്വന്തമായി മാറുന്നത്, ഈ പറഞ്ഞ അപ്രാപ്യമായ അവസ്ഥാവിശേഷംകൊണ്ടാണ്. അതൊരു ലളിത മായ മനഃശാസ്ത്രമാണ്. ചുരുക്കത്തിൽ തങ്ങൾക്കു ചെയ്യുവാൻ സാധിക്കാത്തത്, തങ്ങൾക്കുവേണ്ടി ഇടനിലക്കാരനായി നിന്ന് സാഹിത്യകാരൻ നിർവ്വഹിച്ചു തരുന്നു. ഇപ്പോഴാ ധർമ്മം നിർവ്വ ഹിക്കുന്നത് നാടകങ്ങളും ചലച്ചിത്രങ്ങളും മറ്റുമാണ്. അവയ്ക്കും മുൻപേ പ്രാക്തനരംഗകലാരൂപങ്ങളിലൂടെ സാമൂഹികവിമർശനം നടത്തിയിരുന്നത് ഈ തരത്തിലുള്ള ആക്ഷേപഹാസ്യത്തിലൂടെ
യാണ്.

‘അഗ്നിവർണ്ണൻ’ എന്ന രാജാവ് ഭോഗാസക്തനാണ്. പുരാണ ത്തിലെ അഗ്നിവർണ്ണൻ ഭോഗാസക്തിമൂലം ക്ഷയരോഗം വന്ന്, സേവകരാൽ ചുട്ടുകൊല്ലപ്പെട്ടവനാണ്. സ്വന്തം കുലത്തിനും,

നാമത്തിനുംതന്നെ കളങ്കം വരുത്തിവെച്ച, ഒരു പാഴ്ജന്മം. ആ പേരും, കാലും പ്രതീകങ്ങളാകുന്നു ഈ തനതുനാടകത്തിൽ അധികാരത്തിന്റെ ലഹരിയിൽ പിടഞ്ഞുതിരുന്ന സാധുക്ക സംബന്ധിച്ചിടത്തോളം രാജാവ് അജ്ഞാതനാണ്. രാജാ മരിച്ചോ, ജീവിച്ചോ എന്ന് സംശയഗ്രസ്തരായി, പരസ്പരം ത്തോടെ മാത്രം നോക്കി, ആരാണിനി വേഷപ്രച്ഛന്നനായോ മ തർക്കമുയർത്തി യഥാർത്ഥ ചക്രവർത്തിയായി രംഗപ്രവേശം ചെയ്യുക എന്ന ആകുലതയോടെ പ്രജകൾ. പൗരന്മാരെ സം ക്ഷിക്കാനാണ് രാജത്വം, പ്രജകളെ ക്ഷതത്തിൽ നിന്ന് ത്രാണ (രക്ഷിയ്ക്കൽ) ചെയ്യുന്നവനാണ് ‘ക്ഷത്രിയൻ’. ആ വാക്കിനു അതിന്റെ അർത്ഥത്തിനും നേരെ കൊഞ്ഞനം കുത്തുകയാ അഗ്നിവർണ്ണന്റെ കാലുകൾ, ഈ നാടകത്തിൽ

അഗ്നിവർണ്ണന്റെ കാലുകൾ കഥ പറയുന്നുണ്ട്. ഏറെക്കാലമാ കണ്ടുകണ്ട് മടുത്ത അതേ കാലുകൾ സിംഹാസനത്തിൽ വാ രുളുമ്പോൾ അത് വ്യവസ്ഥിതിയുടെ നേരെയുള്ള അവഹേള മായി മാറുന്നു. കാലുകൾ പലരീതിയിൽ വ്യാഖ്യാനിക്കപ്പെട ഒരേസമയം അവ അധികാരത്തിന്റേയും, അവഹേളനത്തിന്റേയ ചിഹ്നമാണ്. ഒപ്പം വണങ്ങാനും, നമസ്ക്കരിക്കാനും പാദങ്ങ പൗരാണികകാലം മുതലേ പരാമർശിക്കപ്പെടുകയും, പ്രതീക ത്ക്കരിക്കുകയും ചെയ്യുന്ന ഒന്നാണ്. ഇവിടെ അത് അധിക പ്രമത്തതയുടേയും, ഭ്രാന്തിന്റേയും അടയാളമായി തരംതാഴ് രിക്കുന്നു. എന്തുചെയ്താലും, പ്രതികരിക്കില്ല എന്നുറപ്പു സാധാരണ ജനങ്ങൾ ഇന്നിന്റെ വർത്തമാനത്തിലും, ചരിത്രത്തി ഏടുകളിലും എന്നും വിഡ്ഢികൾ തന്നെ.

വർത്തമാനലോകത്തിന്റെ പല കോണുകളും ഈ തരത്തിലു അധികാരജീർണ്ണതയ്ക്ക് ജീവിച്ചിരിക്കുന്ന തെളിവുകളാകുന്നു. പലരും പല രാജ്യങ്ങളിലും ഈ രീതിയിൽ ജനങ്ങളെ ചവ അരച്ചുകൊണ്ട്, കിരാത ഭരണം നടത്തിയവരെ ജനങ്ങൾ തെ വിൽ ചവിട്ടി അരയ്ക്കുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുന്ന എന്നിട്ടും പാഠഭേദങ്ങൾ ഉണ്ടാകുന്നില്ല. അധികാരത്തിന്റെ മുഴുത ലഹരിയിൽ പതഞ്ഞുയർന്നുകിടക്കുമ്പോഴും, താൻ കാവലാളാ മുന്നോട്ട് നയിക്കേണ്ട സമൂഹത്തിന്റെ ആർത്ത നാദങ്ങള ആക്രോശങ്ങളും, അരാജകത്വത്തിന്റെ അപശബ്ദങ്ങളും എല്ല ഈ അധികാര ഭ്രാന്തിന്റെ അട്ടഹാസങ്ങളിൽ മുങ്ങിപ്പോകുന ആക്ഷേപഹാസ്യത്തിന്റെ നിലവാരമുള്ള അളവുകോൽ കൊ തന്നെ കാവാലം ആ രംഗത്ത് ഈ നാടകത്തിൽ ഹൃദ്യമായി ആ ഷ്ക്കരിച്ചിട്ടുണ്ട്.

ജനങ്ങൾ തന്നെ അവസാനശബ്ദമായ ജനാ പത്യത്തിൽ പോലും ഇത്തരം പുഴുക്കുത്തുകൾ സ്ഥാനം പ ച്ചുകഴിഞ്ഞു എന്നതാണ് ഈ നാടകത്തിനുള്ള അനുബന്ധം. അധികാരത്തിന്റെ ഇടനാഴികൾ, അധികാരത്തിന്റെ ഉന്നതങ്ങ ലേക്ക് കയറിപ്പറ്റാനുള്ള കുറുക്കുവഴികളാണ്. അധികാരവും, ധ വും, എപ്പോഴും അനുയായികളെ സൃഷ്ടിച്ചുകൊണ്ടേയിരിക്ക സ്ഥായിയായ ‘കൂറ്’ അവകാശപ്പെടാനില്ലാതെ, നിയതമായ ഒ ആശയധർമ്മസംഹിതയൊന്നും കൂടാതെ ആടിക്കളിക്കുന്ന ഇ സ്സുമായി സ്വാർത്ഥത മാത്രം ലക്ഷ്യമിട്ട് എന്നും ഈയൊരു വര ഉണ്ടായിരുന്നു. ഇന്നും അനവരതം അവർ തുടരുന്നു. അവർ മാത്രം (ഏതുകാലഘട്ടത്തിലും) ഒരു മാറ്റവും സംഭവിക്കുന്നി ട്രപ്പീസുകളിക്കാരെപോലെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് അ തുങ്ങിയാടിക്കൊണ്ടിരിക്കും.

ധനവും, ജീവിതാസക്തിയും, അധികാരത്തിന്റെ അപ്പക്കഷ ങ്ങൾ നുണഞ്ഞുകൊണ്ടുള്ള ഈ ജീവിതവും അവർക്കു മ ക്കില്ല. പലപ്പോഴും രാജാവിനെക്കാൾ വലിയ രാജ്യഭക്തിയുമാ അവർ പ്രകടനപരതയുടെ ആൾരൂപമായി മാറും. അധിക ത്തിന്റെ ഇടനാഴികൾ സ്വയം സൃഷ്ടിച്ചുകൊണ്ട് അവർ ഒര തുടങ്ങുന്നു.

‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഉപജാപകവൃന്ദ ത്തിന് അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ആടിത്തിമർക്കാൻ പറ്റിയ അന്തരീക്ഷമാണുള്ളത്. പ്രജകളൊക്കെ സംഭീതരാണ്. അഗ്നിവർണ്ണൻ എന്ന രാജാവിനെ കാണാനില്ല. കാലുകൾ മാത്ര മാണ് ദൃഷ്ടിഗോചരമായിട്ടുള്ളത്. ഈ അവസ്ഥയിൽ ആരായി രിക്കും രാജാവ് എന്ന് സംശയഗ്രസ്തരായി പരസ്പരം അഭിനയി ക്കുന്നു. താനാണ് ഏറ്റവും വലിയവനെന്ന് സ്വയം നടിക്കുന്നു. ഭരണത്തിന്റെ കടിഞ്ഞാൺ സ്വന്തം കൈകളിൽ ഭദ്രമാണെന് ഊറ്റംകൊള്ളുന്നു.
(ഉദാ: വിദൂഷകൻ വേഷം മാറിയ രാജാവാണെന്ന ചിന്താരാമന്റെ സംശയം)
രാജാവിന്റെ ഹിംസാത്മകതയുടെ പ്രതീകമായി കൊത്തുവാ ളുണ്ട്. രാജാവിന്റെ സിംഹാസനത്തിന് അഹിതമായി എന്തെ ങ്കിലും ഉണ്ടായാൽ കൊത്തുവാൾ രൂക്ഷമായി ഇടപെടും. അതു ചിലപ്പോൾ ചോര ചിതറുന്നതുവരെ എത്തും.

നിങ്ങൾ തന്നെയാണോ രാജാവ് എന്ന ചോദ്യത്തിന് കൊത്തുവാ ളിന്റെ മറുപടി ‘എന്തുവേണമെങ്കിലും ധരിച്ചോളണം’ എന്നാണ്. രാജാവിന്റെ കുപ്പായം ഉപജാപകവൃന്ദത്തിൽ ആർക്കും ചേരും. കൊത്തുവാളിന്, രാജഗുരുവിന്, വിദൂഷകന് അങ്ങനെ ആർക്കും ചിന്താരാമനും, കേവലരാമനും ഇവിടെ ജനപക്ഷത്തിന്റെ പ്രതി നിധികളാകുന്നു. ചോദ്യങ്ങൾ ചോദിക്കുന്നത് അവരാണ്. ജന ങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ. ചോദ്യം ചെയ്യി പാൻ അധികാരം അനുവദിക്കില്ല. ചോദ്യങ്ങളെ അരിഞ്ഞു തള്ളാൻ തന്നെയാണ്, കൊത്തുവാൻ വന്നിരിക്കുന്നത്. എന്നാൽ നീതിസഹിതവും, സ്വാതന്ത്രജനകവുമായ ചോദ്യങ്ങൾ ഉപജാപ കവൃന്ദത്തിന് തന്നെ ഭീഷണിയാകുന്നു.

‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഏറ്റവും നിർണ്ണാ യകമായ സന്ദർഭത്തിലാണ് അടിച്ചുതളിക്കാരി’ പ്രത്യക്ഷപ്പെടു ന്നത്. ഏറ്റവും കൗതുകകരമായ കാര്യം രാജാവിന്റെ വരവിനാ യുള്ള കൊമ്പുവിളിക്കുശേഷം, പ്രേക്ഷകരും, കഥാപാത്രങ്ങളും, രാജഗീതവും പ്രതീക്ഷിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി കിണ്ടിയും, വെള്ളവും ആയി കൊട്ടാരം അടി. ച്ചുതളിക്കാരി വരുന്നത്. അടിച്ചുതളിക്കാരിയെ കാണുമ്പോൾ പോലും ആശങ്കയാണ്. ഇതും രാജാവാകുമോ? രാജാവ് പെണ്ണാ ണോ? അവിടെയും തിരുത്തുവരികയാണ്. രാജാവ് എന്തായാലും ആണുതന്നെ. കുഴലൂത്തുകാരുടെ അകമ്പടിയോടെയാണ്, കൊട്ടാരത്തിലെ അടിസ്ഥാനവർഗ്ഗത്തൊഴിലാളിയും എന്നത് സമ ത്വത്തിന്റെയും സാഹോദര്യത്തിന്റെയും, സ്വാതന്ത്ര്യത്തിന്റേയും അടയാളമായി വ്യാഖ്യാനിക്കപ്പെടുന്നു. ആക്ഷേപഹാസ്യം, പരിഹാ സത്തിന്റെ തലങ്ങളിലേക്ക് ഉയരുന്ന നാടകസന്ദർഭമാണത്.

അടിച്ചുതളിക്കാരിയുടെ വരവ് നാടകത്തെ ഒരു ദന്തഗോപുര ത്തിൽ നിന്ന്, ഉയർന്ന തലത്തിൽനിന്ന് താഴേക്കിറക്കുന്നുണ്ട്. അതു വരെ പറഞ്ഞുവെച്ചിരുന്ന കാര്യങ്ങളിൽ ഒരു തിരുത്ത് സംഭവി ക്കുന്നുണ്ട്. എല്ലാവർക്കും മുകളിലായി അടിച്ചുതളിക്കാരി പ്രതി ഷ്ഠിക്കപ്പെടുന്നു. അടിച്ചുതളിക്കാരി സാധാരണക്കാരിയാണ്. സാധാരണ രീതിയിൽ ചിന്തിക്കുന്നവർ അന്നന്നത്തെ കാര്യങ്ങളെ കുറിച്ച് ആകുലപ്പെടുന്നവൾ, വലിയ ചിന്തകളോ, തത്ത്വപ്രശ്ന ങ്ങളോ, താത്വിക സമീപനങ്ങളോ അവൾക്കില്ല. അടിച്ചുവാരണം, വൃത്തിയാക്കണം. തന്റെ ജോലി കൃത്യമായി ചെയ്യണം. ഏത് അധി കാര കേന്ദ്രങ്ങളിലായാലും, എത്ര ഉന്നതരായാലും തന്റെ ജോലി യിൽ യാതൊരു തടസ്സവും വരാൻ ഇഷ്ടപ്പെടാത്തവൾ.

അടിച്ചുതളിക്കാരിയോട് ‘ഈ കാലുകളും ഇവിടെ നിന്ന് അടിച്ചു വാരിക്കളയുമോ’ എന്നു ചോദിക്കുന്ന കേവലരാമനോട് “എനി ക്കൊന്നും അറിയേണ്ടകാര്യമില്ല. എന്റെ ജോലി നോക്കണം’ എന്നാ ണവൾ മറുപടി പറയുന്നത്. തന്റെ ജോലിയോടും, തനിക്കു ജോലിതന്ന അധികാരമുള്ളവനോടും മാത്രം കൂറുപുലർത്തുന്ന വൾ. അതിനപ്പുറമുള്ള കാര്യങ്ങളൊന്നും തന്റെ കാര്യമല്ലെന്നാ ണവൾ കരുതുന്നത്. തന്നെ ചുമതലപ്പെടുത്തിയ കർത്തവ്യങ്ങ ളിൽ നിന്നവൾ ഓടിയൊളിക്കുന്നില്ല. അന്വേഷണങ്ങളോ, ഭരണ സ്തംഭനമോ അവളുടെ വിഷയമല്ല. തന്റെ കർമ്മം, തന്റെ ജോലി ആ മണ്ഡലത്തിൽ മാത്രം മുഴുകുന്ന അടിച്ചുതളിക്കാരി ചില ഓർമ്മപ്പെടുത്തലുകൾ തന്നെ നാടകത്തിൽ അഴിച്ചുവിടുന്നുണ്ട്.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന സാധാരണ ജനത്തിന്റെ പ്രതിനിധിയാണ് ഈ നാടകത്തിലെ അടി ച്ചുതളിക്കാരി. തന്റെ കർമ്മമണ്ഡലത്തോട് കൂറുമാത്രം പുലർ ത്തുന്ന ആ സാധാരണകൊട്ടാരം ജോലിക്കാരി ഒരു മാതൃകയാണ്. സുഖലോലുപതയിൽ മുഴുകി, ഭോഗാസക്തി മാത്രം കൈമുത ലായ ഒരു രാജാവിന്റെ അനാസ്ഥക്കെതിരെ, കെടുകാര്യസ്ഥ തയ്ക്ക് എതിരെ, അധികാരപ്രീണനത്തിനും, അഹങ്കാരത്തിനും നേരെ ചൂലുകൊണ്ട് ഒരു മറുപടി. അതാണ് അടിച്ചുതളിക്കാരി അടിച്ചു വൃത്തിയാക്കി, ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കുക. ചേട്ടയെ അടിച്ചു പുറത്താക്കി ലക്ഷ്മിയെ കുടിയിരുത്തുക.

കൊട്ടാരത്തിൽ നിറഞ്ഞുനിൽക്കുന്ന അധികാര ജീർണ്ണതയ്ക്കു നേരെ വീഴുന്ന ആദ്യത്തെ എളിയ ആയുധമാണ് നൂൽ. അടിച്ചു കളിക്കാരിയോട് ആയുധങ്ങളുമായി അനവസരത്തിൽ പ്രത ക്ഷപ്പെട്ടത് എന്താണ്? എന്നു ചോദിക്കുമ്പോൾ ‘ആയുധ ന്തിനാ, ശിക്ഷിക്കാനല്ലാതെ? എന്നാണ് മറുചോദ്യം. ഇവിടെ ശുദ്ധി കരണമാണ് നടക്കുന്നത്. ജനങ്ങളുടെ ശുദ്ധീകരണ പ്രക്രിയയിൽ പെട്ടാണ് ചരിത്രത്തിലെ പല ഏകാധിപതികളും വീണുപോയത്. തൂത്തെറിയപ്പെട്ടത്.

അടിച്ചുതളിക്കാരിയുടെ വരവോടുകൂടിയാണ് നാടകത്തിന് ‘അനക്കം’വെച്ചത്. ചലനങ്ങളില്ലാത്ത ഒരു പോക്കിൽ ചലനങ്ങൾ സൃഷ്ടിക്കാൻ, മാറ്റങ്ങൾ ഉണ്ടാക്കാൻ ആ സാധാരണക്കാരിക്ക് സാധിക്കുന്നുണ്ട്. മടുപ്പിക്കുന്ന ആ രാജകീയ ഭരണത്തിന് താൽക്കാലികമായെങ്കിലും ഒരു വിരാമമുണ്ടാക്കാൻ അടിച്ചുത ളിക്കാരിക്ക് സാധിച്ചു. ഒടുവിൽ അടിച്ചുതളിക്കാരിയോട് സങ്കടം ബോധിപ്പിക്കുന്ന സന്ദർഭം നമുക്ക് നാടകാന്ത്യത്തിൽ കാണാം. ചിന്താരാമൻ പറയുകയാണ് “നിങ്ങൾ കൊട്ടാരത്തിലെ അടിച്ചു കളിക്കാരി ആയതു കൊണ്ടു തന്നെ നിങ്ങളാണ് യഥാർത്ഥ രാജാവ്” അപ്പോൾ കേവലരാമൻ തിരുത്തുകയാണ്.

“രാജാവല്ല രാജ്ഞി. ഇവിടെ എല്ലാം ഒന്നിച്ചടിച്ചുതളിച്ച് വൃത്തിയാക്കണേ” ഒരു അപേക്ഷയായി അത് മാറുന്നു. ആ അപേക്ഷയിൽ അടിച്ചുതളി ക്കാരി ക്രുദ്ധയാകുന്നുണ്ട്. “ഇതെന്റെ ജോലിയാണ്. ആരും അതെന്നെ പഠിപ്പിക്കേണ്ട?” തന്റെ കർമ്മമണ്ഡലത്തിന്റെ രാജ്ഞി യാണ് ആ അടിച്ചുതളിക്കാരി. അതുകൊണ്ടുതന്നെ ഒരു മാത കയും. ഭരിക്കാനറിയാത്ത, അല്ലെങ്കിൽ മനസ്സില്ലാത്ത രാജാവും, രാജാവില്ലാത്ത രാജ്യത്തെ രാജഗുരുവും, വിദൂഷകനും കൊത്തു വാളും വാഴുന്ന നാട്ടിൽ അങ്ങനെ ജോലിയറിയുന്ന ഒരു അടി ചുതളിക്കാരി ഉള്ളതുതന്നെ ഭാഗ്യം. അതുതന്നെയാണിതിലെ അന്തസത്തയും!

Kerala Plus Two Malayalam Question Paper March 2019 with Answers

Question 22.
ഉണ്ണായി വാര്യരുടെ കേശിനി എന്ന കഥാപാത്രവും കാവാല ത്തിന്റെ അടിച്ചുതളിക്കാരി എന്ന കഥാപാത്രവും സമാനത പുലർത്തുന്നുണ്ടോ? പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
കഥാപാത്രസൃഷ്ടിയിൽ ഉണ്ണായിവാര്യർ ഷേക്സ്പിയറും, കാളി ദാസനുമാണ്. ഒരു കഥാപാത്രത്തെ വാക്കുകളിലൂടെ വരച്ച് കാണിക്കുമ്പോൾ, അയാളുടെ സ്വരൂപവും സ്വഭാവവും സംസ്കാരവും ഇതിവൃത്തത്തിന്റെ ഗതിക്കൊപ്പം ചേരുന്നു. ഇതിൽ കാണിക്കുന്ന പൊരുത്തം അനിതരസാധാരണമാണ്.

കഥാപാത്ര ചിത്രീകരണത്തിൽ വാര്വർ ഏറ്റവും ഉചിതമായി പ്രകാ ശിപ്പിച്ചത് ഹംസത്തെയാണ്. നളനോടുള്ള പ്രീതി ദമയന്തിയിൽ നിന്നും ലഭിക്കാൻ ഹംസം പറയുന്നത് ക്ലാസ്സിക്കൽ കാഴ്ചയാണ്. കേശിനിയും ഒരു ദൂതിയാണ്. ബാഹുകനെ തിരിച്ചറിയുവാൻ പരി ശ്രമിച്ചതിൽ ഉണ്ടായ വിശേഷങ്ങൾ ദമയന്തിയോട് പറയുന്നവയാണ് പാഠത്തിലെ സന്ദർഭം. കേശിനി പറയുന്നതിൽ ചില പൊടിവിദ്യക ളുണ്ട്. അവളുടെ വാക്കും യുക്തിയും ചിലവ മറച്ചു വെയ്ക്കു ന്നവയും ദമയന്തിയുടെ മനസ്സിൽ പ്രണയാഗ്നി നിറയ്ക്കുന്നതാണ്. ബാഹുകൻ നളനാണോയെന്ന സംശയത്തിന് മറുപടിയായി ദമ യന്തിയുടെ മനസ്സിൽ തെളിഞ്ഞു വന്നത് നിഷേധനായിവൻ നിർണ്ണയം’ എന്നാണ്. കേശിനി മൊഴികൾക്ക് ശേഷമാണത് ദമ യന്തി ഉറപ്പിക്കുന്നത്.

ഭൂമിയെ വിജനതയിലേക്ക് വിളിക്കുന്നത് പൂർണശ്രദ്ധയോടെ കേൾക്കുവാനാണ്. കേശിനി ദമയന്തിയെ സുന്ദരിയെന്ന് വിളി ച്ചാണ് ആരംഭിക്കുന്നത്. ഇത് വെറും മുഖസ്തുതിയല്ല. ബാഹു കനിൽ നളനുണ്ടോയെന്ന് സംശയിക്കുന്ന ദമയന്തിയുടെ ശരീര സൗഷ്ഠവം യാഥാർത്ഥ്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകുന്നു.

ബാഹുകനെ ബുദ്ധിമാനായി അവതരിപ്പിക്കുന്നു. ദമയന്തി രണ്ടാം സ്വയംവരം നിശ്ചയിച്ചതിൽ കുപിതനായി പെരുമാറിയ നളൻ കുല സ്ത്രീകൾക്ക് കോപം പാടില്ലെന്ന് രാജ്ഞിയായ ദമയന്തിയെ കുറ്റ പ്പെടുത്തണമെങ്കിൽ തീർച്ചയായും ബുദ്ധിമാനാണ്. ഒരു തേരാ ളിക്ക് ഇതിലെന്തു കാര്യമെന്നല്ല കേൾക്കുന്ന ദമയന്തിക്കു തോന്നു ന്നത്. തന്റെ സാക്ഷാരൂപം അറിയിക്കാൻ കേശിനി ഒരു മാർഗ്ഗ മാണെന്ന് ബാഹുകൻ മനസ്സിലാക്കിയത് കേശിനി അറിഞ്ഞു. ഇതിനുശേഷം പറഞ്ഞതും നടന്നതുമായ കാര്യങ്ങൾ കേശിനി തന്ത്രപൂർവ്വം ഫലിതമായിയൊന്ന് അറിയിച്ചു.

ഇവിടെ ബാഹുക നിൽ നളനുണ്ടെന്ന് ആശങ്കപ്പെടുന്ന ദമയന്തിയെ ഒന്നു ചൊടിപ്പി ക്കുകയാണ് ചെയ്തത്. ദമയന്തി അതു ശ്രദ്ധിക്കുന്നില്ലെങ്കിലും കേശിനിയിൽ തോഴിമാരുടെ ദാസ്വത്തത്തിന്റെ ചില പ്രകടനങ്ങൾ കാണുന്നു. സ്ത്രീരത്നത്തിനു മുമ്പിൽ സ്ത്രീയായ കേശിനി ബാഹുകനെക്കുറിച്ച് പറഞ്ഞത് സ്ത്രീസഹജമായ കുസൃതിയാണ്. ഒരു ആത്മരതിയുമുണ്ടിതിൽ. അവിടെയുണ്ടായവ പാർത്താൽ ഫലിതമാണ് എന്നതിൽ തോഴിമാരുടെ അധസ്ഥിത മനസ്സിൽ മേൽസ്ഥാനത്തു നിൽക്കുന്നവരെ കളിപ്പിക്കുന്ന കുസൃതിയുണ്ട്. ദമയന്തിയുടെ മനസ്സ് കൂടുതൽ ശ്രദ്ധാലുവായിരിക്കാൻ ഇത് അവസരം ഒരുക്കും.

സമർത്ഥയായ ആ തോഴി ബാഹുകനെ പറഞ്ഞയച്ചതിനുശേഷം ഒളിച്ചു നിന്ന് ശ്രദ്ധിച്ചതിൽ നളന്റെ ദിവ്യമായ സിദ്ധികൾ കണ്ടെത്തി. അത് അവതരിപ്പിക്കുന്നത് ദൂതദൗത്വത്തിന് ഇണങ്ങും മട്ടിലാണ്. ‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഏറ്റവും നിർണ്ണാ യകമായ സന്ദർഭത്തിലാണ് ‘അടിച്ചുതളിക്കാരി പ്രത്യക്ഷപ്പെടു ന്നത്. ഏറ്റവും കൗതുകകരമായ കാര്യം രാജാവിന്റെ വരവിനാ യുള്ള കൊമ്പുവിളിക്കുശേഷം, പ്രേക്ഷകരും, കഥാപാത്രങ്ങളും, രാജഗീതവും പ്രതീക്ഷിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി കിണ്ടിയും, വെള്ളവും ആയി കൊട്ടാരം അടി ച്ചുതളിക്കാരി വരുന്നത്. അടിച്ചുതളിക്കാരിയെ കാണുമ്പോൾ പോലും ആശങ്കയാണ്. ഇതും രാജാവാകുമോ? രാജാവ് പെണ്ണാ ണോ? അവിടെയും തിരുത്തുവരികയാണ്.

രാജാവ് എന്തായാലും ആണുതന്നെ. കുഴലൂത്തുകാരുടെ അകമ്പടിയോടെയാണ്. കൊട്ടാരത്തിലെ അടിസ്ഥാനവർഗ്ഗത്തൊഴിലാളിയും എന്നത് സമ ത്വത്തിന്റെയും സാഹോദര്യത്തിന്റെയും, സ്വാതന്ത്ര്വത്തിന്റേയും അടയാളമായി വ്യാഖ്യാനിക്കപ്പെടുന്നു. ആക്ഷേപഹാസ്യം, പരിഹാ സത്തിന്റെ തലങ്ങളിലേക്ക് ഉയരുന്ന നാടകസന്ദർഭമാണത്. അടിച്ചുതളിക്കാരിയുടെ വരവ് നാടകത്തെ ഒരു ദന്തഗോപുര ത്തിൽ നിന്ന്, ഉയർന്ന തലത്തിൽ നിന്ന് താഴേക്കിറക്കുന്നുണ്ട്. അതുവരെ പറഞ്ഞുവെച്ചിരുന്ന കാര്യങ്ങളിൽ ഒരു തിരുത്ത് സംഭ വിക്കുന്നുണ്ട്. എല്ലാവർക്കും മുകളിലായി അടിച്ചുതളിക്കാരി പ്രതിഷ്ഠിക്കപ്പെടുന്നു. അടിച്ചുതളിക്കാരി സാധാരണക്കാരിയാണ്. സാധാരണ രീതിയിൽ ചിന്തിക്കുന്നവർ അന്നന്നത്തെ കാര്യങ്ങളെ കുറിച്ച് ആകുലപ്പെടുന്നവൾ, വലിയ ചിന്തകളോ, തത്ത്വപ്രശ്ന ങ്ങളോ, താത്വിക സമീപനങ്ങളോ അവൾക്കില്ല. അടിച്ചുവാരണം, വൃത്തിയാക്കണം. തന്റെ ജോലി കൃത്യമായി ചെയ്യണം. ഏത് അധി കാര കേന്ദ്രങ്ങളിലായാലും, എത്ര ഉന്നതരായാലും തന്റെ ജോലി യിൽ യാതൊരു തടസ്സവും വരാൻ ഇഷ്ടപ്പെടാത്തവൾ.

അടിച്ചുതളിക്കാരിയോട് ‘ഈ കാലുകളും ഇവിടെ നിന്ന് അടിച്ചു വാരിക്കളയുമോ’ എന്നു ചോദിക്കുന്ന കേവലരാമനോട് എനി ക്കൊന്നും അറിയേണ്ടകാര്യമില്ല. എന്റെ ജോലി നോക്കണം’ എന്നാ ണവൾ മറുപടി പറയുന്നത്. തന്റെ ജോലിയോടും, തനിക്കു ജോലി തന്നെ അധികാരമുള്ളവനോടും മാത്രം കൂറുപുലർത്തുന്നവൾ, അതിനപ്പുറമുള്ള കാര്യങ്ങളൊന്നും തന്റെ കാര്യമല്ലെന്നാണവൾ കരുതുന്നത്. തന്നെ ചുമതലപ്പെടുത്തിയ കർത്തവ്യങ്ങളിൽ നിന്ന വൾ ഓടിയൊളിക്കുന്നില്ല. അന്വേഷണങ്ങളോ, ഭരണസ്തംഭനമോ അവളുടെ വിഷയമല്ല. തന്റെ കർമ്മം, തന്റെ ജോലി ആ മണ്ഡല ത്തിൽ മാത്രം മുഴുകുന്ന അടിച്ചുതളിക്കാരി ചില ഓർമ്മപ്പെടുത്ത ലുകൾ തന്നെ നാടകത്തിൽ അഴിച്ചുവിടുന്നുണ്ട്.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന സാധാരണ ജനത്തിന്റെ പ്രതിനിധിയാണ് ഈ നാടകത്തിലെ അടി ച്ചുതളിക്കാരി. തന്റെ കർമ്മമണ്ഡലത്തോട് കൂറുമാത്രം പുലർത്തുന്ന ആ സാധാരണകൊട്ടാരം ജോലിക്കാരി ഒരു മാതൃകയാണ്. സുഖ ലോലുപതയിൽ മുഴുകി, ഭോഗാസക്തിമാത്രം കൈമുതലായ ഒരു രാജാവിന്റെ അനാസ്ഥക്കെതിരെ കെടുകാര്യസ്ഥതയ്ക്ക് എതിരെ, അധികാരപ്രീണനത്തിനും, അഹങ്കാരത്തിനും നേരെ ചൂലുകൊണ്ട് ഒരു മറുപടി. അതാണ് അടിച്ചുതളിക്കാരി.

അടിച്ചു വൃത്തിയാക്കി, ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കുക. ചേട്ടയെ അടിച്ചു പുറത്താക്കി ലക്ഷ്മിയെ കുടിയിരുത്തുക. കൊട്ടാരത്തിൽ നിറഞ്ഞുനിൽക്കുന്ന അധികാര ജീർണ്ണതയ്ക്കു നേരെ വീഴുന്ന ആദ്യത്തെ എളിയ ആയുധമാണ് ചുൽ അടിച്ചു തളിക്കാരിയോട് ആയുധങ്ങളുമായി അനവസരത്തിൽ പ്രത ക്ഷപ്പെട്ടത് എന്താണ്? എന്നു ചോദിക്കുമ്പോൾ ‘ആയുധമെന്തിനാ, ശിക്ഷിക്കാനല്ലാതെ? എന്നാണ് മറുചോദ്യം. ഇവിടെ ശുദ്ധീകരണ മാണ് നടക്കുന്നത്. ജനങ്ങളുടെ ശുദ്ധീകരണ പ്രക്രിയയിൽ പെട്ടാണ് ചരിത്രത്തിലെ പല ഏകാധിപതികളും വീണുപോയത്. തൂത്തെറിയപ്പെട്ടത്.

അടിച്ചുതളിക്കാരിയുടെ വരവോടുകൂടിയാണ് നാടകത്തിന് ‘അനക്കം’ വെച്ചത്. ചലനങ്ങളില്ലാത്ത ഒരു പോക്കിൽ ചലനങ്ങൾ സൃഷ്ടിക്കാൻ, മാറ്റങ്ങൾ ഉണ്ടാക്കാൻ ആ സാധാരണക്കാരിക്ക് സാധിക്കുന്നുണ്ട്. മടുപ്പിക്കുന്ന ആ രാജകീയ ഭരണത്തിന് താൽക്കാലികമായെങ്കിലും ഒരു വിരാമമുണ്ടാക്കാൻ അടിച്ചുത ളിക്കാരിക്ക് സാധിച്ചു. ഒടുവിൽ അടിച്ചുതളിക്കാരിയോട് സങ്കടം ബോധിപ്പിക്കുന്ന സന്ദർഭം നമുക്ക് നാടകാന്ത്യത്തിൽ കാണാം. ചിന്താരാമൻ പറയുകയാണ് “നിങ്ങൾ കൊട്ടാരത്തിലെ അടിച്ചു തളിക്കാരി ആയതു കൊണ്ടു തന്നെ നിങ്ങളാണ് യഥാർത്ഥ രാജാവ്” അപ്പോൾ കേവലരാമൻ തിരുത്തുകയാണ്. “രാജാവല്ല രാജ്ഞി. ഇവിടെ എല്ലാം ഒന്നിച്ചടിച്ചുതളിച്ച് വൃത്തിയാക്കണേ ഒരു അപേക്ഷയായി അത് മാറുന്നു. ആ അപേക്ഷയിൽ അടിച്ചുതളി ക്കാരി കുദ്ധയാകുന്നുണ്ട്. “ഇതെന്റെ ജോലിയാണ്. ആരും അതെന്നെ പഠിപ്പിക്കേണ്ട?” തന്റെ കർമ്മമണ്ഡലത്തിന്റെ രാജ്ഞി യാണ് ആ അടിച്ചുതളിക്കാരി. അതുകൊണ്ടുതന്നെ ഒരു മാതൃ കയും. ഭരിക്കാനറിയാത്ത, അല്ലെങ്കിൽ മനസ്സില്ലാത്ത രാജാവും, രാജാവില്ലാത്ത രാജ്യത്തെ രാജഗുരുവും, വിദൂഷകനും കൊത്തു വാളും വാഴുന്ന നാട്ടിൽ അങ്ങനെ ജോലിയറിയുന്ന ഒരു അടി ച്ചുതളിക്കാരി ഉള്ളതുതന്നെ ഭാഗ്യം. അതുതന്നെയാണിതിലെ അന്തസത്തയും!

കേശിനിയും അടിച്ചുതളിക്കാരിയും തനതായ വ്യക്തിത്വമുള്ള സ്ത്രീകഥാപാത്രങ്ങളാണ്. അനീതിക്കെതിരെ തനിക്കാവുംവിധം പ്രതികരിക്കുന്ന അടിച്ചുതളിക്കാരിയെപ്പോലെ വിശ്വസ്തയായ ദുതിയായ കേശിനിയും തന്റെ ധർമ്മം നിർവ്വഹിക്കുന്നു. ദാസിക ളാണെങ്കിലും രണ്ടുപേരും തങ്ങളുടെ കർമ്മങ്ങൾ ഭംഗിയായി നടത്തുന്നു. അതിൽ അവർ വിജയിക്കുകയും ചെയ്യുന്നു.

Kerala Plus Two Malayalam Question Paper March 2019 with Answers

23, 24 ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 8 സ്കോർ. (1 × 8 = 8)

Question 23.
ഡോക്ടറുടെ ഈഗോ, ഉത്തരം താങ്ങുന്ന ഗൗളിയായി മാറിയ കഥാകൃത്ത്, പെൺഗൗളിയാൽ പരിഹസിക്കപ്പെട്ട ബുദ്ധന്റെ ബോധോദയം എന്നിവയിലൂടെ കഥ നിർവ്വഹിക്കുന്ന വിമർശന തലങ്ങളെ വിശകലനം ചെയ്ത് ഉപന്യാസം തയ്യാറാക്കുക.
Answer:
‘ഗൗളിജന്മം’ ദാർശനികഭാരമില്ലാതെയുള്ള കഥയാണ്. രസകരമാ യൊരു ചപല സ്വഭാവത്തിലൂടെ തമാശയിലേക്ക് എത്തിക്കുന്നു. പൊതുവെ പ്രതികരണങ്ങൾ പല രൂപത്തിലാകാം. ഉറക്കെ ശബ്ദിച്ചും പതിയെയും മൗനമായും പ്രതികരണം കാണിക്കാം. ആഴത്തിൽ മുറിപ്പെട്ടവ കണ്ണീരായോ ഹാസ്യമായോ ആവിഷ് രിക്കാം. ഒരുതരം മരവിപ്പും കാണാം. ഗ്രേസിയുടെ ഗൗളിജന്മം സ്ത്രീസ്വാതന്ത്ര്യം, ദാമ്പത്യം, എന്നിവയിലുള്ള ഒരു ഇടപെടൽ ആണ്. ഇത് രൂക്ഷമായൊരു ക്രൗര്യത്തോടെയല്ല കാണിക്കുന്നത്. പ്രസിദ്ധമായ ആശുപത്രിയിലെ രണ്ടു ഗൗളികൾ എന്ന തുടക്ക ത്തിൽത്തന്നെയുണ്ട് ഒരു തരം വൈരുദ്ധ്യത്തിന്റെ തമാശ. അവർ ദാമ്പത്വം ശീലിക്കുകയാണ്. പല്ലു തേക്കുന്നതുപോലൊരു ശീല മാണ് ദാമ്പത്വം! അവർ ആശുപത്രിയിലെ ജീവിതം തുടർ നാടകം പോലെ കണ്ടിട്ട് വിഷണ്ണരായി. അത് ശരിയാണ്. അവർ കണ്ടവ മനുഷ്യരുടെ യാതനകൾ തന്നെ, പക്ഷേ അതിന്റെ തുടർച്ചയിൽ പല മുഖങ്ങളും കണ്ടു. സന്ദർശകരെ കണ്ടു.

കൂടെ നിൽക്കുന്ന വരെ കണ്ടു. അതിലെല്ലാം മറ്റെന്തോ അഭിനയിക്കുന്ന കഥാപാ തങ്ങളെപ്പോലൊരു നാടകം കണ്ടു. ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് ചിന്തിയെറിഞ്ഞാണ് ഇരുവരും ദാമ്പത്യം ശീലി ച്ചത്. ആസക്തി പോയപ്പോൾ, കണ്ണ് തെളിഞ്ഞ് നോക്കിയപ്പോൾ കണ്ടത് യുവതിയും യുവാവും ഇരിക്കുന്നതിന്റെ നിശ്ചല ദൃശ്വം. ദാമ്പത്യം ആരോഗ്യത്തിന് ഹാനികരമോ? സഹനവും മാന സികസമ്മർദ്ദവും ആവശ്യമായ കുടുംബജീവിതം ഒരുതരം പൊരു ത്തപ്പെടലാണ്. അതായത് ആരോഗ്യത്തിന് ഹാനികരമാണ്. പുക യില ശരീരത്തിന് ഹാനികരമാകുന്നതു പോലെ ദാമ്പത്യം ആണിനും പെണ്ണിനും ജീവിതകാലം മുഴുവൻ അനാരോഗ്യം നൽകുന്നു എന്നതാണോ ഇവിടെ ഉദ്ദേശിക്കുന്നത്. അതിനാ ലാണോ ദാമ്പത്യം ഗൗളികൾ ഉപേക്ഷിച്ചത്. ജന്തുക്കൾക്ക് ദാമ്പത്യം ഇല്ലാത്തതാണ്. മനുഷ്യനേ ദാമ്പത്യം ഉള്ളൂ. അതിനാൽ മനുഷ്യന്റെ രീതി സ്വീകരിക്കുന്നത് നല്ലതല്ല എന്നായിരിക്കാം ഇവിടെ ഉദ്ദേശി ക്കുന്നത്.

ഈ കഥാരംഭം രസകരമായൊരു വിവരണമായി കാണുന്നു. ഹാസ്യം ജനിക്കുന്നത് ഗൗളിയുടെ മനോഭാവങ്ങളിലാണ്. ഗൗളി കൾ ദാമ്പത്യം സ്വീകരിച്ചതല്ല; ശീലിക്കുന്നതാണ്. ഒപ്പം കാഴ്ച യുടെ വിരസതയിൽ രണ്ടുപേരും കുറച്ചുദിവസം ദാമ്പത്വം ശീലി ച്ചതാണ്. സാഹചര്യം വിരസമാകുമ്പോൾ അതിനെ മാറ്റി രസകര മാക്കുവാൻ വേണ്ടിയാണോ ആൺ – പെൺ ദാമ്പത്യം? പൗലോ യുടെ സഹീറിൽ ഇത് കാണാം.

ഗൗളിയുടെ നിരീക്ഷണം കൃത്യമായി ഫലിക്കുന്നു. സന്ദർശകരുടെ ഉള്ളറിഞ്ഞ ഗൗളി പ്രവചിച്ചതുപോലെ സംഭവിച്ചു. പെൺകിളി യുടെ ചിലയ്ക്കലിനെ ശാസിക്കുന്നത് ആൺഗൗളിയുടെ ജ്ഞാന ത്തേയും പെൺഗൗളിയുടെ നിഷ്കളങ്കമായ വിഡ്ഢിത്തത്തേയും രസകരമായി കാണിക്കുന്നു. യുവതി സംശയിച്ചുകൊണ്ടിരിക്കു ന്നതിന് ആശുപത്രിയിലെ ഗൗളിജ്ഞാനത്തിന്റെ കിടക്കയിൽ തിരു മാനമായി. പല്ലി ചിലക്കുന്നതിൽ മനുഷ്യന്റെ ചാപല്യം നമ്മെ ചിരി പ്പിക്കുന്നു.

തുടർന്ന് ആൺഗൗളിക്കുണ്ടായ ആധിപത്യം അതിനെ അഹങ്കരി പ്പിക്കുന്നത് രസിപ്പിക്കുന്ന കാഴ്ചയാണ്. മനുഷ്യന്റെ മൂഢമായ അന്ധവിശ്വാസങ്ങളെക്കുറിച്ച് ആൺഗൗളി വാചാലമാകുന്നത്
വായനക്കാരെ ചിരിപ്പിക്കുന്നതാണ്.

ഡോക്ടറെ അവതരിപ്പിച്ചതിൽ ആൺഗൗളിയുടെ സമീപനം തികച്ചും അമ്പരപ്പിക്കുന്നതാണ്. ‘ഇനിയിപ്പോൾ മരിക്കുകയല്ലാതെ മറ്റെന്തു ഗതി’ എന്ന ചോദ്യത്തിൽ മരണത്തിന്റെ മുമ്പിൽ ഡോക്ടർ കാണിക്കുന്ന വിവരിക്കാനാവാത്ത ക്രൂരതയെ നിസ്സംഗമായൊരു നർമ്മത്തോടെ ഗൗളി തുറന്നുകാണിക്കുന്നു.

ഇതിനിടയിൽ പൊൻകുന്നം വർക്കിയുടെ കഥാപാത്രത്തെ അറി യുന്ന ആൺഗൗളിയെ കണ്ട് പെൺഗൗളി വാപൊഴിക്കുന്നു. ഇതു കേട്ട ആൺഗൗളിയുടെ അതീവ രസകരമായ കമന്റും വിസും ഒരുപക്ഷേ ചെറുകഥകളിൽ കാണുന്ന നർമ്മങ്ങളിൽ, ഒരുതരം സുനാമിയുടെ തിരയടിപോലെ എഴുത്തുകാരുടെ കരയിലേക്ക് അടിച്ചുകയറുന്നവയാണ്. എഴുത്തുകാർ ഉത്തരം താങ്ങുന്ന പല്ലി കളാണെന്നത് ബുദ്ധിജീവിസംസ്ക്കാരത്തിന്റെ പ്രലോഭനങ്ങളിൽ സുഖിക്കുന്ന എഴുത്തുകാരെ യഥാർത്ഥ രൂപത്തിൽ കാണി ക്കുന്നു.

ബുദ്ധനെക്കുറിച്ച് പറഞ്ഞതോടെ പെൺഗൗളിയുടെ ചോദ്യത്തിനു മുമ്പിൽ പതറിപ്പോകുന്നത് ആണും പെണ്ണും തമ്മിലുള്ള ശ കളുടെ എല്ലാ തലത്തിലും കാണുന്നതാണ്. ദമ്പതികളുടെ ജീവി തത്തിൽ പെണ്ണിന്റെ ചോദ്യങ്ങൾക്കു മുന്നിൽ പെട്ടുപോകുന്ന ആണുങ്ങളുണ്ട്. പുരുഷൻ സങ്കൽപജീവിയാണെന്നും ഒരു കാര്യവും വെടിപ്പായി, നേരായി പറയാൻ കഴിയാതെ വളച്ചൊടിച്ച് ബുദ്ധിജീവി ചമയുന്നവനാണെന്നും നാമറിയുന്നു. പെൺഗൗളി യാകട്ടെ വളരെ പ്രായോഗികമായി മാത്രം ചിന്തിക്കുകയും പറ യുകയും ചെയ്യുന്നു. ‘മമതയാണ് എല്ലാ ദുഃഖങ്ങൾക്കും കാര ണമെന്ന് തിരിച്ചറിയാൻ ബുദ്ധന് ഭാര്യയേയും പുത്രനേയും ഉപേ ക്ഷിച്ച് ബോധോദയം വേണ്ടിവന്നു. എന്നാൽ അടുക്കളയിൽ പണി യെടുക്കുന്ന സ്തീക്ക് ഇതറിയാമെന്ന പെൺഗൗളിയുടെ കണ്ട ത്തൽ ആൺഗൗളിയേയും പുരുഷവർഗ്ഗത്തേയും ഞെട്ടിക്കുന്നു. സ്ത്രീകൾ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് അധികം അറിയാതിരി ക്കുന്നതാണ് നല്ലതെന്ന് ഭയപ്പെടുന്നവരിൽ ആൺഗൗളിയും പെട്ടു. ഈ അകപ്പെടൽ ഉയർത്തുന്ന അലകൾ സ്ത്രീയുടെ മുന്നേറ്റമാണ്. ആൺഗൗളിയുടെ അഭിമാനക്ഷതം കൊല്ലുന്ന ഹാസ്യമാണ്.

യുവാവ് മരിച്ചതോടെ പെൺഗൗളി കൂടുതൽ ഉത്തരവാദിത്വമു ള്ളവളായി. അവൾ എടുത്ത നിലപാട് ആൺഗൗളിയുടെ പുരു ഷാധിപത്യത്തെയും അസ്തിത്വത്തേയും ഇല്ലാതാക്കി. പെൺഗൗ ളിയുടെ ജിജ്ഞാസയും തിരിച്ചറിവും പൊടുന്നനെയായിരുന്നു. യുവതി ഇനി എങ്ങനെ ജീവിക്കുമെന്നറിയാൻ പെൺഗൗളി വെമ്പി. സ്ത്രീയുടെ ജീവിതമറിയാനായി മറ്റൊരു സ്ത്രീയുടെ ആഗ്രഹം പൂർത്തീകരിക്കപ്പെടുന്നു. പെണ്ണുങ്ങളെക്കൊണ്ട് എന്തെല്ലാം സാധിക്കുമെന്ന് അറിയാനായി പെൺഗൗളി യാത്രയാ യത് ആൺഗൗളിയെ ഉപേക്ഷിച്ചിട്ടാണ്. വാൽ വിറപ്പിച്ചാണ് പറ ഞ്ഞത്. ആപത്തു വരുമ്പോഴാണ് ഗൗളി വാൽ വിറപ്പിക്കുന്നത്. ഇവിടെ ആൺ ഗൗളിക്കൊപ്പമുള്ള ജീവിതം ആപത്തായി അനു ഭവപ്പെട്ടിരിക്കാം.

ജീവിതത്തിന്റെ എല്ലാ വിധത്തിലുള്ള പ്രസ്ഥാനങ്ങൾക്കും ഇവിടെ നിർവികാരതയുണ്ടാകുന്നു. വിവാഹം, ദാമ്പത്യം, സൗഹ ദബന്ധം, ഡോക്ടർമാരുടെ സേവനം എന്നിവക്കെല്ലാം മരവിപ്പ് ബാധിച്ച കാലത്തെ വളരെ രസകരമായ ഒരു ചാപല്യസ്വഭാവ ത്തോടെ ചിത്രീകരിക്കുന്നു. ഇതിലെ ഹാസ്യം നിസ്സഹായതയു ടേയും പ്രതിഷേധത്തിന്റെയും അല്ല. സങ്കൽപ്പങ്ങൾ എല്ലാം തകർന്ന് അവനവന്റെ ശരിയിലേക്ക് പെൺഗൗളി യാത്രയാകുന്നു. അതിൽ സംഭവിച്ച നഷ്ടങ്ങൾക്ക് ജീവിതത്തിന്റെ കണക്കുപു സ്തകത്തിൽ പേജുകളില്ല.

Kerala Plus Two Malayalam Question Paper March 2019 with Answers

Question 24.
‘കണ്ണാടി കാൺമോളവും’ എന്ന കവിതാഭാഗത്തെ ശകുന്തളയുടെ വ്യക്തിത്വമല്ല ‘കൊള്ളിലാക്കല്ലാതൊന്നും’ എന്ന് കവിതാഭാഗത്തെ ശീലാവതിയുടെ വ്യക്തിത്വം. ഈ കഥാപാത്രങ്ങളെ സമകാലിക സാഹചര്യത്തിൽ താരതമ്യം ചെയ്ത് പ്രഭാഷണം തയ്യാറാക്കുക.
Answer:
‘കണ്ണാടി കാൺമോളവും’ എന്ന കവിതാഭാഗത്ത് മകനായ ഭര തനോടൊപ്പം ശകുന്തള ദുഷ്യന്തനെ തേടി വരുന്നതാണ് സന്ദർഭം: ദുഷ്യന്തൻ ശകുന്തളയോട് പറയുന്നതാണ് ആദ്യം കാണുന്നത്. സ്ത്രീകൾക്ക് അഹങ്കാരം അധികമുണ്ടെന്ന് കേട്ടു കേൾവി മാത്ര മേയുള്ളൂ. ഇപ്പോൾ മുന്നിൽ നിൽക്കുന്ന ശകുന്തളയെപ്പോലെ മുമ്പ് കണ്ടിട്ടില്ല. നീ കുലടയാണ്. പക്ഷേ എന്നോട് വന്ന് നീ കുലീ നയെന്ന് അലസമായി ആലാപം ചെയ്യുന്നത് ഒരിക്കലും അരുത്. അരുത് (അലം അലം). നിനക്ക് സുവർണ്ണമായ മണിയും മനോ ഹരമായ ആഭരണങ്ങളും വസ്ത്രങ്ങളും വേണ്ടുവോളം തരാം. അത് കിട്ടിയാൽ നിനക്കു ചേർന്ന ദിക്കിൽ പോയി കഴിയണം. ഇവിടെ നിന്ന് കാലം കഴിക്കേണ്ടതില്ല. മാത്രമല്ല നീ കുയിൽപ്പെട പോലെ മറ്റുള്ളവരാൽ വളർത്തപ്പെട്ടവളാണ്. നീ വേഗം പോയ് ക്കോളൂ. നിന്നെ കാണുന്നത് എനിക്ക് ഇഷ്ടമല്ല.

ദുഷ്യന്തൻ ഇപ്രകാരം പറഞ്ഞതിൽ ശകുന്തളക്ക് മൂന്ന് കുറ്റങ്ങൾ ആരോപിക്കുന്നു. അവൾ അഹങ്കാരിയാണ് (ധാർഷ്ട്യമുള്ളവൾ). അവൾ പെരും കള്ളിയാണ് (കുലയായിട്ടും അവൾ വളരെ അനായാസമായിട്ടാണ് കുലീനയെന്ന് ആലപിക്കുന്നത്. മാത്രമല്ല കുലടയാണ്.

ഇപ്രകാരത്തിലുള്ള ശകുന്തളയ്ക്ക് സുവർണമണിയും മുക്താ ഭരണങ്ങളും വസ്ത്രങ്ങളും നൽകുന്നത് പാരിതോഷികം എന്ന നിലയിലാണോ? അല്ല. സുവർണ്ണമണിയെന്നത് സ്വർണ്ണമണിയല്ല; നല്ല വർണ്ണമുള്ള മണിയാണത്. ഇത് ഏതെങ്കിലും പ്രത്യേക വസ്തുവിനെ സൂചിപ്പിക്കുന്നതോയെന്നറിയാൻ എഴുത്തച്ഛന്റെ കാലത്തിലേക്ക് പോകണം. ആഭരണങ്ങളും വസ്ത്രങ്ങളും വേണ്ടുവോളം നൽകുന്നത് രാജധർമ്മമാണ്. പ്രജയായ ശകുന്ത ളയെ സംരക്ഷിക്കേണ്ടതും രാജാവ് തന്നെ. അതിനാൽ ശകുന്ത ളയ്ക്ക് നൽകുമെന്ന് പറയുന്നവ പാരിതോഷികമല്ല; പകരം ജീവ നാംശമാണ്.

നിനക്കൊത്ത ദിക്കിൽ പൊയ്ക്കൊള്ളാൻ ശകുന്തളയോട് ആവ ശ്വപ്പെടുന്നതിൽ എഴുത്തച്ഛന്റെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന സാംസ്കാരികമായ അധഃപതനം കാണുന്നുണ്ട്. കുലടയായവൾ വേശ്യയാണ്; കുലം അടച്ചവളാണവൾ. വേശ്യകൾക്ക് പ്രത്യേക മായ ഇടങ്ങൾ എഴുത്തച്ഛന്റെ കാലത്ത് ഉണ്ടായിരുന്നു. തേവിടിശ്ശി സമ്പ്രദായം കേരളത്തിൽ വളരെ മാന്യമായി നിലനിന്നിരുന്നു. 12 കൊല്ലത്തിലൊരിക്കൽ വേശ്യകൾ ഒരുമിച്ചു കൂടുന്ന ചന്ദ്രാ ത്സവം കേരളത്തിൽ ഉണ്ടായിരുന്നു. കേരളത്തിന്റെ ധാർമ്മികമായ തകർച്ചയുടെ കാലഘട്ടത്തിലാണ് ഭക്തിപ്രസ്ഥാനത്തിന്റെ കവി തകളുമായി എഴുത്തച്ഛൻ വരുന്നത്. “നീ നിനക്കൊത്ത ദിക്കിനു പൊയ്ക്കോള്ളണം? എന്നതിൽ ഈയൊരു സാമൂഹ്യാന്തരീക്ഷ മായിരിക്കാം എഴുത്തച്ഛന്റെ തൂലികയിൽ കടന്നുവരുന്നത്.

തുടർന്ന് സുന്ദരിയായ ശകുന്തള പിന്നെയും പറഞ്ഞു. ദുഷ്യ തന്റെ നിന്ദാവാക്കുകൾ കേട്ടിട്ടും വളരെ മയമാർന്ന രൂപത്തി ലാണ് ശകുന്തള മറുപടി പറയുന്നത്. മറ്റുള്ളവരിൽ കടുകിനോളം മാത്രം ചെറുതായ ദോഷങ്ങൾ അപ്പപ്പോൾ ദുഷ്യന്തൻ കാണുന്നു. എന്നാൽ ദുഷ്യന്തൻ സ്വന്തം തെറ്റുകൾ സ്വയം കണ്ടാലും അത് ആയതിന്റെ വലിപ്പത്തിൽ ഗജമാത്രം), ഗൗരവത്തിൽ ഒരിക്കലും കാണില്ല. ഇത് പണ്ഡിതന്മാർക്കുപോലും സംഭവിക്കുന്ന ശീലമാ ണ്. നിന്റെ ജന്മത്തേക്കാൾ എന്റേത് ശ്രേഷ്ഠമാണ് കുലമഹിമയാണ് ഇവിടെ പറയുന്നത്.

ശകുന്തള അപ്സരസ്സിന്റെ പുത്രിയാണല്ലോ. മേദിനിയിലും (ഭൂമിയിലും) അന്തരീക്ഷത്തിലും വ്യത്യാസമില്ലാതെ ഒരുപോലെ എനിക്ക് സഞ്ചരിക്കാം. ഇങ്ങനെ നമ്മൾ തമ്മിൽ എത മാത്രം അന്തരമുണ്ടെന്ന് അങ്ങ് അറിയുക വേണം. സ്വന്തം ജന്മം ശ്രേഷ്ഠമാണെന്ന് ശകുന്തള പറയാൻ കാരണം എന്താണ്? കുലട എന്ന് കേട്ടപ്പോൾ അതിൽ ശകുന്തളയ്ക്കും പിതാവിന്റെ ഋഷി കുലത്തിനും, അമ്മയായ മേനകയുടെ ദേവകുലത്തിനും അപ മാനമുണ്ടായി. ശകുന്തള അവിടെ ശക്തമായി പ്രതികരിക്കുക യാണ്. പുരിഷാധിപത്യത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം നടത്തുകയാണ്. അതാണ് ശകുന്തളയെ സ്വന്തം ജന്മം അറിയി ക്കാൻ പ്രേരിപ്പിച്ചത്. പർവ്വതവും കടുകും തമ്മിലുള്ള അന്തരം നമ്മൾ തമ്മിലുണ്ട്. അല്ലയോ രാജാവേ! അങ്ങ് ഒട്ടും സാരജ്ഞ നല്ലെന്ന് ഓർക്കുക വേണം. വിരൂപന്മാർ കണ്ണാടി കാണുന്നതു വരെ സുന്ദരന്മാരെന്ന് വിചാരിക്കുന്നു. സ്വന്തം കുറ്റം അറിയില്ല.

മറ്റുള്ളവരുടേത് പറഞ്ഞു നടക്കും. കുറ്റങ്ങളില്ലാത്തവൻ കുറ്റ ങ്ങളുള്ളവരെപ്പോലും നിന്ദിക്കില്ല. കാട്ടാന (മദയാന) ചളിയിൽ കുളിക്കുന്നതിൽ ഇഷ്ടപ്പെടുന്നു. നല്ല ജലത്തിൽ കുളിച്ചാലും ആനയ്ക്ക് അതാണ് ഇഷ്ടം. നല്ല ജനങ്ങളെ നിന്ദിച്ചാണ് ദുഷ്ടജ നങ്ങൾ സന്തോഷിക്കുന്നത്. നല്ല ജനങ്ങൾ ദുഷ്ടന്മാരെപ്പോലും നിന്ദിക്കില്ല. സത്യവും ധർമ്മവും വെടിഞ്ഞീടിന പുരുഷനെ സർപ്പ ത്തേക്കാൾ പേടിക്കേണ്ടതാണ്. പണ്ഡിതന്മാർ ഇത്തരക്കാരെ ഗുണ ദോഷങ്ങൾ ഉപദേശിച്ചാലും ഈ മൂർഖന്മാർക്ക് അശുഭമായ തോന്നു. നല്ലവൻ നല്ലത് അറിയും. അരയന്നം വെള്ളത്തെ വെടിഞ്ഞ് പാലിനെ കുടിക്കുന്നതുപോലെയാണിത്. ശകുന്തള ഇപ്രകാരമെല്ലാം പറയുന്നു. സ്ത്രീത്വത്തിന്റെ ശക്തമായ പ്രതി ഷേധ സ്വരമാണിവിടെ കാണാനാകുന്നത്. തുടർന്ന് ആകാശത്ത് അശീരീരിയുണ്ടാവുകയും ദേവസ്ത്രീക്ക് തുല്യയായ കണ ത്രിയുടെ കൂടെ നിന്റെ പുത്രനെ രാജ്യഭാരം എൽപ്പിക്കുകയെന്ന അശീരീരി കേട്ട ദുഷ്യന്തൻ ശകുന്തളയെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ശകുന്തള തന്റെ ഭർത്താവിനോടും പുത നോടും കൂടി സന്തോഷപൂർവ്വം ജീവിച്ചു.

എന്നാൽ കുഞ്ചൻനമ്പ്യാരുടെ കവിതയിൽ ഭർത്താവിന്റെ കുത്തു വാക്കുകൾ കേൾക്കുന്ന പതിവ്രതയായ ഭാര്യയുടെ സഹനമാണു ള്ളത്. എന്തിനും ഏതിനും കുറ്റം പറയുന്ന ഭർത്താവ്. മുനിയാ യിട്ടും വീട്ടിനകത്ത് ഭാര്യയുടെ മുമ്പിൽ പുരുഷന്റെ അധികാരം കാണിക്കുന്നു. 18-ാം നൂറ്റാണ്ടിലെ ഗൃഹാന്തരീക്ഷമായിരിക്കാം പുരാണകഥയിൽ ചേർന്നിരിക്കുന്നത്. സ്വന്തം നാടും നാട്ടുകാരും പുരാണ കഥകളിൽ ഉൾക്കൊള്ളിച്ച കവിയാണല്ലോ കുഞ്ചൻ നമ്പ്യാർ.

18-ാം നൂറ്റാണ്ടിലും ആധുനിക യുഗത്തിലും സ്ത്രീയെന്നും അടി ചമർത്തപ്പെട്ടവളാണ്. അവൾക്ക് ദുരിതങ്ങളേയുള്ളു. പ്രതികരി ക്കാനും പ്രതിരോധിക്കാനും കഴിയാത്ത സാഹചര്യം.

ഇന്നത്തെ അവസ്ഥയെന്താണ് ? സ്ത്രീക്ക് അനുകൂലമായി നിര വധി നിയമങ്ങൾ നടപ്പിലായ സമൂഹമാണ് ഇന്നത്തേത്. 2015 – ലാണ് റേഷൻ കാർഡിൽനിന്നും അച്ഛനെ മാറ്റി ഗൃഹനായികയുടെ പേരിലാക്കിയത്. സ്ത്രീ പരാതി നൽകിയാൽ അതിന് നടപടികൾ ഉടനെയാണ്. എല്ലാ മേഖലയിലും സംവരണം നടപ്പിലായിരി ക്കുന്നു. സ്ത്രീ ശാക്തീകരണ പരിപാടികൾ നിരവധിയാണ്. ഇതി നാൽ സ്ത്രീയുടെ ശക്തിയും ആത്മവിശ്വാസവും വർദ്ധിച്ചിട്ടുണ്ട്. സ്ത്രീയുടെ വൈകാരിക ലോകത്ത് വലിയ മാറ്റം വന്നിട്ടുണ്ട്. അവൾ പ്രതിഷേധിക്കുന്നുണ്ട്, തിരുവനന്തപുരത്ത് അമൃത എന്ന പെൺകുട്ടി അസഭ്യം പറഞ്ഞ നാല് പൂവാലന്മാരെ കണക്കിന് തല്ലിയത് ചാനലിൽ വന്നതാണ്. അതിനെത്തുടർന്ന് കോടതിയും കേസുമായി സാമൂഹ്യനിയമങ്ങൾ അമൃതക്കു പിറകെ വന്നുകൊ ണ്ടിരിക്കും.

എന്നാലും അമൃത കാണിച്ചത് ര്വമായിരുന്നു. ബാറിൽ പോയി വെള്ളമടിച്ച് ബഹളം വയ്ക്കുന്ന സ്ത്രീകളുണ്ട്. സ്ത്രീയായതിനാൽ അത് മോശമായി. പൂവാലന്മാരെ ചെരിപ്പുകൊ ണ്ടടിക്കുന്ന പെൺകുട്ടികളുടെയെണ്ണവും വർദ്ധിക്കുന്നു. കാമാ സക്തിയോടെ സ്ത്രീയെ നോക്കിയാൽ സ്ത്രീക്ക് കേസു കൊടു ക്കാം. കുടുംബശ്രീ, ജനശ്രീ പദ്ധതികൾ സ്ത്രീ കൂട്ടായ്മയെ ശക്തിപ്പെടുത്തിയ നാടാണ് കേരളം. എങ്കിലും…. ഇന്നും സൗമ്യ മാരും ജിഷമാരും ഉണ്ടായിക്കൊണ്ടിരിക്കുന്നു. വീട്ടിൽ ഇന്നും അടുക്കളയിലെ വിറകിൽ പുകയൂതി ഊതി തീ പിടിപ്പിക്കുന്നത് സ്ത്രീയാണ്. അവൾ തന്നെയാണിപ്പോഴും മാറാത്ത ടെക്നോള ജിയുള്ള അലക്കുയന്ത്രം. അവൾക്കു വേണ്ടിയാണിന്നും ചൂൽ സൂക്ഷിക്കുന്നത്. അവൾക്കായാണ് നാറത്തേക്കും.

കുഞ്ചൻനമ്പ്യാരുടെ കാലഘട്ടത്തിലും ഇങ്ങനെ ഒരു അവസ്ഥ സ്ത്രീക്കുണ്ടായിരുന്നു. എന്തെടുത്താലും കുറ്റം, എടുത്തില്ലെ ങ്കിലും കുറ്റം. അന്തമില്ലാത്ത ശകാരം വിളികൾ, ചീത്ത പറച്ചിൽ… ഇവ കേട്ടും കുടുംബത്തിനായി പണിയെടുത്തിരുന്നത്, നമ്പ്യാ രുടെ കാലത്തും സ്ത്രീകൾ തന്നെയാണെന്നത് നമ്മെ വേദനിപ്പി ക്കുന്നു. മാത്രമല്ല, ഈ യുഗത്തിൽ നമ്മുടെ വീടുകളിൽ സ്ത്രീ കേൾക്കുന്ന അതേ ശകാരങ്ങൾ തന്നെയാണ് നമ്പ്യാരുടെ കാലത്തും അവൾ കേൾക്കുന്നത്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്ത്രീ വീടിനകത്ത് കൂട്ടിലെ തത്ത തന്നെയല്ലെ?

Kerala Plus Two Malayalam Question Paper March 2020 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf March 2020 to improve time management during exams.

Kerala Plus Two Malayalam Previous Year Question Paper March 2020

Time: 2½ Hours
Total Score: 80 Marks

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്ത രമെഴുതുക. 2 സ്കോർ വീതം
(4 × 28)

Question 1.
കിരാതവൃത്തത്തിലെ കാട്ടാളന്റെ തീവ്രദു:ഖത്തെ സൂചിപ്പിക്കുന്ന പ്രയോഗങ്ങൾ എടുത്തെഴുതുക.
• അമ്പിളി കളമെഴുതിപ്പാടിയ രാവുകൾ
• കണ്ണിൽ നിന്ന് ഊറിയടർന്ന തീത്തുള്ളി
• ഈറൻ മുടി കോതിയ സന്ധ്യകൾ
• കരളിൽ നുറുങ്ങിയ നട്ടെല്ല്
Answer:
• കണ്ണിൽനിന്ന് ഊറിയടർന്ന തീത്തുള്ളി
• കരളിൽ നുറുങ്ങിയ നട്ടെല്ല്.

Question 2.
കണ്ണാടി കാണ്മാളവും തന്നുടെ മുഖമേറ്റം നന്നെന്നു നിരൂപി മെത്രയും വിരൂപന്മാർ ഈ വാക്കുകളിലൂടെ ശകുന്തള സൂചി പിക്കുന്നത് എന്തെല്ലാം?
• കണ്ണാടി കാണാത്ത വിരൂപന്മാർ സുന്ദരന്മാരാണെന്ന് സ്വയം വിചാരിക്കാറുണ്ട്.
• കണ്ണാടി നോക്കിയാൽ സുന്ദരന്മാർക്ക് വിരൂപന്മാരാണെന്ന് തോന്നും.
• ദുഷ്യന്തന് ശാരീരിക വൈരുപ്യമുണ്ട്.
• ദുഷ്യന്തന് സ്വന്തം ദോഷങ്ങളെക്കുറിച്ച് അറിവില്ല.
Answer:
• ദുഷ്യന്തന് സ്വന്തം ദോഷങ്ങളെക്കുറിച്ച് അറിവില്ല.
• കണ്ണാടി കാണാത്ത വിരൂപന്മാർ സുന്ദരന്മാരാണെന്ന് സ്വയം വിചാരിക്കാറുണ്ട്.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 3.
എടുത്തെന്നാലതും കുറ്റം
എടുക്കാഞ്ഞാലയും കുറ്റം
കൊടുക്കാഞ്ഞാലതും കുറ്റം
കൊടുത്തെന്നാലതും കുറ്റം – ഈ വരികളിൽ കാണുന്ന കാവ്യസവിശേഷതകൾ തിരഞ്ഞെടുത്തെഴുതുക.
• താളം
• സാരോപദേശം
• ഭക്തിരസം
• ശബ്ദദംഗി
Answer:
• താളം,
• ശബ്ദഭംഗി

Question 4.
‘വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ’ എന്ന ഫീച്ചറിന് ചെരുന്ന പ്രസ്താവനകൾ താഴെ പറയുന്നവയിൽ നിന്ന് എടുത്തെഴുതുക.
• വികാരഭരിതമായ വിവരണം
• വസ്തുതാ വിരുദ്ധമായ വിവരണം
• ക്രിക്കറ്റ് നിയമങ്ങളുടെ വിസ്തൃത വിവരണം
• ആകർഷകമായ തലക്കെട്ട്
Answer:
• വികാരഭരിതമായ വിവരണം,
• ആകർഷകമായകെട്ട്.

Question 5.
തനതു നാടകത്തിന്റെ പ്രത്യേകതകൾ താഴെ പറയുന്നവയിൽ ഏതെല്ലാം?
• സംഭാഷണങ്ങൾക്ക് പ്രാധാന്യമില്ല
• കേരളീയ കലകളിൽ നിന്ന് ശൈലികൾ സ്വീകരിക്കുന്നു.
• തുറന്നരംഗ വേദി ഉപയോഗിക്കുകയില്ല.
• പാട്ടും കൊട്ടും ആട്ടവും ചേർന്ന അവതരണ രീതി
Answer:
• കേരളീയ കലകളിൽനിന്ന് ശൈലികൾ സ്വീകരിക്കുന്നു.
• പാട്ടും കൊട്ടും ആട്ടവും ചേർന്നവതരണ രീതി.

6 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)

Question 6.
‘പുരുഷരത്നം’, ‘ധിമാൻ’, ‘ഖലനല്ല’, എന്നിങ്ങനെ നളനെ വിശേഷി പിക്കുന്നതിലൂടെ കേശിനി ദമയന്തിയോട് സൂചിപ്പിക്കുന്നതെന്ത്?
Answer:
പുരുഷരമായ ബാഹുകൻ നളൻ തന്നെയാണ് എന്ന് കേശിനി മനസ്സിലാക്കുന്നു. പുരുഷരണം ധീമാൻ എന്നീ വിശേഷണങ്ങളി ലൂടെയും നളൻ അപരാധിയല്ലെന്ന വിലയിരുത്തലിലൂടെയും ബാഹുകവേഷധാരി നളൻ തന്നെയാണ് എന്ന് കേശിനി ദമയന്തി യോട് സൂചിപ്പിക്കുന്നു.

Question 7.
“നവ മാധ്യമം എന്ന വിളിപ്പേരിനേക്കാൾ ഉചിതം സാമൂഹിക മാധ്യമം എന്നതാകുന്നു” എന്ന് ശകുന്തള പറയാൻ കാരണമെന്താവാം?
Answer:
സാധാരണ മാധ്യമ ഘടനയിൽ നിന്നും വിട്ട് സാമൂഹിക സമ്പർക്കത്തിലൂടെ സ്വതന്ത്രമായ ആവിഷ്ക്കാ രങ്ങൾ നടത്തുന്ന സൈബർ ഇടമാണ് നവമാധ്യമങ്ങൾ, അറിവുകളും വിവരങ്ങളും കൈമാറാനും അവയോടു പ്രതികരിക്കാനുമുള്ള സ്വതന്ത്രാവിഷ്ക്കാരത്തിന്റെ ഇടമാണവ. ഇതിൽ എഡിറ്റിംഗ് ഇല്ല. അവരവരുടെ അറിവും അഭിരുചിയും അനുസരിച്ച് സാമൂഹികപ്രശ്നങ്ങളിൽ പങ്കാളികളാവുന്നു. ഫേയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യു ട്യൂബ്, വാട്ട്സ് ആപ്പ് എന്നിങ്ങനെ സാമൂഹിക മാധ്യമങ്ങൾ അനവധിയുണ്ട്.

‘ഇതിലും നവീനമായ മാധ്യമരൂപങ്ങൾ പ്രത്യക്ഷപ്പെടാം. അങ്ങനെ ചിന്തിക്കുമ്പോൾ ‘നവമാധ്യമം’ എന്ന വിളിപ്പേരി നെക്കാൾ ഉചിതം ‘സാമൂഹികമാധ്യമം’ എന്നതാകുന്നു.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 8.
‘സാരജ്ഞനല്ലൊട്ടു മോർത്തോള് ധാത്രി! ഭവാൻ ദുഷ്യന്തൻ സാരം മനസ്സിലാക്കിയിട്ടില്ലെന്ന് ശകുന്തള പറയാൻ കാരണമെന്താവാം?
Answer:
ശകുന്തളയുടെ പാതിവ്രത്യവും സത്യവും മനസ്സിലാക്കാതെ ദുഷ്യന്തൻ ശകുന്തളയെ അധിക്ഷേപിച്ചു. ആത്മാഭിമാനത്തിന് മുറിവേറ്റതിനാ ലാണ് ദുഷ്യന്തൻ സാരം മനസ്സിലാക്കിയിട്ടില്ലെന്ന് ശകുന്തള പറയു ന്നത്.

Question 9.
പുലിക്കോട്ടിൽ ഹൈദറിന്റെ രചനാ സവിശേഷതകളിൽ ഒന്ന് താഴെ കൊടുക്കുന്നു. രണ്ടെണ്ണം കൂടി എഴുതുക.
• സ്ത്രീ പക്ഷത്ത് നിന്ന് ധാരാളം കൃതികൾ രചിച്ചു.
Answer:

  1. സ്വന്തം മണ്ണിൽ നിന്ന് പ്രമേയം കകണ്ടെത്തി കവിതകൾ രചിച്ചു.
  2. നാട്ടുമൊഴികൾക്ക് പ്രാധാന്യം നൽകിയിരുന്നു പുലിക്കോട്ടിൽ ഹൈദർ.

10 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക.4 സ്കോർ വീതം. (5 × 4 = 20)

Question 10.
കേശിനിയുടെ വ്യക്ത്വത്തിന്റെ സവിശേഷതകളെ കവി ആവിഷ്ക രിച്ചിരിക്കുന്നത് എങ്ങനെ? വ്യക്തമാക്കുക.
Answer:
കഥാപാത്രസൃഷ്ടിയിൽ ഉണ്ണായിവാര്യർ ഷേക്സ്പിയറും, കാളിദാസ നുമാണ്. ഒരു കഥാപാത്രത്തെ വാക്കുകളിലൂടെ വരച്ച് കാണിക്കു മ്പോൾ, അയാളുടെ സ്വരൂപവും സ്വഭാവവും സംസ്കാരവും ഇതി വൃത്തത്തിന്റെ ഗതിക്കൊപ്പം ചേരുന്നു. ഇതിൽ കാണിക്കുന്ന പൊരുത്തം അനിതരസാധാരണമാണ്.

കേശിനി പറയുന്നതിൽ ചില പൊടിവിദ്യകളുണ്ട്. അവളുടെ വാക്കും യുക്തിയും ചിലവ മറച്ചു വെയ്ക്കുന്നവയും ദമയന്തിയുടെ മന സ്സിൽ പ്രണയാഗ്നി നിറയ്ക്കുന്നതാണ്. ബാഹുകൻ നളനാണോയെന്ന സംശയത്തിന് മറുപടിയായി ദമയന്തിയുടെ മനസ്സിൽ തെളിഞ്ഞു വന്നത് നിഷേധനയിവൻ ‘നിർണ്ണയം’ എന്നാണ്. കേശിനി മൊഴി കൾക്ക് ശേഷമാണത് ദമയന്തി ഉറപ്പിക്കുന്നത്.

ഭൂമിയെ വിജനതയിലേക്ക് വിളിക്കുന്നത് പൂർണ്ണ ശ്രദ്ധയോടെ കേൾക്കുവാനാണ്.

കേശിനി ദമയന്തിയെ സുന്ദരിയെന്ന് വിളിച്ചാണ് ആരംഭിക്കുന്നത്. ഇത് വെറും മുഖസ്തുതിയല്ല. ബാഹുകനിൽ നളനുണ്ടോയെന്ന് സംശയിക്കുന്ന ദമയന്തിയുടെ ശരീരസൗഷ്ഠവം യാഥാർത്ഥ്യങ്ങളെ ക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകുന്നു.

ബാഹുകനെ ബുദ്ധിമാനായി അവതരിപ്പിക്കുന്നു. ദമയന്തി രണ്ടാം സ്വയംവരം നിശ്ചയിച്ചതിൽ കുപിതനായി പെരുമാറിയ നളൻ കുല സ്ത്രീകൾക്ക് കോപം പാടില്ലെന്ന് രാജ്ഞിയായ ദമയന്തിയെ കുറ്റ പ്പെടുത്തണമെങ്കിൽ തീർച്ചയായും ബുദ്ധിമാനാണ്. ഒരു തേരാളിക്ക് ഇതിലെന്തു കാര്യമെന്നല്ല കേൾക്കുന്ന ദമയന്തിക്കു തോന്നുന്നത്. തന്റെ സാക്ഷാരൂപം അറിയിക്കാൻ കേശിനി ഒരു മാർഗ്ഗമാണെന്ന് ബാഹുകൻ മനസ്സിലാക്കിയത് കേശിനി അറിഞ്ഞു.

ഇതിനുശേഷം പറഞ്ഞതും നടന്നതുമായ കാര്യങ്ങൾ കേശിനി തന്ത്ര പൂർവ്വം ഫലിതമായിയൊന്ന് അറിയിച്ചു. ഇവിടെ ബാഹുകനിൽ നള നുണ്ടെന്ന് ആശങ്കപ്പെടുന്ന ദമയന്തിയെ ഒന്നു ചൊടിപ്പിക്കുകയാണ് ചെയ്തത്. ദമയന്തി അതു ശ്രദ്ധിക്കുന്നില്ലെങ്കിലും കേശിനിയിൽ തോഴിമാരുടെ ദാസ്യത്തത്തിന്റെ ചില പ്രകടനങ്ങൾ കാണുന്നു. സ്ത്രീരത്നത്തിനു മുമ്പിൽ സ്ത്രീയായ കേശിനി ബാഹുകനെക്കു റിച്ച് പറഞ്ഞത് സ്ത്രീസഹജമായ കുസൃതിയാണ്. ഒരു ആത്മരതിയു മുണ്ടിതിൽ. അവിടെയുണ്ടായവ പാർത്താൽ ഫലിതമാണ് എന്നതിൽ തോഴിമാരുടെ അധസ്ഥിതമനസ്സിൽ മേൽസ്ഥാനത്തു നിൽക്കുന്ന വരെ കളിപ്പിക്കുന്ന കുസൃതിയുണ്ട്. ദമയന്തിയുടെ മനസ്സ് കൂടു തൽ ശ്രദ്ധാലുവായിരിക്കാൻ ഇത് അവസരം ഒരുക്കും.

സമർത്ഥയായ ആ തോഴി ബാഹുകനെ പറഞ്ഞയച്ചതിനുശേഷം ഒളിച്ചു നിന്ന് ശ്രദ്ധിച്ചതിൽ നളന്റെ ദിവ്യമായ സിദ്ധികൾ കണ്ടെത്തി. അത് അവതരിപ്പിക്കുന്നത് ദൂതദൗത്വത്തിന് ഇണങ്ങും മട്ടിലാണ്.

Question 11.
‘അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥ വായനക്കാരിൽ അത്ഭുത് . ജനിപ്പിക്കുകയാണോ? നിരീക്ഷണങ്ങൾ എഴുതുക.
Answer:
മരിച്ചവരുടെ ഛായാപടങ്ങൾ മാത്രം വിൽക്കുന്ന തെരുവ് സാധാ രണ കാണാൻ കഴിയുകയില്ല. അതുകൊണ്ട് കഥയിലെ ഒന്നാമത്തെ വാക്യം തന്നെ കഥയെ അസാധാരണമാക്കുന്നു. മാതാപിതാക്കളുടെ ഛായാചിത്രമാണ് അയാൾക്ക് വേണ്ടത്. അതു തേടി ആയിരക്കണ ക്കിന് കടകൾ കയറിയിറങ്ങുന്നതും ക്രമേണ ഒരു അവ്യക്തതയും വിസ്മൃതിയും ഉണ്ടാകുന്നതും അയാളുടെ ആത്മവിശ്വാസം നഷ്ട പ്പെടുന്നതും കഥയെ അസാധാരണമാക്കുന്നു. രാവും പകലും തുറ ന്നിരിക്കുന്ന കട, കടകളുടെ ദീപസംവിധാനം, അതിരാവിലെ ചിത്രം തേടി വരുന്ന കുട്ടികൾ, ദിവാകരനെ പൊതിഞ്ഞു നൽകുന്നത് എല്ലാം കഥയെ അസാധാരണമാക്കുന്ന ഘടകങ്ങളാണ്.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 12.
സ്കൂൾ വിക്കിപീഡിയയിൽ ചേർക്കുന്നതിനുവേണ്ടി കാക്കാരശ്ശി നാടകത്തെ പരിചയപ്പെടുത്തുന്ന കുറിപ്പ് തയ്യാറാക്കുക.
Answer:
കേരളത്തിലെ പ്രാചീനമായ നാടകമാണ് കാക്കാരശ്ശി. ഇതിന് കാക്കാ രുകളി, കാക്കാലനാടകം, കാക്കാലച്ചി നാടകം, കാക്കാല ചരിത്രം എന്നെല്ലാം പേരുകളുണ്ട്. അമ്പലങ്ങളിലെ ഉത്സവങ്ങളിൽ അതൊരു വിനോദമായിരുന്നു.

കാക്കാലന്മാർ കേരളത്തിലെ താഴ്ന്ന ജാതിക്കാരായിരുന്നു. കാക്കാലന്റെ വേഷമാണ് ഈ നാടകത്തിൽ കെട്ടുന്നത്. പുരുഷന്മാർ പുരുഷ സ്ത്രീ വേഷങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ സ്ത്രീകളും വേഷം കെട്ടി അരങ്ങിൽ വരുന്നു. മകരം, കുംഭം, മീനം മാസങ്ങളിലാണ് ഇത് നട ത്തുന്നത്. ഫലിതവും പരിഹാസവുമാണ് മുഖമുദ്ര. മൃദംഗം, ഗഞ്ചിറ, ഇലത്താളം, ഹാർമോണിയം എന്നിവ ഉപയോഗിക്കുന്നു. സംഗീതം, നൃത്തം, സംഭാഷണം, അഭിനയം എന്നിവ ചേർന്ന വിനോദ നാടകമാ ണിത്. തിരുവനന്തപുരം ജില്ലയിലാണ് ഇതിന് പ്രചാരം.

ഇതിന്റെ ഉത്ഭവം തമിഴ്നാട്ടിലാണ്. മലവേടർ അവതരിപ്പിക്കുന്ന കാക്കാരശ്ശി വേടരുകളി എന്നറിയപ്പെടുന്നതിൽ നിന്നാണ് ഇത് ഉത്ഭ വിച്ചത്.

ശിവൻ, പാർവതി, ഗംഗ തുടങ്ങിയ പുരാണ കഥാപാത്രങ്ങളെ അടി സ്ഥാനമാക്കിയാണ് നാടകം കളിക്കുന്നത്. ഇവർ കാക്കാലന്മാർക്കിട യിൽ ജനിക്കുന്നതായാണ് കഥയുടെ രീതി.

കാക്കാലന്മാർ കത്തുന്ന പന്തവുമായി സദസ്യരുടെ ഇടയിലൂടെ അര ങ്ങിൽ പ്രവേശിക്കുന്നതോടെ കളി ആരംഭിക്കുന്നു. കളിയരങ്ങി ലേക്ക് കാക്കാലന്റെ പിന്നിലായി വരുന്ന തമ്പാനുമായുള്ള ചോദ്യോ രത്തിലൂടെയാണ് കളിയുടെ ആരംഭം. നാലുമണിക്കുറോളം കളി നീളും. ഇതിനിടയിൽ ഉപകഥകളും ചേർക്കും. ഇത് കളിയുടെ ദൈർഘ്യം കൂട്ടുന്നു. പ്രാകൃത രീതിയിലുള്ള വേഷവിധാനങ്ങളാണ് ഉപയോഗിക്കുന്നത്.

പൊറാട്ട് നാടകത്തിന്റെ ഏകദേശരൂപം തന്നെയാണ് കാക്കാരശ്ശി നാടകം. പണ്ട് ശിവനും പാർവ്വതിയും കുറവനും കുറത്തിയുമായി ജനിച്ചുവെന്നാണ് ഐതിഹ്യം.

ഉയർത്തിപിടിച്ച തീപ്പന്തവുമായി കാക്കാലൻ വരുന്നതാണ് ആദ്യം. പൊറാട്ട് നാടകത്തിലെ ചോദ്യക്കാരനെപ്പോലെ ഇതിലും ഒരു താ നുണ്ട്. തമ്പാൻ കഥാപാത്രങ്ങളോട് ചോദ്യം ചോദിക്കുന്നു. ഈ മട്ടിൽ നാടകം പുരോഗമിക്കുന്നു. സമൂഹത്തിലെ നെറികേടുകളെ പരിഹ സിക്കുകയാണ് ലക്ഷ്യം നിശിതമായ സാമൂഹിക വിമർശനവും കുറി ക്കുകൊള്ളുന്ന ഫലിത പരിഹാസങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു.

കാക്കാലൻ, കാക്കാത്തി, വേടൻ, വെളിച്ചപ്പാട്, തമ്പുരാൻ, കോമാളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വരുന്നത്. കാക്കാലനും രണ്ടു ഭാര്യമാരുമാണ് പ്രധാന കഥാപാത്രങ്ങൾ. പാട്ടുകാരനും കാക്കാ ലനും തമ്മിലുള്ള സംഭാഷണവും ചോദ്യോത്തരങ്ങളും വഴി നാടക ത്തിലെ കഥ വളരുന്നു. രണ്ടു ഭാര്യമാർക്കിടയിലകപ്പെട്ട കാക്കാ ലന്റെ ധർമ്മ സങ്കടങ്ങൾ, മദ്യപാനിയായ കാക്കാലന്റെ വിഡ്ഢിത്തങ്ങൾ, പാമ്പുകടിയേറ്റുള്ള കിടപ്പ്, കാക്കാത്തിമാരുടെ മുറ വിളി, ലാടവൈദ്യൻ കാക്കലനെ രക്ഷിക്കുമ്പോഴുള്ള ആശ്വാസം എന്നിവ ഹാസ്യത്മകമായും സാമൂഹ്യവിമർശനാത്മകമായും അവ തരിപ്പിക്കുന്നു.

ഹിന്ദുപുരാണസന്ദർഭങ്ങളും അവതരിപ്പിക്കാറുണ്ട്. ശിവൻ, പാർവ്വതി എന്നീ കഥാപാത്രങ്ങൾ മിക്ക നാടകങ്ങളിലും കാണും. കോമാളി, ലാടവൈദ്യൻ, രാജാവ്, മന്ത്രി തുടങ്ങിയ കഥാപാത്രങ്ങളുണ്ടാവും. ഗ്രാമത്തിൽ കൃഷിപ്പണികൾ തീരുന്ന കാലത്താണ് ഇത് നടത്തുന്നത്. പഴയകാലങ്ങളിൽ ക്ഷേത്രങ്ങളിലും വീടുകളിലും ഇത് അവതരി പ്പിക്കാറുണ്ടായിരുന്നു.

കളിക്കിടയിൽ കഥാസന്ദർഭത്തിനനുസരിച്ച് കാക്കാൻ പുരാണകഥ കൾ പറയാറുണ്ട്.

കാക്കാരശ്ശി നാടകത്തിലെ പാട്ടുകൾ മിക്കവാറും അയ്യടിത്താളത്തി ലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. താ…താ………തീ……..തക…. താതെയ്യ്, തെയ്യാതക ധിമിതക താതെയ്യ എന്ന ചൊല്ല് ഇതിൽ വളരെ പ്രധാനപ്പെട്ടതാണ്.

കാക്കാലന്റെ രണ്ടു ഭാര്യമാർ ഉണ്ടായത് ശിവ കഥയുമായി ബന്ധ പെട്ടായിരിക്കാം. ശിവനും പാർവ്വതിയും കുറവനും കുറത്തിയായും ജനിച്ചു എന്നാണല്ലോ ഐതിഹ്യം. ശിവന് രണ്ട് ഭാര്യമാരുണ്ട്. പാർവ്വ തിയും ഗംഗയും. അതായിരിക്കാം രണ്ട് ഭാര്യമാർ കാക്കാലന് ഉണ്ടാ യത്. ശൈവസമ്പ്രദായത്തെ ആരാധിക്കുന്ന സമൂഹത്തിന്റെ കലാ രൂപമെന്ന നിലയിലാണ് കാക്കാരശ്ശി നാടകം പ്രചരിച്ചത്.

ഇന്ന് പ്രൊഫഷണൽ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്നുണ്ട്. നാലു പേർ മാത്രമയുണ്ടായിരുന്ന നാടകത്തിൽ ഇന്ന് പന്ത്രണ്ടോളം പേരുണ്ട്. മാത്ര മല്ല ശുചിത്വം, ലഹരി മരുന്നുകൾ എന്നിവയെ സംബന്ധിച്ച കാക്ക രശ്ശി നാടകങ്ങളും ഇന്നത്തെ കാലങ്ങളിൽ അവതരിപ്പിക്കുന്നുണ്ട്. കാക്കാലനും കാക്കാത്തിയും വന്ന് പകർച്ചവ്യാധികൾ ഉണ്ടാവുന്ന രീതിയും അതിനെ ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങളും ഹാസ്യത്തോടെ അവതരിപ്പിക്കുന്നു. മുമ്പ് മൃദംഗം, കൈമണി മാത്രമാണ് ഉപയോഗിച്ചി രുന്നത്. ഇന്ന് റെക്കോർഡ് ചെയ്ത് അവതരിപ്പിക്കുന്നുണ്ട്.

കാക്കാരശ്ശി നാടകത്തിലെ പ്രഗത്ഭനായ നടനായിരുന്നു രാഘവക്കു റുപ്പ്, കാക്കരശ്ശി നാടകം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അവ തരിപ്പിക്കാൻ യത്നിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

Question 13.
‘കുറവീടിന് മുനികുലനാഥൻ’ മുനികുല നാഥന് കുറവുകൾ ഇല്ല എന്ന് ശീലാവതി പറയുന്നതിനോട് യോജിക്കുന്നുണ്ടോ? പ്രതിക രണം എഴുതുക.
Answer:
കുഞ്ചൻ നമ്പ്യാരുടെ ശീലാവതി ചരിതത്തിൽ ഭർത്താവിന്റെ കുത്തുവാക്കുകൾ കേൾക്കുന്ന ഭാര്യയുടെ സഹനമാണുള്ളത്. മുനിയായിട്ടുപോലും വീട്ടിൽ ഭാര്യയെ അടിച്ചമർത്തി, പുരുഷാ ധികാരം കാണിക്കുന്ന ഭർത്താവാണ് ഉഗ്രശ്രവസ്സ്.

നന്നായി ശുശ്രൂഷിച്ചിട്ടും ശീലാവതിയെക്കുറിച്ച് നല്ലത് പറയാത്ത മുനിയെയാണ് കവിതാഭാഗത്ത് കാണുന്നത്.

നല്ല കഷായവും നല്ല മുക്കുടിയും ശീലാവതി കൊടുക്കുന്നുണ്ട്. ഔഷധമാണ് മുക്കുടി, മരുന്നുകൊടുത്തിട്ടും ഒരു മാറ്റവും ഭർത്താ വിനില്ല. രോഗം ഔഷധത്തെ വെല്ലുന്നു.

ഇല്ലങ്ങളിൽ നടന്നുചെന്ന് തെണ്ടിയിട്ടാണ് നെല്ലും അരിയും കിട്ടുന്നത്. ഭർത്താവ് പറഞ്ഞപോലെ അത് കുത്തി കല്ല് കളഞ്ഞ് വച്ചുകൊടുത്താലും ആൾക്ക് രുചിയില്ല. കൊള്ളിവാക്ക് കേട്ടാൽ മാവുന്നതാണ് ഭേദം എന്ന് വിചാരിക്കും.

എടുത്താലും കൊടുത്താലും അടുത്താലും കുളിച്ചാലും പറഞ്ഞാലും കുറ്റമാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമേ പറയാനുള്ളു.

സമൂഹത്തിൽ, കുടുംബത്തിനുള്ളിൽ സ്ത്രീകൾ അനുഭ വിക്കുന്ന ദുരവസ്ഥകൾക്ക് ഉത്തമോദാഹരണമാണ് ശീലാവതീ ചരിതം.

Question 14.
‘പരിഹാസം കലർന്ന വാക്കും നോക്കും എന്നെ സ്പർശിക്കൊരു യായി’ ഈ മനോഭാവമാണോ കലാമണ്ഡലം ഹൈദരലിയുടെ വളർച്ചയ്ക്ക് സഹായകമായത്? നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
ഹൈദരലിയുടെ ജീവിതം പോരാട്ടങ്ങളുടേതായിരുന്നെങ്കിൽ അത് ഉള്ളവന്റെ ഉള്ളിലെ ത്വരയായിരുന്നു. ജനിക്കുമ്പോൾ സംഗീത ത്തിന്റെ ഓടക്കുഴലുമായി വന്ന ഹൈദരലിക്ക് ബാപ്പയുടെ സംഗീത പാരമ്പര്യമുണ്ടായിരുന്നു. അത് കലാമണ്ഡലത്തിലൂടെ വളർന്നു. ചുറ്റുമുള്ള സാഹചര്യങ്ങൾ അതിനെ തടുക്കുവാനും തകർക്കു വാനും ശ്രമിച്ചു. സംഗീതത്തിന്റെ വശ്യത അതിനെയും മറികടന്ന് ജനങ്ങളുടെ ഹൃദയം ഭരിച്ചു.

ഹൈദരലിയും തന്റെ ജന്മസിദ്ധമായ സംഗീതത്തിൽ പ്രതികൂലമായ സാഹചര്യങ്ങളെ മറികടന്ന് വളർന്നതാണ്. ഇവരുടെയെല്ലാം ജീവിതം സിദ്ധിയും സാധനയുമായിരുന്നു. സാധനയെന്നത് പ്രതിഭയായി ലഭിച്ച കലയെ ദിവസേന പരിപോഷിപ്പിക്കുന്നത് മാത്രമല്ല. ജീവിത സാഹ ചര്യങ്ങൾ എത്ര പ്രതികൂലമായാലും അതിന്റെ എതിരുകളെ മന സ്സിലിട്ട് മനസ്സൊരുക്കി സാഹചര്യങ്ങളെക്കൂടി സാധകം ചെ ടുക്കേണ്ടതുണ്ട്.

കലാകാരൻ ലക്ഷ്യത്തോടെ ജീവിക്കുന്നു. അവൻ തന്റെ ആത്മാവി ഷ്ക്കാരത്തിന്റെ നിരന്തര പ്രേരണകൾക്ക് വിധേയനാണ്. തന്റെ ഭാവിയും മനുഷ്യന്റെ മരണവും അവനെ അസ്വസ്ഥനാക്കും. മര ണത്തെ മറികടക്കുന്നതാണ് കല. തന്റെ രചനകളിലൂടെ ഭാവി തല മുറയിലും മുദ്ര ചാർത്തുവാൻ അയാൾ ആഗ്രഹിക്കുന്നു. ഈയൊരു അസ്വസ്ഥത ഒരു കലാകാരനെ വളർത്തുന്നു. പ്രതിഭ ഒരിക്കലും നശിക്കുകയില്ല. സാധന അവന്റെ ഉത്തരവാദിത്വമാണ്.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 15.
‘നവമാധ്യമങ്ങളുടെ പ്രചാരത്തിനിടയിലും അച്ചടി മാധ്യമങ്ങൾ ജന ങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഈ പ്രസ്താവന ശരിയാണോ? വ്യക്ത മാക്കുക.
Answer:
ശരിയാണ്.,
അച്ചടിരംഗത്തെ അതികായരായ പത്രമാധ്വമങ്ങൾ വഴി ലോകത്തെ ബഹുഭൂരിപക്ഷം പേരും തങ്ങളുടെ നയസമീപനങ്ങൾ കൈക്കൊ ള്ളുന്നു. ഒരു ജനസമൂഹത്തെ ഇത്രമാത്രം സ്വാധീനിച്ച മറ്റൊന്ന് ഉണ്ടാ കില്ല. ഒരു ദിവസം പ്രതമൊന്ന് ഓടിച്ചുനോക്കാത്ത ഒരൊറ്റ സാക്ഷ രനും ഈ ലോകത്ത് ഉണ്ടാകില്ല. അത്രമാത്രം ജനത്തെ നിയന്ത്രിക്കു കയും, സ്വാധീനിക്കുകയും, ഒരുതരം ഭ്രാന്തമായ തരത്തിൽ ദിനചര്യ യുടെ ഭാഗമാക്കി മാറ്റുകയും ചെയ്യുന്ന അത്ഭുത വിദ്യയുടെ ഭാഗമാണ് പ്രതപാരായണം. ഒരു ദിവസമെങ്കിലും അതുടങ്ങാൻ സഹൃദയർ സമ്മതിക്കില്ല. ഒരു ‘അഡിക്ഷൻ’ പ്രതത്തിനോട് ആളുകളിൽ ദൃഢമാ ണ്.

അച്ചടിക്കുന്ന ആധികാരികതയാണ് പ്രതം. സ്വാഭാവികമായും സത്യ ങ്ങൾ തേടിയാണ് ജനങ്ങൾ പ്രതത്തിലേക്ക് എത്തുന്നത്. പലപ്പോഴും നിഷ്പക്ഷത പാലിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ പ്രതങ്ങൾക്ക് കഴിയാറില്ല. എങ്കിലും അവരുടെ പക്ഷപാതിത്വത്തിനും കാണും ഒരു സത്യസന്ധത. അതുകൊണ്ടുതന്നെ ഈ ആധുനികാനന്തര (Postmodernist) സമൂഹത്തിലും, നാനാതരത്തിലുള്ള വാർത്താ വിനിമയ ഉപാധികളുടെ വർദ്ധനവ് ഉണ്ടായിട്ടും, പ്രതം പത്രമായി അന്നെ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്നു. പ്രതങ്ങൾ പ്രചാരം നശിച്ച് ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകും എന്നുവരെയുള്ള കിംവദന്തി കൾ ഉണ്ടായി. എന്നാൽ എത്രയൊക്കെ ലോകം വളർന്നാലും പ്രഭാതത്തിലെ പ്രശ്നത്തിനോടൊപ്പമുള്ള ഒരു സഞ്ചാരത്തെ ഉപേക്ഷി ക്കാൻ ലോകജനതയ്ക്കു സാധിക്കില്ല. അതൊരു ശീലമാണ്. സംസ്കാ രമാണ്.

പത്രങ്ങൾ മാത്രമല്ല മാസികകൾ, പുസ്തകങ്ങൾ എന്നിവയുടെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗം തന്നെയാണ് + സ്വന്തം അഭിപ്രായം കൂടി കൂട്ടിച്ചേർക്കുക.

16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഒരുപുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 6 സ്കോർ വീതം. (4 × 6 = 6)

Question 16.
നാടു വിട്ടു ജീവിക്കുന്നതിന്റെ അസംതൃപ്തികളെ ഭാവനകൊണ്ട്, അതിജീവിക്കുന്നതിന്റെ ആവിഷ്കാരമാണോ പ്രകാശം ജലം പോലെ യാണ് എന്ന കഥ? വിശകലനം ചെയ്യുക.
Answer:
നമ്മുടെ പൈതൃകവും നമ്മുടെ വേരുകളും നമ്മെ ഭൂതകാലത്തി ലേക്ക് തിരിച്ചുവിളിച്ചുകൊണ്ടിരിക്കും. കനത്ത ചൂടും, മഞ്ഞും മാത്ര മുള്ള മാഡ്രിഡിലെ ആ നഗരതിരക്കിൽ പഴയകാലത്തിന്റെ ഓർമ്മ കളെ കൊണ്ടുവരാനാണ് കഥാകൃത്തിന്റെ ശ്രമം. എപ്പോഴും കുട്ടി ക്കാലം നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളുടെ ഒരു കൂമ്പാരമാണ് കുട്ടിക്കാലം. നനുത്ത ഓർമ്മകൾ ഇതൾ വിരിയുമ്പോൾ ആ കാലം പൂത്തുവിടർന്ന് മന സ്സിൽ തെളിയും. വാർധക്യമാണ് ഓർമ്മകളുടെ വസന്തകാലം. ഇവിടെ ജോവലും ടോട്ടോയും തങ്ങളുടെ പൈതൃക ഭൂമിയുടെ അവശേഷിപ്പുകളായ തുറമുഖവും തീരവും പുനഃസൃഷ്ടിക്കുന്നത് നഗരത്തിരക്കിൽ, ഫ്ളാറ്റിലെ വരണ്ട അന്തരീക്ഷത്തിലാണ്. കുട്ടി കളെ സംബന്ധിച്ചിടത്തോളം അവരുടെ ഓർമ്മകളേക്കാൾ, മുതിർന്നവർ പറഞ്ഞുകേട്ട മങ്ങിയ ചിത്രങ്ങൾ തന്നെയായിരിക്കും. നിറം പിടിപ്പിച്ച ഭാവനാത്മക യാത്രകൾക്ക് അവരെ സഹായിച്ചിട്ടു ണ്ടാവുക.

മാർകേസിന്റെ കുട്ടിക്കാലം നിഴൽ വിരിച്ച് ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മുത്തച്ഛനോടും മുത്തശ്ശിയോടും ഒപ്പം ഏകാന്തമായ ബാല്യം തീർച്ചയായും വന്യമായ സ്വപ്നങ്ങളുടെ കൂട്ടുകാരനായി തന്നെയാണ് മാർകേസ് കഴിച്ചുകൂട്ടിയത്. സ്വാഭാവികമായും ചരിത്ര പരമായും ഐതിഹാസികവും ആയ നിരവധി സംഭവങ്ങളിലൂടെ ആ ബാല്യം കടന്നുപോയിട്ടുണ്ട്. മിത്തുകളും വിശ്വാസങ്ങളും ആധു നിക ശാസ്ത്രത്തിന് പുച്ഛം തോന്നുന്ന രീതിയിലുള്ള യുക്തിയില്ലാത്ത തെളിവില്ലാത്ത നിരവധി സംഭവങ്ങൾക്ക് ആ കുരുന്നു ഹൃദയം സാക്ഷിയായിട്ടുണ്ടാകാം.മുതിർന്നവരുടെ സമൂഹത്തിൽ കുട്ടിയായി രിക്കുമ്പോൾ ഉള്ള കുട്ടിത്തം വഴിമാറുകയും കാഴ്ചപ്പാടുകൾക്ക് വ്യതിയാനം സംഭവിക്കുകയും ചെയ്യും. വെറുമൊരു നേരമ്പോക്ക് കുട്ടിയുടെ ഹൃദയത്തിൽ വലിയ മാറ്റത്തിനും വ്യത്യസ്തമായ നില പാടിനും കാരണമായേക്കാം.

ആ ബാല്യം പിന്നീട് മാർകസിനെ ജീവിതകാലം മുഴുവൻ പിന്തു ടർന്നിട്ടുണ്ട്. അതിനേക്കാൾ സവിശേഷതയാർന്ന മറ്റൊന്നും അദ്ദേ ഹത്തെ പിൽക്കാല ജീവിതത്തിൽ സ്വാധീനിച്ചിട്ടില്ല. അതിനേക്കാൾ സംഭവബഹുലമായ മറ്റൊന്നിനും പിൽക്കാല ജീവിതത്തിൽ മാർകേസ് സാക്ഷിയായിട്ടുമില്ല. ആ സുന്ദരവും എന്നാൽ ഒരിക്കലും തിരിച്ചു വരാത്തതുമായ വർണ്ണശമ്പളിമയാർന്ന ബാല്യം ഈ കഥ യിലും തിരനോട്ടം നടത്തുന്നുണ്ട്. തിരിച്ചുവരാത്ത ബാല്യത്തിന്റെ നനുത്ത വീണ്ടെടുപ്പുകൾ മാർകസ് നടത്തുന്നത് ഏറ്റവും ബോധ പൂർവ്വം തന്നെയാണ്. കുട്ടികളുടെ താൽപര്യങ്ങൾക്ക് പൈതൃക ഭൂമി യിൽ തങ്ങളെ കാത്തിരിക്കുന്ന വള്ളങ്ങൾക്കും അപ്പുറമായി കഥാ കൃത്തിന്റെ അസാമാന്യമായ അഭിനിവേശം പ്രകാശം പോലെ ഇവിടെ കുതിച്ചൊഴുകുന്നത് കാണാം. ജീവിതത്തിന്റെ ഏതേതു നാൽക്കവ ലകളിൽ കാലം നിങ്ങളെ കൊണ്ടുചെന്നെത്തിച്ചാലും തിരിച്ചുവരാൻ കഴിയുന്ന ആദ്യത്തെ സന്ദർഭത്തിൽ നിങ്ങളുടെ മനസ്സ് ഭൂതകാല ത്തിലേക്ക് കുതിച്ചെത്തും. കുട്ടികളിലൂടെ മാർകേസ് അത് സാധ്യ മാക്കുന്നു.

എല്ലാ നഷ്ടങ്ങളും വേദനകളാണ്. പിന്നീട് ഉണ്ടാകുന്ന വീണ്ടെടു ക്കലുകളും പുനഃരാവിഷ്കരണങ്ങളും മുറിവുണക്കൽ മാത്രമാണ്. പൂർണ്ണമായും ആ വേദനകളെ ശമിപ്പിക്കലല്ല. ഇവിടെ കുട്ടികൾ മാത്രമല്ല, മറിച്ച് ടോട്ടോവും ജോവലും ഒപ്പം അവരുടെ അച്ഛനുമ മ്മയും ഈ വേദനയിൽ പങ്കുപറ്റുന്നവരാണ്.

ഇവിടെ ഇപ്പോൾ ആകെയുള്ള വെള്ളം ഷവറിൽ നിന്നുള്ളതാണ് എന്നു പറയുന്ന അമ്മയുടെ വാക്കുകളിൽ നഷ്ടബോധത്തിന്റെ വേദനാംശങ്ങൾ കണ്ടെത്താൻ കഴിയും.

ചൂതാട്ടനഷ്ടത്തിൽ നട്ടം തിരിയുമ്പോഴും കുട്ടികളുടെ സമ്മാനകാ ര്യത്തിൽ വാക്കു പാലിക്കാൻ അച്ഛൻ ബദ്ധശ്രദ്ധ പുലർത്തുന്നു.

സമ്മാനങ്ങൾ കൂടുതൽ വാശിയോടെ വാങ്ങിവരാമെന്ന് പന്തയം വെയ്ക്കുന്ന കുട്ടികളുടെ അതിരുകവിഞ്ഞ വാശി ഒരു ഘട്ടത്തിൽ അമ്മയെ പരിഭ്രാന്തയാക്കുന്നുണ്ട്. എങ്കിലും കഥയിൽ ആദ്യം സൂചി ഷിക്കുന്നതുപോലെ നിശ്ചയദാർഢ്യമുള്ളവരായിരുന്നു ആ കുട്ടികൾ.

ആധുനിക കാലത്തോട് എന്നും സംവദിക്കുന്ന കഥകൾ തന്നെ യാണ് മാർസിന്റേത്. ഏതു കാലത്തും പ്രസക്തമായ കഥാന്ത രീക്ഷം. പ്രവാസികളായി മാറുന്നവരുടെ നേർത്ത ഗൃഹാതുരത മല യാളികൾക്ക് ഒട്ടും അന്യമല്ല, തോടും പുഴയും കായലും പാടവും കുളങ്ങളും നിറഞ്ഞ പച്ചപ്പിൽ നിന്ന് മണലാരണ്യത്തിന്റെ ഉഷ്ണ ക്കാറ്റിലേക്ക് പറിച്ചുനടപ്പെടുന്ന മലയാളി കുടുംബങ്ങളിലേക്ക് എളുപ്പം സംവദിക്കാൻ കഴിയുന്ന രീതിയിലാണ് ഈ കഥയുടെ ഘട നയും. ലോകത്ത് എവിടെയും ഏതു സമൂഹത്തിലും എളുപ്പം ഇണ ങ്ങിചേർന്ന് ഒന്നായി പോകാൻ കഴിയുന്ന മലയാളിയുടെ മാനവിക ഘടനപോലെ അത്ര ലളിതമായിരിക്കുകയില്ല മറ്റുള്ളവരുടെ ജീവി താന്തരീക്ഷങ്ങൾ. അതുകൊണ്ടുകൂടിയാണ് മലയാളികളുടേത് നേർത്ത ഗൃഹാതുരതയായി മാറുന്നത്. ഒരു തരം ഉഭയ ഗൃഹാതു രത. പ്രവാസിയായി കഴിയുമ്പോൾ നാടിനെ കുറിച്ചും നാട്ടിലെത്തു മ്പോൾ പ്രവാസത്തെപ്പറ്റിയും അവർ സ്വപ്നം കാണും. അങ്ങനെ യൊരു ഉദയ ഗൃഹാതുരത ഈ കഥയിലെ കഥാപാത്രങ്ങൾ പേറു ന്നില്ല എന്നതു ശ്രദ്ധേയമാണ്. എങ്കിലും മലയാളി അനുഭവിക്കുന്ന പ്രവാസജീവിതത്തിലെ അസ്തിത്വപ്രശ്നങ്ങൾക്ക് ഈ കഥയുമായി സമാനത നിലനിർത്താൻ കഴിയുന്നുണ്ട്.

ഏതു സാഹചര്യത്തിലും ആദ്യം ഇണങ്ങിചേരുന്നതും പെട്ടെ ന്നുതന്നെ പ്രതികരിക്കുന്നവരും കുട്ടികളായിരിക്കും. ഇവിടെയും നഷ്ടങ്ങളെ വീണ്ടെടുക്കാൻ ആദ്യം തന്നെ ശ്രമിക്കുന്നത് കുട്ടികൾ തന്നെയാണ്. വീണ്ടെടുക്കാനുള്ളത് നഷ്ടമായവയാണ്. തങ്ങൾക്ക് നഷ്ടപ്പെട്ടതല്ല മറിച്ച് തങ്ങളുടെ മാതാപിതാക്കൾക്ക് അല്ലെങ്കിൽ അവരുടെ പൂർവ്വികർക്ക് ഏതെങ്കിലും അവധിക്കാലത്തിന്റെ എളുപ്പം കഴിഞ്ഞുപോകാവുന്ന ദിവസക്കണക്കുകളിൽ അവർക്ക് മുന്നിൽ തെളിഞ്ഞ ആ കാഴ്ചയുടെ പെരുമകളാണ് അവർ പുന രാവിഷ്കരിക്കാൻ ശ്രമിച്ചത്. അല്ലെങ്കിൽ തങ്ങളുടെ മാതാപിതാക്ക ളുടെ വിവരണങ്ങളിൽ നിന്ന് അവർ നിർമ്മിച്ചെടുത്ത മായാചിത്ര ങ്ങൾ, അവരുടെ മനസ്സിൽ പതിപ്പിച്ച മുദ്രകൾ എന്തുത്തന്നെയാ യാലും ആ മായിക ദൃശ്യങ്ങളെ തങ്ങളുടെ കുട്ടിക്കാല വിനോദങ്ങ ളിലേക്ക് പകർത്തുകയാണ് ജോവലും ടോട്ടോയും ചെയ്തത്. ഭാവ നാവിലാസത്തിൽ കുട്ടികളെ വെല്ലാൻ ആർക്കും കഴിയില്ല. യഥാർത്ഥങ്ങൾ അവരെ പൊള്ളിക്കുന്നില്ല. മുതിർന്നവർ (മാർകസ് ഉൾപ്പെടെ) തങ്ങളുടെ ഓർമ്മകളിൽ സ്വയം വേദനിച്ച് നീറുമ്പോൾ കുട്ടികൾ ഓർമ്മകളെയും നഷ്ടമായവയെയും തങ്ങ ളുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്നു. വിനോദങ്ങളിലൂടെ പുനഃ രാവിഷ്കരിക്കുന്നു.

ബാല്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഏറ്റവും ഗൗരവപൂർവ്വം സമീപിക്കുക എന്നതാണ്. ഈ കഥയിൽത്തന്നെ കുട്ടികളുടെ നിശ്ച യദാർഢ്യത്തിനുമുന്നിൽ കീഴടങ്ങുകയാണ് മാതാപിതാക്കൾ, അവ രുടെ ആവശ്യങ്ങൾ ന്യായമാണ്. കാരണം അക്കാദമിക് രംഗത്ത് നേട്ടങ്ങൾ കൊയ്യുന്ന ടോട്ടോയും ജോവലും അവരുടെ സമ്മാന ങ്ങളാണ് ആവശ്യപ്പെടുന്നത്. അതും അവരുടെ മാതാപിതാക്കളുടെ വാഗ്ദാനമാണത്. അവരുടെ സംസ്കാരത്തിൽ കുട്ടികളെ ഏറ്റവും പ്രാധാന്യത്തോടെത്തന്നെയാണ് കാണുന്നത്. അവരുടെ ആവശ്യ ങ്ങൾക്ക് അർഹിക്കുന്ന പരിഗണനയും ലഭിക്കുന്നു.

കഥയിൽ ടോട്ടോയും ജോവലും തങ്ങളുടെ ആവശ്യങ്ങളെ സമീപി ക്കുന്നത് ഏറ്റവും ഗൗരവത്തോടെയും ഒപ്പം തികഞ്ഞ ഉത്തരവാദി തൃത്തോടും കൂടിയാണ്. തങ്ങൾ ആവശ്യപ്പെടുന്ന സമ്മാനങ്ങൾ തങ്ങ

ളുടെ തന്നെ ഭൂതകാലത്തിലേക്കുള്ള വഴിയാണെന്ന് അവർക്കും; ഒപ്പം അവരുടെ മാതാപിതാക്കൾക്കും അറിയാമായിരുന്നു. ഓരോ സമ്മാ നവും സ്വീകരിക്കുന്നതും കൊടുക്കുന്നതും വർത്തമാനകാലത്തെ, ആ ആധുനിക നഗരം സമ്മാനിക്കുന്ന വിരസതകളെ മറികടക്കാ നുള്ള ഔഷധങ്ങളായിരുന്നു. അങ്ങനെ സ്വീകരിക്കുന്നവനും നൽകു ന്നവനും സ്വീകർത്താവിനും ദാതാവിനും ഒരുപോലെ അതിജീവന ത്തിന് അതു ഉപകരിച്ചു.

മാർകസിനെ സംബന്ധിച്ചിടത്തോളം ഈ കഥയിലൂടെയുള്ള സഞ്ചാരം ഒരു തിരിച്ചുപോക്കായി മാറി. ടോട്ടോയും ജോവലും കഥാ കത്തിന്റെ തന്നെ ആത്മാവിന്റെ പ്രതിഫലനങ്ങളായി മാറി. ജീവിത ത്തിൽ തിരിഞ്ഞുനോക്കലുകളിൽ നിന്ന് ഊർജ്ജം സംഭരിക്കാ നാവൂ എന്ന് വീണ്ടും മാർകസ് ഊന്നിപ്പറഞ്ഞു ഈ കഥയിലൂടെ.

മാർകസിന് ലോകം മുഴുവൻ വായനക്കാർ ഉണ്ടായതിന്റെ മാജിക് എന്തായിരിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരം ഇതുപോലെ കണ്ട ത്താവുന്ന കഥാശിൽപ്പങ്ങൾ തന്നെയാണ്. അതിനുകാരണം മറ്റൊന്നും അല്ല; ലോകത്തെ ഇന്നുവരെ കീഴടക്കിയ ഏതു സാഹി ത്വരൂപവും തലച്ചോറിനോടല്ല മറിച്ച് ഹൃദയത്തോടാണ് സംവദിക്കു ന്നത് എന്ന്.

അങ്ങനെ നമ്മുടെ ഹൃദയത്തോട് പറ്റിനിൽക്കുന്ന ഒരു ലോകോ ത്തര സൃഷ്ടിയാണ് ഈ കഥ ‘പ്രകാശം ജലം പോലെയാണ്.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 17.
മോഷണം, തേങ്ങ എന്ന കവിതകൾക്ക് ചില പൊതു സ്വഭാവങ്ങളു ണ്ടോ? താരതമ്യം ചെയ്ത് വിശദമാക്കുക.
Answer:
ഹാസ്യത്തിന്റെ വരവെങ്ങനെയാണെന്ന് പ്രവചിക്കുക സാധ്യമല്ല. പല സാഹചര്യങ്ങളിൽ അത് വരാം. വിലക്ഷണതയും വീഴ്ചയും പൊരുത്തക്കേടുകളും ഹാസ്യമാകാം. കവിതകളിലും രചനക ളിലും ഹാസ്യത്തിന്റെ വരവ് ജീവിതാവിഷ്ക്കാരത്തിലെ പല സാധ്യ തകളിലും കടന്നുവരും.

‘തേങ്ങ’ കവിതയിൽ ഉണ്ടായ യുക്തിയുടെ തകർച്ച ഹാസ്യം ഉണ്ടാ ക്കുന്നു. തേങ്ങ ഉച്ചിയിൽ വീണിട്ടും ദേവസ്യ മരിച്ചില്ല. തേങ്ങ നാര ടക്കം രണ്ടായി പൊളിഞ്ഞു. ഇത് കണ്ട് ഞെട്ടിയ വ്യക്തിയെ നോക്കി ദേവസ്യ ചിരിച്ചു. ചിരി ദേവസ്യയെ മരണത്തിലെത്തിച്ചു. തേങ്ങ വീണ് മരിക്കാത്തതും ചിരിച്ച് മരിച്ചതും യുക്തിസഹജമല്ല. സാമാ ന്യയുക്തിക്കു പുറമെ കവിതയുടെ യുക്തിയിലും ഇത് സംഭവി ക്കുന്നതല്ല.

ഇവിടെ അയുക്തികമായ രണ്ട് സംഭവങ്ങളിലും കാണുന്നത് ചില ആകസ്മികതകളാണ്. മരണപ്പെടുന്ന ഘട്ടത്തിൽ ദേവസ്യ രക്ഷപ്പെ ട്ടു. രക്ഷപ്പെട്ടതിന്റെ ആനന്ദത്തിൽ ദേവസ്വം മരിച്ചു. ഇതിൽ തെളിഞ്ഞു കാണുന്നത് എന്താണ്? ദേവസ്യയുടെ മനസ്സാണ് അയാളെ കൊന്നത്. തേങ്ങ വീണ് ശരീരം രക്ഷപ്പെട്ട ദേവസ്യ ചിരിച്ച് മരിച്ചു. ഇതിൽ പിള്ളയുടെ അമ്പരന്ന രൂപം അദൃശ്യമായി കാണി ക്കുന്നു.

ജീവിതം യുക്തിഭദ്രമല്ല. എന്താണ് സംഭവിക്കുകയെന്ന് ഒരവസര ത്തിലും പറയാനാവില്ല.അതിനാൽ ഈ കവിതയും ജീവിതംപോലെ അയുക്തികമാണ്. പിള്ളയുടെ അമ്പരപ്പിനു മാത്രമാണ് യുക്തിയു ള്ളത്. ഇത് കണ്ട് ചിരിച്ചു മരിച്ച ദേവസ്സി യുക്തിയില്ലാത്ത ജീവിത ത്തിന്റെ കൊല്ലുന്ന ചിരിയുണർത്തുന്നു.

ഈ കവിതയിൽ ഒരു സൂചനയുണ്ട്. ജീവിതം അയുക്തികമാണ്.

‘തേങ്ങ’യിലെ ഹാസ്യം എങ്ങനെ രൂപപ്പെടുന്നു. പ്രത്യക്ഷത്തിൽ തോന്നാത്തതും ഒന്ന് വേറിട്ട് ചിന്തിക്കുമ്പോൾ കണ്ടെത്താൻ കഴി യുന്നതുമാണ് തേങ്ങയിലെ ഹാസ്യം.

കൊല്ലാങ്കണ്ടത്തിൽ ദേവസ്യയുടെ തറവാട്ട് പേരിൽ എന്തിരിക്കുന്നു വെന്ന് വെറുതെ ചിന്തിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. കൊല്ലാങ്കണ്ടത്തിന് കൊല്ലുന്നവരുടെ കണ്ടം എന്ന് പറയുമോ? ചില പ്പോൾ അങ്ങനെയും ആവാം. ഇനി അയൽക്കാൻ കാഴ്ച കണ്ട് മേലു തരിച്ചു നിന്നത് പേടിച്ചിട്ടാണോ അതോ ദേവസ്യയുടെ അവസ്ഥ കണ്ട് കോരിത്തരിച്ചിട്ടാണോ?

ഇനി തേങ്ങ ഉച്ചിയിൽ വീണപ്പോൾ അത് നാരോടെ പൊട്ടിക്കീറി അടുത്തുള്ള കുളത്തിൽ വീണെങ്കിൽ ഉച്ചിയിൽ വീണ പെരുന്തൻ തേങ്ങയേക്കാൾ ദേവസ്യയുടെ തലയുടെ ഉറപ്പാണ് ഭയങ്കരമായത്. തെങ്ങ് ചതിക്കില്ലാന്ന് പറയും. കൊല്ലങ്കണ്ടത്തിൽ ദേവസ്യയേയും തെങ്ങ് ചതിച്ചില്ല.

ഒരു മധുരമുള്ള ചിരി കണ്ടാൽ അതു മതി. അന്നത്തെ ദിവസം ശുഭമാകാൻ, പേശികൾ വലിഞ്ഞു മുറുകുന്ന വേളകളിൽ എല്ലാം മറന്ന് ഒന്നു ചിരിക്കാൻ കഴിഞ്ഞാൽ ആയുസ്സ് കൂട്ടാൻ വേറൊന്നും വേണ്ടതില്ല.

ചിരിക്കുന്നത് വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാകുമ്പോഴാണ് അത് കുടുതൽ സന്തോഷകരമാകുന്നത്. അതേ സമയം സമൂഹത്തിലെ ചില കാര്യങ്ങളെക്കുറിച്ച് ഓർത്തും പറഞ്ഞും ചിരിക്കുമ്പോൾ അതിൽ ചിന്തിക്കുന്ന ഒരു വിമർശകന്റെ ചിരിയാണ് വരിക. ചിരിക്കുമ്പോൾ ഓരോ വ്യക്തിയും റീച്ചാർജ് ചെയ്യുന്നതുപോലെ – കലാസൃഷ്ടികളി ലൂടെ സമൂഹത്തിന്റെ പൊള്ളത്തരങ്ങൾ കണ്ട് ചിരിക്കുമ്പോൾ സമൂഹം വീണ്ടും റീചാർജ് ചെയ്യുകയാണ്.

ഫലിതോക്തി ഒരു സിദ്ധിയാണ്. അത് കുറിക്കു കൊള്ളുന്നതാകാം. സാന്ദർഭികമാകാം.

‘മോഷണം’ എന്ന കവിതയിൽ സാമൂഹികാവസ്ഥയെയാണ് കളിയാ ക്കുന്നത്. വെറുമൊരു പാവം മോഷ്ടാവിനെ കള്ളനെന്നാണ് വിളി ച്ചത്. വലിയ കള്ളന്മാർ കഴിയുന്ന ഈ സമൂഹത്തിൽ കോഴി, പശു, തുണി എന്നിവയാണ് ഈ മോഷ്ടാവ് കട്ടത്. അയാൾ അതിനെ ഹാസ്യമായി ആവിഷ്ക്കരിക്കുന്നു.

കാണുന്നവരുടെ നാണം മറയ്ക്കാനാണ് തുണി മോഷ്ടിച്ചത്. പൊരിച്ചു തിന്നാനാണ് കോഴിയെ മോഷ്ടിച്ചത്. പാലു കുടിക്കാ “നാണ് പശുവിനെ മോഷ്ടിച്ച് എന്നിങ്ങനെ വളരെ ലാഘവത്തോടെ മോഷണത്തെ ന്യായീകരിക്കുന്നു. ഇവിടെ പറയുന്ന ന്യായങ്ങൾ കേട്ടാൽ ഓരോരുത്തർക്കും ഓരോ ന്യായമുണ്ടെന്ന് കരുതും. പക്ഷേ, ഇതിൽ മറ്റൊരു യാഥാർത്ഥ്യമുണ്ട്. സമൂഹത്തിലെ വലിയ കള്ളന്മാർ രക്ഷപ്പെടുകയും ചെറിയ പാവങ്ങൾ ജീവിക്കാൻ കഷ്ടപ്പെടുന്ന മോഷ്ടാക്കളെ കള്ളനാക്കി വിളിക്കുകയും ചെയ്യുകയാണ്.

കോഴിയിറച്ചിയും പാലും ആരോഗ്യത്തിന് ആവശ്യമാണ് ഈ ഭൂമി എല്ലാവർക്കും ജീവിക്കാനുള്ളതാണ്. അതിൽ കുറച്ചുപേർ മാത്രം ആരോഗ്യവും സമ്പത്തും കയ്യടക്കുന്നത് അത്ര ശരിയല്ല.

ഈ കവിത ചിന്തിപ്പിക്കുന്ന ഫലിതമാണ്. കള്ളനാക്കി മുദ്രകുത്ത പ്പെട്ട ഒട്ടനവധി പേർ ദാരിദ്ര്യം കൊണ്ട് മോഷ്ടിച്ച് പിന്നീട് സമൂഹ ത്തിന്റെ ഒറ്റപ്പെടലിൽ വലിയ കള്ളന്മാരായിത്തീർന്നിട്ടുണ്ടാവാം. ഇതാണ് ഈ കവിത ഓർമ്മിപ്പിക്കുന്നത്.

1975 – ൽ ഇന്ത്യയിൽ അടിയന്തിരാവസ്ഥ നിലവിൽ വന്നു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഇത് കൊണ്ടുവന്നത്. ഈ ഘട്ടത്തിൽ മാധ്യമങ്ങൾക്കും എഴുത്തുകൾക്കും സെൻസറിങ്ങും നിരീക്ഷണവും ഉണ്ടായിരുന്നു. അതിനാൽ എഴുത്തുകാർ ഈ സന്ദർഭത്തെ മറികടന്നത് വളരെ സൂക്ഷ്മമായുള്ള രചനക ളിലൂടെയാണ്. കാർട്ടൂൺ കവിതകളും ചൊൽക്കാഴ്ചകളും ഡയലോഗ് കവിതകളും നാടകകവിതകളും ഇറങ്ങി.

ഇതിൽ 1976 – ൽ അയ്യപ്പപണിക്കർ രചിച്ചതാണ് ‘മോഷണം’ എന്ന കവിത. വലിയ മോഷണങ്ങൾ നടത്തുന്ന അധികാരികളെ ഒന്നിരുത്തി ചിന്തിപ്പിക്കാൻ ഇവ ഉപയോഗിച്ചു. മോഷണം എന്നു കവിത കേൾക്കുന്നവർക്കു കൂടി പാടാൻ സ്വാതന്ത്യം

നൽകുന്നതാണ്. ഗ്രാമീണതയുമായി ചേരുന്ന നാഗരികമായ കവിതയുടെ, ക്ലാസിക്കലല്ലാത്ത രചന മോഷ്ടാവ്, കള്ളൻ എന്നി പദങ്ങളുടെ സാംസ്ക്കാരിക വ്യത്യാസം ഈ കവിത കാണിക്കുന്നു. മോഷ്ടാവ് എന്ന പദം സംസ്കൃതമാണ്. അതിനെ മാന്യവൽ ക്കരിച്ചതാണ് ഈ സമൂഹം. എന്നാൽ കള്ളൻ എന്ന പദം തനി മലയാളമാണ്. അതിനെ മോഷ്ടാവിനേക്കാൾ മോശപ്പെട്ടതാക്കി മാറ്റിയ സമൂഹത്തെ ഈ കവിതയിൽ കാണാം.

ഈ കവിതയിൽ പ്രതിഷേധമുണ്ട്. അധികാര വ്യവസ്ഥിതിയോടുള്ള കലഹമുണ്ട്. ഗ്രാമീണമായ സ്വാഭാവികതയുടെ സൗന്ദര്യമുണ്ട്. കീഴാളന്റെ ദയനീയതയുണ്ട്. ചുരുക്കത്തിൽ, വിദൂഷക നർമ്മം, കാക്കാരശ്ശി നർമ്മം, ചാക്യാർ നർമ്മം, നാട്ടറിവു ഫലിതം എന്നിവയെല്ലാം ഉപയോഗിച്ച കവിയാണ് അയ്യപ്പ പണിക്കർ.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 18.
“കമ്പ്യൂട്ടർ വാങ്ങുകയും ഇന്റർനെറ്റ് കണക്ഷൻ എടുക്കുകയും ചെയ്തശേഷമാണ് അയാളുടെ (ടി.പി. ശ്രീധരന്റെ) വിശ്വാസങ്ങളിൽ ഇങ്ങനെ ചില മാറ്റങ്ങൾ വന്നു തുടങ്ങിയത്” – ഇവിടെ നവ മാധ്യ മങ്ങളുടെ സ്വാധീന ശേഷിയെ സൂചിപ്പിക്കുകയാണോ? വിശകലനം ചെയ്യുക.
Answer:
ഈ പാഠഭാഗത്തിൽ എം. മുകുന്ദൻ സൃഷ്ടിക്കുന്ന യാഥാർത്ഥ്യത്തിന്റെ മറ്റൊരു വശമുണ്ട്. പ്രതീതി യാഥാർത്ഥ്യം. ഒറ്റനോട്ടത്തിൽ യാഥാർത്ഥ മാണെന്ന് തോന്നുമെങ്കിലും യാഥാർത്ഥ്യമല്ല. കണ്ണാടിയിലെ പ്രതി ബിംബം പോലെ. പ്രതിബിംബം സത്യമാണ്. പക്ഷേ അതേ സമയം അത് അയഥാർത്ഥ്യവുമാണ്. ഒരേസമയം യാഥാർത്ഥ്യവും, അയ ഥാർത്ഥ്യവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളായി തീരുക. ഈ ഒരു സങ്കീർണ്ണ സാങ്കേതികത്വം ഈ നോവലിന്റെ ഭാഗമായിട്ട് അവത രിപ്പിക്കപ്പെടുന്നു. ജീവിതത്തിന്റെ പരിച്ഛേദമാകുമ്പോഴും, യാഥാർത്ഥ്വ ത്തിന്റെ സ്പർശമില്ലാതെ, മരവിച്ചു മാറിനിൽക്കുന്ന ബിംബങ്ങൾ കൊണ്ടാണ് എം. മുകുന്ദൻ ഈ പ്രഹേളിക സൃഷ്ടിച്ചിരിക്കുന്നത്. ഈ ഇമെയിൽ സന്ദേശം പ്രതീതി യാഥാർത്ഥ്യമാണ്. സത്യത്തിൽ കത്തു പോലെ അതിനൊരു രൂപമില്ല. ഏതു രൂപത്തിലേക്കും നമുക്കതിനെ മാറ്റിയെടുക്കാം. പക്ഷേ അതിന്റെ ശരിയായ അവസ്ഥയിൽ അതു നിഴലുപോലെയാണ്. നമുക്കതിനെ കാണാം, അനുഭവിക്കാം, ആശയവിനിമയം നടത്താം. പക്ഷേ നമുക്കതിനെ സ്പർശിക്കാൻ കഴി യില്ല. കൈയ്യിലെടുക്കാൻ സാധിക്കില്ല.

ഈ നോവൽ ഭാഗത്ത് പ്രതീതി യാഥാർത്ഥ്യത്തിന്റെ നിഴലുകൾ സ്പർശിക്കുന്ന അനേകം ഘടകങ്ങൾ കണ്ടെത്താൻ കഴിയും. ഉദാ: ഈ അഗ്നിതന്നെ. ശ്രീധരൻ ഒരിടത്തു ചിന്തിക്കുന്നുണ്ട്. ഇയാൾ കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ നിന്നാകാം, അല്ലെ ങ്കിൽ തൊട്ടപ്പുറത്തെ വീട്ടിൽ നിന്നാകാം. ഒരിക്കലും പരസ്പരം മനസ്സിലാക്കാതെ, ഒരു ചുമരിന്റെ അകലത്തിൽ താമസിക്കുന്ന അടുത്ത മുറിയിൽ നിന്നുമാകാം. യാഥാർത്ഥ്യത്തിനുനേരെ മുടുപ ടമണിഞ്ഞ്, അയഥാർത്ഥമായതിനെ കൈയ്യെത്തിപ്പിടിക്കാൻ ശ്രമി ക്കുന്ന മനുഷ്യന്റെ വല്ലാത്തൊരു ജിജ്ഞാസയുടേയും മറ്റും മറ്റൊരു മുഖമാണിത്. ഒരു ഒളിച്ചുകളിയുടെ സുഖം. പക്ഷേ ഈ ഒളിച്ചുക ളിയിൽ ജയവും തോൽവിയും ഇല്ല. ഇന്റർനെറ്റ് എന്ന മായികലോ കത്തിൽ മാത്രമേ ഈ ഒളിച്ചുകളി ഉള്ളൂ. പുറത്തെ യഥാർത്ഥ ലോക ത്തിൽ കണ്ടുമുട്ടിയാലും മനസ്സിലാകാത്ത അത്ര അപരിചിതത്വത്തിൽ അലിഞ്ഞുള്ള ജീവിതം. വെളിപ്പെടുത്താൻ കഴിയാത്ത രഹസ്യങ്ങ ളുടെ ഭാരവും പേറിയുള്ള നിഴൽ ജീവിതം.

ആധുനിക സാമൂഹിക മാധ്യമങ്ങൾ പലപ്പോഴും ഈ ഒരു ആശയ ക്കുഴപ്പത്തിന്റെ നടുവിലാണ്. ഒരു കൈയ്യൊപ്പില്ലാത്ത ജീവിതം. നിഴ ലുകളിലൂടെയുള്ള സഞ്ചാരം. അപരിചിതൻ എന്നും അപരിചിതൻ മാത്രം. എത്ര chat ചെയ്താലും എത്രയൊക്കെ ഹൃദയം തുറന്നാ ലും, സ്വന്തം മേൽവിലാസം പരസ്യമാക്കാതെ ഇരിക്കുന്നിടത്തോളം അപരിചിതൻ തന്നെ. ചുവന്ന തെരുവുകളിൽ സന്തോഷം തേടി പോകുന്നവരുണ്ട്. അതേ അവസ്ഥ തന്നെയാണ് ഈ നവമാധ്യമ ങ്ങളിൽ സന്തോഷവും ദുഃഖവും പങ്കുവെയ്ക്കുന്നവരുടെ കാര്യ വും. സ്വയം ഒന്നും വെളിപ്പെടുത്താതെ, തന്റെ മാത്രം ആശ്വാസ ത്തിനുവേണ്ടി സർവ്വതും ഇറക്കിവെച്ച്, ആശ്വാസത്തോടെ തിരിച്ചു

പോരുന്നപോലെ ഒരപരിചിതനോട് എല്ലാം പങ്കുവെയ്ക്കാം എന്ന് അഗ്നി വെളിപ്പെടുത്തിയതിൽ ഒരു അനൗചിത്യവും ഇല്ല. എന്നെ മനസ്സിലാക്കാത്തിടത്തോളം, സുരക്ഷിതമായ ഒളിവിൽ നിന്നുകൊണ്ട് തന്റെ മാത്രം ആശ്വാസത്തിനായി ഹൃദയം തുറക്കുന്നവർ ഏറെ ഉള്ള ഒളിയിടം കൂടിയാണ് നവ സൈബർ ലോകം. ഇന്റർനെറ്റും, മറ്റ് സോഷ്യൽ മീഡിയകളും വഴി ചതിക്കപ്പെടുന്നവരുടെ എണ്ണം ഇന്ന് വളരെ വർദ്ധിച്ചിരിക്കുന്നു. വീട്ടമ്മമാരും, വിദ്യാർത്ഥിനികളും, ജീവി തത്തിന്റെ താളം നഷ്ടപ്പെട്ട്, ഈ ദുരിതക്കയത്തിൽ പതിച്ചിട്ടുണ്ട്. അപ്പോഴാണ് ശ്രീധരന്റെ ചിന്താഗതിപോലെ കൈയ്യൊപില്ലാത്ത സന്ദേ ശങ്ങൾ ലോകമെങ്ങും പരക്കുന്നത്. നാടിന്റേയും, വീടിന്റേയും പേരി ല്ലാതെ വേരുകളില്ലാതെ, ഒരു ഓളപ്പരപ്പിലെന്നപോലെ, ഉപരിതല ത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ജീവിതം.

ജങ്ക് സന്ദേശങ്ങൾ ഭരിക്കുന്ന വെബ് ലോകത്തിലൂടെ, ഏകാന്തനായ കപ്പിത്താനെപ്പോലെ അലയുകയാണ് ശ്രീധരൻ. ഒരിടത്തും ഉറയ്ക്കാ നാകാതെ, ഏതാണ് ലക്ഷ്യമെന്ന് തിരിച്ചറിയാനാകാതെ അനന്തമായ സാഗരത്തിന്റെ അതിവിശാലതയിൽ അമ്പരന്ന് കഴിയുന്ന മനുഷ്യൻ. മധ്യവയസ്സിന്റെ അവശതയ്ക്കപ്പുറം, അനേകം ഗുളികകളാൽ നിർമ്മി തമായ ജീവിതശൈലി രോഗങ്ങളുടെ ഉടമ. എല്ലാ തത്വചിന്തക ളെയും വെടിയാൻ ശ്രീധരനെ പഠിപ്പിച്ചത് കമ്പ്യൂട്ടറാണ്. കമ്പ്യൂട്ട റിന്റെ അനന്തമായ വെബ് നീലാകാശത്ത് അലഞ്ഞുതിരിഞ്ഞ ശ്രീധ രന് ഒരു കാര്യം വ്യക്തമായി. തന്റെ മനുഷ്യായുസ്സു മുഴുവൻ ത്യജി ച്ചാലും ഈ വലിയ കടലിലെ ഒരുതുള്ളിപോലും ആകില്ല. അങ്ങനെ തത്വചിന്തകളെ പടിക്കു പുറത്താക്കി ശ്രീധരൻ മുന്നോട്ടുപോകുന്നു.

വിശ്വാസ പ്രമാണങ്ങളെയും ബലികഴിച്ചു അയാൾ. തന്റെ ദിനചര്യ കൾ പോലും മാറ്റി മറിച്ചു. ഈ അത്ഭുതലോകത്തിലെ ആലീസാ കാൻ അയാൾ സ്വയം ബലിയർപ്പിച്ചു. എന്നിട്ടും തിരിച്ചുകിട്ടിയത് മുഴുവൻ ചതികളും, അറിയാത്ത മുഖങ്ങളുടെ ഒളിച്ചുകളികളും. എപ്പോഴും അയാൾക്ക് ലഭിക്കുന്നത് ആവശ്യമില്ലാത്ത അറിവു മാത്ര മാണ്, നെറ്റ് ലോകം കനിഞ്ഞു നൽകുന്നത്. നൈരാശ്യത്തിന്റെ പടു കുഴിയിലേക്ക് പതിക്കുമ്പോഴാണ് വീണ്ടും അഗ്നിയിലൂടെ അയാൾ പുതുജീവിതത്തിലേക്ക് തിരിയുന്നത്. പ്രതീതി യാഥാർത്ഥ്യത്തെ ഏറ്റവും വിദഗ്ധമായി ഏകാന്തതയിൽ മുറ്റിനിൽക്കുന്ന ശ്രീധരന്റെ ഭാവനാസാമ്രാജ്യത്തിലേക്ക്, എം. മുകുന്ദൻ കയറ്റി വിടുന്നുണ്ട്. യാഥാർത്ഥ്യ അയഥാർത്ഥ്യങ്ങളുടെ വടംവലിയിൽ അയാൾ സ്വയം കുരുങ്ങുകയാണ്.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 19.
“കാവാലത്തിന്റെ അഗ്നിവർണൻ ഒരു വ്യക്തിയെ അല്ല; മറിച്ചൊരു പ്രവണതയെ കുടിയാണ് ആവിഷ്കരിക്കുന്നത്” – ഈ നിരീക്ഷണം ശരിയാണോ? അഭിപ്രായം വിശദമാക്കുക.
Answer:
പൗരസ്ത്യ വൈയ്യാകരണന്മാരാണ് ‘ധ്വനി’ സിദ്ധാന്തത്തിന്റെ ഉപജ്ഞാ താക്കൾ. പ്രതീകവൽക്കരിക്കുക, അതിലൂടെ ധ്വനിപ്പിക്കുക ഇവ രണ്ടുമാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ. പറയാൻ കരുതി വെയ്ക്കുന്നത്, നേരെ പറയാതെ പ്രതീകങ്ങൾ ഉപയോഗിച്ച് അവ തരിപ്പിക്കുക. പ്രതീകവൽക്കരിക്കുക. അങ്ങനെ എന്താണോ പറ യേണ്ടത് അതിന്റെ ധ്വനി അനുവാചകനിൽ സൃഷ്ടിക്കുക. പാശ്ചാത സിദ്ധാന്തങ്ങളിലെ സിംബോളിസത്തിനോട് കൂടുതൽ ചായ്വ് പ്രക ടിപ്പിക്കുന്ന ഒരു പൗരസ്ത്യ സിദ്ധാന്തമാണ് ‘ധ്വനി സിദ്ധാന്തം’

‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന കാവാലത്തിന്റെ നാടകത്തിലേക്ക് കടന്നുവരുമ്പോൾ ഈ ധ്വനിപാഠത്തിന്റെ ശ്രമങ്ങൾ നമുക്ക് കണ്ട ത്താൻ കഴിയും. ധ്വനിയുടെ കരുതലുകൾകൊണ്ട് നിർമ്മിതമാണ് ‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന തനതുനാടകം. ‘തനതുനാടകം’ നാടകമായതുകൊണ്ട് തന്നെ നൃത്തത്തിനു കൂടുതൽ പ്രാധാന്യം കൊടുത്തുതന്നെയാണ് കാവാലം നാരായണപ്പണിക്കർ ഈ നാടകം അണിയിച്ചൊരുക്കിയിരിക്കുന്നത്.

അധികാരപ്രമത്തതയെ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ഈ നാടകത്തിൽ. അധികാരത്തിന്റെ ഇടനാഴികളിലെ അളവറ്റ ജീർണ്ണതയെയും തുറന്നു കാണിക്കുന്നതാണ് നാടകം.

ഈ നാടകത്തിലെ ഏറ്റവും വലിയ അധികാര ചിഹ്നമായി അവത രിപ്പിക്കപ്പെടുന്നത് അഗ്നിവർണ്ണന്റെ കാലുകളെയാണു്. പ്രതീക വൽക്കരിക്കുന്ന ഏറ്റവും വലിയ ചിഹ്നം. അധികാരത്തിലേക്ക് ചുവ ടുവെയ്ക്കുന്നതും, ശത്രുക്കളെ അടിച്ചമർത്തി അധികാരം കൈയ്യ ടക്കുന്നതും, ധാർഷ്ട്യത്തിന്റെയും, ഗർവ്വിന്റേയും പ്രതീകമായ കാലു കൾ ആണ്. വണങ്ങാൻ ഏറ്റവും അനുയോജ്യമായി കരുതിപ്പോരു ന്നതും ഈ കാലുകളെ തന്നെയാണ്. വണങ്ങാനും, വരുതിയിൽ നിർത്താനും ഈ പാദങ്ങൾതന്നെയാണുള്ളത്. അധികാരത്തിന്റേ യും, രാജ്യഗർവ്വിന്റേയും, ഭക്തിയുടേയും പ്രതീകം.

നാടകരംഗത്തിലെ വിദൂഷകന്റെ വാക്കുകളിൽ ഈ പരമ്പര വിരുദ്ധ അവസ്ഥ തെളിഞ്ഞുകാണും. അയോധ്യയിലെ രാജാക്കന്മാരായ സ്ത്രീപുരുഷന്മാരെ വിദൂഷകൻ ക്ഷണിക്കുകയാണ്. തന്റെ തല യിൽ വിശ്രമിക്കുന്ന സ്ഥിതിചെയ്യുന്ന പാദങ്ങൾ വണങ്ങുന്നതി നുവേണ്ടി. രാജ്യഭരണത്തിന്റെ കനത്തഭാരം തലയിലേറ്റി നിൽക്കു മ്പോഴും, ഭക്തിപൂർവ്വം വണങ്ങേണ്ടിവരുന്ന ഒരു ദുരവസ്ഥ അവിടെ തെളിയുന്നുണ്ട്. കണ്ടു പഴകിയ കാലുകളെന്ന ആ പ്രയോഗത്തിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. രാജ്യഭരണ ത്തിന്റെ ഏകാധിപത്യത്തിന്റെ കനത്ത കാൽപാദങ്ങൾ ഇതാ ഈ ജനാധിപത്യത്തിലേക്കും പരമമായ പ്രവേശനം ചെയ്തിരിക്കു ന്നു. കണ്ടു പഴകി മടുത്ത അവസ്ഥകൾ തിരിച്ചുവരാൻ തുടങ്ങി യിരിക്കുന്നു.

രാജാവ് എന്നും അനിഷേധ്യനാണ്. എല്ലാ തീരുമാനങ്ങളുടേയും തമ്പുരാൻ, തിരുവായ്ക്ക് എതിർവാ ഇല്ലാത്ത കാലഘട്ടം. ഭരണം എന്നത് ഒരു പ്രതീകാത്മകയജ്ഞമായിതീരുന്നു. ജീവിതത്തിന്റെ സിംഹഭാഗവും ആരെയും കാണാതെ, കാണാമറയത്തിരുന്ന് തന്റെ അജ്ഞാശക്തിയാകുന്ന ബിംബങ്ങൾകൊണ്ട് ഭരണം നടത്തുക. ഈ ആധുനിക കാലത്തും ചില ഏകാധിപതികൾ ഇങ്ങനെതന്നെ പെരുമാറുന്നുണ്ട്. കാലദേശഭേദങ്ങൾ ഒരിക്കലും അതിന്റെ സ്വഭാ വത്തെ മാറ്റിയിട്ടില്ല. ഏകാധിപത്യവും, സ്വജനപക്ഷപാതവും, അധി കാരവടംവലിയും, ധൂർത്തും, പിന്നെ അതിന്റെയൊക്കെ പരിണത ഫലമായി ഉണ്ടാകുന്ന ഭരണജീർണ്ണതയും എന്നും എല്ലാകാലത്തും ഒരുപോലെയാണ്. ചരിത്രത്തിന്റെ താളുകളിലാണെങ്കിലും, ഇന്നിന്റെ വർത്തമാനങ്ങളിലാണെങ്കിലും. ഈ പൊതുസ്വഭാവത്തിന്റെ തുടർച്ച യെ, അത് ഉയർത്തുന്ന വെല്ലുവിളികളെ ഈ നാടകം പരോക്ഷ മായി ചർച്ചചെയ്യുന്നുണ്ട്.

കാലുകൾ മാത്രം ഉപയോഗിച്ച് തന്റെ രാജ്യത്തെ മുന്നോട്ട് നയി ക്കുന്ന ഒരു സ്വേച്ഛാധിപതി. അല്ലെങ്കിൽ ഭരിക്കാനുള്ള സമയംകൂടി ഭോഗാസക്തനായി ചിലവഴിക്കുന്ന ഒരു രാജാവ്. പ്രജാതൽപരൻ എന്നതുപോകട്ടെ, ഒരു വ്യക്തിയായി കൂടി കാണാൻ കഴിയാത്തത അപക്വമായ മനസ്സുകൾ. ഇങ്ങനെയുള്ള പേക്കൂത്തുകളുടെ കൂടി ചരിത്രമാണ് കഴിഞ്ഞകാലം പകർന്നുതരുന്നത്. രാജാവിന്റെ കാലു കൾ, വണങ്ങാനും, വരുതിയിൽ നിർത്താനും ഉള്ള ഒരു ഉപകര ണമായിതീരുന്നു. അങ്ങനെ ഒരു നിഴൽനാടകത്തിനു പിന്നിലുള്ള ഉപജാപകസംഘത്തെയും ഈ നാടകം തുറന്നു കാട്ടുന്നുണ്ട്. അതിന് ഏറെ ഉദാഹരണങ്ങൾ നാം ചരിത്രത്തിൽ കണ്ടിട്ടുണ്ട്. വാളെടുത്തവർ മുഴുവൻ കൽപ്പിക്കുക. അധികാരവടംവലി, ആരാണ് വലിയവൻ എന്ന മൂപ്പിളമ തർക്കം. പൊതുജനം കഴുത കളായിതന്നെ തുടരുന്ന അവസ്ഥ എന്നിങ്ങനെ.

സമകാലീന രാഷ്ട്രീയ, സാമൂഹിക അവസ്ഥകളിലേക്ക് പറിച്ചുന ടുമ്പോൾ മാത്രമേ, ഈ നാടകത്തിന്റെ പ്രതീകാർത്ഥം പൂർണ്ണമാകു ന്നുള്ളു. രാജാവ് നഗ്നനാണെന്നു പറയാൻ ആളില്ലാത്ത അവസ്ഥ, രാജാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് പകരുന്നതിന് നാം ദൃക്സാക്ഷികളാണ്.

അഗ്നിവർണ്ണൻ ആധുനികരായ ചില ഏകാധിപതികളുടെ അതേ ഛായയിൽ വാർത്തെടുക്കപ്പെട്ട കഥാപാത്രമാകുന്നു. അഗ്നി വർണ്ണന്റെ കാലുകൾ നൽകുന്ന ധ്വനിപാഠം അതാണ്. അതായത് എപ്പോഴും എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെട്ട് തങ്ങളുടെ ഭര ണാധികാരി എന്നൊരു അജ്ഞാഭിതി പ്രജകളിൽ, ജനങ്ങളിൽ സൃഷ്ടിക്കുക എന്ന ഒരു ഫോബിയ!

ആ ഒരു ഭീതിയിലലിഞ്ഞും, നടുങ്ങിയും ഒരു ജനതതി തങ്ങളുടെ ജീവിതകാലം മുഴുവനായും കഴിച്ചുകൂട്ടുന്നു. ഭയം മനുഷ്യനെ അടി മയാക്കും. അധികാരത്തിന്റെ ക്രൂരമായ അവസ്ഥകളുടെ അടിമ. ആരാണ് ഞങ്ങളുടെ രാജാവ്, ആർക്കും അറിയില്ല. ഒരു പേരല്ലാ തെ, കാണുന്ന കാലുകളല്ലാതെ മറ്റൊന്നും അറിയില്ല. അറിവില്ലാ യ്മയും മറ്റൊരു തരത്തിലുള്ള അടിമത്വം തന്നെ. അജ്ഞതയും, ഭയവുംമൂലം അടിമകളാക്കപ്പെട്ട ഒരു ജനസമൂഹത്തെ എങ്ങനെ വേണമെങ്കിലും ചൂഷണം ചെയ്യാം. അവർക്കുതന്നെ സംശയമു ണ്ട്. അഗ്നിവർണ്ണൻ എന്നൊരു രാജാവുണ്ടോ? രാജാവ് മരിച്ചുവോ? അല്ലെങ്കിൽ ആരായിരിക്കും രാജാവ്? പരസ്പരം കാണുന്നവരിൽ തന്നെ സംശയത്തിന്റെ പത്തികൾ വിരിയുന്നു. എന്തെങ്കിലും പറ യാൻ ജനങ്ങൾ മടിക്കുന്നു.

തങ്ങളുടെ മുന്നിലെത്തുന്ന ഓരോ അധികാര സ്ഥാനങ്ങളുടേയും നേരെ പകച്ചു നോക്കാൻ വിധിക്ക പെട്ടവരാണവർ. സംശയത്തിന്റെ മുനകൾ പരസ്പരം എയ്ത് നിൽക്കുന്നവർ. അവരെ സംബന്ധിച്ചിടത്തോളം അസ്തിത്വ പ്രശ്നം എന്നൊരു വെല്ലുവിളി കൂടിയാണത്. തങ്ങളുടെതന്നെ അസ്തിത്വം അനിശ്ചിതത്വത്തിലാണവർക്ക്. കാരണം, നുണകളുടെ ഒരു മായാ ലോകത്താണവരുടെ വാസം. കണ്ടതു കണ്ടില്ലെന്നും, കാണാത്തത് ഉണ്ട് എന്നും വിശ്വസിക്കാൻ ബാധ്യസ്ഥർ. അല്ലെങ്കിൽ അങ്ങനെ യാണ് യാഥാർത്ഥ്യം എന്ന് പഠിപ്പിച്ചുവെച്ചിരിക്കുന്ന നിർബന്ധിത ജീവിതസാഹചര്യത്തിൽ പെട്ട്, ആശയക്കുഴപ്പത്തിന്റെ ചുഴിയിൽ മുങ്ങിത്താഴുകയാണവർ. ആ ഒരു അവസ്ഥയെ പ്രതീകവൽക്കരി ക്കുകയാണ് കാവാലം നാരായണപ്പണിക്കർ, ചരിത്രഭേദം ചമയ്ക്കു കയാണ് നാടകകൃത്ത്.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 20.
“പ്രപഞ്ചത്തിലും മനുഷ്യരിലുമുള്ള അത്ഭുതങ്ങളുടെ വിവരണമാണ് യാത്രാ വിവരണ സാഹിത്യത്തിന്റെ രസനിയത്” – ഈ അഭിപ്രായം, “ബദരിയും പരിസരങ്ങളും’, ‘യമുനോത്രിയുടെ ഊഷ്മതയിൽ എന്നീ പാഠഭാഗങ്ങളെ സംബന്ധിച്ച് പ്രസക്തമാണോ? വിലയിരുത്തുക.
Answer:
സഞ്ചാര സാഹിത്യ പ്രസ്ഥാനത്തിന് തന്നെ നമ്മുടെ സാഹിത്യമണ്ഡ ലത്തിൽ തുടക്കം കുറിക്കുന്നത് തന്നെ മലയാളത്തിലാണ്. പാറമേൽ തോകത്തനാരുടെ ‘വർത്തമാന പുസ്തകം’ എന്ന ഗ്രന്ഥം ഈ സാഹിത്യശാഖയ്ക്ക് ഒരു നല്ല തുടക്കം നൽകി. മലയാള സാഹിത്യം അത്രയൊന്നും വളർന്നിട്ടില്ലാത്ത ആ കാലഘട്ടത്തിൽ വർത്തമാന പുസ്തകം’ സാഹിത്യശാഖയ്ക്കുതന്നെ നല്ലൊരു മുതൽക്കൂട്ടായി തീർന്നു. ഭാരതത്തിലെ ഒരു ഭാഷയ്ക്കും അവകാശപ്പെടാനില്ലാത്ത വലിയൊരു സംഭാവന തന്നെയായിരുന്നു അത്. ആ സംഭാവന മല യാളസാഹിത്യത്തിനും വലിയൊരു പ്രചോദനവും, ശക്തിയും പകർന്നുതന്നിരിക്കണം. പിന്നീട് കെ.പി. കേശവമേനോന്റെ ‘ബിലാ ത്തിവിശേഷമാണ് ഈ സഞ്ചാരസാഹിത്യശാഖയിൽ ഉണ്ടായ മറ്റൊരു മികച്ച കൃതി. എസ്.കെ.യുടെ വരവോടെ പിന്നീട് ഈ സാഹിത്യ ശാഖയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇരുപതോളം സഞ്ചാര സാഹിത്യകൃതികളിലൂടെ, എസ്.കെ. പൊറ്റക്കാട് ഈ സാഹിത്യശാ ഖയെ സമ്പന്നമാക്കി.

സാഹസികനായ സഞ്ചാരിയായിരുന്നു എസ്.കെ. പൊറ്റെക്കാട്, അദ്ദേഹം ഒരു സാഹിത്യകാരൻ ആകാതെ ഇരുന്നേക്കാം. പക്ഷേ ഒരു സഞ്ചാരിയായി ചരിത്രത്തിൽ അദ്ദേഹം അറിയപ്പെടുമായിരു ന്നു. സാഹിത്യപശ്ചാത്തലം അദ്ദേഹത്തിന്റെ സഞ്ചാര ദാഹത്തിന് കടിഞ്ഞാൺ ഇട്ടിട്ടുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ജീവിതത്തിൽ എല്ലായ്പ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ ഭാഗമാ കാൻ സഞ്ചരിക്കാൻ എസ്.കെ. ശ്രമിച്ചുകൊണ്ടിരുന്നു. ആ സഞ്ചാരം പതിറ്റാണ്ടുകൾ മുമ്പായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധി ക്കണം. ഗ്ലോബൽ പൊസിഷനിങ്ങ് സിസ്റ്റവും (GPS) മൊബൈൽ സാറ്റലൈറ്റ് ഫോണുകളും, ആധുനിക ഗതാഗതവാർത്താവിനിമയ സൗകര്യങ്ങളൊന്നും, സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന ആ കാലത്ത്, കേട്ടുകേൾവിപോലും ഇല്ലാത്ത ലോകത്തിന്റെ മറുകോ ണുകളിലേക്ക് യാത്രയാവുക എന്നതുതന്നെ സാഹസികതയുടെ മറുപുറമാണ്. സൗമ്യമായ് പുഞ്ചിരിച്ചുകൊണ്ടാണ് എസ്.കെ. ഓരോ ഭൂമികകൾക്കുള്ളിലേക്കും കടന്നുചെന്നത്.

അത് ഹിമാലയ താഴ്വര യിലേക്കാണെങ്കിലും, ആഫ്രിക്കയിലെ ഇരുണ്ട ഭൂവിഭാഗങ്ങളിലേ ക്കായാലും, ആപത്തുകളെ ഭയന്ന് പിന്മാറുകയല്ല, ആപത്തുകളെ അറിഞ്ഞുകൊണ്ടുതന്നെ കടന്നുചെല്ലുകയായിരുന്നു. അതൊരു എടുത്തുചാട്ടമല്ല. മറിച്ച് സഞ്ചാരംകൊണ്ട് പാകം വന്ന മനസ്സിന്റെ താപസതുല്യമായ പക്വതയാണ്. ആഫ്രിക്കയിലെ തലവെട്ടികളായ, നരഭോജികളായ ഗോത്രങ്ങ ളിലും, ഗ്രാമങ്ങളിലും ഒരു അത്ഭുതംപോലെ കടന്നുചെന്നപ്പോൾ, ആപത്തുകൾ തലനാരിഴവ ത്വാസത്തിൽ അകന്നുപോയിട്ടുണ്ട്. അപ്പോഴൊന്നും ഒരു മുൻകരു തലും എടുക്കാതെ അദ്ദേഹം മുന്നോട്ടുപോയി. യാത്രകളെ അദ്ദേഹം ഭയന്നില്ല. ഒരു ദുരനുഭവവും സഞ്ചാരത്തിൽ നിന്ന് എസ്. കെ.യെ. പുറകോട്ട് നീക്കിയില്ല.

എസ്.കെ. പൊറ്റക്കാട് നടത്തിയതെല്ലാം യാത്രയ്ക്കുവേണ്ടി ഉള്ള യാത്രകളായിരുന്നു. സഞ്ചാരം മാത്രമം മുന്നിൽ കണ്ടുകൊണ്ടാണ് അദ്ദേഹം യാത്രകൾ പ്ലാൻ ചെയ്തത്. അതുകൊണ്ടുതന്നെ എസ്. കെ.യെ സംബന്ധിച്ചിടത്തോളം മറ്റു തിരക്കുകളൊന്നും തന്നെ അദ്ദേ ഹത്തെ അലട്ടിയില്ല. ഏതെങ്കിലും ചുമതലകളോ, ഉത്തരവാദിത്വ ങ്ങളോ എസ്.കെ.യ്ക്ക് ആശങ്ക നൽകിയില്ല. സ്വാഭാവികമായും താൻ ചെന്നു കാണുന്ന നാടിനു വേണ്ടി തന്നെത്തന്നെ സ്വയം സമർപ്പിക്കുവാൻ എസ്.കെ.യ്ക്കു സാധിച്ചിരുന്നു. ഒരു ഉപാധിക ളുമില്ലാതെ സഞ്ചാരത്തിന്റെ ലഹരികളിലേക്ക് എസ്.കെ. സ്വയം മുങ്ങിത്താഴുന്നു.

എസ്.കെ. പൊറ്റെക്കാടിന്റെ യാത്രകൾ എല്ലാം പച്ചയായ ജീവിത സാഹചര്യം തേടിയായിരുന്നു. കൃത്രിമമായ, ആഢംബരങ്ങളോ, പൊങ്ങച്ചത്തിന്റെ പളുപളപ്പോ എസ്.കെ. യെ ഒരിക്കലും ആകർഷി ച്ചിരുന്നില്ല. ഒരു തനി നാട്ടിൻപുറത്തുകാരനായിരുന്നു എസ്.കെ. സ്വാഭാവികമായും തന്റെ നാട്ടിൻപുറത്തെ സൗഹൃദപൂർണ്ണവും, നിഷ്കളങ്കവുമായ ജീവിതസാഹചര്യങ്ങളിലെ പച്ചപ്പ് അന്യനാടുക ളിൽ അദ്ദേഹം കണ്ടെത്തും. ഭാഷയ്ക്കും, വേഷഭൂഷാദികൾക്കും മാത്രമേ വ്യത്യാസമുള്ളൂ എന്നും, ബാക്കിയെല്ലാം ലോകത്തിന്റെ നാനാഭാഗങ്ങളിലും ഒന്നുതന്നെയാണെന്നും അദ്ദേഹം തിരിച്ചറി ഞ്ഞു. ആ തിരിച്ചറിവ് തന്നെയാണ്, വിശാലമായ ലോകത്തിന്റെ ഏതുകോണിൽ ചെന്നാലും ഗ്രാമീണത തേടാൻ അദ്ദേഹത്തെ പരി പ്പിച്ചത്. ഏതു നാട്ടിൻപുറവും നന്മകളാൽ സമൃദ്ധമെന്ന് എസ്.കെ. തിരിച്ചറിഞ്ഞു. തന്റെ നാട്ടിൻപുറത്തിന്റെ മണവും, ചൂടും മറ്റിടങ്ങ ളിൽ നിന്ന് അൽപ്പംവ്യത്യസ്തമായാണെങ്കിലും അനുഭവിച്ചതിനാൽ എസ്.കെ. വലിയ ഗൃഹാതുരത്വം അനുഭവിച്ചിരുന്നില്ല.

എസ്.കെ. യെ സംബന്ധിച്ചിടത്തോളം സഞ്ചാരം രക്തത്തിൽ അലി ഞ്ഞുചേർന്ന ഒന്നാണ്. പുറംനാടുകളിൽ നീണ്ടയാത്രകൾ കഴിഞ്ഞ് തിരിച്ചെത്തിയാലും, യാത്രയോടുള്ള അടങ്ങാത്ത തൃഷ്ണ എസ്. കെ.യിൽ ബാക്കി കിടപ്പുണ്ടാകും. നാട്ടിൽ ഉള്ള അപൂർവ്വ അവസ രങ്ങളിൽപോലുംതന്നെ പുലർച്ചെ ബസ്റ്റാന്റിലെത്തുന്ന എസ്.കെ. ഏതെങ്കിലും വിദൂര ഗ്രാമത്തിലേക്കുള്ള ഒരു ബസ്സിലാണ് കയറി ഇരിക്കുക. പ്രത്യേകിച്ചൊരു തയ്യാറെടുപ്പും ഇല്ലാതെ അവിടെ ചെന്നി റങ്ങും. ആ ഗ്രാമത്തിലെ ഇടവഴികളിലൂടെയും, പാടവരമ്പുകളിലു ടെയും, നാട്ടുവഴികളിലൂടെയും ചിരപരിചിതനെപോലെ, അലസ മായങ്ങനെ നടക്കും. പൂർവ്വകാലത്തിന്റെ എല്ലാ ഉന്മേഷവും, ഊർജ്ജവും വാരിനിറച്ച നന്മകളുടെ ആ വിളനിലത്തിൽ അലയുമ്പോൾ എസ്.കെ. അലൗകികമായ ആനന്ദം അനുഭവിച്ചറി ഞ്ഞിരിക്കണം. അപ്പോഴേക്കും ആ നാട്ടിൻപുറത്തെ കുറച്ചു നല്ല മനുഷ്യരുമായി അടുത്ത സൗഹൃദം തന്നെ എസ്.കെ. സ്ഥാപിച്ചിട്ടു ണ്ടാകും. ഇങ്ങനെ യാത്രകളെ പ്രണയിച്ച, രക്തത്തിൽ അലിയിച്ച ഒരു സഞ്ചാരസാഹിത്യകാരനാണ് എസ്.കെ.

യാത്രയുടെ മാനുഷികമുഖം അതായിരുന്നു എസ്.കെ. പൊറ്റക്കാ ടിന്റെ സഞ്ചാരം ജീവിത്രവതമാക്കിയപ്പോഴും, അതിനൊരു യാന്ത്രി കമായ മുഖം അദ്ദേഹം നൽകിയില്ല. മറിച്ച് മാനുഷികമായ മുഖം നൽകി. യാന്ത്രികത, യാത്രയെ മാത്രമല്ല അതിനെക്കുറിച്ച് ആസ്വാദ കരുടെ മനസ്സിലുണ്ടാക്കുന്ന ഓർമ്മകൾക്കുപോലും മടുപ്പ് ഉണ്ടാ ക്കും. അതുകൊണ്ടുതന്നെ എസ്.കെ. തന്റെ യാത്രയിലുടനീളം ഓർമ്മകൾ, മനുഷ്യത്വപരമായ, മനുഷ്യസ്നേഹത്തിൽ അടിയുറച്ച രീതിയിൽ അവതരിപ്പിച്ചു. അതുകൊണ്ടുതന്നെ എസ്.കെ.യുടെ യാത്രാവിവരണങ്ങൾ ഒന്നും തന്നെ നമ്മുടെ ആസ്വാദന മണ്ഡല ത്തിൽ മടുപ്പ് സൃഷ്ടിച്ചില്ല.

എല്ലാറ്റിനും ഉപരിയായി എസ്.കെ. ഒരു കഥാകാരനായിരുന്നു. കഥാ ലോകത്തിന്റെ ഒരു വലിയ ഭാവനാത്മക ലോകം അദ്ദേഹത്തിനു സ്വന്തമായിരുന്നു. ആ ലോകം പകർന്നു നൽകിയ ആത്മവിശ്വാസ വും, പ്രചോദനവും അദ്ദേഹത്തിന്റെ യാത്രാപഥങ്ങളിൽ പ്രകാശം പരത്തിയിരുന്നു. സ്വാഭാവികമായും ഭൂമികയുടെ വർണ്ണനകളിൽ അദ്ദേഹം വരച്ചിട്ട വാങ്മയചിത്രങ്ങൾ വായനക്കാർക്ക് ഇത്ര ഹൃദ്യ മായിത്തീരാനുള്ള കാരണം അദ്ദേഹത്തിന്റെ ഈ സാഹിത്യപാരമ്പര്യം തന്നെയാണ്. കഥാലോകം തുറന്നുവെയ്ക്കുന്ന വർണ്ണക്കാഴ്ചകൾ എസ്.കെ. തന്റെ സഞ്ചാരലോകത്തും വരച്ചുവെച്ചു. എസ്.കെ. യുടെ ജനപ്രീതിയുടെ അടിസ്ഥാനം തന്നെ ഇതുതന്നെയാണ്.

അനേക ഏകം’ എന്നത് അന്വർത്ഥമാണ് എം.പി. വീരേന്ദ്രകുമാ റിന്റെ കാര്യത്തിൽ. പത്രപ്രവർത്തകൻ, മാധ്യമസ്ഥാപനമുള്ള സാംസ്ക്കാരിക പ്രവർത്തകൻ, രാഷ്ട്രീയ നേതാവ്, പ്രഭാഷകൻ എന്നിങ്ങനെ നിരവധി മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരാ ളാണ് എം.പി. വീരേന്ദ്രകുമാർ.

ഈ വ്യത്യസ്ത കർമ്മമണ്ഡലങ്ങളിലൂടെയുള്ള സഞ്ചാരം അദ്ദേ ഹത്തെ തികഞ്ഞ ഒരു യാത്രികനാക്കി മാറ്റി. സ്വാഭാവികമായും ഔദ്യോഗികമായും, അല്ലാതെയും അനവധി യാത്രകൾ സ്വദേശത്തും . വിദേശത്തുമായി എം.പി.വീരേന്ദ്രകുമാർ നടത്തുന്നു. അതിലൂടെ സഞ്ചാരത്തിനോട് എന്തെന്നില്ലാത്ത ഒരു അഭിനിവേശം ഉടലെടു ത്തു. യാത്രകൾക്കുവേണ്ടിയുള്ള യാത്രകളല്ല, എസ്.കെ.യെ പോലെ, എം.പി. നടത്തിയിട്ടുള്ളത്. അനവധി ആവശ്യങ്ങൾക്കിടയിലൂടെ, യാത്രയെ, അതിന്റെ ആത്മാവിനെ പതിയെ തൊട്ടറിയുകയായിരു ന്നു. അങ്ങനെ യാത്രകളെ സ്നേഹിച്ച് യാത്രയ്ക്കായി നടത്തിയ യാത്ര യാണ് ‘യമുനോത്രിയുടെ ഊഷ്മളത എന്ന ലേഖനത്തിന് ആധാര മായ തീർത്ഥയാത്ര. ഹിമവൽസാനുവിൽ അലിഞ്ഞിറങ്ങാൻ, ഭാരതീയ ദർശനങ്ങളുടെ ആ മഹാഗരിമയിൽ വിലയം പ്രാപിക്കാനായി ഒരു സാർത്ഥകയാത്ര.

എം.പി. വീരേന്ദ്രകുമാറിന്റെ യാത്രകളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് കണ്ടെത്താൻ കഴിയുന്ന ഏറ്റവും വലിയ കാര്യം ആ യാത്രി കന്റെ അന്വേഷണാത്മക സമീപനങ്ങളാണ്. സത്യത്തെ അന്വേഷിച്ചു കണ്ടെത്തുന്നതുപോലെ, താൻ ചെന്നെത്തുന്ന ഭൂമിയുടെ വിശദാം ശങ്ങളിലേക്ക് ചരിത്രപരവും, പുരാണാത്മകവുമായ ഒരു ഗവേഷ വിദ്യാർത്ഥിയായി മാറി അദ്ദേഹം ചെന്നെത്തുന്നു. അവിടെ അദ്ദേഹം വായനക്കാരേയും തന്നെത്തന്നെയും മറക്കുന്നു. കണ്ട ത്തുന്ന വസ്തുതകളുടെ ആധികാരികത മാത്രമായിരിക്കും ലക്ഷ്യം.

അങ്ങനെ സ്വയം ഒരു വിദ്യാർത്ഥിയായും, അന്വേഷകനായും, ഒടു വിൽ എല്ലാം വിവരിക്കുന്ന നല്ലൊരു അധ്യാപകനായും എഴുത്തിൽ എംപി. തിളങ്ങുന്നു. എസ്.കെ. പൊറ്റെക്കാടും എം.പി.യും തമ്മി ലുള്ള മറ്റൊരു പ്രധാന വ്യത്യാസം അതുതന്നെയാണ്. വിവരണാ ത്മക സഞ്ചാരസാഹിത്യത്തിലും, ഭാവനതുളുമ്പുന്ന വർണ്ണനകളിലും കൂടി ഏറ്റവും ലളിതമായി ആ നാടിന്റെ അന്തരീക്ഷത്തിലേക്ക് നമ്മെ പറത്തിക്കൊണ്ടുപോകാൻ എസ്.കെ.യ്ക്കു കഴിയും. എന്നാൽ എം. പി.യാകട്ടെ ആ ഭൂമിയുടെ ചരിത്രവും, മാത്തുകളും, പുരാണവും, പാരമ്പര്യവും ഗവേഷണത്തിലൂടെ കണ്ടെത്തി നമുക്കു മുന്നിൽ അവതരിപ്പിക്കും.

കവിത വായിച്ച് താഴെ കൊടുത്തിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴു തുക. 2 സ്കോർ വീതം. (3 × 2 = 6)

ദാഹവും വിശപ്പും കൊണ്ടുഴറും പഥികൻ ഞാൻ
ഭാഗധേയത്താലൊരു കനകക്കനി നേടി.
ആ നിറ, മാസ്സൗരഭ്യം, മാ മുഴുമുഴുപ്പാ
പാണിയിൽ വെച്ചാക്കനിയോമനിക്കാനേ തോന്നു!
അതിനെക്കൊതിപൂണ്ടു കടിച്ചു നുണഞ്ഞു ഞാൻ
അമൃതിന്റെ കടുമെന്നന്തരം വാഴ്ത്തിപ്പാടി.
എങ്കിലുമുള്ളിൽ, പുഴുക്കേടിന്റെ ദുസ്വാദെന്തു സങ്കടം,
അതു തുഷിപ്പിന്നെയും ദംശിച്ചു ഞാൻ.
ഏതുഭാഗത്തും ദുസ്വാദിതിനെ പിഞ്ചിൽ തന്നെ
പാടും കാട്ടാതെ ഹാ, തുരന്നല്ലോ പാഴ്കകീടങ്ങൾ!
സ്വച്ഛമാം നേരിനുള്ളിലെ താൻ നുണ പൂഴ്ത്തി
വെച്ചിരിക്കുന്നു. ക്രൂര ഫലിതക്കാരൻ ദൈവം.

റുക – പ്രയാസപ്പെടുക, പഥികൻ – വഴിയാത്രക്കാരൻ, ഭാഗധേയം – ഭാഗ്യം, കനി – പഴം, പാണി – കൈ അന്തരാ – മനസിൽ, ഭംശിച്ചു – കടിച്ചു പാടും കാട്ടതെ – മര്യാദയില്ലാതെ)

Question 21.
കനിയെ ഓമനിക്കാൻ തോന്നാനുള്ള കാരണം എന്ത്?
Answer:
കനിയുടെ നിറവും സൗരഭ്യവും മുഴുമുഴുപ്പും കണ്ടാണ് കനിയെ ഓമനിക്കാൻ തോന്നിയത്.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 22.
ദൈവം ക്രൂര ഫലിതക്കാരനാണ് എന്ന് പറയുന്നത് എന്തു കൊണ്ടാവാം?
Answer:
മധുരമായ കനിയെ പിഞ്ചിൽ തന്നെ പാടുപോലുമില്ലാതെ പാഴ്ക്കി ടങ്ങൾ അക്രമിച്ചു. സ്വച്ഛമായ നേരിനുള്ളിൽ എത്രമാത്രം നുണ യാണ് പൂഴ്ത്തിവച്ചിരിക്കുന്നത് എന്നതുകൊണ്ടാണ് ദൈവം ക്രൂര ഫലിതക്കാരനാണെന്ന് പറയുന്നത്.

Question 23.
ഈ കവിതയിൽ നിന്ന് നിങ്ങൾക്ക് ജീവിതത്തെ കുറിച്ച് ലഭിക്കുന്ന പാഠം എന്ത് ?
Answer:
പുറമേ കാണുന്നതല്ല യഥാർത്ഥ നന്മയും സൗന്ദര്യവും. മനസ്സിലെ നന്മയും സൗന്ദര്യവുമാണ് കണ്ടെത്തേണ്ടത് എന്ന ജീവിത പാഠമാണി കവിത കാഴ്ചവയ്ക്കുന്നത്.

24 മുതൽ 26 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒന്നരപുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 24.
“അങ്ങാടിയിൽ തോൽക്കുമ്പോൾ
വേദനകൾ ദുസ്സഹമാകുമ്പോൾ
ഇപ്പോഴും ആദം ഹവുയെ കുറ്റപ്പെടുത്തുന്നു
നീ കാരണമാണ് നീ കാരണമാണ് കല്പറ്റ നാരായണൻ)

പുരുഷന്റെ ഇത്തരം കുറ്റപ്പെടുത്തലുകൾക്കും അഹന്ത കൾക്കും, വിധേയയാവുന്ന സ്ത്രീയെ ‘കൊള്ളിവാക്കല്ലാ തൊന്നും’ എന്ന കാവ്യഭാഗത്തും, അവയെ മറികടക്കുന്ന സ്ത്രീയെ ഗൗളി ജന്മം’ എന്ന കഥയിലും കാണാനാവുമോ? വി കലനം ചെയ്ത് ഉപന്വാസം തയ്യാറാക്കുക.
Answer:
പതിവ്രതകളിൽ ഏറ്റവും മികച്ച ഉദാഹരണമാണ് പുരാണ പ്രസി ദ്ധയായ ശീലാവതി. ശീലാവതിയുടെ ഭർത്താവ് ക്രൂരനും വിരൂപനും സ്ത്രീലമ്പടനുമായിരുന്ന ഉഗ്രശ്രവസ്സായിരുന്നു. എങ്കിലും ശീലാവതി അയാളെ ദൈവത്തെപ്പോലെ പൂജിച്ചുപോന്നു. ഒരിക്കൽ ഉഗ്രശ വസ്സിനു കുഷ്ഠരോഗം പിടിപെട്ടു. ബ്രാഹ്മണരുടെ ഇല്ലങ്ങളിൽ ചെന്ന് ഭിക്ഷയെടുത്താണ് തുടർന്ന് ശീലാവതി ഭർത്താവിനെ സംരക്ഷിച്ച ത്. നിരന്തരപരിചരണംകൊണ്ട് രോഗത്തിന് തെല്ലുശമനമുണ്ടായി, അന്നുമുതൽ ഭർത്താവിനെ തോളത്തേറ്റിയായി ഭിക്ഷാടനം. ഒരിക്കൽ രണ്ടുപേരും കൂടെ ഒരു മാളികയുടെ മുമ്പിൽ ചെന്നുചേർന്നു. അവിടെ പരന്നൊഴുകിക്കൊണ്ടിരുന്ന വെള്ളത്തിൽ പോലും ചവി ട്ടാതെ ശീലാവതി ഭർത്താവിനെയും ചുമന്നു തിരികെ പോന്നു.

വീട്ടി ലെത്തിയശേഷം, മാളികയ്ക്കു മുമ്പിൽ നിന്നു തിരികെപ്പോരാനുള്ള കാരണം ഉഗ്രശ്രവസ്സ് ആരാഞ്ഞു. അതൊരു വേശ്യാലയമാണെന്നും അവിടത്തെ ജലം ചവിട്ടുന്നതുപോലും പാപമാണെന്നും ശീലാവതി പറഞ്ഞു. അപ്പോൾ, തനിക്ക് വേശ്വാഗൃഹത്തിൽ പോകണമെന്ന് ഉഗ്ര ശ്രവസ്സ് ആവശ്യപ്പെട്ടു. യാതൊരു വൈമനസ്യവും കൂടാതെ, ഭർത്താ വിനെയും ചുമന്ന് അവൾ രാത്രിയിൽ വേശ്വാഗൃഹത്തിലേക്കു നട ന്നു. അണിമാണ്ഡവ്യൻ എന്ന താപസ ബ്രാഹ്മണനെ ശൂലത്തിൽ തറച്ചു നിർത്തിയിരിക്കുന്ന സ്ഥലത്തുകൂടെയായിരുന്നു യാത്ര.

അണിമാണ്ഡവ്യൻ മൗനവ്രതം ആചരിച്ചു തപസ്സു ചെയ്യുകയായിരു ന്നു. രാജാവിന്റെ ധനം മോഷ്ടിച്ചുകൊണ്ടുവന്ന കള്ളന്മാർ അണി മാണ്ഡവ്യന്റെ ആശ്രമത്തിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. മൗനവ തത്തിലായിരുന്ന മാണ്ഡവ്യൻ രാജകിങ്കരന്മാരുടെ ചോദ്യത്തിനു മറു പടി പറഞ്ഞില്ല. തൊണ്ടി സാധനം ആശ്രമത്തിൽ നിന്നു കിട്ടിയതി നാൽ പിടിക്കപ്പെട്ട കള്ളന്മാർക്കൊപ്പം അണിമാണ്ഡവ്യനേയും ശൂല ത്തിൽ തറച്ചുകൊല്ലാൻ രാജാവ് ഉത്തരവിട്ടു. ശൂലത്തിൽ തറച്ചെ ങ്കിലും മാണ്ഡവ്യൻ മാത്രം മരിച്ചില്ല.

ഈ സ്ഥലത്തുകൂടെയായിരുന്നു, ഉഗ്രശ്രവസ്സിനേയും കൊണ്ട് ശീലാ വതിയുടെ യാത്ര. ഇതുകണ്ട മാണ്ഡവ്യൻ അടുത്ത സൂര്യോദയത്തി 1 നുമുമ്പ് ഉഗ്രശ്രവസ്സ് മരിക്കട്ടെ എന്ന് ശൂലത്തിൽ കിടന്നു ശപിച്ചു. ഇതുകേട്ട് നടുങ്ങിയ ശീലാവതി, നാളെ സൂര്യൻ ഉദിക്കാതെ പോകട്ടെ എന്നു മറുശാപം പറഞ്ഞു.

അടുത്ത ദിവസം സൂര്യൻ ഉദിച്ചില്ല. സൂര്യനുദിക്കാതെ കാര്യങ്ങളെല്ലാം താറുമാറായി. ദേവന്മാർ മഹർഷിയുടെ അടുത്തെത്തി. അതി മഹർഷിയുടെ ഭാര്യ അനസൂയയോട്, ശീലാവതിയെ ശാപം പിൻവ ലിപ്പിക്കുന്നതിന് നിർബന്ധിക്കാൻ ശട്ടം കെട്ടി. അനസൂയയുടെ പ്രേരണയാൽ ശീലാവതി ശാപം പിൻവലിക്കുകയും ഉഗ്രശ്രവസ്സ് മരിക്കുകയും ചെയ്തു.

ഗൗളിജന്മത്തിൽ തികച്ചും വ്യത്യസ്തമായൊരു കാലഘട്ടവും സ്ത്രീ ജീവിതവും കാണാം. ഗൗളിയിലൂടെ ഗ്രേസി പുതിയ കാല ത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയെ കാണിക്കുന്നു. പെൺഗൗളി അറിവ് കുറഞ്ഞവളാണ്. ഭർത്താവിനെ ആദരിക്കുന്നവളാണ്. ആൺഗൗളി പറഞ്ഞവയിൽ നിന്നും സ്ത്രീജീവിതത്തിന്റെ സ്വാതന്ത്ര്യലോകത്തെ ക്കുറിച്ച് പെൺഗൗളി സ്വന്തമായൊരു ജ്ഞാനം ഉണ്ടാക്കുന്നു. അതിൽ അവൾ ജീവിക്കാൻ തീരു മാനിക്കുന്നു. ആൺഗൗളിയെ ജീവിതത്തിൽ നിന്നും പുറ ത്താക്കുന്നു.

പെൺഗൗളി ജീവിത്തിൽ പുതുമ തേടുകയും ഭർത്താവിൽ നിന്നും ഒഴിഞ്ഞ് മാറുകയും ചെയ്തു. അവൾ കണ്ടെത്തിയ സ്ത്രീ ജീവിതത്തിന് ദാമ്പത്യത്തിന്റെ ചട്ടക്കൂട് ഇല്ലാതാകുന്നു. അവൾ സ്വന്തം കണ്ടെത്തലുകൾക്കും സ്വന്തം ജീവിതത്തിനും പ്രാധാന്യം നൽകുന്നു. ദാമ്പത്യം ഒരു ബന്ധനമാകുവാൻ അവൾ ആഗ്രഹി ക്കുന്നില്ല. കുഞ്ഞുങ്ങൾ ഉണ്ടാവുന്നതും അവരെ സംരക്ഷി ക്കുന്നതുമാണ് ദാമ്പത്യമെങ്കിൽ പെൺഗൗളി അതിനെതിരായി മാറുന്നു. സ്ത്രീജീവിതംകൊണ്ട് എന്തെല്ലാം ചെയ്യാമെന്ന് അറിയാൻ പെൺഗൗളി തീരുമാനിക്കുന്നു. കുഞ്ഞുങ്ങളെ നോക്കു ന്നതും ഭർത്താവിനായി അവരെ സംരക്ഷിക്കുന്നതും ഒടുവിൽ ഭർത്താവിന്റെ പേരിൽ അവർ അറിയപ്പെടുകയും ചെയ്യുന്നത് പെൺഗൗളി ഇഷ്ടപ്പെടുന്നില്ല. അവൾ പുതിയ അനുഭവങ്ങൾ നേടാനായി യുവതിയുടെ ബാഗിലേക്ക് ചാടിക്കയറിയത് ആൺ ഗൗളിയുടെ ജീവതത്തിൽ നിന്നും ഒരു ഇറങ്ങിപ്പോക്കാണ്.

പെൺഗൗളിയുടെ കാലഘട്ടം നാഗരികമാണ്. സ്ത്രീ സ്വാതന്ത്ര്യ ത്തിന്റെ പുതിയ മേഖലകളിലേക്ക് അവൾക്ക് പ്രവേശിക്കാൻ കഴിഞ്ഞത് ആശുപത്രിയിലെ സാഹചര്യമാണ്. സന്ദർശ കയുടെ സംസാരത്തിൽ നിന്നും പെൺഗൗളി ചിലത് ഗ്രഹിച്ചു. ബോധോദയം നേടിയ ബുദ്ധന്റെ അറിവ് അടുക്കളപ്പണി ചെയ്യുന്ന സ്ത്രീക്കു ണ്ടെന്ന് അത് കണ്ടെത്തി. പെൺഗൗളി ഈ സാഹചര്യത്തിൽ ദാമ്പത്യം ഉപേക്ഷിക്കുന്നു.

ദാമ്പത്യം ഒരു വ്യവസ്ഥിതിയാണ്. അതിൽ കേന്ദ്രം പുരുഷനാണ്. അവന്റെ കുഞ്ഞുങ്ങളെ വളർത്തുകയാണ് അവൾ ചെയ്യേണ്ടത്. പുരുഷനെ കേന്ദ്രീകരിച്ചുള്ള ഈ വ്യവസ്ഥിതിയിലേക്ക് ആൺ ഗൗളി ക്ഷണിക്കുമ്പോൾ പെൺഗൗളി അതിനെ നിരസിക്കുന്നു. തിരിച്ചറിവുണ്ടായ പെൺഗൗളി ആൺഗൗളിയൊത്തുള്ള ദാമ്പത്യം അവസാനിപ്പിക്കുന്നു. ദാമ്പത്യം ഒരുതരം തടവറയാണെന്ന് പെൺഗൗളി അറിയുന്നു. ഇവിടെ പെൺഗൗളി പ്രതികരിക്കുന്നത് സ്വതന്ത്രമായിട്ടാണ്.

പുരാണത്തിലെ ശീലാവതിയുടെ കഥയായ ‘കൊള്ളിവാക്കല്ലാ തൊന്നും’ എന്ന പാഠഭാഗത്തിൽ ശകാരവും കുറ്റപ്പെടുത്തലും – മാത്രമായിരുന്നു ശീലാവതിക്കു കിട്ടുന്ന പ്രതിഫലം. ഏതാപത്തിലും ഭർത്താവിനെ വ്രതപൂർവ്വം ശുശ്രൂഷിക്കുന്നവളുടെ മഹത്വം ഘോഷി ക്കുകയാണ് കഥയിൽ പുരുഷാധിപത്യത്തെ അരക്കിട്ടുറപ്പിക്കുക യാണീ കഥയിൽ. ഗൗളി ജന്മത്തിലെത്തുമ്പോൾ പുരുഷന്റെ അഹന്ത മാഞ്ഞുപോകുന്നില്ല എന്ന് കഥാകൃത്ത് പറയുന്നു. പെൺഗൗളിയിലൂടെ പുരുഷാധിപത്യ സാമൂഹികബോധത്തെ വിചാരണ ചെയ്യുകയാണ് കഥാകൃത്ത്, കഥയിലെ ഗൗളികപ്പെണ്ണ് ഒടുവിൽ ആൺപല്ലിയെ ഉപേ ക്ഷിച്ച് ആരതി എന്ന ചെറുപ്പക്കാരിയുടെ ശിഷ്ടജീവിതം അറിയാൻ ഇറങ്ങിപ്പുറപ്പെടുകയാണ്. പെണ്ണുങ്ങളെക്കൊണ്ട് എന്തൊക്കെ സാധി ക്കുമെന്ന് തനിക്കറിയണമെന്ന ബോധത്താലാണവൾ അപ്രകാരം ചെയ്യുന്നത്. പെണ്ണിന് അവളുടെ തീരുമാനങ്ങളും അന്വേഷണങ്ങ ളുമുണ്ടെന്ന് പ്രഖ്യാപിക്കുകയാണിവിടെ.

Question 25.
“മാതൃഭാഷാ പഠനത്തിന്റെയും മാതൃഭാഷയിലൂടെയുള്ള പഠനത്തി ന്റെയും പ്രസക്തി” – ഈ വിഷയത്തിൽ മുഖപ്രസംഗം തയ്യാറാ ക്കുക.
Answer:
സ്വന്തം ആശയങ്ങൾ കൂട്ടിച്ചേർത്ത് പ്രഭാഷണം തയ്യാറാക്കാൻ ശ്രമി ക്കുക.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 26.
സുവർണ ഭൂതകാലം നഷ്ടപ്പെട്ട ജനതയുടെ കോപവും ദു: ഖവും, നഷ്ടമായത് തിരിച്ചു പിടിക്കാമെന്ന പ്രത്യാശയും കിരാത വൃത്തത്തിലുണ്ട് . ഈ പ്രസ്താവന വിശകലനം ചെയ്ത് നിരു പണം തയ്യാറാക്കുക.
Answer:
കടമ്മനിട്ടയുടെ നാരായത്തിൽ മലയാളത്തിന് ലഭിച്ച അപൂർവ്വമായ വംശസ്മൃതികളുടെ ബിംബമാണ് കാട്ടാളൻ. കാട്ടാളൻ എന്ന കവി തയിലും കിരാതവൃത്തത്തിലും വംശത്തിന്റെ പ്രാചീനതയിലെ സാർത്ഥകമായ ജീവിതത്തിനായി കാട്ടാളൻ നിൽക്കുന്നു.

തീ പിടിച്ച് നീറായിത്തീർന്ന വനത്തിൽ കാട്ടാളൻ നിൽക്കുന്നു. നെഞ്ചത്ത് ആരോ തറച്ച പന്തം കുത്തി നിന്ന് കത്തുന്നു. കാട്ടാ ളന്റെ കണ്ണുകളിൽ പെറ്റുകിടക്കുന്ന പുലിയുടെ ഈറൻ കണ്ണ് കാണാം. കരിമൂർഖൻ പാമ്പിന്റെ വാല് വളഞ്ഞതുപോലെ പുരികം വളച്ചുവെച്ചിരിക്കുന്നു. വനം ദഹിച്ചതിൽ കാട്ടാളൻ കുപിതനാണ്. ആകാശത്ത് അച്ഛൻ ചത്തുകിടക്കുന്നു. മലയോരത്ത് അമ്മയിരുന്ന് ദഹിക്കുന്നു. മുല പകുതി മുറിഞ്ഞവൾ ആറ്റിൻ തീരത്ത് കനലായി വിളിച്ചത് ചാട്ടുളിയായി കാട്ടാളന്റെ കരളിൽ ചെന്ന് തറച്ചു. കാട്ടാ ളൻ അലറുകയാണ്. അമ്പ് തറച്ച കരിമ്പുലി പോലെയും ഉരുൾപ്പൊ ട്ടിയ മാമലപോലെയും കാട്ടാളൻ അലറുന്നു.

ഈ സന്ദർഭങ്ങളിൽ കാട്ടാളൻ എന്ന ബിംബത്തെ ഒരു സ്ഥലരാശി യിൽ നിർത്തി വളർത്തിയെടുക്കുന്നു. അയാളുടെ പരിസരങ്ങളിൽ കാണുന്ന ജീവിതാഭിലാഷങ്ങളുടെ തിരസ്കാരങ്ങൾക്ക് നേരെ കാട്ടാ ളൻ അലറുന്നു. കാട്ടാളൻ ഏതൊരു നാടിന്റെയും ആദിമമായ വന്യജീവിതത്തിന്റെ പ്രതിനിധിയാണ്. കാട്ടാളനെ തിരസ്കരിച്ചത് അവൻ ആയുധം ഉപയോഗിക്കുന്നതിനാലും അവന് മര്യാദകൾ ഇല്ലാ ത്തതിനാലും ആയിരുന്നു. ദൗർഭാഗ്യവശാൽ തുടർന്നുണ്ടായ സംസ്കാരം നാഗരികമാകുകയും ആയുധങ്ങൾ യഥേഷ്ടം ഉപയോ ഗിച്ച് വനം നശിപ്പിക്കുകയും മര്യാദകൾ കാറ്റിൽ പറത്തി പ്രകൃതിക്കും മാനവികതയ്ക്കും ഭീഷണി ഉയർത്തുകയും ചെയ്തു. അപ്പോൾ, കാട്ടാ ളന്റെ ജീവിതമായ വനം ചുട്ട് നശിപ്പിച്ചത് നാഗരികതയായിരുന്നു.

ഈ കാട്ടാളന്റെ പ്രകൃതിയിലുള്ള ജീവിതം വന്യമായ വനജീവിത ത്തിന് തുല്യമായിരുന്നു. അച്ഛൻ ആകാശത്തു ചത്തു കിടക്കുകയും അമ്മ മലയോരത്തിരുന്ന് ദഹിക്കുകയും ചെയ്യുമ്പോൾ കവിതയിലെ സ്ഥലമെന്നത് വായനക്കാരന് അനുഭവിക്കാൻ സാധിക്കുന്നു. ആകാ ശവും മലയോരവും അച്ഛന്റേയും അമ്മയുടെയും ദാരുണമായ അന്ത്യസ്ഥലമായി കവിതയിൽ വായിക്കപ്പെടുമ്പോൾ കാട്ടാളന്റെ വന ജീവിതത്തിന്റെ ആഴം മനസ്സിലാകുന്നു.

അലകടലിന്റെ പേരു പറിക്കാൻ കുതറുന്ന കാട്ടാളൻ കാടിന്റെ നീരു വകളിലാണ് അലകടലിന്റെ വേരുകൾ കണ്ടെത്തുന്നത്.

തുടർന്നുള്ള വരികളിൽ കാട്ടാളനു ചുറ്റുമുള്ള പ്രകൃതിയെ കാണു ന്നു. അത് ജീവനറ്റ പ്രകൃതിയാണ്. മാനം മൗനമായിരിക്കുന്നു. ഒരു കിളിപോലും പറക്കുന്നില്ല. ഇലകൾ കാറ്റിലാടുന്നില്ല. വേഴാമ്പൽ തേങ്ങിക്കരയുന്നതുപോലെ മഴയ്ക്കായി കാട്ടാളൻ കാത്തിരിക്കുന്നു. മാന്തോപ്പുകളുരുകുന്ന മണ്ണിലാണ് കാട്ടാളൻ ഇരിക്കുന്നത്. ഭ്രാന്ത മായ സ്നേഹത്തിനായി ദാഹം പെരുകുന്നു. ചത്തുകിടക്കുന്ന കരി മേഘങ്ങളുടെ കകോളക്കടലാണോ ആകാശമെന്ന നൈരാശ്യത്തി ലാണ് കാട്ടാളനിപ്പോൾ കഴിയുന്നത്. കരിഞ്ഞ മരണം കാവൽ ഇരി ക്കുന്ന കടുത്ത നോവിന്റെ കോട്ടയിൽ താൻ അകപ്പെട്ടിരിക്കുന്നു. തന്റെ കാടും മാനവും നഷ്ടമായിരിക്കുന്നു. എന്റെ കിനാവുകൾ വിതച്ചിരുന്ന ഇടിമിന്നൽ പൂത്തിരുന്ന മാനം ഇന്നെവിടെ? തുളസി ക്കാടുകൾ പോയ്പോയി. ഈറൻ മുടി കോതിയ സന്ധ്യകൾ നഷ്ട മായി. ഈ വരിയിൽ ഒരു സ്ത്രീ രൂപം ദൃശ്യമാണ്. ഈറൻ മുടി കോതുന്നത് സന്ധ്യയാണെങ്കിലും അതിലെ സന്ധ്യക്കു കാണുന്ന സ്ത്രീരൂപത്തിന്റെ പശ്ചാത്തലത്തിൽ കാട്ടാളന്റെ പ്രിയതമയുടെ ഓർമ്മകൾ ഉണ്ടായിരിക്കാം.

ഈ സന്ദർഭത്തിൽ കാണുന്നത് കണ്ണകിയെയാണെന്ന് ഇവിടെ ഒരു വ്യാഖ്യാനമുണ്ട്. കണ്ണകി മുല പറിച്ചെറിഞ്ഞ് മധുര വെണ്ണീറാക്കിയ സംഭവമാണ് ഇവിടെ കാണുന്നത്. കണ്ണകിയുടെ പുരാവൃത്തം ഈ പാഠത്തിന്റെ ഒടുവിലായി കൊടുത്തിട്ടുണ്ട്.

അവൾ മുല പാതി മുറിഞ്ഞവളാണ്. ആറ്റിൻകരയിലെ അവളുടെ നിലവിളി കനലായി മാറുകയും ആ കനലിന്റെ നിലവിളി കാട്ടാളന്റെ നെഞ്ചിൽ ചാട്ടുളിയായി ആഞ്ഞു തറച്ചതുമാണ്. പ്രകൃതിയുടെ പച്ചപ്പും സുഭഗതയും കാട്ടാളന്റെ സ്വന്തം ഇടമാണ്. അതിന്റെ തകർച്ചയിലേക്ക് കാട്ടാളൻ വീണ്ടും നോക്കുന്നു. മുത്തങ്ങാപ്പുല്ലു കളും അതിൽ തുള്ളിയിരുന്ന പച്ചക്കളും കാണാതായിരിക്കു ന്നു. മഴയുടെയും മണ്ണിന്റെയും കുളിരണിയുന്നതുപോലെയാണ് നമ്മുടെ മാമലകളിലും താഴ്വരകളിലും മുത്തങ്ങപ്പുല്ലുകൾ വളരു ന്നത്.

അതിൽ തുള്ളിച്ചാടുന്ന ചെറുവിരലിനേക്കാൾ ചെറിയ പച്ച കാളകൾ, പച്ചപ്പയ്യുകൾ മണ്ണിൽ നോക്കിനടക്കുന്ന ഏതൊരു മനുഷ്യന്റേയും പച്ചപ്പുള്ള ഓർമ്മയാണ്. കറുകപ്പുല്ലുകളുടെ തുമ്പിൽ രാത്രിയിലെ അമ്പിളിയുടെ നിലാവ് കളമെഴുതുന്നു. ആ കളങ്ങ ളിൽ ദേവി സ്തുതികൾ പാടി രസിച്ചിരുന്ന രാത്രികൾ കാട്ടാളൻ അയവിറക്കുന്നു. പ്രകൃതിയുടെ കളമെഴുത്തും കളംപാട്ടും കാട്ടാ ളൻ അറിഞ്ഞതും കണ്ടതുമായ ദേവീ സങ്കല്പത്തോട് ചേർന്നാണ് ആവിഷ്കരിച്ചിരിക്കുന്നത്. കവുങ്ങിൻ ചോലകളിലും കോലങ്ങ ളിലും ആടുന്ന പടയണിയുടെ രാത്രിയായിരിക്കാം കവിയുടെ മന സ്സിൽ ഉണരുന്നത്. ആ രാത്രിയെയായിരിക്കും കാട്ടാളന്റെ മനസ്സിൽ തുടികൊട്ടുന്നത്.

ഈ രാത്രിയുടെ വന്യമായ സന്തോഷം പങ്കിട്ട നാളുകൾ കാട്ടാളൻ ഓർക്കുന്നു. ആ രാത്രിക്ക് ചിലങ്കകൾ കെട്ടിയത് കാറ്റായിരുന്നു. തരിവള മുട്ടിയത് കാട്ടാറും. തണൽമരങ്ങളുടെ ചുവട്ടിൽ കാടത്തി കൾ ചുവടൊത്തു കളിക്കുന്നു. ഈ കാടത്തികളെ വർണ്ണിക്കുന്നതു് ആദിമ ദ്രാവിഡ സൗന്ദര്യത്തിന്റെ വന്യതയോടെയാണ്. അവരുടെ ശരീരം കരിവീട്ടി മരത്തിന്റെ കാതൽ. മരത്തിന്റെ ഉൾഭാഗത്തെ കറുപ്പ് നിറവും നിറചാരുതയും ചേർന്ന ഉറപ്പുള്ളത്) കൺപീലികൾ കൊണ്ടൊരു കാട് വളർന്നിരിക്കുന്നു. കവിളത്ത് അഴകേഴും വീണി രിക്കുന്നു. മുടി കെട്ടഴിഞ്ഞ് ഉണർന്നിരിക്കുന്നു. ഉടല് ഇളകി അര ക്കെട്ട് ഇളകി മുലകൾ ഇളകി ഉയർന്നും താഴ്ന്നും കാർമേഘം പോലുള്ള നിറമുള്ള മുടികൾ ചിതറിയുമാണ് കാടത്തി കളിക്കുന്ന ത്. ഈ സമയങ്ങളിൽ ഈ നൃത്തം കണ്ട് ആസ്വദിച്ച് മുളനാഴിയിൽ പഴഞ്ചാറ് നിറച്ചത് ഒരു മോന്ത മോന്തി ലഹരി പിടിച്ചവനായിരുന്നു കാട്ടാളൻ.

തുടർന്നുള്ള ഭാഗങ്ങളിൽ കാട്ടാളൻ ഇന്നിന്റെ അവസ്ഥയെ ചിന്തി ക്കുന്നു. കാട്ടാളത്തികളുടെ നൃത്തം ആസ്വദിച്ചിരുന്ന താൻ ഇന്നെ വിടെ? എന്റെ കിടാങ്ങളെവിടെ? അവർ തേൻകൂട്ടുകൾ തേടിപ്പോയ എന്റെ ആൺകുട്ടികളായിരുന്നു. പൂക്കുട നിറയ്ക്കാൻ പോയ പെൺകുട്ടികളായിരുന്നു. എന്റെ കിടാങ്ങൾ. അമ്മിഞ്ഞ കുടിച്ച കുഞ്ഞ് തന്നുടെ ചുണ്ടത്തൊട്ടിയ ആമ്പൽ പൂമൊട്ടുകളായ കൊച്ച രിപ്പല്ലുകളെവിടെ?

ഇപ്പോൾ ഈ വനത്തിലുയരുന്ന കരിഞ്ഞമണം തളിരെല്ലുകൾ കരി യുന്നതിന്റെതാണോ? മലകൾ ഉരുകിയൊലിക്കുന്ന നിറങ്ങളാണോ ദിക്കുകളിൽ നിറയുന്നത്? ഈ ഘട്ടത്തിൽ ഈറ്റപ്പുലി മുരളുന്ന കാട്ടാ ളന്റെ കണ്ണിൽ നിന്നും ഒരു തീത്തുള്ളി ഊറിയടർന്നു. കരളിൽ നുറു ങ്ങിപ്പോയ നട്ടെല്ല് നിവർന്ന് കാട്ടാളൻ എഴുന്നേറ്റു. ചുരമാന്തിയെഴുന്ന കരുത്തിന്റെ തിരമാലകൾ ചീറിയലച്ചു. കാട്ടാളന്റെ തകർന്ന ഹൃദയം

ഈ വരികളിൽ വ്യക്തമാണ്. സ്വന്തം വീര്യം നഷ്ടപ്പെടുത്തേണ്ടി വന്ന കാട്ടാളന്റെ കരളിന്റെ ദൈന്യത അവന് അറിയാം. കാട്ടാളന്റെ ഇന്നത്തെ ദാരുണമായ അവസ്ഥക്ക് മുമ്പിലാണ് വായനക്കാർ വന്നു നിൽക്കുന്നത്.

കാട്ടാളന്റെ സ്വത്വം ഉണർന്നു പ്രവർത്തിക്കുന്നു. തുടർന്നുള്ള വരി കളിൽ കാട്ടാളൻ തന്റെ പ്രദേശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചു പിടിക്കലിനായി ശക്തി സംഭരിക്കുന്നു. കൽമഴു എടുത്ത് വേട്ടക്കാ രുടെ കൈകൾ വെട്ടുമെന്ന് അറിയിക്കുന്നു. മല തീണ്ടി അശുദ്ധ മാക്കിയവരെ തലയില്ലാതെ ഒഴുക്കണം. മരങ്ങളരിഞ്ഞ് എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാലകൾ എടുത്ത് ജഗത്തിൽ (ലോകത്തിൽ) തൂക്കിയിടും. കൊരല് ഊരിയെടുത്ത് കുഴലൂതി വിളിക്കും. ഈ സമയങ്ങളിൽ മഞ്ഞാടി മയങ്ങിയ ശക്തികൾ എത്തുമ്പോൾ കുല വില്ലിൽ പ്രാണന്റെ ഞരമ്പുകൾ പിരിച്ച ഞാണ് ഏറ്റി ഇടിമിന്നലൊ ടിച്ച് അഗ്നിത്തിരയുതിർത്ത് അത് കരിമുകിലിൽ ചെന്നുരഞ്ഞ് പേമാ രിയായി പെയ്യും. ആ മഴ പേമഴയായി പൊടിവേരുകൾ മുളപ്പി ക്കും. പടരുന്ന മുള പൊട്ടി വിളിക്കും, സൂര്യന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയരും. വനത്തിന്റെ സുഭഗത ആടി ളിയും. വനമൂർച്ചയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാതാകും. താനന്നു ചിരിക്കുമെന്ന് കാട്ടാളൻ ഉറച്ചു പറഞ്ഞു.

ഈ കവിതയിൽ കാണുന്ന പരിസ്ഥിതിക്കും അതിന്റെ വിനാശത്തി നുമൊപ്പം സാംസ്കാരികമായ വിനാശവും സംഭവിക്കുന്നുണ്ട്. കാടിനെ തകർത്തെറിയുമ്പോൾ നാഗരികതയിൽ നിന്നും വ്യത്യസ്ത മായ ഗ്രാമീണ സംസ്കൃതിയാണ് തകരുന്നത് എന്നീ കവിത തെളി യിക്കുന്നു.

Kerala Plus Two Malayalam Question Paper March 2020 with Answers

നീറായ വനത്തിലാണ് കാട്ടാളൻ നിൽക്കുന്നത്. നെഞ്ചത്ത് ഒരു കുന്തം കുത്തിയാണ് കാട്ടാളൻ നിൽക്കുന്നത്. ഇവിടെ കാട്ടാളന്റെ നെഞ്ചിലെ പന്തം കാട്ടാളൻ സ്വയം തറച്ചതാണോ? എങ്കിൽ ഇതൊരു കലാരൂപം പോലൊരു പ്രകടനമായി മാറും. അതിനാൽ നെഞ്ചത്ത് തറച്ച പന്തം കാടു തകർത്തവർ കുത്തിയതാണ്. അല്ലെങ്കിൽ തന്റെ കാടു തകർന്ന വരുടെ ഭയവും വേദനയും കാട്ടാളന്റെ നെഞ്ചിൽ എരിയുന്ന പന്ത മാണിത്. കാടിന്റെ ആകാശത്ത് ചത്തുകിടക്കുന്നു അച്ഛൻ. കരിമേ ഘമാകാം. തുടർന്നുള്ള വരികളിൽ ആ സൂചനയുണ്ട്. അമ്മ മല യോരത്തിരുന്ന് ദുഃഖിക്കുകയാണ്. മരം പോയ മാമലകളുടെ താഴ്വാര ങ്ങളുടെ വരൾച്ച ഇവിടെ കാണാം. കാട്ടാളൻ വേഴാമ്പലിനെപ്പോലെ മഴയ്ക്കായി കാത്തിരിക്കുകയാണ്. ഈ കാട് കാട് അല്ലാതെയായിരി ക്കുന്നു. കാകോളക്കടലാണിപ്പോൾ. കടുത്ത വേദനകളുടെ കോട്ട യാണിത്. അതിൽ കരിമരണം കാവലിരിക്കുന്നു.

ഇടിമിന്നൽ പൂത്തിരുന്നതായിരുന്നു മാനം. അതിൽ കിനാക്കളായി രുന്നു വിതച്ചിരുന്നത്. തുളസിക്കാടുകൾ പോയി. ഈറൻമുടികൾ കോതിയ സന്ധ്യകൾ പോയി. ഇതിൽ സന്ധ്യകളിൽ പരിസ്ഥിതിയും വൈയക്തിക ജീവിതവും കാണുന്നു. പച്ചപൈക്കൾ (പച്ചക്കാള യെന്നും പുൽച്ചാടിയെന്നും) വിളിക്കും. ചാടി നടന്നിരുന്ന മുത്ത ങ്ങപ്പുല്ലുകൾ നഷ്ടമായി. അമ്പിളി പ്രതിഫലിച്ചിരുന്ന കറുകപ്പുല്ല് പൊയ്പ്പോയി. ചിലങ്കകൾ കെട്ടിയ കാറ്റും തരിവള കെട്ടിയ കാട്ടാറും ഇല്ലാതായി. മുളനാഴിയിൽ നിറച്ച പഴഞ്ചാറും ഇല്ലാതായി.

ഈ പരിസ്ഥിതി വിനാശത്തോടുള്ള പ്രതിഷേധം കവിതയിൽ നിറ യുന്നുണ്ട്. തീണ്ടി അശുദ്ധം വരുത്തിയ ആൾ കാട്ടാള കുല നിയമം അനുസരിച്ച് കൊല്ലപ്പെടേണ്ടവർ തന്നെ. പരിസ്ഥിതി മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസമാണ്. അത് തീണ്ടുന്നവൻ പുരാത നമായ ആചാരങ്ങളുടെ രീതിയിൽ അശുദ്ധമാക്കപ്പെടേണ്ടവർ ആണ്. ചരിത്രത്തിൽ സംഭവിച്ചത് തിരിച്ചാണ്. നാഗരികന്റെ ശരീ രവും വീടും തൊട്ടു തീണ്ടിയ മണ്ണിന്റെ മക്കളെ അശുദ്ധമാക്കി

മാറ്റിയ ചരിത്രം. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും തകരുമെന്നും താൻ അന്നു ചിരിക്കുമെന്നും ആശിക്കുന്ന കാട്ടാളൻ ഏതൊരു കാലഘട്ടത്തിന്റെയും ഉള്ളിൽ പടരുന്ന പ്രകൃതി പ്രേമത്തിന്റെ ഗായ കനാണ്. കാമുകനാണ്. വനം അന്യമായി കാണപ്പെടുകയും ജീവിതം വനമോടികളിൽ ആടിത്തെളിയുകയും ചെയ്യുന്ന ഒരു കാലമാണ് കാട്ടാളന്റെ സ്വപ്നവും പ്രതീക്ഷയും.

കാട്ടാളന്റെ ദർശനം വനജീവിതത്തിന്റെ തകർച്ചയിൽ നിന്നും രൂപാ ന്തരപ്പെട്ടതാണ്. സംസ്കാരത്തിന്റെ വേർതിരിവുകൾ ഉണ്ടാക്കി ഒരു നഗരം വെട്ടിപ്പിടിച്ചവർ എന്നും പണിക്കായി തയ്യാറാക്കി നിർത്തിയ ഒരു അടിയാളവർഗ്ഗം ഉണ്ട്. മണ്ണിന്റെ മക്കൾ. അവർക്ക് എല്ലാം നിഷേധിച്ചിരുന്നു – ദൈവത്തേയും വിദ്വയേയും മനുഷ്യ പാരമ്പര്യ ത്തെയും. തീണ്ടലും അയിത്തവും കൊണ്ട് മേലാളർ സംസ്കാര ത്തിന്റെ ഉയർന്ന പടവുകളിൽ കഴിഞ്ഞു. മണ്ണിന്റെ ചെളിയും ചേറും പുരണ്ടവർ നാട്ടിൽനിന്നും നഗരങ്ങളിൽ നിന്നും പുറത്താ ക്കപ്പെട്ടു. മേലാളന്റെ തീണ്ടലും അശുദ്ധവും നടപ്പിലാക്കേണ്ടത്. അടിയാളവർഗ്ഗമായിരുന്നു എന്ന് കാട്ടാളൻ വിളിച്ചറിയിക്കുന്നു. കാട് തീണ്ടി അശുദ്ധമാക്കുന്നവരെ അശ്വമാരായി അകറ്റേണ്ടതായി രുന്നു. എങ്കിൽ കാടും കാട്ടിലെ ജീവിതവും ഇവിടെ നശിക്കില്ലാ യിരുന്നു.