Bridge Over Troubled Water Summary in Malayalam English Class 7

Students often refer to Kerala Syllabus 7th Standard English Textbook Activities Answers Pdf and Bridge Over Troubled Water Summary in Malayalam English Medium before discussing the text in class.

Class 7 English Bridge Over Troubled Water Summary

Bridge Over Troubled Water Summary in English

(How can we be friendly to others? How do your friends help you in distress? When do you need your friends’ help?)

Stanza 1: When you’re weary, feeling small, when tears are in your eyes, I will dry them all. I’m on your side. Oh, when times get rough and friends just can’t be found.

Stanza 2: Like a bridge over troubled water I will lie down like a bridge over troubled water when you’re down and out.

Stanza 3: When you’re on the street, when evening falls so hard, I will comfort you, I’ll take your part. Oh, when darkness comes and pain is all around.

Stanza 4: Like a bridge over troubled water I will lie down.

Bridge Over Troubled Water Summary in Malayalam English Class 7 1

Stanza 5: Sail on, silver girl, sail on by. Your time has come to shine. All your dreams are on their way. See how they shine. Oh, if you need a friend I’m sailing right behind.

Stanza 6: Like a bridge over troubled water, I will ease your mind.

Bridge Over Troubled Water Summary in Malayalam English Class 7

Bridge Over Troubled Water Summary in Malayalam

(നമുക്ക് മറ്റുള്ളവരോട് എങ്ങിനെ സൗഹൃദത്തിൽ ഏർപ്പെടാം? നിങ്ങളുടെ വിഷമസന്ധികളിൽ നിങ്ങളു ടെ കൂട്ടുകാർ നിങ്ങളെ എങ്ങിനെയാണ് സഹായിക്കുന്നത്? എപ്പോഴാണ് നിങ്ങൾക്ക് കൂട്ടുകാരുടെ സഹായം ആവശ്യമായി വരുന്നത്?

നിങ്ങൾ ക്ഷീണിതയായിരിക്കുമ്പോൾ, ചെറുതായിപ്പോയി എന്ന് തോന്നുമ്പോൾ, നിങ്ങളുടെ കണ്ണിൽ കണ്ണു നീർ നിറയുമ്പോൾ ഞാൻ അവയെ തുടച്ചു നീക്കും. ഞാൻ നിന്റെ അടുത്തു തന്നെയുണ്ട്. ചീത്ത സമയ ങ്ങളിൽ, കൂട്ടുകാരെ കാണാൻ പറ്റാത്തപ്പോൾ, ജീവിതം പ്രയാസമാണ്.

നീ പ്രശ്നങ്ങളുടെ മുമ്പിൽ പകച്ചു നിൽക്കുമ്പോൾ, പ്രശ്നങ്ങളാകുന്ന ആ നദിയുടെ മുകളിൽ കൂടി ഞാൻ ഒരു പാലമായി വരും, നിനക്ക് അവയുടെ മീതെ നടന്നുകയറാൻ.

നിങ്ങൾ റോഡിലായിരിക്കുകയും വൈകുന്നേരം ഇരുട്ട് പിടിച്ചതുമായിരിക്കുമ്പോൾ ഞാൻ നിന്നെ സമാ ശ്വസിപ്പിക്കും. ഞാൻ നിന്റെ കൂടെ കാണും. ചുറ്റും ഇരുട്ടും വേദനയും ഉള്ളപ്പോൾ ജീവിതം ദുസ്സഹമാ കുന്നു.

ഇളകിമറിയുന്ന വെള്ളത്തിന് മുകളിൽ കൂടി നിനക്ക് പോകാൻ ഒരുപാലമായി ഞാൻ കാണും.

മോളേ, യാത്ര ചെയ്തുകൊണ്ടേയിരിക്കു. നിനക്ക് തിളങ്ങാൻ സമയമായി. നിന്റെ എല്ലാ സ്വപ്നങ്ങളും കൂടെയുണ്ട്. അവ എങ്ങിനെയാണ് തിളങ്ങുന്നത് എന്ന് നോക്കൂ. നിനക്കൊരു കൂട്ടുകാരനെ വേണമെങ്കിൽ ഞാൻ നിന്റെ തൊട്ടുപുറകിൽ തന്നെയുണ്ട്.

കലങ്ങി മറയുന്ന വെള്ളത്തിനു മുകളിൽ ഒരു പാലമായി മാറി, നിന്റെ മനസ്സിനെ ഞാൻ സമാശ്വസി പ്പിക്കും.

Bridge Over Troubled Water About the Author

Paul Simon & Art Garfunkel were an American folk rock duo. Simon is a singer and song writer. Garfunkel is a singer. Their most famous songs are: “The Sound of Silence”, “Mrs. Robinson”, and “Bridge over Troubled Water”.

പോൾ സൈമൺ, ആർട്ട് ഗാർഫുംഗൽ, എന്നിവർ അമേരിക്കൻ ഫോക്സോംഗ്സ് പാടുന്ന രണ്ടുപേരാണ് സൈമൺ പാട്ടുകാരനും എഴുത്തുകാരനുമാണ്. ഗാർഫുംഗൽ പാട്ടുകാര നാണ്. അവരുടെ ഏറ്റവും പ്രസിദ്ധമായ പാട്ടുകളാണ് “ദ് സൗണ്ട് ഓഫ് സൈലൻസ്, “മിസ്സിസ് റോബിൻസൻ”, “ബ്രിജ് ഓവർ ട്രബിൾഡ് വോട്ടർ” എന്നിവ.

Bridge Over Troubled Water Summary in Malayalam English Class 7

Bridge Over Troubled Water Word Meanings

  • weary – tired, ക്ഷീണിച്ച
  • down and out – to be without money, job or shelter, പണവും, ജോലിയും, വീടും ഇല്ലാത്ത അവസ്ഥ
  • ease – comfort, സുഖം

The Yellow Umbrella Questions and Answers Activities Class 7 English Kerala Syllabus

Parents often use SCERT Kerala Syllabus 7th Standard English Textbook Solutions Unit 5 Chapter 1 The Yellow Umbrella Questions and Answers Activities Notes Pdf to assist their kids with homework.

Class 7 English The Yellow Umbrella Question Answer Activities

7th Standard English Textbook Activities Unit 5 Question Answer

Look at the picture given below.
The Yellow Umbrella Questions and Answers Activities Class 7 English Kerala Syllabus 1
Question 1.
What do you see in this picture?
Answer:
The picture shows a woman collecting gift packets from children.
ചിത്രം കാണിക്കുന്നത് ഒരു സ്ത്രീ കുട്ടികളിൽ നിന്നും ഗിഫ്റ്റ് പാക്കറ്റുകൾ (സമ്മാനപ്പൊതികൾ) ശേഖരിക്കുന്നതാണ്.

Question 2.
What is the woman doing?
Answer:
These packets will be sent to the children living in various orphanages.
ഈ പൊതികൾ അനാഥശാലകളിൽ കഴിയുന്ന കുട്ടികൾക്ക് വിതരണം ചെയ്യാനായിട്ടാണ് ശേഖരി ക്കുന്നത്.

The Yellow Umbrella Class 7 Question Answer

Question 1.
Why are memories important in our lives?
എന്തുകൊണ്ടാണ് നമ്മുടെ ജീവിതങ്ങളിൽ ഓർമ്മകൾക്ക് പ്രാധാന്യമുള്ളത്?
Answer:
Memories are important in our lives because they bring back to us both pleasant and painful happenings in our lives. They help us to relive the past.
അവ സന്തോഷിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമായ പല സംഭവങ്ങളും നമ്മുടെ മനസ്സിലേക്ക് തിരിച്ചുകൊണ്ടു വരുന്നു. അങ്ങനെ അവ നമ്മളെ പഴയകാലത്ത് ഒന്നും കൂടി ജീവിക്കാൻ സഹായി ക്കുന്നു.

Question 2.
How did Helena Hilario and Mario Pece get the thread for the film?
ഹെലന ഹിലാരിയോക്കും മാരിയോ പെക്കോക്കും എങ്ങിനെയാണ് ഈ ഫില്മിന്റെ കഥാതന്തു കിട്ടിയത്?
Answer:
Helena Hilario and Mario Pece got the thread for the film from the story of Joseph, a young boy from Palmas in Brazil. He was an orphan at an orphanage.
ബ്രസീലിലെ പാൽ മാസിൽ നിന്നുമുള്ള ഒരു കുട്ടിയായ ജോസഫിൽ നിന്നുമാണ് അവർക്ക് അത് കിട്ടിയത്. ഒരു അനാഥശാലയിലെ കുട്ടിയായിരുന്നു അവൻ.

The Yellow Umbrella Questions and Answers Activities Class 7 English Kerala Syllabus

Question 3.
Why did Joseph, the young boy from Palmas, have a special attachment to a yellow umbrella?
പാൽമാസിൽ നിന്നുമുള്ള കുട്ടിയായ ജോസഫിന് എന്തുകൊണ്ടാണ് മഞ്ഞുക്കുടയോട് ഒരു പ്രത്യേക താല്പര്യം ഉണ്ടായത്?
Answer:
Joseph, the young boy, was among a group of refugees who had arrived in the country in an open boat. There were many like him all over the world – running away from their countries for fear or thrown out as unwanted people. It was a rainy day. His father opened a big yellow umbrella and protected him from the rain. They were going to an orphanage. The father left the boy there and went away. The boy watched as his father walked away, raindrops bouncing off the yellow umbrella. That was the last time he saw his father. That is why Joseph has a special attachment to a yellow umbrella.

മറ്റുള്ള അഭയാർത്ഥികളുടെ കൂടെ ഒരു തുറന്ന ബോട്ടിൽ ഈ രാജ്യത്തു വന്ന കുട്ടിയാണ് ജോസഫ്. അവനെപ്പോലെ ഒരുപാട് കുട്ടികൾ ഈ ലോകത്തുണ്ട്. സ്വന്തം നാടിന് അവരെ വേണ്ട. ഒരു മഴ ദിവസം ജോസഫിനേയും കൊണ്ട് അവന്റെ അപ്പൻ ഒരു അനാഥശാലയിലേക്ക് പോയി. മഴയിൽ നിന്നും ജോസഫിനെ രക്ഷിക്കാൻ ഒരു മഞ്ഞക്കുട ചൂടിയാണ് അവർ പോയത്. ജോസഫിനെ അനാ ഥശാലയിൽ വിട്ടിട്ട് അവന്റെ അപ്പൻ തിരിച്ചു പോയി. അങ്ങിനെ പോകുമ്പോൾ അവൻ അനാഥശാ ലയുടെ മുൻപിൽ നിന്നും അപ്പനെ നോക്കിക്കൊണ്ടിരുന്നു. അപ്പന്റെ മഞ്ഞക്കുടയിൽ നിന്നും മഴ ത്തുള്ളികൾ തെറിച്ച് വീഴുന്നുണ്ടായിരുന്നു. അപ്പൻ പിന്നെ തിരിച്ചു വന്നില്ല. അതുകൊണ്ടാണ് അവന് ആ മഞ്ഞക്കുടയോട് ആ പ്രത്യേക താൽപ്പര്യമുണ്ടായത്.

Question 4.
Why did Joseph’s father leave him at the orphanage?
ജോസഫിന്റെ അപ്പൻ എന്തുകൊണ്ടാണ് അവനെ അനാഥശാലയിൽ വിട്ടത്?
Answer:
Joseph’s father left him at the orphanage because he had been out of work for a long time. The only hope of survival for his son was to grow up in the orphanage.
കുറെ നാളുകളായിട്ട് ആ അപ്പന് ജോലിയൊന്നുമില്ലായിരുന്നു. തന്റെ മകൻ ജീവിച്ചിരിക്കണമെങ്കിൽ അനാഥശാലയിൽ വളരേണ്ടി വരും എന്ന തരിച്ചറിവാണ് ജോസഫിന്റെ അപ്പനെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്.

Question 5.
What does this tell us about their situation?
അവരുടെ അവസ്ഥയെപറ്റി ഇത് എന്താണ് നമ്മളോട് പറയുന്നത്?
Answer:
It tells that their situation of hopelessness. There are many people like Joseph’s father in this world. They become refugees because they run away for fear from their countries or are thrown out as unwanted people.
വളരെ മോശമായ അവസ്ഥയിലാണ് അവർ എന്ന് ഇത് കാണിക്കുന്നു. ജോസഫിന്റെ അപ്പ നേപ്പോലുള്ള ധാരാളം പേർ ഈ ലോകത്തുണ്ട്. സ്വന്തം നാട്ടിൽ അവർ വേണ്ടപ്പെടാത്തവർ ആയി മാറുന്നു. അതുകൊണ്ടാണ് അവർ അഭയാർത്ഥികളായി മാറുന്നത്.

The Yellow Umbrella Activities

Class 7 English The Yellow Umbrella Activities – Activity : 1

Imagine, one day the yellow umbrella spoke to Joseph, “I’m ready to take anywhere you’d like to go.” Where do you think he would want to go?
On 128, there are 4 possible answers to this question. Choose one of them, and develop a story.
ഒരു ദിവസം ആ മഞ്ഞക്കുട ജോസഫിനോട് സംസാരിച്ചു എന്ന് വിചാരിക്കുക. മഞ്ഞക്കും പറ ഞ്ഞു “നിനക്ക് എവിടെ വേണമെന്ന് വച്ചാൽ നിന്നെ അങ്ങോട്ട് കൊണ്ടുപോകാൻ ഞാൻ തയ്യാ റാണ്. ജോസഫ് എവിടെ പോകും എന്നാണ് നിങ്ങൾ കരുതുന്നത്?
പേജ് 128-ൽ 4 സാധ്യമായ ഉത്തരങ്ങൾ കൊടുത്തിട്ടുണ്ട്. അതിൽ ഏതെങ്കിലും ഒന്ന് എടുത്ത് ഒരു കഥയുണ്ടാക്കുക.

  • He might choose to go back to the rainy day when he and his father walked to the orphanage.
  • He might wish to visit the country or city of his father’s origin, wherever that may be.
  • He might prefer to visit a bustling, colourful carnival or fair.
  • He might go for a travel to a calm and attractive beach at sunset.

Can you develop a story using any one of the plots given above?
————————————————————————————————
————————————————————————————————
————————————————————————————————
Answer:
He might wish to visit the city of his father’s origin. He wishes so because he likes his father so much and he hopes his father is still alive and well. He knows how much his father struggled to keep him happy as a boy. He used to give him good food and good toys when he was able to do so. And then suddenly things became bad in the country. As they belonged to a minority group, the people in authority did not like them. Thus his father lost his job and for many days he could find no work. He could not even get food for his son. He knew that the only way to keep his son alive was to take him to an orphanage.

On a rainy day, with a lot of sadness in his heart, the father takes Joseph to an orphanage. His father had a yellow umbrella. As it was raining, the father protected Joseph under the yellow umbrella. When they reached the orphanage, Joseph was handed over to the authorities in the orphanage and the father went back to his home. Joseph remembers seeing his father walking away in the rain, raindrops bouncing off his yellow umbrella. This picture was deeply etched in Joseph’s mind. That is why he loves a yellow umbrella above any other gift.
Let us hope and pray that Joseph will be able to go back to the city of his father and he will find his father still alive. What a reunion it would be!

The Yellow Umbrella Questions and Answers – Activity :2

Here is a letter Joseph wrote to his father, but only the initial part is given. Try to complete it.
പേജ് 129-ൽ ജോസഫ് അവന്റെ അപ്പന് എഴുതിയ ഒരു കത്തിന്റെ ആദ്യഭാഗമാണ്. അത് പൂർണ്ണ മാക്കുക
The Yellow Umbrella Questions and Answers Activities Class 7 English Kerala Syllabus 4
Answer:
…….. I remember you walking away from the orphanage with raindrops bouncing off your yellow umbrella. I stood in front of the orphanage and looked until you completely disappeared from my sight. I was really sad. The authorities at the orphanage tried to console me by saying that you would be coming back to take me with you when thing get better in our city. It has been six months now. I have no news about you or the mother. Every day I hear bad news from my friends here saying there was shooting in such and such a place and some people were killed. When I hear such news I get worried. I pray God to keep you and mom safe.
How is mom? I miss her so much. I remember the delicious food she used to make. The food we get in the orphanage is not tasty. But I have to eat it to survive. There are so many rules which we have to obey. There is one man here who is very strict and he is in-charge of the discipline here. He often beats us and abuses us. Dad, I am really fed up with the life here. Please come and take me away from this hell.
I continue praying for your and mom’s health and happiness. I hope you will soon come and take me with you.
Love,
Joseph

The Yellow Umbrella Questions and Answers Activities Class 7 English Kerala Syllabus

The Yellow Umbrella Class 7 Questions and Answers Pdf – Activity :3

On p. 130, there is a conversation between Joseph and his friend Gerald in the refugee camp. On p. 131, there is a heading “Hardships faced by child refugees”. Under the heading there are 7 boxes of which the first two are filled. Fill the rest of them and then write a paragraph about the hardships faced by child refugees.
130-ാം പേജിൽ ജോസഫും അവന്റെ കൂട്ടുകാരനായ ജെറാൾഡും റഫ്യൂജി ക്യാംപിൽ വച്ച് നട ക്കുന്ന സംഭാഷണമാണ്. പേജ് 131-ൽ ഒരു തലക്കെട്ട് കാണാം. “ഹാർഡ്ഷിപ്പ്സ് ഫേസ്ഡ് ബൈ ചൈൽഡ് റെഫ്യൂജീസ് ” എന്ന തലക്കെട്ടിന് താഴെ 7 ബോക്സുകളുണ്ട്. അതിൽ രണ്ടെണ്ണം. പൂരിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവ പൂരിപ്പിച്ച് അഭയാർത്ഥികളായ കുട്ടികളുടെ പ്രയാസങ്ങളെപ്പറ്റി ഒരു പാരഗ്രാഫ് എഴുതുക.

Here is the conversation between Joseph and his friend Gerald in the refugee camp.
The Yellow Umbrella Questions and Answers Activities Class 7 English Kerala Syllabus 5
Friends in a distant land
Joseph : Gerald, being in this camp is really tough, especially for us kids.
Gerald : Yeah, I miss my mom and dad a lot.
Joseph : I know how you feel. My dad had to leave me here, and I haven’t seen him since.
Gerald : That’s terrible.
Joseph : But you know what, Gerald? We can be like a family here and take care of each other.
Gerald : You’re right, Joseph. Friends can be like family too.
Joseph : And, Gerald, the school here is not like what it used to be. It’s not easy to learn.
Gerald : I noticed that too. It’s very crowded and noisy.
Joseph : But we can’t give up on learning. Education is important for our future.
Gerald : I like that idea, Joseph. Let’s help each other learn and get smarter.
Joseph : Great! We can be study buddies.

Write a paragraph about the hardships faced by child refugees.
A few hints are given below.
Answer:
The Yellow Umbrella Questions and Answers Activities Class 7 English Kerala Syllabus 6

HARDSHIPS FACED BY CHILD REFUGEES
It is a pity that even in the modern world we have so many child refugees who spend their lives unhappily in refugee camps. These children become unwanted in their own country because of reasons ranging from race, religion, region, or language. Children are supposed to enjoy a carefree, happy life. They are supposed to be at school learning and playing with their friends. But life in the refugee camp is terrible for the children. They lack proper shelter. Refugee camps are often crowded and noisy places. The food given there is of low quality. Children are not given proper medical care. There are no learning facilities and facilities for various games and sports. At home they were like free birds, doing the things they liked, enjoying the fun and frolic of life. But here they are like caged birds and animals and they have no freedom at all.

They are subject so many harsh rules. They were severely punished if they do not follow the rules. They do not get the love and affection they get at home. No parents and no siblings to love them and show them any affection. For these children life becomes a burden and they develop negative thinking. Let us hope and pray a day will come when no child has to grow in a refugee camp, away from the comfort and luxury of his home.

Class 7 English The Yellow Umbrella Question Answer – Activity :4

On p. 131, there is a conversation between Hilario’s sister and Joseph when they started distributing toys. The conversation is incomplete. Complete the conversation. 133-ാം പേജിൽ കളിക്കോപ്പുകൾ വിതരണം ചെയ്തുക്കൊണ്ടിരുന്നപ്പോൾ ഹിലരിയോയുടെ സഹോദരിയും ജോസഫും തമ്മിൽ നടത്തിയ സംഭാഷണമാണ്. അത് അപൂർണ്ണമാണ്. പൂർണ്ണ മാക്കുക.
Here is a conversation between Hilario’s sister and Joseph when they started distributing toys. Let’s complete the conversation.
Hilario’s sister : Hello, what should I call you?
Joseph : I’m Joseph.
Hilario’s sister : Joseph, why are you not playing with the other children? Don’t you like toys?
…………………………………………………………………………………………………………………
…………………………………………………………………………………………………………………
…………………………………………………………………………………………………………………
Answer:
Joseph : I don’t like toys. What I want is a yellow umbrella.
Hilario’s sister: A yellow umbrella? Why do you want a yellow umbrella?
Joseph : I have some special interest in it. It reminds me of my father and my family.
Hilario’s sister: How?
Joseph : We had become unwanted citizens in our country. My father did not have any job for a long time and he realised that the only way to keep me alive was to put me in an orphanage.
Hilario’s sister: What does it have to do with a yellow umbrella?
Joseph : My father brought me to the orphanage on a rainy day protecting me under his yellow umbrella. After dropping me at the orphanage he went back. As he was going away I was looking at him. I could see raindrops bouncing off his yellow umbrella. He never came back. The yellow umbrella remains vivid in my memory and it reminds me of my loving father.
Hilario’s sister: I’m sorry Joseph. I understand why you want a yellow umbrella. I will get one for you.
Joaseph : Thank you, Madam. Thank you very much.

The Yellow Umbrella Questions and Answers Activities Class 7 English Kerala Syllabus

The Yellow Umbrella Class 7 Question Answer – Activity :5

a. Prepare some slogans and messages in connection with World Refugee Day
വേൾഡ് റെഫ്യൂജി ഡോയുമായി ബന്ധപ്പെട്ട കുറച്ച് മുദ്രാവാക്യങ്ങളും സന്ദേശങ്ങളും തയ്യാറാ
The Yellow Umbrella Questions and Answers Activities Class 7 English Kerala Syllabus 7
The Yellow Umbrella Questions and Answers Activities Class 7 English Kerala Syllabus 8
Answer:

Messages Slogans
Let’s be kind to people who had to leave their homes. Stand with Refugees: Embrace, Empower, Include.
We should be tolerant. People have a right to believe in Refugees are our brothers. the things they want. Refugees are our brothers.
We should never force our ideologies on others. As we all know one man’s meat is another man’s poison and one man’s religion is another man’s madness. God did not create refugees! We created them!
The world is wide enough to accommodate various ideologies and concepts. Stubbornness and self- righteousness can bring us only harm. Let peace reign!

b. Design a poster for World Refugee Day.
നിങ്ങൾ തയ്യാറാക്കിയ മുദ്രാവാക്യങ്ങളും സന്ദേശങ്ങളും ഉപയോഗിച്ച് വേൾഡ് റെഫ്യൂജി ഡേ -ക്ക് അനുയോജ്യമായ ഒരു പോസ്റ്റർ തയ്യാറാക്കുക.
Answer:
The Yellow Umbrella Questions and Answers Activities Class 7 English Kerala Syllabus 9

The Yellow Umbrella Summary in Malayalam English Class 7

Students often refer to Kerala Syllabus 7th Standard English Textbook Activities Answers Pdf and The Yellow Umbrella Summary in Malayalam English Medium before discussing the text in class.

Class 7 English The Yellow Umbrella Summary

The Yellow Umbrella Summary in English

(Have you received a gift? Did it remind you of a special event in your life or of someone you love?)

We all have memories some pleasant and some painful. We sometimes come upon bad times.
Memories often make them more painful. Occasionally a memory awakens in us the desire to possess something. It is not because the thing is something great or very costly. It becomes valuable to us through its association with our memory.

A yellow umbrella may look a very trivial thing for you. It is not something you very much wish to own. It has no particular attraction for you. Your parents have bought many umbrellas for you since you began schooling. Some of them were quite colourful and attractive. A yellow umbrella had nothing special in your life. But for Joseph, a boy from Palmas in Brazil, a yellow umbrella was something special.

The Yellow Umbrella Summary in Malayalam English Class 7 1

We learn about Joseph from two Brazilian film makers – Helena Hilario and Mario Pece. The story starts with Hilario getting a phone call from her sister. Her sister had been on a visit to an orphanage in Palmas with Christmas gifts for the children. The children there were happy at seeing the toys they were given.

But she noticed a boy with a sad face. He showed no interest in the toys. She went to him and asked him what he would like to have as a gift. He said, “A yellow umbrella.” Hilario’s sister was surprised. But she soon knew the story from the boy.

It was not long ago. The boy was among a group of refugees who had arrived in the country in an open boat. There were many like him all over the world – running away from their countries for fear or thrown out as unwanted people. It was a rainy day. His father opened a big yellow umbrella and protected him from the rain. They were going to an orphanage.

His father left him at the orphanage. That was the only way out for him. He had been without work for a long time. The only hope of survival for his son was to grow in the orphanage.

The boy watched as his father walked away. Raindrops were bouncing off the yellow umbrella. That was the last time he saw his father. The yellow umbrella remained in his memory. He hoped that the yellow umbrella will one day unite him with his family.

Hilario was impressed by the boy’s story. She thought of making the boy’s painful memory into a work of art, a record of empathy and hope. It took 10 years for Hilario and her associate Mario Pece to produce the animated film “Umbrella”. It was their first film as a duo. It was released in 2019. It received an Oscar nomination and won recognition at several film festivals.

Umbrella is a film that can both entertain and enlighten grownups and children alike. It is a story of love and hope. It will keep our faith in the value of human understanding and responsibility.

The Yellow Umbrella Summary in Malayalam English Class 7

The Yellow Umbrella Summary in Malayalam

(നിങ്ങൾ സമ്മാനം സ്വീകരിച്ചിട്ടുണ്ടോ? അത് നിങ്ങളുടെ ജീവിതത്തിലെയോ, നിങ്ങൾ സ്നേഹിക്കുന്ന ആരുടെയെങ്കിലും ജീവിതത്തിലേയോ എന്തെങ്കിലും പ്രത്യേക സംഭവം നിങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ടോ?

നമുക്കെല്ലാം ഓർമ്മകളുണ്ട് – അവയിൽ ചിലത് സന്തോഷമുളള താകാം, ചിലത് വേദനാജനകമാകാം. ചിലപ്പോൾ നമുക്ക് ചീത്ത സമയമാകാം. അവയുടെ ഓർമ്മകൾ നമുക്ക് കൂടുതൽ വേദനയു
ണ്ടാക്കുന്നു. ചിലപ്പോൾ ഓരോർമ്മ എന്തെങ്കിലും സ്വന്തമാക്കാനുള്ള നമ്മുടെ ആഗ്രഹത്തെ ഉണർത്തുന്നു. അത് വലിയ കെങ്കേമമായ
തോ, വിലകൂടിയതോ ഒന്നും ആകണമെന്നില്ല, പക്ഷേ, നമുക്ക് അത് വലിയ വില പിടിപ്പുളളതായിരിക്കും. കാരണം അത് നമ്മുടെ ചില ഓർമ്മകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഒരു മഞ്ഞുക്കുട നിങ്ങൾക്ക് ഒരു നിസ്സാര വസ്തുവായിരിക്കാം. നിങ്ങൾക്ക് ഒരെണ്ണം വേണമെന്ന് നിങ്ങൾക്ക് ആഗ്രഹമില്ലായിരിക്കാം. അത് നിങ്ങളെ ആകർഷിക്കുന്നില്ല. സ്കൂളിൽ പോകാൻ തുടങ്ങിയതിൽ പിന്നെ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾക്ക് പല കുടകളും വാങ്ങിത്തന്നിട്ടുണ്ടായിരിക്കും. അവയിൽ ചിലത് നല്ല കളറുള്ളതും ആകർഷണീയത ഉള്ളതും ആയിരിക്കും. നിങ്ങളുടെ ജീവിതത്തിൽ ഒരു മഞ്ഞക്കു ടയ്ക്ക് ഒരു പ്രത്യേകതയൊന്നുമില്ല. പക്ഷേ, ജോസഫിന് മഞ്ഞക്കും വളരെയേറെ പ്രാധാന്യമുള്ളതാണ്. ബ്രസീലിലെ പാൽ മാസ് എന്ന സ്ഥലത്തു നിന്നുള്ള ഒരു കുട്ടിയാണ് ജോസഫ്.

The Yellow Umbrella Summary in Malayalam English Class 7 2

ഹെലന ഹിലാരിയോ, മാരിയോ പൊക്കെ എന്നീ രണ്ട് ബ്രസീലിയൻ സിനിമാ നിർമ്മാതാക്കളിൽ നിന്നു മാണ് ജോസഫിനെപറ്റി നമ്മൾ അറിയുന്നത്. കഥ തുടങ്ങുന്നത് ഹിലാരിയോക്ക് അവരുടെ സഹോദരി യിൽ നിന്നും ഒരു ഫോൺ കോൾ വന്നതുമുതലാണ്. അവരുടെ സഹോദരി പാൽമാസിലെ ഒരു അനാഥ ശാലയിലെ കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ വിതരണം ചെയ്യാൻ പോയി. കുട്ടികൾക്ക് കളിക്കോപ്പു കൾ കിട്ടിയപ്പോൾ അവർക്ക് വലിയ സന്തോഷമായി.

പക്ഷേ അവർ കണ്ടു, ഒരു കുട്ടി ദുഃഖിതനാ യിട്ടാണ് ഇരിക്കുന്നത് എന്ന്. ആ കളിക്കോ പ്പുകൾക്കൊന്നിലും അവൻ ഒരു താൽപ്പ ര്യവും കാണിച്ചില്ല. അപ്പോൾ അവർ അവന്റെ അടുത്തുപോയി ചോദിച്ചു, അവന് സമ്മാനമായി എന്താണ് വേണ്ടത് എന്ന്. അവൻ പറഞ്ഞു, “ഒരു മഞ്ഞ ക്കുട” ഹിലാരിയോയുടെ സഹോദരിക്ക് അത്ഭുതമായി. പക്ഷേ വേഗം തന്നെ അവന്റെ ഇഷ്ടത്തിന്റെ കഥ അവനിൽ നിന്നും മനസ്സിലാക്കി.

അധികം നാളായിട്ടില്ല ഈ സംഭവം നടന്നിട്ട്. ഒരു തുറന്ന ബോട്ടിൽ ഒരുകൂട്ടം അഭയാർത്ഥികൾക്കൊപ്പം ആ രാജ്യത്തേക്ക് വന്ന ഒരു കുട്ടിയായിരുന്നു ജോസഫ്. അവനെപ്പോലുള്ള പലരും ഈ ലോകത്തുണ്ട്. അവർ അവരുടെ രാജ്യത്തിന് ആവശ്യമില്ലാത്തവരും പുറം തള്ളപ്പെട്ടവരും ആയതുകൊണ്ട് അവർ സ്വന്തം നാട്ടിൽ നിന്നും മറുനാട്ടിലേക്ക് രക്ഷപ്പെടുന്നവരാണ്. അന്നൊരു മഴ ദിവസമായിരുന്നു. ജോസഫിന്റെ അപ്പൻ ഒരു വലിയ മഞ്ഞക്കുട നിവർത്തി അവനെ മഴയിൽ നിന്നും സംരക്ഷിച്ചു. അവർ അനാഥശാലയി ലേക്ക് പോകുകയായിരുന്നു.

അവന്റെ അപ്പൻ ജോസഫിനെ അനാഥശാലയിൽ വിട്ടു. അയാൾക്ക് അതായിരുന്നു ഏക പോംവഴി. കുറെ നാളുകളായി അയാൾക്ക് ജോലിയൊന്നുമില്ല. തന്റെ മകൻ ജീവിച്ചിരിക്കണമെങ്കിൽ അനാഥശാലയിൽ അവൻ നിൽക്കേണ്ടി വരും എന്ന് അയാൾക്ക് മനസ്സിലായി.

തന്റെ അപ്പൻ തന്നെ വിട്ടിട്ട് തിരികെ പോകുന്നത് ആ കുട്ടി നോക്കി നിന്നു. അപ്പന്റെ മഞ്ഞക്കുടയിൽ നിന്നും മഴത്തുള്ളികൾ തെറിച്ചുപോകുന്നത് അവന് കാണാമായിരുന്നു. അന്നാണ് അവന്റെ അപ്പനെ അവൻ അവസാനമായി കണ്ടത്. ആ മഞ്ഞക്കുട അവന്റെ ഓർമ്മയിൽ തങ്ങിനിന്നിരുന്നു. ആ മഞ്ഞക്കുട ഏതെങ്കിലും ഒരു ദിവസം അവനെ അവന്റെ കുടുംബത്തിൽ എത്തിക്കുമെന്ന് അവൻ പ്രത്യാശിച്ചു.

ജോസഫിന്റെ കഥ ഹിലാരിയോയുടെ മനസ്സിൽ ആഴത്തിൽ തട്ടി. അവർ ആ കുട്ടിയുടെ വേദനാജനക മായ ഓർമ്മ ഒരു കലാരൂപം ആക്കി മാറ്റാൻ തീരുമാനിച്ചു. സഹാനുഭൂതിയുടേയും പ്രത്യാശയുടേയും ഒരു റെക്കോഡ് ആയിരിക്കും അത്. ഹിലാരിയോക്കും അവരുടെ അസോസിയേറ്റ് ആയ മരിയ പെക്കോക്കും 10 കൊല്ലം വേണ്ടി വന്നു, ഇതൊരു ആനിമേറ്റഡ് ഫിലിം ആക്കാൻ “അംബല” എന്നായിരുന്നു അതിന്റെ പേര്. അവർ രണ്ടു പേരും കൂടി നിർമ്മിച്ച ആദ്യത്തെ ഫിലം ആയിരുന്നു ഇത്. 2019-ൽ അത് പുറത്തിറ ങ്ങി. അതിന് ഓസ്കർ നോമിനേഷൻ ലഭിച്ചു. പല ഫിലം ഫെസ്റ്റിവലുകളിലും അത് അംഗീകാരം നേടി.

മുതിർന്നവരേയും കുട്ടികളേയും ഒരേപോലെ രസിപ്പിക്കുകയും ചിന്നിപ്പിക്കുകയും ചെയ്യുന്ന ഒരു ഫില ആണ് “അംബല് . സ്നേഹത്തിന്റേയും പ്രത്യാശയുടേയും കഥയാണത്. മനുഷ്യന്റെ തിരിച്ചറിവിന്റേയും ചുമതലാബോധത്തിന്റേയും മൂല്യത്തിലുള്ള നമ്മുടെ വിശ്വാസം അത് നിലനിർത്തും.

The Yellow Umbrella Summary in Malayalam English Class 7

The Yellow Umbrella Word Meanings

  • pleasant – happy, സന്തോഷമുള്ള
  • occasionally – at times, ഇടക്കിടക്ക്
  • awakens – raises, ഉണർത്തുന്നു
  • intrinsic – essential, inborn, ജന്മനായുള്ള
  • trivial – of no value or importance, വിലയില്ലാത്ത
  • delighted – happy, സന്തോഷം തോന്നുക
  • mournful – sad, ദുഃഖിച്ചിരിക്കുക
  • downcast – looking downwards, താഴേക്കു നോക്കിയിരിക്കുക
  • puzzled – confused, ആശയക്കുഴപ്പത്തിലായി
  • whole – full, complete , മുഴുവനും
  • survival – living, existence , ജീവിതം
  • bouncing – jumping, ചാടുക
  • etched – written, drawn, എഴുതുക, വരക്കുക
  • impressed – feeling or showing admiration or respect for someone, ബഹുമാനം തോന്നുക
  • empathy – sympathy, സഹതാപം
  • associate – co-worker, സഹപ്രവർത്തകൻ
  • duo – two , രണ്ട്
  • enlighten – teach, inform, മനസ്സിലാക്കിക്കൊടുക്കുക
  • alike – equally, ഒരേപോലെയുള്ള

കാട് ആര്ത് Summary in Malayalam Class 7

Students can use Class 7 Malayalam Adisthana Padavali Notes and കാട് ആര്ത് Kaadu Aarath Summary in Malayalam to grasp the key points of a lengthy text.

Class 7 Malayalam Kaadu Aarath Summary

Kaadu Aarath Summary in Malayalam

കാട് ആര്ത് Summary in Malayalam

ആമുഖം

ഇന്നത്തെ തലമുറയ്ക്ക് കാട് എന്താണ് എന്നോ, കാടും മനുഷ്യനും തമ്മിലുള്ള ബന്ധം എന്താണെന്നോ വ്യക്തം അല്ല. കാടും മനുഷ്യനും തമ്മിൽ ഉള്ളത് ജീവന്റെയും ജീവിതത്തിന്റെയും ചരിത്രം ആണ്. കാടിനെ സ്നേഹിക്കുന്ന മനുഷ്യർ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. കാടിന്റെ കുളിരിൽ കാടിന്റെ തണുപ്പിൽ ജീവിക്കുന്ന കാടിന്റെ നിയമങ്ങൾ അറിയുന്ന മനുഷ്യർ ഉണ്ട് അവരുടെ കാടറിവുകൾ ആണ് ഈ കവിത. ഗോത്ര ഭാഷയിലുള്ള കവിതയുടെ മലയാള തർജ്ജമയും നൽകിയിട്ടുണ്ട്.

കാട് ആര്ത് Summary in Malayalam Class 7

ആശയം
കാടിന് ഒരു ഭാഷയുണ്ട്. കാടിനു കാടിന്റേതായ എല്ലാമുണ്ട്. പാട്ടും താളവും ഈണവും ജീവനും ഉണ്ട്. കാട് ആരും നിർമ്മിക്കുന്നതല്ല. ചാഞ്ഞും ചരിഞ്ഞും തനിയെ കാട് കാടിന്റെ പച്ചപ്പ് നിറയ്ക്കുന്നു. കാടിന്റെ പച്ചപ്പിലും പകിട്ടിലും കാട് അതിന്റെ ജീവൻ ഒളിപ്പിച്ചു വെയ്ക്കുന്നു. കാടിന്റെ ഉണ്മ മനുഷ്യൻ തിരിച്ചറിയു ന്നതിനായി ഈ കവിത പ്രയോജനപ്പെടുത്താം. കാടിന്റെ സംരക്ഷണത്തെ എത്രമാത്രം പ്രയോജനത്തോടെ മറ്റുള്ളവരിലേക്ക് എത്തിക്കാം എന്ന തിരിച്ചറിവാണ് ഈ കവിത നൽകുന്നത്.

കാട് ആര്ത് Notes Question Answer Class 7 Adisthana Padavali Chapter 5

Practicing with Std 7 Malayalam Adisthana Padavali Notes Unit 2 Chapter 5 ഫാത്തിമത്തുരുത്ത് Kaadu Aarath Notes Questions and Answers Pdf improves language skills.

Kaadu Aarath Class 7 Notes Questions and Answers

Class 7 Malayalam Adisthana Padavali Notes Unit 2 Chapter 5 Kaadu Aarath Question Answer

Class 7 Malayalam Kaadu Aarath Notes Question Answer

വായിക്കാം, കണ്ടെത്താം
Question 1.
• കവിത വായിച്ച്, കാടറിയുന്ന ആൾ പറഞ്ഞതെന്തെന്ന് കണ്ടെത്തി അവതരിപ്പിക്കൂ.
Answer:
കാടിന് സ്വന്തമായി ഭാഷയും മണവുമുണ്ടെന്നും കാടിന് അതിന്റേത് മാത്രമായ ജീവനും പച്ചപ്പും ഉണ്ടെന്നും കവി പറയുന്നു.

• കാടിന്റെ ഏതെല്ലാം സവിശേഷതകളാണ് കവിതയിൽ വർണ്ണിച്ചിരിക്കുന്നത്?
Answer:
കാട് ആരും കെട്ടിപടുത്തതല്ല കാട് കാടായി വളർന്നതാണ്. വീണു മുളച്ചും ചാഞ്ഞു മുളച്ചും കാടായി മാറി. കാടിനു കാടിന്റേതായ നീതിയും രീതിയും ഉണ്ട്.

• നമ്മ നട്ടെ കാടലെ’ എന്ന് കവി പറയുന്നതെന്തുകൊണ്ട്?
Answer:
“നമ്മൾ നട്ടെ കാടലെ’, കാടിനു കാടിന്റേതായ ജീവചരിത്രം ഉണ്ട്. ചാഞ്ഞും ചരിഞ്ഞും കാട് കാടായി വന്നതിന്റെ ചരിത്രം പറയുന്നു.

വിശകലനം ചെയ്യാം, കുറിപ്പ് തയ്യാറാക്കാം
Answer:
• “കാട്ങ്ക് ഒരിവാസ ഇണ്ട്”
• “വളന്ത കാട് ഇണ്ണ് കണ്ണങ്ക് മാത്തറ”
ഈ വരികൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
കാടിന് കാടിന്റേതായ ഒരുഭാഷയുണ്ട് എന്നാണ് കവി പറയുന്നത്. അത് കാടിനെ അറിയുന്നവർക്കും സ്നേഹിക്കുന്നവർക്കും മാത്രം തിരിച്ചറിയാൻ കഴിയുന്ന ഭാഷയാണ്. എന്നാൽ ഇന്ന് നാം വളർന്നു വന്ന കാടിന്റെ ആഴങ്ങൾ കാണാൻ ഇല്ല എന്നും അത്തരം കാഴ്ചകൾ എല്ലാം ഇന്നു പഴയ ഓർമകളിൽ മറഞ്ഞു എന്നും കവി വേദനിക്കുന്നുണ്ട്.

കാട് ആര്ത് Notes Question Answer Class 7 Adisthana Padavali Chapter 5

കാടിന്റെ പാട്ട്
Question 1.
“പറഞ്ഞുവച്ച കഥപോലെ
കാട് അങ്ങനെ പാടുന്നു.”
കാട് പാടിയതെന്താവാം? എഴുതിനോക്കൂ.
Answer:
ആരോ പറഞ്ഞു വെച്ച കഥപോലെ കാട് അങ്ങനെ പാടുന്നു. കാടു പാടുന്നത് അതിന്റെ ചരിത്രമാണ്, അതിന്റെ പഴമയാണ്, കാടിന്റെ നീതിയും നേരുമാണ്. ആ കാടിന് സ്വന്തമായി ഭാഷയുണ്ട് അതിന്റെ ഭാഷയിൽ അത് പാടുകയും പറയുകയും ചെയ്യുന്നു

പ്രാദേശികഭാഷയിലേക്ക്
Question 1.
കാട് മക്ക റങ്കിയ കാട്
വളന്ത കാട് പോറ്റിയ കാട്
വളന്ത കാട് ഇണ്ണ്
കണ്ണ്ങ്ക് മാത്തറം.
ഈ വരികൾ നിങ്ങളുടെ പ്രദേശത്തെ സംസാരഭാഷയിലേക്കു മാറ്റിയെഴുതുക.
Answer:
കാടിന്റെ മക്കൾ ഉറങ്ങിയകാട്,
വളർന്നതും പോറ്റിയതുമായ കാട്,
നമ്മൾ വളർന്ന കാട് ഇന്ന്
കണ്ണിൽ ഓർമ്മ മാത്രം.

താരതമ്യം ചെയ്യാം
Question 1.
‘കാട് ആരത്’? എന്ന കവിതയിലെ പദങ്ങളും ‘കാട് ആരുടേത്’? എന്ന കവിതയിലെ പദങ്ങളും താരതമ്യം ചെയ്ത് സാമ്യവ്യത്യാസങ്ങൾ കണ്ടെത്തിയെഴുതുക.
Answer:
ഗോത്ര വർഗ്ഗക്കാരുടെ ഭാഷയിൽ നിന്നും മലയാളീകരിച്ച കവിത നമുക്ക് ഇവിടെ കാണാൻ സാധിക്കും രണ്ടും ഒരേ അർത്ഥങ്ങൾ വരുന്ന പദങ്ങൾ ആണ് എങ്കിലും വാക്കുകൾക്ക് വ്യത്യാസം കാണാൻ കഴിയും, ചില വാക്കുകൾക്കു മലയാളത്തിനോട് സാമ്യവും കാണാൻ കഴിയും.
വാസഭാഷ
മണഇണ്ട്മണംഉണ്ട്
കാട് ആര്ത് Notes Question Answer Class 7 Adisthana Padavali Chapter 5 1
അവരുടെ നിഷ്കളങ്കമായ പച്ചയായ അവതരണ രീതി, തങ്ങളുടെ സംസ്കാരത്തിന്റെ തനിമ ഒട്ടും തന്നെ ചോർന്നു പോകാത്ത തരത്തിൽ ഉള്ള അവതാരണ രീതിയാണ് നഞ്ചിയമ്മയുടെ പാട്ടുകളുടെ പ്രത്യേകത.

പ്രതികരണക്കുറിപ്പ് തയ്യാറാക്കാം
Question 1.
ഞങ്ങൾക്ക് പാട്ട് പഠിക്കേണ്ട കാര്യമില്ല. പാട്ട് പിറപ്പിലേ ഉണ്ട്. ഞങ്ങൾ ജനിക്കുമ്പോൾ മുതൽ പാട്ടാണ്. ഒരു ജീവിതത്തിൽ കേട്ടുതീരില്ല ഞങ്ങളുടെ പാട്ടുകൾ. ആയിരം മരങ്ങളും കിളികളും ഇല്ലേ ഞങ്ങൾ പിറക്കുന്നിടത്ത്. ആൽമരം വീശണ പോലല്ല കാട്ടുമാവ്, ഓരോന്നാണ്. കിളികൾക്ക് ആയിരം പാട്ടാണ്. ഓരോന്ന്. കുയിൽ വേറെ. കാക്ക വേ. (നഞ്ചിയമ്മ)

ഗോത്ര ജനത മണ്ണിനെയും മഴയെയും സസ്യങ്ങളെയും മനുഷ്യരെയും തനിക്കുചുറ്റുമുള്ള സർവചരാചരങ്ങളെയും അവരുടെ ആവാസവ്യവസ്ഥയുടെ ഭാഗമെന്നപോലെ കരുതുന്നവരാണ്. നഞ്ചിയമ്മ പറയുന്ന കാര്യങ്ങളും കവിതയിലെ ആശയവും പരിഗണിച്ച് പ്രസ്താവനയോട് പ്രതികരിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
നഞ്ചിയമ്മയുടെ വാക്കുകളിൽ തെളിയുന്ന നിഷ്കളങ്കതയാണ് കാടിനും ഉള്ളത്, കാടിനോടുള്ള സ്നേഹവും അവരുടെ ജീവിത രീതിയും സംസ്കാരവും എല്ലാം നഞ്ചിയമ്മയുടെ വാക്കുകളിൽ കാണാം. അവർ ജനിച്ചു വീഴുന്നത് തന്നെ പാട്ടിലേക്കാണ്. കാടിന്റെ താളവും കാട്ടിലെ ജീവജാലങ്ങളും എല്ലാം അവരുടെ പാട്ടിന്റെയും ജീവിതത്തിന്റെയും ഭാഗം ആണ്.

അറിവിലേക്ക്
പ്രകാശ ചെന്തളം: ശ്രദ്ധേയ ഗോത്രകവികളിലൊരാളാണ് ലേഖകൻ. കാസർകോട് ജില്ലയിലെ ബളാൽ അത്തിക്കടവ് ഊരുകാരനായ പ്രകാശ് മലവേട്ടുവ ഭാഷയിലാണ് കവിതയെഴുതുന്നത്.
കാട് ആര്ത് Notes Question Answer Class 7 Adisthana Padavali Chapter 5 2
നിരവധി മാസികകളിലും ഓൺലൈൻ മാസികകളിലും കവിതകൾ പ്രസീദ്ധികരി ച്ചിട്ടുണ്ട്. നിരവധി ആദരവുകളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ചങ്ങംമ്പുഴ ആദരവ് പുരസ്കാരം, ശിവരാമപ്പിള്ള സ്മാരക സമിതിയുടെ പുരസ്ക്കാരം അവയിൽ ചിലതാണ്.

ഇന്ത്യൻ നാഷണൽ ബുക്ക് ട്രസ്റ്റ് ഒരുക്കുന്ന ബാലസാഹിത്യ കഥകളിൽ മലവേട്ടുവ ഗോത്രഭാഷയിൽ കഥ ചെയ്തിട്ടുണ്ട്. ഓൺലൈൻ മാസികകളിലും കവിതകൾ പ്രസീദ്ധികരിച്ചിട്ടുണ്ട്.

ചൂട്ട്, എഴുത്തു വീട്, ദ്രവിഡഗോത്രകല അക്കാദമി, ഗ്രൂപ്പുകളിലും കൂട്ടായ്മകളിലും ശ്രദ്ധ നേടിയിട്ടുണ്ട്. കുരിപ്പുഴ ശ്രീകുമാർ സാർ കൂളി എന്ന കവിത പരിച്ചയപ്പെടുത്തിയിട്ടുണ്ട്. ഡി.സി.ബുക്കിൽ 5 കവിതകൾ ഉണ്ട് . പ്രതിഭാഷ ഇറക്കുന്ന ബുക്കിലും കവിതയുണ്ട്

കാട് ആര്ത് Notes Question Answer Class 7 Adisthana Padavali Chapter 5

നഞ്ചിയമ്മ
അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിലെ കലക്കാത്ത എന്ന് തുടങ്ങുന്ന ടൈറ്റിൽ ഗാനം പാടി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ആദിവാസി കലാകാരിയാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ. സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പേ തന്നെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടി. യുട്യൂബിൽ റിലീസ് ചെയ്ത ഗാനം ഒരു മാസം കൊണ്ട് തന്നെ ഒരു കോടിയിലധികം പേരാണ് കണ്ടത്. നഞ്ചിയമ്മ തന്നെയാണ് ഈ ഗാനം എഴുതിയിട്ടുള്ളത്. ജേക്സ് ബിജോയ് ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് 2020-ലെ ഇന്ത്യയിലെ മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി.
കാട് ആര്ത് Notes Question Answer Class 7 Adisthana Padavali Chapter 5 3
ഓർത്തിരിക്കാൻ

  • കാടിനു അതിന്റെതായ സംസ്ക്കാരം ഉണ്ട്
  • താളവും പാട്ടും ഈണവും ഉണ്ട്
  • കാടിന്റെ മക്കൾക്ക് കാടിനെ അറിയാം
  • കാടിന്റെ സുസ്ഥിരത നിലനിർത്തേണ്ടത് അനിവാര്യം ആണ്
  • കാട് ആരും സൃഷ്ടിക്കുന്നതല്ല. കാട് സ്വയം രൂപപ്പെടുന്നതാണ്. കാടിന്റെ സംസ്കാരവും അങ്ങനെ ആണ്.

ഫാത്തിമത്തുരുത്ത് Summary in Malayalam Class 7

Students can use Class 7 Malayalam Adisthana Padavali Notes and ഫാത്തിമത്തുരുത്ത് Fathima Thuruth Summary in Malayalam to grasp the key points of a lengthy text.

Class 7 Malayalam Fathima Thuruth Summary

Fathima Thuruth Summary in Malayalam

ഫാത്തിമത്തുരുത്ത് Summary in Malayalam

ആമുഖം

അഷ്ടമുടിക്കായലിനോട് ചേർന്ന് കിടക്കുന്ന മനോഹരമായ ഒരു ദ്വീപാണ് ഫാത്തിമത്തുരുത്ത്. കൊല്ലം ജില്ലയിൽ പ്രകൃതി ഒരുക്കിയ മനോഹര കൂടാരമാണ് ഫാത്തിമത്തുരുത്ത്, ഫാത്തിമ തുരുത്തിലെ മനോഹരവും ലളിതവും പരിമിതികൾ നിറഞ്ഞതുമായ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് കുരീപ്പുഴ ശ്രീകുമാറിന്റെ ഫാത്തിമത്തുരുത്ത് എന്ന കവിത പങ്കു വെയ്ക്കുന്ന ആശയം. ഫാത്തിമ മാതാവിന്റെ നാമധേയമാണ് ഈ ദ്വീപിനു നൽകിയിരിക്കുന്നത് എന്നാണ് ഈ ഗ്രാമവാസികൾ പറയുന്നത്.

ഫാത്തിമത്തുരുത്ത് Summary in Malayalam Class 7

ആശയം
ഫാത്തിമത്തുരുത്ത് Summary in Malayalam Class 7 1
മലയാളത്തിന്റെ മനോഹര കവി ശ്രീ. കുരീപുഴ ശ്രീകുമാറിന്റെ കവിതയാണ് ഫാത്തിമ തുരുത്ത്. ഫാത്തിമത്തുരു ത്തിന്റെ മനോഹര ദൃശ്യങ്ങളും പ്രകൃതിയും കവിതയിൽ നിറയുന്നു. ഒപ്പം പരിമിതമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ദ്വീപു നിവാസികളുടെ കഥനങ്ങളും ഇവിടെ വിഷയമാകുന്നുണ്ട്. രാത്രി വഞ്ചിയിൽ പുഴയിലൂടെ കറങ്ങി നിലാവ് കാണണം എന്നും പൂക്കളോട് പൂക്കളെ പറ്റി തിരക്കണം എന്നും തുടങ്ങി നിരവധി കാര്യങ്ങൾ കവി പറയുകയാണ് പ്രകൃതിയുടെ സൗന്ദര്യം തിരയുകയും ജീവിതത്തോട് പ്രകൃതിയെ ചേർത്തു വെയ്ക്കുകയുമാണിവിടെ.

ഫാത്തിമത്തുരുത്ത് Notes Question Answer Class 7 Adisthana Padavali Chapter 4

Practicing with Std 7 Malayalam Adisthana Padavali Notes Unit 2 Chapter 4 ഫാത്തിമത്തുരുത്ത് Fathima Thuruth Notes Questions and Answers Pdf improves language skills.

Fathima Thuruth Class 7 Notes Questions and Answers

Class 7 Malayalam Adisthana Padavali Notes Unit 2 Chapter 4 Fathima Thuruth Question Answer

Class 7 Malayalam Fathima Thuruth Notes Question Answer

കവിതവായിക്കാം, ആശയം കണ്ടെത്താം
Question 1.
• ഫാത്തിമത്തുരുത്തിലേക്ക് പോകുമ്പോൾ കാണാനിടയുള്ള കാഴ്ചകൾ കവി വിവരിച്ചിരിക്കുന്നതെങ്ങനെ?
Answer:
രാത്രി വഞ്ചിയിൽ നിലാവ് കാണാനും, പൂക്കളോടു പൂക്കളെ തിരക്കാനും രാക്കിളിക്ക് മറുപാട്ട് പാടണം എന്നും കായലിൽ കിനാവു കണ്ടു പായുന്ന മീൻ കുഞ്ഞുങ്ങളെ പൂനിലാ വാൽവിരിക്കുവാനും ആണ് കവി ആഗ്രഹിക്കുന്നത്.

• രോഗബാധിതർ കിടന്നലറുന്ന കൂരകൾക്ക് എങ്ങനെ സമാശ്വാസം നൽകാമെന്നാണ് കവി ചിന്തിക്കുന്നത്.
Answer:
കൂരകൾക്കു കൈവിളക്ക് ആകണം എന്നും രോഗ ബാധിതർക്ക് ദിവ്യ ഔഷധം ആകണം എന്നും ആണ് കവി ആഗ്രഹിക്കുന്നത്

വിശകലനം ചെയ്യാം, കുറിപ്പ് തയ്യാറാക്കാം
Question 1.
തുരുത്തിലെ ജനങ്ങളുടെ സാമൂഹികജീവിതാവസ്ഥ സൂചിപ്പിക്കുന്ന വരികൾ കണ്ടെത്തി വിശകലനം
ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
രോഗബാധിതർ കിടന്നലറുമാ
കൂരകൾക്കു കൈവിളക്ക് നൽകുവാൻ
ജീവിതൗഷധം നിറച്ച സ്നേഹമേ,
പൂച്ചകൾ, അനാഥരായ നായകൾ
കാത്തിരിക്കുമീർപ്പമുള്ള പൊന്തയിൽ
രാത്രി മഞ്ഞുമാക്സ്സിയിൽ വിറയ്ക്കുമ്പോൾ
ഫാത്തിമത്തുരുത്തിലൊന്നു പോകണം

സാധാരണക്കാരിൽ സാധാരണക്കരായ പാവപ്പെട്ട ജനങ്ങൾ താമസിക്കുന്ന ഇടമാണ് ഫാത്തിമത്തുരുത്ത്, തങ്ങളുടെ പരിമിതമായ സാഹചര്യത്തിലും അങ്ങേ അറ്റം സംതൃപ്തിയോടെയാണ് അവർ ജീവിക്കുന്നത്, അത്രമേൽ പ്രകൃതി കനിഞ്ഞു നൽകിയ സമ്പാദ്യത്തിൽ അവർ അവരുടെ ചെറിയ ജീവിതം കരുപ്പിടിപ്പിക്കുന്നു, രോഗ ബാധിതരും ചെറുകൂരകളും കൊണ്ട് നിറഞ്ഞതാണ് ഫാത്തിമത്തുരുത്ത്, ആ ഇരുളിൽ പോലും സ്നേഹമാകുന്ന പ്രകാശം കൊണ്ട് ജീവിതം മനോഹരം ആക്കാൻ അവർക്കു കഴിയുന്നു

ഫാത്തിമത്തുരുത്ത് Notes Question Answer Class 7 Adisthana Padavali Chapter 4

ചർച്ചചെയ്യാം
Question 1.
“ഫാത്തിമത്തുരുത്തിലൊന്നു പോകണം
രാത്രി വഞ്ചിയിൽ നിലാവ് കാണണം
പൂക്കളോടു പൂക്കളെ തിരക്കണം
രാക്കിളി കൂട്ടുപാട്ട് പാടണം”
– കവിയുടെ ഭാവനയിൽ വിടരുന്ന ഫാത്തിമത്തുരുത്തിന്റെ ഭംഗി
ഈ വരികളിൽ തെളിയുന്നതെങ്ങനെയെന്ന് ചർച്ചചെയ്യുക.
Answer:
ഫാത്തിമ തുരുത്തിന്റെ രാത്രി ഭംഗിയാസ്വദിക്കുകയാണ് കവി ഈ വരികളിൽ. രാത്രി ഓളപ്പരപ്പിൽ ഇരുന്നു രാത്രി യാത്രയുടെ ഭംഗിയിൽ നിലാവ് കാണണം എന്നാണ് കവി പറയുന്നത്. പൂക്കളോടു കാണാമറയത്ത് മറഞ്ഞ പൂക്കളെ പറ്റി തിരക്കണം എന്നും കവി പറയുന്നു. ഒപ്പം രാത്രി പാട്ടുപാടുന്ന രാക്കിളിക്ക് മറുപാട്ട് പാടണം എന്നും കവി പറയുന്നു. ഫാത്തിമത്തുരുത്തിന്റെ സൗന്ദര്യത്തെ പാടെ ഒപ്പിയെടുത്തിരിക്കുകയാണ് കവി തന്റെ വരികളിലൂടെ.

ഈണം കണ്ടെത്താം, ചൊല്ലാം
Question 1.
കവിതയുടെ ആശയവും ഭാവവും ഉൾക്കൊണ്ട് ഉചിതമായ ഈണം കണ്ടെത്തി ഒറ്റയ്ക്കും കൂട്ടായും അവതരിപ്പിക്കുക. വീഡിയോ റെക്കോഡ് ചെയ്ത് ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവയ്ക്കാം.
പ്രയോഗഭംഗി കണ്ടെത്തി ആശയം വിശദീകരിക്കാം
• പൂക്കളോടു പൂക്കളെ തിരക്കുക
• പായൽ മാലയിട്ട കൊപ്ളിമീൻ
• ജീവിതൗഷധം നിറച്ച സ്നേഹം
• ………………………………………
ഇത്തരത്തിലുള്ള കൂടുതൽ പ്രയോഗങ്ങൾ കണ്ടെത്തി അവയുടെ ഭംഗി വിശദീകരിക്കുക.
Answer:
• മുള്ളുവേങ്ങകൾ മഴപ്പെരുമ്പറ
• പട്ടണം പറന്നുകണ്ട പക്ഷിയായ്
• ജീവിതൗഷധം നിറച്ച സ്നേഹമേ
അക്ഷരങ്ങൾ ആവർത്തിച്ചു വരുമ്പോൾ വാക്കുകൾക്കു കൂടുതൽ ഭംഗിഏറുകയും വാക്യങ്ങൾ കൂടുതൽ
മനോഹരം ആകുകയും ചെയ്യും

കണ്ടെത്തി വിശദീകരിക്കാം
Question 1.
“വേനലിന്റെ മുഷ്ടിയിൽ കയ്യോന്നികൾ
പാനശീലവും ത്യജിച്ചുറങ്ങുമ്പോൾ
കാട്ടുമുല്ല വേരുണങ്ങി വീഴുമ്പോൾ
ഫാത്തിമത്തുരുത്തിലൊന്നു പോകണം”
വേനലിന്റെ കാഠിന്യം ഈ വരികളിലൂടെ കവി അവതരിപ്പിച്ചിരിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുക
Answer:
ഫാത്തിമ തുരുത്തിലെ വേനലിന്റെ കാഠിന്യമാണ് ഈ വരികളിൽ പറയുന്നത്. ജലപാനം മറന്നു പോയ കയ്യൂന്നി ചെടിയും വേനലിന്റെ ചൂടിൽ വേരുണങ്ങിയ മുല്ല ചെടിയെയും ആണ് കവി ഇവിടെ എടുത്തു കാണിക്കുന്നത്

പ്രതികരണക്കുറിപ്പ് തയ്യാറാക്കാം
Question 1.
തുരുത്തിലെ ജീവജാലങ്ങൾ നേരിടുന്ന പരിസ്ഥിതിപ്രശ്നങ്ങളോട് പ്രതികരിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
തുരുത്തിലെ സസ്യ ലതാതികളും ജീവജാലങ്ങളും മനുഷ്യരും പലതരത്തിലുള്ള ദുരിതങ്ങൾ അതിജീവിക്കു ന്നുണ്ട്. കടുത്ത വേനലിൽ വെള്ളം കിട്ടാതെ അതിജീവിക്കുന്ന കയ്യന്യം ചെടികളും വേരുണങ്ങിയ മുല്ല ചെടികളും, ആലുകൾ ഉപേക്ഷിക്കുന്ന അനാഥരായ പട്ടിക്കുട്ടികളും പൂച്ചകളും ആരോഗ്യ പ്രശ്നങ്ങളാൽ ഉഴറുന്ന മനുഷ്യരും എല്ലാം ഫാത്തിമ തുരുത്തിൽ കാണാൻ സാധിക്കും, ഇവയെല്ലാം തന്നെ ഫാത്തിമ തുരുത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളെ അതിജീവിക്കുന്നവരാണ്.

നിവേദനം തയ്യാറാക്കാം
Question 1.
നിങ്ങളുടെ പ്രദേശം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് അധികാരികൾക്കു നൽകാനുള്ള നിവേദനം തയ്യാറാക്കുക.
Answer:
പ്രേക്ഷകൻ
അമ്മു എസ്
കാക്കരിയിൽ
ആലപ്പുഴ

സ്വീകർത്താവ്
പഞ്ചായത്ത് പ്രസിഡന്റ്
ആലപ്പുഴ ജില്ലാ പഞ്ചായത്തു ഓഫീസ്
ആലപ്പുഴ
688532
ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് മുൻപാകെ ബോധിപ്പിക്കുന്ന നിവേദനം

വിഷയം : ഞങ്ങളുടെ പ്രദേശം നേരിടുന്ന പ്രദേശിക പ്രശ്നങ്ങൾ മുൻനിർത്തിയുള്ള നിവേദനം സർ
ഞങ്ങളുടെ പ്രദേശത്തുള്ള ജലാശയങ്ങൾ എല്ലാം തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു ഞങ്ങളുടെ പ്രദേശത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തിച്ചേരുന്ന യുവജനങ്ങൾ ഉൾപ്പടെയുള്ളവർ കുപ്പികളും പ്ലാസ്റ്റിക്ക് കവറുകളും മറ്റും ജലാശയത്തിലേക്കു വലിച്ചെറിയുകയും മലിനീകരണത്തിന് കാരണം ആകുകയും ചെയ്യുന്നു, ഇത്തരത്തിൽ ജല മലിനീകരണം നടക്കുന്നതിനാൽ ജലജീവികൾ ഇവിടെ അന്യമാകുന്നു, കുട്ടികൾക്കും പ്രായമായവർക്കും രോഗങ്ങൾ വ്യാപകം ആകുന്നു, എത്രയും വേഗം ഇതിന്റെ നടപടികൾ സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു.

ഫാത്തിമത്തുരുത്ത് Notes Question Answer Class 7 Adisthana Padavali Chapter 4

ആസ്വാദനക്കുറിപ്പ് തയ്യാറാക്കാം
Question 1.
‘ഫാത്തിമത്തുരുത്ത്’ എന്ന കവിത പരിചയപ്പെട്ടപ്പോൾ നിങ്ങളുടെ മനസ്സിൽ രൂപപ്പെട്ട ചിന്തകൾ എന്തെല്ലാം? ആശയപടം പൂർത്തിയാക്കി കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കാം.
കവിതയുടെ പ്രധാനാശയം, ആവിഷ്കാരരീതി, സവിശേഷപ്രയോഗങ്ങൾ, സമകാലികപ്രസക്തി, ആശയ പടത്തിലുള്ള പ്രസക്തമായ കാര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി ആസ്വാദക്കുറിപ്പ് തയ്യാറാക്കുക. തയ്യാറാ ക്കിയ ആസ്വാദനക്കുറിപ്പ് സ്വന്തമായും കൂട്ടുകാരുമായി ചേർന്നും ആശയം, വാക്യഘടന, പദം, അക്ഷരം, ചിഹ്നം എന്നീ തലങ്ങളിൽ എഡിറ്റ് ചെയ്ത് മെച്ചപ്പെടുത്തുക.
ഫാത്തിമത്തുരുത്ത് Notes Question Answer Class 7 Adisthana Padavali Chapter 4 1
മലയാളത്തിലെ ആധുനിക കവികളിൽ ഒരാളാണ് കുരീപ്പുഴ ശ്രീകുമാർ. പ്രകൃതി ദുരന്തങ്ങളും പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്ന് കയറ്റവും അതിക്രമവും ആധുനിക കവിതകളുടെ ഒരു പ്രധാന വിഷയം ആണ്. അത്തരത്തിൽ രചിക്കപ്പെട്ട ഒരു കവിതയാണ് ഫത്തിമത്തുരുത്ത്. മലയാളത്തിൽ ഒരു ദ്വീപിന്റെ മനോഹാരിത ഇത്രമേൽ മനോഹരമായി ഒരു കവിതയിലും ആവിഷ്കരിച്ചു കണ്ടിട്ടില്ല എന്ന് പറയാം. മനോഹരമായ പ്രകൃതി വർണ്ണനകൾ കൊണ്ടും കവിതയുടെ ആവിഷ്ക്കാരഭംഗികൊണ്ടും കവിത അങ്ങേ യറ്റം മികച്ചു നിൽക്കുന്നു. ഒരു ദ്വീപു സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യരും ജീവജാലങ്ങളും അവരുടെ പരിമിതികളും ഈ കവിതയിലൂടെ വായനക്കാരന് തിരിച്ചറിയാൻ കഴിയുന്നു. അനാഥരാകുന്ന മൃഗങ്ങളും, അന്യാധീനപ്പെട്ടു കൊണ്ടിരിക്കുന്ന സസ്യലതാതികളും ഇവിടെ കാണപ്പെടുന്നു. സാധാരണക്കാരിൽ സധാരണക്കരായ മനുഷ്യരുടെ ജീവിതം കൂടി ഈ കവിതയിൽ ആവിഷ്കരിക്കപ്പെടുന്നുണ്ട്.

കവിത പൂർത്തിയാക്കാം
Question 1.
നിങ്ങളുടെ ഭാവനയിലെ ഫാത്തിമത്തുരുത്ത് എങ്ങനെയുള്ളതാണ്? ഇതേ താളത്തിലും ഈണത്തിലും കവിത എഴുതുക.
Answer:
പരിമിതമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ദ്വീപു നിവാസികളും അവരുടെ കഥനങ്ങളും നിറഞ്ഞ ഒരു സ്ഥലമാണ് ഫാത്തിമത്തുരുത്ത്.
തെങ്ങോല തുഞ്ചത്തൂഞാലിലാടുന്ന കുഞ്ഞാറ്റ കിളികളെ കാണണം
തെക്കേ വരമ്പത്തെ തെച്ചിപ്പൂകൊമ്പത്തെ കുഞ്ഞിപ്പഴങ്ങൾ തിന്നണം
ഫാത്തിമത്തുരുത്തിലൊന്നു പോകണം.

തുടർപ്രവർത്തനങ്ങൾ
Question 1.
കരകവിഞ്ഞും ജീവിതം! കൈകൾ കോർത്ത് സ്നേഹത്തുരുത്തിലേക്ക്…ആശയം വിശദമാക്കുക ?
Answer:
കരയിൽ മാത്രമല്ല കരകവിഞ്ഞും ദ്വീപുകളിലും മണ്ണുള്ള എല്ലായിടത്തും ജീവനുകൾ ഉണ്ട് എന്നും, ജീവനുകൾ ഉള്ള എല്ലായിടങ്ങളിലും സ്നേഹം അനിവാര്യമാണ് എന്നും ഈ വരികൾ ധ്വനിപ്പിക്കുന്നു

അറിവിലേക്ക്
ആധുനികാനന്തരതലമുറയിലെ ശ്രദ്ധേയനായ മലയാളകവിയാണ് കുരീപ്പുഴ ശ്രീകുമാർ. ആഫ്രോ ഏഷ്യൻ യങ്ങ് റെറ്റെഴ്സ് കോൺഫറൻസിൽ ഇന്ത്യയേയും, ദേശീയ കവിസമ്മേളനത്തിൽ മലയാളത്തേയും പ്രതിനിധീകരിച്ചിട്ടുണ്ട്.
ഫാത്തിമത്തുരുത്ത് Notes Question Answer Class 7 Adisthana Padavali Chapter 4 2
കൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ 1955 ഏപ്രിൽ 10ന് പി.എൻ. ശാസ്ത്രിയുടേയും കെ.കമലമ്മയുടേയും മകനായി ജനിച്ചു. കൊല്ലം എസ്.എൻ കോളേജിൽ പഠിച്ചു. കേരള സർവ്വകലാശാലാ യുവജനോത്സവത്തിൽ കവിതാരചനയ്ക്ക് ഒന്നാം സ്ഥാനം (1975) ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പിൽ ജീവനക്കാരനായിരുന്നു. ജാതിമത വിശ്വാസിയല്ല.
ഒരു ഹൈന്ദവദേവന്റെ പേരിലുള്ളതായതിനാൽ ശ്രീപദ്മനാഭസ്വാമി പുരസ്കാരം അദ്ദേഹം നിരസിക്കുകയുണ്ടായി.

ഓർത്തിരിക്കാൻ

  • എല്ലായിടങ്ങളിലും ജീവിതങ്ങൾ ഉണ്ട്.
  • സ്നേഹം ആണ് ജീവിതത്തിനാധാരം.
  • പ്രകൃതിയെ സംരക്ഷിക്കുക.

ഫാത്തിമത്തുരുത്ത് Notes Question Answer Class 7 Adisthana Padavali Chapter 4

Class 7 Malayalam Adisthana Padavali Notes Unit 2 സ്നേഹസുന്ദരപാതയിലൂടെ
ഫാത്തിമത്തുരുത്ത് Notes Question Answer Class 7 Adisthana Padavali Chapter 4 3
കവിതയും പരിസ്ഥിതിയും തമ്മിലുളള ചേർച്ചയും ഇണക്കവും പരിചയപ്പെടുന്ന യൂണിറ്റ് ആണ് ഇത്. മനുഷ്യന് പ്രകൃതിയോടും സമൂഹത്തോടും ഉണ്ടാകേണ്ട ചില ഉത്തരവാദിത്തങ്ങളെ തിരിച്ചറിയാൻ സഹായിക്കുകയാണ് ഈ പാഠഭാഗം. പരിസ്ഥിതി കവിയായ സുഗതകുമാരി പങ്കു വെയ്ക്കുന്ന പ്രകൃതി ബോധമാണ് ഈ കവിതകളിൽ നിറയുന്നത്.

Question 1.
ഈ ചിത്രം നിങ്ങളുടെ മനസ്സിൽ ഉണർത്തിയ ചിന്തകൾ പങ്കുവയ്ക്കുക. കാടും കടലും തമ്മിലുള്ള സാദൃശ്യഭംഗി കവിതയിൽ ആവിഷ്കരിച്ചിരിക്കുന്നതെങ്ങനെ? ചർച്ചചെയ്യുക.
Answer:
കാടും കടലും ഈ വന്മഴപെയ്ത്തിൽ ഒന്നാകുന്നു എന്ന ചിന്തയാണ് കവി ഈ വരികളിലൂടെ അവതരിപ്പിക്കുന്നത്. ആർത്തു പെയ്യുന്ന മഴയിൽ കാടിന് കിട്ടുന്ന ചിറകിൽ കടലിനോടു ചേർന്ന് നാം ഒന്നായി മാറും എന്ന ചിന്തയും പ്രകൃതിയുടെ താളത്തിൽ ഒന്നായി ലയിക്കേണ്ട മനുഷ്യരാണ് നാം എന്നും തിരിച്ചറിയുകയാണ് കവി.

വിത്തെന്ന മഹാദ്ഭുതം Summary in Malayalam Class 7

Students can use Class 7 Malayalam Adisthana Padavali Notes and വിത്തെന്ന മഹാദ്ഭുതം Vithenna Mahalbhutham Summary in Malayalam to grasp the key points of a lengthy text.

Class 7 Malayalam Vithenna Mahalbhutham Summary

Vithenna Mahalbhutham Summary in Malayalam

വിത്തെന്ന മഹാദ്ഭുതം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം

ചെറുവയൽ രാമൻ: വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനാണ് തലക്കം ചെറിയ രാമൻ എന്ന ചെറുവയൽ രാമൻ. 1950 ജൂൺ 6ന് ജനനം. അഞ്ചാം ക്ലാസ്സ് വരെ മാത്രം പഠനം. പത്താം വയസ്സുമുതൽ കാർഷിക ജീവിതം. വയനാട്ടിൽ അന്യം നിന്ന് പോകുമായിരുന്ന നിരവധി നെൽവിത്തിനങ്ങൾ ഇദ്ദേഹം ശേഖരിച്ചു സംരക്ഷിക്കുന്നു. നെൽ വിത്തുകൾ കൂടാതെ പരമ്പരാഗത പച്ചക്കറി ഇനങ്ങളും ഔഷധ സസ്യ ങ്ങളും വിവിധ വൃക്ഷങ്ങളും ഇദ്ദേഹം തന്റെ തോട്ടത്തിൽ സംരക്ഷിച്ചു വരുന്നു. 2011-ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവ വൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരള ത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ്. കേന്ദ്രസർക്കാരിന്റെ ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ് നേടിയിട്ടുള്ള രാമനെ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.

വിത്തെന്ന മഹാദ്ഭുതം Summary in Malayalam Class 7

പാഠസംഗ്രഹം

ഇന്ത്യയിലെ പരമോന്നത ബഹുമതികളിൽ ഒന്നായ പത്മശ്രീ നൽകി ആദരിക്കപ്പെട്ട കർഷകനാണ് ചെറുവ യൽ രാമൻ. പാരമ്പര്യമായി പകർന്നു കിട്ടിയതും കണ്ടെത്തിയതുമായ അറിവുകളും തെളിവുകളുമാണ് അദ്ദേഹം തന്റെ ആത്മകഥയിലൂടെ പങ്കുവയ്ക്കുന്നത്.

കൃഷിയിൽ വിത്തുശേഖരണത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. എൺപതു . ശതമാനം മൂപ്പെത്തിയ വിളകളിൽ നിന്നുമാത്രം വിത്തെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ലേഖകൻ ഊന്നിപ്പറയുന്നു. വിത്തുശേഖരണത്തിലും സംസ്ക്കരണത്തിലും പരമ്പരാഗതമായി പകർന്നു വന്ന അറിവുക ളുടെ പ്രാധാന്യത്തെക്കുറിച്ച് ലേഖകൻ വ്യക്തമാക്കുന്നു. പയർ, നെല്ല്, തുടങ്ങിയ വിളകളുടെ കാര്യത്തിൽ വിത്തിന്റെ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. വിത്തിന്റെ ഊർജ്ജവും കരുത്തും നിലനിർത്തുന്നതിൽ ശരിയായ സംരക്ഷണരീതികളുടെ പ്രാധാന്യത്തിലേക്കാണ് ചെറുവയൽ രാമൻ അടുത്തതായി വിരൽ ചൂണ്ടുന്നത്. നെല്ല് വെയിലത്തും മഞ്ഞ ത്തുമാണ് ഉണക്കുക. ഇഞ്ചി പുകയത്ത് വച്ചു പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന മുള, ഈറ്റ എന്നിവ കൊണ്ടുള്ള സംഭരണികൾ പ്രകൃതിയോട് ഇണങ്ങുന്നവയായി രുന്നു.
വിത്തെന്ന മഹാദ്ഭുതം Summary in Malayalam Class 7 1
ഞാറ് നടുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്കാണ് ലേഖകൻ തുടർന്ന് പറയുന്നത്. വിത്ത് പാകുന്നതിനു കൃത്യമായ ഒരു കണക്കും ക്രമവും ഉണ്ട്. പണ്ട് കാലത്തെ കർഷകർ ഇതിലൊന്നും വേണ്ട വിധത്തിൽ ശ്രദ്ധിച്ചിരുന്നില്ല. വിദ്യാഭ്യാസം വന്ന തോടെ കർഷകർക്ക് കണക്ക് കൂട്ടാൻ പഠിക്കാനും കൃഷിയിൽ കൃത്യത കൊണ്ടു വരാനും സാധിച്ചു. വിളവിലെ വ്യത്യാസങ്ങൾ കണ്ടെത്താനും അവയ്ക്ക് പരിഹാരം കാണാനും വിദ്യാഭ്യാസം സഹായിച്ചു. വിത്തുകളുടെ മൂപ്പ്, വിത്തിടുന്ന സമയം, ഞാറ് പറിച്ചു നടുന്ന സമയം, വിളവെടുപ്പ്, കൃഷിയുടെ ചാക്രികതയെക്കുറിച്ചുള്ള അവബോധം എന്നിവയെല്ലാം കർഷകർ തമ്മിലുള്ള ആശയവിനിമയത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന അറിവുകളാണ്. എന്നാൽ ഇന്ന് കർഷകർ തമ്മിലുള്ള ഈ ആശയവിനിമയവും നഷ്ടപ്പെട്ടുപോകുന്ന കൃഷി നേരിടുന്ന വലിയ വെല്ലുവി ളിയാണെന്ന് ലേഖകൻ ചൂണ്ടിക്കാട്ടുന്നു.

മൊത്തത്തിൽ, ഈ ലേഖനം വിത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും വായനക്കാരിൽ അവബോധം സൃഷ്ടിക്കുന്നു. കർഷകർക്ക് ഇത് ഒരു മാർഗ്ഗരേഖയായി വർത്തിക്കും.

വിത്തെന്ന മഹാദ്ഭുതം Summary in Malayalam Class 7

പദപരിചയം
തനിമ – തനതായുള്ളത്
ചിട്ട – വ്യവസ്ഥ, നിയമം
ഹൈബ്രിഡ് വിത്ത് – കാർഷിക ഗവേഷണങ്ങളിലൂടെ തയ്യാറാക്കിയ അത്യുത്പാദനശേഷിയുള്ള സങ്കരവിത്ത്
കൊമ്മ – മുളകൊണ്ടുണ്ടാക്കിയ കുട്ട
ഈറ്റ – മുളയുടെ ഒരിനം (ചെറുതും മുള്ളില്ലാത്തതും)
കച്ച – വൈക്കോൽ
ഇടവപ്പാതി – ഇടവമാസത്തിന്റെ മധ്യത്തോടടുത്ത് തുടങ്ങുന്ന മഴക്കാലം
അഭാവം – ഇല്ലാതിരിക്കൽ
ചാക്രികത – ചക്രം കറങ്ങുന്ന പോലെ ആവർത്തിക്കുന്നത് വിതയ്ക്കുക, കൊയ്യുക എന്ന ആവർത്തനം

വിത്തെന്ന മഹാദ്ഭുതം Notes Question Answer Class 7 Adisthana Padavali Chapter 3

Practicing with Std 7 Malayalam Adisthana Padavali Notes Unit 1 Chapter 3 വിത്തെന്ന മഹാദ്ഭുതം Vithenna Mahalbhutham Notes Questions and Answers Pdf improves language skills.

Vithenna Mahalbhutham Class 7 Notes Questions and Answers

Class 7 Malayalam Adisthana Padavali Notes Unit 1 Chapter 3 Vithenna Mahalbhutham Question Answer

Class 7 Malayalam Vithenna Mahalbhutham Notes Question Answer

വായിക്കാം അറിയാം
Question 1.
പാഠഭാഗം വ്യക്തിഗതമായി വായിച്ച് പ്രധാനാശയങ്ങൾ അവതരിപ്പിക്കൂ, എഴുതൂ താഴെക്കൊടുത്തിരി ക്കുന്ന സൂചനകളും പരിഗണിക്കാം
• വിത്തുശേഖരണത്തിന്റെ കാര്യത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം?
• വിത്തിനായി ധാന്യമണികൾ എടുക്കുന്ന രീതികൾ എന്തെല്ലാം?
• ശേഖരിച്ച വിത്തുകൾ ഉണക്കുന്ന ചിട്ടകൾ എന്തെല്ലാം?
• ഞാറുനടുന്നതിൽ ഒരു കണക്കും ക്രമവും ഉണ്ടാക്കുന്നതിൽ വിദ്യാഭ്യാസം വലിയ പങ്കു വഹിച്ചിട്ടുണ്ട്. എങ്ങനെ?
• കർഷകർ തമ്മിലുള്ള ആശയവിനിമയങ്ങളിലൂടെ കൈമാറുന്ന അറിവുകൾ എന്തെല്ലാം?
Answer:
വിത്തുശേഖരണം, വിത്തിന്റെ സംരക്ഷണം, ഞാറ് നടുന്ന കൃഷിരീതികൾ എന്നിവയെക്കുറിച്ചുള്ള കർഷ കനായ ചെറുവയൽ രാമൻ നേടിയെടുത്ത അറിവുകളാണ് അദ്ദേഹത്തിന്റെ ആത്മകഥയിൽ പ്രധാനമായും പ്രതിപാദിക്കുന്നത്.

വിളകൾ 80% മൂപ്പെത്തുമ്പോൾ വിളവെടുക്കണം, വിളകൾ പൂർണ്ണമായും മൂപ്പെത്തുന്നതിന് മുമ്പ് വിളവെടു ക്കുന്നത് വിത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നു. ആരോഗ്യമുള്ള വിത്തുകൾ തിരഞ്ഞെടുക്കുന്നതിന്, വയലിലെ ഏറ്റവും ആരോഗ്യമുള്ള നെന്മണികൾ തിരിച്ചറിയുകയും ശേഖരിക്കുകയും വേണം. പയർ വള്ളിയുടെ അറ്റത്തുള്ളതും ആദ്യം കായ്ക്കുന്നതുമായ മണികൾ ഒഴിവാക്കി നടുവിലുള്ളത് തിരഞ്ഞെടു ക്കണം. നെൽക്കതിരിനാകട്ടെ അറ്റത്തുള്ള മണികൾ ഒഴിവാക്കി നടുക്കുള്ള മണികളാണ് തിരഞ്ഞെടുക്കു ക. ഈ രീതിയിൽ തിരഞ്ഞെടുത്ത വിത്തിന്റെ തനിമ നിലനിർത്താൻ സഹായിക്കുന്നു. ശേഖരിച്ച് വിത്തു കൾ ഉണക്കുന്നതിനും ചില ചിട്ടകൾ ഉണ്ട്. നെല്ല് വെയിലത്തു മഞ്ഞത്തുമാണ് ഉണക്കുക. ഇഞ്ചി പുക യത്ത് വച്ചും ഹൈബ്രിഡ് വിത്തുകളുടെ കാര്യത്തിലാണെങ്കിൽ കീടനാശിനിയിൽ മുക്കിയിട്ടാണ് വിത്തു കൾ സംസ്ക്കരിക്കുക. പരമ്പരാഗതമായി ഉണക്കിയെടുത്ത വിത്തുകൾക്ക് സ്വാഭാവിക പ്രതിരോധ ശേഷി ലഭിക്കുന്നു.

ഞാറ് നടുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്കാണ് ലേഖകൻ തുടർന്ന് പറയുന്നത്. വിത്ത് പാകുന്നതിനു കൃത്യമായ ഒരു കണക്കും ക്രമവും ഉണ്ട്. പണ്ട് കാലത്തെ കർഷകർ ഇതിലൊന്നും വേണ്ടവിധത്തിൽ ശ്രദ്ധിച്ചിരുന്നില്ല. അതുമൂലം വിളവ് കുറയുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസം വന്നതോടെ കർഷർക്ക് കണക്ക് കൂട്ടാൻ പഠിക്കാനും കൃഷിയിൽ കൃത്യത കൊണ്ടുവരാനും സാധിച്ചു. വിളവിലെ വ്യത്യാസങ്ങൾ കണ്ടെത്താനും അവയ്ക്ക് പരിഹാരം കാണാനും വിദ്യാഭ്യാസം സഹായിച്ചു.

വിത്തുകളുടെ മൂപ്പ്, വിത്തിടുന്ന സമയം, ഞാറ് പറിച്ചുനടുന്ന സമയം, വിളവെടുപ്പ്, കൃഷിയുടെ ചാക്രികത യെക്കുറിച്ചുള്ള അവബോധം എന്നിവയെല്ലാം കർഷകർ തമ്മിലുള്ള ആശയവിനിമയത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന അറിവുകളാണ്. എന്നാൽ ഇന്ന് കർഷകർ തമ്മിലുള്ള ഈ ആശയവിനിമയം നഷ്ടപ്പെട്ടു പോകും. കൃഷി നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് ലേഖകൻ ചൂണ്ടികാണിക്കുന്നു.

വിത്തെന്ന മഹാദ്ഭുതം Notes Question Answer Class 7 Adisthana Padavali Chapter 3

വിശകലനക്കുറിപ്പ് തയ്യാറാക്കാം
Question 1.
കർഷകരുടെ നീണ്ടകാലത്തെ പരിശ്രമങ്ങളും അനുഭവങ്ങളും ശാസ്ത്രീയ പഠനങ്ങളുമാണ് നമ്മുടെ നാടിന്റെ വിശപ്പകറ്റാൻ സഹായമാകുന്നത്. പാഠഭാഗത്തുനിന്ന് കൂടുതൽ സന്ദർഭങ്ങൾ കണ്ടെത്തി ഈ പ്രസ്താവന വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
നമ്മുടെ നാട് ദാരിദ്ര്യമുക്തമാക്കുക എന്ന ലക്ഷ്യത്തിലേക്കെത്താൻ നിരവധി കടമ്പകൾ നാം കടക്കേണ്ട തുണ്ട്. സുസ്ഥിര വികസന തൊഴിലവസരങ്ങൾ, സാമൂഹിക സുരക്ഷ, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയെല്ലാം അവയിൽ ചിലതു മാത്രമാണ്. പക്ഷെ ഇതിനേക്കാളെല്ലാം പ്രധാനമായതും ആദ്യം നേടിയെടുക്കേണ്ടതുമായ ഒന്നാണ് ഭക്ഷ്യ സുരക്ഷ. രാജ്യത്തെ ഒരാൾ പോലും പട്ടിണി കിടക്കാതി രിക്കുക എന്നു തന്നെയാവണം ദാരിദ്ര്യനിർമ്മാർജ്ജനത്തിലേക്കുള്ള ആദ്യപടി.

കർഷകരുടെ പാരമ്പര്യ അറിവുകളും പരിശീലനങ്ങളും നമ്മുടെ നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന തിൽ നിർണായക പങ്ക് വഹിക്കുന്നു. വിത്തിന്റെ ശരിയായ തിരഞ്ഞെടുപ്പ്, സംരക്ഷണം, കൃഷിയിറക്കൽ എന്നിവയിലൂടെ കർഷകർ ഉയർന്ന വിളവ് ഉറപ്പാക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലൂടെയും, തൊഴി ലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് വലിയ സംഭാവനകൾ നൽകാൻ കർഷകർക്ക് കഴിയുന്നു. കർഷകരുടെ നീണ്ട കാലത്തെ പരിശ്രമങ്ങളും അനുഭവങ്ങളും കാർഷിക മേഖല യുടെ നട്ടെല്ലാണ്. കാലാവസ്ഥ, മണ്ണ്, വിളകൾ എന്നിവയെക്കുറിച്ചുള്ള അവരുടെ അറിവ് തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നു. ഇത് കൂടാതെ വിദ്യാസമ്പന്നരായ പുതിയൊരു തലമുറ കൃഷിയിലേക്കിറങ്ങിയ തോടെ അവരുടെ ശാസ്ത്രീയമായ അറിവുകളും കാർഷിക രീതികളുടെ പരിഷ്കരണത്തിനും ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹായിച്ചു.

കാർഷിക ഗവേഷണ സ്ഥാപനങ്ങളും ശാസ്ത്രജ്ഞരും നടത്തുന്ന ശാസ്ത്രീയ പഠനങ്ങൾ കാർഷിക മേഖലയിലെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. പുതിയ വിത്തിനങ്ങൾ, കീട-രോഗ നിയന്ത്രണ മാർഗങ്ങൾ, കൃഷി രീതികൾ എന്നിവ വികസിപ്പിക്കുന്നതിലൂടെ കർഷകരെ ശാസ്ത്രീയ പഠനങ്ങൾ സഹാ യിക്കുന്നു.

ചോദ്യാവലി തയ്യാറാക്കാം, അഭിമുഖം നടത്താം
Question 1.
നാട്ടിലെ കൃഷിരീതികളെക്കുറിച്ച് അറിയാൻ കൃഷിക്കാരുമായി അഭിമുഖം നടത്താനുള്ള ചോദ്യാവലി തയ്യാറാക്കി അഭിമുഖം നടത്തുക. അഭിമുഖത്തിന്റെ റിപ്പോർട്ടും വീഡിയോയും തയ്യാറാക്കണം.
Answer:
കർഷക അഭിമുഖത്തിനുള്ള ചോദ്യാവലി :

  1. അങ്ങയുടെ പേരെന്താണ്?
  2. എത്ര വർഷങ്ങളായി കൃഷി ചെയ്യുന്നു?
  3. പരമ്പരാഗതമായി കർഷക കുടുംബമാണോ അങ്ങയുടേത്?
  4. അങ്ങയുടെ പ്രധാന കൃഷികൾ എന്തെല്ലാം? ഏതൊക്കെ വിളകൾ?
  5. കൃഷിയുമായി ബന്ധപ്പെട്ട എന്തെങ്കിലും പരിശീലനമോ പ്രത്യേക വിദ്യാഭ്യാസമോ അങ്ങ് നേടിയിട്ടുണ്ടോ?
  6. കൃഷിക്കായുള്ള മുന്നൊരുക്കങ്ങൾ എന്തെല്ലാം? എങ്ങനെയാണ് മണ്ണ് ഒരുക്കുന്നത്? ഏതുതരം വിത്തു കൾ ഉപയോഗിക്കുന്നു.
  7. വളപ്രയോഗം എങ്ങനെയാണ് ചെയ്യുന്നത്? ജൈവവളം, രാസവളം ഏതൊക്കെ എത്ര അളവിൽ
  8. കീട-രോഗ നിയന്ത്രണം എങ്ങനെയാണ്? ജൈവ കീടനാശിനികൾ, രാസകീടനാശിനികൾ, ഏതൊക്കെ എത്ര അളവിൽ?
  9. ജലസേചനത്തിന് എന്ത് രീതിയാണ് ഉപയോഗിക്കുന്നത്?
  10. വിളവെടുപ്പും, വിളസംസ്ക്കരണവും എങ്ങനെയാണ് ചെയ്യുന്നത്?
  11. വിളകൾ എവിടെയാണ് വിൽക്കുന്നത്? വില നിശ്ചയിക്കുന്നത് എങ്ങനെ?
  12. കൃഷിക്കായുള്ള സർക്കാർ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നുണ്ടോ?
  13. കൃഷിയെക്കുറിച്ച് പുതു തലമുറയിലെ കർഷകർക്കും, കൃഷിയിലേക്കിറങ്ങാൻ താല്പര്യമുള്ളവർക്കും നൽകാനുള്ള സന്ദേശം എന്താണ്?
  14. കാർഷികമേഖല നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം?

Question 2.
അഭിമുഖം നടത്തുന്ന വിധം :
Answer:

  • സ്ഥലം തിരഞ്ഞെടുക്കുക : കൃഷിയിടങ്ങൾ സന്ദർശിക്കുക.
  • കർഷകരെ തിരഞ്ഞെടുക്കുക : വ്യത്യസ്ത പ്രായത്തിലുമുള്ള കർഷകരെ തിരഞ്ഞെടുക്കുക
  • അഭിമുഖം റെക്കോർഡ് ചെയ്യുക : വീഡിയോ റെക്കോർഡിംഗ് നടത്തുക.
  • ചോദ്യങ്ങൾ ചോദിക്കുക : ചോദ്യാവലിയിലെ ചോദ്യങ്ങൾ ചോദിക്കുക.
  • കുറിപ്പുകൾ എടുക്കുക : കർഷകരുടെ ഉത്തരങ്ങൾ കുറിച്ചെടുക്കുക.
  • അഭിമുഖത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കുക.
  • വീഡിയോ എഡിറ്റ് ചെയ്ത് ആവശ്യമായ വിവരങ്ങൾ ചേർക്കുക.
  • റിപ്പോർട്ടും വീഡിയോയും ഓൺലൈനിലോ മറ്റ് മാധ്യമങ്ങളിലൂടെയോ പ്രസിദ്ധീകരിക്കുക.

പദചേരുവകൾ കണ്ടെത്താം
Question 1.
• എണ്ണിത്തിട്ടപ്പെടുത്തി – എണ്ണി, തിട്ടപ്പെടുത്തി
• കൃത്യമായിരുന്നില്ല – കൃത്യം ആയിരുന്നില്ല
• സമയമാകുമ്പോൾ – സമയം, ആകുമ്പോൾ
ചേർത്തെഴുതുമ്പോൾ ഈ പദങ്ങൾക്കുണ്ടാകുന്ന ഭാഷാപരമായ മാറ്റങ്ങൾ എന്തെല്ലാം? കണ്ടെത്തുക.
ചേർത്തെഴുതിയ മറ്റു പദങ്ങൾ പാഠഭാഗത്തുനിന്നു കണ്ടെത്തി അവയുടെ മാറ്റങ്ങൾ വ്യക്തമാക്കുക.
Answer:
പദങ്ങൾ കൂട്ടിച്ചേർത്തെഴുതുമ്പോൾ കൂടുതൽ ഒതുക്കവും ഭംഗിയും ലാളിത്യവുമുണ്ടാവുന്നു. പദങ്ങളുടെ സുഗമമായ ഉച്ചാരണമാണ് ചേർത്തെഴുതുന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

കൂടുതൽ പദങ്ങൾ

  • വ്യത്യാസങ്ങളുണ്ടാവുമ്പോൾ – വ്യത്യാസങ്ങൾ, ഉണ്ടാവുമ്പോൾ
  • തുല്യമായി – തുല്യം, ആയി
  • ഉണ്ടാക്കിയെടുക്കുന്ന – ഉണ്ടാക്കി, എടുക്കുന്ന
  • വിത്തുകളാണെടുക്കുന്നത് – വിത്തുകൾ ആണ്, എടുക്കുന്നത്

വിത്തെന്ന മഹാദ്ഭുതം Notes Question Answer Class 7 Adisthana Padavali Chapter 3

പ്രസംഗം നടത്താം
Question 1.
കൃഷിയാണ് മനുഷ്യന് ആഹാരം നൽകുന്നത്. അതോടൊപ്പം അത് ഒരു സംസ്കാരവുമാണ്. എന്നാൽ ഇന്ന് കേരളത്തിൽ നെൽകൃഷി കുറയുന്നു. ‘കൃഷിയുടെ പ്രാധാന്യം ഇന്നത്തെ സമൂഹത്തിൽ’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗം നടത്തുക.
Answer
ആദരണീയമായ അധ്യാപകരേ, പ്രിയ കൂട്ടുകാരേ,
ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത്, “കൃഷിയുടെ പ്രാധാന്യം ഇന്നത്തെ സമൂഹ ത്തിൽ” എന്ന വിഷയത്തെക്കുറിച്ചാണ് “കൃഷിയില്ലെങ്കിൽ ഭക്ഷണമില്ല, ഭക്ഷണമില്ലെങ്കിൽ ജീവനില്ല” എന്ന ചൊല്ല് നമ്മൾ എത്ര കേട്ടിരിക്കുന്നു. എന്നിട്ടും നമ്മുടെ കേരളത്തിൽ കൃഷിയുടെ പ്രാധാന്യം കുറ ഞ്ഞുവരുന്നു എന്നത് ഏറെ വേദനാജനകമായ ഒരു യാഥാർത്ഥ്യമാണ്.

മനുഷ്യന്റെ നിലനിൽപ്പിന്റെ അടിസ്ഥാനം കൃഷിയാണ്. നാം കഴിക്കുന്ന ഭക്ഷണം, ധരിക്കുന്ന വസ്ത്രം, താമസിക്കുന്ന വീട് ഇവയെല്ലാം കൃഷിയുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങൾ കാർഷിക സംസ്കാരത്തിന്റെ പ്രതിഫലനങ്ങളാണ്. നമ്മുടെ നാടൻ പാട്ടു കളും കലാരൂപങ്ങളും കൃഷിയുടെ വൈവിധ്യമാർന്ന മുഖങ്ങൾ വരച്ചുകാട്ടുന്നു.

ഭക്ഷ്യസുരക്ഷയുടെ അടിസ്ഥാനം കൃഷിയാണ്. നമ്മുടെ ആഹാരത്തിന്റെ ഭൂരിഭാഗവും നൽകുന്നത് കൃഷി യിലൂടെയാണ്. കൃഷിയിലൂടെ നമുക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കുന്നു. എന്നാൽ, ഇന്ന് നമ്മൾ ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയാണ്. കേരളത്തിലെ നെൽപ്പാടങ്ങൾ കുറഞ്ഞുവരുന്നത് നമ്മുടെ ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. കൃഷി നമ്മുടെ സമ്പദ് വ്യ വസ്ഥയുടെ നട്ടെല്ലാണ്. കൃഷിയിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ ലഭിക്കുന്നു. കാർഷികോൽപ്പ ന്നങ്ങളുടെ കയറ്റുമതിയിലൂടെ നമുക്ക് വിദേശനാണ്യം നേടാം.

ഇന്ന് നമ്മുടെ നാട്ടിൽ കൃഷി ഒരുപാട് വെല്ലുവിളികൾ നേരിടുന്നു. നെൽവയലുകൾ നികത്തപ്പെടുന്നു. കൃഷി ഭൂമി വില്പനയ്ക്ക് വയ്ക്കപ്പെടുന്നു. കർഷകർ ഭൂമി ഉപേക്ഷിച്ച് മറ്റ് തൊഴിലുകൾ തേടുന്നു. കൃഷി യിൽ നിന്ന് യുവതലമുറ വിട്ടുനിൽക്കുന്നതും, ഈ പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. നമ്മൾ കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുകയും അതിനെ പിന്തുണയ്ക്കുകയും വേണം. നെൽവയലു നികത്തുന്നത് തട യുകയും നിലവിലുള്ളവ സംരക്ഷിക്കുകയും വേണം. നമുക്ക് നമ്മുടെ വീടുകളിൽ തന്നെ ചെറിയ തോട്ട ങ്ങൾ ഉണ്ടാക്കാം. ജൈവകൃഷി രീതികൾ പ്രോത്സാഹിപ്പിക്കാം. കൃഷിയെ ഒരു സംസ്കാരമായി കാണു കയും അതിനെ ആഘോഷിക്കുകയും ചെയ്യാം. അത് നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായി നമുക്ക് കൃഷിയെ സംരക്ഷിക്കാം, നമ്മുടെ ഭാവിയെ സംരക്ഷിക്കാം.

നന്ദി

ശാസ്ത്രീയത കണ്ടെത്താം, കുറിപ്പ് തയ്യാറാക്കാം.
Question 1.
“അധികം വിളഞ്ഞാൽ വിത്തിനാകാ” എന്നൊരു പഴമൊഴി തന്നെയുണ്ട്. ഈ ചൊല്ലിന്റെ ശാസ്ത്രീ യത് അടുത്തുള്ള കൃഷി ഓഫീസറുമായി ചർച്ച ചെയ്യുക. “കാർഷിക വൃത്തിയിലെ പാരമ്പര്യസങ്ക ങ്ങളും ശാസ്ത്രീയതയും” എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കുക.
Answer:
അധികം വിളഞ്ഞാൽ വിത്തിന് കൊള്ളില്ല എന്ന പഴമൊഴി കേൾക്കാത്തവരായി കേരളത്തിൽ ആരുമുണ്ടാ കില്ല. നമ്മുടെ പൂർവ്വികർ നൂറ്റാണ്ടുകളായി കൈമാറി വന്ന ഈ അറിവിന്റെ കാതൽ എന്താണ്? ഈ ചോദ്യ ത്തിന്റെ ഉത്തരം തേടി ഞാൻ അടുത്തുള്ള കൃഷിഭവനിലെ കൃഷി ഓഫീസറെ സമീപിച്ചു. അദ്ദേഹവുമാ യുള്ള സംഭാഷണം എനിക്ക് പുതിയൊരു വെളിച്ചം നൽകി. വിളകൾ അമിതമായി വിളഞ്ഞാൽ, അവ യിലെ വിത്തുകളും ജീവനക്ഷമത കുറയുമെന്ന് കൃഷി ഓഫീസർ വിശദീകരിച്ചു. വിത്തുകൾ പൂർണ്ണവ ളർച്ചയാകുന്നതോടെ അവയിലെ ജലാംശം കുറയുകയും അവ കൂടുതൽ കട്ടിയുള്ളതായി മാറുകയും ചെയ്യുന്നു. ഈ മാറ്റം വിത്തുകളുടെ മുളയ്ക്കൽ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു.

നമ്മുടെ പൂർവികർ ശാസ്ത്രീയമായ ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ പ്രകൃതിയെ സൂക്ഷ്മ മായി നിരീക്ഷിച്ചാണ് ഇത്തരം അറിവുകൾ ആർജ്ജിച്ചത്. വിളകളുടെ വളർച്ച, കാലാവസ്ഥ, മണ്ണിന്റെ സ്വഭാവം എന്നിവയെല്ലാം അവർ സൂക്ഷ്മമായി വീക്ഷിച്ചു. തലമുറകളിലൂടെ, കൈമാറി വന്ന ഈ അറിവു കൾ കാർഷികവൃത്തിയുടെ നട്ടെല്ലായി. എന്നാൽ ശാസ്ത്രത്തിന്റെ വളർച്ചയോടെ പാരമ്പര്യ അറിവുക ളുടെ പിന്നിലെ ശാസ്ത്രീയവശങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിച്ചു. ഇന്ന് നമുക്ക് വിത്തുകളുടെ ഗുണ മേന്മ പരിശോധിക്കാനും, വിളകൾക്ക് ഏറ്റവും അനുയോജ്യമായ സമയത്ത് വിളവെടുക്കാനും സാധിക്കുന്നു. ശാസ്ത്രീയ കൃഷി രീതികൾ ഉപയോഗിച്ച് വിളവ് വർദ്ധിപ്പിക്കാനും കീടങ്ങളെ പ്രതിരോധിക്കാനും നമുക്ക് കഴിയുന്നു. പാരമ്പര്യ അറിവുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശാസ്ത്രീയ രീതികൾ വികസിപ്പി ക്കാൻ നമുക്ക് സാധിക്കും. പാരമ്പര്യ അറിവുകളും ശാസ്ത്രീയ അറിവുകളും തമ്മിലുള്ള സമന്വയമാണ് കൃഷിക്ക് അനിവാര്യം. ഇത് നമ്മുടെ കാർഷിക മേഖലയെ കൂടുതൽ സുസ്ഥിരവും ലാഭകരവുമാക്കാൻ സഹായിക്കും.

കുറിപ്പെഴുതാം, പതിപ്പിക്കാം
Question 1.
നിങ്ങളുടെ വീട്ടിലെ സ്കൂളിലെ കൃഷിയനുഭവത്തെക്കുറിച്ച് കുറിപ്പെഴുതുക. കുറിപ്പുകളെല്ലാം ചേർത്തു വച്ച് ക്ലാസ്സ് പതിപ്പ് തയ്യാറാക്കുക. അതിനെ ഡിജിറ്റൽ പതിപ്പാക്കി സ്കൂൾ / ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവ യ്ക്കുക.
Answer:
എന്റെ വീട്ടിലെ കൃഷിയനുഭവം
ചെറുപ്പം മുതലേ പ്രകൃതിയോടും ചെടികളോടും ഒരു പ്രത്യേക ഇഷ്ടം എനിക്കുണ്ടായിരുന്നു. അതുകൊ ണ്ടുതന്നെ, വീട്ടിലെ കൊച്ചുമുറ്റത്ത് സ്വന്തമായി ഒരു പച്ചക്കറിത്തോട്ടം എന്ന സ്വപ്നം എന്റെ മനസ്സിൽ കാലങ്ങളായി കൊണ്ടു നടന്നിരുന്നു. ഒടുവിൽ കഴിഞ്ഞവർഷം, ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ എനിക്ക് അവസരം ലഭിച്ചു.

വീടിന്റെ പിൻവശത്തെ ചെറിയ സ്ഥലം കൃഷിക്കായി ഒരുക്കിയെടുത്തു. അച്ഛനും അമ്മയും എന്റെ ഈ ഉദ്യമത്തിന് പൂർണ്ണ പിന്തുണ നൽകി.

അവരുടെ സഹായത്തോടെ മണ്ണ് കിളച്ചൊരുക്കി, ജൈവവളം ചേർത്ത്, പച്ചക്കറികളും വിത്തുകൾ നട്ടു., കൃഷിയിൽ ഞാൻ പല പരീക്ഷണങ്ങളും നടത്തി. ചിലത് വിജയിച്ചു. ചിലത് പരാജയപ്പെട്ടു. എന്നാൽ ഓരോ പരാജയവും ഒരു പുതിയ പാഠം പഠിപ്പിച്ചു. കീടങ്ങളുടെ ആക്രമണം, അമിതമായ വെള്ളം, അപ ര്യാപ്തമായ വളം എന്നിവയെല്ലാം ചെടികളുടെ വളർച്ചയെ ബാധിക്കുമെന്ന് ഞാൻ മനസ്സിലാക്കി. ദിവ സവും രാവിലെ എഴുന്നേറ്റ് ആദ്യം ചെയ്യുന്ന കാര്യം തോട്ടത്തിലേക്ക് ഓടിചെന്ന് ചെടികൾ നോക്കുക എന്നതായിരുന്നു. വെള്ളമൊഴിക്കലും വളമിടലും കളപറിക്കലുമെല്ലാം എനിക്ക് ഒരു ഹരമായി തോന്നി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ വിത്തുകൾ മുളച്ചു തുടങ്ങി. പച്ചനിറത്തിലുള്ള കൊച്ചു തൈകൾ മണ്ണിനു പുറത്തേക്ക് തലനീട്ടുന്നത് കാണാൻ എന്തൊരു ഭംഗിയായിരുന്നു. പതുക്കെ പതുക്കെ അവ വളർന്നു വലു തായി തക്കാളി, വെണ്ട, പച്ചമുളക്, വഴുതനങ്ങ എന്നിവയെല്ലാം നിറയെ കായ്ച്ചു തുടങ്ങി.

ആദ്യത്തെ വിളവെടുപ്പ് ദിവസം എനിക്ക് ഒരിക്കലും മറക്കാനാവില്ല. സ്വന്തം കൈകൊണ്ട് നട്ടുവളർത്തിയ പച്ചക്കറികൾ പറിച്ചെടുക്കുമ്പോൾ മനസ്സിൽ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ആ പച്ചക്ക റികൾ കൊണ്ട് അമ്മ ഉണ്ടാക്കിയ കറികൾക്ക് ഒരു പ്രത്യേക സ്വാദ് തോന്നി. ഈ അനുഭവം എനിക്ക് പ്രകൃ കിയോടുള്ള സ്നേഹവും ബഹുമാനവും വർദ്ധിപ്പിച്ചു. ഇനിയുള്ള വർഷങ്ങളിലും ഞാൻ ഈ കൃഷി തുട രുമെന്ന് ഉറപ്പാണ്. കൂടുതൽ പച്ചക്കറികളും പൂക്കളും നട്ടുപിടിപ്പിച്ച് എന്റെ തോട്ടത്തെ ഞാൻ ഒരു പച്ച പ്രപഞ്ചമാക്കി മാറ്റും.

വിത്തെന്ന മഹാദ്ഭുതം Notes Question Answer Class 7 Adisthana Padavali Chapter 3

വിത്തുമേള
Question 1.
നമ്മുടെ നാട്ടിൽ പരമ്പരാഗതമായ വിത്തുകളും അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങളുമുണ്ടല്ലോ. ഇവ ശേഖരിച്ച് നാട്ടിലുള്ള കർഷകരുടെ സഹായത്തോടെ വിത്തുമേള സംഘടിപ്പിക്കുക.
Answer:
ഒരു വിത്തുമേള സംഘടിപ്പിക്കുക എന്നത് നമ്മുടെ കാർഷിക പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനും, പുതിയ കാർഷിക സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു മികച്ച മാർഗ്ഗമാണ്. കർഷ കരെ പരസ്പരം ബന്ധപ്പിക്കുന്നതിനും വിദ്യാർത്ഥികളിൽ കാർഷികമേഖലയോടുള്ള താൽപര്യം വർദ്ധി പ്പിക്കുന്നതിനും ഇത് സഹായിക്കും. ഇത്തരമൊരു മേള സംഘടിപ്പിക്കുന്നതിനുള്ള ചില നിർദ്ദേശങ്ങൾ താഴെ ചേർക്കുന്നു.

മുന്നൊരുക്കങ്ങൾ

  1. സംഘാടകസമിതി രൂപീകരണം : അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കർഷകരുടെയും പ്രത നിധികൾ അടങ്ങുന്ന ഒരു സംഘാടക സമിതി രൂപീകരിക്കുക.
  2. വിത്ത് ശേഖരണം : നാട്ടിലെ കർഷരിൽ നിന്നും കാർഷിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും പര പരാഗതവും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ ശേഖരിക്കുക.
  3. വിദഗ്ധരുടെ സഹായം തേടുക : കാർഷിക സർവകലാശാലയിലെ വിദഗ്ധരുടെയോ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയോ സഹായം തേടുക.
  4. സ്ഥലം ഒരുക്കൽ : സ്കൂൾ ഗ്രൗണ്ടിലോ, ഓഡിറ്റോറിയത്തിലോ വിത്തുമേള നടത്താനുള്ള സ്ഥലം ഒരുക്കുക.
  5. പ്രചരണം : പോസ്റ്ററുകൾ, ബാനറുകൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെ വിത്തുമേളയെ കുറിച്ച് പ്രചരിപ്പിക്കുക.

മേള നടത്തേണ്ടരീതി

  1. വിത്ത് പ്രദർശനം : ശേഖരിച്ച വിത്തുകൾ വ്യത്യസ്ത വിഭാഗങ്ങളായി തരം തിരിച്ച് പ്രദർശിപ്പിക്കുക. ഓരോ വിത്തിനും അതിന്റെ പ്രത്യേകത കൃഷി രീതി എന്നിവ വിശദീകരിക്കുന്ന വിവരങ്ങൾ നൽകുക.
  2. വിത്ത് കൈമാറ്റം : കർഷകർക്ക് അവരുടെ വിത്ത് കൈമാറാനും, മറ്റുള്ളവരുടെ വിത്തുകൾ സ്വീകരി ക്കാനുള്ള സൗകര്യം ഒരുക്കുക.
  3. വിദഗ്ധരുടെ ക്ലാസുകൾ : കൃഷിരീതികൾ, രുടെ ക്ലാസുകൾ സംഘടിപ്പിക്കുക.
    ജൈവവിത്ത് സംരക്ഷണം എന്നിവ സംബന്ധിച്ച് വിദഗ്ധ
  4. കലാപരിപാടികൾ : കാർഷിക വിഷയങ്ങളെ ആസ്വദമാക്കിയുള്ള കലാപരിപാടികൾ സംഘടിപ്പിക്കുക.
  5. പ്രദർശനം : കൃഷിയുപകരണങ്ങൾ, പഴയ അളവുതൂക്കുന്ന ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനം സംഘടിപ്പിക്കുക.
  6. ഭക്ഷ്യമേള : നാടൻ വിഭവങ്ങളുടെ ഒരു ഭക്ഷ്യമേള സംഘടിപ്പിക്കുക.
  7. സമാപനം : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്ത വിത്തുമേളക്ക് സമാപനം കുറിക്കുക.

Question 1.
ശീർഷകത്തിന്റെ ഔചിത്യം
Answer:
വിത്തിൽ നിന്ന് വിളവെടുപ്പ് വരെയുള്ള കൃഷിയുടെ ചാക്രികതയുടെ ഭാഗമായ വിത്തുശേഖരണം, വിത്തിന്റെ സംരക്ഷണം, ഞാറ് നടൽ, കൃഷിരീതികൾ എന്നിവയെക്കുറിച്ചുള്ള കർഷകനായ ചെറുവയൽ രാമൻ നേടി യെടുത്ത അറിവുകളാണ് അദ്ദേഹത്തിന്റെ ആത്മകഥയിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. ഒരു അമ്മ കുഞ്ഞിന് ജന്മം നൽകുന്നത് പോലെ തന്നെ അത്ഭുതകരമായ ഒന്നാണ് പുതിയൊരു ചെടിക്കു ജീവൻ നൽകുന്ന വിത്ത്. ചുരുക്കത്തിൽ ‘വിത്തെന്ന മഹാത്ഭുതം’ എന്ന ശീർഷകം ആത്മകഥയിലെ ഈ ഭാഗ ത്തിന്റെ ഉള്ളടക്കത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു.

കുമ്മാട്ടി Summary in Malayalam Class 7

Students can use Class 7 Malayalam Adisthana Padavali Notes and കുമ്മാട്ടി Kummatti Summary in Malayalam to grasp the key points of a lengthy text.

Class 7 Malayalam Kummatti Summary

Kummatti Summary in Malayalam

കുമ്മാട്ടി Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം

സി. ആർ. രാജഗോപാലൻ: കേരളത്തിൽ നിന്നുള്ള ഒരു ഫോക്ലോർ ഗവേഷനും, എഴുത്തുകാരനും, അധ്യാപ കനും പരിസ്ഥിതി പ്രവർത്തകനും ആയിരുന്നു. സി. ആർ. രാജഗോപാലൻ. നാടോടിക്കഥകളുടെയും ഗോത സംസ്ക്കാരത്തിന്റെയും നിരീക്ഷണത്തിനും സംരക്ഷണത്തിനുമായി പ്രവർത്തിച്ച അദ്ദേഹം പൈതൃകത്തെ ക്കുറിച്ചും നാടോടിക്കഥകളെക്കുറിച്ചുമുള്ള നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 1957-ൽ തൃശൂർ ജില്ലയിൽ ജനിച്ചു. കേരളവർമ്മ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായും കേരള സർവ്വകലാശാലയിൽ പ്രൊഫസ റായും പ്രവർത്തിച്ച അദ്ദേഹം തൃശ്ശൂരിലെ നാട്ടറിവ് പഠനകേന്ദ്രത്തിന്റെയും, ഇന്റർനാഷണൽ സെന്റർ ഫോർ കേരള സ്റ്റഡീസിന്റെയും (ICKS) ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എല്ലാം കത്തിയെരിയുകയാണ്. അലയുന്നവർ, മുടിയേറ്റ്, നാടോടി നേരരങ്ങ്, ഫോക്ലോർ സിദ്ധാന്തങ്ങൾ കാവേറ്റം,നാടൻ കലാരൂപങ്ങൾ, കറുത്താണികളുടെ കൊയ്ത്ത്, ഗോത്ര കലാവടിവുകൾ, ദേശീയ സൗന്ദര്യ ബോധം, തണ്ണീർപന്തൽ, ഞാറ്റുവേലയ്ക്ക് പൊട്ടുകുത്തേണ്ട, കൃഷി ഗീതയും ഭക്ഷ്യസുരക്ഷയും, പുഴയുടെ നാട്ടറിവുകൾ, അന്തവും സംസ്കാരവും, വരിക്കപ്ലാവിനുവേണ്ടി, ഒരു വടക്കൻ പാട്ട്, ആട്ടക്കോലങ്ങൾ, കേര ളീയ രംഗകലാചരിത്രം, മണ്ണ്, ലാവണ്യം, പ്രതിരോധം, നാട്ടുനോവ് മൊഴി മലയാളത്തിന്റെ കാതോരം, കണ്ണാടി നോക്കുമ്പോൾ ഡയാസ്ഫോറ, ഏറുമാടങ്ങൾ, നാട്ടറിവ് 2000 ഇയേഴ്സ് ഓഫ് മലയാളി ഹെറിട്ടേജ് എന്നിവ യാണ് അദ്ദേഹം എഴുതിയ പ്രധാന കൃതികൾ.

കേരള ഫോക്ലാർ അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, അന്താരാഷ്ട്ര ഫോക്ലോർ ഫിലിം ഫെസ്റ്റിവിലിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്. 2022-ൽ മരണമടഞ്ഞു.

കുമ്മാട്ടി Summary in Malayalam Class 7

പാഠസംഗ്രഹം

തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ കണ്ടുവരുന്ന അധ്വാനശേഷിയുടെ തിമിർപ്പും വിയർപ്പിന്റെ വീര്യവുമുള്ള ഒരു കലാരൂപമാണ് കുമ്മാട്ടി. സി.ആർ. രാജഗോപാലൻ രചിച്ച കുമ്മാട്ടി എന്ന ലേഖനം തൃശ്ശൂർ ജി ല്ലയിലെ കുമ്മാട്ടിയുടെ സമ്പന്മായ പാരമ്പര്യത്തെക്കുറിച്ചുളള ഒരു ഉൾക്കാഴ്ച നൽകുന്നു. ഒരു കാലത്ത് പ്രധാ നമായും മനകളിലും തറവാടുകളിലും അവതരിപ്പിച്ചിരുന്ന ഈ കലാരൂപം ഇന്ന് എല്ലാ ജാതിമതസ്ഥരെയും ഉൾക്കൊള്ളുന്ന ഒരു ദേശോത്സവമായി മാറിയിരിക്കുന്നു.
കുമ്മാട്ടി Summary in Malayalam Class 7 1
ലേഖനം കുമ്മാട്ടി അവതരണത്തിന്റെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശുന്നു. അതിന്റെ അതുല്യ മായ വസ്ത്രധാരണ രീതി മുതൽ ഗ്രാമീണ വീഥികളിലും മുറ്റങ്ങളിലും അരങ്ങേറുന്ന അതിന്റെ അവതരണ ശൈലി വരെ വിശദമാക്കുന്നു. ഔഷധ ഗുണമുള്ള പാർപ്പിടപ്പുല്ല് കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങളും കഥാപാത്ര ങ്ങളുടെ വ്യക്തിത്വം മറയ്ക്കുന്നതിനുള്ള മുഖാവരണങ്ങളും കുമ്മാട്ടിയുടെ സവിശേഷതകളിൽ ചിലതാണ്. കുമ്മാട്ടി അവതരണത്തിനുള്ള തയ്യാറെടുപ്പുകാർ, വേഷങ്ങൾ തിരഞ്ഞെടുക്കൽ, പുല്ല് ശേഖരിക്കൽ, രഹസ്യ മായി വസ്ത്രം ധരിക്കൽ എന്നിവയെല്ലാം ലേഖനത്തിൽ വിശദമായി വിവരിച്ചിരിക്കുന്നു. ഈ ആചാരപരമായ തയ്യാറെടുപ്പുകൾ കുമ്മാട്ടിക്ക് ചുറ്റുമുള്ള ആകാംക്ഷയും കൗതുകവും വർദ്ധിപ്പിക്കുന്നു.

കുമ്മാട്ടിയിലെ വിവിധ കഥാപാത്രങ്ങൾ, പ്രത്യേകിച്ച് “ തള്ള” “പന്നി” എന്നിവ ലേഖനത്തിൽ ശ്രദ്ധേ യമായി പരാമർശിക്കപ്പെടുന്നു. ഈ കഥാപാത്രങ്ങളുടെ പ്രതീകാത്മക പ്രാധാന്യവും അവർ കുമ്മാട്ടി ആഖ്യാ നത്തിന് നൽകുന്ന സംഭാവനയും ലേഖകൻ വിശദീകരിക്കുന്നു. ലേഖനത്തിലെ ഏറ്റവും രസക വശങ്ങളി ലൊന്ന് കുമ്മാട്ടിയുടെ സംഗീതോപകരണമായ വില്ലിന്റെ വിവരണമാണ്. വില്ലിന്റെ താളാത്മകമായ അകമ്പടി കുമ്മാട്ടി അവതരണത്തിന് ഊർജ്ജവും ചൈതന്യവും നൽകുന്നു.

സി. ആർ. രാജഗോപാലന്റെ കുമ്മാട്ടി എന്ന ലേഖനം തൃശൂർ ജില്ലയിലെ ഒരു സാംസ്കാരിക നിധി യായ കുമ്മാട്ടിയുടെ ആകർഷകമായ ചിത്രം വരയ്ക്കുന്നു. കുമ്മാട്ടിയുടെ ചരിത്രം, വസ്ത്രധാരണം, കഥാപാ തങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള ലേഖകന്റെ വിശദമായ വിവരണം വായനക്കാരന് ഈ നാടോടി കലാരൂപത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് നൽകുന്നു.

കുമ്മാട്ടി Summary in Malayalam Class 7

പദപരിചയം
ആർപ്പുവിളി – സന്തോഷത്തോടു കൂടി ഉച്ചത്തിലുള്ള വിളി
അനുഷ്ഠാനം – മതകർമ്മങ്ങൾ, മറ്റൊന്നിനെ അനുസരിച്ചുള്ള പ്രവർത്തനം
പ്രാദേശിക – പ്രദേശം സംബന്ധിച്ച, സ്ഥലത്തുള്ള
മന – നമ്പൂതിരിമാരുടെ ഭവനം,
അരങ്ങ് – അഭിനയിക്കുന്നതിനുള്ള സ്ഥലം
പൊയ്മുഖം – മുഖം മൂടി
മെടയുക – നെയ്യുക
മാറ് – രണ്ടുകയ്യും നെഞ്ചും ചേർന്ന അളവ്
ഔപചാരികം – നിയമാനുസൃതമായ, മുറപ്രകാരമുള്ള
വ്യാക്ഷേപകം – ഭാവങ്ങൾ പ്രകടിപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന ശബ്ദവിശേഷങ്ങൾ (ഉദാ : ഉം, ഉച്ച്, അയ്യോ, ഓ, ഹാ)