प्रेम के सिवा और कुछ नहीं Questions and Answers Notes Class 7 Hindi Kerala Syllabus

Practicing with SCERT Kerala Syllabus 7th Standard Hindi Textbook Solutions Unit 5 Chapter 1 प्रेम के सिवा और कुछ नहीं Prem Ke Siva Aur Kuch Nahi Questions and Answers Notes improves language skills.

Class 7 Hindi Prem Ke Siva Aur Kuch Nahi Question Answer

Prem Ke Siva Aur Kuch Nahi Question Answer Class 7

SCERT Class 7 Hindi Unit 5 Chapter 1 Question Answer Kerala Syllabus प्रेम के सिवा और कुछ नहीं

प्रश्न 1.
“मैं ने बीस रुपए निकालकर उसकी ओर बढ़ा दिए।” यहाँ लेखिका का कौन-सा मनोभाव प्रकट होता है ?
“ഞാൻ ഇരുപത് രൂപ എടുത്ത് അയാൾക്ക് നേരെ നീട്ടി. ഇവിടെ ലേഖികയുടെ ഏതുതര ത്തിലുള്ള മനോഭാവമാണ് പ്രകടമാകുന്നത്?
उत्तर :
उसकी असहाय अवस्था देखकर उसकी सहायता करने का भाव यहाँ लेखिका प्रकट किया है।
അയാളുടെ നിസ്സഹായാവസ്ഥ കണ്ടപ്പോൾ അയാളെ സഹായിക്കാനുള്ള മനോഭാവമാണ് ലേഖിക ഇവിടെ പ്രകടമാക്കുന്നത്.

प्रश्न 2.
“नहीं, वह बीस ही रुपए नहीं थे । ” – इससे आपने क्या समझा ?
” ഇല്ല ഇരുപത് രൂപ മാത്രമല്ല അത് ഇതിൽ” നിന്ന് നിങ്ങൾ എന്ത് മനസ്സിലാക്കുന്നു?
उत्तर :
लेखिका द्वारा दिए गए बीस रुपए उस समय उनके लिए बहुत मूल्यवान थे। पैसा चाहे कितना भी हो, उसका मूल्य तभी है, जब वह सही समय पर हमारे हाथ में हो ।
ലേഖിക കൊടുത്ത ഇരുപത് രൂപ ആ സമയത്ത് അയാൾക്ക് ഒരുപാട് മൂല്യമുള്ളതായിരുന്നു. പൈസ എത്രയായാലും ഉചിതമായ സമയത്ത് അത് നമ്മുടെ കയ്യിൽ കിട്ടുമ്പോൾ മൂല്യമുള്ള താകുന്നു.

प्रश्न 3.
“ अस्पताल के भीतर और बाहर अपनी अपनी अलग दुनिया है” – ऐसा क्यों कहा
“ആശുപത്രിയുടെ അകത്തും പുറത്തും വെവ്വേറെ ലോകങ്ങളാണ്. ഇങ്ങനെ എന്താണ് പറയുന്നത്?
उत्तर :
मरीज़ों की देखभाल के लिए अस्पताल के अंदर कई लोग होंगे, चाहे डॉक्टर हो या नर्स । लेकिन अस्पताल के बाहर केवल वे ही लोग दूसरों की मदद कर सकते हैं जो अपने मन में मनुष्यता
രോഗികളെ നോക്കുന്നതിനായി ആശുപത്രിക് ഉള്ളിൽ ധാരാളം ആളുകളുണ്ടാവും. ചിലപ്പോൾ ഡോക്ടർ, അല്ലെങ്കിൽ നഴ്സ്. എന്നാൽ ആശു പ്രതിക്ക് പുറത്ത് ഉചിതമായ സമയത്ത് മറ്റുള്ള വരെ സഹായിക്കാൻ മനുഷ്യത്വമുള്ളവർക്കേ സാധിക്കുകയുള്ളൂ.

प्रेम के सिवा और कुछ नहीं Questions and Answers Notes Class 7 Hindi Kerala Syllabus

प्रश्न 4.
“ इस धरती को प्रेम के सिवा और कुछ नहीं बचा सकता” – इस पर अपना मत प्रकट करें।
“ഈ ഭൂമിയിൽ സ്നേഹമല്ലാതെ മറ്റൊന്നിനും രക്ഷിക്കാൻ കഴിയില്ല – ഇതിൽ നിങ്ങളുടെ അഭിപ്രായം പ്രകടമാക്കുക.
उत्तर :
गरीबी, बीमारी, दुःख, अविश्वास, लालच, हिंसा, आदि से भरी हुई इस संसार में अगर हम एक दूसरे के प्रति प्यार रखते हैं तो इस धरती को सुंदर बनाया जा सकता है। इस धरती को प्रेम के सिवा और कुछ नहीं बचा सकता ।

ദാരിദ്ര്യം, രോഗം, ദുഃഖം, അവിശ്വാസം, സ്വാർത്ഥത, അക്രമം തുടങ്ങിയവ നിറഞ്ഞ ഈ ലോകത്തിൽ നമ്മൾ പരസ്പരം സ്നേഹിക്കുക യാണെങ്കിൽ ഈ ഭൂമിയെ സുന്ദരമാക്കാൻ സാധിക്കും. ഈ ഭൂമിയെ സ്നേഹമല്ലാതെ മറ്റൊ ന്നിനും രക്ഷിക്കാൻ കഴിയില്ല.

सही मिलान करें :

प्रेम के सिवा और कुछ नहीं Questions and Answers Notes Class 7 Hindi Kerala Syllabus 1
उत्तर :

कतार में खड़े व्यक्ति को
നിരയിൽ നിന്ന് വ്യക്തിക്ക്
बीस रुपए चाहिए थे।
ഇരുപത് രൂപ ആവശ്യമുണ്ടായിരുന്നു.
फोटोकॉपी लेने का पैसा
ഫോട്ടോകോപ്പി എടുക്കാനുള്ള പൈസ
बहन के पास नहीं था ।
സഹോദരിയുടെ അടുത്തില്ലായിരുന്നു.
चाय के दुकानवाले ने
ചായക്കടക്കാരൻ
मुझसे पैसा न माँगा था ।
എന്റെ അടുത്ത് നിന്ന് പൈസ വാങ്ങിയില്ല.
अस्पताल के भीतर और बाहर की
ആശുപത്രിയുടെ അകത്തും പുറത്തും ഉള്ള
दुनिया अलग थी।
ലോകം വേറെയാണ്.

डायरी के आधार पर पूर्ति करें और वाक्य लिखें।
ഡയറിയെ ആസ്പദമാക്കി വാക്യം പൂർത്തിയാക്കുക.
प्रेम के सिवा और कुछ नहीं Questions and Answers Notes Class 7 Hindi Kerala Syllabus 2

प्रेम से इनसानियत अंकुरित होती है।
സ്നേഹത്തിൽ നിന്നാണ് മനുഷ്യത്വം മുളപൊട്ടുന്നത്.

प्रेम से अविश्वास खत्म होता है ।
സ്നേഹം അവിശ്വാസം അവസാനിപ്പിക്കുന്നു.
उत्तर :
प्रेम के सिवा और कुछ नहीं Questions and Answers Notes Class 7 Hindi Kerala Syllabus 3

  • प्रेम से हिंसा खत्म होता है।
    സ്നേഹം അക്രമം അവസാനിപ്പിക്കുന്നു.
  • प्रेम से लालच खत्म होता है।
    സ്നേഹം അത്യാഗ്രഹത്തെ അവസാനിപ്പിക്കു ന്നു.
  • प्रेम से आत्मीयता अंकुरित होती है।
    സ്നേഹത്തിൽ നിന്നാണ് അടുപ്പം മുളപൊ ട്ടുന്നത്.
  • प्रेम से सहानुभूति अंकुरित होती है।
    സ്നേഹത്തിൽ നിന്നാണ് സഹതാപം മുളപൊ ട്ടുന്നത്.

प्रश्न 5.
डायरी में इनसानियत का प्रभाव स्पष्ट करनेवाले प्रसंग कौन-कौन से हैं? ढूँढकर लिखें।
ഡയറിയിൽ മനുഷ്യത്വത്തിന്റെ സ്വാധീനം വിശദീകരിക്കുന്ന സന്ദർഭങ്ങൾ ഏതൊക്കെ യാണ്? അന്വേഷിച്ചെഴുതുക.
उत्तर :
रिम्स सरकारी अस्पताल में कतार में खड़े व्यक्ति को बीस रुपए देनेवाले प्रसंग ।
റിമസ് സർക്കാർ ആശുപത്രിയിൽ നിരയിൽ നിന്ന് വ്യക്തിക്ക് 20 രൂപ കൊടുക്കുന്ന സന്ദർഭം.

फोटोकॉपी लेने के लिए जहाँ एक लड़के लेखिका के बहन को पैसे देनेवाले प्रसंग ।
ഫോട്ടോകോപ്പി എടുക്കുന്നതിനായി ഒരു കുട്ടി ലേഖികയുടെ സഹോദരിക്ക് പൈസ കൊടുത്ത സന്ദർഭം.

एक भी पैसा दिए बिना एक बड़ा कप चाय दुकानदार द्वारा लेखिका को दिए गए
ഒരു രൂപ പോലും വാങ്ങാതെ ചായക്കട ക്കാരൻ ഒരു വലിയ കപ്പ് ചായ ലേഖികക്ക് കൊടുക്കുന്ന സന്ദർഭം.

प्रेम के सिवा और कुछ नहीं Questions and Answers Notes Class 7 Hindi Kerala Syllabus

प्रश्न 6.
“हमें दूसरों से स्नेहिल. व्यवहार करना है।” इस विषय पर एक लघु लेख लिखें।
നമ്മൾ മറ്റുള്ളവരോട് സ്നേഹപൂർവ്വം പെരു മാറണം – ഈഎഴുതുക.
उत्तर :
प्रेम और स्नेह से बढ़कर इस संसार मनुष्य के लिए और कोई अच्छी बात नहीं हो सकती । जीवन को तनाव रहित और सामान्य बनाए रखने में प्रेम और स्नेह महत्वपूर्ण भूमिका निभाते हैं। सभी मनुष्य एक ही ईश्वर की संतान हैं। सब में ईश्वर का अंश होता है। इसलिए हमें सब के साथ प्रेमपूर्ण व्यवहार करना चाहिए। प्रेमपूर्ण व्यवहार से शत्रु भी मित्र बन जाते हैं। जन्म से न कोई किसी का मित्र होता है न कोई किसी का शत्रु । हम अपने प्रेम और स्नेह से ही किसी से नज़दीकी अथवा दूरी बनाते हैं। प्रेम बहुत नाजुक होता है। हमें इस प्रेम और स्नेह को सदा बनाए रखना चाहिए।.

സ്നേഹവും വാത്സല്യവും പോലെ മനുഷ്യന് ഈ ലോകത്ത് മറ്റൊന്നുമില്ല. ജീവിതത്തെ പിരി മുറുക്കവും സാധാരണവുമായി നിലനിർത്തുന്ന തിൽ സ്നേഹവും വാത്സല്യവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. എല്ലാ മനുഷ്യരും ഒരു ദൈവ ത്തിന്റെ മക്കളാണ്. എല്ലാത്തിലും ദൈവത്തിന്റെ ഒരു അംശമുണ്. അതുകൊണ്ട് തന്നെ എല്ലാവ രോടും സ്നേഹത്തോടെ പെരുമാറണം. സ്നേഹപൂർവ്വമായ പെരുമാറ്റത്തിലൂടെ ശ ക്കൾ പോലും മിത്രങ്ങളാകുന്നു. ജന്മനാ ആരും ആരുടേയും മിത്രമല്ല. ആരും ആരുടേയും ശത്രു. വുമല്ല. നമ്മുടെ സ്നേഹത്തിലൂടേയം വാത്സല്യ ത്തിലൂടേയും മാത്രമാണ് നമ്മൾ മറ്റൊരാളു മായി അടുപ്പം അല്ലെങ്കിൽ അകലം ഉണ്ടാക്കുന്ന. സ്നേഹം വളരെ ലോലമാണ്. സ്നേഹവും വാത്സല്യവും നാം എപ്പോഴും നില നിർത്തണം.

‘लग’ का प्रयोग
ഒരു വാക്യത്തിൽ लग പ്രയോഗിക്കുമ്പോൾ കർത്താവിന്റെ ലിംഗവചന നിയമമനുസരിച്ചായിരി ക്കും ക്രിയ മാറുന്നത്.
ഉദാഹരണമായി,
राम पढ़ने लगा।
सीता पढ़ने लगी।

राम പുല്ലിംഗ ഏകവചനമായതുകൊണ്ട് ‘लगा എന്നു ന सीता വന്നു. സ്ത്രീലിംഗ ഏകവചനമായതുകൊണ്ട് लगी എന്നുവന്നു.

वे बाज़ार जाने लगे ।
लड़कियाँ नाचनी लगीं।

वे എന്നത് പുല്ലിംഗ ബഹുവചനമായതുകൊണ്ട് लगे എന്നും लड़कियाँ എന്നത് സ്ത്രീലിംഗ ബഹുവചന മായതുകൊണ്ട് लगीं എന്നും വന്നു.
आदमी फोन लगाने लगा ।
आदमी പുല്ലിംഗ ഏകവചനമായതുകൊണ്ട് लगा

बहन रिपोट्र् लेकर जाने लगी।
बहन സ്ത്രീലിംഗ ഏകവചനമായതുകൊണ്ട് लगी।

लोग चिल्लाने लगे।
लोग പുല്ലിംഗ ബഹുവചനമായതുകൊണ്ട് लगे।

लड़कियाँ खेलने लगीं।
लड़कियाँ സ്ത്രീലിംഗ ബഹുവചനമായതുകൊണ്ട് लगीं।

‘लग” ഒരു വാക്യത്തിൻ്റെ വരുമ്പോൾ क्रियाधातु വിൻ്റെ കുടെ ने प्रत्यय മാത്രമേ ചേരു

उदा: पढ़ने लगा।
नाचने लगी।
खेलने लगे।
दौड़ने लगीं।

गतिविधियाँ

प्रश्न 1.
कोष्ठक से सही शब्द चुनकर वाक्यों को पूरा कीजिए ।
(ബായ്ക്കറ്റിൽ നിന്ന് ശരിയായ വാക്ക് തിര ഞ്ഞെടുത്ത് വാക്യങ്ങൾ പൂരിപ്പിക്കുക.)
(रिम्स, काम, रिपोर्ट, शुक्रिया, प्रेम)

i. धरती में ____ सबसे ताकतवर मूल्य है ।
ഭൂമിയിൽ ____ ഏറ്റവും ശക്തമായ മൂല്യമാണ്.

ii. ____ झारखंड का सबसे बड़ा सरकारी अस्पताल है।
ഝാർഖണ്ഡിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയാണ്.

iii. ____ पूरा होने पर वह कतार से अलग हो गया।
____ പൂർത്തിയാക്കിയതിനുശേഷം അദ്ദേഹം ക്യൂവിൽ നിന്ന് അകന്നുപോയി.

iv. मैं ने उसे ____ कहा।
ഞാനയാളോട് ____ പറഞ്ഞു

v. अस्पताल में ____ लेने में कतार में खड़ी थी।
ആശുപത്രിയിൽ ____ എടുക്കുന്നതിനായി ഞാൻ ക്യൂവിൽ കാത്ത് നിന്നു.
उत्तर :
i) प्रेम
ii) रिम्स
iii) काम
iv) शुक्रिया
v) रिपोर्ट

प्रश्न 2.
‘प्रेम के सिवा और कुछ नहीं’ के बारे में एक पोस्टर तैयार कीजिए ।
സ്നേഹമല്ലാതെ മറ്റൊന്നുമില്ല – എന്നതിനെ ആസ്പദമാക്കി പോസ്റ്റർ തയ്യാറാക്കുക.
उत्तर :
प्रेम के सिवा और कुछ नहीं Questions and Answers Notes Class 7 Hindi Kerala Syllabus 4

प्रश्न 3.
अस्पताल में कतार में खड़े व्यक्ति और लेखिका के बीच में हुए वार्तालाप तैयार कीजिए ।
ആശുപത്രിയിലെ ക്യൂവിൽ നിന്നിരുന്ന വ്യക്തിയും ലേഖികയും തമ്മിലുള്ള സംഭാ ഷണം തയ്യാറാക്കുക.
उत्तर :
व्यक्ति : मेरे बीस रुपए कहाँ है ?
എന്റെ ഇരുപത് രൂപ എവിടെ?

लेखिका : क्या हुआ ?
എന്ത് സംഭവിച്ചു

व्यक्ति : मेरे बीस रुपए खो गया। अस्पताल में रिपोर्ट लेने केलिए मेरे पास पैसा नहीं था।
എന്റെ ഇരുപത് രൂപ നഷ്ടപ്പെട്ടു. ആശു പ്രതിയിൽ റിപ്പോർട്ട് എടുക്കുന്നതി നായി എന്റെ കൈവശം പൈസ ഇല്ല.

लेखिका : कोई बात नहीं, मैं दूँगा ।
പേടിക്കേണ്ട, ഞാൻ തരാം.

व्यक्ति : धन्यवाद।
നന്ദി

प्रश्न 4.
दिए गए सूचनाओं के आधार पर लेखिका के बारे में लिखिए।
തന്നിരിക്കുന്ന സൂചനകളെ അടിസ്ഥാനമാക്കി ലേഖികയെപ്പറ്റി എഴുതുക.
प्रेम के सिवा और कुछ नहीं Questions and Answers Notes Class 7 Hindi Kerala Syllabus 5
उत्तर :
जसिता केरकेट्ट का जन्म झारखंड में हुआ। वे लेखक एवं पत्रकर हैं । ‘ अंगोर’, ‘जसिंता की डायरी’ आदि उनकी प्रमुख रचनाएँ हैं। वे अपराजिता सम्मान से पुरस्कृत हैं।
ജസീന്ത കെർക്കേറ്റയുടെ ജന്മം ഝാർഖഡി ലായിരുന്നു. അവർ ഒരു ലേഖികയും പത്രകാരി ജസീന്ത കി ഡയറി എന്നിവ അവരുടെ പ്രധാനപ്പെട്ട രചനകളാണ്. അവർക്ക് അപരാജിത സമ്മാൻ ബഹുമതി ലഭി

प्रेम के सिवा और कुछ नहीं Questions and Answers Notes Class 7 Hindi Kerala Syllabus

प्रश्न 5.
‘लग’ का प्रयोग उचित स्थान पर कीजिए ।
‘लग’ ശരിയായ സ്ഥലത്ത് അത് ഉപയോഗിക്കുക.
i. गीता नाचने …..
ii. अरुण गेंद से खेलने ………….
iii. लड़के चलने ……
उत्तर :
i. लगी
ii. लगा
iii. लगे

जन्नत के बच्चे Summary in Malayalam Hindi Class 7

Reading SCERT Class 7 Hindi Solutions and जन्नत के बच्चे Jannath Ke Bache Summary in Malayalam Hindi before the exam can save a lot of preparation time.

Jannath Ke Bache Summary in Malayalam Hindi

जन्नत के बच्चे Summary in Hindi

Jannath Ke Bache Summary in Hindi

श्री विवेक मेहता द्वारा लिखा गया एक फिल्मी लेख है ‘जन्नत के बच्चे’ । जब लेखक एक ईरानी फिल्म देखा, तब उसको उसके बचपन के दोस्त समीर के बारे में कुछ यादें आई । फिल्म का नाम ‘चिल्ड्रन ऑफ हेवन’ यानी जन्नत के बच्चे । इस फिल्म के मुख्य किरदार हैं – अली और ज़ाहरा नाम के दो बच्चे । फिल्म शुरु होती है बाज़ार के दृश्य से । यहाँ अली एक मोची की दूकान पर खड़ा अपनी बहन जाहरा के पुराने जूते मरम्मत करवा रहा है। लेकिन घर आते समय गलती से वे जूते अली से कहीं खो जाते हैं। वो परेशान होता है बहुत ढूँढता है, पर जूते नहीं मिलते।

ज़ाहरा यह बात सुनकर उदास हो जाती है। लेकिन घर में नई जूतों के लिए पैसे नहीं है और जूते गुमने की बात जानकर अली को सज़ा मिल सकती है, यह सोचकर वह अपने अम्मी अब्बू को कुछ नहीं बताती । दोनों ने एक तरकीब निकाला कि वे दोनों अली के जूतों को मिल बाँटकर इस्तेमाल करेंगे। जाहरा जूते पहनकर सुबह के समय स्कूल जाएगी और फिर दोपहर के समय अली उन्हें पहनकर स्कूल जाएगा। अली और ज़ाहरा की यह कहानी कई सुंदर रास्तों से गुज़रती है । इस फिल्म के निर्देशक माजिद मजीदी ने एक जादूगर की तरह दर्शकों को फिल्म के जादू से बाँधकर रखते हैं।

जन्नत के बच्चे Summary in Malayalam Hindi Class 7 1

फिल्म देखकर लेखक को उसके बचपन के दोस्त समीर के बारे में यादें आई । लेखक और समीर एक ही स्कूल में पढ़ा करते थे। कक्षा में कभी किसीका पेन खराब हो जाता था तो कोई अपना पेन भूल आता था। लेखक के साथ भी कभी – कभी ऐसा ही होता था । तब समीर और लेखक ने मिलकर एक तरकीब निकाली थी कि एक लाइन वो अपनी कॉपी में लिखता तो दूसरी लेखक ।

लेखक और समीर और भी कई चीजें थीं जो मिल-बाँटकर इस्तेमाल करते थे। एक अजीब सी – ही खुशी उन दोनों को मिलती थी ऐसा करने में । यह फिल्म देखकर भी वैसी ही खुशी का एहसास हुआ।

जन्नत के बच्चे Summary in Malayalam Hindi Class 7

Jannath Ke Bache Summary in Malayalam

जन्नत के बच्चे Summary in Malayalam

ശ്രീ വിവേക് മേഹത് എഴുതിയ ചലച്ചിത്ര ലേഖനമാണ് “ജന്നത് കേ ബച്ചേ. ഒരു ഇറാനിയൻ സിനിമ കണ്ട പ്പോൾ എഴുത്തുകാരൻ തന്റെ ബാല്യകാല സുഹൃത്തായ സമീറിനെക്കുറിച്ച് ഒരു കാര്യം ഓർത്തു. “ചിൽഡ്രൻ ഓഫ് ഹെവൻ’ അതായത് “സ്വർഗ്ഗത്തിലെ മക്കൾ’ എന്നാണ് ചിത്രത്തിന്റെ പേര്. അലി, സാറ എന്നീ രണ്ടു കുട്ടികളാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

ഇവിടെ അലി തന്റെ സഹോദരി സഹ്റയുടെ പഴയ ഷൂസ് റിപ്പയർ ചെയ്യുന്ന ഒരു ചെരുപ്പ് കടയിൽ നിൽക്കു കയാണ്. എന്നാൽ വീട്ടിലേക്ക് വരുന്നതിനിടയിൽ അലിക്ക് ആ ഷൂസ് എവിടേയോ നഷ്ടപ്പെട്ടു. അവൻ വിഷമിച്ചു, പക്ഷേ ഷൂസ് കണ്ടെത്താനായില്ല.
ഇതുകേട്ട് സഹ്റ സങ്കടപ്പെടുന്നു. പക്ഷേ പുതിയ ചെരുപ്പ് വാങ്ങാൻ വീട്ടിൽ പണമില്ല. ഷൂസ് നഷ്ടപ്പെടു ത്തിയ കാര്യം അച്ഛനും അമ്മയും അിറഞ്ഞാൽ അലിയെ അവർ വഴക്കു പറയുമെന്ന് കരുതി അവൾ അത് ആരോടും പറഞ്ഞില്ല.

രണ്ടുപേരും ഒരു തന്ത്രം കണ്ടെത്തി, അലിയുടെ ഷൂസ് പങ്കിടാമെന്നും ഒരുമിച്ച് ഉപയോഗിക്കാമെന്നും ഇരു വരും ആലോചിച്ചു. സഹ്റ ഷൂസ് ധരിച്ച് രാവിലെ സ്കൂളിൽ പോകും. പിന്നീട് ഉച്ചക്ക് അലി അത് ധരിച്ച് സ്കൂളിൽ പോകും. അലിയുടേയും സഹ്റയുടേയും ഈ കഥ മനോഹരമായ നിരവധി വഴികളിലൂടെ കടന്ന് പോകുന്നു. ഈ സിനിമയുടെ സംവിധായകൻ ഒരു മാന്ത്രികനപ്പോലെ പ്രേക്ഷകരെ സിനിയുടെ മാിരിക തയിൽ പിടിച്ചിരുത്തുന്നു.

സിനിമ കണ്ടു കഴിഞ്ഞപ്പോൾ ലേഖകന് തന്റെ കുട്ടിക്കാലത്തെ കൂട്ടുകാരനായ സമീറിനെ പറ്റിയുള്ള ഓർമ്മ കൾ വന്നു. ലേഖകനും സമീറും ഒരേ സ്കൂളിൽ പഠിച്ചു വന്നവരാണ്. ക്ലാസ്സിൽ ചിലരുടെ പേന കേടാകുക യും, ചിലർ പേന മറന്നു പോവുകയും ചെയ്യുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. ലേഖകനും ചിലപ്പോൾ ഇതുതന്നെ സംഭവിക്കുമായിരുന്നു. അപ്പോൾ സമീറും ലേഖകനും ചേർന്ന് ഒരു തീരുമാനത്തിൽ എത്തി. ഒരു വരി സമീറെഴുതും. അതിനുശേഷം തന്റെ ബുക്കിൽ ലേഖകനും.

जन्नत के बच्चे Summary in Malayalam Hindi Class 7 2

ലേഖകനും സമീറും ഒരുമിച്ച് ഉപയോഗിക്കുകയും പങ്കിടുകയും ചെയ്ത മറ്റ് പല കാര്യങ്ങളും ഉണ്ടായിരുന്നു. ഇത് ചെയ്യുന്നതിൽ രണ്ട് പേർക്ക് വിചിത്രമായ ഒരു സുഖം ലഭിച്ചു. ഈ സിനിമ കണ്ടതിനു ശേഷവും ലേഖ കന് അതേ സന്തോഷം തോന്നി.

Jannath Ke Bache Translation in Malayalam

മലയാള പരിഭാഷ
കുട്ടിക്കാലത്ത് എനിക്ക് സമീർ എന്ന ഒരു നല്ല സുഹൃത്ത് ഉണ്ടായിരുന്നു. ഈ ദിവസങ്ങളിൽ അവൻ എവി ടെയാണെന്ന് അറിയില്ല. എന്നാൽ അടുത്തിടെ ഒരു സിനിമ കണ്ടപ്പോൾ അതുമായി ബന്ധപ്പെട്ട ചില ഓർമ്മ കൾ മനസ്സിൽ തെളിഞ്ഞു വന്നു. ആ ഓർമ്മകളെ കുറിച്ച് പറയുന്നതിനു മുമ്പ് ഈ സിനിമയക്കുറിച്ച് പറയാം.

ഈ സിനിമയുടെ പേര് “ചിൽഡ്രൻ ഓഫ് ഹെവൻ അല്ലെ ങ്കിൽ “സ്വർഗ്ഗത്തിലെ മക്കൾ’ എന്നാണ്. ഇതൊരു ഇറാനി ചലച്ചിത്രമാണ്. അലിയും, സഹ്റയും എന്നു പേരുള്ള രണ്ട് കുട്ടികളാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചന്തയിലെ ഒരു രംഗത്തോടെയാണ് ചിത്രം ആരംഭിക്കുന്ന ത്. ഇവിടെ അലി തന്റെ സഹോദരി സഹ്റയുടെ പഴയ ഷൂസ് നന്നാക്കാൻ ഒരു ചെരുപ്പ്കുത്തിയുടെ കടയിൽ നിൽക്കുകയാണ്. അടുത്തതായി സംഭവിക്കുന്നത്, വീട്ടി ലേക്ക് വരുന്നതിനിടയിൽ, അലിക്ക് ആ ഷൂസ് എവിടെയോ വച്ച് അബദ്ധത്തിൽ നഷ്ടപ്പെടുന്നു. അവൻ വിഷമിക്കുന്നു. ഒരുപാട് തിരയുന്നു, പക്ഷേ ഷൂസ് കണ്ടെത്താനായില്ല. ഒടു വിൽ അവൻ കനത്ത് ഹൃദയത്തോടെ അവന്റെ വീട്ടിലെത്തുന്നു. അവിടെ സഹ്റ അവനെ കാത്തിരിക്കുന്നു. തന്റെ ഷൂസ് നഷ്ടപ്പെട്ടുവെന്ന് കേട്ട് അവൾ സങ്കടപ്പെടുന്നു. എന്നാൽ പുതിയ ചെരുപ്പിന് വീട്ടിൽ പണമി ല്ലെന്നും ചെരുപ്പ് നഷ്ടപ്പെട്ട വിവരം അിറഞ്ഞ് അലി ശിക്ഷിക്കപ്പെടുമെന്നും കരുതി അവൾ മാതാപിതാക്ക ളോട് ഒന്നും പറയുന്നില്ല.

ഇരുവരും പരസ്പരം കൂടിയാലോചിക്കുകയും അലിയുടെ ഷൂസ് സംയുക്തമായി ഉപയോഗിക്കാനുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്യുന്നു. അലിയുടെ ഷൂസ് സഹ്റയ്ക്ക് അൽപം വലുതാണ്, പക്ഷേ എന്ത് ആദ്യം സഹ്റ രാവിലെ സ്കൂളിൽ ചെരുപ്പ് ധരിക്കുമെന്നും പിന്നീട് അലി ഉച്ചയ്ക്കു ശേഷം സ്കൂളിൽ ചെരുപ്പ് അണിയാമെന്നുമാണ് തീരുമാനം.

എന്നാൽ ഇരുവരും ചേർന്ന് രൂപപ്പെടുത്തിയ ഈ തന്ത്രം അവർക്ക് ഓരോ ദിവസവും പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മാതാപിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും ഇത് മറച്ചുവെക്കാൻ അലിയും സഹ്റയും നടത്തുന്ന പോരാട്ടത്തിന്റെ ഈ കഥ മനോഹരമായ നിരവധി വഴികളിലൂടെ കടന്നുപോകുന്നു. സിനിമയുടെ കഥ വളരെ ലളിതമായി തോന്നുമെങ്കിലും സംവിധായകൻ മജീദ് മജീദി ഈ കഥയെ സ്ക്രീനിൽ കൊണ്ടുവന്ന അസാധാരണമായ രീതി പ്രശംസനീയമാണ്. ഒരു മാന്ത്രികനെപ്പോലെ, സിനിമ യുടെ മാസ്മരികത കൊണ്ട് പ്രേക്ഷകരെ വശീകരിക്കുകയും, എല്ലാം ഉണ്ടായാൽ മാത്രം ഒരാൾ സന്തോഷ വാനായിരിക്കണമെന്നില്ല എന്ന തിരിച്ചറിവ് അവരുമായി പങ്കുവെക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ ഒരു ചെറിയ, സാധാരണ ദരിദ്ര കുടുംബത്തിൽ പോലും, ബന്ധങ്ങൾ മനോഹരവും ആഴമേറിയതുമായിരിക്കും. ഈ സുന്ദരമായ മനുഷ്യബന്ധങ്ങളാണ് ഒരു കുടുംബം സന്തുഷ്ടവും സമൃദ്ധിയും ആയിരിക്കുന്നതിനുള്ള യഥാർത്ഥ കാരണം.

जन्नत के बच्चे Summary in Malayalam Hindi Class 7 3

ശരി, സിനിമയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ ഞാൻ പ്രകടിപ്പിച്ചു. ഇപ്പോൾ ഞാൻ സമീറുമായി ബന്ധ പ്പെട്ട ഓർമ്മകൾ നിങ്ങളുമായി പങ്കിടട്ടെ. ഇത് ഒന്നോ രണ്ടോ ക്ലാസ്സിലെ കാര്യമാണ്. അന്ന് ഞാനും സമീറും ഒരേ സ്ക്കൂളിലാണ് പഠിച്ചിരുന്നത്. ക്ലാസ്സിൽ ചിലരുടെ പേന കേടാകുകയും, ചിലർ പേന മറന്നുപോവുകയും ചെയ്യുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. എനിക്കും ചിലപ്പോൾ ഇതു തന്നെ സംഭവിക്കുമായിരുന്നു.

മുന്നിൽ നിൽക്കുന്ന ടീച്ചർ കയ്യിൽ വടിയുമായി കേട്ടെഴുത്ത് പറഞ്ഞു കൊടുക്കുമ്പോൾ ആർക്കും പേടി തോന്നും. പക്ഷേ അടി കിട്ടാ തിരിക്കാൻ ഞങ്ങൾ രണ്ടുപേരും ചേർന്ന് ഒരു തന്ത്രം കണ്ടു. ഒരു പേന കൊണ്ട് ഞങ്ങൾ എങ്ങനെയോ ഞങ്ങളുടെ ജോലികൾ ചെയ്തു തീർത്തു. അവന്റെ നോട്ടുബുക്കിൽ അവൻ ഒരു വരി എഴുതും, അതിനു ശേഷം എന്റെ ബുക്കിൽ ഞാൻ എഴുതും. പക്ഷേ അത് രസകരമായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഉപയോഗിക്കുകയും പങ്കിടുകയും ചെയ്ത മറ്റ് പല കാര്യങ്ങളും ഉണ്ടായിരുന്നു. ഈ സിനിമ കണ്ടപ്പോൾ എനിക്കും ഒരു വിചിത്രമായ സന്തോഷം തോന്നി.

जन्नत के बच्चे Summary in Malayalam Hindi Class 7

जन्नत के बच्चे लेखक परिचय विवेक मेहता

विवेक मेहता का जन्म 07 अप्रैल 1981 में मध्यप्रदेश के एक छोटे से कस्बे, नौरोज़ाबाद में हुआ। स्कूली पढ़ाई खत्म करने के बाद भिलाई (छत्तीसगढ़) से मैकेनिकल इंजीनियरिंग और फिर आई आई टी कानपुर (उत्तर प्रदेश) से स्नातकोत्तर व डॉक्टरेट की उपाधियाँ प्राप्त की। वे तेजपुर विश्वविद्यालय में प्राध्यापक हैं। उन्होंने अपनी रचनाओं में सीधे, सरल बिम्बों का प्रयोग भी किया है। भाषा विषयानुकूलन, भावपूर्ण तथा प्रवाहमयी है। मेहता जी के काव्य में रूपक, मानवीकरण, उपमा, उत्प्रेक्षा, अनुप्रास आदि अलंकारों का प्रयोग हुआ है। नवीन उपमानों के साथ-साथ परंपरागत और नवीन छंदों का प्रयोग मेहताजी ने किया है। “चाय बागानों के आसपास की दुनिया”, “डोमखाना के बगल में”, “सपने में चाँद” आदि उनकी प्रमुख रचनाएँ हैं।

വിവേക് മെഹ്താ മദ്ധ്യപ്രദേശിലെ ഒരു ചെറിയ പട്ടണമായ നൗറോസാബാദിൽ 1981 ഏപ്രിൽ 7-ാം തീയതിയാണ് ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഭിലായിൽ നിന്ന് (ഛത്തീസ്ഗഢ്) മെക്കാനിക്കൽ എഞ്ചിനീയറിംഗും, തുടർന്ന് ഐഐടി കാൺപൂരിൽ (ഉത്തർപ്ര ദേശ്) നിന്നും ബിരുദവും ഡോക്ടറേറ്റും നേടി. അദ്ദേഹം തേജ്പൂർ സർകലാശാലയിലെ പ്രൊഫസറാണ് നേരിട്ടുള്ളതും ലളിതവുമായ ചിത്രങ്ങളും അദ്ദേഹം തന്റെ കൃതികളിൽ ഉപയോ ഗിച്ചിട്ടുണ്ട്. ഭാഷ വൈകാരികവും വിഷയത്തിനനുസരച്ച് ഒഴുകുന്നതുമാണ് മെഹ്താജിയുടെ കാവ്യങ്ങളിൽ രൂപകം, മാനവീകരണം, ഉപമ, ഉഷ, അനുപ്രാസം തുടങ്ങിയ അലങ്കാരങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. മെഹ്താജി പുതിയ അനുമാനങ്ങൾക്കൊപ്പം പരമ്പരാഗതവും പുതിയതുമായ വാക്യങ്ങൾ ഉപയോഗിച്ചു. “ചായ ബഗാനോം കേ ആസ്പാസ് കീ ദുനിയാ”, “ഡോംഖാനാ കേ ബഗൽ മേം”, “സ മേം ചാന്ദ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രമുഖ രചനകളാണ്.

जन्नत के बच्चे शब्दार्थ

  • बचपन – കുട്ടിക്കാലം, childhood
  • बहुत – ഒരുപാട്, many
  • याद – ഓർമ്മ, memory
  • जन्नत – സ്വർഗ്ഗം, heaven
  • आजकल – ഈയിടെ, nowadays
  • हाल ही में – ഇപ്പോൾ തന്നെ
  • जहन में – ഓർമ്മയിൽ, in memory of
  • किरदार – കഥാപാത്രങ്ങൾ, artists
  • बाज़ार – ചന്ത, market
  • मोची – – ചെരുപ്പുകുത്തി, cobbler
  • दूकान – കട, shop
  • जूता – ഷൂസ്, shoes
  • परेशान – ബുദ്ധിമുട്ട്, trouble
  • खो जाना – നഷ്ടപ്പെടുക, to lost
  • मरम्मत करवाना – കേടുപാടു തീർക്കുക, to repair
  • आखिरकार – അവസാനം, at last
  • बुझे मन से – ദുഃഖിതമായ മനസ്സുകൊണ്ട് with a sad heart
  • इंतज़ार करना – പ്രതീക്ഷിക്കുക, to expect
  • गुम हो जाना – നഷ്ടപ്പെടുക, to lost
  • उदास हो जाना – ദുഃഖിക്കുക, be sad
  • सलाह – ഉപദേശം, advice
  • तरकीब – തന്ത്രം, trick
  • रोज़ – ദിവസവും, daily
  • अम्मी – അമ്മ, mother
  • अब्बू – അച്ഛൻ, father
  • छुपाना – ഒളിപ്പിക്കുക, to hide
  • जद्दोजहद – സംഘർഷം, conflict
  • रास्ता – വഴി, path
  • गुज़रना – കടന്നുപോകുക, pass through
  • निर्देशक – സംവിധായകൻ, director
  • पर्दे पर उतारना – സ്റ്റേജിൽ അവതരിപ്പിക്കുക, to stage
  • जादूगर – മാന്ത്രികൻ, magician
  • जादू से बाँध – ആകർഷിക്കുക, to attract
  • आम – സാധാരണ, normal
  • इनसानी रिश्ता – മാനുഷിക ബന്ധം, human relation
  • असली – യഥാർത്ഥം, real
  • खराब होना – “ഉപയോഗശൂന്യമാവുക, become useless
  • डंडा – വടി, stick
  • इमला – കേട്ടെഴുത്ത്, dictation
  • मार खाना – അടി കൊള്ളുക, beaten up
  • दिक्कत – ബുദ്ധിമുട്ട്, difficult
  • मज़ा – സന്തോഷം, happy
  • मिल बाँटना – പരസ്പരം നൽകുക, to share
  • इस्तेमाल करना – ഉപയോഗിക്കുക, to use
  • अजीब – – വിചിത്രം, strange
  • एहसास होना – അനുഭവിക്കുക, experience
  • पेन – പേന, pen
  • भूल जाना – മറക്കുക, forget it
  • परिवार – കുടുംബം, family
  • रिश्ता – ബന്ധം, relation
  • गलती – തെറ്റ്, false
  • दोपहर – ഉച്ചകഴിഞ്ഞ്, afternoon
  • कॉपी – ബുക്ക്, notebook

जन्नत के बच्चे Questions and Answers Notes Class 7 Hindi Kerala Syllabus

Practicing with SCERT Kerala Syllabus 7th Standard Hindi Textbook Solutions Unit 4 Chapter 2 जन्नत के बच्चे Jannath Ke Bache Questions and Answers Notes improves language skills.

Class 7 Hindi Jannath Ke Bache Question Answer

Jannath Ke Bache Question Answer Class 7

SCERT Class 7 Hindi Unit 4 Chapter 2 Question Answer Kerala Syllabus जन्नत के बच्चे

प्रश्न 1.
फिल्मी लेख में अली – ज़ाहरा और लेखक – समीर से संबंधित कई बातें हैं । सूचीबद्ध करें:
അലി-സഹ്റ, എഴുത്തുകാരൻ സമീർ എന്നിവരുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സിനിമ ലേഖ നത്തിലുണ്ട്. പട്ടിക താഴെ.
जन्नत के बच्चे Questions and Answers Notes Class 7 Hindi Kerala Syllabus 1
उत्तर :

अली और ज़ाहरा
അലിയും സഹ്റയും
लेखक और समीर
ലേഖകനും, സമീറും
भाई बहन हैं।
സഹോദരങ്ങളുണ്ട്.
दोस्त हैं
കൂട്ടുകാരാണ്.
पुराने जूते की मरम्मत करवा रहे हैं ।
പഴയ ഷൂസ് നന്നാക്കുകയായിരുന്നു.
एक ही स्कूल में पढ़ा करते थे।
ഒരു സ്ക്കൂളിൽ പഠിച്ചിരുന്നു.
अम्मी अब्बू से डरते थे।
അച്ഛനെയും അമ്മയേയും പേടിച്ചിരുന്നു.
टीचर से डरते थे।
ടീച്ചറിനെ പേടിച്ചിരുന്നു.
जूतों को मिल-बाँटकर इस्तेमाल करने की तरकीब सोचा ।
ഷൂസ് അന്യോന്യം ഉപയോഗിക്കാനുള്ള തന്ത്രം ആലോചിച്ചു.
पेन को मिल – बाँटकर इस्तेमाल करने की तरकीब
പേന അന്യോന്യം ഉപയോഗിക്കാനുള്ള തന്ത്രം ആലോചിച്ചു.
अम्मी अब्बू से छुपाने की परेशानी है।
അച്ഛനേയും അമ്മയേയും ഒളിപ്പിക്കാനുള്ള ബുദ്ധിമുട്ട്
टीचर से छुपाने की परेशानी है ।
ടീച്ചറിനെ ഒളിപ്പിക്കാനുള്ള ബുദ്ധിമുട്ട്.

प्रश्न 2.
पाठ के आधार पर गोल दायरों की पूर्ति करें ।
പാഠത്തെ ആസ്പദമാക്കി ഗോളങ്ങൾ പൂരിപ്പിക്കുക.
जन्नत के बच्चे Questions and Answers Notes Class 7 Hindi Kerala Syllabus 2
उत्तर :
जन्नत के बच्चे Questions and Answers Notes Class 7 Hindi Kerala Syllabus 3

प्रश्न 3.
वाक्य पढ़ें, रेखांकित शब्दों पर ध्यान दें:
വാക്യങ്ങൾ വായിച്ച്, അടിവരയിട്ട വാക്കുകൾ ശ്രദ്ധിക്കാം.
अली परेशान होता है ।
जाहरा उदास होती है।
ഇവിടെ കർത്താവ് പുരുഷനാണെങ്കിൽ ക്രിയ പുല്ലിംഗ രൂപത്തിലാകും, കർത്താവ് സ്ത്രീയാ ണെങ്കിൽ ക്രിയ സ്ത്രീലിംഗ രൂപത്തിലാകും.

पाठ भाग से इस प्रकार के वाक्य चुनकर लिखें।
പാഠഭാഗത്ത് നിന്ന് ഇതുപോലെയുള്ള വാക്യ ങ്ങൾ തിരഞ്ഞെടുത്തെഴുതാം.
उत्तर :

  • अली एक मोची की दुकान पर खड़ा ।
  • वह पुराने जूते मरम्मत करवा रहा है।
  • ज़ाहरा उसका इंतज़ार कर रही है।
  • जूते की बात सुनकर ज़ाहरा उदास हो जाती ।
  • ज़ाहरा अपने अम्मी अब्बू को कुछ नहीं बताती।
  • ज़ाहरा सुबह के समय जूते पहनकर स्कूल जाएगी।
  • अली दोपहर के समय जूते पहनकर स्कूल जाएगा।

जन्नत के बच्चे Questions and Answers Notes Class 7 Hindi Kerala Syllabus

प्रश्न 4.
आपके स्कूल में, हिन्दी – क्लब के नेतृत्व में ‘जन्नत के बच्चे’ नामक ईरानी फिल्म का प्रदर्शन होनेवाला है। इसकी सूचना देते हुए पोस्टर तैयार करें।
उत्तर :
जन्नत के बच्चे Questions and Answers Notes Class 7 Hindi Kerala Syllabus 4

प्रश्न 5.
फिल्म प्रदर्शनी के लिए उदघोषणा तैयार करें ।
ചലച്ചിത്ര പ്രദർശനത്തിനു വേണ്ടി വിളംബരം തയ്യാറാക്കുക.
उत्तर :
उद्घोषणा

प्रिय विद्यार्थियों,
हमारी स्कूल में हिन्दी क्लब के नेतृत्व में ‘जन्नत के बच्चे’ नामक ईरानी फिल्म का प्रदर्शन होनेवाला है। स्कूल सभागृह में सुबह दस बजे ही इसका प्रदर्शन आयोजित है। आप सबकी भव्य उपस्थिति आमंत्रित है।

വിളംബരം
പ്രിയപ്പെട്ട വിദ്യാർത്ഥികളെ,
നമ്മുടെ സ്ക്കൂളിലെ ഹിന്ദി ക്ലബിന്റെ നേതൃത്വ ത്തിൽ “സ്വർഗ്ഗത്തിലെ മക്കൾ’ എന്ന ഇറാനി ചലച്ചിത്രത്തിന്റെ പ്രദർശനം നടക്കുന്നു. ൽ ഓഡിറ്റോറിയത്തിൽ രാവിലെ പത്ത് മണിക്കാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. നിങ്ങളേവരുടേയും മഹനീയ സാന്നിധ്യം ക്ഷണിച്ചുകൊള്ളുന്നു.

प्रश्न 6.
मेरी रचना में
എന്റെ രചനയിൽ
जन्नत के बच्चे Questions and Answers Notes Class 7 Hindi Kerala Syllabus 5

  • उचित संबोधन है ?
    ഉചിതമായ സംബോധന ഉണ്ടോ?
  • विषय की सूचन है ?
    വിഷയത്തെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ടോ?
  • संक्षिप्तता है ?
    വിഷയചുരുക്കം ഉണ്ടോ?

उत्तर :
കുട്ടികൾ ഇവ ഉണ്ടെങ്കിൽ കോളത്തിൽ ✓ ഇടുക.

प्रश्न 7.
उत्तर लिखिए।
ഉത്തരമെഴുതുക.

1. जूतों को मिल- बाँटकर इस्तेमाल करने की ज़रूरत क्यों पड़ी है ?
ഷൂസുകൾ എന്തുകൊണ്ടാണ് പങ്കിടേണ്ട ആവശ്യം വന്നത്?
उत्तर :
अली अपनी बहन जाहरा की जूतों को मरम्मत करने के लिए मोची के दूकान गया। लेकिन वह वापस घर आते समय उसके हाथ से जूते कहीं खो गया है। घर में दूसरे जूते माँगने के लिए पैसा नहीं है। अम्मी और अब्बू यह जानकर अली को डाँटेगा । इसलिए वे दोनों जूतों को मिल-बाँटकर इस्तेमाल करने का निश्चय किया ।

അലി തന്റെ സഹോദരിയായ സഹ്റയുടെ നന്നാക്കുന്നതിനായി ചെരുപ്പുകുത്തി യുടെ കടയിൽ പോയി. എന്നാൽ വീട്ടിലേക്ക് തിരികെ വരുന്നതിനിടയിൽ എവിടേയോ അവന്റെ കൈയിൽ നിന്ന് ഷൂസ് നഷ്ടപ്പെട്ടു. വീട്ടിൽ വേറെ ഷൂസ് വാങ്ങുന്നതിനായി പൈസ യുമില്ല. അച്ഛനും അമ്മയും ഇതറിഞ്ഞാൽ അലിയെ വഴക്കുപറയും. അതുകൊണ്ട് അവർ രണ്ടുപേരും ഷൂസുകൾ പങ്കിടാം എന്ന് തീരുമാ നിച്ചു.

2. अपनी बनाई तरकीब के कारण दोनों को कौन-कौन सी परेशानियाँ झेलनी पड़ी होगी?
അവർ മെനഞ്ഞെടുത്ത തന്ത്രം കാരണം രണ്ടു പേർക്കും എന്തെല്ലാം പ്രശ്നങ്ങൾ നേരി ടേണ്ടി വരും?
उत्तर :
ज़ाहरा सुबह के समय जूते पहनकर स्कूल जाएगी और फिर दोपहर के समय अली उन्हें पहनकर स्कूल जाएगा। अपने अम्मी अब्बू और टीचर ने यदि यह बात समझ लिया तो उन दोनों को बहुत डाँट मिलेगा।

സഹ്റ രാവിലെ ഷൂസ് ധരിച്ച് സ്കൂളിൽ പോകും, ഉച്ചക്ക് ശേഷം അലി ഷൂസ് ധരിച്ച് സ്കൂളിൽ പോകും. അവരുടെ അച്ഛനും അമ്മ യോ, ടീച്ചറോ ഒരുപക്ഷേ ഈ വിവരം മനസ്സി ലാക്കിയാൽ, അവരെ രണ്ടുപേരേയും ശകാരി ക്കും.

3. लेखक ने अपने जीवन में हुई घटना को फिल्म के कथानक में कैसे जोड़ा है ?
എഴുത്തുകാരൻ തന്റെ ജീവിതത്തിൽ നിന്നുള്ള സംഭവത്തെ എങ്ങനെയാണ് സിനിമ യുടെ ഇതിവൃത്തത്തിലേക്ക് ചേർത്തത്?
उत्तर :
लेखक को एक मित्र है, समीर समीर और लेखक कई चीजें मिल- बाँटकर इस्तेमाल करते थे। उसी प्रकार फिल्म के कथापात्र अली और ज़ाहरा भी अपनी जूते मिल – बाँटकर इस्तेमाल करते थे। इसलिए लेखक ने अपने जीवन में हुई घटना को फिल्म के कथानक में जोड़ा हैं।

ലേഖകന് ഒരു കൂട്ടുകാരനുണ്ട്, സമീർ. സമീറും ലേഖകനും ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് പങ്കി ടുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു. അതുപോലെതന്നെ സിനിമയിലെ കഥാപാത്ര ങ്ങളായ അലിയും സഹ്റയും അവരുടെ ഷൂസു കൾ പങ്കിട്ട് ഉപയോഗിച്ചിരുന്നു. അതുകൊ ണ്ടാണ് എഴുത്തുകാരൻ തന്റെ ജീവിതത്തിൽ നിന്നുള്ള സംഭവത്തെ സിനിമയുടെ ഇതിവൃത്ത ത്തിലേക്ക് ചേർത്തത്.

4. फिल्म का शीर्षक ‘जन्नत के बच्चे’ कहाँ तक सार्थक है? अपनी ओर से और एक शीर्षक
“ജന്നത്ത് കേ ബച്ചേ’ എന്ന സിനിമയുടെ തല ക്കെട്ട് എത്രത്തോളം അർത്ഥവത്താണ്? നിങ്ങ ളുടെ ഭാഗത്ത് നിന്ന് മറ്റൊരു തലക്കെട്ട് നൽകുക.
उत्तर :
फिल्म को उचित शीर्षक ही दिया जाता है। एक दूसरे की मदद करने का मन उन बच्चों को दिया जाता है, जिनमें ईश्वर की अपार कृपा है। इसलिए लेखक यहाँ ‘जन्नत के बच्चे’ शीर्षक दिया है। मेरी ओर से और एक शीर्षक है

സിനിമയ്ക്ക് ഉചിതമായ തലക്കെട്ടാണ് നൽകിയിരിക്കുന്നത്. പരസ്പരം സഹായിക്കാ നുള്ള മനസ്സ് ദൈവത്തിന്റെ സമൃദ്ധമായ കൃപ യുള്ള കുട്ടികൾക്ക് നൽകുന്നു. അതുകൊ ണ്ടാണ് ലേഖകൻ ഇവിടെ സ്വർഗ്ഗത്തിലെ മക്കൾ’ എന്ന് തലക്കെട്ട് നൽകിയിരിക്കുന്നത്. എന്റെ ഭാഗത്ത് നിന്ന് ഉള്ള തലക്കെട്ട് ഇതാണ് “ഈശ്വരന്റെ മക്കൾ’.

जन्नत के बच्चे Questions and Answers Notes Class 7 Hindi Kerala Syllabus

गतिविधियाँ

प्रश्न 1.
अली अपनी बहन के जूते खोकर घर आया है। अली और जाहरा के बीच में जो वार्तालाप हुई उसे तैयार कीजिए ।
അലി തന്റെ സഹോദരിയുടെ ഷൂസ് നഷ്ടപ്പെ ടുത്തിയിട്ട് വീട്ടിൽ വന്നു. അലിയും സഹ്റയും തമ്മിലുണ്ടായേക്കാവുന്ന സംഭാ ഷണം തയ്യാറാക്കുക.
उत्तर :
ज़ाहरा : भैया, तुम कब आया ?
अली : मैं अभी आया हूँ।
ज़ाहरा : क्या हुआ? तुम्हारे चेहरा क्यों इतना दुःखी हो ?
अली : कुछ नहीं।
ज़ाहरा : भैया, मेरा जूता कहाँ है ?
अली : बहन, घर आते समय मेरे हाथ से वे कहीं पर खो गयें।
ज़ाहरा : ओ भैया ! मैं क्या करूँ?
अली : दुःखी मत हो, बहन।
ज़ाहरा : भैया, यह बात जानकर अम्मी अब्बू तुम्हें डाँटेगा।
अली : ओ! मैं क्या करूँ।
ज़ाहरा : कोई बात नहीं भैया, मैं इसे किसी को भी नहीं बताऊँगी।

സഹ്റ : സഹോദരാ, നിങ്ങൾ എപ്പോൾ വന്നു?
അലി : ഞാനിപ്പോഴാണ് വന്നത്.
സഹ്റ : എന്തുപറ്റി? എന്താണ് നിങ്ങ ളുടെ മുഖത്ത് ഇത്ര ദുഃഖം?
അലി : ഒന്നുമില്ല.
സഹ്റ : സഹോദരാ, എന്റെ ഷൂസ് എവിടെ?
അലി : സഹോദരി, വീട്ടിൽ വരുന്ന വഴിയിൽ എവിടെയോ എന്റെ കയ്യിൽ നിന്ന് അത് നഷ്ടപ്പെ ട്ടു.
സഹ്റ : അയ്യോ! ഞാനിനി എന്തു ചെയ്യും?
അലി : വിഷമിക്കേണ്ട സഹോദരീ.
സഹ്റ : സഹോദരാ, ഇതറിഞ്ഞാൽ അമ്മയും അച്ഛനും നിങ്ങളെ വഴക്കുപറയും.
അലി : അയ്യോ! ഞാനെന്ത് ചെയ്യും?
സഹ്റ : സാരമില്ല, ഞാനിക്കാര്യം ആരോടും പറയില്ല.

प्रश्न 2.
लेखक और समीर के बीच में हुई बातचीत तैयार कीजिए ।
ലേഖകന്റെയും സമീറിന്റേയും ഇടയിൽ ഉണ്ടായ സംഭാഷണം തയ്യാറാക്കുക.
उत्तर :
समीर : क्या हुआ? क्यों इतने परेशान हो ?
लेखक : मेरा पेन तो खराब हो गया।
समीर : मेरे पास तो एक ही पेन है।
लेखक : क्या करूँ? टीचर अभी श्रुतलेख केलिए आयेगा।
समीर : कोई बात नहीं। मैं तुम्हें मेरा पेन दूँगा।
लेखक : पर एक ही पेन से कैसे?
समीर : मैं एक लाइन लिखूँ। दूसरी बार तुम्हें…
लेखक : यह एक अच्छा तरकीब है। धन्यवाद समीर।

സമീർ : എന്തുപറ്റി? എന്താണിത വിഷമിച്ചിരിക്കുന്നത്?
ലേഖകൻ : എന്റെ പേന മോശമായി.
സമീർ : എന്റെ കൈവശം ഒരു ലേഖകൻ പേനയേ ഉള്ളല്ലോ.
ലേഖകൻ : എന്തുചെയ്യും? ടീച്ചർ ഇപ്പോൾ കേട്ടെഴുത്തിടാൻ വരും.
സമീർ : സാരമില്ല. ഞാൻ എന്റെ പേന തരും.
ലേഖകൻ : എന്നാൽ ഒരേ പേന കൊണ്ട് എങ്ങനെ
സമീർ : ഞാൻ ഒരു ലൈൻ എഴുതാം. രണ്ടാമത് നീ…….
ലേഖകൻ : ഇതൊരു നല്ല തന്ത്രമാണ്. നന്ദി സമീർ.

प्रश्न 3.
दिए गए सूचनाओं के आधार पर हिन्दी साहित्यकार विवेक मेहता के बारे में लिखिए ।
തന്നിരിക്കുന്ന സൂചനകളനുസരിച്ച് ഹിന്ദി സാഹിത്യകാരൻ വിവേക് മെഹ്തയെപ്പറ്റി എഴുതുക.

  • जन्म 07 अप्रैल 1981
  • मध्यप्रदेश के नोराज़ाबाद
  • रचनाओं में सीधे सरल बिम्बों का प्रयोग किया है।
  • उपमा, उत्प्रेक्षा आदि अलंकारों का प्रयोग ।
  • सपने में चाँद, चाय बागानों के आसपास की दुनिया प्रमुख रचनाएँ।

उत्तर :
विवेक मेहता का जन्म 07 अप्रैल 1981 में मध्यप्रदेश के नौराज़ाबाद में हुआ था । उनकी रचनाओं में सीधे, सरल बिम्बों का प्रयोग किया है । उपमा, उत्प्रेक्षा आदि अलंकारों का प्रयोग उसकी रचनाओं में किया है। ‘सपने में चाँद’, ‘चाय बागानों के आसपास की दुनिया’, आदि उनकी प्रमुख रचनाएँ हैं।

प्रश्न 4.
पूरा कीजिए ।
പൂരിപ്പിക്കുക.
i. रमा किताब ________ है। (पढ़ता, पढ़ती)
രമ പുസ്തകം ________

ii. मोहन बाज़ार अपनी दादी के साथ ________ (जाता, जाती)
മോഹൻ മാർക്കറ്റിൽ മുത്തശ്ശിയുടെ കൂടെ ________

iii. हम गेंद ________ है।
ഞങ്ങൾ പന്ത് ________ (खेलता, खेलते)
उत्तर :
i. पढ़ती (വായിക്കുന്നു)
ii. जाता (പോകുന്നു)
iii. खेलते (കളിക്കുന്നു)

जन्नत के बच्चे Questions and Answers Notes Class 7 Hindi Kerala Syllabus

प्रश्न 5.
अली के हाथ से ज़ाहरा के जूते खो गया । घर आकर वह अपने विचारों को एक डायरी में लिखा। वो डायरी लिखिए ।
അലിയുടെ കയ്യിൽ നിന്ന് സഹ്റയുടെ ഷൂസു കൾ നഷ്ടപ്പെട്ടു. വീട്ടിൽ വന്നു കഴിഞ്ഞ് അതിനെപ്പറ്റിയുള്ള ഓർമ്മകൾ അവൻ ഒരു ഡയറിയിൽ എഴുതി. ആ ഡയറി തയ്യാറാക്കൂ.
उत्तर :
20.07.2024
शनिवार

आज मैं बहुत दुःखी हूँ। मेरे हाथ से ज़ाहरा के जूते कहीं पर खो गया। मैं क्या करूँ ? यह जानकर ज़ाहरा को बहुत दुःख आएगा । अम्मी अब्बू मुझे डाँटेगा। कोई बात नहीं । मैं ज़रूर इसके बारे में ज़ाहरा से कहूँ । जाहरा कोई तरकीब बतलाएगी।

ഇന്ന് ഞാൻ വളരെ ദുഃഖിതനാണ്. എന്റെ കൈയിൽ നിന്ന് സഹ്റയുടെ ഷൂസുകൾ എവിടേയോ നഷ്ട പ്പെട്ടു. ഞാനെന്ത് ചെയ്യും? ഇതറിഞ്ഞു കഴിഞ്ഞാൽ സഹ്റയ്ക്ക് വളരെ വിഷമമാകും. അച്ഛനും അമ്മയും എന്നെ വഴക്കുപറയും. സാരമില്ല, ഞാൻ തീർച്ച യായും സഹ്റയോട് ഇതിനെപ്പറ്റി പറയും. അവൾ എന്തെങ്കിലും തന്ത്രം എന്നോട് പറയും.

പുഴ Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and പുഴ Puzha Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Puzha Summary

Puzha Summary in Malayalam

പുഴ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
പുഴ Summary in Malayalam Class 6 1
നോവലിസ്റ്റ്, കഥാകൃത്ത്, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച മലയാള സാഹിത്യകാരനായിരുന്നു എൻ.പി.മുഹമ്മദ്. 1928 ജൂലൈ 1-ന് കോഴിക്കോട് ജില്ലയിലെ ഇടിയങ്ങരയിൽ. കോഴിക്കോട് ഭവനനിർമ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. കേരളകൗമുദി ദിനപത്രത്തിന്റെ റസിഡന്റ് എഡിറ്ററായും കുറച്ചുനാൾ പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമിയുടെ അധ്യ ക്ഷനായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി നിർവാ ഹക സമിതി അംഗം, കേരളസംഗീത നാടക അക്കാ ദമി അംഗം, ഫിലിം സെൻസർബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2002 ജനുവരി 3-ന് അന്തരിച്ചു.

ദൈവത്തിന്റെ കണ്ണ്, എണ്ണപ്പാടം, മരം, ഹിരണ്യകശിപു (നോവലുകൾ) നല്ലവരുടെ ലോകം, തൊപ്പിയും തട വും, പ്രസിഡന്റിന്റെ മരണം, മെഴുകുതിരികൾ (കഥ കൾ) പുകക്കുഴലും സരസ്വതിയും, മാരിവില്ലിൽ തീ വീരരസം സി.വി കൃതികളിൽ (ലേഖനങ്ങൾ) അവർ നാലുപേർ, ഉപ്പും നെല്ലും, നാവുമുറിഞ്ഞ കളി (ബാ ലസാഹിത്യം) എന്നിവയാണ് പ്രധാന കൃതികൾ. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

പുഴ Summary in Malayalam Class 6

പാഠസംഗ്രഹം

പുഴ എൻ.പി. മുഹമ്മദിന് വിസ്മയമായിരുന്നു. അദ്ദേ ഹത്തിന്റെ വീടും പ്രാഥമിക വിദ്യാലയവും പുഴവക്ക ത്തായിരുന്നു. ഒഴിവു സമയങ്ങൾ നദീ തീരത്തായി രുന്നു ചെലവഴിച്ചിരുന്നത്. കൂട്ടുകാർക്കൊപ്പവും ഒറ്റയ്ക്കും പുഴയിൽ നോക്കിയിരിക്കുന്നത് എൻ.പി.യ്ക്ക് രസമുള്ള കാര്യമായിരുന്നു. ഈ രസം നൽകിയ പുഴ കല്ലായിപ്പുഴയായിരുന്നു. നദീതീരത്ത് തടിമില്ലുകളും പാണ്ഡിക ശാലകളുമുണ്ടായിരുന്നു. (ചരക്കുകകൾ ശേഖരിച്ചു വയ്ക്കുന്ന സ്ഥലം) ലക്ഷക്കണക്കിന് രൂപ യുടെ കൈമാറ്റങ്ങൾ ഇവിടെ നടന്നിരുന്നു. പുഴയിൽ നിന്ന് ഇരുമ്പു ചങ്ങലകൾ ഉപയോഗിച്ച് തൂക്കിയെടു ക്കുന്ന മരത്തടികൾ അറക്കവാളുകളാൽ ഉരുപ്പടികളാ ക്കപ്പെട്ടിരുന്നു.
പുഴ Summary in Malayalam Class 6 2

പുഴയ്ക്കരുകിൽ മരത്തടികൾ അട്ടിയിരിക്കുന്നു. ചതു പ്പിൽ അടുക്കിയിരിക്കുന്ന മരത്തടിയുടെ പുറംതൊലി അടർത്തിയെടുക്കാൻ കുട്ടികൾ എത്തിയിരുന്നു. സ്കൂളിൽ പോകാത്ത ഈ കുട്ടികൾ ആഹാരത്തിനുള്ള പണം നേടിയിരുന്നത് പുറം തൊലി അടർത്തിയെടു ത്തായിരുന്നു. മുതിർന്നവർ മില്ലിൽ തടി പണികളിൽ ഏർപ്പെട്ടു. പുഴയ്ക്കു നടുവിൽ ചങ്ങാത്തം കുത്താനും മുതിർന്നവരുണ്ടായിരുന്നു. ഇവർ ഈണത്തിൽ പാട്ടു കൾ പാടിയിരുന്നു. പുഴകല്ലായിക്കാർക്കു ജീവിതമാ യിരുന്നു. അനേകം തൊഴിലാളികളും മരകച്ചവടക്കാരും അളവുകാരും കണക്കുപിള്ളമാരും നമ്പറുകൊത്തിക ളുമൊക്കെയായി ഈർച്ചമില്ലിൽ നിരവധി പണിക്കാ രുണ്ടായിരുന്നു. മരപ്പൊടി മില്ലു പരിസരത്ത് കുന്നുകൂ ടിയിരുന്നു.

ചെറുപ്പക്കാർ മരപ്പൊടി കൊട്ടയിലാക്കി വിറ്റ് ജീവിത ചെലവു കണ്ടെത്തിയിരുന്നു. ജീവിതമാകെ പുഴ യോടു കടമപ്പെട്ടിരുന്നു. ജലാംശയങ്ങൾ മനുഷ്യജീവി തവുമായി അഭേദ്യമായി ബന്ധപ്പെട്ടു നിന്നിരുന്നതു പോലെ പുഴയും നിലകൊണ്ടിരുന്നു. ജീവിതം കരപ്പി ടിക്കാൻ മനുഷ്യന് ജലാശയങ്ങളാണ് സഹായിച്ചിരു ന്നത്. നൈൽ, യൂഫ്രട്ടീസ്-ടൈഗ്രീസ്, ഗംഗാ സമതല ങ്ങളിലുമൊക്കെയാണ്. മനുഷ്യസംസ്കാരം ആരംഭിച്ച് പടർന്നു പന്തലിച്ചത് ഇതുകൊണ്ടായിരിക്കാം പുഴകൾ സാഹിത്യത്തിന് പ്രചോദനമരുളിയത്. എല്ലാത്തിനും രൂപമാറ്റമുണ്ടാകുമ്പോൾ നദി നിത്യവിസ്മയമായി, വർണശബളമായി നിലകൊള്ളുന്നു. ഈ പ്രത്യേകത യാകാം കവികളെ ആകർഷിച്ചിട്ടുള്ളത്.

‘ഭാരതപ്പുഴ’ പി.കുഞ്ഞിരാമൻ നായർക്ക് ഇഷ്ടവിഷയമായിരുന്നു. ഇതുപോലെ പുഴയെക്കുറിച്ചെഴുതാത്ത കവികൾ ഉണ്ടാ കില്ല. വള്ളത്തോളിന്റെ ‘ഒരു തോണിയാത്ര’ യും ഇതു പോലെ പ്രത്യേകതയാർന്ന കവിതയാണ്. റഷ്യൻ നോവലിസ്റ്റായ ഷോളക്കാവിന്റെ ഡോൺ എന്ന കൃതി നമ്മുടെ മനസ്സിനെ വികസിപ്പിച്ച കൃതിയാണ്. നൈൽ നദീതീരങ്ങളുടെ കഥകൾ സമാഹരിച്ചിട്ടുണ്ട്. കേച്ചേ രിപ്പുഴ യൂസഫലി കേച്ചേരിയുടെ കവിതാസമാഹാര മാണ് കേച്ചേരിപ്പുഴ കവിയെ സ്വാധീനച്ചതിന്റെ ഫല മാണ് ഈ കാവ്യസമാഹാരം.

പൊറ്റെക്കാടിന്റെ കടത്തുതോണിയെക്കുറിച്ചുള്ള കഥ യാണ് കടവ്. അത് ഇപ്പോഴും നമുക്ക് ആഹ്ലാദം പകരു ന്നു. പത്മാനദിയിലെ മുക്കുവന്റെ കഥയും താരാശ ങ്കർ ബാനർജിയുടെ ‘തോണിക്കാരൻ താരിണി യിൽ ജീവിതോപായം നൽകിയ പുഴ ഒടുവിൽ തോണിക്കാ രന് മരണമൊരുക്കുന്നു. ഇങ്ങനെ പുഴയുമായി ബന്ധ പ്പെട്ട കഥകൾ നിരവധിയുണ്ട്. മനുഷ്യനെ സമൂഹ ജീവി യാക്കി മാറ്റുന്ന പുഴകൾ വറ്റിയാൽ മനുഷ്യജീവിതം തന്നെ ഇല്ലാതാക്കും. സംസ്കാരം തന്നെ ഇല്ലാതാകും

പദപരിചയം
വിസ്മയകരം – ആശ്ചര്യകരം
പ്രാഥമികം – ആദ്യമുള്ള
അഴിമുഖം – കപ്പൽ അടുക്കുന്ന സ്ഥലം
പാണ്ഡികശാല – ചരക്കുകൾ ശേഖരിച്ചു വയ്ക്കുന്ന സ്ഥലം
ആരവം – ശബ്‌ദം
മയ്യത്ത് – മുതശരീരം
ഈർച്ചമില്ല – തടി അറക്കുന്ന മില്ല്
അന്നം – ആഹാരം
നിജപ്പെടുത്തി – നിശ്ചയിച്ചു
ഗർജിക്കുന്ന – അലറുന്ന
വരദാനം – വരം കൊടുക്കൽ
ഭാഗധേയം – ഭാഗ്യം, ജന്മാന്തരകർമ്മം
ത്രികാല – മൂന്നുകാലങ്ങൾ
ധ്യാനശീലൻ – ഒരേ ചിന്തയിൽ മാത്രം മുഴുകിയി രിക്കുന്നവൻ
ത്രസിപ്പിക്കുക – ഭയപ്പെടുത്തുക
പരിണാമം – മാറ്റം
അത്ഭുതാവാഹം – ആശ്ചര്യകരമായ

പര്യായം
പുഴ – ആറ്, നദി, സരിത്ത്
മനുഷ്യൻ – മനുജൻ, മാനവൻ
യാത്ര – യാനം, ഗമനം
ഗാനം – പാട്ട്, ഗീതം
രാത്രി – രാവ്, നിശ, നിശീഥിനി
നിലാവ് – ചന്ദ്രിക, ചന്ദ്രിമ, കൗമുദി
മരണം – പ്രാണഹാനി, മൃത്യു, ജീവനാശം
മനസ്സ് – ഹൃദയം, മാനം, ഹൃത്ത്
പകൽ – ദിനം, ദിവസം, വാസരം
അരുവി – ഢരം, നിർഝരം, ഝരീ
യുദ്ധം – രണം, പോര്
ദുഃഖം – സന്താപം, ശോകം, സങ്കടം
ദേഹം – ശരീരം, കായം, ഗാത്രം, മേനി
പ്രഭാതം – ഉഷസ്സ്, വിഭാതം, പ്രാതകാലം

പുഴ Summary in Malayalam Class 6

പിരിച്ചെഴുതുക
പുഴവക്കത്തായിരുന്നു – പുഴ + വക്കത്ത് + ആയിരുന്നു
വക്കത്തെത്താൻ – വക്കത്ത് + എത്താൻ
നോക്കിയിരിക്കുന്നതായിരുന്നു – നോക്കി + ഇരിക്കു ന്നത് + ആയിരുന്നു.
ചതുപ്പുനിലമാണ് – ചതുപ്പ് + നിലം + ആണ്
തൊപ്പിക്കുടയുമായി – തൊപ്പി + കുടയും + ആയി
കുന്നുകൂടിയിരിക്കുന്ന – കുന്ന് + കൂട്ടി + ഇരിക്കുന്ന
കല്ലായിപ്പുഴപോലെത്തന്നെയാണ് – കല്ലായി + പുഴ + പോലെ + തന്നെ + ആണ്

വിഗ്രഹിക്കുക
പ്രാഥമിക വിദ്യാലയം – പ്രാഥമികമായി വിദ്യാലയം
കല്ലായിപ്പുഴ – കല്ലായിയിലെ പുഴ
വെള്ളപ്പരപ്പിലേക്ക് – വെള്ളത്തിന്റെ പരപ്പിലേക്ക്
മരത്തടികൾ – മരത്തിന്റെ തടികൾ
പുറംതൊലി – പുറത്തെ തൊലി
മരപ്പലകകൾ – മരത്തിന്റെ പലകകൾ
മരപ്പൊട്ടി – മരത്തിന്റെ പൊട്ടി
ത്രികാലങ്ങൾ – മൂന്നുകാലങ്ങൾ
നിത്യവിസ്മയം – നിത്യമായ വിസ്മയം
ധ്യാനലീനനായി – ധ്യാനത്തിൽ ലീനനായി
മനുഷ്യജീവിതം – മനുഷ്യന്റെ ജീവിതം

വിപരീതം
രസം × നീരസം
കഠിനം × സരളം
വിശ്വാസം × അവിശ്വാസം
രഹസ്യം × പരസ്യം
വികാസം × സങ്കോചം

പുഴ Notes Question Answer Class 6 Kerala Padavali Chapter 14

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 5 Chapter 14 പുഴ Puzha Notes Questions and Answers Pdf improves language skills.

Puzha Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 5 Chapter 14 Puzha Question Answer

Class 6 Malayalam Puzha Notes Question Answer

വായിക്കാം പറയാം
Question 1.
കുട്ടിക്കാലത്ത് ലേഖകൻ കല്ലായിപ്പുഴുയുടെ കര യിൽ കണ്ട കാഴ്ചകൾ എന്തെല്ലാം?
Answer:
പുഴവക്കത്തായിരുന്നു ലേഖകൻ താമസിച്ചിരുന്നത്. നദീതീരത്ത് നിറയെ മരപ്പാണ്ടികശാലകൾ ഉണ്ടാ യിരുന്നു. അവിടെ ലക്ഷങ്ങളുടെ കച്ചവടം നടന്നി രുന്നു. ഇടയ്ക്കിടയ്ക്ക് പുഴയിലേക്ക് കൊലക്കയർ നീട്ടിയതുപോലെ വെള്ളപ്പരപ്പിലേക്ക് ആരവം പുറ പ്പെടുവിച്ചിറങ്ങുന്ന തടിച്ച് ഇരുമ്പ് ചങ്ങലകളുടെ കൊക്കകൾ മരത്തടികളെ തൂക്കിയെടുത്ത് ഈർച്ച മില്ലുകളിലെ വാ തുറന്ന പല്ലുകളുള്ള ബാൻഡ് സോവിലേക്ക് തള്ളിവെക്കുന്നു. പുഴയ്ക്കരികിൽ അട്ടിയട്ടിയായി വച്ചിരിക്കുന്ന മരത്തടികൾ, അവി ടെയെല്ലാം ചതുപ്പ് നിലമാണ്. മണ്ണിൽ നിറയെ പുറ്റുകൾ. അവയെ നീരോളങ്ങൾ തഴുകുന്നു. അവ യ്ക്കിടയിലൂടെ ഞണ്ടുകൾ ഓടി കളിക്കുന്നു. പെൺകുട്ടികളും ആൺകുട്ടികളും കട്ടപ്പാരകളും കൊട്ടയുമായി മരത്തിന്റെ പുറം തൊലികൾ അടർത്തിയെടുത്ത് ഭക്ഷണത്തിനുള്ള വക തേടുന്നു. ഇതെല്ലാമാണ് കുട്ടിക്കാലത്ത് ലേഖകൻ കല്ലായി പുഴയുടെ കരയിൽ കണ്ട കാഴ്ചകൾ.

Question 2.
ഈർച്ചമില്ലിലേക്ക് തടി കൊണ്ടുവരുന്ന രംഗം ആവിഷ്കരിച്ചതെങ്ങനെ?
Answer:
മുതിർന്നവർ മരത്തടികൾ ‘യാ അള്ളാ’ പാടി മുട്ടോളം വെള്ളത്തിൽ നിന്ന് തോളിൽ കയറ്റുന്നു. ഈർച്ചമില്ലുകളുടെ ചക്രവാളിന് ഭക്ഷണം നൽകു ന്നതുപോലെ മരത്തടികൾ വച്ചുകൊടുക്കുന്നു. പുഴ യുടെ ഇരുഭാഗത്തും പന്തം കെട്ടി മരത്തടികളെ വെള്ളത്തിൽ തടവിലാക്കുന്നു. ഇങ്ങനെയെല്ലാ മാണ് ഈർച്ചമില്ലിലേക്ക് തടി കൊണ്ടുവരുന്ന രംഗം ലേഖകൻ ആവിഷ്കരിച്ചിരിക്കുന്നത്.

പുഴ Notes Question Answer Class 6 Kerala Padavali Chapter 14

Question 3.
ഇളം മനസ്സുകൾ പുഴയോട് ചോദിക്കുന്ന ചോദ്യ ങ്ങൾ എന്തൊക്കെയാണ്?
Answer:
എവിടെ നിന്നു വന്നു?
എവിടേക്കു പോകുന്നു?
എത്രയാഴമുണ്ട്?
എന്താണ് നിന്റെ ചുറ്റും?
ഇതെല്ലാമാണ് ഇളം മനസ്സ് പുഴയോട് ചോദിക്കുന്ന ചോദ്യങ്ങൾ

Question 4.
പുഴ എന്നും സാഹിത്യകാരനു പ്രചോദനമായത് എന്തുകൊണ്ടായിരിക്കും?
Answer:
മനുഷ്യൻ കൂട്ടമായി താമസം തുടങ്ങിയത് പുഴവ ക്കുകളിലാണ്. വെള്ളം നനഞ്ഞ ഭൂമികളിൽ അവർ ചതുപ്പുകൾ വിരിച്ചു. നദീതടങ്ങളിലാണ് മനുഷ്യ സംസ്കാരത്തിന്റെ തുടക്കം കുറിച്ചത്. നൈൽ നദീ തീരങ്ങളിലും യൂഫ്രട്ടീസ്-ടൈഗ്രീസ് തീരങ്ങളിലും ഗംഗാസമതലങ്ങളിലും മനുഷ്യസംസ്കാരത്തിന്റെ വിളംബരങ്ങളുയർത്തി ചരിത്രം യാത്ര തുടങ്ങി. പിന്നീടതു മീൻപിടിത്തമായി, പുഴയിലെ യാത്ര കളായി. ഒരുപക്ഷേ, അതുകൊണ്ടാകാം പുഴകൾ എന്നും സാഹിത്യകാരന് പ്രചോദനമായത്.

സങ്കൽപ്പിക്കാം എഴുതാം
Question 1.
എന്റെ പ്രായമുള്ള കുട്ടികൾ കഠിനമായ ജീവി തസമരത്തിന്റെ ഇരകളായിത്തീരുന്നു. അവർക്ക് അക്ഷരം വേണ്ട; വേണ്ടതു ഭക്ഷണം അതി നുള്ള വക മരത്തടികൾ സമ്മാനിക്കുന്നു.
പുഴ Notes Question Answer Class 6 Kerala Padavali Chapter 14 1
മുകളിൽ കൊടുത്ത പ്രസ്താവനയും ചിത്രവും വായിച്ചല്ലോ. ചിത്രത്തിൽ കാണുന്ന കുട്ടികളിൽ ഒരാൾ മറ്റൊരാളെക്കുറിച്ച് ചിന്തിച്ചത് എന്തായി രിക്കാം? സങ്കൽപ്പിച്ച് എഴുതുക
Answer:
മരത്തടികൾക്കുമേൽ പുസ്തകവും പിടിച്ചിരി ക്കുന്ന ആ കുട്ടിയെക്കുറിച്ചു ചിന്തിക്കുകയായി രുന്നു ഞാൻ. എന്റെ അതേപ്രായം തന്നെയാ ണെന്ന് തോന്നുന്നു അവനും. അവൻ ഒരു പക്ഷെ ഭാഗ്യവാനാണ്. അവന്റെ കയ്യിൽ പുസ്തകങ്ങളും ചോറ്റുപാത്രവുമാണ്. എന്റെ കയ്യിൽ പണിയായു ധവും. അവന്റെ ജീവിതം എന്ത് രസമായിരിക്കും. രാവിലെ തന്നെ പുസ്തകങ്ങളും അമ്മ ഒരുക്കി കൊടുക്കുന്ന ചോറ്റുപാത്രവുമായി സ്കൂളിലേക്ക് അവിടെ അവനു ധാരാളം കൂട്ടുകാർ ഉണ്ടാകും. അവർ ഒരുമിച്ചു കളിക്കുകയും പഠിക്കുകയും ഒക്കെ ചെയ്യുന്നുണ്ടാകും.

നാളെ പഠിച്ചു നല്ല ജോലി ഒക്കെ ആയി അവൻ സന്തോഷത്തോടെ ജീവി ക്കുമായിരിക്കും. എന്റെ ജീവിതം അവനെപോലെ ത്തന്നെ രാവിലെ തുടങ്ങും. അമ്മ പൊതിഞ്ഞ് തരുന്ന ഭക്ഷണവുമായാണ് ഞാനും ഇറങ്ങുന്ന ത്. പിന്നീട് വൈകുന്നേരം വളരെ കഠിനമായ ജോലിയാണ്. ഇടയ്ക്ക് തോന്നും എനിക്കും മറ്റു കുട്ടികളെപ്പോലെ സ്കൂളിൽ ഒക്കെ പോവാൻ കഴി ഞ്ഞിരുന്നെങ്കിൽ എന്ന്. പക്ഷേ, എനിക്ക് നിരാശ യില്ല. ഞാൻ ജോലിക്കു പോകുന്നത് കാരണം എന്റെ രണ്ടു അനിയന്മാർ സ്കൂളിൽ പോകുന്നു ണ്ട്. വയ്യാത്ത അച്ഛനെ നോക്കാൻ കഴിയുന്നുണ്ട്. അങ്ങനെ ചിന്തിക്കുമ്പോൾ ഞാനും ഒരു ഭാഗ്യ വാൻ തന്നെയാണ്

വിശകലനം ചെയ്യാം
Question 1.
“ഒഴുക്കുവെള്ളം മാറ്റമില്ലാത്ത മാറ്റമാണ്”.
ഒഴുക്കുവെള്ളത്തിന്റെ എന്തെല്ലാം പ്രത്യേകത കളാണ് ഈ വാക്യം നമ്മോടു പറയുന്നത്?
ചർച്ച ചെയ്യു
താഴെക്കൊടുത്ത വാക്യം കൂടി ചർച്ചയിൽ ഉപ യോഗപ്പെടുത്തു.
കുട്ടി പുഴയോടു ചോദിച്ചു. നിനക്ക് വിശ്രമ മില്ലേ? പുഴ പറഞ്ഞു. ഈ ഒഴുക്കുതന്നെയാണ് എന്റെ വിശ്രമം.
Answer:
‘ഒരാൾക്കും ഒരു പുഴയിൽ രണ്ടു തവണ കുളി ക്കാൻ സാധിക്കില്ല. ‘പ്രശസ്ത ഗ്രീക്ക് ചിന്തകനായ ഹെരാക്ലിറ്റസിന്റെ വാക്കുകളാണിവ. ഒഴുക്കുവെ ളളം മാറ്റമില്ലാത്ത മാറ്റമാണ്. എന്ന പാഠഭാഗത്തെ വരികളുടെ ആശയത്തിന് സമാനമായ ചിന്തയാണ് ഇതും മുന്നോട്ടു വയ്ക്കുന്നത്. പുറമെ നിന്ന് കാണുമ്പോൾ പുഴയ്ക്ക് വലിയ മാറ്റങ്ങളില്ലാത്ത തായി നമുക്ക് തോന്നാം. എന്നാൽ പുഴയിലെ വെള്ളം എപ്പോഴും ഒരു നിമിഷത്തിനും മറ്റൊരു നിമിഷത്തിനും ഇടയിൽ വ്യത്യസ്തമായിരിക്കും. തന്റെ ഒഴുക്കിനൊപ്പം കല്ലുകളും, മണൽത്തരിക ളും, പൊങ്ങുതടികളും എല്ലാം പുഴകൂടെ കൊണ്ട് പോകുന്നു. തന്റെ ലക്ഷ്യസ്ഥാനമായ കടലിൽ ചേരുന്നതുവരെ വിശ്രമമില്ലാത്ത ഒരു യാത്രയാണ് അത്. ഒഴുകിപ്പോകുന്ന വെള്ളത്തിന് പകര പുതിയ വെളളം ആ സ്ഥാനം കയ്യടക്കുന്നു. അങ്ങനെ പുഴ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു മാറ്റങ്ങളില്ലാത തന്നെ,

ഈ ഒഴുക്കാണ് പുഴയുടെ ജീവൻ. ഈ ഒഴുക്കാണ് പുഴയുടെ വിശ്രമവും ആനന്ദവും. ഒഴുക്ക് നിന്നാൽ പുഴയുടെ ജീവൻ നിലയ്ക്കും, വെള്ളം കെട്ടി നിൽക്കും, ജലം മലിനമാകും ഇതിനാലാണ് “ഈ ഒഴുക്കു തന്നെയാണ് എന്റെ വിശ്രമം” എന്ന് പുഴ കുട്ടിയോട് പറയുന്നത്.

പുഴ Notes Question Answer Class 6 Kerala Padavali Chapter 14

ഊഹിച്ചെഴുതാം
Question 1.
അഴിമുഖം, തിരപ്പം, പ്രചോദനം ആകൃഷ്ടന എന്നീ പദങ്ങളുടെ അർത്ഥം ഊഹിച്ചെഴുതു. നിഘണ്ടു പരിശോധിച്ച് ഉറപ്പുവരുത്തു.
Answer:
അഴിമുഖം – നദി കടലിനോടു ചേരുന്ന സ്ഥലത്തെ നദീമുഖം
തിരപ്പം – ചങ്ങാടം
പ്രചോദനം – പ്രേരണ
ആകൃഷ്ടന – ആകർഷിക്കപ്പെട്ടവൻ

കുറിപ്പ് തയ്യാറാക്കു
Question 1.
“പ്രകൃതി കനിവാർന്നരുളിയ വരദാനമത്രേ കല്ലാ യിപ്പുഴ. അതു കല്ലായിപ്പുഴയ്ക്ക് മാത്രമേയുള്ളു വെന്നായിരുന്നു എന്റെ ഇളം മനസ്സിന്റെ വിശ്വാ സം. കാലം ആ തെറ്റുതിരുത്തുന്നു”.
ഈ പ്രസ്താവന ശരിവയ്ക്കുന്ന ഒരു ഉദാഹ രണമിതാ.
“ഇളനീരതിനൊത്ത തണ്ണീരിളകി
ക്കൊണ്ടുഴുക്കും മൃദുസ്വനത്താൽ
നിള നല്ലൊരു പാട്ടുകാരിപോലാം
കളസംഗീത സുഖം ചെവിക്കണപ്പു” (ഭാരതപ്പുഴ വള്ളത്തോൾ)
പുഴയെക്കുറിച്ചുള്ള ഇത്തരം വരികളോ കുറി പ്പുകളോ ശേഖരിച്ച് അവതരിപ്പിക്കുക.
Answer:
കല്ലായിപ്പുഴ പ്രകൃതി കനിഞ്ഞു നൽകിയ ഒരു വര ദാനമാണെന്ന് എൻ.പി. മുഹമ്മദ് തന്റെ കുട്ടിക്കാ ലത്ത് വിശ്വസിച്ചിരുന്നു. ഇത്രയും സൗന്ദര്യമുള്ളതും, ഞങ്ങളുടെ ജീവിതത്തിൽ തന്നെ ഭാഗവുമായ കല്ലായിപ്പുഴ പോലെ മറ്റൊരു പുഴയില്ലെന്നു അദ്ദേഹം വിശ്വസിച്ചു. പിന്നീട് ബാല്യം കഴിഞ്ഞ പ്പോൾ അദ്ദേഹത്തിന് മറ്റു പല പുഴകളും കാണാ നുള്ള അവസരം കിട്ടി. എല്ലാ പുഴകളും സുന്ദരമാ ണെന്നും, പ്രകൃതി കനിഞ്ഞു നൽകിയ വരദാനം തന്നെയാണ് ഓരോ പുഴയുമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ വിശ്വാസം തെറ്റാണെന്നു അദ്ദേഹത്തിന് അതോടെ ബോധ്യമായി. ഭാരത പുഴയുടെ സൗന്ദര്യമാണ് വള്ളത്തോൾ തന്റെ കവി തയിലൂടെ വർണ്ണിക്കുന്നത്. ഇളനീരുപോലെ തെളിഞ്ഞ മധുരമുള്ള ജലവുമായി ഒഴുകുന്ന നീള യുടെ ശബ്ദം കാറ്റിനു സുഖം പകരുന്ന സംഗീത മായി അദ്ദേഹത്തിന് തോന്നുന്നു. നിള ഒരു നല്ല പാട്ടുകാരികൂടിയാണെന്ന് അദ്ദേഹം തന്റെ വരിക ളിലൂടെ പറയുന്നു. ഓരോ പുഴയും അതിനെ സ്നേഹിക്കുന്നവർക്ക് ഏറ്റവും സുന്ദരമായി തോന്നും. ആ പുഴയോടുള്ള വൈകാരികമായ അടുപ്പമാണ് അതിനു കാരണം എന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.

പുഴയെ ക്കുറിച്ചുള്ള ഇത്തരം വരികളോ കുറിപ്പുകളോ ശേഖരിച്ച് അവതരിപ്പിക്കുക.
‘പോകുന്ന പോകുന്നേനോ
ഞാനെ ഞാൻ പോകുന്ന
കാവാലത്താറ്റിന്റെ കുളിരായ്
ഞാനോ ഞാൻ പോകുന്ന’ (നുരി പത-കാവാലം നാരായണപ്പണിക്കർ)
‘ഒഴുകുന്നു മന്ദമെൻ ഗ്രാമത്തിലിപ്പോഴും
പുഴയെന്നു പേരുള്ളാരോമനത്തം
ഒരു കൊച്ചു നീരൊഴുക്കാണതെന്നാലേ
പെരുതാണു ശീതോപചാര ശീലം’ (കേച്ചേരിപ്പുഴ – യൂസഫലി കേച്ചേരി)
‘ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി (വയലാർ)

‘അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹി ക്കുന്ന മഹാസമുദ്രങ്ങളേക്കാൾ അറിയുന്ന എന്റെ നിളാ നദിയാണെനിക്കിഷ്ടം.’ (എം.ടി. വാസുദാവൻ നായർ)
‘എന്റെ ജീവിതവും സാഹിത്യവും രണ്ടു തുടങ്ങു ന്നത് പുഴയിൽ നിന്നാണ്. എന്റെ കുട്ടിക്കാലത്ത് ഞാൻ വളർന്നത് മുഴുവൻ പുഴയുടെ അടുത്തുത ന്നെയാണ്. എന്റെ വീട്ടിൽ നിന്ന് പുഴക്കരയി ലേക്കും പുഴയിലേക്കും വലിയ ദൂരമൊന്നുമില്ല. ബാല്യത്തിലും കൗമാരത്തിലും പിന്നീടും ഒരുപാട് സമയം ഞാനീ പുഴയുടെ കരയിൽ ചെലവഴിച്ചി ട്ടുണ്ട്. അന്നും പുഴയ്ക്ക് പല ഭാവങ്ങളുമുണ്ട്.
(മയ്യഴിയിലെ തുമ്പികൾ-എം. മുകുന്ദൻ)

പ്രകൃതിവർണനകൾ
Question 1.
വ്യത്യസ്ത സാഹിത്യ കൃതികളിൽ നിന്നു നിങ്ങൾക്കിഷ്ടപ്പെട്ട വർണനകൾ ശേഖരിച്ച് പതിപ്പുകൾ തയ്യാറാക്കു.
Answer:
കുഞ്ഞുകാര്യങ്ങളുടെ ഓടേതമ്പുരാൻ അരുന്ധതി റോയ്
അയ്മനത്ത് മെയ്മാസം, ഒരു തൂങ്ങൽ ചൂടുമാസ മാണ്. നീണ്ട ഉഷ്ണദിനങ്ങൾ, മീനച്ചിലാറുമെലി യും, നിശ്ചലമായി നിലകൊള്ളുന്ന പൊടിപ്പിച്ച മാവുകളിലെ തിളങ്ങുന്ന മാമ്പഴങ്ങൾ ആർത്തി യോടെ കൊത്തിയകത്താക്കും കരിങ്കാക്കകൾ, ചെങ്കദളികൾ പഴുക്കും. ചക്കകൾ പഴുത്ത് പൊട്ടി പിളരും. അടക്കമില്ലാത്ത മണിയനീച്ചകൾ, പഴങ്ങളുടെ മണം നിറഞ്ഞ അന്തരീക്ഷത്തിലൂടെ ലക്കില്ലാതെ മൂളിപ്പറക്കും. എന്നിട്ട് സൂര്യപ്രകാശ ത്താൽ പരിഭ്രമിച്ച്, തെളിഞ്ഞ ജനാലച്ചില്ലുകളിൽ ചെന്നിടിച്ച് മോഹാലസ്യപ്പെട്ട് ചത്തുമലയ്ക്കും. തെളിഞ്ഞ രാത്രികൾ, പക്ഷേ ആങ്ങിത്തുടങ്ങി യുള്ള അപ്രസന്നമായ കാത്തിരിപ്പാവും അതിൽ നിറയെ. പക്ഷേ, ജൂൺ ആരംഭത്തോടെ തെക്കുപ ടിഞ്ഞാറൻ കാലവർഷമെത്തുകയായി. പിന്നെ മൂന്നുമാസങ്ങൾ കാറ്റിന്റെയും മഴയുടെയുമാണ്. കണ്ണിൽ ക്കത്തുന്ന തിളങ്ങും വെയിലിന്റെ കുഞ്ഞി ടവേളകൾ പലപ്പോഴും.

പ്രകോപനങ്ങളുടെ പുസ്തകം -കെ.പി. അപ്പൻ
എനിക്ക് മഴയേക്കാൾ ഇഷ്ടം കാർമുകിലാണ്. മഴ വരുന്നു എന്ന് ആരെങ്കിലും പറയുമ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങി ആകാശത്തേക്കു നോക്കി നിൽക്കുന്നു. ചെയ്യുന്ന മഴയേക്കാൾ ചെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമേഘങ്ങളെയാണ് എനി ക്കിഷ്ടം. പ്രവാഹ സന്നദ്ധമായി നിൽക്കുന്ന കാർമേഘം പ്രവാഹസന്നദ്ധമായി നിൽക്കുന്ന മന സ്സു പോലെ യാണ് പ്രവാഹം സന്നദ്ധമായി നിൽക്കുന്ന കവിത പോലെയാണ്, പ്രവാഹ സന്ന ദ്ധമായി നിൽക്കുന്ന ആശയങ്ങൾ പോലെയാണ്. മഴക്കാറിനെ നോക്കിനിൽക്കുമ്പോൾ കിട്ടുന്ന ഒരു തരം ഉണർവ് എന്റെ മനസ്സിൽ ആശയസമൃദ്ധിയു ണ്ടാക്കാറുണ്ട്. എനിക്കതു പ്രചോദനത്തിന്റെ നീല ക്കാറാണ്.

പ്രഭാതത്തിലെ കാർമുകിലിന് കൂടുതൽ സൗന്ദ ര്യമുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. ചിലപ്പോൾ അത് ആകാശത്തിൽ കറുത്ത സിംഹം പോലെ നിൽക്കുന്നതായി തോന്നും. മറ്റു ചിലപ്പോൾ അത് എന്റെ കാഴ്ചയിൽ ചെറിയ ചെറിയ കൊടുമുടിക ളുമായി പ്രത്യക്ഷപ്പെടുന്ന നീലക്കാർ പർവതമായി മാറുന്നു. നിദ്രയ്ക്ക് കാർമുകിലിന്റെ നിറമാണെന്ന് ഞാൻ വെറുതെ ഭാവനചെയ്യാറുണ്ട്. മറ്റുള്ളവർക്ക് ഇത് കിറുക്കുകളായി തോന്നാം.

കൂടുതൽ വായനയ്ക്ക്

കല്ലായിപ്പുഴ
പശ്ചിമഘട്ടത്തിലെ ചേരിക്കുളത്തൂരിൽ ഉത്ഭവിച്ച അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 45 കിലോമീറ്റർ ആണ്. ഈ നദിയുടെ അഴിമുഖം കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്താണുള്ള ത്. ഇതിന്റെ കരയിലാണ് പ്രമുഖ തടിവ്യവസായ കേന്ദ്രമായ കല്ലായി സ്ഥിതി ചെയ്യുന്നത്. ഈ പുഴയെ ചാലിയാർ പുഴയുമായി ഒരു മനുഷ്യ നിർമ്മിതതോടുപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്.

അഴിമുഖം
നദി കടലിനോടു ചേരുന്ന സ്ഥലത്ത് വേലിയേറ്റ ത്തിൽ കടൽ ഉള്ളിലേക്ക് കയറുന്ന നദിമുഖമാണ് ‘അഴി’ അഴിമുഖം, അഴിയൂർ, അഴിത്തല തുടങ്ങിയ സ്ഥലനാമങ്ങൾ ഇതുമായി ബന്ധപ്പെട്ടുണ്ടായതാ ണ്. ചിലയിടങ്ങളിൽ നദീമുഖങ്ങളിൽ കടലിനും നദിക്കുമിടയിൽ ജലപ്രവാഹത്തിന്റെ പ്രത്യേകത യാൽ മണൽത്തിട്ട് രൂപപ്പെടും. ഇതാണ് ‘പൊഴി.’

തിരുപ്പം / ചങ്ങാടം
വെള്ളത്തിൽ പൊങ്ങിക്കിടന്ന് തുഴഞ്ഞുപോകാൻ പറ്റിയ സംവിധാനം. മരങ്ങളോ ഈറ്റയോ കൂട്ടി ക്കെട്ടിയാണ് ഇതുണ്ടാക്കുക. പണ്ട് കിഴക്കൻ മല കളിൽ നിന്ന് മുറിച്ചെടുന്നു. മരങ്ങൾ കൂട്ടിക്കെട്ടി തിരപ്പാക്കി പുഴകളിലൂടെ തുഴഞ്ഞ് പടിഞ്ഞാറൻ തീരത്തെ തടി വ്യവസായ കേന്ദ്രങ്ങളിലേക്കു കൊണ്ടുവരാറുണ്ടായിരുന്നു. മഴക്കാലത്ത് വയലു കളിൽ വെള്ളം പൊങ്ങുമ്പോൾ വാഴത്തടി കൂട്ടി കെട്ടി തിരപ്പം ഉണ്ടാക്കി കളിക്കുകയും മീൻപിടിക്കുകയും ചെയ്യുന്നത് കുട്ടികളുടെ ഒരു വിനോദമായിരുന്നു.

താരാശങ്കർ ബാനർജി (1898 – 1971)
ബംഗാളി നോവലിസ്റ്റും, കഥാകൃത്തും, പത്മഭൂ ഷൺ, ജ്ഞാനപീഠം, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, രവീന്ദ്ര പുരസ്കാരം എന്നിവ ലഭിച്ചു. ഗണദേവത, ഗുരുദക്ഷിണ, ആരോഗ്യനികേതൻ, മഹാനഗരി, കാൽ വൈശാഖി, യതിഭംഗ, നാഗരി ക്, നീലകണ്ഠൻ, എന്നിവയാണ് പ്രധാനകൃതികൾ

മാർക്വയിൻ
അമേരിക്കയിലെ പ്രശസ്ത ജനപ്രിയ സാഹിത്യ കാരൻ. യഥാർത്ഥ നാമം : സാമുവൽ ലാങ് ഹോൺ ക്ലൈമെൻസ്. ദ് അഡ്വഞ്ചേഴ്സ് ഓഫ് റ്റോം സായർ, ദ് പ്രിൻസ് ആന്റ് ദ് പോപര, അഡ്വ
ഞ്ചേഴ്സ് ഓഫ് ഹക്കിൾ ബെറി ഫിൻ, എ കണ ക്ടിക്കട്ട് യങ്കി ഇൻ കിങ് ആർതർസ് കോർട്ട് എന്നി വയാണ് പ്രധാനകൃതികൾ.

പുഴ Notes Question Answer Class 6 Kerala Padavali Chapter 14

മിഖായിൽ അലക്സാൺഡാവിച്ച ഷെളോക്കോവ് (1905-1984) റഷ്യൻ നോവലിസ്റ്റ്-ഡോൺ നദി പശ്ചാ ത്തലമാക്കി വിശ്വപ്രസിദ്ധമായ കൃതികൾ രചിച്ചു. 1965-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. And quiet flows the Don, The fate of a man, The Don flows home to the sea എന്നിവയാണ് പ്രധാന കൃതികൾ.

മിസൗറി മിസിസിപ്പി നദി
ലോകത്തിലെ ഏറ്റവും പ്രമുഖമായ ഇരട്ടനദികൾ മിസൗറിയും മിസിസിപ്പിയും യു.എസ്. എയിലെ ഏറ്റവും വലിയ നദി. റോക്കി പർവതനിരക്കളിൽ നിന്നുദ്ഭവിച്ച് മെക്സിക്കൻ കടലിടുക്കിൽ പതി ക്കുന്നു. 5970 കി.മീ ദൈർഘ്യമുള്ള ഇതിന് അമ്പ തോളം പോഷകനദികളുണ്ട്.

ഡോൺ നദി
റഷ്യയിലെ പ്രധാന നദി. തെക്കുപടിഞ്ഞാറൻ റഷ്യ യിലൂടെ ഒഴുകുന്ന ഈ നദി ‘ടുല’ എന്ന സ്ഥല ത്തുള്ള ചെറിയ ഒരു തടാകത്തിൽ നിന്നാണ് ഉത്ഭ വിക്കുന്നത്. 1950 കിലോ മീറ്ററോളം ഒഴുകി അസോവ് കടലിൽ പതിക്കുന്നു.

പത്മനാനദിയിലെ മുക്കുവൻ
മണിക് ബന്ദോപാധ്യായ എഴുതിയ ബംഗാളി നോവൽ. ഗംഗയുടെ ഒരു കൈവഴിയായ പത്മ നദി പ്രധാന പശ്ചാത്തലവും കഥാപാത്രവുമായി വരുന്ന ഈ സുപ്രസിദ്ധകൃതി 1993-ൽ ‘പത്മാന
ഗിർരാജി’ എന്ന പേരിൽ ഗൗതം ഘോഷ് ചലചി ത്രമാക്കി

റൈൻ നദി
യൂറോപ്പിലെ ഏറ്റവും നീളമേറിയ നദികളിൽ ഒന്നാണ് റൈൻ ആൽപസ പർവതനിരകളിൽ ഉ വിച്ച നെതർലാന്റ് സിലെ വടക്കൻ കടലിൽ പതി ക്കുന്ന ഈ നദി സ്വിറ്റ് സർലാന്റ്, ലിക്റ്റൻ സെൻ, ഓസ്ട്രിയ, ജർമ്മനി, ഫിൻസ്, ലക് സംബർഗ് ബെൽജിയം, നെതർലാന്റ് സ് എന്നീ രാജ്യങ്ങളി ലൂടെ ഒഴുകുന്നു. 1,233 കിലോമീറ്റർ ആണ് നീളം. റൊമൈൻ, റൊളിങ് എഴുതിയ ‘ജീൻ ക്രിസ്റ്റഫ് എന്ന വിശ്വപ്രസിദ്ധമായ നോവലിന്റെ പശ്ചാ ത്തലം റൈൻ നദിയാണ്.

സാധ്യമെന്ത് Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and സാധ്യമെന്ത് Sadhyamenthu Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Sadhyamenthu Summary

Sadhyamenthu Summary in Malayalam

സാധ്യമെന്ത് Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
സാധ്യമെന്ത് Summary in Malayalam Class 6 1
മലയാളത്തിലെ പ്രമുഖനായ ഒരു കവിയാണ് മാധവൻ അയ്യപ്പത്ത്. തൃശ്ശൂർ ജില്ലയിലെ കുന്നംകുള ത്തിനടുത്ത് ചൊവ്വന്നരിൽ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയ മ്മയുടെയും പെരിങ്ങോട്ട് കരുമത്തിൽ രാമുണ്ണിനായ രുടെയും മകനായി 1934 ഏപ്രിൽ 24ന് ജനനം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്സിൽ ബി. എ.യും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. യും എടു ത്തു. 1992 വരെ കേന്ദ്ര സർക്കാർ സേവനം. ജീവചരി ത്രക്കുറിപ്പുകൾ, കിളിമൊഴികൾ (കവിതാസമാഹാരം) ശ്രീനാരായണഗുരു (ഇംഗ്ലീഷ്) ധർമ്മപദം (തർജ്ജമ) തുടങ്ങിയവ പ്രധാന കൃതികളാണ്. 1988-ലെ കേരള സാഹിത്യ അക്കാദമി അവാർഡ്, 2008 ലെ ആശാൻ പ്രസ് തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

സാധ്യമെന്ത് Summary in Malayalam Class 6

കവിതാസാരം

വേവലാതിയാണപ്പോഴുമെങ്കിൽ
…………………………………….
ചമ്പകങ്ങൾ വിടർന്നാടി നിൽക്കേ

പ്രകൃതി നമുക്ക് എത്ര മനോഹരമായ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. നമുക്ക് എപ്പോഴും വേവലാതി യാണെങ്കിൽ ഈ ജീവിതം കൊണ്ട് എന്തർത്ഥമാണു ള്ളത്. പുഞ്ചിരിച്ചു നിൽക്കുന്ന പ്രഭാതവും ചിറക് വിടർത്തുന്ന കിളിയും പൂക്കൾ നിറഞ്ഞ തോട്ടവുമെല്ലാം എത്ര മനോഹരമായ കാഴ്ചകളാണ്. ഈ സൗന്ദര്യ മൊന്നും ആസ്വദിച്ചു നിൽക്കാൻ നമുക്ക് നേരമില്ലേ
എന്നാണ് കവി നമ്മോട് ചോദിക്കുന്നത്. പുല്ലും പൂവും കിളിയുമുൾപ്പെടെയുള്ള പ്രകൃതി ഓരോ വേവലാതി യിലും നമ്മെ സമാശ്വസിപ്പിച്ചു കൊണ്ടിരിക്കും എന്നാ ണ് കവി പറയുന്നത്. നമുക്ക് കാഴ്ച വെയ്ക്കാനായാണ് കാട്ടുപുല്ലുകൾ മഞ്ഞുതുള്ളികളാകുന്ന മുത്തുകളേന്തി നിൽക്കുന്നത്. അമ്പലത്തിലെ നടവഴികളിൽ ചമ്പക ങ്ങൾ പൂത്തുലഞ്ഞു നിൽക്കുകയാണ്.

പൂക്കവിളിൽ പവിഴപ്പാളിയിൽ
………………………………………..
നോക്കി നിൽക്കുന്നു കാലികൾ പോലും!
സാധ്യമെന്ത് Summary in Malayalam Class 6 2
ജീവിതപ്പാച്ചിലിനിടയിൽ നാം പലപ്പോഴും ഇതൊന്നും കാണുന്നില്ല. എന്നാൽ കുട്ടികൾ എല്ലാം ആസ്വദിക്കു ന്നു. പവിഴത്തുണ്ട് പോലുള്ള പൂങ്കവിളിൽ മോഹന സ്വപ്നങ്ങൾ പ്രകാശം വിതറുമ്പോൾ അമ്മമാരുടെ കൈവിരൽ ഉമ്മ വെച്ചു നടക്കുകയാണ് കുട്ടികൾ. അവർ പ്രകൃതി സൗന്ദര്യം ആസ്വദിച്ചാണ് നടക്കുന്ന ത്. എന്നാൽ കണ്ണടച്ചു ജപിച്ചു നടക്കുന്ന നാം വിണ്ണി ലെന്താണ് കൊതിക്കുന്നതെന്നാണ് കവി ചോദിക്കു ന്നത്. അൽപനേരം ഒന്നിരിക്കൂ എന്ന് പറഞ്ഞ് പുല്ലു പായ വിരിച്ചു താഴ്വര നമ്മെ വിളിക്കുകയാണ് എന്നെ ഒന്നു തലോടുക എന്ന് പറഞ്ഞുകൊണ്ട് താമരക്കുളം മാടിവിളിക്കുന്നു. എന്നാൽ നമ്മളാകട്ടെ നിൽക്കാതെ യുള്ള ജീവിതപ്പാച്ചിലിലാണ്. നമ്മുടെ ഓട്ടം കന്നുകാ ലികൾ പോലും നോക്കി നിൽക്കുകയാണ്.

നീരദത്തുണ്ടിലന്തിക്കതിർകൾ
………………………………….
അല്ലല്ലാണു നമുക്കുള്ളിലെങ്കിൽ

മേഘത്തുണ്ടുകളിൽ അസ്തമയ സൂര്യന്റെ രശ്മികൾ മഴവില്ല് വരച്ചു കളിക്കുമ്പോൾ, ആട് മേയ്ക്കുന്ന പെൺകിടാവ് എങ്ങ് നിന്നോ പാടുന്ന പാട്ടിൽ വെയിൽ അലിഞ്ഞു ചേരുമ്പോൾ കുന്നിന്റെ ചായിലെ പാറ നമ്മെ ഈ ഭംഗി ആസ്വദിക്കാൻ വിളിക്കുകയാണ്. നില്കാതെ ഓടുന്ന നമ്മെ നോക്കി കിളികൾ പരിഹ സിച്ചു ചിരിക്കുകയാണ്. രാത്രിയിലാകെ സുഗന്ധം പരത്തി മുല്ലപ്പൂക്കൾ വിരിഞ്ഞു നിൽക്കുമ്പോഴും മൃദുല രശ്മികൾ നീട്ടി നക്ഷത്രങ്ങൾ നമ്മെ നോക്കി ചിരി ക്കുമ്പോഴും സങ്കടമാണ് നമ്മുടെ ഉള്ളിലെങ്കിൽ,

ഇല്ല ശാന്തി ഹൃദന്തത്തിനെങ്കിൽ
………………………………………..
ജീവിതം കൊണ്ടു സാധ്യമെന്താവോ?

ഹൃദയത്തിന് ശാന്തിയില്ലെങ്കിൽ, ഉത്സവാഘോഷങ്ങൾ പോലും മത്സരത്തിന് മാത്രമാണെങ്കിൽ നമുക്ക് ഈ വിടർന്നു നിൽക്കുന്ന സൗന്ദര്യത്തിന്റെ ശോഭ ആസ്വ ദിക്കാൻ കഴിയില്ല. അന്തമില്ലാത്ത ഈ ജീവിതം പന്തയം പോലെയാണെങ്കിൽ പിന്നെ എന്താണ് ആഗ്രഹിക്കാ നുണ്ടാവുക? എപ്പോഴും വേവലാതിയാണെങ്കിൽ ജീവിതം കൊണ്ട് എന്താണ് സാധ്യമാവുക? പ്രകൃതി യുടെ സൗന്ദര്യനിധിയിലേക്ക് എപ്പോഴും നമ്മുടെ ശ്രദ്ധ പതിഞ്ഞു കൊണ്ടിരിക്കണം എന്ന ഓർമ്മപ്പെടുത്ത ലാണ് ഈ കവിത.

പദപരിചയം
വേവലാതി – പ്രശ്നം, വെപ്രാളം
ഉഷസ്സ് – പ്രഭാതം
പൂഞ്ചിറക് – മനോഹരമായ ചിറക്
ചമഞ്ഞ – അണിഞ്ഞൊരുങ്ങിയ
അവനി – ഭൂമി
ചമ്പകം – കടുത്ത മണമുള്ള പൂവുണ്ടാകുന്ന വൃക്ഷം
പവിഴം – രത്നങ്ങളിൽ ഒന്ന്
പൂങ്കിനാവ് – മനോഹരമായ സ്വപ്നം
ഒളി – ശോഭ
വിണ്ണ – ആകാശം
കാലികൾ – പശു, പോത്ത്, എരുമ, കാള, തുടങ്ങി യവ
നീരദം – മേഘം
അന്തി – സന്ധ്യ
നികരുക – അനുഭവിക്കുക
ശ്രീല – ശ്രീയുള്ള, ഐശ്വര്യമുള്ള
താരകൾ – നക്ഷത്രങ്ങൾ
അല്ലൽ – സങ്കടം, ദുഃഖം
ശാന്തി – ശാന്തത, ആശ്വാസം
വിലാസം – ലീല, ഭംഗി
ഫുമ്ലം – വിടർന്നത്
പുൽക്കുക – കെട്ടിപ്പിടിക്കുക
പന്തയം – സമ്മാനം നൽകുന്ന മത്സരം
കാമ്യം – ആഗ്രഹിക്കത്തക്ക
കതിര് – രശ്മി
മാരിവില്ല് – മഴവില്ല്
അല്ല – ഫുമ്ലം
മരീചി – രശ്മി
ഹൃദന്തം – ഉള്ള്
കാന്തി – ശോഭ
തെല്ല് – അൽപ്പം
അന്തം – അവസാനം

സാധ്യമെന്ത് Summary in Malayalam Class 6

പര്യായം
പുഞ്ചിരി – സ്മിതം, മന്ദഹാസം, ഹസിതം
ഉഷസ്സ് – പ്രഭാതം, പുലർകാലം, പ്രത്യുഷം, പ്രാതഃകാലം
അവനി – ഭൂമി, ധരണി, ധരിത്രി, ധര, പൃഥ്വി
അമ്മ – മാതാവ്, ജനനി, ജനയിത്രി
കൈവിരൽ – അംഗുലി, കരശാഖ
ചെമ്പകം – ചാമ്പേയം, ഹേമപുഷ്പം
വിണ്ണ് – ആകാശം, ഗഗനം, വാനം
നീരദം – മേഘം, ജലദം, വാരിദം
അന്തി – സന്ധ്യ, പ്രദോഷം, സായംകാലം
കതിർ – രശ്മി, വീചി
ആട് – അജം, മേധം
വെയിൽ – ആതപം, ദ്യോതം, പ്രകാശം

പിരിച്ചെഴുതുക
വേവലാതിയാണപ്പോഴുമെങ്കിൽ – വേ വ ലാതി + എപ്പോഴും + എങ്കിൽ
നിൽക്കുമുഷസ്സും – നിൽക്കും + ഉഷസ്സും
പവിഴപ്പൊളിയിൽ – പവിഴ + പൊളി + ഇൽ
നീരദത്തുണ്ടിലന്തിക്കതിർകൾ – നീരദ + തുണ്ടിൽ + അന്തി + കതിർ + കൾ
മാത്രമാണെങ്കിൽ – മാത്രം + ആണ് + എങ്കിൽ
നമുക്കിടയെങ്കിൽ – നമുക്ക് + ഇട + എങ്കിൽ

വിഗ്രഹിക്കുക
കാട്ടുപുല്ലുകൾ – കാട്ടിലെ പുല്ലുകൾ
പൂങ്കവിളിൽ – പൂ പോലെയുള്ള കവിളിൽ
പൂങ്കിനാക്കളൊളി – പൂങ്കിനാക്കളുടെ ഒളി
കൈവിരൽത്തുമ്പിൽ – കൈവിരലിന്റെ തുമ്പിൽ
മുല്ലപ്പൂക്കൾ – മുല്ലയുടെ പൂക്കൾ

സാധ്യമെന്ത് Notes Question Answer Class 6 Kerala Padavali Chapter 13

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 5 Chapter 13 സാധ്യമെന്ത് Sadhyamenthu Notes Questions and Answers Pdf improves language skills.

Sadhyamenthu Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 5 Chapter 13 Sadhyamenthu Question Answer

Class 6 Malayalam Sadhyamenthu Notes Question Answer

കണ്ടെത്താം പറയാം
Question 1.
‘ജീവിതത്തോടൊരുമ്മ യാചിക്കെ’ – ആരൊയൊ ക്കെയാണ് ജീവിതത്തോട് ഉമ്മ യാചിക്കുന്നത്?
Answer:
പുഞ്ചിരിച്ചു നിൽക്കുന്ന പ്രഭാതവും പൂഞ്ചിറക് വിടർന്നുന്ന കിളിയും പൂക്കൾ നിറഞ്ഞ പൂങ്കാവ നുമെല്ലാമാണ് ജീവിതത്തോട് ഉമ്മ യാചിക്കുന്നത്

Question 2.
‘കണ്ണടച്ചു ജപിച്ചുനടന്നു വിണ്ണിലെന്തു കൊതി ക്കുന്നു നമ്മൾ കണ്ണടച്ചു നടക്കുന്നവർക്ക് നഷ്ട പ്പെടുന്ന കാഴ്ചകൾ എന്തെല്ലാം?
Answer:
പുഞ്ചിരിച്ചു നിൽക്കുന്ന പ്രഭാതവും പൂഞ്ചിറക് വിടർത്തുന്ന കിളിയും പൂക്കൾ നിറഞ്ഞ പൂങ്കാവ നവും നമുക്ക് ആനന്ദം നൽകും. നമുക്ക് കാഴ്ച്ച വെക്കാനായി കാട്ടുപുല്ലുകൾ മഞ്ഞുതുള്ളികളേന്തി നിൽക്കുന്നു. അമ്പല നടവഴികളിൽ ചെമ്പകങ്ങൾ പൂത്തുലഞ്ഞ് നിൽക്കുന്നു. എന്നാൽ കണ്ണടച്ചു ജപിച്ചു നടക്കുന്ന നാം ഈ കാഴ്ചകളൊന്നും ആസ്വദിക്കുന്നില്ല. ഇങ്ങനെയുള്ള മനുഷ്യർ വിണ്ണി ലെന്താണ് കൊതിക്കുന്നതെന്ന് കവി ചോദി ക്കുന്നു.

സാധ്യമെന്ത് Notes Question Answer Class 6 Kerala Padavali Chapter 13

Question 3.
ആര് ……………………….. ?
കളത്തിലുള്ള വാക്കുകൾ ഉചിതമായി ബന്ധി പ്പിക്കു.
Answer:
താഴ്വര – പുല്ലു പായ വിരിച്ചു വിളി ക്കുന്നു
താമരക്കുളം – എന്നെ താലോലിച്ചീടുക എന്നു മാടിവിളിക്കുന്നു
കാലികൾ – നിൽക്കാതെയുള്ള നമ്മുടെ പാച്ചിൽ നോക്കി നിൽക്കുന്നു
അന്തിക്കതിര് – നീരദത്തുണ്ടിൽ മാരിവില്ല വരച്ചു കളിക്കുന്നു.
കിളികൾ – നിൽക്കാ തോടുന്ന നമ്മളെ കണ്ട് നിന്ദിച്ചു ചിരിക്കുന്നു.

കണ്ടെത്താം എഴുതാം
Question 1.
‘അമ്പലത്തിൽ നടയിലനേകം
ചമ്പകങ്ങൾ വിടർന്നാടി നിൽക്ക
പൂങ്കവിളിൽ പവിഴപ്പൊളിയിൽ
പൂങ്കിനാക്കളൊളി വിതറുമ്പോൾ
ഇതുപോലെ വേറെയും മനോഹരരംഗങ്ങൾ ഈ
കവിതയിൽ ആവിഷ്കരിച്ചിട്ടുണ്ട്. കണ്ടെത്തി എഴുതു.
Answer:
നീരദത്തുണ്ടിലേന്തിക്കതിർകൾ
മാരിവില്ലും വരച്ചു കളിക്കെ
ആടുമേയ്ക്കുന്ന പെൺകിടാവെങ്ങോ
പാടും പാട്ടിൽ വെയിലലിയുമ്പോൾ
അല്ലിൽ പോലും സുഗന്ധം പരത്തി
മുല്ലപ്പൂക്കൾ വിരിഞ്ഞു നിൽക്കുമ്പോൾ
ലോലലോപമരീചികൾ നീട്ടി
ശീലതാരകൾ നോക്കി ചിരിക്കെ
അല്ലലാണു നമുക്കുള്ളിലെങ്കിൽ
ഇല്ല ശാന്തി ഹൃദന്തത്തിനെങ്കിൽ
ഉത്സവത്തിൽ വിലാസങ്ങൾ പോലും
മത്സരത്തിനു മാത്രമാണെങ്കിൽ,
ഫുല്ലസൗന്ദര്യകാന്തികൾ പുൽകാൻ
ഇല്ല, തെല്ലും നമുക്കിടയെങ്കിൽ,
അന്തമറ്റൊരീ ജീവിതമേതോ
പന്തയമെങ്കിൽ, എന്തനിൽ കാര്യം

കാവ്യഭംഗി ആസ്വദിക്കാം
Question 1.
“ലോല ലോലമരീചികൾ നീട്ടി
ശ്രീലതാരകൾ നോക്കിച്ചിരിക്കെ”
അങ്ങകലെയുള്ള നക്ഷത്രങ്ങൾ ഭൂമിയിലേക്കു നീണ്ടുവരുന്നതുകണ്ട് മനുഷ്യരെ ആശ്വസിപ്പി ക്കാനായി തന്റെ കിരണങ്ങളാൽ മെല്ലമെല്ല നീട്ടി ത്തലോടി ചിരിക്കുകയല്ലേ എന്നു സംശയിക്കുന്നു. ഇതുപോലെ ചുവടെ കൊടുത്ത വരികളുടെ ആശയം വിശദീകരിച്ചു.
Answer:
“നീരദത്തുണ്ടിലന്തി എതിർകൾ
മാരിവില്ലു വരച്ചു കളിക്കെ”
മേഘത്തുണ്ടുകളെയാണ് നീരദത്തുണ്ടുകൾ എന്ന പ്രയോഗത്തിലൂടെ കവി ഉദ്ദേശിക്കുന്നത്. സന്ധ്യാ സമയത്ത് ആകാശത്തിലെ മേഘത്തുണ്ടുകളിൽ അസ്തമയ സൂര്യന്റെ കിരണങ്ങൾ പതിക്കുമ്പോൾ അത് മഴവില്ലിന്റെ ഏഴുനിറങ്ങളായി മാറുന്നതിനെ യാണിവിടെ കവി മനോഹരമായി വർണ്ണിച്ചിരിക്കു ന്നത്.

താരതമ്യക്കുറിപ്പ് തയ്യാറാക്കാം
Question 1.
താഴെ കൊടുത്ത വരികൾ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
‘കാഴ്ചവയ്ക്കുവാൻ മുത്തുകളേന്തി കാട്ടുപുല്ലു കൾ നീളവേ നിൽക്കേ (സാധ്യമെന്ത്?
‘പുല്ലുകളെങ്ങുമേ നിങ്ങളാൽ മിന്നുന്ന കൽ മുടി ചൂടിന് റാണിമാരായ്’ (മഞ്ഞു തുള്ളി)
Answer:
പ്രഭാതത്തിലെ മനോഹരമായ ദൃശ്യങ്ങളെയാണ് ഇരുകാവ്യഭാഗങ്ങളിലും വർണ്ണിക്കുന്നത്. മഞ്ഞു തുള്ളികൾ എത്തി നിൽക്കുന്ന കാട്ടുപുല്ലുകളുടെ സൗന്ദര്യമാണിവിടെ കവികൾ പറയുന്നത്. നമുക്ക് ദൃശ്യഭംഗി ഒരുക്കാനായാണ് കാട്ടുപുല്ലുകൾ മഞ്ഞു തുള്ളികളാകുന്ന മുത്തുകളേന്തി നിൽക്കുന്നതെ ന്നാണ് സാധ്യമെന്ത് എന്ന കവിതയിൽ കവി സങ്കൽപ്പിക്കുന്നത്. പുല്ല് തന്റെ രഭംഗി എല്ലാ വരെയും കാണിക്കാനായാണ് നിൽക്കുന്നത്. മഞ്ഞുതുള്ളി എന്ന കവിതയിൽ രത്നകിരീടം അണിഞ്ഞ് റാണിമാരെ പോലെയാണ് മഞ്ഞുതു ള്ളികൾ പുൽക്കൊടിത്തലപ്പത്ത് തിളങ്ങുന്നതെ ന്നാണ് ഉളളൂർ സങ്കൽപ്പിക്കുന്നത്. മഞ്ഞുതുള്ളി കൾ അണിഞ്ഞു നിൽക്കുന്ന പുല്ലിന്റെ ഭംഗിയാണി ‘വിടെ ഇരുകവികളും വർണ്ണിക്കുന്നത്.

സാധ്യമെന്ത് Notes Question Answer Class 6 Kerala Padavali Chapter 13

ആസ്വാദനക്കുറിപ്പ്
Question 1.
കവിതയുടെ ആശയം, പ്രയോഗവിശേഷങ്ങൾ, മനസ്സിലുണർത്തുന്ന വികാരങ്ങൾ എന്നിവ പരി ഗണിച്ച് ഈ കവിതയ്ക്ക് ഒരു ആസ്വാദനം എഴുതു.
Answer:
പ്രകൃതിയുടെ സൗന്ദര്യനിധിയിലേക്ക് എപ്പോഴും നമ്മുടെ ശ്രദ്ധ ഉണ്ടാകണമെന്ന് ഓർമ്മപ്പെടുത്ത ലാണ് ശ്രീ. മാധവൻ അയ്യപ്പത്തിന്റെ സാധ്യമെന്ത് എന്ന കവിത. നാം പ്രകൃതിയിൽ നിന്നെത അകന്നു മാറിയാലും പ്രകൃതി നന്മകളിലേക്ക് അടു ത്തു കൊണ്ടിരിക്കും. പുല്ലും പൂവും വനിയും കിളിയും ഉൾപ്പെടെയുള്ള പ്രകൃതിയെ ആസ്വദി ക്കാതെ നാം ഓരോ വേവലാതിയിലാണ്. ജീവി തപ്പാച്ചിലിൽ നമുക്കായുള്ള തലോടൽ. നാമറി യാതെ പോകുന്നു. കുഞ്ഞുങ്ങൾ ഇതെല്ലാം ആസ്വ ദിക്കുന്നു. എന്നാൽ കണ്ണടച്ചു ജപിച്ചു നടക്കുന്ന നാം വിണ്ണിലെന്താണ് കൊതിക്കുന്നതെന്നാണ് കവി ചോദിക്കുന്നത്.

അൽപനേരം ഒന്നിരിക്കു എന്ന് പറഞ്ഞ് പുല്ലുപായ വിരിച്ചു താഴ്വരയും, എന്നെ ഒന്നു തലോടുക എന്ന് പറഞ്ഞുകൊണ്ട് താമരക്കുളവും നമ്മെ മാടി വിളിക്കുന്നു. എന്നാൽ നമ്മളാകട്ടെ നിൽക്കാതെയുള്ള ജീവിതപ്പാച്ചിലി ലാണ് മേഘത്തുണ്ടുകളിൽ അസ്തമയ സൂര്യന്റെ രശ്മികൾ വരച്ചു കളിക്കുമ്പോൾ, ആട് മേയ്ക്കുന്ന പെൺകിടാവ് എങ്ങ് നിന്നോ പാടുന്ന പാട്ടിൽ വെയിൽ അലിഞ്ഞു ചേരുമ്പോൾ കുന്നിൻ ചായിലെ പാറ നമ്മെ ഈ ഭംഗി ആസ്വദിക്കാൻ വിളിക്കുകയാണ്.

നില്ക്കാതെ ഓടുന്ന നമ്മെ നോക്കി കിളികൾ പരിഹസിച്ചു ചിരിക്കുകയാണ്. രാത്രിയിലാകെ സുഗന്ധം പരത്തി മുല്ലപ്പൂക്കൾ വിരിഞ്ഞു നിൽക്കുമ്പോഴും മൃദുലരശ്മികൾ നീട്ടി നക്ഷത്രങ്ങൾ നമ്മെ നോക്കി ചിരിക്കുമ്പോഴും സങ്കടമാണ് നമ്മുടെ ഉള്ളിലെങ്കിൽ, ഹൃദയത്തിന് ശാന്തിയില്ലെങ്കിൽ, ഉത്സവാഘോഷങ്ങൾ പോലും മത്സരത്തിന് മാത്ര മാണെങ്കിൽ നമുക്ക് ഈ വിടർന്നു നിൽക്കുന്ന സൗന്ദര്യത്തിന്റെ ശോഭ ആസ്വദിക്കാൻ സമയമില്ലാതെ ഓടി നടക്കുന്ന മനു ഷ്യർക്ക് ഈ ജീവിതം കൊണ്ട് മറ്റെന്താണ് സാധ്യ മാവുക എന്ന് കവി ചോദിക്കുന്നു

ചേരുംപടി ചേർക്കാം
Question 1.
സാധ്യമെന്ത് Notes Question Answer Class 6 Kerala Padavali Chapter 13 1
എല്ലാ പദങ്ങളും എല്ലാറ്റിനോടും ചേരുന്നില്ല. എന്തുകൊണ്ട്? ചർച്ച ചെയ്യുക.
Answer:
നാമത്തോടും ക്രിയയോടും ഒപ്പം വിശേഷണപദ ങ്ങൾ ചേർത്തെഴുതുന്ന രീതിയാണിത്. ഓരോ നാമത്തോടും വിശേഷണപദങ്ങൾ മാത്രമേ ചേരു കയുള്ളൂ.

വിക്ടോറിയാ വെള്ളച്ചാട്ടം Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and വിക്ടോറിയാ വെള്ളച്ചാട്ടം Victoria Vellachattam Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Victoria Vellachattam Summary

Victoria Vellachattam Summary in Malayalam

വിക്ടോറിയാ വെള്ളച്ചാട്ടം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
വിക്ടോറിയാ വെള്ളച്ചാട്ടം Summary in Malayalam Class 6 1
മലയാള നോവലിസ്റ്റും സഞ്ചാരസാഹിത്യകാരനും കവിയുമാണ് എസ്.കെ. പൊറ്റെക്കാട്ട് എന്ന് ശങ്ക രൻകുട്ടി എന്ന കുഞ്ഞിരാമൻ പൊറ്റെക്കാട്ട്. 1913 മാർച്ച് 14-ന് കോഴിക്കോട്ടു ജനിച്ചു. ലോകം എന്നാൽ ഭൂപട ത്തിൽ കാണുന്നതിനപ്പുറം ഭാവനയിൽ പോലും കാണു വാൻ കഴിഞ്ഞിരുന്ന കാലത്തു കപ്പൽ മാർഗ്ഗം പൊറ്റെ ക്കാട് ലോകം കാണാനിറങ്ങി. തന്റെ യാത്രാനുഭവ ങ്ങളെ തികഞ്ഞ കലാമൂല്യമുള്ള സാഹിത്യ കൃതിക ളാക്കി സവിസ്താരം എഴുതി. യാത്രാവിവരണ സാഹി ത്യശാഖയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നി വിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ അദ്ദേഹം സന്ദർശിച്ചു. നേപ്പാൾ യാത്ര, കാപ്പിരികളുടെ നാട്ടിൽ, സിംഹഭൂമി, നൈൽ ഡയറി, ലണ്ടൻ നോട്ട്ബുക്ക്, ഇന്തോനേഷ്യൻ ഡയറി, പാതിരാസൂര്യന്റെ നാട്ടിൽ, ബൊഹീമിയൻ ചിത്രങ്ങൾ, ബാലിദ്വീപ് എന്നിവ അദ്ദേ ഹത്തിന്റെ സഞ്ചാര കൃതികളാണ്. സഞ്ചാര കൃതി കൾക്കു പുറമേ നോവലുകൾ, ചെറുകഥാ സമാഹാര ങ്ങൾ, കാവ്യസമാഹാരങ്ങൾ, നാടകങ്ങൾ എന്നിവ യെല്ലാം എഴുതിയിട്ടുണ്ട്. എസ്.കെ.യുടെ കൃതികൾ ഇതര ഇന്ത്യൻ ഭാഷകളിലേക്കും വിദേശഭാഷകളി ലേക്കും തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ജ്ഞാനപീഠ പുര സ്കാരം, കേരള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1982 ആഗസ്റ്റ് 6-ന് അന്തരിച്ചു.

വിക്ടോറിയാ വെള്ളച്ചാട്ടം Summary in Malayalam Class 6

പാഠസംഗ്രഹം

മനുഷ്യന്റെ കണ്ണുകൾ കാണാത്ത വിക്ടോറിയ വെള്ളച്ചാട്ടത്തെക്കണ്ട് ദേവതകൾ ആശ്ചര്യപ്പെട്ടി രിക്കാമെന്ന് ഡേവിഡ് ലിവിങ്സ്റ്റർ അഭിപ്രായപ്പെട്ടിട്ടുണ്ട്. തീവണ്ടിയിൽ ലിവിങ്സ്റ്റൺ റെയിൽവേ സ്റ്റേഷനപ്പുറ മുള്ള സാംബസിപ്പാലം കടക്കുമ്പോഴാണ് ലേഖകൻ വിക്ടോറിയാ വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗം.

നിലാവിൽ പാൽക്കുടം മറയുന്നതുപോലെയുള്ള വെള്ളച്ചാട്ടദൃശ്യമായിരുന്നു അത്. പിറ്റേന്നാണ് ലേഖ കൻ സുഹൃത്തിനൊപ്പം വെള്ളച്ചാട്ടത്തിനടുത്തെത്തി യത്. ചെകുത്താന്റെ കുത്തിത്തിരുപ്പ് എന്ന ഏറ്റവും തെക്കുഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്ത് കുറെ നേരം അവർ ഇരുന്നു. സൂര്യാസ്തമയത്തിൽ വെള്ളച്ചാട്ട ഭംഗി ആസ്വദിച്ച് മൂന്നാം ദിവസവും ലേഖകനും അവിടെയത്തി. അന്ന് വിസ്തരിച്ച് കാഴ്ചകൾ കണ്ടു. അഴകിന്റെയും ശക്തിയുടെയും ഗുണങ്ങൾ വെള്ളച്ചാട്ടത്തിനുണ്ടെന്ന് ഇംഗ്ലീഷ് സാഹിത്യകാരൻ പറഞ്ഞത് വാസ്തവമാ ണെന്ന് ബോധ്യപ്പെട്ടു. ലോകത്തിലെ വെള്ളച്ചാട്ട ങ്ങൾക്കെല്ലാം ഈ തത്ത്വം ബാധകമാണെങ്കിലും ഓരോ വെള്ളച്ചാട്ടത്തിനും പുതുമയുള്ള തായി കാണാം. ഒരു നിരന്ന സ്ഥലത്തു വച്ച് വെള്ളച്ചാട്ടമാ യിത്തീരുന്നുവെന്നതാണ് സാം ലസി വെള്ളച്ചാട്ട ത്തിന്റെ പ്രത്യേകത.

സമതലത്തിലൂടെ പ്രവഹിച്ചു കൊണ്ടിരിക്കുന്ന ജല പ്രവാഹം വളരെത്താഴെയുള്ള പിളർപ്പിലേയ്ക്ക് പതിക്കും വിധമാണ് വെള്ളച്ചാട്ടത്തിന്റെ വീഴ്ച. വെള്ള ച്ചാട്ടത്തിന്റെ എതിർവശത്തു നിന്നാൽ അതിന്റെ ഭംഗി മുഴുവൻ ആസ്വദിക്കാൻ കഴിയും. പശ്ചിമാഫ്രിക്കയിലെ
വിക്ടോറിയാ വെള്ളച്ചാട്ടം Summary in Malayalam Class 6 2
അങ്കോലക്കാടുകളിൽ നിന്ന് 800 മൈൽ തെക്കോട്ടൊ ഴുകിയാണ് വെള്ളച്ചാട്ടമായിത്തീരുന്നത്. അതിനു ശേഷം പാറപ്പിളർപ്പിലൂടെ 40 മൈൽ ഒഴുകി വിശാല മയാ നദിയാകുകയും വീണ്ടും 900 മൈൽ സഞ്ചരിച്ച് ഷിജേ എന്ന സ്ഥലത്തു വച്ച് ഹിന്ദു മഹാസമുദ്രത്തിൽ എത്തിച്ചേരുന്നു. 4,75,000 ചതുരശ്ര മൈൽ പ്രദേശത്തെ സാംബസി നദി വെള്ളച്ചാട്ടം. നിറഞ്ഞ നദിയും തെളിഞ്ഞ ആകാശവും ദൃശ്യഭംഗി വർദ്ധിപ്പിക്കുന്നു. ഏപ്രിൽ മെയ് മാസത്തിലെ മഴക്കാലത്താണ് വെള്ള ച്ചാട്ടത്തിന് വലുപ്പവും ശക്തിയും കൈവരുന്നത്. നിറ ഞ്ഞൊഴുകി വരുന്ന വെള്ളച്ചാട്ടത്തെ തുരുത്തുകൾ നാലാക്കി മുറിയ്ക്കുന്നതു കൊണ്ടാണ് ഇത് നാല് വെള്ളച്ചാട്ടമായിത്തീരുന്നത്.

കിഴക്കേ അരുവിച്ചാട്ടം, മഴ വില്ലിന്റെ വെള്ളച്ചാട്ടം, പ്രധാന വെള്ളച്ചാട്ടം, ചെകു ത്താന്റെ കുത്തിത്തിരിപ്പ് എന്നിവയാണ് ആ നാല് വിഭാ ഗങ്ങൾ. 353 അടി ഉയരത്തിൽ നിന്ന് പതിയ്ക്കുന്ന വെള്ളം വീണ്ടും മഴയായി കാടുകളിൽ ചിതറിക്കൊ ണ്ടിരിക്കുന്നു. തിരുവാതിര ഞാറ്റുവേലയിലെ ജലധാ രയിൽ സസ്യലതാദികൾ കരുത്തോടെ വളർന്നു. കേര ളത്തിലെ കുരുമുളക് ചെടി ഇവിടെ സമൃദ്ധമായി വള രുമെന്ന് ലേഖകൻ വിചാരിക്കുന്നു. വെള്ളച്ചാട്ടം കണ്ടാ സ്വദിക്കുന്നതിന് ഒറ്റയടിപ്പാതകൾ നിർമ്മിച്ചിട്ടുണ്ട്. നാല റടി താഴ്ചയിലേക്ക് തള്ളി നിൽക്കുന്ന കൂർത്ത പാറ ക്കെട്ടാണ് “ആപൽക്കരമായ മുനമ്പ് ‘ എന്നറിയപ്പെടു ന്നത്.

ഈ പാറയിൽക്കാണപ്പെടുന്ന സ്ത്രീയുടെ കാലടി അവ്വായുടേതാണെന്നാണ് വിശ്വാസം. ശബരിമലയിലെ ശ്രീരാമപാദവും അവ്വായുടെ പാദവും ഏതാണ്ട് ഒരു പോലെയുണ്ടെന്ന് ലേഖകൻ പറയുന്നു. മഴക്കാടു കഴി ഞ്ഞാലുള്ള കാഴ്ച ചെകുത്താന്റെ കുത്തിത്തിരിപ്പാണ്. 200 അടി ഉയരവും 90 അടി വീതിയുമുണ്ട് ഈ ജലധാ രയ്ക്ക്. ഇതിന് എതിരെയുള്ള കാട്ടുമരങ്ങൾക്കിടയിൽ ഡേവിഡ് ലിവിങ്സ്റ്റ് ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സാംബസി നദിയുടെ ദക്ഷിണ റൊഡേഷ്യൻ തീരത്തു നിന്ന് മഴക്കാലത്ത് നാടൻ തോണിയിലും വേനൽക്കാ ലത്ത് വെള്ളത്തിലൂടെ നടന്നും ‘ ചെകുത്താന്റെ കുത്തി ത്തിരുപ്പി’ നടുത്തുള്ള തുരുത്തിൽ എത്താം. ഇവിടെ നിന്നാൽ സാംബസി പാതാളത്തിലേയ്ക്ക് നിരങ്ങി ഞരങ്ങിവീഴുന്നത് കാണാം.

നാലു വെള്ളച്ചാട്ടങ്ങളിലെയും വെള്ളം ഒന്നിച്ചു ചേരുന്ന കയം തിളയ്ക്കുന്ന പാത്രം’ എന്നാണ് അറിയപ്പെടുന്നത്. ഇതിൽ നിന്ന് പിളർപ്പിലേയ്ക്ക് വെള്ളം അപ്രത്യക്ഷമാകുന്നു. വിക്ടോറിയ വെള്ള ച്ചാട്ടം അത്ഭുതരസമല്ല. മറ്റെന്തോ രസമാണുണ്ടാ ക്കുന്നത്. ഒരിക്കൽ ചുറ്റി നടന്നതുകൊണ്ട് അതിനെ പൂർണമായി മനസ്സിലാക്കാൻ കഴിയില്ല.

പദപരിചയം
ദർശിക്കുക – കാണുക
അഴകുറ്റ – ഭംഗിയേറിയ
അനുസ്യൂതം – ഇടവിടാതെ
ആരവം – ശബ്ദം
അഴക് – ഭംഗി
സ്വകീയം – സ്വന്തമായുള്ള
ജലപാതം – വെള്ളച്ചാട്ടം
ഗംഭീരം – ഘോരമായ, മഹത്ത്വമുള്ള
പടലം – കൂട്ടം, സമൂഹം
പശ്ചിമം – പടിഞ്ഞാറ്
നിഗൂഢത – രഹസ്യം
വിശാലമായ – വിസ്തൃതമായ
ഊർജസ്വലത – പ്രസരിപ്പ്
മൂർധന്യം – മുഖ്യമായ
മൂടുപടം – പുതപ്പ്
പാടേ – മുഴുവനേ
നിദാനം – പ്രധാനകാരണം, മുഖ്യകാരണം
തുരുത്ത് – ദ്വീപ്
മട്ടിൽ – രീതിയിൽ
പ്രയാണം – യാത്ര
ഗ്രഹിക്കുക – മനസ്സിലാക്കുക

വിക്ടോറിയാ വെള്ളച്ചാട്ടം Summary in Malayalam Class 6

പര്യായം
കണ്ണ് – നയനം, നേത്രം
കാഴ്ച – ദൃഷ്ടി, ദർശനം
നിലാവ് – ചന്ദ്രിക, കൗമുദി
രാത്രി – നിശ; രജനി
സന്ധ്യ – അന്തി, പ്രദോഷം
പ്രഭാതം – ഉഷസ്സ്, വിഭാതം
ലോകം – ജഗത്ത്, ജഗതി
നദി – പുഴ, സരിത്ത്
പഴ – മാരി, വർഷം
ആകാശം – അംബരം, ഗഗനം
കാട് – വാനം, കാനനം
കുട – ഛത്രം, ആതപത്രം
സ്‌ത്രീ – നാരി, മഹിള
വായ് – ആസ്യം, വദനം, മുഖം

പിരിച്ചെഴുതുക
മുമ്പൊരിക്കലും – മുമ്പ് + ഒരിക്കലും
ആകാശത്തിൽ – ആകാശം + ഇൽ
കേട്ടുതുടങ്ങിയിരുന്നു – കേട്ടു + തുടങ്ങി + ഇരുന്നു
ജലപാതത്തിന്റെ – ജലപാതം + ന്റെ
വഴുതിവീഴുകയാണുണ്ടായത് – വഴുതി + വീഴുക + ആണ് + ഉണ്ടായത്
നിഗൂഢതയിൽ നിന്നുദ്ഭവിക്കുന്ന – നിഗൂഢ + ഇൽ + നിന്ന് ഉത്ഭവിക്കുന്ന
സാഹസപ്പെട്ടൊഴുകിയതിനു – സാഹസപ്പെട്ട് + ഒഴുകി+ അതിന് + ശേഷം
നദിയായിത്തീരുന്നുള്ളൂ – നദി + ആയി + തീരുന്നു + ഉള്ളൂ
ഇവിടെത്തന്നെയാണ് – ഇവിടെ + തന്നെ + ആണ്
ഒറ്റയടിപ്പാതകൾ – ഒറ്റ + അടി + പാതകൾ
വായിൽ നിരപ്പിണ്ഡവുമായി – വാ + ഇൽ + നൂരപിണ്ഡം + ഉം + ആയി

വിഗ്രഹിക്കുക
വിക്ടോറിയാ വെളളച്ചാട്ടം – വിക്ടോറിയാ എന്ന വെള്ളച്ചാട്ടം
ഗുജറാത്തി സുഹൃത്തിനെയും – ഗുജറാത്തിയായ സുഹൃത്തിനെയും
നീരാവിപടലങ്ങൾ – നീരാവിയുടെ പടല ങ്ങൾ
നിരന്തരാരവം – നിരന്തരമായ ആരവം
പാറിപ്പിളർപ്പിലേയ്ക്ക് – പാറയുടെ പിളർപ്പി ലേയ്ക്ക്
ശ്രീരാമപാദം – ശ്രീരാമന്റെ പാദം
കാട്ടുമരങ്ങൾക്കിടയിൽ – കാട്ടിലെ മരങ്ങൾക്കി ടയിൽ

വിപരീതപദം
ഗുണം × ദോഷം
പുതുമ × പഴമ
സാന്നിധ്യം × അസാന്നിധ്യം
പശ്ചിമം × പൂർവ്വം

അർത്ഥവ്യത്യാസം എഴുതുക
ദേശീയം – ഒരു രാജ്യത്തെ മുഴുവൻ കാര്യങ്ങൾ
പ്രാദേശികം – ഒരു പ്രത്യേക പ്രദേശത്തെ സംബ ന്ധിച്ച കാര്യങ്ങൾ
സാർവദേശീയം – ലോകത്തിലെ മുഴുവൻ വസ്തുതകൾ

വിക്ടോറിയാ വെള്ളച്ചാട്ടം Summary in Malayalam Class 6

പദങ്ങൾ നിർമ്മിക്കാം
ചുവട്
ചുവട് – ചുവടടയാളം
ചുവടുപിടിക്കുക
ചുവടുപിഴയ്ക്കുക
ചുവടുമാറുക
ചുവടളക്കുക
ചുവടുകോൽ
മരച്ചുവട്

ദളം
ദളം – സേവാദളം
കമലദളം
ദളപതി
പുഷ്പദളം

നാട്
നാട് – മലനാട്
ഇടനാട്
നാടുവാഴി
നാടോടി
നാടു നീങ്ങുക
നാടുവിടുക
നാടുമറക്കുക, നാടിന്റെ നട്ടെല്ല്

പ്രയോഗഭംഗി
‘താനേ കിളിർത്തതാണീ മരം’
ഇതുപോലെയുള്ള പ്രയോഗങ്ങൾ കണ്ടെത്തുക

താനേ വളർന്നതാണീമരം
പൊടിച്ചു കിളിർത്തതാണീ മരം
ഉയർന്നു നിറഞ്ഞതാണീ മരം
ഉയർന്നതാണവൻ
ഇറങ്ങിപ്പുറപ്പെട്ടതാണവൻ
വരച്ചതാണവൻ
നടണതാണവൻ

വിക്ടോറിയാ വെള്ളച്ചാട്ടം Notes Question Answer Class 6 Kerala Padavali Chapter 12

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 5 Chapter 12 വിക്ടോറിയാ വെള്ളച്ചാട്ടം Victoria Vellachattam Notes Questions and Answers Pdf improves language skills.

Victoria Vellachattam Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 5 Chapter 12 Victoria Vellachattam Question Answer

Class 6 Malayalam Victoria Vellachattam Notes Question Answer

വായിക്കാം പറയാം
Question 1.
തീവണ്ടിയാത്രയ്ക്കടിയിലെ അനുഭവം എന്താ യിരുന്നു?
Answer:
നല്ല നിലാവുള്ള രാത്രിയിൽ ഒരു ട്രെയിൻ യാത്ര യിലായിരുന്നു പൊറ്റെക്കാട്ട്. തീവണ്ടി ലിവി ങ്സ്റ്റൺ റെയിൽവേ സ്റ്റേഷനപ്പുറത്തുള്ള സാംബ സിപ്പാലം കടക്കുമ്പോഴാണ് അദ്ദേഹം അർഫർലോങ് ദൂരത്തായി വിക്ടോറിയാ വെള്ള ച്ചാട്ടത്തിന്റെ ഒരു ഭാഗം ആദ്യമായി കണ്ടത്. ജല പാതത്തിന്റെ ആരവം അതിനും കുറെ മുമ്പുതന്നെ അദ്ദേഹം കേട്ടു തുടങ്ങിയിരുന്നു. നിലാവിൽ പാൽക്കുടം മറിക്കുന്നതു പോലെയാണ് ആ കാഴ്ച എന്നാണദ്ദേഹം വിശേഷിപ്പിക്കുന്നത്. തീവണ്ടി അൽപ്പം കൂടി മുന്നോട്ടു പോയപ്പോൾ ആ കാഴ്ച മറഞ്ഞുപോവുകയും ചെയ്തു.

Question 2.
ജൂൺ-ജൂലൈ മാസങ്ങളിലാണ് വിക്ടോറിയാ വെള്ളച്ചാട്ടം സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല കാലം എന്നു പറയാൻ കാരണമെന്ത്?
Answer:
ജൂൺ-ജൂലൈ മാസങ്ങളിലാണ് വിക്ടോറിയാ വെള്ളച്ചാട്ടം സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല കാലം എന്ന് പൊറ്റെക്കാട്ട് പറയുന്നു. മഴമാറി നദി നിറഞ്ഞ ആകാശം തെളിഞ്ഞു നിൽക്കുന്ന കാല മായതിനാൽ ഈ സമയത്തു വ്യക്തമായി. വെള്ള ച്ചാട്ടം കാണാം. ഏപ്രിൽ-മെയ് മാസങ്ങളിലാണ് വെള്ളച്ചാട്ടം വലുപ്പം കൊണ്ടും, ശക്തികൊണ്ടും ഊർജ്ജസ്വലത കൊണ്ടും ഉഗ്രരൂപിയാകുന്നതെ ങ്കിലും ഈ സമയത്തു നീരാവിയുടെ കനത്ത മൂടു പടം സന്ദർശകരുടെ കാഴ്ചയെ മറയ്ക്കുന്നത് കൊണ്ട് ഒരു നരച്ച അന്തരീക്ഷമല്ലാതെ മറ്റൊന്നും കാണാൻ കഴിയില്ല.

വിക്ടോറിയാ വെള്ളച്ചാട്ടം Notes Question Answer Class 6 Kerala Padavali Chapter 12

Question 3.
ഡേവിഡ് ലിവിങ്സ്റ്റന്റെ പ്രതിമയെ വർണിച്ചത് എങ്ങനെ?
Answer:
ചെകുത്താന്റെ കുത്തിത്തിരിപ്പ് എന്ന വെള്ളച്ചാട്ട ത്തിന്റെ എതിർഭാഗത്തു കരയിൽ പടർന്നു പന്ത ലിച്ചു നിൽക്കുന്ന കാട്ടുമരങ്ങൾക്കിടയിലാണ് ഡേവിഡ് ലിവിങ്സ്റ്റന്റെ പ്രതിമ സ്ഥാപിച്ചിരിക്കു ന്നത്. ലിവിങ്സ്റ്റൺ, തലയിൽ മഞ്ഞുതൊപ്പിയും കൈയിൽ ഊന്നിപ്പിടിച്ച് മുളവടിയുമായി വെള്ള ച്ചാട്ടത്തെ അത്ഭുതത്തോടെ നോക്കുന്ന മട്ടിലാണ് ആ പ്രതിമ ഉണ്ടാക്കിയിരിക്കുന്നത്.

Question 4.
നദി ഉയർന്ന കുന്നിൽ നിന്നോ പാറക്കെട്ടിൽ നിന്നോ പെട്ടെന്നു കീഴ്പ്പോട്ടു ചാടുകയല്ല ചെയ്യു ന്നത്, സമതലത്തിലൂടെ പ്രവഹിച്ചുകൊണ്ടി രിക്കെ ഗംഭീരമായൊരു പാറപ്പിളർപ്പിലേക്കു വഴുതി വീഴുകയാണുണ്ടായത്. ഇതുപോലെ സഞ്ചാരി വിവരിക്കുന്ന മറ്റു കാഴ്ചകൾ കണ്ടെത്തി പറയു
Answer:
നല്ല നിലാവുള്ള ഒരു രാത്രിയിൽ, ഞാൻ സഞ്ചരി ച്ചിരുന്ന തീവണ്ടി ലിവിങ്സ്റ്റൺ റെയിൽവേ സ്റ്റേഷ നപ്പുറത്തുള്ള സംബസിപ്പാലം കടക്കുമ്പോഴാണ് വിക്ടോറിയാ വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗം ആദ്യ മായി ദർശിച്ചത്. ജലപാതത്തിന്റെ അനുസ്യൂത മായ ആരവം കുറെ മുമ്പുതന്നെ കേട്ടു തുടങ്ങി യിരുന്നു. തീവണ്ടി പാലം കയറിയപ്പോൾ, പടി ഞ്ഞാറു ഭാഗത്ത് അരഫർലോങ് അകലെയായി, നിലാവിൽ പാൽക്കുടം മറിക്കുമ്പോഴുള്ള ഒരു കാഴ്ച.

വെള്ളച്ചാട്ടത്തിനു നിദാനമായ പിളർപ്പിന്റെ വക്കിൽ കിടക്കുന്ന തുരുത്തകൾ അനർഗളമായി വരുന്ന ജലപ്രവാഹത്തെ നാലായി മുറിക്കുകയും, അങ്ങനെ വിശാലമായ ഒരൊറ്റ ജലപാതത്തിനും പകരം നാലു വെള്ളച്ചാട്ടങ്ങൾ ഉണ്ടായിത്തീരു കയും ചെയ്യുന്നു.

353 അടി ഉയരത്തിൽ നിന്ന് എത്രയോ ആയിരം കുതിരശക്തിയോടെ താഴത്തെ പാതാളപ്പിളർപ്പി ലേക്കു പതിക്കുന്ന ജലത്തിന്റെ സമ്മർദ്ദത്തിൽ നിന്നു തള്ളിയുയരുന്ന നീർക്കണങ്ങളുടെ നിര ന്തരപടലങ്ങൾ ആകാശത്തിൽ ഉയർന്ന് വീണ്ടും മഴപോലെ മറുഭാഗത്തെ ഈ കാടുകളിൽ ചിതറി വീണു കൊണ്ടേയിരിക്കുന്നു.

നാലു വെള്ളച്ചാട്ടങ്ങളിൽ നിന്നുമുള്ള വെള്ളം മുഴു വനും ഒന്നായി തിളച്ചു മറിഞ്ഞു നുരച്ചിരമ്പി ക്കൊണ്ടു താഴെ വിശാലമായ ഒരു കൊട്ടത്ത ത്തിൽ വന്നു ചേരുന്നു.

വീഴ്ചപറ്റിയ സാംബസി നദി തലച്ചുറ്റലോടെ വായിൽ നുരപ്പിണ്ഡവുമായി കിടന്നു മുരളുന്നു. എങ്ങോട്ടു നീങ്ങണമെന്നറിയാതെ വിരളുന്നു. ഒടു വിൽ മെല്ലെ ഒരു നാഗത്തെപ്പോലെ മുമ്പിൽ അളയിലേക്ക് ഇഴഞ്ഞു പോവുകയും ചെയ്യുന്നു.

വർണനയുടെ ഭംഗി
Question 1.
“വീഴ്ചപറ്റിയ സാംബസി നദി തലച്ചുറ്റലോടെ വായിൽ നുരപ്പിണ്ഡവുമായി കിടന്നു മുരളുന്നു.
എങ്ങോട്ടു നീങ്ങണമെന്നറിയാതെ വിരളുന്നു. ഒടു വിൽ മെല്ലെ ഒരു നാഗത്തെപ്പോലെ മുമ്പിൽ അളയിലേക്ക് ഇഴഞ്ഞു പോവുകയും ചെയ്യുന്നു”. ഈ വർണനയുടെ സവിശേഷത ചർച്ച ചെയ്തു.
Answer:
വിക്ടോറിയ വെള്ളച്ചാട്ടം നേരിൽ കണ്ട് അനു ഭവം കാവ്യാത്മകമായ രീതിയിൽ വായനക്കാരുടെ മനസ്സിൽ വരച്ചിടുന്ന ഒരു വർണ്ണനയാണിത്. ഉയ രത്തിൽ നിന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ തലച്ചുറ്റി വായിൽ നുരയും പതയുമായി മുരളുന്ന ഒരു പാമ്പിനോടാണ് പൊറ്റെക്കാട് ഇവിടെ സാംബസി നദിയെ ഉപമിക്കുന്നത്. ഉയരത്തിൽ നിന്ന് വീഴുന്ന വെള്ളച്ചാട്ടം പാറകളിൽ തട്ടി നുരയും പതയുമായി രൂപം മാറുന്ന ചിത്രം ഈ വർണനയിലൂടെ നമ്മുടെ മനസ്സിൽ തെളിയുന്നു. പിന്നീട് പതുക്കെ പാറകളുടെ ഇടയിലേക്ക് ഒഴു കിപ്പോകുന്ന നദിയുടെ ചലനത്തെ ഒരു പാമ്പ് മാള ത്തിലേക്ക് ഇഴഞ്ഞു പോകുന്നതുമായാണ് ഉപമി ക്കുന്നത്. ഇത്തരം വർണ്ണനകളിലൂടെ നാം നേരിട്ട് കാണാത്ത വെള്ളച്ചാട്ടത്തിന്റെ രൂപത്തെയും ഗതി യെയും നമുക്ക് പരിചിതമായ കാഴ്ചകളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുകയാണ് പൊറ്റ ക്കാട്. കാഴ്ചയുടെ മാസ്മരികത നേരിട്ടനുഭവി ക്കുന്ന ഒരനുഭൂതി വായനക്കാരിൽ സൃഷ്ടിക്കാൻ ഇത്തരം വർണ്ണനകളിലൂടെ അദ്ദേഹത്തിന് കഴി യുന്നു.

Question 2.
ചിത്രത്തിലെ ദൃശ്യം വിവരിച്ചുകൊണ്ട് നിങ്ങൾ നേരത്തേ എഴുതിയ വർണന സൂചകങ്ങൾ ഉപ യോഗിച്ച് വിലയിരുത്തു. വർണനകൾ വിലയി രുത്താൻ എന്തെല്ലാം സൂചകങ്ങൾ ഉപയോ ഗിക്കാം?
സൂചകങ്ങൾ
• യോജിച്ച പദപ്രയോഗം
• വിശദാംശങ്ങൾ ചേർക്കണം
• പരിചിതമായ വസ്തുക്കളുമായി താരതമ്യം
• വായനക്കാരന്റെ മനസ്സിൽ ഒരു ചിത്രം രൂപ പ്പെടണം.
സൂചകങ്ങൾ വിലയിരുത്തി മെച്ചപ്പെടുത്തി എഴുതൂ.
Answer:
ഭൂമിയിലെ സ്വർഗം എന്നറിയപ്പെടുന്ന കാശ്മീരിലെ മനോഹരമായ ദാൽ തടാകത്തിന്റെ ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. കാശ്മീരിന്റെ കീരി ടത്തിലെ ആഭരണം എന്നാണ് ഈ തടാകം അറി യപ്പെടുന്നത്. തെളിഞ്ഞു നിൽക്കുന്ന നീലാകാശ ത്തിനു താഴെ മഞ്ഞിന്റെ പുതപ്പണിഞ്ഞു ഒരു കൊമ്പനാനയുടെ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന മലനിരകൾ. അവയ്ക്ക് താഴെ തടാ ക്കരയിലായി പച്ചയണിഞ്ഞു നിൽക്കുന്ന മരങ്ങ ളുടെ നീണ്ട നിര. തെളിഞ്ഞ വെള്ളത്തിൽ കുഞ്ഞോളങ്ങളു മായി ശാന്ത രൂപിണിയായ തടാകം ഒരു കണ്ണാടിപോലെ ചുറ്റുമുള്ള പ്രകൃതി യുടെ സൗന്ദര്യം തന്നിൽ പ്രതിഫലിപ്പിക്കുന്നു. തടാകക്കരയിലുള്ള പൂക്കളും ചെടികളും ഒരു പച്ച പരവതാനി വിരിച്ചപോലെ തോന്നിക്കുന്നു. തടാ കത്തിൽ കുഞ്ഞോളങ്ങൾ തീർത്തു കൊണ്ട് നീങ്ങുന്ന പല വർണ്ണങ്ങളിലുള്ള തോണികൾ. എല്ലാം കൊണ്ടും മനസ്സിനെ കുളിരണിയിക്കുന്ന മനോഹരമായ ഒരു ദൃശ്യമാണിത്

എഴുത്തുകാരന്റെ മനസ്സിലൂടെ
Quetsion 1.
• “ഈ നിരന്തരമായ തിരുവാതിര ഞാറ്റുവേല യിലെ ജലധാരയിൽ മരങ്ങളും വള്ളികളും സദാ തഴച്ചും പച്ചപ്പും പുഷ്പിച്ചും കാണ പ്പെടുന്നു”.
• “ഇതു കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് പമ്പാസരസ്സിനടുത്തു കാട്ടിൽ കണ്ട ശ്രീരാമ പാദമാണ്”.
ആഫ്രിക്കൻ അനുഭവം പങ്കുവയ്ക്കുമ്പോൾ എസ്.കെ.യെ ഇത്തരം ഓർമ്മകളിലൂടെ സഞ്ച രിക്കാൻ പ്രേരിപ്പിച്ച മനോഭാവം എന്തായി രിക്കും? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കാം.
Answer:
മുൻപ് കണ്ടതും അനുഭവിച്ചതുമായ അനുഭവങ്ങൾ നമ്മുടെ മനസ്സിൽ ചില ചിത്രങ്ങൾ രൂപപ്പെടുത്തി യിരിക്കും. അതിനു സമാനമായ അനുഭവങ്ങൾ വായിക്കുമ്പോൾ അത് നമ്മുടെ ഭാവനയിൽ തെളിഞ്ഞു വരുന്നു. ഇത് പോലെ ആളുകൾ ഇതിനു മുൻപ് കണ്ടിട്ടില്ലാത്ത കാഴ്ചകൾ അവർക്കു പരിചിതമായ കാഴ്ചകളോട് ബന്ധപ്പെ ടുത്തി വർണ്ണിക്കുന്ന ശൈലിയാണ് എസ്.കെ. സ്വീകരിച്ചിരുന്നത്.

വെളളച്ചാട്ടത്തിന്റെ ശക്തിയിൽ ഉയരുന്ന ജലക ണികകൾ നിർത്താതെ പെയ്യുന്നതിനെ തിരുവാ തിര ഞാറ്റുവേലയുമാണ് അദ്ദേഹം താരതമ്യം ചെയ്യുന്നത്. തിരുവാതിര ഞാറ്റുവേലയുടെ പ്രത്യേ കത തിരിമുറിയാതെ മഴപെയ്യും എന്നുള്ളതാണ്. ആളുകൾക്ക് പരിചിതമായ തിരുവാതി ഞാറ്റുവേ ലയിലൂടെയും,. ശ്രീരാമപാദത്തിലൂടെയും അപരി ചിതമായ വിക്ടോറിയ വെള്ളച്ചാട്ട കാഴ്ചകളെ എസ്.കെ. പരിചയപ്പെടുത്തുന്നു. ടെലിവിഷൻ പ്രചാരത്തിൽ വരുന്ന തിനു മുമ്പ്, ലോകം എന്നാൽ ഭൂപടത്തിൽ കാണുന്നതിനുപ്പുറം ഭാവ നയിൽ പോലും അധികമാർക്കും കാണുവാൻ കഴി യാതിരുന്ന കാലത്തു തന്റെ അനുഭവങ്ങൾ വായ നക്കാരുടെ മനസ്സിൽ എളുപ്പത്തിൽ പതിയാൻ എസ്.കെ.തിരഞ്ഞെടുത്ത ശൈലിയാണിത്.

വിക്ടോറിയാ വെള്ളച്ചാട്ടം Notes Question Answer Class 6 Kerala Padavali Chapter 12

ഞാൻ വെള്ളച്ചാട്ടമായപ്പോൾ
Question 1.
സാംബസി നദിയിലാണല്ലോ വിക്ടോറിയാ വെള്ളച്ചാട്ടമുളളത്. വിക്ടോറിയ വെള്ളച്ചാട്ട ത്തിന്റെ കഥ നദിയുടെ ആത്മഗതമെന്ന മട്ടിൽ എഴുതി അവതരിപ്പിച്ചു.
Answer:
ആത്മഗീതം

  • മറ്റൊരാളോട് പറയുന്ന ഭാഷണമല്ല ആത്മഗതം
  • അത് തന്നോടു തന്നെയുള്ള പറച്ചിലാണ്
  • മറ്റാരും കേൾക്കാനില്ലാത്തതു കൊണ്ട് തനിയെ പറയുന്നതുമല്ല.
  • ദീർഘമായ കഥപറച്ചിൽ ആത്മഗതമാവില്ല
  • വൈകാരികാംശം കൂടിയ ഒരു പ്രകാശനമാണ് ആത്മഗതം.
  • ആത്മകഥയും ആത്മഗതവും ഒന്നല്ല.

ഒരുപാട് നൂറ്റാണ്ടുകളായി എന്റെയീ യാത്ര തുട ങ്ങിയിട്ട്. സാംബസി നദിയായി ജന്മമെടുത്ത്, ഒരു പാട് കാഴ്ചകൾ കണ്ടു ഒഴുകിയൊഴുകി പാറയിടു ക്കുകളിലേക്കു ഒരു വെള്ളച്ചാട്ടമായി പതിച്ച്, അവിടെ നിന്ന് വീണ്ടുമൊഴുകി ഒഴുകി ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തുന്നത് വരെയുള്ള എന്റെ യാത്ര……… .എന്നെപോലെ എത്രയെത്ര വെള്ള ച്ചാട്ടങ്ങൾ ഈ ലോകത്തുണ്ടാവാം…………..
എങ്കിലും ഞാൻ തന്നെയാണ് എല്ലാത്തിലും മിക ച്ചതെന്ന് എന്നെ കാണാൻ വരുന്ന ആളുകൾ പറ യുന്നത് കേൾക്കാം…. അപ്പോൾ അഭിമാനം തോന്നും. എന്നെ കാണാൻ വരുന്നവർക്കെല്ലാം എന്നെ ഇഷ്ടമാണ്, കുട്ടികളും വലിയവരും എല്ലാം വരും. എനിക്കിഷ്ടമാണ്, അവർക്കു മുന്നിൽ പാറ യിടുക്കിലേക്കു ആഞ്ഞുപതിച്ചു നുരയും പതയു മായി മാറി വിസ്മയക്കാഴ്ചയൊരുക്കാൻ………. താവാം എന്റെ ജന്മലക്ഷ്യം.

വായിക്കാം, പങ്കുവയ്ക്കാം
Question  1.
എസ്.കെ.പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നെടുത്ത് നിങ്ങൾ ക്കിഷ്ടപ്പെട്ട ഭാഗം ക്ലാസിൽ വായിച്ചവതരിപ്പി ക്കുക. ഇഷ്ടപ്പെടാനുളള കാരണവും വിശദീക രിക്കുമല്ലോ.
Answer:
നൈൽ നദിയുടെ ഒരു ദ്വീപ് ഒഴുകിപ്പോകുന്ന കാഴ്ച ഞാൻ കണ്ടു. മരങ്ങളും ചെടികളും നിറഞ്ഞ സാമാന്യം വലിയ ഒരു തുരുത്ത് അങ്ങനെ താഴോട്ട് സഞ്ചരിക്കുന്നു. അതിൽ കുറേ നീർപ്പ ക്ഷികളും സവാരി ചെയ്യുന്നുണ്ട്. നൈൽ നദി ഇങ്ങനെ പൊങ്ങിക്കിടക്കുന്ന തുരുത്തുകൾ നിറ ഞ്ഞതാണ്. നെൽക്കരയുടെ അധികഭാഗവും ഇങ്ങനെ പൊങ്ങിക്കിടക്കുന്ന തുരുത്തുകൾ തുടർച്ചയായി തങ്ങിക്കിടക്കുന്ന ലഘുനിലങ്ങളത്. നൈൽ നദി, മാത്രമല്ല, ആഫ്രിക്കയിലെ പല തടാ കങ്ങളിലും ഇങ്ങനെ സസ്യനിർമ്മിതമായ ചങ്ങാ ടങ്ങൾ പൊങ്ങിക്കിടക്കുന്നുണ്ട്. നീർച്ചെടികളും പുല്ലും മണ്ണും ഒട്ടിച്ചേർന്നു ക്രമേണ വലുതായിവ രുന്ന ജലനിലങ്ങൾ. അവയിൽ വൃക്ഷങ്ങളും വളർന്നു തുടങ്ങുന്നു. വെള്ളത്തിന്റെ അടിയൊഴു ക്കിന്റെ കുത്തിത്തിരിപ്പും കാറ്റിന്റെ ശക്തിയും മൂലം ചിലപ്പോൾ ഈ കൃത്രിമനിലങ്ങൾ കരയിൽ നിന്നു ബന്ധം വേർപ്പെട്ട് തടാകത്തിലൂടെ അലഞ്ഞു തിരിഞ്ഞുകൊണ്ടിരിക്കും
(നൈൽഡയറി)

എസ്. കെ. പൊറ്റെക്കാടിന്റെ വിവരണം വായിക്കുമ്പോൾ ഒരു ചലച്ചിത്രം കാണുന്നപോ ലെയാണ് ദൃശ്യങ്ങൾ മനസ്സിൽ തെളിഞ്ഞു വരു ന്നത്. ഒരു മായക്കാഴ്ച കാണുന്നപോലെയാണ് ഈ ദൃശ്യം നമുക്ക് തോന്നുക. ഒഴുകി നടക്കുന്ന തുരുത്തും, അതിൽ ചെടികളും പക്ഷികളും മര ങ്ങളും………ഇത്തരം കാഴ്ചകളൊന്നും നമ്മുടെ നാട്ടിൽ കാണാറില്ലല്ലോ. നമ്മൾ കാണാത്ത കാഴ്ച കളും, അനുഭവങ്ങളും എത്ര മനോഹരമായാണ് അദ്ദേഹം വാക്കുകളിലൂടെ വരച്ചു കാണിക്കുന്ന ത്. ഒരുപക്ഷേ ഈ കാഴ്ച നേരിട്ട് കണ്ടാൽ പോലും ഇത്രയും സ്വാധീനം അത് നമ്മുടെ മന സ്സിലുണ്ടാക്കി’ എന്ന് വരില്ല.

Class 6 Malayalam Kerala Padavali Notes Unit 5 പ്രകൃതിഭാവങ്ങൾ
വിക്ടോറിയാ വെള്ളച്ചാട്ടം Notes Question Answer Class 6 Kerala Padavali Chapter 12 1
Question 1.
ഇവിടെ നൽകിയിരിക്കുന്ന ഈ മനോഹരമായ ദൃശ്യം വർണ്ണിച്ചെഴുതു.
Answer:
കാശ്മീരിലെ മനോഹരമായ ദാൽ തടാകത്തിന്റെ ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. കാശ്മീ രിന്റെ കിരീടത്തിലെ ആഭരണം എന്നാണ് ഈ തടാകം അറിയപ്പെടുന്നത്. തെളിഞ്ഞ നീലാകാശത്തിനു താഴെ മഞ്ഞണിഞ്ഞു നിൽക്കുന്ന മലനിരകൾ. അവയ്ക്ക് താഴെ തടാകക്കരയിലായി ഹരിതഭംഗിയാർന്നു നിൽക്കുന്ന മരങ്ങൾ. തെളിഞ്ഞ വെള്ളത്തിൽ കുഞ്ഞോളങ്ങളുമായി ശാന്തരൂപിണിയായ തടാകം എന്നിവ നമുക്ക് കാണാം. തടാകക്കരയിലുള്ള പൂച്ചെടികൾ ഈ കാഴ്ചയ്ക്ക് സൗന്ദര്യം വർധിപ്പിക്കുന്നു. പ്രകൃതി നമുക്കായി ഒതുക്കിയിട്ടുള്ള ഈ മനോഹരമായ ദൃശ്യവിരുന്നിന് മാറ്റ് കൂട്ടുന്നതാണ് തടാകത്തിലെ ചന്ത മേറിയ വർണ്ണങ്ങൾ നിറഞ്ഞ കൊച്ചുബോട്ടുകളും എല്ലാം കൊണ്ടും മനസ്സിനെ കുളിരണിയിക്കുന്ന മനോഹരമായ ഒരു ദൃശ്യമാണിത്.

വിക്ടോറിയാ വെള്ളച്ചാട്ടം Notes Question Answer Class 6 Kerala Padavali Chapter 12

Question 2.
നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു യാത്രാവിവരണം കത്താക്കുക.
Answer:

ആഗ
8/8/2023

പ്രിയപ്പെട്ട അനുവിന്,
ഞാനീ കത്തെഴുതുന്നത് ആഗ്രയിലെ യമുനാ നദി യുടെ തീരത്തുള്ള ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിന്റെ ഉദ്യാനത്തിൽ നിന്നാണ്. നിനക്ക് അതിശയം തോന്നുന്നുണ്ടാവും. കഴിഞ്ഞ ആഴ്ച യാണ് ഞാൻ ഡൽഹിയിലുള്ള അമ്മാവന്റെ അരി കിലെത്തിയത്.

താജ്മഹൽ എന്ന വെണ്ണക്കൽ കൊട്ടാരം ഷാജ ഹാൻ ചക്രവർത്തി തന്റെ പ്രിയതമയ്ക്ക് തീർത്ത സ്മാരകം. പ്രസിദ്ധ ശില്പി ഉസ്താദ് ഈസ് ഈ ശില്പത്തിന് രൂപകല്പന നടത്തിയത്. താജ്മഹ ലിന്റെ കവാടം തന്നെ അതിശയിപ്പിക്കുന്നതാണ്. പച്ചപ്പട്ട് വിരിച്ച പുൽമൈതാനം നിർത്താതെ മഴചൊരിയുന്ന ഫൗണ്ടനുകൾ, തടാകത്തിന്റെ തീരത്ത് ബൈപ്രസ് മരങ്ങൾ.

ഇരുപതിനായിരം ജോലിക്കാർ 30 വർഷം കൊണ്ട് പണിതീർത്ത മഹാസൗധം സ്വർണ്ണ വിളക്കും വെള്ളിമെഴുകുതിരിക്കാലുകളും പതിച്ച കൊട്ടാരം, കാവൽക്കാരെപ്പോലെ തലയുയർത്തി നിൽക്കുന്ന നാല് മിന്നാരങ്ങൾ, എത്ര എഴുതിയാലും മതിവ രില്ല.

കത്തിനോടൊപ്പം ഇതിന്റെ ഫോട്ടോയും ഞാൻ അയയ്ക്കുന്നു. ഈ മനോഹരമായ ദൃശ്യം നിന്റെ കണ്ണുകൾക്ക് വേഗം അനുഭവമാകട്ടെയെന്ന് ആശംസിച്ചുകൊണ്ട് കത്ത് നിർത്തുന്നു

സസ്നേഹം
(ഒപ്പ്)
അജുഷ

To,
അനുമോൾ
ക്ലാസ് 5 ബി
ജി.എച്ച്. എസ്. തൃക്കോതമംഗലം
തൃക്കോതമംഗലം പി.ഒ
പുതുപ്പള്ളി
കോട്ടയം
മിൻ : ……………………….

Question 3.
ശില്പിയെ അഭിനന്ദിച്ചു കൊണ്ടുള്ള കത്ത് തയ്യാ റാക്കാം

ഡൽഹി
8/8/2023

സുഹൃത്തേ,

അപ്രതീക്ഷമായിക്കിട്ടിയ ഒരു യാത്രവേളയിലാണ്, ആഗ്ര സന്ദർശിക്കാനുള്ള ഭാഗ്യം കിട്ടിയത്. യമുനാ നദീതീരത്ത് സ്ഥിതിചെയ്യുന്ന ലോകാത്ഭുതങ്ങ ളിൽ ഒന്നായ താജ്മഹൽ കണ്ട് ഞാൻ അമ്പരന്നു
പോയി.

മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പ്രിയ തമയുടെ ഓർമ്മയ്ക്കായി തീർത്ത അനശ്വര ശില്പം അതുതന്നെ താജ്മഹൽ. വെണ്ണക്കല്ലിൻ നിർമ്മിച്ച ആദ്യ ശില്പം അങ്ങയുടെ ഭാവനയിൽ ചിറകു വിരിച്ചതാണ്.

കുംഭഗോപുരങ്ങളും സ്വർണ്ണ മകുടങ്ങളും ആ സൗധത്തിന് മോടി കൂട്ടുന്നു. യമുനാ നദിയുടെ കണ്ണീർച്ചാലുകളിൽ പ്രതിബിംബിക്കുന്ന ഈ മനോഹരശില്പം തീർച്ചയായും അങ്ങയുടെ കര വിരുത് തെളിയിക്കുന്നു. ഉസ്താദ് ഈസ -അങ്ങ് മഹാ നായ ശില്പിതന്നെ. ഈ ലോകം അങ്ങേയ്ക്ക് പ്രണാമങ്ങൾ അർപ്പിക്കുന്നു. ഒപ്പം അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളും.

സ്നേഹത്തോടെ,
അജു

To
Mr. ഉസ്താദ് ഈസ
ശില്പി
താജ്മഹലിന് സമീപം
ആഗ

ഒരു കെട്ടുകല്യാണം Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and ഒരു കെട്ടുകല്യാണം Oru Kettu Kalyanam Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Oru Kettu Kalyanam Summary

Oru Kettu Kalyanam Summary in Malayalam

ഒരു കെട്ടുകല്യാണം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
ഒരു കെട്ടുകല്യാണം Summary in Malayalam Class 6 1
1900-ൽ ജനിച്ചു. പ്രമുഖ പത്രപ്രവർത്തകനും എഴു ത്തുകാരനുമായിരുന്നു. ജന്മസ്ഥലം മയ്യനാടാണ്. ശ്രീനാ രായണഗുരുവിന്റെ ജീവിതചരിത്രത്തിനു പുറമെ ഇന്ദിര, ഓമന തുടങ്ങിയ നോവലുകളും ഓർമ്മകൾക്കപ്പുറത്ത് എന്ന കഥാസമാഹാരവും രചിച്ചിട്ടുണ്ട്. 1964-ൽ അന്ത രിച്ചു.

ഒരു കെട്ടുകല്യാണം Summary in Malayalam Class 6

പാഠസംഗ്രഹം
ഒരു കെട്ടുകല്യാണം Summary in Malayalam Class 6 2
നെയ്യാറ്റിൻകര കരിക്കു ത്തുളള ശ്രീനാരായണഗുരു ഭക്തരിൽ ഒരാൾ തന്റെ മക ളുടെ താലികെട്ടുകല്യാണം നടത്തുന്നതിനുള്ള ഒരുക്ക ത്തിലായിരുന്നു. വിവരം അറിഞ്ഞഗുരു മൂഹൂർത്ത ത്തിന് കെട്ടു കല്യാണം നട ക്കുന്ന വീട്ടിലെത്തി. ഒരുക്ക ങ്ങൾ പൂർത്തിയാക്കുകയും പെൺകുട്ടി യഥാസ്ഥലത്ത് ഇരിപ്പുറപ്പിക്കു കയും ചെയ്തിരുന്നു. ദക്ഷിണ തിരുവിതാംകൂറിലെ പ്രമാണി മാരെല്ലാം അവിടെ എത്തിയിരുന്നു. സദ്യയിൽ പങ്കെ ടുക്കാനെത്തിയവരെക്കൊണ്ട് അവിടമാകെ നിറഞ്ഞി രുന്നു. ഗുരുവിനെ കണ്ടപ്പോൾ പലർക്കും പല വികാ രവിചാരങ്ങളാണുണ്ടായത്.

എന്നാൽ അദ്ദേഹത്തെ എതിർക്കുന്നതിനുള്ള കെല്പ് ആർക്കുമില്ലായിരുന്നു. കെട്ടുകല്യാണം ആചരിക്കരുതെന്ന് മുമ്പ് നിർദ്ദേശിച്ചി ട്ടുള്ളതല്ലോ, തന്നെ വിശ്വാസമുണ്ടെങ്കിൽ അത് പാലി ക്കണമെനന് ഗുരു ഗൃഹനാഥനോടു പറഞ്ഞു. കുടും ബത്തിൽ കെട്ടുകല്യാണം നടത്തില്ല എന്ന് ഗൃഹനാ ഥൻ ഗുരുവിന് വാക്കു കൊടുത്തു.തുടർന്ന് കുട്ടിയുടെ കാരണവരെ വിളിച്ച് സ്വാമി ഉപദേശിക്കുകയും അവർ ഗുരുവിന്റെ വാക്ക് അനുസരിക്കുകയും ചെയ്തു. പന്ത ലിലുണ്ടായിരുന്ന പെൺകുട്ടികൾക്ക് പൂവും പഴവും കൊടുത്ത് വീടിനുള്ളിലേയ്ക്ക് അയച്ചു. കെട്ടു കല്യാണം മുടക്കിയതായും ഇനിമേൽ ഇത് ആചരി ക്കരുതെന്നും ജനങ്ങളോട് പറയാൻ സ്വാമി ഒരാളെ ചുമതലപ്പെടുത്തി. അയാൾ പറഞ്ഞത് മറ്റുള്ളവർ സമ്മ തിച്ചു.

പദപരിചയം
ഗൃഹനാഥൻ – ഗൃഹനാഥാശ്രമം സ്വീകരിച്ചവർ, ഗൃഹ നായകൻ
പൊടിപൂരം – വലിയാഘോഷം
യഥാസ്ഥാനം – തക്കസ്ഥാനം, യോജിച്ച സ്ഥാനം
പുരുഷാരം – ആൾക്കൂട്ടം
സന്ധി – ഉടമ്പടി
കൗരവസഭ – ദുർജനങ്ങളുടെ സഭ
അലൗകികം – അസാധാരണമായ, ലോകസ്ഥിതിയെ കവിഞ്ഞ
കൽപ്മന – ആജ്ഞ
സ്വജനം – തന്റെ ജനം, ബന്ധു
അടിയന്തിരം – ആഘോഷം, മുടക്കാൻ വയ്യാത്ത ചടങ്ങ്

പര്യായം
ചുത്രി – തനയ, മകൾ
വീട് – ഭവനം, ആലയം
ശ്രീകൃഷ്ണൻ – ഹരി, ഗോവിന്ദൻ
പുഷ്പം – പൂവ്, കുസുമം
പഴം – ഫലം, കുസുമം

ഒരു കെട്ടുകല്യാണം Summary in Malayalam Class 6

വിപരീതം
ലൗകികം × അലൗകികം
വിശ്വാസം × അവിശ്വാസം
സമ്മതം × വിസമ്മതം
ആവശ്യം × അനാവശ്യം

പിരിച്ചെഴുതുക
അലങ്കരിച്ചിരുത്തിയിരുന്നു – അലങ്കരിച്ച് + ഇരുത്തി യിരുന്നു
തിക്കിത്തിരക്കി – തിക്കി + തിരക്കി
എത്തിയപ്പോൾ – എത്തി + അപ്പോൾ
വാക്കിൽ – വാക്ക് + ഇൽ
മുടക്കിക്കൂടേ – മുടക്കി + കൂടേ
അതറിയട്ടെ – അത് + അറിയട്ടെ
പറഞ്ഞറിയിക്കാൻ – പറഞ്ഞ് + അറിയിക്കാൻ
ആശ്ചര്യത്തോടും – ആശ്ചര്യം + ഓടും

വിഗ്രഹിക്കുക
വിശ്വസ്തഭക്തൻ – വിശ്വസ്തനായ ഭക്തൻ
ശുഭമുഹൂർത്തത്തിൽ – ശുഭമായ മൂഹൂർത്തത്തിൽ
തിക്കിത്തിരക്കി – തിക്കിലും തിരക്കിലും
പൂർണ്ണസമ്മതം – പൂർണ്ണമായ സമ്മതം