ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam ശാന്തിനികേതനം Santiniketanam Notes Question and Answer improves language skills.

Santiniketanam Notes Question Answer Class 9 Malayalam Adisthana Padavali Chapter 1

9th Class Malayalam Adisthana Padavali Unit 1 Chapter 1 Notes Question Answer Santiniketanam

Class 9 Malayalam Santiniketanam Notes Questions and Answers

Question 1.
ബംഗാളിലെ കാഴ്ചകൾ സ്വന്തം നാടിനെ ഓർമപ്പെടുത്തുന്നതെങ്ങനെ എന്ന് കണ്ടെത്തുക?
• ‘നഗരത്തിന്റെ നിരന്തരമായ ഖരഖരാരവം’
• ഒഴിഞ്ഞ പാടങ്ങളിലൂടെ ഇഴഞ്ഞു നീങ്ങുന്ന ചെറിയ നിരത്ത്’
സമാനമായ പ്രയോഗങ്ങൾ പാഠഭാഗത്തു നിന്നും കണ്ടെത്തിയെഴുതുക? ഇത്തരം പ്രയോഗങ്ങൾ യാത്രവിവരണത്തെ കൂടുതൽ മനോഹരമാക്കുന്നതെങ്ങനെ?
Answer:
അങ്ങിങ്ങായി കാണാവുന്ന തെങ്ങുകളും. താല വൃക്ഷങ്ങളും, തലയുയർത്തി നിൽക്കുന്ന പറമ്പുകളും. ആലിൻ ചുവടുകളും, ആൽത്തറകളും മുളംകൂട്ടങ്ങളും തെറിച്ചു നിൽക്കുന്ന മതിലുകളും പച്ചക്കറി തോട്ടങ്ങളും ആമ്പൽക്കുളങ്ങളും പച്ചക്കറി നിരത്തുകളും മലയാളത്തെ അനുസ്മരിപ്പിക്കുകയല്ല അനുഭവിപ്പിക്കുകയാണ് ചെയ്യുന്നത്. ഗ്രാമഭംഗിയുടെ സൗന്ദര്യാത്മകത എടുത്തുകാണിക്കാൻ ഇത്തരം വാക്കുകൾ വളരെയധികം സഹായിച്ചിട്ടുണ്ട്. നഗര ജീവിതത്തിന്റെ അരാജകത്വം എടുത്തു കാണിക്കാൻ അദ്ദേഹം എടുത്തു കാണിച്ച ‘ഖര ഖരാരവം’ എന്ന പദത്തിൽ നഗര കോലാഹലങ്ങൾ എല്ലാം ഉള്ളതായി തോന്നും. പാട ശേഖരങ്ങളും ഇടവഴികളും കൊണ്ട് സമ്പന്നമാണല്ലോ കേരളം ഗ്രാമീണതയുടെ മുഖമുദ്രകൾ പാടെ തിളങ്ങി നിൽക്കുന്ന തായി ഈ വരികൾ പറയുന്നു.

Question 2.
പ്രാചീനവും അർവാചീനവുമായ ഭാരതീയ ചിത്രകലകളുടെ മാതൃകകൾ.’
അടിവരയിട്ട പദങ്ങളുടെ അർഥവ്യത്യാസം എന്ത്?
ഇത്തരത്തിലുള്ള കുടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി എഴുതുക.
Answer:
പ്രാചീനം എന്നാൽ വളരെ പഴയത് എന്നാണർത്ഥം. അർവാചീനം എന്നാൽ പ്രവചിക്കാൻ കഴിയാത്തത്. വളരെ പഴയതും എന്നാൽ വാക്കുകൾ കൊണ്ട് നിർവചിക്കാനാവാത്തതും എന്നാണർത്ഥം. കൂടുതൽ ഉദാഹരണങ്ങൾ സ്വയം കണ്ടെത്തുക.

ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1

Question 3.
‘പുല്ലുമേഞ്ഞ കുറേ കുടിലുകളുടെയും മാന്തോപ്പുകളുടെയും മധ്യേ ഒരു വിശ്വവിദ്യാലയം’. – കലാഭവനം, സംഗീത ഭവനം, ഗ്രാമീണ പുനരുദ്ധാരണ കേന്ദ്രശാന്തിനികേതനത്തിലെ വിദ്യാഭ്യാസരീതികളുടെ ചില പ്രത്യേകതകളാണിവ. ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
പ്രകൃതിയുടെ ഭാഗമായി മാറുന്ന പഠനമായിരുന്നു ശാന്തി നികേതനിൽ. അവിടെ പ്രകൃതിയും പഠനവും രണ്ടും രണ്ടായിരുന്നില്ല പാഠങ്ങൾ പ്രകൃതിയായിരുന്നു ഒരുക്കിയിരുന്നത് പുല്ലുമേഞ്ഞ കുറേ കുടിലുകളുടെയും മാന്തോപ്പുകളുടെയും പുൽത്തകിടികളുടെയും മധ്യേ ഒരു വിശ്വവിദ്യാലയം കലാഭവനം ചിത്രശില്പകലാ പഠനങ്ങൾ, സംഗീത ഭവനം സംഗീത നൃത്തപഠനങ്ങൾ എന്നിങ്ങനെ ലാളിത്വവും സ്വച്ഛതയും ശാന്തിയും തമ്മിൽ പുണർന്നു കിടക്കുന്നു. ആരും തമ്മിൽ അതിരുകളില്ലാതെ പങ്കുവെയ്ക്കൽ തുടർന്ന് കൊണ്ടേയിരുന്നു.

സാമൂഹ്യ ചുറ്റുപാടുകളെ അറിയാനും പഠിക്കാനും സാമൂഹ്യപ്രവർത്തനങ്ങൾ ചെയ്യാനും പരിശീലിക്കുന്നതിന് ശ്രീനികേതനം ഗ്രാമീണപഠനകേന്ദ്രം. കുട്ടികളുടെ സമഗ്രമായ കഴിവുകൾ കണ്ടെത്താനും വളർത്താനുമുള്ള ഇടം. കുട്ടികളിൽ ജന്മനാ കിട്ടുന്ന മാനുഷിക മൂല്യങ്ങളെ എന്നും അങ്ങനെ തന്നെ നിലനിർത്താൻ സഹായിക്കും. അതിരുകളും അതിർത്തികളും ഇല്ലാത്ത ഭൂമിയിൽ അറിവായ് വളരാൻ കുഞ്ഞുങ്ങൾക്ക് കഴിയും, മാനവികമൂല്യങ്ങളും ഉത്തരവാദിത്ത്വബോധവും കുട്ടികളിൽ രൂപപ്പെടുകയും ചെയ്യുന്നു.

Question 4.
യാത്രാനുബന്ധമായി സുജാതാദേവി എഴുതിയ കത്തിലെയും എസ്.കെ. യുടെ യാത്രാവിവരണത്തിലെയും ആവിഷ്കാര ത്തിന്റെ പ്രത്യേകതകൾ കണ്ടെത്തിയെഴുതുക.
Answer
സുജാത ദേവിയുടെ യാത്രയിൽ നിന്ന് യാത്രികയ്ക്കുണ്ടായ അനുഭവമാണ് ഈ കത്ത്. അവരിൽ നിറച്ച ആനന്ദം അവരുടെ ഏറ്റവും പ്രിയപ്പെട്ട ഒരാളിലേക്കു പങ്കുവെയ്ക്കുകയാണ് അവർ ചെയ്യുന്നത്. കത്തെന്ന മാധ്യമത്തിൽ കൊള്ളാവുന്ന പരിമിതിയിൽ ഒരു യാത്രയിൽ കൊള്ളാവുന്ന മുഴുവൻ അനുഭവങ്ങളും ഉൾകൊണ്ടതത്രയും ചെറിയ വക്കിൽ ഒതുക്കി അവതരിപ്പി ക്കുകയായിരുന്നു എഴുത്തുകാരി. എന്നാൽ എസ്. കെ. തന്റെ യാത്രകളിലൂടെ മലയാളത്തിൽ രൂപപെടുത്തിയെടുത്തത് ഒരു സാഹിത്യസരണി തന്നെയാണ്. സഞ്ചാര സാഹിത്യത്തിന്റെ സാധ്യതകൾ എല്ലാം എത്രത്തോളം ആഴത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുമോ അത്രത്തോളം വിപുലമായി വാക്കുകൾ കൊണ്ട് തന്റെ കണ്ണുകൾ കണ്ട കാഴ്ചകളത്രയും വായനക്കാരന്റെ മനസ്സിൽ പതിപ്പിക്കുകയാണ് എസ്. കെ. സുജാത ദേവിയുടെ യാത്രകൾ സ്വന്തം ജീവിതാനുഭവം വികസിപ്പിക്കാനുള്ളതാണ്. ഹിമാലയൻയാത്ര എന്നതു ഒരുപാടർത്ഥമാനങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. അറിവുകൊണ്ടും യാത്രാനുഭവങ്ങൾ കൊണ്ടും ഈ വാക്ക്പാ ഠത്തിനനുയോജ്യമാണ്. എസ്. കെ. യുടെ യാത്ര ലോകത്തെ അറിയാനും ടാഗോറിന്റെ ദർശനങ്ങൾ അറിയാനുമാണ്. വൈജ്ഞാനിക ബോധത്തിന്റെ നിറകുംഭങ്ങൾ ആകുകയാണ് ഈ വിവരണം.

Question 5.
താഴെക്കൊടുത്തിരിക്കുന്ന ഭാഗം വായിച്ച് അതിൽ വിവരിച്ചിരിക്കുന്ന മരുഭൂമിയിലെ കാഴ്ചകളെ നിങ്ങൾക്കിഷ്ടമുള്ള രൂപത്തിൽ (ചിത്രം, കവിത……) ആവിഷ്കരിക്കുക..?

മരുഭൂമിയിൽ സഞ്ചരിക്കുമ്പോൾ സൂര്യൻ അസ്തമിക്കുക പൊടുന്നനെയായിരിക്കും. അസ്തമയത്തിന് ഇനിയും ഏറെനേരമുണ്ടെന്ന മട്ടിലാണ് സൂര്യൻ പെരുമാറുക. യാത്രികൻ അനന്തമായ മണൽപരപ്പിൽ ഉന്മാദിയെപ്പോലെ നടക്കുന്നതിനിടയിലായിരിക്കും പെട്ടെന്ന് ഇരുട്ടിന്റെ പരശ്ശതം കമ്പളങ്ങൾ പുതപ്പിച്ച് സൂര്യൻ പിൻവാങ്ങുക. അങ്ങനെ സംഭവിച്ചാൽ കൊടുങ്കാട്ടിൽ നട്ടപ്പാതിരയ്ക്ക് കുടുങ്ങിയതുപോലെയാകുമത്. അങ്ങനെ പലതവണ മരുക്കാട്ടിൽ കുടുങ്ങിയിട്ടുണ്ട്. തപ്പിത്തടഞ്ഞ് അകലെ നിർത്തിയ വാഹനത്തിലോ വെളിച്ചമുള്ള ഹൈവേയിലോ എത്താനും കഴിഞ്ഞിട്ടുണ്ട്.
ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1 1
പക്ഷേ, സൂര്യൻ അസ്തമിക്കുന്നതിനു തൊട്ടുമുമ്പുള്ള കാഴ്ച രസകരമായിരിക്കും. അസ്തമയരശ്മികൾ മണൽ പരപ്പിൽ അസംഖ്യം പതാകകൾ തീർക്കും. ഭാഷയും ദേശവുമില്ലാത്ത ജനതയുടെ ഇനിയും പേരിടാൻ കഴിയാത്ത തരത്തിലുള്ള അസംഖ്യം പതാകകൾ. അസ്തമയത്തിനു തൊട്ടുമുമ്പ് മണൽക്കുന്നുകളിൽ പിറക്കുന്ന നിഴലുകൾക്ക് നീളവും വേഗവും കൂടും. നിഴലുകൾ കെട്ടുപിണയുമ്പോൾ പതാകകളേന്തിയ അസംഖ്യം മനുഷ്യമുഷ്ടികൾ ഉയർന്നു വരികയാണെന്ന് തോന്നും. ഒട്ടകക്കൂട്ടങ്ങളും ആട്ടിൻ പറ്റങ്ങളും അവയെ തെളിച്ചു പോകുന്നവരും നിഴലുകളായി മാറും. ആ കാഴ്ച മനുഷ്യൻ കടന്നുവന്ന പലവഴികളെയും പെട്ടെന്ന് ഓർമ്മിപ്പിക്കും.

വി മുസഫർ അഹമ്മദ്
മരുഭൂമിയുടെ ആത്മകഥ
Answer:
ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1 2

Question 6.
‘ഒട്ടകക്കൂട്ടങ്ങളും ആട്ടിൻപറ്റങ്ങളും
അവയെ തെളിച്ചു പോകുന്നവരും നിഴലുകളായി മാറും.’
കാഴ്ചകളെ ദൃശ്യാനുഭവമാക്കി മാറ്റുന്ന അവതരണമാണ് ‘മരുഭൂമിയുടെ ആത്മകഥ’ എന്ന യാത്രാക്കുറിപ്പിൽ. മറ്റു സന്ദർഭങ്ങൾ കുടി കണ്ടെത്തിയെഴുതുക?
Answer:

  • യാത്രികൻ അനന്തമായ മണൽപ്പരപ്പിൽ ഉന്മാദിയെപ്പോലെ നടക്കുന്നതിനിടയിലായിരിക്കും പെട്ടെന്ന് ഇരുട്ടിന്റെ പരശ്ശതം കമ്പളങ്ങൾ പുതപ്പിച്ച് സൂര്യൻ പിൻവാങ്ങുക.
  • അസ്തമയരശ്മികൾ മണൽപ്പരപ്പിൽ അസംഖ്യം പതാകകൾ തീർക്കും. ഭാഷയും ദേശവുമില്ലാത്ത ജനതയുടെ ഇനിയും പേരിടാൻ കഴിയാത്ത തരത്തിലുള്ള അസംഖ്യം പതാകകൾ.
  • നിഴലുകൾ കെട്ടുപിണയുമ്പോൾ പതാകകളേന്തിയ അസംഖ്യം മനുഷ്യമുഷ്ടികൾ ഉയർന്നുവരികയാണെന്ന് തോന്നും.

ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1

Question 7.
നീ ഇവിടെ എത്തിയിട്ട് എത്രനാളായി!
നീ ഇവിടെ എത്തിയിട്ട് എത്രനാളായി?
ഈ രണ്ടുവാക്യങ്ങളിലെയും ചിഹ്നങ്ങളിലെ വ്യത്യാസം കണ്ടെത്തി അവ വാക്യങ്ങൾക്കു നൽകുന്ന അർഥവ്യത്യാസം വിശദീകരിക്കുക. ചിഹ്നങ്ങൾ ഉപയോഗിച്ച് മറ്റുസന്ദർഭങ്ങൾ പാഠഭാഗത്തുനിന്ന് കണ്ടെത്തി അവയുടെ അർഥവ്യത്യാസം വ്യക്തമാക്കുക.
Answer:

  • ആശ്ചര്യചിഹ്നം ! ഉത്തരം പ്രതീക്ഷിക്കാത്ത ചോദ്യരൂപത്തിലുള്ള വാക്യങ്ങൾക്ക് ആശ്ചര്യം, വെറുപ്പ്, സന്തോഷം സങ്കടം, പരിഹാസം തുടങ്ങി അമിതമായ വികാരപ്രകടനങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഒന്നാമത്തെ വാക്യത്തിൽ അതിശയോക്തിയാണ് നിലനിൽക്കുന്നത്. ഒരാൾ മറ്റൊരാളോട് അത്ഭുതത്തോടെ ചോദിക്കുന്ന ചോദ്യം
  • ചോദ്യചിഹ്നം ? ചോദ്യം’ സൂചിപ്പിക്കുന്നു. രണ്ടാമത്തെ വാക്യം ചോദ്യ രൂപമാണ്. ഒരാൾ മറ്റൊരാളോട് ഉത്തരം കിട്ടാനായി ചോദിക്കുന്നു

Question 8.
വിഷ്വൽ ട്രാവലോഗുകൾ, ഷോട്സ്, റീൽസ് എന്നിവ നിർമ്മിക്കുന്നതിനുവേണ്ട മുന്നൊരുക്കങ്ങളെന്തെല്ലാം? ചർച്ചചെയ്യുക.
Answer:
വിഷ്വൽ ട്രാവലോഗുകൾ യാത്രകളെ ദൃശ്യഭാഷയിൽ അവത രിപ്പിക്കുന്ന രീതിയാണ്. ചെറിയ വീഡിയോകളായി അവതരിപ്പിക്കുന്ന രീതിയാണ് റീൽസ്, ഷോട്സ് തുടങ്ങിയവ. 60 സെക്കന്റ് നീളമുള്ള റീലുകളാണ് സാധാരണയായി അവതരിപ്പിക്കുക. യൂട്യൂബിൽ ചെറുവീഡിയോകളായി അവതരിപ്പിക്കുന്ന രീതിയാണ് ഷോട്സുകൾ. ഇവയോരോന്നു ചിത്രീകരിക്കുമ്പോൾ പ്രത്യേകമാ യമുന്നൊരുക്കങ്ങൾ നടത്തണം. ദൃശ്യവൽക്കരിക്കാനുപയോഗിക്കുന്ന വിഷയത്തിന്റെ മേഖല, വ്യപ്തി, വലുപ്പം, സമയം എന്നിവ പ്രധാനമാണ്. ഓരോ ഘട്ടവും വ്യക്തമായി ആസൂത്രണം ചെയ്യണം തിരഞ്ഞെടുക്കുന്ന വിഷയത്തിന്റെ വ്യാപ്തി, വലുപ്പം, സമയം എന്നിവ പരിഗണിച്ചു രൂപരേഖ തയ്യാറാക്കുക.

  • സ്ക്രിപ്റ്റ് തയ്യാറാക്കണം സ്റ്റോറി ബോർഡ് തയ്യാറാക്കണം.
  • നിർബന്ധമായും ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ തീരുമാനിക്കണം.
  • ദൃശ്യങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ഔചിത്വം പാലിക്കണം.
  • ആകർഷകമായവ തെരഞ്ഞെടുക്കണം.
  • അവതരണരീതിയെക്കുറിച്ച് ധാരണയുണ്ടാവണം.
  • ചിത്രീകരണത്തിനാവശ്യമായ ഒരുക്കങ്ങൾ നടത്തണം.
  • ക്യാമറ സാധ്യതകൾ, വിവിധ ദൃശ്യ രൂപങ്ങൾ തിരിച്ചറിയൽ, മിഡിൽ സ്ഥലം, ചരിത്ര സാംസ്കാരിക പശ്ചാത്തലം, പ്രകൃതിദൃശ്യങ്ങൾ മറ്റ് സന്ദർഭങ്ങൾ എന്നിവ തീരുമാനിക്കണം.
  • ആവശ്യമായ വിവരണം, ശബ്ദമിശ്രണം, ആനിമേഷൻ സാധ്യതകൾ
  • എഡിറ്റിങ്ങ് ശ്രദ്ധിക്കണം.
  • ഫലപ്രദമായ എഡിറ്റിങ്ങ് ആപ്പ് ഉപയോഗപ്പെടുത്തുക
  • സംക്ഷിപ്തത
  • ആകർഷകത്വം

Question 9.
നിങ്ങളുടെ നാടിനെ പരിചയപ്പെടുത്തുന്ന ഒരു വിഷ്വൽ ട്രാവലോഗ് തയ്യാറാക്കുക?
Answer:
കൂട്ടുകാരുമായി സംഘം ചേർന്ന് നാടിന്റെ പ്രത്യേകതകൾ, പ്രധാനപെട്ട സ്ഥലങ്ങൾ നിങ്ങളുടെ ഗ്രാമഭംഗി, ഗ്രാമത്തിന്റെ കഥകൾ എന്നിവ ചേർത്തു ഒരു ചിത്രീകരണം ചെയ്തു അവതരിപ്പിക്കുക.

Question 10.
വിവിധ യാത്രാനുഭവങ്ങൾ പരിചയപ്പെട്ടല്ലോ. നിങ്ങൾ നടത്തിയ ഒരു യാത്രയെക്കുറിച്ച് വിവരണം തയ്യാറാക്കുക. എല്ലാ കൂട്ടുകാരുടെയും യാത്രാവിവരണങ്ങൾ ശേഖരിച്ച് ക്ലാസടിസ്ഥാനത്തിൽ പതിപ്പ് തയ്യാറാക്കുക.
Answer:

  • നിങ്ങൾ സഞ്ചരിച്ച യാത്രയെ കുറിച്ച് നിങ്ങളുടെ ആശയത്തിൽ യാത്രക്കുറിപ്പുകൾ എഴുതുക.
  • യാത്ര കുറിപ്പിൽ ആകർഷകമായ ഭാഷ ഉപയോഗിക്കുക
  • സ്ഥലങ്ങൾ അവയുടെ പ്രത്യേകതകൾ എന്നിവ കൃത്യമായും മനോഹരമായും രേഖപ്പെടുത്തുക.
  • യാത്രയിലുടനീളം നിങ്ങൾ അനുഭവിച്ച മാനസികമായ മാറ്റങ്ങൾ സന്തോഷം എന്നിവ പങ്കുവെയ്ക്കുക
  • യാത്രചെയ്യുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.
  • എല്ലാവരുടെയും ശേഖരിച്ചു മനോഹരമായ ചിത്രങ്ങൾ ഉൾപ്പെടുത്തി യാത്രാ പതിപ്പിനെ ആകർഷകമാക്കുക

Question 11.
ശാന്തി നികേതൻ പരിചയപ്പെടുത്തുക
Answer:

ശാന്തിനികേതനം

തന്റെ പിതാവായ മഹർഷി ദേവേന്ദ്രനാഥ ടാഗോർ 1863- ൽ തുടക്കം കുറിച്ച് ശാന്തിനികേതൻ 1901-ൽ ഒരു വിദ്യാലയവും കലാകേന്ദ്രവുമായി മാറ്റുകയായിരുന്നു രവീന്ദ്രനാഥ ടാഗോർ. പരിസ്ഥിതികേന്ദ്രീകൃതമായ വിദ്യാഭ്യാസ കേന്ദ്രവും സാംസ്കാരിക ഇടവുമാക്കി ശാന്തിനികേതനെ ടാഗോർ മാറ്റിയെടുത്തു. കൊൽക്കത്തയിലെ ബിർകും ജില്ലയിലെ ബോൽപൂർ ഗ്രാമത്തിലാണ് ശാന്തിനികേതൻ സ്ഥിതിചെയ്യുന്നത്. ശാന്തിയുടെയും സമാധാനത്തിന്റെയും ഇടം എന്ന അർഥത്തിലാണ് ശാന്തിനികേതനം എന്ന പേര് നൽകിയത്. നോബൽ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച തുക മുഴുവൻ ടാഗോർ ശാന്തിനികേതനത്തിനായി മാറ്റിവെച്ചു. 1921ൽ ഈ വിദ്യാലയം വിശ്വഭാരതി സർവ്വകലാശാലയായി മാറി. 1951-ൽ ഇത് കേന്ദ്ര സർവ്വകലാശാലയാക്കി ഉയർത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളും ഭാരതവും ഒന്നിക്കുന്ന സ്ഥലം എന്ന അർഥത്തിലാണ് വിശ്വഭാരതി എന്ന പേര് നൽകിയത്. യത്ര വിശ്വം ഭവതിയേകനീഡം ഇവിടെ ലോകം ഒരു പക്ഷിക്കൂടായി മാറുന്നു എന്നതാണ് ആ കലാലയത്തിന്റെ മുദ്രാവാക്യം ടാഗോറിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, പ്രകൃതി, കലാദർശനങ്ങൾ ഒത്തുചേരുന്ന ശാന്തിനികേതൻ വിശ്വമാനവികത യുടെയും ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തിന്റെയും ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ്. 2023 – ൽ യുനസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ചതോടെ ഇവിടം ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൂടുതൽ അടുത്തിരിക്കുന്നു.

Question 12.
രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ചുള്ള ക്ലാസ്തല ചർച്ച സംഘടിപ്പിക്കുക? ആവശ്യമായ വിവരങ്ങൾ ചുവടെ നൽകുന്നു.
Answer:
ജനനം : 1861 മെയ് 7
കവി, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, നടൻ, തത്വചിന്തകൻ, ചിത്രകാരൻ, വിദ്യാഭ്യാസചിന്തകൻ, സ്വാതന്ത്ര്യ സമര പോരാളി, ഗാനരചയിതാവ് എന്നിങ്ങനെ സകലകലാ വല്ലഭൻ ആണ് അദ്ദേഹം. നമ്മുടെ ദേശീയഗാനമായ ജനഗണ മനയുടെ രചയിതാവ് ടാഗോർ ആണ്. അമർ സോനാർ ബംഗ്ളാ എന്ന ടഗോറിന്റെ ഗീതം 1972- ൽ ബംഗ്ലാദേശിന്റെ ദേശീയഗാനമായി സ്വീകരിക്കപ്പെട്ടു. ഗുരുദേവ് എന്ന് ഗാന്ധിജി ടഗോറിനെ വിശേഷിപ്പിച്ചു. മഹാത്മാ എന്ന് ഗാന്ധിജിയെ ആദ്യമായി വിശേഷിപ്പിച്ചത് ടഗോറാണ്. ബംഗാളി ഭാഷയിൽ എഴുതിയ തന്റെ കൃതിയ്ക്ക് തന്നെ ടാഗോർ നടത്തിയ ഇംഗ്ളീഷ് പരിഭാഷയെ മുൻനിർത്തിയാണ് 1913ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഗീതാഞ്ജലിയ്ക്ക് ലഭിച്ചത്. മരണം 1941 ആഗസ്റ്റ് 7 വിശ്വമാനവികത, പരി സ്ഥിതി ദർശനം, വിദ്യഭ്യാസ സദർശനം, കലാദർശനം എന്നിവയിൽ അഗാധമായ കാഴ്ചപ്പാടുകൾ ടാഗോറിനുണ്ടായിരുന്നു. അതിനനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് ശാന്തിനികേതനത്തിന്റെ അടിത്തറ.

രബീന്ദ്രനാഥ് ടാഗോർ
ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1 3

ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1

Question 13.
എസ്. കെ. പൊറ്റക്കാടിന്റെ പ്രധാന സഞ്ചാര സാഹിത്യ കൃതികൾ പരിചയപെടുത്തുക?
Answer:

  • 1949 യാത്രാസ്മരണകൾ
  • 1951 കാപ്പിരികളുടെ നാട്ടിൽ
  • 1954 സിംഹഭൂമി
  • 1954 നൈൽ ഡയറി
  • 1954 മലയ നാടുകളിൽ
  • 1955 ഇന്നത്തെ യൂറോപ്പ്
  • 1955 ഇന്തൊനേഷ്യൻ ഡയറി
  • 1955 സോവിയറ്റ് ഡയറി
  • 1956 പാതിരാസൂര്യന്റെ, നാട്ടിൽ
  • 1958 ബാലിദ്വീപ്
  • 1960 ബൊഹീമൻ ചിത്രങ്ങൾ
  • 1967 ഹിമാലയസാമ്രാജ്വത്തിൽ
  • 1969 നേപ്പാൾ യാത
  • 1960 ലണ്ടൻ നോട്ട്ബുക്ക്
  • 1974 കയ്റോ കത്തുകൾ
  • 1977 ക്ലിയോപാട്രയുടെ നാട്ടിൽ
  • 1976 ആഫ്രിക്ക
  • 1977 യൂറോപ്പ്
  • 1977 ഏഷ

Question 14.
എസ്. കെ. പൊറ്റെക്കാട്ടിന്റെ സഞ്ചാരസാഹിത്വത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്?
Answer:

  • അനുവാചകരെ തന്നോടൊപ്പം കൂട്ടിക്കൊണ്ടു പോകുന്ന അവതരണരീതി.
  • താൻ സഞ്ചരിച്ച നാടുകളിലെ മനുഷ്യരെയും കാഴ്ചക ളെയും ചരിത്രത്തെയും സംസ്കാരത്തെയും ആചാരത്തെയുമൊക്കെ പരിചയപ്പെടുത്തുന്നു.
  • ഭാഷയുടെ സൗന്ദര്യം
  • വർണനകൾ
  • രസകരമായ അവതരണങ്ങൾ
  • നർമബോധം
  • കേരളവുമായി താരതമ്യം ചെയ്യുന്ന രീതികൾ
  • മുഖംമുടികളില്ലാത്ത പച്ച മനുഷ്യരെ അന്വേഷിച്ചു.
  • ഉദാത്തമായ മനുഷ്യസ്നേഹം
  • മനം മയങ്ങിപ്പോകുന്ന പ്രകൃതിസ്നേഹി
  • സൂക്ഷ്മമായ നിരീക്ഷണപാടവം
  • പ്രാചീനസംസ്കാരത്തിന്റെ ഉറവകൾ തേടിയുള്ള യാത്രകൾ
  • അതാത് പ്രദേശത്തിന്റെ ഭാഷ, വേഷം, ഭക്ഷണം എന്നിവയെ മനസ്സിലാക്കിക്കൊണ്ടുള്ളയാത്രകൾ.
  • ദേശാന്തരഗമനം നടത്തുന്ന പറവകളെപ്പോലെ ലോകമെങ്ങും സഞ്ചരിക്കുന്നതിൽ സംതൃപ്തി കണ്ടെത്തുന്ന ഒരു നാടോടിയുടെ മനസ്സാണ് പൊറ്റെക്കാട്ടിനുള്ളത്.

Question 15.
യാത്രയിൽക്കൊണ്ട വെയിൽ… തിരികെയെത്തുമ്പോൾ തണലാകുന്നു വരികളുടെ ആശയം വിശദമാക്കുക.
Answer:
ഓരോ യാത്രകളും ജീവിതത്തിൽ ലഭിക്കുന്ന പാഠങ്ങളാണ്. ഓരോ യാത്രയിലും നാം എടുക്കുന്ന കഷ്ടപ്പാടുകൾ എല്ലാം ജീവിതവഴിയിൽ എവിടെയെങ്കിലും നമുക്ക് തണലായി മാറും എന്ന തത്വചിന്തയാണ് ഈ വരികൾ ഉൾക്കൊള്ളുന്നത്.

നടക്കുന്തോറും തെളിയും വഴികൾ Notes Question Answer Class 9 Adisthana Padavali Unit 1

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam നടക്കുന്തോറും തെളിയും വഴികൾ Notes Questions and Answers improves language skills.

Class 9 Malayalam Adisthana Padavali Unit 1 Notes Question Answer നടക്കുന്തോറും തെളിയും വഴികൾ

Question 1.
യാത്രകൾ എന്തിനെല്ലാം?നേടിയ അനുഭവ പാഠങ്ങൾ കണ്ടെത്തി ചർച്ച ചെയ്യുക?
Answer:

  • അറിവ് നിർമിക്കുന്നതിന്
  • സ്വയം തിരിച്ചറിയുന്നതിന്
  • ലോകത്തെ അറിയുന്നതിന്
  • ജീവിതം എന്താണ് എന്നറിയുന്നതിന്
  • പ്രകൃതിയെ പഠിക്കുന്നതിന്

Question 2.
നടക്കുംന്തോറും തെളിയും വഴികൾ എന്ന ശീർഷകത്തിന്റെ ഔചിത്യം കണ്ടെത്തുക?
Answer:
ദേശസഞ്ചാരത്തിലൂടെ മനുഷ്യരിൽ രൂപപ്പെടുന്ന വിവിധ മൂല്യങ്ങളും മനോഭാവങ്ങളും ഈവരികൾ ഓർമ്മപ്പെടുത്തുന്നു.” യാത്രയിലൂടെ ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും അനുഭൂതികളുമെല്ലാം സ്വയം തിരിച്ചറിയാനും കൂടുതൽ തെളിച്ചമുള്ള ജീവിതവഴികളിലേക്ക് നയിക്കപ്പെടുവാനും അവരെ പ്രേരിപ്പിക്കുന്നു. ജീവിതയാത്രയെക്കുറിച്ചുകൂടി ഈ ശീർഷകം ഓർമ്മിപ്പിക്കുന്നു.

നടക്കുന്തോറും തെളിയും വഴികൾ Notes Question Answer Class 9 Adisthana Padavali Unit 1

Question 3.
സുജാതാദേവി നടത്തിയ യാത്ര എങ്ങനെയുള്ളതായിരുന്നു?
Answer:
രണ്ടു മാസം നീണ്ടുനിന്ന യാത്രയാണ് ലേഖിക നടത്തിയത്. സാധാരണ ജീവിതത്തിൽ നിന്നു കിട്ടുന്നതിനപ്പുറമുള്ള വലിയ ജീവിതപാഠങ്ങളാണ് ഈ യാത്രയിലൂടെ ലഭിച്ചത് . വ്യത്യസ്തമായ ധാരാളം അറിവുകളും അനുഭവങ്ങളും അനുഭൂതികളും ലഭിച്ചു. നാട്ടിലൂടെയുള്ള യാത്രയിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്ന അനുഭവങ്ങളാണ് കാട്ടിലൂടെയുള്ള യാത്രയിൽ നിന്നുണ്ടായത്.

Question 4.
യാത്രിക നേടിയ അനുഭവപാഠങ്ങൾ എന്തൊക്കെയാണ്?
Answer:
ജീവിതത്തിൽ വലിയ പാഠങ്ങളാണ് യാത്രയിലൂടെ എഴുത്തുകാരി പഠിച്ചത്. സാധാരണക്കാരിൽ സാധരണക്കാരിയായി ജീവിതം മുന്നോട്ടുപോകുന്നതും. വിശക്കുമ്പോൾ തട്ടുകടയിൽ നിന്ന് കഴിക്കാനും വെറും നിലത്തും കടത്തിണ്ണയിലും ഉറങ്ങാനും അപരിചിതരോടൊപ്പം യാതൊരു സുരക്ഷാഭയവും ഇല്ലാതെ യാത്ര ചെയ്യാൻ അങ്ങനെ പൊങ്ങച്ചങ്ങളില്ലത്ത ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളിലേക്ക് പ്രകൃതിയുടെ ജീവസ്സുകളിലേക്കാണ് യാത്രിക ഇറങ്ങി ചെന്നത്. പന്ത്രണ്ടു കൊല്ലം കൊണ്ട് ജീവിതം നൽകാത്ത അറിവുകൾ വെറും രണ്ടു മാസം കൊണ്ട് ലഭിക്കുകയായിരുന്നു.

Question 5.
ഈ യാത്ര എല്ലാ അർഥത്തിലും എനിക്കൊരു ഹിമാലയൻ യാത്രയായിരുന്നു. കാട്ടിനുള്ളിലെ ജീവിതത്തിന്റെ താളമൊന്നുവേറെ. അതു സുഖകരമായ അനുഭൂതിയാണ്.
ഇക്കോളജിയേക്കാളും സോഷ്യോളജിയെക്കാളും പരുക്കൻ ജീവിതപാഠങ്ങളാണ് ഞാൻ നന്നായി പഠിച്ചതെന്ന് തോന്നുന്നു ഇത്തരം വാക്യങ്ങളുടെ അടിസ്ഥാനത്തിൽ യാത്രകളെക്കുറിച്ച് കൂടുതൽ ചർച്ചചെയ്യുക.
Answer:
യാത്രകൾ ജീവിതത്തിൽ തരുന്നത് പുതിയ അനുഭവങ്ങളാണ്. അനുഭവങ്ങൾ വ്യത്യസ്ത പാഠങ്ങളുമാണ് നമുക്ക് സമ്മാനിക്കുന്നത്. നാം പുസ്തകങ്ങളിൽനിന്ന്സ മ്പാദിക്കുന്നതിനേക്കാളുമുപരിയായി ജീവിതം നേരിൽ കണ്ടു മനസിലാക്കുകയാണ് യാത്രയി ലുടെനീളം. യാത്ര മനുഷ്യന്റെ ഉള്ളിലെ അഹങ്കാരത്തെ കുറച്ചു ജീവിത യാഥാർത്വങ്ങളോട് പൊരുത്തപ്പെടാൻ മനുഷ്യനെ സഹായിക്കുന്നു, പ്രകൃതി നൽകുന്ന നയന മനോഹരമായ കാഴ്ചകളും അതിനേക്കാൾ ഉപരി പ്രകൃതി പരസ്പരം ഒരുക്കുന്ന പൊരുത്തപെടലുകളും ജീവിത യാഥർഥ്യങ്ങളെ പഠിപ്പിക്കുന്നു. യാത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും നമുക്ക് സമ്മാനിക്കുന്നത് ഹിമാലയം പോലെ പെരുത്ത അനുഭവങ്ങളും പാഠങ്ങളുമാണ്. നാടും നഗരവും പോലെയല്ല കാടുകൾ പച്ചപ്പിന്റെ തുരുത്തുകളാണ് അവിടെ. മനുഷ്യായുസിന്റെ ചരിത്രം തുടങ്ങിയ ഇടമാണല്ലോ. ഒരു മനുഷ്യൻ എത്ര മാത്രം മണ്ണോടു ചേരാം അത്രമാത്രം വിനയാന്വിതനാകുന്നു എന്ന് പഠിപ്പിക്കുന്നിടം. എന്തുകൊണ്ടും ജീവിതത്തിൽ യാത്രകൾ അനിവാര്യമാണ്.

Question 6.
അവധിക്കാല അനുഭവങ്ങൾ പങ്കു വെച്ച് നിങ്ങളുടെ സുഹൃത്തിനു ഒരു കത്ത് തയ്യാറാക്കുക ?
Answer:

തീയതി
സ്ഥലം

പ്രിയപ്പെട്ട അനുവിന്

നിനക്ക് സുഖം തന്നെ അല്ലെ, എത്ര ദിവസമായി നമ്മൾ തമ്മിൽ കണ്ടിട്ട് വെക്കേഷനായിട്ട് എന്താ നിന്റെ പരിപാടികൾ. ലൈബ്രറിയിൽ പോകണമെന്നും പുസ്തകങ്ങൾ വായിക്കണമെന്നും പറഞ്ഞിരുന്നല്ലോ പോയി തുടങ്ങിയോ. ഞാൻ രണ്ടു പുസ്തകങ്ങൾ വായിച്ചു കേട്ടോ. ഒന്ന് ബഷീറിന്റേയും മറ്റൊന്ന് സഞ്ചാരസാഹിത്യകാരനായ എസ്. കെ. പൊറ്റക്കാടിന്റെയും. നീയും എസ്. കെ. യുടെ പുസ്തകങ്ങൾ വായിച്ചു നോക്കണം കേട്ടോ നിനക്ക് ഇഷ്ടപ്പെടും തീർച്ച. നമ്മൾ ഒരുമിച്ചു ഒത്തിരി യാത്രകൾ ചെയ്യണം എന്ന് പറഞ്ഞിരുന്നില്ലേ നമ്മൾ എസ് കെ യെ വായിക്കുമ്പോൾ നമ്മൾ യാത്രയിലാണെന്നേ തോന്നു. പിന്നെ മറ്റൊരു സന്തോഷം കൂടി ഉണ്ട് ഞങ്ങൾ കഴിഞ്ഞ ആഴ്ച അമ്മാവനും കുടുംബവുമായി ഊട്ടിക്കു പോവുകയുണ്ടായി. വളരെ വലിയ മലകളും ചുരങ്ങളും ഒക്കെ കടന്നു തണുപ്പിന്റെ ഒരു കോട്ടയിലാണ് ഞങ്ങൾ പ്രവേശിച്ചത് എന്ന് തോന്നി. രണ്ടു ദിവസം അവിടെ ചിലവഴിച്ചു. പൂന്തോട്ടങ്ങളും പൂക്കളും താഴ്വാരങ്ങളും ഒക്കെ കണ്ടു തീർത്തു. യാത്ര ചെയ്യുമ്പോൾ നമുക്ക് വളരെ വലിയ സന്തോഷം തോന്നും. യാത്ര തീരുമ്പോ സങ്കടവും. നിന്നോട് പറയാൻ ഒത്തിരി വിശേഷങ്ങൾ ഞാൻ കാത്തു വെച്ചിട്ടുണ്ട്. നിന്റെ വിശേഷങ്ങൾ ഉടനെ നീ അറിയിക്കണേ.

സ്വന്തം അമ്മു

ആമുഖം

നടക്കുംന്തോറും തെളിയും വഴികൾ എന്ന മനോഹരമായ ആശയമാണ് ഈ യുണിറ്റ് നമുക്ക് പ്രധാനം ചെയ്യുന്നത്. തലക്കെട്ടിൽ തന്നെ ഊർജ്ജം തളംകെട്ടി കിടക്കുന്നു. മുന്നോട്ടായാനുള്ള, കുതിക്കാനുള്ള നടക്കാനുള്ള ഇതിനൊന്നും പറ്റാത്തവർക്കോ മനസുകൊണ്ടെങ്കിലും മുന്നോട്ടെന്ന സങ്കല്പത്തെ തൊടാൻ കഴിയുന്ന പാഠഭാഗങ്ങൾ. വാക്കുകളിലും എഴുത്തുകളിലും മനുഷ്യൻ ഇടയ്ക്കൊക്കെ മറന്നു കളയുന്ന ജീവിത സത്വങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. മനോഹരമായ കൂട്ടിച്ചേർക്കലുകൾ കൊണ്ട് ഒന്നിനൊന്ന് ചേർന്ന് കിടക്കുന്നു ഓരോ പാഠഭാഗങ്ങളും. നടക്കുംന്തോറും തെളിയും വഴികൾ എന്ന ആമുഖ ഭാഗത്തിൽ മുന്നോട്ടു നടക്കാനുള്ള മനുഷ്യ മനസിന്റെ ഊർജ്ജവും ലോകത്തെവിടെ പോയാലും തിരിച്ചു കൂടണയാനുള്ള മനുഷ്യ മനസിന്റെ വ്യഗ്രതയുമാണ് ഈ ചെറിയ കത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്.

യാത്രകൾ ജീവിതത്തിൽ നൽകുന്ന പാഠങ്ങൾ പുസ്തകങ്ങളിൽ നിന്ന് കിട്ടുന്നതിലും എത്രയോ വലിപ്പവും വിലപിടിപ്പുമുള്ളതാണ് എന്ന തിരിച്ചറിവ് നൽകുകയാണ് ഈ കത്തിലൂടെ. ഓരോ യാത്രകളും ജീവിതത്തിന്റെ പാഠ പുസ്തകങ്ങളാണ് . അനുഭവങ്ങളുടെ നിധികുംഭങ്ങളാണ്. അനുഭവം ഗുരു എന്ന മഹത് സങ്കൽപത്തെ ആർക്കാണ്, ഏതു കാലത്താണ് തിരുത്താൻ കഴിയുക. ഓരോ യാത്രകളും നൽകിയ അനുഭവങ്ങളിലൂടെ എഴുത്തുകാരി കടന്നു പോകുമ്പോൾ ഓരോ വായനക്കാരനും അതെ പാഠങ്ങൾ അനുഭവത്തിലേക്ക് പകർത്തുകയാണല്ലോ. ഒരനിയത്തി ചേച്ചിയ്ക്കയക്കുന്ന കത്തിന്റെ രൂപത്തിലാണ് ഈ ഭാഗം അവതരിപ്പിക്കുന്നത്. ലോകത്തിന്റെ ഏതു കോണിൽ പോയാലും തിരിച്ചു വീടണയാനുള്ള മനുഷ്യന്റെ വ്യഗ്രതയും കൊതിയും ഈ കത്തിൽ കാണാം. കത്തുകൾ വികാരങ്ങളുടെ പ്രകടന കേന്ദ്രങ്ങളാണ്. സ്നേഹം, പരിഭവം, ദുഃഖം എന്നിങ്ങനെ നീളുകയാണല്ലോ കത്തുകളുടെ ഉള്ളടക്കങ്ങൾ. കത്തുകൾ മനസിൽ നിന്ന് മനസിലേക്ക് സഞ്ചരിക്കുന്ന സന്ദേശങ്ങളാണ്.

ഇന്നത്തെ കാലത്തു കത്തുകൾക്കു പകരം സന്ദേശ മാർഗങ്ങൾ പലതാണ്. എങ്കിലും കത്തിന്റെ വൈകാരികാനുഭവത്തോളം സ്പർശിക്കാൻ അവയ്ക്കൊക്കെ പൂർണമായും കഴിയുമോ എന്നുറപ്പില്ല. ഇവിടെ യാത്രകൾ ഒരു മനുഷ്യനെ മണ്ണിനേക്കാൾ ചെറുതാക്കുന്നതും ആകാശത്തോളം പാർപ്പുള്ളതാക്കിയും മാറ്റുന്നു എന്ന് യാത്രിക പറയുന്നു. യാത്രയുടെ ഓരോ അനുഭവങ്ങളും നമ്മളെ പുതിയ ഒരു മനുഷ്യനാക്കാൻ സഹായിക്കുകയാണ് എന്ന് എഴുത്തുകാരി പറയുന്നു. ഒപ്പം ജീവിതം ഒരു നിരന്തരമായ യാത്രയാണ് എന്ന് പറയാതെ പറഞ്ഞു വെയ്ക്കുകയാണ് ഈ ലേഖിക.

നടക്കുന്തോറും തെളിയും വഴികൾ Notes Question Answer Class 9 Adisthana Padavali Unit 1

പാഠസംഗ്രഹം

എത്ര നാളായി ഞാൻ ഇങ്ങു പോന്നിട്ട്. അത്രമേൽ പ്രിയപ്പെട്ടിടത്തു നിന്നും വിട്ടു പോന്നതിന്റെ വേദനകൾ ഉള്ളിൽ കനം കെട്ടി നിൽക്കുന്ന വാക്കുകളാണ് കത്തിന്റെ തുടക്കത്തിൽ ഉള്ളടക്കമാകട്ടെ ജീവിതം എന്ന യാത്രയുടെ സത്യങ്ങളാണ് ദേശ സഞ്ചാരത്തിലൂടെ മനുഷ്യൻ ആർജിക്കുന്ന മൂല്യങ്ങളും മനോഭാവങ്ങളുമാണ് ഈ കത്തിലുൾപെടുത്തിയിരിക്കുന്നത്. ഒരു ഹിമാലയൻ യാത്രയ്ക്കിടയിൽ സുജാത ദേവി തന്റെ ചേച്ചിയായ സുഗതകുമാരിക്ക് അയച്ച കത്താണ് ഇത് രണ്ടുമാസം നീണ്ടു നിന്ന യാത്രയും യാത്രയിലുടനീളം സുജാതദേവിക്കുണ്ടായ മാറ്റങ്ങളും നേട്ടങ്ങളുമാണ് ഈ ഭാഗത്തിൽ രേഖപ്പെടുത്തുന്നത്. പന്ത്രണ്ടു വർഷത്തെ സാധരണ ജീവിതത്തിൽ നിന്നും നേടാവുന്നതിലധികം രണ്ടുമാസത്തെ യാത്രകൾ കൊണ്ട് നേടിക്കഴിഞ്ഞു എന്ന് യാത്രിക പറയുന്നു. എല്ലാ അർത്ഥത്തിലും ഇതൊരു ഹിമാലയൻ യാത്ര തന്നെയായിരുന്നു എന്നതാണ് യാത്രിക പറയുന്നത്. എന്തുകൊണ്ടെന്നാൽ അറിവിന്റെ നിറകുടമാണ് ഈ യാത്രയിൽ നിന്ന് ലഭിച്ചത്. വിശക്കുമ്പോൾ തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുക, ഉറക്കം വരുമ്പോൾ കടത്തിണ്ണയിൽ കിടന്നുറങ്ങുക, യാത്രയിൽ അപരിചിതർ സഹോദര തുല്യരാകുക തുടങ്ങി ലോകം പഠിപ്പിക്കുന്ന വലിയ പാഠങ്ങൾ പകർന്നു തരികയാണ് ഈ ചെറിയൊരു തുറന്നെഴുത്ത് കാഴ്ചകൾ ഇന്ദ്രിയങ്ങളെ നിറച്ചു.കാടും, മലയും, കാട്ടിനുള്ളിലെ ജീവിതവും പകർന്നത് വാക്കുകൾക്കതീതമാണ് എന്ന് എഴുത്തുകാരി പറയുന്നു.

അറിവിലേക്ക്
നടക്കുന്തോറും തെളിയും വഴികൾ Notes Question Answer Class 9 Adisthana Padavali Unit 1 1
സുജാതാദേവി (1946 – 2018) എന്ന പേരിൽ കവിതയും സുജാത എന്ന പേരിൽ ഗദ്യവും എഴുതി. പ്രസിദ്ധ കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ ബോധേശ്വരന്റെയും പ്രൊഫ വി. കെ. കാർത്ത്യായനി അമ്മയുടെയും മകൾ. കോളേജ് . അധ്യാപികയായിരുന്നു. കൃതികൾ: മൃൺമയി (കവിതാസമാഹാരം), കാടുകളുടെ താളം തേടി യാത്രാ വിവരണം). കാടുകളുടെ താളം തേടി എന്ന കൃതിയ്ക്ക് കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട് (1999).

ഇല്ലന്റ്
കത്തിടപാടുകൾ നടത്താൻ മുൻകാലങ്ങളിലും ഇപ്പോഴും ഉപയോഗിക്കുന്നു.
നടക്കുന്തോറും തെളിയും വഴികൾ Notes Question Answer Class 9 Adisthana Padavali Unit 1 2

कब तक कविता Questions and Answers Notes Class 9 Hindi Kerala Syllabus

Practicing with SCERT Kerala Syllabus 9th Standard Hindi Notes Pdf Unit 4 Chapter 3 कब तक कविता Kab Tak Kavita Questions and Answers Notes improves language skills.

Class 9 Hindi Kab Tak Kavita Question Answer Notes

कब तक कविता Question Answer Notes

Class 9 Hindi Unit 4 Chapter 3 कब तक कविता Notes Question Answer

प्रश्न 1.
‘अपनी पहचान जानने केलिए दूसरे का मुँह जोहते रहना’ – इससे आपने क्या समझा ?
സ്വന്തം വ്യക്തിത്വം തിരിച്ചറിയാൻ മറ്റുള്ളവരെ ആശ്രയിക്കുക ഇതിൽ നിന്നും താങ്കൾ എന്താണ് മനസ്സിലാക്കിയത്?
उत्तर:
अपनी पहचान जानने केलिए दूसरे का मुँह जोहते रहने की ज़रूरत नहीं है। हमें अपने आपके संबन्ध में एक दृष्टिकोण की आवश्यकता है। ऊँचे स्तर के मूल्यों पर निर्भर होकर आगे बढ़ना है।

തന്നെത്തന്നെ തിരിച്ചറിയുന്നതിന് നമ്മൾ മറ്റു ള്ളവരെ ആശ്രയിക്കേണ്ട ആവശ്യമില്ല. നമുക്ക് നമ്മളെപ്പറ്റി ഒരു വീക്ഷണം ആവശ്യമാണ്. ഉയർന്ന മൂല്യങ്ങളെ ആശ്രയിച്ച് മുന്നേറണം.

प्रश्न 2.
कि तुम्हारा इतिहास
तुमने नहीं उसने लिखा है – इसमें किस बात की ओर संकेत है।
നിന്റെ ചരിത്രം നീ അല്ല അവരാണ് എഴുതി യത് – ഈ വരികളിൽ എന്ത് കാര്യമാണ് സൂചിപ്പിക്കുന്നത്?
उत्तरः
इसमें हमारे आत्म-सम्मान की ओर संकेत है।

ഇതിൽ നമ്മുടെ ആത്മാഭിമാനത്തെയാണ് സൂചിപ്പിക്കുന്നത്.

प्रश्न 3.
कि आत्म-सम्मान से
बड़ी कोई चीज़ नहीं होती। – इन पंक्तियों पर अपना विचार प्रकट करें।
ആത്മാഭിമാനത്തെക്കാൾ വലിയ സംഗതി ഒന്നും ഇല്ല. ഈ വരികളെപ്പറ്റി നിങ്ങളുടെ അഭിപ്രായം പ്രകടമാക്കുക.
उत्तर:
हमारे जीवन में आत्म सम्मान का बड़ा महत्व है। इसमें अपने व्यक्तित्व को अधिकाधिक सशक्त एवं प्रतिष्ठित बनाने की क्षमता है। जीवन की बड़ी- बड़ी मुसीबतों का सामना करके आगे बढ़ने की प्रेरणा भी आत्म-सम्मान से होती है। आत्म-सम्मान के कारण ही हम अपने जीवन में सकारात्मक बन सकते हैं। इसलिए आत्म-सम्मान से भी बड़ी चीज़ जीवन में नहीं होती है।

നമ്മുടെ ജീവിതത്തിൽ ആത്മാഭിമാനത്തിന് വലിയ പ്രാധാന്യമുണ്ട്. സ്വന്തം വ്യക്തിത്വത്തെ കൂടുതൽ ശക്തമാക്കാനും പ്രതിഷ്ഠിക്കാനു മുള്ള കഴിവ് ഇതിലുണ്ട്. ജീവിതത്തിലുണ്ടാ കുന്ന ബുദ്ധിമുട്ടുകളെ നേരിട്ടു കൊണ്ട് മുന്നേ റാനുള്ള പ്രേരണ ലഭിക്കുന്നത് ആത്മാഭിമാന ത്തിൽ നിന്നുമാണ്. ആത്മാഭിമാനം ഉള്ളതു കൊണ്ട് മാത്രമാണ് നമ്മൾ ജീവിതത്തിൽ പോസിറ്റീവ് ആകുന്നത്. അതുകൊണ്ട് ആത്മാ ഭിമാനത്തേക്കാൾ വലിയ സംഗതി ഒന്നും നമ്മുടെ ജീവിതത്തിൽ ഇല്ല.

कब तक कविता Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 4.
समान आशयवाली पंक्तियाँ चुनकर
സമാന ആശയം വരുന്ന വരികൾ തെരഞ്ഞ ടുത്ത് എഴുതുക.
अपना परिचय जानने के लिए दूसरों का इन्तज़ार न करो ।
തന്റെ പരിചയത്തിന് വേണ്ടി മറ്റുള്ളവരെ കാത്തിരിക്കേണ്ട.
उत्तरः
कब तक जोहते रहोगे
अपनी पहचान जानने
केलिए दूसरे का मुँह ।

ऐसी आशा छोड़ दो कि तुम्हारे लिए संघर्ष करने कोई आएगा।
നിനക്കുവേണ്ടി പോരാടാൻ ആരെങ്കിലും വരു മെന്ന ആഗ്രഹം ഉപേക്ഷിച്ചു.
उत्तर:
और कब तक आसरे में
रहोगे कि कोई आए
और तुम्हारे लिए लड़े।

कोई भी तुम्हारा दुख दूर करने को तैयार नहीं होगा जिससे उसके दुख की वृद्धि हो ।
അവന്റെ ദുഃഖം വർദ്ധിപ്പിച്ചുകൊണ്ട് നിന്റെ ദുഃഖം അകറ്റാൻ ആരും തയ്യാറാകില്ല.
उत्तरः
क्यों करेगा कोई तुम्हारी व्यथा का निराकरण
अपनी व्यथा बढ़ाने के लिए।

प्रश्न 5.
कविता पर चर्चा करें और ऐसे महापुरुषों के नाम जोड़ें जिन्होंने समाज के उत्थान केलिए अपनी जिन्दगी का समर्पण किया है:
കവിതയെപ്പറ്റി ചർച്ച ചെയ്യുന്നതോടൊപ്പം സമൂഹത്തിന്റെ ഉത്ഥാനത്തിനുവേണ്ടി തന്റെ ജീവിതം സമർപ്പിച്ച മഹാന്മാരുടെ പേരുകൾ ഉൾപ്പെടുത്തുക.
उत्तरः
कविता ‘कब तक?’ में कवयित्रि वंदना टेटे ने आत्म-सम्मान के बारे में स्पष्ट किया है। उनकी राय में अपना पहचान जानने केलिए दूसरों का सहारा लेने की आवश्यकता नहीं है। तुम्हारे लिए’ लड़ने केलिए कोई नहीं आएगा। तुम्हारे संबन्ध में इतिहासकार ने कहानी में चर्चा की है। यह सोचकर खुश होने की ज़रूरत नहीं है। दूसरों की शरण में रहनेवाले तुम जैसे लोगों का इतिहास तुमने नहीं बल्कि इतिहासकार ने लिखा है। तुम्हारे उद्धार केलिए अवतारों के आगमन के इन्तज़ार करने की ज़रूरत नहीं है। पहले हमारे देश, रहन- सहन, आचार आदि को उद्धार करने केलिए स्वातंत्र्य संग्राम के नेता श्रीमती अक्कामा चेरियान, समाज सुधारक श्रीनारायण गुरु, महात्मा अय्यंकाली, मुसलमानों के नेता एवं पत्रकार वक्कम अब्दुल खादर माँलवी आदि महानपुरुष उन्होंने अपना जीवन दूसरों केलिए समर्पण किया। लेकिन आज अपने दुख को बढ़ाकर कोई तुम्हारा दुख दूर करने केलिए तैयार नहीं होगा । इसलिए स्वयं बदलो। समय बदल चुका है। कोई अपनी निवाला किसी को नहीं देता है। कोई स्वयं अपमान उठाना नहीं चाहता है। आत्म-सम्मान. सबसे बड़ी बात है। किसी भी मुसीबत का सामना करके आगे बढ़ने की प्रेरणा आत्म-सम्मान से ही मिलती है।

കബ് തക് എന്ന കവിതയിൽ കവയിത്രി വന്ദ ടേടെ ആത്മാഭിമാനത്തെപ്പറ്റിയാണ് സ്പഷ്ടമാ ക്കിയിട്ടുള്ളത്. അവരുടെ അഭിപ്രായമനുസരിച്ച് സ്വയം (തന്നെ) തിരിച്ചറിയുന്നതിന് മറ്റുള്ളവരെ ആശ്രയിക്കേണ്ട ആവശ്യമില്ല. നിങ്ങൾക്ക് വേണ്ടി പോരാടാൻ ആരും വരില്ല. നിങ്ങളെപ്പറ്റി ചരിത്രകാരൻ കഥയിൽ പരാമർശിച്ചിട്ടുണ്ട്. ഇതോർത്ത് സന്തോഷിക്കേണ്ടതില്ല. മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്ന നിങ്ങളെപ്പോലെയുള്ളവ രുടെ ചരിത്രം നിങ്ങളല്ല ചരിത്രകാരന്മാരാണ് എഴുതിയിട്ടുള്ളത്. നിങ്ങളെ ഉദ്ധരിക്കാൻ വേണ്ടി അവതാരങ്ങളുടെ ആഗമനം കാത്തിരിക്കേണ്ട തില്ല. സ്വാതന്ത്ര്യസമരനേതാവായ ശ്രീമതി അക്കാമ ചെറിയാനും, സാമൂഹികപരിഷ്കർ ത്താക്കളായ ശ്രീ നാരായണ ഗുരുവും, മഹാത്മ നായ അയ്യങ്കാളിയും മുസ്ലീംകളുടെ നേതാവും പത്രപ്രവർത്തനുമായ വക്കം അബ്ദുൾഖാദർ മൗലവിയും മഹാന്മാരായിരുന്നു. അവർ തങ്ങ ളുടെ ജീവിതം മറ്റുള്ളവർക്കായി സമർപ്പിച്ചു.

എന്നാൽ ഇന്ന് തങ്ങളുടെ ദുഃഖത്തെ വർദ്ധിപ്പി ച്ചുകൊണ്ട് നിങ്ങളുടെ ദുഃഖം അകറ്റാൻ ആരും തയ്യാറാകില്ല. അതുകൊണ്ട് മാറുക. സമയം മാറിക്കഴിഞ്ഞു. ആരും തന്റെ ചോറുരുള മറ്റുള്ളവർക്ക് കൊടുക്കുന്നില്ല. ആരും സ്വയം അപമാനിതരാകാൻ ആഗ്രഹിക്കുന്നില്ല. ആത്മാ ഭിമാനം ഏറ്റവും വലിയ കാര്യമാണ്. ഏതൊരു വിഷമഘട്ടത്തേയും തരണം ചെയ്ത് മുന്നേറാ നുള്ള പ്രേരണ ലഭിക്കുന്നത് ആത്മാഭിമാന ത്തിൽ നിന്നാണ്.

कब तक कविता Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 6.
कविता में ‘कोई’ शब्द का प्रयोग बार-बार हुआ है । यह किसको सूचित करता है ?
കവിതയിൽ കണ്ടു” എന്ന വാക്ക് പല പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. ഇത് ആരെയാണ് സൂചിപ്പി ക്കുന്നത്?
उत्तरः
यहाँ आधुनिक स्वार्थी मनुष्य को सूचित करता है।
ഇത് ഇന്നത്തെ സ്വാർത്ഥനായ മനുഷ്യനെ സൂചിപ്പിക്കുന്നു.

प्रश्न 7.
प्रयोग की विशेषता पहचानें:
പ്രയോഗത്തിന്റെ പ്രത്യേകത തിരിച്ചറിയുക.
उत्तरः
मुँह जोहना-निर्भर होना, सहारा लेने (ആശ്രയിക്കുക. )
बच्चा अपने माँ-बाप का मुँह जोहता है।
കുട്ടി തന്റെ മാതാപിതാക്കളെ ആശ്രയിക്കുന്നു.
बाट जोहनाः- इन्तज़ार करना (കാത്തിരിക്കുക)
यात्री गाड़ी का बाट जोहता है।
യാത്രക്കാരൻ വണ്ടി കാത്തിരിക്കുന്നു.

प्रश्न 8.
कविता का आशय लिखें:
കവിതയുടെ ആശയം എഴുതുക.
कब तक Questions and Answers Notes Class 9 Hindi Kerala Syllabus 1
उत्तर:
इस पाठ के पाँचवाँ प्रश्न के उत्तर पढ़ो।

ഈ പാഠത്തിലെ 5-ാമത്തെ ചോദ്യത്തിന്റെ ഉത്തരം പഠിക്കുക.

प्रश्न 9.
कवयित्री की राय में तुम्हारा इतिहास किसने लिखा है?
കവയിത്രിയുടെ അഭിപ്രായത്തിൽ നിങ്ങളുടെ ചരിത്രം എഴുതിയത് ആരാണ്?
उत्तर :
कवयित्री की राय में तुम्हारा इतिहास इतिहासकार ने लिखा है।

കവയിത്രിയുടെ അഭിപ്രായത്തിൽ നിങ്ങളുടെ ചരിത്രം എഴുതിയത് ചരിത്രകാരനാണ്.

प्रश्न 10.
कविता में प्रयोग किए गए ‘ उसने’ और ‘तुम्हारा’ किन किनको सूचित करता है ?
കവിതയിൽ ഉപയോഗിച്ചിരിക്കുന്ന ‘उसने’, ‘तुम्हारा ‘ ആരെയെല്ലാം സൂചിപ്പിക്കുന്നു?
उत्तर :
‘उसने ‘ इतिहासकार और ‘तुम्हारा’ दूसरों का सहारा लेनेवाला, दूसरों का इन्तज़ार करनेवाला आदि को सूचित करता है।
‘उसने’ എന്നുളളത് ചരിതകാരനേയും ‘तुम्हारा’ എന്നുള്ളത് മറ്റുള്ളവരെ ആശ്രയിക്കുകയും കാത്ത് നിൽക്കുന്നവരെയും സൂചിപ്പിക്കുന്നു.

‘कब तक ?” कविता का यह अंश पढ़ें और निम्न लिखित प्रश्नों के उत्तर लिखें ।

कब तक जोहते रहोगे
अपनी पहचान जानने
केलिए दूसरे का मुँह
और कब तक आसरे में
रहोगे कि कोई आए
और तुम्हारे लिए लड़े।
कब तक खुश होते रहोगे
कि उनकी कहानी में
तुम्हारा जिक्र है
कि तुम्हारा इतिहास
तुमने नहीं उसने लिखा है।

प्रश्न 11.
‘सहारा’ केलिए कविता में प्रयुक्त शब्द कौन सा है?
(आसरा, ज़िक्र, इतिहास)
‘सहारा’ എന്ന വാക്കന് കവിതയിൽ ഉപയോഗി ച്ചിരിക്കുന്ന പദം ഏതാണ്?
उत्तरः
‘आसरा’

प्रश्न 12.
अपनी पहचान केलिए किसका सहारा ले रहा है ?
തന്നെ തിരിച്ചറിയാൻ ആരെയാണ് ആശ്രയിക്കു ന്നത്?
उत्तरः
अपनी पहचान केलिए दूसरों का सहारा ले रहा है।
തന്നെ തിരിച്ചറിയാൻ മറ്റുള്ളവരെ ആശ്രയിക്കുന്നു.

कब तक कविता Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 13.
उनकी कहानी में तुम्हारा ज़िक्र है। किनकी कहानी में ?
അദ്ദേഹത്തിന്റെ കഥയിൽ നിന്നെപ്പറ്റി വിവരിച്ചി ട്ടുണ്ട് ആരുടെ?
उत्तर:
कहानीकार की कहानी में तुम्हारा ज़िक्र है।
കഥാകൃത്തിന്റെ കഥയിൽ നിന്നെപ്പറ്റി വിവരിച്ചിട്ടു ങ്.

प्रश्न 14.
कवि और कविता का परिचय देते हुए कवितांश का आशय लिखे ।
കവിയേയും കവിതയേയും പരിചയപ്പെടുത്തി കവിതയുടെ ആശയം എഴുതുക.
उत्तरः
‘कब तक?” नामक कविता श्रीमती वंदना टेटे की है। यह कवितांश इससे लिया गया है। इन पंक्तियों में कवयित्री ने आत्मसम्मान के बारे में स्पष्ट किया है।
कवयित्री कहती है कि अभिमानी आदमी अपनी पहचान केलिए दूसरों का सहारा नहीं लेता है। वह अपने लिए लड़ने के लिए भी दूसरों की शरण नहीं पाता है। वह अपने बारे में दूसरों के द्वारा लिखे इतिहास और विवरणों को पढ़कर कई दिन तक खुश होते नहीं रहता है। आत्म सम्मान के आदमी को बड़ा आत्म विश्वास होता है।

‘कब तक?’ എന്ന കവിത ശ്രീമതീ ടേതാണ്. ഈ കവിതാഭാഗം അതിൽ നിന്നും എടു വരികളിൽ കവയിത്രി ത്തിട്ടുള്ളതാണ്. ആത്മാഭിമാനത്തെപ്പറ്റിയാണ് പറഞ്ഞിട്ടുള്ളത്. അഭിമാനം ഉള്ള വ്യക്തി തന്നെ തിരിച്ചറിയുന്ന തിന് മറ്റുള്ളവരെ ആശ്രയിക്കുന്നില്ല എന്നാണ് കവയിത്രി പറയുന്നത്. അവൻ തനിക്കുവേണ്ടി പോരാടാൻ മറ്റുള്ളവരെഴുതിയ ചരിത്രവും വിവര ണവും വായിച്ച് കുറേനാൾ സന്തോഷിച്ച് കഴിയു ന്നില്ല. ആത്മാഭിമാനമുള്ള വ്യക്തിക്ക് വലിയ ആത്മവിശ്വാസമുണ്ട്.

‘कब तक ?” कविता का यह अंश पढ़ें और निम्न लिखित प्रश्नों के उत्तर लिखें ।
कब तक जोहते रहोगे
अवतारों के आगमन की बाट
कि हो सके
तुम्हारा उद्धार
क्यों करेगा कोई तुम्हारी
व्यथा का निराकरण
अपनी व्यथा बढ़ाने के लिए
इसलिए बदलो
कि
समय बदल चुका है ।
है।

प्रश्न 15.
‘ बाट जोहना’ का अर्थ कोष्ठ से चुनकर लिखो ।
‘बाट जोहना’ ~gmolonô mdono mangl നിന്നും തെരഞ്ഞെടുത്ത് എഴുതുക.
(सहारा लेना, इन्तज़ार करना, कोशिश करना)
उत्तरः
इन्तज़ार करना ।

प्रश्न 16.
तुम्हारा उद्धार होने केलिए किसका इन्तज़ार करते हो ?
നിന്റെ ഉത്ഥാനത്തിന് നീ ആരെയാണ് കാത്തിരി ക്കുന്നത്?
उत्तरः
तुम्हारा उद्धार होने केलिए अवतारों के आगमन का इन्तज़ार करते हो ।
നിന്റെ ഉത്ഥാനത്തിന് അവതാരങ്ങളുടെ ആഗമ നത്തെയാണ് കാത്തിരിക്കുന്നത്.

प्रश्न 17.
कवयित्री ने स्वयं बदलने की चेतावनी क्यों दी है?
കവയിത്രി സ്വയം മാറണമെന്ന മുന്നറിയിപ്പ് എന്ത് കൊണ്ടാണ് നൽകിയത്?
उत्तर:
कवयित्री कहती है कि हरेक को स्वयं बदलना है। क्योंकि कोई अपना दुःख बढ़ाकर दूसरों के दुःख को दूर करने केलिए तैयार नहीं होगा। कोई दूसरों को उद्धार करने केलिए नहीं आएगा। समय के बदलने के साथ हरेक को बदलना है ।

ഓരോരുത്തരും സ്വയം മാറണം എന്നാണ് കവ യിത്രി പറയുന്നത്. കാരണം ആരും തന്റെ ദുഃഖം വർദ്ധിപ്പിച്ചുകൊണ്ട് മറ്റുള്ളവരുടെ ദുഃഖത്തെ അകറ്റാൻ തയ്യാറാകുകയില്ല. ആരും മറ്റുള്ളവരുടെ ഉത്ഥാനത്തിന് വേണ്ടി വരില്ല. സമയം മാറുന്നതിനോടൊപ്പം ഓരോരുത്തരും
മാറണം.

कब तक कविता Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 18.
कवि और कविता का परिचय देते हुए कवितांश का आशय लिखें।
കവിയേയും കവിതയേയും പരിചയപ്പെ ടുത്തിക്കൊണ്ട് കവിതാഭാഗത്തിന്റെ ആശയം എഴുതുക.
उत्तर:
यह कवितांश कवयित्री वंदना टेटे की ‘कब तक?’ कविता से लिया गया है। इन पंक्तियों के द्वारा कवयित्री आत्म सम्मान की ओर इशारा करती है । वे कहती है कि हरेक के उद्धार केलिए अवतारों के आगमन की प्रतीक्षा करने की ज़रूरत नहीं है। उसीप्रकार हरेक का दुःख दूर करने केलिए दूसरा कोई नहीं तैयार होगा। समय के बदलने के साथ साथ हरेक को बदलना ज़रूरी है। और आत्म सम्मान के साथ आगे बढ़ना है।

ഈ കവിതാഭാഗം കവയിത്രി വന്ദന ടേടേയുടെ “कब तक?” കവിതയിൽ നിന്ന് എടുത്തിട്ടുള്ളതാ ണ്. ഈ വരികളിലൂടെ കവയിത്രി ആത്മാഭിമാ നത്തെയാണ് സൂചിപ്പിക്കുന്നത്. ഓരോരുത്തരും തങ്ങളുടെ ഉത്ഥാനത്തിനുവേണ്ടി അവതാരങ്ങ ളുടെ ആഗമനത്തെ പ്രതീക്ഷിക്കേണ്ടതില്ലയെ ന്നാണ് കവയിത്രി പറയുന്നത്. അതുപോലെ തന്നെ ഓരോരുത്തരുടേയും ദുഃഖം അകറ്റാൻ വേറെ ആരും തയ്യാറാകില്ല. സമയം മാറുന്നതിന നുസരിച്ച് ഓരോരുത്തരും മാറേണ്ടത് അത്യാവ ശ്യമാണ്. അങ്ങനെ ആത്മാഭിമാനത്തോടെ മുന്നേറണം.

कवितांश पढ़कर निम्नलिखित प्रश्नों के उत्तर लिखे।
नहीं देता है अब कोई
अपना निवाला
नहीं देता अपना गाल
और नहीं रखता कोई
अपने सर पर जूती ।
कि आत्म-सम्मान से
बड़ी कोई चीज़ नहीं होती ।

प्रश्न 19.
‘गाल’ का अर्थ कोष्ठक से चुनकर लिखें।
എന്ന വാക്കിന്റെ അർത്ഥം ബാക്കറ്റിൽ നിന്നും തെരഞ്ഞെടുത്ത് എഴുതുക.
उत्तरः
गाली

प्रश्न 20.
कवि की राय में सबसे बड़ी चीज़ क्या होती
കവിയുടെ അഭിപ്രായത്തിൽ ഏറ്റവും വലിയ സംഗതി എന്താണ്?
उत्तरः
कवयित्री की राय में सबसे बड़ी चीज़ आत्म- सम्मान है।
കവയിത്രിയുടെ വാക്കുകളിൽ ഏറ്റവും വലിയ സംഗതി ആത്മാഭിമാനമാണ്.

प्रश्न 21.
कवि और कविता का परिचय देते हुए कवितांश का आशय लिखें।
കവിയേയും കവിതയേയും പരിചയപ്പെടുത്തി കവിതാഭാഗത്തിലെ ആശയം എഴുതുക.
उत्तरः
कवयित्री वन्दना टेटे की ‘कब तक?’ नामक कविता से लिए गए इस कवितांश में आत्म- सम्मान के बारे में कहा गया है।
कवयित्री कहती है कि कोई अपना निवाला किसी को नहीं देता है। कोई दूसरों को गाली देकर अपने सिर पर जूता रखना नहीं चाहता है। अर्थात् कोई अपमानित होना नहीं चाहता है। हरेक के जीवन में आत्म-सम्मान से बड़ी चीज़ नहीं होती है ।

കവയിത്രി വന്ദന ടേടേയുടം എന്ന കവിതയിൽ നിന്നും എടുത്തിട്ടുള്ള ഈ കവിതാഭാഗത്ത് ആത്മാഭിമാനത്തെപ്പറ്റിയാണ് പറഞ്ഞിട്ടുളളത്.

ആരും തന്റെ ചോറുരുള മറ്റുള്ളവർക്ക് കൊടു ക്കുന്നില്ല എന്നാണ് കവയിത്രി പറയുന്നത്. ആരും മറ്റുള്ളവരെ തെറിവിളിച്ച് ചെരിപ്പ് തല യിൽ വയ്ക്കാനാഗ്രഹിക്കുന്നില്. അതായത് അപമാനിതരാകാൻ ആഗ്രഹിക്കുന്നില്ല. ഓരോ രുത്തരുടേയും ജീവിതത്തിൽ ആത്മാഭിമാന ത്തേക്കാൾ വലുതായി മറ്റൊന്നും തന്നെയില്ല.

कब तक कविता Summary Class 9 Hindi Kerala Syllabus

Reading SCERT Class 9 Hindi Solutions and कब तक कविता Kab Tak Kavita Summary in Hindi Malayalam before the exam can save a lot of preparation time.

Kab Tak Kavita Summary in Malayalam Hindi

कब तक कविता Summary in Hindi

Kab Tak Kavita Summary in Hindi

‘कब तक’ कविता में कवयित्रि वन्दना टेटे ने आत्म सम्मान के बारे में लिखा है। आत्म-सम्मानवाले व्यक्ति अपनी पहचान केलिए और अपने लिए लड़ने के लिए दूसरों का सहारा नहीं लेता है। वह अपने संबन्ध में कहानी और इतिहास में लिखी वर्णना देखकर खुश नहीं होता । वह अपने उद्धार केलिए अवतारों का आगमन और अपने दुःख दूर करनेवालों का इन्तज़ार नहीं करता है। समय के बदलने के साथ सबको बदलना है। कोई अपना निवाला नहीं देता है और दूसरों को गाली देकर स्वयं अपमानित होना नहीं चाहता है। अंत में कवयित्री कहती है कि आत्म सम्मान ही सबसे बड़ी चीज़ है ।

Kab Tak Kavita Summary in Malayalam

कब तक कविता Summary in Malayalam

കവിതയിൽ വന്ദന മേടെ ആത്മാഭിമാനത്തെപ്പറ്റിയാണ് എഴുതിയിട്ടുള്ളത്. ആത്മാഭിമാനിയായ വ്യക്തി തന്റെ തിരിച്ചറിവിനും തനിക്കുവേണ്ടി പോരാടാനും മറ്റാരേയും ആശ്രയിക്കുന്നില്ല. അവൻ തന്നെപ്പറ്റി കഥയിലും ചരിത്രത്തിലും എഴുതിയത് വായിച്ച് സന്തോഷിക്കുന്നില്ല. അവൻ തന്റെ ഉത്ഥാനത്തിനായി അവ താരങ്ങളുടെ ആഗമനത്തേയോ തന്റെ ദുഃഖം അകറ്റുന്നവരേയോ കാത്തിരിക്കുന്നില്ല. സമയമാറ്റമനുസരിച്ച് എല്ലാവരും മാറണം. ആരും തന്റെ ചോറുരുള കൊടുക്കുകയോ മറ്റുള്ളവരെ തെറിവിളിച്ച് സ്വയം അപമാനത രാവുകയോ ചെയ്യുന്നില്ല. ആത്മാഭിമാനമാണ് ഏറ്റവും വലിയതെന്നാണ് കവയിത്രി പറയുന്നത്.

കവിതയുടെ മലയാള പരിഭാഷ

എപ്പോൾ വരെ ആശ്രയിക്കും
സ്വന്തം വ്യക്തിത്വം അറിയുന്നതിന്
വേണ്ടി മറ്റുള്ളവരുടെ മൊഴികൾ
എപ്പോൾവരെ ആശയത്തിൽ
കഴിയും അതായത് ആരെങ്കിലും വന്ന്
നിങ്ങൾക്ക് വേണ്ടി പോരാടും.
എപ്പോൾ വരെ ആഹ്ലാദിച്ചു കഴിയും
അതായത് അദ്ദേഹത്തിന്റെ കഥയിൽ
നിങ്ങളുടെ പരാമർശം ഉണ്ട്
വാസ്തവത്തിൽ നിങ്ങളുടെ ഇതിഹാസം
നിങ്ങളല്ല അദ്ദേഹമാണ് എഴുതിയത്.
എപ്പോൾ വരെ കാത്തിരിക്കും
അവതാരങ്ങളുടെ ആഗമനത്തെ
ശരിക്കും സംഭവിക്കുമോ
നിങ്ങളുടെ ഉത്ഥാനം
വ്യഥയെ അകറ്റുമോ
സ്വന്തം വ്യഥയെ വർദ്ധിപ്പിക്കാൻ വേണ്ടി
അതുകൊണ്ട് മാറു
കാരണം
സമയം മാറിക്കഴിഞ്ഞു
ഇനി ആരും തരില്ല
സ്വന്തം ഉരുള
സ്വയം ചീത്തയും വിളിക്കില്ല.
ആരും വില്ല
തന്റെ തലയിൽ ചെരുപ്പ്.
അതായത് ആത്മാഭിമാനത്തേക്കാൾ
വലിയ ഒരു സംഗതി ഇല്ല.

कब तक कविता Summary Class 9 Hindi Kerala Syllabus

कब तक कविता कवि परिचय वंदना टेटे

वंदना टेटे का जन्म 13 सिंतबर 1969 को झारखंड के सिमडेगा जिले के सामटोली में भारतीय आदिवासी लेखिका, कवि, प्रकाशक, एक्टिविस्ट और आदिवासी दर्शन, ‘आदिवासियत’ की प्रबल पैरोकार है। सामुदायिक आदिवासी जीवनदर्शन एवं सौन्दर्यबोध को अपने लेखन और देश भर के साहित्यिक व अकादमिक संगोष्ठियों में दिए गए वक्तव्यों के ज़रिए उन्होंने आदिवासी विमर्श को नया आवेग प्रदान किया है। हिन्दी और खडिया में लिखे इनके लेख, कविताएँ और कहानियाँ, पत्र-पत्रिकाओं में प्रकाशित है। ‘किसका राज है’, ‘आदिवासी साहित्यः परंपरा और प्रयोजन’, ‘आदिम राग, कोनजोग आदि उनकी प्रमुख कृतियाँ है।

വന്ദന ടേടേ 1969 സെപ്തംബർ 13-ന് ഝാർഖണ്ഡിലെ സിമഡേഗ ജില്ലയിലെ സാംടോളിയിൽ ജനി ച്ചു. അവർ ഒരു ഭാരതീയ ആദിവാസ ലേഖികയും, കവയിത്രിയും, പ്രസാദകയും, പ്രവർത്തകയും, ആദിവാസി തത്വശാസ്ത്രം, ആദിവാസിത്തം’ ത്തിനുവേണ്ടി ശക്തമായി വാദിക്കുന്നവരായ സമുദായ പരമായ ആദിവാസി ജീവിതതത്വശാസ്ത്രവും സൗന്ദര്യബോധവും തന്റെ ലേഖനത്തിലും, രാജ്യം മുഴുവനും ഉള്ള സാഹിത്യവും വിദ്യാഭ്യാസപരവുമായ സെമിനാറുകളിൽ നൽകുന്ന പ്രസംഗങ്ങളി ലുടെ ആദിവാസി വിമർശനത്തിന് പുതിയ ആവേശം നൽകിയിട്ടുണ്ട്. ഹിന്ദിയിലും ഘടിയാ ഭാഷ യിലും എഴുതിയിട്ടുളള ഇവരുടെ ലേഖനം, കവിതകൾ, കഥകൾ പത്രങ്ങളിലും മാസികകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കിസ്കാ രാജ്, ആദിവാസി സാഹിത്യം: പരമ്പര ഓർ പ്രയോജൻ, ആദിം രാഗ്, കോൻ ജോഗാ മുതലാവ അവരുടെ പ്രധാന കൃതികളാണ്.

कब तक कविता शब्दाथ

  • मुँह जोहना – ആശ്രയിക്കുക
  • आसरा – ആശ്രയം
  • पहचान – identity, തിരിച്ചറിവ്, വ്യക്തിത്വം
  • दूसरा – രണ്ടാമത്തെ, മറ്റുള്ളവർ
  • जानना – അറിയുക
  • लड़ना – പോരാടുക
  • खुश होना – സന്തോഷിക്കുക
  • कहानी – കഥ
  • जिक्र – വിവരണം, ചർച്ച
  • इतिहास – ചരിത്രം
  • बाट जोह – പ്രതീക്ഷിക്കുക
  • उद्धार होना – ഉദ്ധരിക്കപ്പെടുക
  • व्यथा – दु:ख, ദുഃഖം
  • निराकरण करना – നിരാകരിക്കുക
  • बढ़ाना – വർദ്ധിപ്പിക്കുക
  • बदलो – മാറൂ
  • बदल चुका – മാറിക്കഴിഞ്ഞു
  • निवाला – ചോറുരുള
  • गाल देना – गाली देना, തെറിവിളിക്കുക.
  • सर – सिर, തല
  • जूती – जूता, ചെരുപ്പ്
  • आत्म-सम्मान – ആത്മാഭിമാനം
  • चीज़ – വസ്തു

മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Madhurakkizhanginte Ruchi Summary

മധുരക്കിഴങ്ങിന്റെ രുചി Summary in Malayalam

ആമുഖം

ആമുഖം ഭാവതീവ്രമായ ആഖ്യാനം കൊണ്ട് ശ്രദ്ധേയമായ അനുഭവക്കുറിപ്പാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ “മധുരക്കിഴങ്ങിന്റെ രുചി’. മനുഷ്യമനസ്സിലെ സംഘർഷങ്ങളും അവ സൃഷ്ടിക്കുന്ന ദുരന്തങ്ങളും അവയെ മറികടക്കാൻ ഓരോ വ്യക്തിയും സ്വീകരിക്കുന്ന വഴികളും വ്യത്യസ്തമാണ്. പ്രതിസന്ധികളെ മറികടന്ന് സമൂഹത്തിനു മുന്നിൽ പുതിയ മാതൃകകൾ ആയിത്തീരുന്ന ചെറുതും വലുതുമായ നിരവധി വ്യക്തികൾ നമുക്ക് ചുറ്റിലുമുണ്ട്. കാസർഗോഡ് ബേഡഡുക്കയിലെ രണ്ടു കുരുന്നുകൾ സുജിത്തും സുനിതയും, അനാഥരായ അവർക്ക് നേരിടേണ്ടിവന്ന ദുരന്തങ്ങൾ, ദാരിദ്ര്യം അതിജീവിക്കുവാൻ അവർ സ്വീകരിച്ച തന്ത്രങ്ങൾ എല്ലാം ശ്രദ്ധേയമായ മാതൃകയാവേണ്ടതാണ്. അവർക്ക് ആശ്രയമാകുന്ന ചെറിയോനേട്ടൻ അനുഭവക്കുറിപ്പിന്റെ വ്യാപ്തി വിശാലമാകുകയാണ്.

മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Summary in Malayalam Class 9

പാരസംഗ്രഹം
മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Summary in Malayalam Class 9 1
ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഭയന്നു പിന്തിരിഞ്ഞു പോകരുത് എല്ലാപ്രതിസന്ധികളെയും അതിജീവിച്ചു കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിനിടയിലും നിരന്തരമായ പ്രയത്നത്തിലൊടുവിൽ ജീവിതത്തിന്റെ ലാഭ നഷ്ട്ടങ്ങൾ അറിയാത്ത കുട്ടികൾ അവരുടെ ജീവിത വിജയത്തിന്റെ മധുരം പങ്കു വെയ്ക്കുന്ന കഥയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ മധുരക്കിഴങ് തിന്നുന്നവർ എന്ന കഥാഭാഗം, ജീവിതത്തിൽ ലാഭ നഷ്ട്ടങ്ങളെക്കാൾ തങ്ങളുടെ ചെറിയ സ്വപ്നങ്ങൾക്കും വിശപ്പിനും പ്രധാന്യം നൽകിയ രണ്ടു ചെറിയ കുട്ടികളുടെ പരിശ്രമത്തിന്റെ ഫലം ആണ് ഈ കഥ പങ്കു വെയ്ക്കുന്നത്.

അറിവിലേക്ക്
മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Summary in Malayalam Class 9 2
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ് സന്തോഷ് ഏച്ചിക്കാനം. ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയൽ രംഗത്തും പ്രവർ ത്തിക്കുന്നു. ചെറുകഥാസമാഹാരത്തിനുള്ള 2008-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ഓർത്തിരിക്കാൻ

  • ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മനംനൊന്ത് പിൻതിരിഞ്ഞ് പോകരുത്.
  • ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് ജീവിതവിജയം നേടിയ നിരവധി വ്യക്തികൾ ലോകത്തിലുണ്ട്.
  • അവരുടെ പേരുകൾ കണ്ടെത്തി കൂട്ടിച്ചേർക്കുന്നു. അവരുടെ ജീവിതദർശനങ്ങൾ ചർച്ച ചെയ്യുന്നു.

മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 15 Question Answer Notes മധുരക്കിഴങ്ങിന്റെ രുചി

9th Class Malayalam Kerala Padavali Unit 5 Chapter 15 Notes Question Answer Madhurakkizhanginte Ruchi

Class 9 Malayalam Madhurakkizhanginte Ruchi Notes Questions and Answers

Question 1.
ചെറിയോനേട്ടൻ ചിരിച്ചു. “ഒരു കൈക്കോട്ട് പൊന്തിക്കാൻ കൈയാത്ത നീയോ?”
“എനിക്ക് പൊന്തിക്കാൻ പറ്റും.”
അവൻ അവിടെയിരുന്ന കൈക്കോട്ടെടുത്ത് പൊക്കിക്കാണിച്ചു.
ചെറിയോനേട്ടന് സങ്കടം വന്നു. “ആ കണ്ടം നീയെടുത്തോടാ.”
ചെറിയോനേട്ടൻ ഈ രചനയിലെ ശക്തമായൊരു സാന്നിധ്യമായിത്തീരുന്നതെങ്ങനെ?
കഥാസന്ദർഭങ്ങൾ വിശകലനം ചെയ്യുക.
Answer:
മനസിൽ അലിവും സഹജീവി സ്നേഹവും നിലനിൽക്കുന്ന മനുഷ്യനാണ് ചെറിയോനേട്ടൻ. തങ്ങളുടെ നാട്ടിൽ അനാഥരായ കുട്ടികൾക്ക് ജീവിക്കാൻ ഒരു മാർഗം നൽകുകയായിരുന്നു അയാൾ. സഹജീവി സ്നേഹവും നിറയുന്ന സാമൂഹിക പ്രതിബദ്ധതയും ആണ് ഈ കഥാപാത്രം പ്രകടമാക്കുന്നത്. ചെറിയ കുട്ടികൾ ആണെങ്കിൽ പോലും അവരിൽ വിശ്വാസം അർപ്പിക്കാൻ അയാൾ തയ്യാറായി എന്നുള്ളതാണ് ആ മനുഷ്യനിൽ നിറയുന്ന നന്മ എന്ന് കാണാം.

Question 2.
• “ഒരുറുമ്പ് അരിമണി കൊണ്ടുപോകുംപോലെ പ്രയാസപ്പെട്ട് അവർ തോട്ടിൽനിന്ന് കുടം അതിസാഹസികമായി മുക്കിയെടുക്കുന്നതും കിഴങ്ങുവള്ളികൾ നനയ്ക്കുന്നതും നാട്ടുകാർ അമ്പരപ്പോടെ നോക്കി.”
• “മധുരക്കിഴങ്ങു ചാക്കുകൾക്കിടയിൽ രണ്ട് കുഞ്ഞുകിഴങ്ങുകളെപ്പോലെ സുജിത്തും സുനിതയും.”
ഇത്തരം പ്രയോഗങ്ങളാണ് ഈ അനുഭവക്കുറിപ്പിനെ ഭാവാത്മകമാക്കുന്നത്. പാഠഭാഗത്തുനിന്ന് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.?
Answer:
ആ ചെറിയ കുട്ടികൾ കുടത്തിൽ വെള്ളം കോരി കൊണ്ടുപോകുന്നതിനെ ഉറുമ്പ് അരിമണി കൊണ്ടുപോകുന്നതിനോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നതിന്റെ സവിശേഷത. കുട്ടികൾ വിശപ്പടക്കാൻ വേണ്ടി നടത്തുന്ന ഭഗീരഥപ്രയത്നം. വരികൾ വിശകലനം ചെയ്ത് സാദൃശ്യത്തിന്റെ സവിശേഷതകൾ കണ്ടെത്തുന്നു. സവിശേഷമായ കൂടുതൽ പ്രയോഗങ്ങൾ പാഠഭാഗത്തുനിന്ന് കാണാൻ കഴിയും മധുരക്കിഴങ്ങ് ചാക്കുകൾക്കിടയിൽ രണ്ടു കുഞ്ഞുകിഴങ്ങുകളെപോലെ സുജിത്തും സുനിതയും.” കിഴങ്ങു വള്ളികൾ തളിർക്കുന്നതും പാമ്പിനെ പോലെ തടത്തിൽ നിന്ന് അത് ഇഴഞ്ഞു പോകു ന്നതും അതിന്റെ വേരുകൾ വയലറ്റ് ബലൂൺ പോലെ വീർത്ത് പാകമാകുന്നതും ഓർത്തപ്പോൾ സുജിത്തിന് കണ്ണിൽ വെള്ളം നിറഞ്ഞു.” ഇവയെല്ലാം പാഠഭാഗത്തു നിന്നും കണ്ടെത്തിയ ഉദാഹരണം ആണ്,

മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15

Question 3.
“അവരുടെ ആത്മവിശ്വാസത്തിൽനിന്ന് വെള്ളവും വളവും വലിച്ചെടുത്തു വളർന്ന ആ കിഴങ്ങുകളിലൊരെണ്ണം കടിച്ച് ഒരു ജന്മം മുഴുവൻ മധുരിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു. അനുഭവക്കുറിപ്പിൽ മധുരക്കിഴങ്ങ് ഒരു പ്രധാന പ്രതീകമാകുന്നുണ്ടോ ? നിങ്ങളുടെ അഭിപ്രായം സമർഥിക്കുക.?
Answer:
ജീവിത പ്രതിസന്ധിയിൽ പിന്തിരിഞ്ഞു പോകാതെ അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന് പറയും പോലെ അവരാൽ ആകും വിധം അവർ അവരുടെ തൊഴിൽ ചെയ്യുകയും വിശപ്പിനെ ഇല്ലാതാക്കാൻ വേണ്ടി സ്വപ്നം കാണുകയും ചെയ്തു. അതിന്റെ ഫലം ജീവിതത്തിൽ മധുരമായി മാറുകയും കഥയിലെ മധുരക്കിഴങ്ങ് ജീവിതത്തിൽ ഒരു വിജയത്തിന്റെ മധുര പ്രതീകമായി മാറുകയും ചെയ്തു.

Question 4.
പ്രതിസന്ധികൾ മറികടന്ന് സമൂഹത്തിനു മുന്നിൽ പുതിയ മാതൃക സൃഷ്ടിച്ച് ധാരാളം വ്യക്തികൾ നമുക്ക് ചുറ്റിലുമുണ്ടല്ലോ. ജീവിതവിജയം നേടിയ അത്തരം വ്യക്തികളെ പരിചയപ്പെടുത്തു ന്നതിനായി അവരുടെ വിജയഗാഥകൾ സമാഹരിച്ച് പതിപ്പ് തയ്യാറാക്കുക.?
Answer:
മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15 1
വിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിനെ ലോകം സ്മരിക്കുന്നത് അദ്ദേഹത്തിന്റെ സിനിമക ളിലൂടെയാണ്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭയായിരുന്നു ചാപ്ലിൻ. ഉള്ളിലുള്ള വിഷമതകളെ പുറത്തുകാട്ടാതെ സദാ പുഞ്ചിരിക്കുന്ന ഒരു കോമാളിയുടെ വേഷമാണ് ചാപ്ലിൻ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്. ഏതൊരു വിഷമ ഘട്ടങ്ങളിലും പതറാതെ മുന്നോട്ടു പോകണമെന്ന മഹത്തായ സന്ദേശം അദ്ദേഹത്തിന്റെ ഓരോ സിനിമകളിലുമുണ്ട്. വ്യക്തിജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്ന ചാപ്ലിൻ അവയെയൊക്കെ സധൈര്യം നേരിട്ടിരുന്നു. താരപ്രഭയിൽ മയങ്ങിക്കഴിയാതെ പൊതു വിഷയങ്ങളിൽ തന്റേതായ നിലപാടുകളിൽ ഉറച്ചുനിന്നിരുന്ന ചാപ്ലിന് നിരവധി വിമർശനങ്ങളെയും തിരസ്കാരങ്ങളെയും നേരിടേണ്ടതായി വന്നിട്ടുണ്ട്. ചാൾസ് ചാപ്ലിന്റെയും ഹന്നാ ചാപ്ലിന്റെയും മകനായി 1889 ഏപ്രിൽ 16 ന് ഇംഗ്ലണ്ടിൽ ജനിച്ച ചാർളിയുടെ ബാല്യകാലം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു.

പിതാവിന്റെ മദ്യാസക്തി, അമ്മയുടെ അസുഖം, പട്ടിണി…എന്നിങ്ങനെ ബാല്യകാലത്തെ തിക്താനുഭവങ്ങൾ പിന്നീട് അദ്ദേഹം ചലച്ചിത്രങ്ങളിലൂടെ ചിരിയിൽപ്പൊതിഞ്ഞ് അവതരിപ്പിച്ചു. നമ്മുടെ ജീവിതാവസ്ഥയും സാഹചര്യങ്ങളുമൊക്കെ ഏതുതരത്തിലുള്ളവയായിരുന്നാലും മാനസികമായി തളരാതെ ശുഭപ്രതീക്ഷയോടെ ജീവിതത്തെ നോക്കിക്കാണാൻ ചാർളി ചാപ്ലിൻ ലോകത്തെ പഠിപ്പിച്ചു. എ വുമൺ ഓഫ് പാരീസ്, ദ് ഗോൾഡ് റഷ്, ദ് സർക്കസ്, സിറ്റി ലൈറ്റ്സ്, മോഡേൺ ടൈംസ്, ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ… തുടങ്ങിയ സിനിമകളിലൂടെ ചാപ്ലിൻ അവതരിപ്പിച്ച സന്ദേശങ്ങളും അവതരണ രീതിയും എന്നും പഠനാർഹമാണ്. എല്ലാവർക്കും പ്രശ്നങ്ങളുണ്ടെന്നും ഓരോരുത്തരും അവരുടെ പ്രശ്നങ്ങളോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ജീവിതം ആഹ്ലാദകരം അല്ലെങ്കിൽ ദുരിതപൂർണമാക്കുന്നത് എന്നു ചാപ്ലിൻ തന്നിലെ കലാകാരനിലൂടെ ലോകത്തെ ഓർമപ്പെടുത്തുന്നു.

തന്റേടത്തോടെ പ്രശ്നങ്ങളെ നേരിടാൻ കഴിയുന്നവർക്കു മാത്രം അവകാശപ്പെട്ടതാണ് ജീവിത വിജയം. ലോകത്ത് ഒരു കാര്യവും ശാശ്വതമായിട്ടില്ല, നമ്മുടെ പ്രശ്നങ്ങൾപോലും താൽക്കാലികം മാത്രമാണ് ചാപ്ലിൻ പറയുന്നു. നമ്മുടെ പ്രശ്നങ്ങളെ നമുക്കുതന്നെ പരിഹരിക്കാൻ കഴിയും. അതിനായി തല നിവർത്തി തന്റേടത്തോടെ മുൻപോട്ട് നീങ്ങുക. “തല ഉയർത്തി നോക്കുന്നവർക്കു മാത്രമേ മഴവില്ല് കാണാൻ കഴിയൂ. അബദ്ധങ്ങളും തോൽവികളും പിണയാത്ത മനുഷ്യരില്ല. ഇന്നു സംഭവിച്ച അബദ്ധം നാളെ ഉണ്ടാകണമെന്നില്ല. ഏതൊരു പ്രതിസന്ധിയെയും പുഞ്ചിരിയോടെ വരവേൽക്കാനാണ് ചാർളി ചാപ്ലിൻ തന്റെ കഥാപാത്രങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പഠിപ്പിച്ചത്.

ചിരിക്കാൻ കഴിയാത്ത ഒരു ദിവസം ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. എന്റെ ജീവിതത്തിൽ പല പ്രശ്നങ്ങളുമുണ്ട് എന്ന കാര്യം എന്റെ ചുണ്ടുകൾക്ക് അറിയില്ല. അവ എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കും. സ്വകാര്യ ദുഖങ്ങളെ പുറത്തറിയിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ഞാൻ മഴയത്തു കൂടി നടക്കാൻ ഇഷ്ടപ്പെടാൻ കാരണം മറ്റുള്ളവർ തൻ കണ്ണുനീർ കാണാതിരിക്കാനാണെന്നു പറഞ്ഞ ചാപ്ലിന്റെ പേരിൽ ഒരു ചെറു ഗ്രഹവുമുണ്ട്; 3623 ചാപ്ലിൻ. 1972 ൽ സമഗ്ര സംഭാവനയ്ക്കുള്ള ആദരവായി ഓസ്കർ ബഹുമതി നേടിയ അദ്ദേഹത്തിനു ലഭിച്ച കരഘോഷം ചരിത്രമാണ്.

ഓസ്കർ വേദിയിൽ ഒരാൾക്കു ലഭിക്കുന്ന ഏറ്റവും നീണ്ട കരഘോഷമായിരുന്നു അത്. സദസ് ഒന്നടങ്കം എണീറ്റുനിന്ന് പന്ത്രണ്ടു മിനിറ്റ് നേരമാണ് ഹസ്താരവങ്ങളാൽ ചാർളി ചാപ്ലിനെ ബഹുമാനിച്ചത്. താൽക്കാലികമായ പ്രശ്നങ്ങളെ പർവതീകരിച്ചു കാണാതെ ധൈര്യസമേതം പുഞ്ചിരിയോടെ ഏറ്റെടുക്കാൻ ചാപ്ലിൻ നമ്മെ പ്രചോദിപ്പിക്കുന്നു. ഇന്നത്തെ പ്രശ്നങ്ങൾ നാളത്തെ തമാശയാണ്. ഇന്നനുഭവിക്കുന്ന എല്ലാ വിഷമതകളും തൽക്കാലത്തേക്കു മാത്രമുള്ളതാണ് എന്നു മനസിലാക്കുക. ചിരിച്ചുകൊണ്ട് സംഘർഷങ്ങൾക്ക് അയവ് വരുത്താം. മാനസിക സംഘർഷം ലഘൂകരിക്കുമ്പോൾ ശരീരം ആരോഗ്യമുള്ളതാകും. അതുകൊണ്ടല്ലേ ‘ചിരി ആയുസ് കൂട്ടും’ എന്നു പറയുന്നത്. പ്രസന്നതയോടും പ്രസരിപ്പോടും വിജയത്തിലേക്ക് മുന്നേറാം
മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15 2
എക്കാലത്തെയും പ്രമുഖസംഗീതരചയിതാക്കളിൽ മുൻനിരക്കാരനാണ് 1770ൽ ജർമനിയിൽ ജനിച്ച ബീഥോവൻ. പിയാനോ വായനയിലും അസാമാന്യ പാടവം പുലർത്തിയിരുന്നു. 20 വയസുകഴിഞ്ഞ് ഓസ്ട്രിയയിലെ വിയന്നയിലേക്കു മാറിത്താമസിച്ചു. ബീഥോവന് മുപ്പതു വയസായപ്പോഴേക്കും കേൾക്കാനുള്ള കഴിവ് ഇല്ലാതായിരുന്നു. ഈ വൈകല്യം അദ്ദേഹത്തെ തളർത്തിയില്ല. ബധിരത മറച്ചുവയ്ക്കാൻ ശ്രമിച്ചിരുന്നെങ്കിലും അത് വിജയിക്കാതെയായി. പൂർണമായും ബധിരനായതിനു ശേഷം അദ്ദേഹം രചിച്ച ഒൻപതാമത്തെ സിംഫണി, വൈപുല്യം കൊണ്ടും ഉദാത്തമായ കലാമൂല്യം കൊണ്ടും സാങ്കേതികമികവു കൊണ്ടും സ്വരലയത്തിലെ മഹാവിസ്മയമായി. പക്ഷേ അത് 1824ൽ വിയന്നയിൽ അരങ്ങേറി സമാപിക്കുമ്പോഴുണ്ടായ കടലിരമ്പൽ പോലുള്ള കരഘോഷം അദ്ദേഹം അറിഞ്ഞില്ല. ഓർക്കെസ്ട്രയെ നോക്കി ശ്രോതാക്കളെ പിന്നിലാക്കി വേദിയിൽ നിന്ന ബീഥോവനെ തോളിൽത്തട്ടിവിളിച്ചു തിരിച്ചുനിർത്തിയപ്പോഴാണ് ഇളകിമറിയുന്ന മനുഷ്യതരംഗം അദ്ദേഹം കണ്ടത്.

സംഗീതചരിത്രത്തിൽ തങ്കലിപികളിലെഴുതിയ പേരുള്ള ബീഥോവന്റെ ദൗർബല്യം കേൾവിക്കുറവു മാത്രമായിരുന്നില്ല. ഇരുപതു വയസ്സു മുതലുള്ള വിട്ടുമാറാത്ത വയറുവേദന ആത്മഹത്യയിലേക്കുപോലും നയിച്ചേക്കുമെന്ന് ഭയപ്പെട്ടിരുന്നു. പഠനശേഷി തീരെക്കുറവാകയാൽ ഗുണിക്കാൻ കഴിവില്ലാതെ അക്കങ്ങൾ ആവർത്തിച്ചു കൂട്ടുകയാണു പതിവ്. സംഗീതപഠനത്തിനുവേണ്ടി ബാല്യത്തിൽ അച്ഛന്റെ ക്രൂരപീഡനം, വിഷാദരോഗം, കരൾരോഗം, വാതരോഗം, ത്വക്ക് രോഗം, നേത്രരോഗം തുടങ്ങിയവയെല്ലാം അവഗണിച്ച് മുന്നേറി മഹാസംഗീതജ്ഞനായ ബീഥോവന്റെ കഥ ആരെയാണ് പ്രചോദിപ്പിക്കാത്തത് !

ഒരിക്കലും നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ; പക്ഷേ വിധിയെ തോൽപ്പിച്ച് വിൽമ കൊടുങ്കാറ്റായി
മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15 3
4-ാം വയസ്സിൽ ഇൻഫന്റെൽ പരാലിസിസ് എന്ന രോഗം ബാധിച്ച വിൽമ പൂർണമായി കിടപ്പിലായി. തുടർന്നു രോഗങ്ങളുടെ ഘോഷയാത്രയായിരുന്നു. പോളിയോ, ന്യൂമോണിയ, സ്കാർലറ്റ് ഫിവർ, ഒപ്പം ഇടതു കാലിനു സ്വാധീനക്കുറവും. ഈ കുഞ്ഞ് അധികകാലം ജീവിക്കില്ലെന്നു വൈദ്യ ശാസ്ത്രം വിധിയെഴുതി. പക്ഷേ, 20 വർഷത്തിനു ശേഷം ഇതേ പെൺകുട്ടി വേഗത്തിന്റെ കൊടുമുടി കീഴടക്കി. രോഗക്കിടക്കയിൽ തളർന്നു കിടന്ന വിൽമയിൽ ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയാകണം എന്ന സ്വപ്നം നിറച്ചത് അവളുടെ അമ്മയാണ്. തളർന്നുപോയ ഇടംകാലുമായി പിച്ചവച്ചു തുടങ്ങിയ അവൾ അമ്മ നൽകിയ ധൈര്യത്തിൽ ആകാശത്തോളം സ്വപ്നം കണ്ടു. പിന്നീടു സ്വപ്നം നേടിയതിനു ശേഷം അവൾ ലോകത്തോടു വിളിച്ചുപറഞ്ഞു’എന്റെ ഡോക്ടർമാർ എന്നോട് പറഞ്ഞു എനിക്ക് ഒരിക്കലും നടക്കാൻ കഴിയില്ലെന്ന്, പക്ഷേ, എന്റെ അമ്മ പറഞ്ഞു എനിക്ക് കഴിയുമെന്ന്. ഞാൻ അമ്മയെ വിശ്വസിച്ചു…’ 9-ാം വയസ്സിലാണ് ഓർത്തോപീഡിക് ഷൂ ധരിച്ച് വിൽമ നടക്കാൻ പഠിച്ചത്.

പിന്നീട് ഓടാനുള്ള ശ്രമമായി. പതിയെ കളിക്കളത്തിലേക്കു ചുവടു വച്ചു. ബാസ്കറ്റ് ബോൾ കോർട്ടാണ് ആദ്യം മാടി വിളിച്ചത്. 11-ാം വയസ് മുതൽ കായികപരിശീലനം ആരംഭിച്ചു. തുടക്കത്തിൽ ഊന്നുവടിയുമായാണു പരിശീലനത്തിനിറങ്ങിയത്. ബാസ്കറ്റ് ബോൾ കോർട്ടിലെ മിന്നും താരമായി മാറിയ വിൽമയിലെ താരത്തിന്റെ യഥാർഥ ട്രാക്ക് കണ്ടെത്തിയതു പരിശീലകനായ എഡ് ടെംബിളാണ്. അദേഹത്തിന്റെ ഉപദേശമാണു വിൽമയെ ഓട്ടത്തിന്റെ ട്രാക്കിലെത്തിച്ചത്. 16 വയസ് തികയും മുൻപു വിൽമ അമേരിക്കയുടെ ഒളിംപിക്സ് സംഘത്തിൽ ഇടം ഉറപ്പിച്ചു. 1956-ലെ മെൽബൺ ഒളിംപിക്സിൽ 100 മീറ്റർ യോഗ്യതാ റൗണ്ടിൽ ആദ്യം തന്നെ പുറത്തായി. എങ്കിലും 4 × 100 റിലേയിൽ വെങ്കലം നേടി. പിന്നീട് 1960ൽ റോമിൽ നടന്ന ഒളിംപിക്സിലാണു വിൽമയുടെ അവിശ്വസനീയമായ കുതിപ്പു ലോകം കണ്ടത്.

100, 200 മീറ്ററുകളിലും 4 × 100 റിലേയിലും സ്വർണം. 100 മീറ്ററിൽ തൊട്ടടുത്ത എതിരാളിയെ ബഹുദൂരം പിന്നിലാക്കിയായിരുന്നു വിജയം. 11 സെക്കൻഡിൽ ഫിനിഷിങ്. എന്നാൽ ലോക റെക്കോർഡ് ഭേദിച്ച ആ ഐതിഹാസിക വിജയം രേഖപ്പെടുത്തിയില്ല. കാറ്റിനു വേഗം കൂടുതലായിരുന്നു എന്നതായിരുന്നു കാരണം. 200 മീറ്ററിലും വിൽമയുടെ വിജയം മികവുറ്റതായിരുന്നു. 24.13 സെക്കൻഡിൽ ഓടിയെത്തി. ഒരു ഒളിംപിക്സിൽ 3 സ്വർണം നേടുന്ന ആദ്യത്തെ വനിത എന്ന റെക്കോർഡ് അവളുടെ പേരിൽ സ്വർണ ലിപികളാൽ എഴുതിച്ചേർത്തു. തുടർന്നും ദേശീയ, രാജ്യാന്തര പുരസ്ക്കാരങ്ങൾ വിൽമയെ തേടിയെത്തി .

മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15

Question 5.
അ, ദേഹം – അദ്ദേഹം
വളരെ, ഏറെ – വളരെയേറെ
പകുത്ത്, എടുത്തു – പകുത്തെടുത്തു
പദങ്ങൾ ചേർത്ത് എഴുതിയപ്പോൾ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിച്ചത് ?
പദച്ചേർച്ചകളുടെ കൂടുതൽ ഉദാഹരണങ്ങൾ പാഠഭാഗത്തുനിന്ന് കണ്ടെത്തി വിശകലനം ചെയ്യുക?
Answer:
പദച്ചേർച്ച രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം ഇല്ലാതായാൽ അതിന് ലോപസന്ധി എന്നു പറയുന്നു.
ഉദ: നല്ല, എണ്ണ – നല്ലെണ്ണ
പോയി, ഇല്ല – പോയില്ല
വരിക, ഇല്ല – വരികില്ല

രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പുതുതായി വന്നുചേരുന്നതാണ് ആഗമസന്ധി. ഉദ: അല, ആഴി – അലയാഴി
കളി, ഉടെ – കളിയുടെ

രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉൾപ്പെട്ട ഒരു വർണ്ണം ഇരട്ടിക്കുകയാണെങ്കിൽ ദ്വിത്വസന്ധി എന്നു പറയുന്നു.
ഉദ: പുക, കുഴൽ – പുകക്കുഴൽ
തളിർ, പദം – തളിർപ്പദം

രണ്ടുവർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയിട്ട് അതേ സ്ഥാനത്ത് മറ്റൊരു വർണ്ണം വരു ന്നതിന് ആദേശസന്ധി എന്നു പറയുന്നു.
ഉദ: വിൺ, തലം – വിണ്ടലം
നെൽ, മണി – നെൻമണി

Question 6.
വെയിലിൽ വെന്ത വേരുകൾ കണ്ണീരിന്റെ നനവ് കാത്തുവയ്ക്കുന്നു. ഇലകളിൽ മധുരം വിളമ്പുന്നു. വരികളുടെ ആശയം വ്യക്തമാക്കുക?
Answer:
ജീവിതപ്രതിസന്ധിയിൽ തോറ്റുപോകാതെ ജീവിത പോരാട്ടത്തിൽ പതറാതെ മുന്നോട്ടു പോകുന്നവരുടെ ഹൃദയത്തെ എടുത്തു കാണിക്കുന്ന വരികൾ ആണിത്, ഏതൊരു പ്രതിസന്ധിയിലും മനസ്സുറപ്പോടെ മുന്നോട്ടു പോകുന്നവർക്ക് പ്രകൃതി തന്നെ കനിഞ്ഞു നൽകുന്ന ഒരു കരുത്തുണ്ട് ആ കരുത്താണ് ജീവിതത്തിൽ മുന്നോട്ടുള്ള ഊർജ്ജം നൽകുന്നത് പ്രതിസന്ധികളെ തരണം ചെയ്യുന്നവർക്ക് ജീവിതത്തിൽ നിത്യമായ മധുരം ലഭിക്കുക തന്നെ ചെയ്യും.

ചിരിയുടെ അരങ്ങേറ്റം Chiriyude Arangettam Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes ചിരിയുടെ അരങ്ങേറ്റം Chiriyude Arangettam Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Chiriyude Arangettam Summary

ചിരിയുടെ അരങ്ങേറ്റം Summary in Malayalam

ആമുഖം

സമൂഹത്തിൽ ശ്രദ്ധേയമായ വ്യക്തികളാണ് ആത്മകഥകൾ എഴുതുന്നത്. അവരുടെ ജീവിതവും സംഭാവനകളും സമൂഹത്തിന് പ്രയോജനകരമായിത്തീരട്ടെ എന്ന ശുഭാപ്തി വിശ്വാസത്തോടെ കാലക്രമത്തിൽ അടയാളപ്പെടുത്തി വയ്ക്കുന്നതാണ് ആത്മകഥകൾ, ലോകസിനിമയിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരൻ ചാർളി ചാപ്ലിന്റെ ഹൃദയസ്പർശിയും രസകരവുമായ ആത്മകഥയാണ് പാഠഭാഗം. ലണ്ടൻ തെരുവിലെ കഠിനദാരിദ്ര്യത്തിൽനിന്ന് ലോകപ്രസിദ്ധിയിലേക്കുയർന്ന അദ്ദേഹത്തിന്റെ ജീവിതം വായനക്കാർക്ക് എന്നും പ്രചോദനാത്മകമാണ്. പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതവിജയം നേടിയവരുടെ ധാരാളം കഥകൾ സാഹിത്യകൃതികൾക്ക് പ്രമേയമായിട്ടുണ്ട്. നിശബ്ദ സിനിമയിലൂടെ പ്രേക്ഷകനെ ഇന്നും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ചാർളി ചാപ്ലിന്റെ ജീവിതവിജയവേദിയിലേക്കുള്ള അരങ്ങേറ്റം ഒരു സിനിമയുടെ കഥ പോലെ ദൃശ്യാനുഭവം പകർന്നു നല്കുന്ന ആത്മകഥാഭാഗമാണ്.

ചിരിയുടെ അരങ്ങേറ്റം Chiriyude Arangettam Summary in Malayalam Class 9

പാരസംഗ്രഹം
ചിരിയുടെ അരങ്ങേറ്റം Chiriyude Arangettam Summary in Malayalam Class 9 1
സന്തോഷത്തിന്റെയും സംതൃപ്തിയുടെയും എല്ലാം പ്രതീകമായാണ് പൊതുവേ നമ്മൾ ചിരിയെ കാണുന്നത്. അത്തരം ചിരിയുടെ വേളകളാണ് ജീവിതത്തിൽ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നതും. വെള്ളിത്തിരയിലെ തമാശപ്രകടനം കൊണ്ട് വലിയൊരു കാലം ആളുകളെ ചിരിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു ചാർളി ചാപ്ലിൻ. വംശത്തിന്റെയോ വർണ്ണത്തിന്റെയോ ഭേദമില്ലാതെയും അതിരുകളില്ലാതെയും ലോകമെങ്ങുമുള്ള ആളുകളെ ചിരിപ്പിക്കാൻ ആ കലാകാരനു കഴിഞ്ഞു. എന്നാൽ ലോകത്തെ മുഴുവൻ ചിരിപ്പി ക്കുമ്പോഴും കണ്ണീരിലാഴ്ന്ന ഒരു ഭൂതകാലം മറ്റാരും കാണാതെ സൂക്ഷിക്കു ന്നുണ്ടായിരുന്നു അദ്ദേഹം. ദാരിദ്ര്യത്തിന്റെയും ദുഃഖത്തിന്റെയും സന്ദർഭ ങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യലാണ് വലിയ ശേഷി. ചിരിയുടെ മറുപുറമായ സങ്കടങ്ങളെ ശക്തിയാക്കലും ഏതൊരാളും പഠിക്കേണ്ടുന്ന വലിയ പാഠങ്ങളാണ്.

അറിവിലേക്ക്

ആത്മകഥാ സാഹിത്യം ചരിത്രത്തോളം തന്നെ പഴക്കമുള്ള ഒരു സാഹിത്യരൂപമാണ്. എങ്കിലും ആത്മകഥ ഒരു സാഹിത്യ വിഭാഗമായി വർഗീകരിക്കപ്പെടാൻ തുടങ്ങിയത് 18-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലാണ്. 1797ൽ വില്യം ടെയിലർ മന്തിലി റിവ്യൂ എന്ന ആനുകാലികത്തിലാണ് ‘ഓട്ടോബയോഗ്രഫി’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. പാണ്ഡിത്യപ്രകടനത്തിനുള്ള ഉപാധി എന്ന അർഥത്തിലായിരുന്നു അന്ന് ഈ പദം ഉപയോഗിച്ചു വന്നത്. ആത്മാവിഷ്കാരരചന എന്ന അർഥത്തിൽ ഈ പദം ആദ്യമായി ഉപയോഗിച്ചത് 1809ൽ റോബർട്ട് സതി ആണ്. ‘ആത്മാവ്’ എന്ന അർഥത്തിൽ പദാദിയിൽ ചേർക്കുന്ന ഉപപദമാണ് ആത്മം.

അതായത് ഒരുവന്റെ ആത്മാവിന്റെ കഥയാണ് ആത്മകഥ 1809-ലെ ഓക്സ്ഫോർഡ് നിഘണ്ടുവിലും ഓട്ടോബയോഗ്രഫി ആത്മകഥ എന്ന അർഥത്തിൽ പ്രത്യക്ഷപ്പെട്ടു. ഒരു വ്യക്തിയുടെ ജീവിതത്തെ അയാൾ സ്വയം ചിത്രീകരിക്കു ന്നതാണ്, എഴുതുന്നതാണ് ആത്മകഥ. ഒരു വ്യക്തി സ്വയം രചിക്കുന്ന സ്വന്തം ജീവചരിത്രം ആണ് ആത്മകഥ എന്ന് തെരഞ്ഞെടുത്ത സാഹിത്യ പ്രബന്ധങ്ങൾ ഒന്നാം ഭാഗത്തിൽ തായാട്ട് ശങ്കരൻ അഭിപ്രായപ്പെടുന്നു. വക്താവ് രചിച്ച സ്വന്തം കഥയാണ് ആത്മകഥ എന്ന് പറയാം. അതിൽ ശില്പഭംഗിയും രസാത്മകതയും ചേരുമ്പോൾ അത് സാഹിത്യമായി മാറുന്നു. ആത്മകഥ അനുഭൂതിപരമായ ഒരു ആഖ്യാനമായിട്ടാണ് മുന്നോട്ടു പോവേണ്ടത്. ഒരു വ്യക്തി അവനവനെത്തന്നെ വിഷയം ആക്കികൊണ്ട് സ്വയം എഴുതുന്ന ജീവചരിത്രമാണ് ആത്മകഥ എന്ന് “ഹാൻഡ് ബുക്ക് ഓഫ് ലിറ്ററി ടേംസ്’ എന്ന പുസ്തകത്തിൽ എം. എച്ച്. അബ്രാംസ് എഴുതുന്നു.

അവനവന്റെ ജീവിതത്തിന്റെ കണക്കെടുപ്പും വിലയിരുത്തലുമാണ് ആത്മകഥ. ഇവിടെ ഗ്രന്ഥകാരനും പ്രധാന കഥാപാത്രവും പ്രമുഖ വക്താവും എല്ലാം ഒരാൾ തന്നെ. ഗ്രന്ഥകാരൻ തന്റെ കഴിഞ്ഞകാല ചെയ്തികൾ വായനക്കാരുടെ മുമ്പിൽ നീതീകരിക്കുകയും സ്വന്തം വീക്ഷണങ്ങളും കാഴ്ച്ചപ്പാടുകളും അവരെ കൊണ്ട് അംഗീകരിപ്പിക്കുകയും ആണ് പലപ്പോഴും ചെയ്യുന്നത്. ആത്മപരിശോധനയ്ക്കുള്ള ഒരു ഉപാധി കൂടിയാണ് ആത്മകഥാരചന.വികാരത്തെ മാറ്റിനിർത്തി സ്വാനുഭവരചനകൾ സാധ്യമല്ല.

ചാർളി ചാപ്ലിൻ എന്ന ചലച്ചിത്ര പ്രതിഭ

വിശ്വപ്രസിദ്ധനായ ചലച്ചിത്രകാരനാണ് ചാർളി ചാപ്ലിൻ. ചാൾസ് ചാപ്ലിന്റെയും ഹന്ന ഹില്ലിന്റെയും പുത്രനായി 1889ൽ ലണ്ടനിൽ ജനിച്ചു. ചാൾസ് സ്പെൻസർ ചാപ്ലിൻ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ദുരിതങ്ങൾ നിറഞ്ഞ ബാല്യമായിരുന്നു ചാപ്ലിന്റേത്. ഒട്ടേറെ ജോലികൾ ചെയ്ത് ജീവി ക്കുമ്പോഴും ഒരു അഭിനേതാവാകുക എന്ന അദമ്യമായ ആഗ്രഹം ചാപ്ലിന്റെ ഉള്ളിൽ ഉണ്ടായിരുന്നു. പാരമ്പര്യമായി പകർന്നുകിട്ടിയ അഭിനയസിദ്ധിയും പരിശ്രമവും സ്ഥിരോത്സാഹവും ചാപ്ലിനെ മഹാനായ ചലച്ചിത്രകാരനാക്കി മാറ്റി. അതുല്യമായ അഭിനയത്തിലൂടെ അദ്ദേഹം ലോകം കീഴടക്കി. ചാപ്ലിന്റെ സിനിമകൾ ഇന്നും നമ്മെ കരയിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു.

ചാപ്ലിൻ വെറുമൊരു സാധാരണ ചലച്ചിത്രകാരൻ ആയിരുന്നില്ല. അദ്ദേഹം തന്റെ സിനിമകളിലൂടെ ലോകമെമ്പാടുമുള്ള നിന്ദിതർക്കും പീഡിതർക്കും വേണ്ടി വാദിച്ചു. 1914 മുതൽ 1975 വരെയാണ് ചാപ്ലിന്റെ ചലച്ചിത്ര ജീവിതം. ഏകദേശം 80 ലധികം ചലച്ചിത്രങ്ങൾ അദ്ദേഹം ലോകത്തിന് നൽകിയിട്ടുണ്ട്. ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് “ദ കിഡ്’. 1921ൽ ചാർളി ചാപ്ലിൻ നായകവേഷവും സംവിധാനവും നിർവഹിച്ച, ചാപ്ലിന്റെ വ്യക്തിപരമായ ആത്മാംശം ഏറ്റവും അധികം പ്രതിഫലിച്ച ചിത്രങ്ങളിൽ ഒന്നാണ് അത്. അനാഥമായ ബാല്യകാലത്തിലെ അനുഭവങ്ങളും അവയുടെ തീക്ഷ്ണതകളും സമൂഹത്തിന്റെ കപടമായ സദാചാരവും ആക്ഷേപഹാസ്യത്തിലൂടെ തുറന്നു കാട്ടുകയാണ് ഈ ചിത്രത്തിലൂടെ ചാപ്ലിൻ ചെയ്യുന്നത്. അതിജീവനപാതയിൽ സാധാരണ ജനങ്ങളെ നിരന്തരം വേട്ടയാടുന്ന ഒന്നാണ് വിശപ്പ്. പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്ന കാലങ്ങളിൽ ചാപ്ലിന്റെ സിനിമകൾക്ക് പ്രസക്തി ഏറുകയാണ്.

ചിരിയുടെ അരങ്ങേറ്റം Chiriyude Arangettam Summary in Malayalam Class 9

വളരെ ഹാസ്യാത്മകമായി തോന്നുമെങ്കിലും അതിന്റെ പിന്നിൽ കണ്ണീരിന്റെ ആർദ്രത നിറഞ്ഞുനിൽക്കുന്നു. ചാപ്ലിന്റെ ‘ദ ഗോൾഡ് റഷ്’, ‘മോഡേൺ ടൈംസ് ‘, “ഇമിഗ്രന്റ്’ എന്നീ സിനിമകളിലെല്ലാം വിശപ്പ് ഒരു പ്രധാന ഘടകമായി രംഗത്തെത്തുന്നുണ്ട്. പലപ്പോഴും വിശപ്പിന്റെ രണ്ട് ധ്രുവങ്ങളാണ് സിനിമയിൽ ചിത്രീകരിക്കപ്പെടുന്നത്. അതോടൊപ്പം ആർഭാടവും പ്രധാന ഘടകമായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നു. 1936ൽ പുറത്തിറങ്ങിയ “മോഡേൺ ടൈംസ് ‘ എന്ന സിനിമയിൽ ഉച്ചയ്ക്ക് സൈറൺ മുഴങ്ങുമ്പോൾ ചാപ്ലിൻ തന്റെ ജോലി നിർത്തി ഭക്ഷണം കഴിക്കുന്നു. സിനിമയിൽ ഭക്ഷണം മോഷ്ടിക്കാൻ ശ്രമിക്കുന്ന ചാപ്ലിനെ പോലീസ് പിടി കൂടുന്നുണ്ട്. സിനിമയിൽ ഭക്ഷണം മോഷ്ടിച്ച പെൺകുട്ടിയെ രക്ഷിക്കാനായി ചാപ്ലിൻ കുറ്റം സ്വയം ഏറ്റെടുക്കുന്നു.

തീറ്റരംഗങ്ങൾ വളരെ ഹാസ്യാത്മകമായി തോന്നുമെങ്കിലും വിശപ്പ് ഒരു മനുഷ്യനെ വേട്ടയാടുന്നത് എങ്ങനെയാണെന്ന് ഓരോ സിനിമിയിലൂടെയും അദ്ദേഹം വ്യക്തമാക്കുകയാണ്. ചലച്ചിത്രത്തിന്റെ എല്ലാ മേഖലകളിലും നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ജീവിതം ലോകസിനിമയുടെതന്നെ ചരിത്രമാണ്. ദരിദ്രരുടെയും പീഡിതരുടെയും ഉയർത്തെഴുന്നേൽപ്പിന്റെ കഥയാണ് ലോകത്തിനു മുന്നിൽ അദ്ദേഹം തുറന്നുവെച്ചത്. 1977 ഡിസംബറിലെ ക്രിസ്തുമസ് നാളിൽ ഈ അനശ്വര കലാകാരൻ ലോകത്തോട് വിടപറഞ്ഞു. ചെളിക്കുഴിയിൽനിന്ന് ലോകത്തിന്റെ നിറുകയിലേക്ക് ഉയർന്ന ചാപ്ലിന്റെ ജീവിതം ഓരോ മനുഷ്യനും പ്രചോദനമാണ്.

ഓർത്തിരിക്കാൻ

  • ദുരിതജീവിതങ്ങൾക്കിടയിൽ പ്രതീക്ഷയുമായി ഇച്ഛാശക്തികൊണ്ട് അതിജീവിച്ച കലാകാരനാണ് ചാർളി ചാപ്ലിൻ
  • വേരുകൾ വേവുമ്പോഴും കണ്ണീര് പൊഴിയുമ്പോഴും ആ കണ്ണീരിന്റെ നനവിലും, ഒരു പ്രതീക്ഷ അർപ്പിക്കാൻ കഴിഞ്ഞവർ നമുക്ക് ചുറ്റിലുമുണ്ട്. അവരുടെ ജീവിതങ്ങളാണ് ഭാവിയിലേക്ക് നമ്മെ നയിക്കാൻ പ്രേരിപ്പിക്കുന്നത്.

घर, पेड़ और तारे की याद Summary Class 9 Hindi Kerala Syllabus

Reading SCERT Class 9 Hindi Solutions and घर, पेड़ और तारे की याद Ghar Ped Aur Thare Ki Yaad Summary in Hindi Malayalam before the exam can save a lot of preparation time.

Ghar Ped Aur Thare Ki Yaad Summary in Malayalam Hindi

घर, पेड़ और तारे की याद Summary in Hindi

Ghar Ped Aur Thare Ki Yaad Summary in Hindi

दो सौ साल पहले फिनलैंड में बड़ा युद्ध हुआ । युद्ध में बड़ा नुक्सान हुआ । इस समय एक भाई और उसकी बहन अपने घर से बिछुड हुए। भाई आठ साल और बहन छह साल के थे । वे एक दूर देश में पहुँचे। उनके पास-पड़ोस के लोग बहुत भले थे। वे उनकी देखभाल करते थे। लेकिन भाई और बहन को अपने माँ-बाप, देश, घर के आंगन में खड़े सनोबर का पेड़, उसपर बैठकर हर सुबह गानेवाले दो छोटी पक्षी, पेड़ की शाखाओं के बीच से दिखाई देनेवाला चमकीला तारा आदि की याद आई। उनको वापस जाने की बड़ी इच्छा हुई। अभिभावकों के द्वारा उनकी इच्छा को छोड़ने की कोशिश की। लेकिन वे चुपके से एक चाँदनी रात में अपने घर की ओर निकल पड़ें। रास्ते में कई मुज़ीबतें हुई। लेकिन वे हिम्मत के साथ चल पड़े। दो छोटे पक्षी उनको रास्ता बताकर उनके साथ उड़ान भरते थे। बच्चों ने पेड़ों से जामुन, बेर और दूसरे जंगली फल तोड़कर अपनी भूख और झरनों का पानी पीकर प्यास मिटाई । आँगन में खड़े सनोबर पेड़ को ढूंढकर वे सफर करने लगे। अंत में सनोबर पेड़ को देखा। वहीं अपना घर था। वे उसके अन्दर घुस गए। एक बूढ़ा आदमी और उसकी पत्नी कमरे में बैठे थे। दोनों बच्चे नष्ट होने से बड़े दुःखी थे । सचमुच वें नहीं जानते थे कि ये बच्चे अपने ही बच्चे हैं। क्योंकि वे बड़े हो गए थे। अंत में उन्होंने समझाया वे ही उनके बच्चे हैं। माँ-बाप ने बड़ी खुशी के साथ उनको स्वीकार किया। घर के आंगन में खड़े पेड़ और खुशी की सूचना देते हुए गानेवाले दो पक्षी, पहले से भी ज़्यादा चमकनेवाला तारा आदि का इस कथा में विशेष स्थान है। आँगन में खडे सनोबर के पेड़ से ही बच्चों ने घर को पहचान लिया । खोए हुए बच्चों को वापस मिलने केलिए आंगन का सनोबर पेड़ एक कारण बन गया। इससे हमें यह स्पष्ट है कि प्रकृति की हर चीज़ का अपना महत्व है और हमारे जीवन से बड़ा संबन्ध है।

Ghar Ped Aur Thare Ki Yaad Summary in Malayalam

घर, पेड़ और तारे की याद Summary in Malayalam

200 വർഷം മുമ്പ് ഫിൻലാൻഡിൽ യുദ്ധം ഉണ്ടായി. യുദ്ധത്തിൽ വലിയ നഷ്ടം ഉണ്ടായി. ഈ സമയത്ത് ഒരു സഹോദരനും, സഹോദരിയും സ്വന്തം വീട്ടിൽ നിന്നും വേർപ്പെട്ടുപോയി. സഹോദരൻ 8 വയസ്സും, സഹോദരി 6 വയസ്സും പ്രായമുള്ളവരായിരുന്നു. അവർ വളരെ അകലെ ഒരു നാട്ടിലെത്തി. അവ രുടെ അടുത്തുണ്ടായിരുന്നവർ നല്ലവരായിരുന്നു. അവർ ഇവരെ സംരക്ഷിച്ചു. എന്നാൽ സഹോദര നും, സഹോദരിക്കും തന്റെ മാതാപിതാക്കൾ, നാട്, വീട്ടുമുറ്റത്തെ പൈൻമരം, അതിന്മേലിരുന്ന് ഓരോ പ്രഭാതത്തിലും പാടുന്ന രണ്ട് ചെറിയ പക്ഷികൾ, മരച്ചില്ലയുടെ ഇടയിലൂടെ കാണപ്പെ ടുന്ന തിളങ്ങുന്ന നക്ഷത്രം എന്നിവയുടെ ഓർമ്മ വന്നു. അവർക്ക് തിരിച്ചു പോകാനുള്ള വലിയ ആഗ്രഹം ഉണ്ടായി. മധ്യവർത്തികൾ അവരുടെ ആഗ്രഹത്തെ ഉപേക്ഷിക്കാനായി പരിശ്രമിച്ചു. എന്നാൽ ആരോടും പറയാതെ ഒരു നിലാവുള്ള രാത്രിയിൽ സ്വന്തം വീട്ടിലേക്ക് ഇറങ്ങി തിരിച്ചു.
घर, पेड़ और तारे की याद Summary Class 9 Hindi Kerala Syllabus 1
വഴിയിൽ ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടായി. എന്നാൽ അവർ സധൈര്യം നടന്നു പോയി. രണ്ട് ചെറിയ പക്ഷികൾ അവർക്ക് വഴി പറഞ്ഞു കൊടുത്തുകൊണ്ട് അവരോടൊപ്പം പറന്നു. കുട്ടികൾ വൃക്ഷത്തിൽ നിന്നും ഞാവൽ, ഇലന്തപ്പഴം, മറ്റു വന്യപഴങ്ങൾ പറിച്ച് തന്റെ വിശപ്പും അരുവിയിലെ വെള്ളം കുടിച്ച് ദാഹവും അകറ്റി. മുറ്റത്ത് നിൽക്കുന്ന പൈൻ മരത്തെ അന്വേഷിച്ച് അവർ യാത്ര തുടങ്ങി. അവസാനം പൈൻമരത്തെ കണ്ടെത്തി. അവിടെ തന്നെയായിരുന്നു അവരുടെ വീട്. അവർ അതിന്റെ ഉള്ളി ലേക്ക് പ്രവേശിച്ചു. ഒരു പ്രായമായ മനുഷ്യനും അദ്ദേഹത്തിന്റെ ഭാര്യയും മുറിക്കുള്ളിൽ ഇരിക്കുകയായിരു ന്നു. അവർ രണ്ട് കുട്ടികളും നഷ്ടപ്പെട്ട ദുഃഖത്തിലായിരുന്നു. ഈ കുട്ടികൾ അവരുടേതാണെന്ന കാര്യം അവർക്കറിയില്ലായിരുന്നു. കാരണം അവർ വലുതായിരുന്നു. അവസാനം അവർ മനസ്സിലാക്കിക്കൊടുത്തു . അവർ അവരുടെ കുട്ടികളാണെന്ന്. മാതാപിതാക്കൾ വലരെ സന്തോഷത്തോടെ, അവരെ സ്വീകരിച്ചു. വീട്ടുമു റ്റത്ത് നിന്ന മരം, സന്തോഷ സൂചന നൽകിക്കൊണ്ട് പാടുന്ന രണ്ട് പക്ഷികൾ, ആദ്യത്തലുപരി നന്നായി മിന്നിത്തിളങ്ങുന്ന നക്ഷത്രം ഇവയ്ക്കെല്ലാം ഈ കഥയിൽ പ്രത്യേക സ്ഥാനമാണുള്ളത്. മുറ്റത്ത് നിന്ന പൈൻമരം കണ്ടാണ് കുട്ടികൾ വീട് തിരിച്ചറിഞ്ഞത്. നഷ്ടപ്പെട്ട കുട്ടികളെ തിരികെ ലഭിക്കാൻ മുറ്റത്തെ പൈൻമരം കാരണമായി. പ്രകൃതിയിലെ ഓരോ വസ്തുവിനും തനതായ മഹത്വമുണ്ടെന്നും, ഇവയ്ക്ക് നമ്മുടെ ജീവിതവുമായി വലിയ ബന്ധമുണ്ടെന്നും ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.

ഉത്തരധ്രുവത്തിലെ സമീപപ്രദേശത്ത് ഫിൻലാൻഡ് കൂടിയുണ്ട്. അവയുടെ അതിർത്തികൾ റഷ്യയുമായി ചേർന്ന് കിടക്കുന്നു. ഏകദേശം 200 വർഷങ്ങൾക്കുമുമ്പ് ഫിൻലൻഡിന് യുദ്ധത്തിൽ ധാരാളം നഷ്ടം ഉണ്ടാ യി. പട്ടണങ്ങളെ കത്തിച്ചു കളഞ്ഞു. വിളവുകൾ നഷ്ടപ്പെട്ടുപോയി. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെ ട്ടു. ആയിരക്കണക്കിന് മരണങ്ങൾക്ക് ശേഷം ധാരാളം രോഗങ്ങൾ പടർന്നു പിടിച്ചു. ആയിരക്കണക്കിന് ആളു കൾ തങ്ങളുടെ വീട് ഉപേക്ഷിച്ച് പോകുവാൻ നിർബന്ധിതരായി. കുറച്ചു ആളുകളെ ശത്രുക്കളുടെ സൈന്യം പിടിച്ചുകൊണ്ട് പോയി. ധാരാളം കുടുംബങ്ങളിലെ മാതാപിതാക്കന്മാരും മക്കളും അകന്നുപോയി. കുറച്ച് ദിവസങ്ങൾക്കു ശേഷം ഓടിപ്പോയ കുറച്ചു ആളുകൾ തിരിച്ച് വന്നപ്പോൾ അവർക്ക് കത്തിപ്പോയ വീടുകളും വിളവുകളും അല്ലാതെ ഒന്നും കിട്ടിയില്ല. അവർ കഷ്ടപ്പെട്ട് വീണ്ടും വീടുകൾ ഉണ്ടാക്കി. വിളവുകൾ മുളപ്പി ക്കുകയും, ആളുകൾ തിരിച്ചുവരുന്നതും പ്രതീക്ഷിച്ചു തുടങ്ങി. ഇത് ആ സമയത്തെ കഥയാണ്.

घर, पेड़ और तारे की याद Summary Class 9 Hindi Kerala Syllabus

യുദ്ധസമയത്ത് ഒരു സഹോദരനും അവന്റെ സഹോദരിയും വീട്ടിൽ നിന്നും വേർപിരിഞ്ഞു പോയി. സഹോദ രന് 8 വയസ്സും, സഹോദരിക്ക് 6 വയസ്സുമായിരുന്നു. അവർ അകലെയുള്ള ഒരു നാട്ടിലെത്തി. അവിടെ വച്ച് അവർക്ക് വീടിനെപ്പറ്റിയുള്ള ധാരാളം ഓർമ്മകളുണ്ടായി. അവർക്ക് തിരിച്ചുപോകാൻ വഴി അറിയില്ലായിരുന്നു. അവർ അത്രയ്ക്കും ചെറുതായിരുന്നു. അവരുടെ അടുത്തുള്ളവർ വളരെ നല്ല ആളുക ളായിരുന്നു. അവർ അവരെ സംരക്ഷിക്കാൻ തുടങ്ങി. കുറച്ച് വർഷ ങ്ങൾ കഴിഞ്ഞു. കുട്ടികൾ വലുതായി. പക്ഷേ അവർ തങ്ങളുടെ മാതാപിതാക്കളേയും നാടിനേയും മറന്നില്ല. അവർക്ക് വീട്ട് മുറ്റ ത്തുണ്ടായിരുന്ന പൈൻമരവും അതിന്മേൽ എല്ലാ ദിവസവും രാവിലെ വന്നിരുന്ന് പാടാറുള്ള രണ്ട് പക്ഷികളേയും രാത്രിയിൽ അതിന്റെ ശിഖരത്തിന്റെ ഇടയിലൂടെ മിന്നിതിളങ്ങി കാണുന്ന നക്ഷത്രത്തേയും ഓർമ്മ വന്നു.

ഒരു ദിവസം ഫിൻലാൻഡ് ശാന്തമായെന്നും വീട് വിട്ടുപോയ വർക്ക് തിരിച്ച് വരാമെന്നും വാർത്ത വന്നു. ഈ സഹോദര ങ്ങൾക്കും തിരിച്ച് പോകാമെന്ന് തോന്നി. അവർ തങ്ങളെ സംര ക്ഷിക്കുന്ന മധ്യവർത്തികളോട് അനുവാദം വാങ്ങി.

നിങ്ങളുടെ നാട് ഇവിടെ നിന്ന് എത്രയും ദൂരമാണെന്ന് നിങ്ങൾക്കറിയുമോ? എന്ന് മധ്യവർത്തികൾ ചിരി ച്ചുകൊണ്ട് ചോദിച്ചു. നിങ്ങൾ എങ്ങനെ എത്തും?
കുറേദിവസം എടുത്താലും ഞങ്ങൾ എങ്ങനെയെങ്കിലും എത്തും എന്ന് കുട്ടികൾ മറുപടി പറഞ്ഞു. ഇവിടെ നിങ്ങൾക്ക് വീട്, വസ്ത്രം, ഭക്ഷണം, കൂട്ടുകാർ എല്ലാം തന്നെയുണ്ട് എന്ന് മധ്യവർത്തികൾ പറഞ്ഞു. നിങ്ങളുടെ നാട്ടിൽ ഇപ്പോൾ വലിയ ദാരിദ്ര്യവും ഇല്ലായ്മയുമാണ്. അവിടെ നിങ്ങൾക്ക് പട്ടിണിക്ക് കഴി യേണ്ടി വരികയും പരുപരുത്ത കിടക്കയിൽ കിടക്കേണ്ടി വരികയും ചെയ്യും. മാത്രമല്ല നിങ്ങളുടെ വീട് അവിടെ ഉണ്ടോ എന്നറിയില്ലാ. നിങ്ങളുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ എന്നും അറിയില്ല. എന്നാലും ഞങ്ങൾക്ക് വീട്ടിൽ പോകാൻ ആഗ്രഹമുണ്ടെന്ന് കുട്ടികൾ പറഞ്ഞു. ഞങ്ങൾക്ക് മാതാപിതാക്ക ളുടെ ഒത്തിരി ഓർമ്മ വരുന്നു. കൂടാതെ വീടിന്റെ മുറ്റത്തുള്ള പൈൻ മരത്തിന്റേയും.
घर, पेड़ और तारे की याद Summary Class 9 Hindi Kerala Syllabus 2
എന്നാൽ നിങ്ങൾ കുറേ വർഷങ്ങളായിട്ട് വീട്ടിൽ നിന്ന് അകന്ന് കഴിയുകയാണെന്ന് മധ്യവർത്തികൾ പറ ഞ്ഞു. നിങ്ങൾ അവിടെ നിന്നും വന്നപ്പോൾ നിങ്ങൾക്കും 8ഉം 6ഉം വയസ്സേ ഉണ്ടായിരുന്നുള്ളൂ. നിങ്ങൾ വന്ന വഴി മറന്നിട്ടുണ്ടാകും. നിങ്ങളുടെ മാതാപിതാക്കൾ എങ്ങനെയിരിക്കുന്നു എന്ന കാര്യം നിങ്ങൾക്ക് ഓർമ്മ ഉണ്ടാവില്ല. മാത്രമല്ല നിങ്ങൾക്ക് ആരാണ് വഴി പറഞ്ഞു തരിക?

എന്റെ പിതാവിന്റെ വീടിന്റെ മുമ്പിൽ ഒരു വലിയ പൈൻ മരമുള്ളത് എനിക്ക് ഓർമ്മയുണ്ടെന്ന് ആൺകുട്ടി മറുപടി പറഞ്ഞു. ഓരോ രാവിലേയും പ്രിയങ്കരങ്ങളായ രണ്ട് പക്ഷികൾ അതിന്മേലിരുന്ന് പാടുന്നുണ്ട്. രാത്രി വൃക്ഷത്തിന്റെ ശിഖരത്തിന്റെ ഇടയിലൂടെ ഒരു മിന്നിത്തിളങ്ങുന്ന നക്ഷത്രത്തെ കാണുന്നതും എനിയ്ക്ക് ഓർമ്മയുണ്ട്.

വീട്ടിലേക്ക് തിരികെ പോകുമ്പോൾ നിങ്ങൾ വിഷമത്തിലാകും എന്ന് മധ്യവർത്തികൾ പറഞ്ഞു.
എന്നിട്ടും കുട്ടികൾ വീട്ടിലേക്ക് പോകണമെന്ന വാശി ഉപേക്ഷിച്ചില്ല. തന്റെ നാടിനേയും മാതാപിതാക്ക ളേയും മറക്കുക അവർക്ക് അസാദ്ധ്യമായി. അവരുടെ രാത്രി ഉറക്കം ഇല്ലാതായി.
രാത്രി ചേട്ടൻ അനുജത്തിയോട് “നീ ഉറങ്ങുകയാണോ?” എന്ന് ചോദിച്ചു. അനുജത്തി “അല്ല” എന്നു പറഞ്ഞു. എനിക്ക് വീടിനെപ്പറ്റി ഓർമ്മ വരുന്നു.

അനുജത്തി ചേട്ടനോട് “നീ ഉറങ്ങുകയാണോ?’ എന്നു ചോദിച്ചു. ചേട്ടൻ “അല്ല” എന്നു പറഞ്ഞു. ഞാൻ നമ്മുടെ വീടിനെപ്പറ്റി ആലോചിക്കുകയാണ്. ആരോടും മിണ്ടാതെ ഓടിപ്പോകാൻ രണ്ടുപേരും തീരുമാനിച്ചു. എപ്പോഴെങ്കിലും വീട് കണ്ടെത്തും.

ഒരു ദിവസം ആകാശത്ത് ചന്ദ്രൻ പ്രകാശിക്കുമ്പോൾ, രണ്ട് പേരും തങ്ങളുടെ കുറച്ച് ഡ്രസ്സുകളും വാരിക്കൂട്ടി പോയ്ക്കളഞ്ഞു. നിലാവെളിച്ചത്തിൽ അവർക്ക് വഴി കാണാൻ പറ്റുമായിരുന്നു.
കുറച്ച് ദൂരം നടന്നു കഴിഞ്ഞപ്പോൾ “ചേട്ടാ നമ്മൾ വീട്ടിലൊന്നും എത്തുകയില്ല എന്നാണ് തോന്നുന്നത് എന്ന് അനുജത്തി പറഞ്ഞു.

“നമുക്ക് വടക്ക് പടിഞ്ഞാറ് ഭാഗത്തോട്ട് പോകാം” എന്ന് ചേട്ടൻ പറഞ്ഞു. നമ്മൾ തീർച്ചയായും പൈൻ മര ത്തിന്റേയും നക്ഷത്രത്തിന്റേയും അടുത്തെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആ വൃക്ഷത്തിന്റെ ഇടയിലൂടെ ന തത്തെ കണ്ടുകഴിഞ്ഞാൽ വീട്ടിലെത്തി എന്ന് നമുക്ക് കരുതാം.
രണ്ടു കുട്ടികളും സധൈര്യം മുന്നോട്ട് നീങ്ങി. ആൺകുട്ടി തന്റേയും അനുജത്തിയുടേയും രക്ഷയ്ക്കായി ഓക്കു മരത്തിന്റെ കമ്പ് ഒടിച്ച് തന്റെ കയ്യിൽ വച്ചു.

നടന്ന് നടന്ന് ഒരു ദിവസം അവർ ഒരു നാൽക്കവലയിൽ എത്തി. ഇനി ഏത് വഴിയിലൂടെ പോകണമെന്ന് അവർക്ക് അറിയില്ലായിരുന്നു.

പെട്ടെന്ന് അവർ റോഡരികിലുള്ള മരത്തിലിരുന്ന പാടുന്ന രണ്ട് ചെറിയ പക്ഷികളെ കണ്ടു.
ജ്യേഷ്ഠൻ പറഞ്ഞു “ഈ വഴി ശരിയാണ്. എനിക്കിത് പക്ഷികളുടെ പാട്ട് കൊണ്ടറിയാം. അവ നമ്മളെ സഹായിക്കാൻ വന്നതാണ്.

കുട്ടികൾ ആ വഴിയിലൂടെ പോയി. പക്ഷികളും അവരോടൊപ്പം പതുക്കെ പതുക്കെ പറന്നു നീങ്ങുകയും, വൃക്ഷത്തിന്റെ ശിഖരങ്ങളിൽ ഇരിക്കുകയും ചെയ്തു. കുട്ടികൾ മരങ്ങളിൽ നിന്ന് ഞാവൽ, ഇലന്തപ്പഴം, മറ്റ് വന്യപഴങ്ങളും പറിച്ച് തിന്ന് വിശപ്പടക്കുകയും, അരുവികളിലെ വെള്ളം കുടിക്കുകയും ചെയ്തു.

ഇത്രയധികം നേരം നടന്നിട്ട് അനുജത്തി വളരെയധികം ക്ഷീണിതയായി. അവൾ ജ്യേഷ്ഠനോട് ചോദിച്ചു – “നമ്മൾ എപ്പോഴാണ് പൈൻമരം കാണുക?”

“നമ്മുടെ മാതാപിതാക്കളുടെ ഭാഷ കേൾക്കുമ്പോൾ” എന്ന് ജ്യേഷ്ഠൻ പറഞ്ഞു.
നടന്ന് നടന്ന് വനത്തിൽ തണുപ്പ് കൂടാൻ തുടങ്ങി. അനുജത്തി വീണ്ടും പൈൻമരത്തെപ്പറ്റി ചോദിച്ചു. അല്പം ധൈര്യം ഉണ്ടാകണമെന്ന് ജ്യേഷ്ഠൻ അവളോട് പറഞ്ഞു.
പതുക്കെ പതുക്കെ അവരുടെ പഴയനാട് അവസാനിച്ചു. ആദ്യം പരന്ന സ്ഥലമായിരുന്നു, എന്നാൽ ഇപ്പോൾ കുന്നും, നദികളും, തടാകങ്ങളുമുള്ള നാട്ടിലെത്തി. നമ്മൾ തന്നെ നിൽക്കുന്ന ഈ കുന്നിൽ മുകളിലേക്ക് എങ്ങനെ എത്തും എന്ന് അവൾ അവനോട് ചോദിച്ചു.
“ഞാൻ നിന്നെ കൊണ്ടുപാകാം’ എന്ന് പറഞ്ഞ് ജ്യേഷ്ഠൻ അവൾക്ക് ധൈര്യം കൊടുത്തു.
പോകുന്ന വഴിയിൽ കുറച്ച് നദികളും തടാകങ്ങളും ഉണ്ടായിരുന്നു. പക്ഷേ അക്കരേക്ക് പോകുവാൻ വഞ്ചി കിട്ടി. ചേട്ടൻ അനുജത്തിയെ ഇരുത്തി വഞ്ചി തുഴഞ്ഞു കൊണ്ടിരുന്നു. രണ്ട് പക്ഷികളും അവരോടൊപ്പം പറ ക്കുകയും നിൽക്കുകയും ചെയ്തു.
ഒരു ദിവസം വൈകുന്നേരം അവർ വല്ലാതെ ക്ഷീണിത രായപ്പോൾ, അവർ കുറച്ച് കത്തിപ്പോയ കെട്ടിടങ്ങൾ

കണ്ടു. അവയുടെ അടുത്ത് തന്നെ ഒരു പുതിയ വയൽ വീട് ഉണ്ടായിരുന്നു. അടുക്കള വാതിലിന്റെ പുറത്ത് ഒരു പെൺകുട്ടി പച്ചക്കറികളുടെ തൊലി കളയുകയായിരുന്നു.
ജ്യേഷ്ഠൻ ചോദിച്ചു – “ഞങ്ങൾക്ക് കഴിക്കാൻ എന്തെങ്കിലും തരുമോ?’
തരാം, വരൂ എന്ന് പെൺകുട്ടി മറുപടി പറഞ്ഞു. അമ്മ അടക്കളയിലുണ്ട്. അവർ തീർച്ചയായും നിങ്ങൾക്ക് എന്തെങ്കിലും തരും.
घर, पेड़ और तारे की याद Summary Class 9 Hindi Kerala Syllabus 3

ജ്യേഷ്ഠൻ അനുജത്തിയെ ചേർത്തുപിടിച്ച് പറഞ്ഞു, “നീ കേട്ടോ! നമ്മുടെ മാതാപിതാക്കളുടെ ഭാഷയാണ് ഈ പെൺകുട്ടിയും പറയുന്നത്. ഇനി നമുക്ക് പൈൻ മരവും നക്ഷത്രവും അന്വേഷിച്ച് തുടങ്ങാം. രണ്ട് കുട്ടികൾക്കും അടുക്കളയിൽ ചെന്നപ്പോൾ നല്ല ഭക്ഷണം കിട്ടി. അവർ തങ്ങളുടെ എല്ലാ കഥകളും പറ ഞ്ഞതോടൊപ്പം അവർക്ക് വീടിന്റെ ഒരേ ഒരു അടയാളവും ഉണ്ടെന്ന് പറഞ്ഞു. അതിന്റെ മുമ്പിൽ ഒരു പൈൻ മരമുണ്ട്. അതിന്റെ കമ്പുകളിൽ ഇരുന്ന് രണ്ട് പക്ഷികൾ രാവിലെ പാടുകയും രാത്രിയിൽ അതിന്റെ ഇടയി ലൂടെ മിന്നിത്തിളങ്ങുന്ന നക്ഷത്രത്തേയും കാണാൻ പറ്റും.
ഇവിടെ ധാരാളം പൈൻ മരങ്ങളുണ്ടെന്ന് വീട്ടിലുള്ളവർ പറഞ്ഞു. അതിന്മേലിരുന്ന് ആയിരക്കണക്കിന് പക്ഷി കൾ പാട്ട് പാടുകയും ആയിരക്കണക്കിന് നക്ഷത്രങ്ങൾ ആകാശത്തിൽ മിന്നിത്തിളങ്ങുകയും ചെയ്യുന്നു. നിങ്ങൾ എങ്ങനെ നിങ്ങളുടെ വീടിനെ തിരിച്ചറിയും?
“ഞങ്ങൾ നാട്ടിലെത്തിക്കഴിയുമ്പോൾ ആ മരത്തേയും കണ്ടെത്തും’ എന്ന് ആ സഹോദരൻ മറുപടി പറ ഞ്ഞു. ഇവിടെ വരെ എത്താൻ രണ്ട് പക്ഷികളും ഞങ്ങൾക്ക് വഴി പറഞ്ഞു തന്നു.
രണ്ട് കുട്ടികളും ഇതുപോലെ യാത്ര തുടർന്നു. എല്ലായിടത്തും ദാരിദ്ര്യമായിരുന്നു. പക്ഷേ അവർക്ക് പോയിട ത്തെല്ലാം ഭക്ഷണം കിട്ടുകയും രാത്രി കഴിയാൻ ഇടം കിട്ടുകയും ചെയ്തു. ആളുകൾ അവരെ സഹാനുഭൂതി യോടെയായിരുന്നു നോക്കിയത്.
“ഇതാ നമ്മുടെ മരം!’ ജ്യേഷ്ഠന്റെ കണ്ണിൽ നിന്നും ആനന്ദാശു ഒഴുകാൻ തുടങ്ങി. “അതാ നമ്മുടെ നക്ഷത്രം അനുജത്തി ആദ്യം ചിരിച്ചു, പിന്നീട് കരയാൻ തുടങ്ങി.

അവർ പരസ്പരം കെട്ടിപ്പിടിച്ചു. ജ്യേഷ്ഠൻ പറഞ്ഞു ഈ കളപ്പുരയിലാണ് പിതാവിന്റെ കുതിര് നിന്നിരുന്ന ത്. അനുജത്തി പറഞ്ഞു ഈ കിണറിൽ നിന്നാണ് അമ്മ കന്നുകാലികൾക്കുള്ള വെള്ളം കൊണ്ടുവന്നിരു ന്നത്.

ജ്യേഷ്ഠൻ പറഞ്ഞു – “വരൂ, നമുക്ക് വീടിന്റെ ഉള്ളിലേക്ക് പോകാം.
ആദ്യം നീ പോകൂ – അനുജത്തി പറഞ്ഞു. എനിക്ക് പേടി തോന്നുന്നു. മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നറിയില്ല.
അകത്ത് മുറിയ്ക്കുള്ളിൽ ഒരു വൃദ്ധൻ തന്റെ ഭാര്യയോടൊപ്പം ഇരിക്കുകയും വസന്തം പിന്നേയും വന്നു എന്നും പറയുകയായിരുന്നു. പക്ഷികൾ പാടുന്നു. പൂക്കൾ എല്ലായിടത്തും എത്തിനോക്കുന്നു. എന്നാൽ നമ്മുടെ മനസ്സിൽ സന്തോഷത്തിന്റെ ലക്ഷണമില്ല.
അപ്പോഴേക്കും വാതിൽ തുറന്നു. ഒരാൺകുട്ടിയും പെൺകുട്ടിയും അകത്തേക്ക് വരുകയും കഴിക്കാൻ ആവ ശ്യപ്പെടുകയും ചെയ്തു.
“കുട്ടികളേ, അകത്തേക്ക് വരൂ.” ആ വൃദ്ധൻ പറഞ്ഞു. “ഇന്ന് രാത്രി ഞങ്ങളുടെ കൂടെ താമസിക്കൂ. ഞങ്ങ ളുടെ കുട്ടികൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ നിങ്ങളെപ്പോലെ സൗന്ദര്യമുള്ളവരായിരുന്നേനേ. പറഞ്ഞ് പറഞ്ഞ് കണ്ണീരൊഴുകി.
കുട്ടികൾ സഹിക്കാൻ കഴിഞ്ഞില്ല. അവർ തങ്ങളുടെ മാതാപി താക്കളെ കെട്ടിപ്പിടിച്ച്, കരഞ്ഞുകൊണ്ട് പറഞ്ഞു, ഞങ്ങൾ തന്നെയാണ് നിങ്ങളുടെ കുട്ടികൾ. ഞങ്ങൾ തിരിച്ചു വന്നതാ ണ്. ഞങ്ങൾ പൈൻ മരം കണ്ടാണ് നമ്മുടെ വീടിനെ തിരിച്ച
റിഞ്ഞത്.

സന്തോഷം കൊണ്ട് മാതാപിതാക്കളുടെ കണ്ണുകൾ തുളുമ്പു കയായിരുന്നു. അവർ രണ്ടുപേരുടേയും കവിളത്ത് ഉമ്മ വച്ചു. അമ്മ പറഞ്ഞു ഇന്ന് എന്തോ ഒരു നല്ല കാര്യം ഉണ്ടാകു
घर, पेड़ और तारे की याद Summary Class 9 Hindi Kerala Syllabus 4
മെന്ന് അറിയാമായിരുന്നു. ഇന്ന് അതിരാവിലെ നമ്മുടെ മര
ത്തിന്റെ ശാഖകളിൽ ഇരുന്ന് രണ്ട് പക്ഷികൾ വളരെ മധുരമായി പാടുന്നുണ്ടായിരുന്നു.
ജ്യേഷ്ഠൻ പറഞ്ഞു, ശരിയാ, ഇന്ന് നക്ഷത്രവും ഇലകളുടെ ഇടയിലൂടെ മുമ്പത്തേക്കാളുപരി തിളങ്ങുന്നുണ്ടാ യിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് സ്വന്തം വീട് തിരിച്ച് കിട്ടി. ഞങ്ങളുടെ അലച്ചിൽ അവസാനിച്ചു.

घर, पेड़ और तारे की याद Summary Class 9 Hindi Kerala Syllabus

घर, पेड़ और तारे की याद लेखक परिचय मंगलेश डबराल

मंगलेश डबराल का जन्म 16 मई 1948 को उत्तराखंड में हुआ। वे अनेक भारतीय हिन्दी कवि और पत्रकार थे। वे जनसत्ता, हिन्दी पैट्रियट और पूर्वग्रह सहित हिन्दी भाषा के समाचार पत्रों से जुडे थे। उनकी कुछ लोकप्रिय कृतियों में ‘पहाड़ पर लालटन ( पहाड़ियों पर दीपक)’, ‘घर का रास्ता’, ‘लेखक की रोटी’, ‘हम जो देखते हैं, ‘कवि का अकेलापन’ शामिल है। उनकी मृत्यु 9 दिसंबर 2020 को हुई ।

മംഗലേശ് ഡബറാൽ 1948 മെയ് 16-ന് ഉത്തരാഖണ്ഡിൽ ജനിച്ചു. അദ്ദേഹം. ഒരു ഭാരതീയ ഹിന്ദി കവിയും, പത്രപ്രവർത്തകനുമായിരുന്നു. അദ്ദേഹ ത്തിന് ജനസം, ഹിന്ദി പടിയറ്റ് പൂർവ്വഗ്രഹ് അടക്കം ഹിന്ദി ഭാഷയിലെ ദിനപത്രങ്ങളുമായി ബന്ധം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുറച്ച് പ്രസിദ്ധ കൃതികളിൽ പഹാഡ് പർ ലാൽ ടേൽ, ഘർ കാ രാസ്താ, ലേഖക് കി റൊട്ടി, ഹം ജോ ദേഖത്തെ ഹേ, കവി കാ അലാ 9 – ന് നിര്യാതനായി.

घर, पेड़ और तारे की याद शब्दाथ

  • उत्तरी ध्रुव – ഉത്തരധ്രുവം
  • पड़ोस – അയൽപക്കം
  • सीमा – അതിർത്തി
  • रूस – റഷ്യ
  • करीब – ഏകദേശം
  • नुक्सान हुआ – നഷ്ടം ഉണ്ടായി
  • शहर – നഗരം
  • जलाना – കത്തിക്കുക
  • फसल – വിളവ്
  • मारे गए – കൊല്ലപ്പെട്ടു
  • मौतों के बाद – മരണത്തിനുശേഷം
  • बीमारी फैलना – രോഗം പടരുക
  • मज़बूर होना – നിർബന്ധിതമാകുക
  • दुश्मन – ശത്രു
  • पकड़ना – പിടിക്കുക
  • गई – കൊണ്ടുപോയി
  • परिवार – കുടുംബം
  • अलग होना – വേറെയാകുക
  • भागना – ഓടുക
  • वापस आना – തിരിച്ച് വരുക
  • जले हुए घर – കത്തിയ വീടുകൾ
  • के अलावा – കൂടാതെ
  • मेहनत करना – പരിശ്രമിക്കുക, कोशिश करना
  • उगाना – മുളപ്പിക്കുക
  • इन्तज़ार करना – കാത്തിരിക്കുക
  • दौर – കറങ്ങുക
  • दौरान – വേള
  • बिछुड जाना – വേർപ്പെടുക
  • साल – വർഷം, വയസ്സ്
  • भाई – സഹോദരൻ
  • बहन – സഹോദരി
  • पहुँचना – എത്തിച്ചേരുക
  • रास्ता – വഴി
  • पता नहीं – അറിയില്ല
  • पास-पड़ोस के लोग – ചുറ്റുപാടും ഉഉ ഉ അളുകൾ
  • भला – നല്ലത്
  • देखभाल – സംരക്ഷണം
  • बीतना – കഴിഞ്ഞുപോകുക
  • भूलना – മറക്കുക
  • आँगन – -മുറ്റം
  • आँगन में खड़े – മുറ്റത്ത് നിൽക്കുന്ന
  • सनोबर का पेड़ – പൈൻ മരം
  • याद आना – ഓർമ്മ വരിക
  • के बीच से – ഇടയിലൂടെ
  • चमकीला – മിന്നുന്ന
  • तारा – നക്ഷത്രം
  • दिखाई देना – കാണപ്പെടുക
  • खबर – വാർത്ത
  • अभिभावक – മധ്യവർത്തി
  • माँगना – ആവശ്യപ്പെടുക
  • जवाब देना – മറുപടി നൽകുക
  • गरीबी – ദാരിദ്ര്യം
  • अभाव – ഇല്ലായ്മ
  • भूखा रहना – പട്ടിണി കിടക്കുക
  • खुरदुरे बिस्तर – പരുപരുത്ത കിടക്ക
  • सोना – ഉറങ്ങുക
  • सोना पडेगा – ഉറങ്ങേണ്ടി വരും
  • घर बचना – വീട് അവശേഷിക്കുക
  • सड़क – റോഡ്
  • के सामने – മുമ്പിൽ
  • रास्ता बताना -വഴി പറയുക, വഴി തെളിക്കുക
  • प्यारा – പ്രിയമം, lovely
  • मुसीबत – വിഷമം
  • ज़िद – വാശി
  • छोड़ना – ഉപേകഷിക്കുക, to give up
  • भूलना – മറക്കുക, to forget
  • असंभव – അസാദ്ധൃം, Impossible
  • नींद उड़ना – ഉറക്കം നഷ്ടപ്പെടുക
  • पूछना – ചോദിക്കുക, to ask
  • तय करना – തീരുമാനിക്കുക, to decide
  • चुपके से – മിണ്ടാതെ
  • भागना – ഓടിപ്പോകുക
  • कभी न कभी – എപ്പോഴെങ്കിലും
  • चाँद की रोशनी – നിലാവ്
  • चाँद – ചന്ദ്രൻ
  • चमकना – തിളങ്ങുക, മിന്നിത്തിളങ്ങുക
  • कपड़ा – വസ്ത്രം
  • इकट्ठा होना – ശേഖരികുക, to collect
  • उत्तर-पश्चिम – വടക്ക് പടിഞ്ഞാറ്
  • दिशा – ദിക്ക്
  • उम्मीद – വിശ്വാസം
  • ज़रूर – തീർച്ചയായും
  • हिम्मत – ധൈര്യം
  • आगे बढ़ना – മുന്നോട്ട് പോകുക
  • बलूत का पेड़ – ഓക്ക് മരം
  • टहनी – കമ്പ്, ചില്ല
  • तोड़ना – പൊട്ടിക്കുക, പറിക്കുക
  • चौराहा – നാൽക്കവല
  • सह – ശരി
  • मदद करना – സഹായിക്കുക
  • उड़ान भरना – പറക്കുക
  • जामुन – ഞാവൽപ്പഴം
  • बेर – ഇലന്തപ്പഴം
  • भुख मिटाना – വിശപ്പടക്കുക
  • अचानक – പെട്ടെന്ന്
  • धीरे-धीरे – പതുക്കെ പതുക്കെ
  • झरना – അരുവി
  • भटकना – അലഞ്ഞ് തിരിഞ്ഞ് നടക്കുക
  • थक गई – ക്ഷീണിതയായി
  • ठंडा – തണുപ്പ്
  • बढ़ना – വർദ്ധിക്കുക
  • थोड़ा – അല്പം
  • छूटना – ഉപേക്ഷിക്കുക
  • ज़मीन – നിലം, സ്ഥലം
  • समतल – നിരപ്പായ
  • पहाड़ – കുന്ന്, പർവ്വതം
  • झील – തടാകം, lake
  • खड़ी पहाड़ी – കുത്തനെയുള്ള പർവ്വതം
  • हिम्मत बंधाना – ധൈര്യം നൽകുക
  • नाव – തോണി, വഞ്ചി, boat
  • नाव खेतना – തോണി തുഴയുക
  • शाम – വൈകുന്നേരം
  • जली हुई – കത്തിയ
  • इमारत – കെട്ടിടം, building
  • दरवाज़ा – വാതിൽ
  • बाहर – പുറത്ത്
  • सब्जियाँ – വച്ചക്കറികൾ, vegetables
  • छीलना – തൊലികളയുക
  • गर्दन – കഴുത്ത്
  • गर्दन को बाँहु में लिपटाना – ചേർത്ത് പിടിക്കുക
  • तलाश करना – അന്വേഷിക്കുക
  • शुरू करना – ആരംഭിക്കുക
  • खाना – ഭക്ഷണം
  • निशानी – അടയാളം
  • कहानी – കഥ
  • खूब – നല്ലവണ്ണം
  • दिखाई देना – കാണപ്പെടുക
  • हज़ारों – ആയിരക്കണക്കിന്
  • आसमान – ആകാശം
  • पहचानना – തിരിച്ചറിയുക
  • सफर – യാത്ര
  • ज़ारी रखना – തുടരുക, to continue
  • जगह-जगह – എല്ലായിടത്തും
  • गरीबी – ദാരിദ്ര്യം
  • रात बिताना – രാത്രി ചെലവഴിക്കുക
  • खुशी – സന്തോഷം
  • आँसू – കണ്ണുനീർ
  • बहना – ഒഴുകുക
  • हँसी – ചിരിച്ചു
  • एक दूसरे से लिपटना – പരസ്പരം കെട്ടിപ്പിടിക്കുക
  • खालिहान – കളപ്പുര
  • घोडे – കുതിരകൾ
  • कुआँ – കിണർ
  • मवेशियाँ – കന്നുകാലികൾ
  • बूढ़ा – വൃദ്ധനായ
  • झाँकना – എത്തിനോക്കുക
  • गले लगाना – ആലിംഗനം ചെയ്യുക
  • खुशी के मारे – സന്തോഷം കൊണ്ട്
  • छलकना – തുളുമ്പുക
  • गाल – കവിൾത്തടം
  • चूमना – ചുംബിക്കുക
  • मिठास – മധുരം
  • खतम होना – അവസാനിക്കുക

ചിരിയുടെ അരങ്ങേറ്റം Notes Chiriyude Arangettam Question Answer Class 9 Kerala Padavali Chapter 14

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam ചിരിയുടെ അരങ്ങേറ്റം Chiriyude Arangettam Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 14 Question Answer Notes ചിരിയുടെ അരങ്ങേറ്റം

9th Class Malayalam Kerala Padavali Unit 5 Chapter 14 Notes Question Answer Chiriyude Arangettam

Class 9 Malayalam Chiriyude Arangettam Notes Questions and Answers

Question 1.
ചാപ്ലിന്റെ ബാല്യകാലത്തെ അരക്ഷിതാവസ്ഥയുടെ കാരണങ്ങൾ എന്തെല്ലാമായിരുന്നു? പാഠഭാഗത്തെ അടിസ്ഥാനമാക്കി ചർച്ചചെയ്യുക?
Answer:
മദ്യപാനി ആയ പിതാവും കടുത്ത ദാരിദ്ര്യത്തിലും ശരീരത്തിന്റെ നിസ്സഹായതയിലും
തൊഴിൽ ചെയ്യേണ്ടി വരികയും കുടുംബം പോറ്റുകയും ചെയ്ത ‘അമ്മ മാത്രമായിരുന്നു ചാപ്ലിന്റെ ആശ്രയം, കഷ്ടപ്പാടും ദുരിതവും കണ്ടുവളർന്ന ചാപ്ലിന്റെ ജീവിതത്തിൽ അരക്ഷിതാവസ്ഥ നില നിന്നിരുന്നു, എന്നാൽ കടുത്ത പ്രതിസന്ധിയിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഇച്ഛാ ശക്തി യോടെ പ്രവർത്തിക്കുയായിരുന്നു ചാപ്ലിൻ.

Question 2.
“അഞ്ചാം വയസ്സിൽ ഞാനെന്റെ അരങ്ങിലെ ആദ്യപ്രകടനം നടത്തിയത്
അമ്മയുടെ ശബ്ദപ്രശ്നം കാരണമാണ്.”
‘പ്രതിസന്ധികളുണ്ടാവുമ്പോഴാണ് പ്രതിഭ മാറ്റുരയ്ക്കപ്പെടുന്നത്.’
ചാപ്ലിന്റെ ആത്മകഥാഭാഗവും പ്രസ്താവനയും അടിസ്ഥാനമാക്കി പ്രതികരിക്കുക.?
Answer:
ജീവിത പ്രതിസന്ധിയിൽ ഒറ്റപ്പെട്ടു പോകുന്നവർ ജീവിതത്തെ പേടിച്ചു പരാജയപ്പെടുകയല്ല വേണ്ടത് നിരന്തരമായ പ്രയത്നങ്ങളിലൂടെ ജീവിതത്തെ തങ്ങൾക്കു കീഴ്പ്പെടുത്തുകയാണ് ചെയ്യേണ്ടത്, ചാപ്ലിന്റെ ജീവിത ദുരിതങ്ങളിൽ ചാപ്ലിൻ തന്റെ പ്രതിസന്ധികളെ അതിജീവിക്കാൻ തന്നാലാകുന്ന വിധം തന്റെ ചെറിയ പ്രായത്തിൽ തന്നെ പ്രയത്നിച്ച ചാപ്ലിന്റെ ജീവിതം എല്ലാവർക്കും ഒരു പാഠമാണ്. ജീവിതത്തെ സ്നേഹിച്ചും പരിഗണിച്ചും ആഘോഷിച്ചും മുന്നോട്ടു പോകുക. പ്രതിസന്ധികൾ തരണം ചെയ്യുമ്പോൾ ആണ് പ്രതിഭ മാറ്റുരയ്ക്കപ്പെടുന്നത് എന്ന് ചാപ്ലിന്റെ ജീവിത പാഠങ്ങളിൽ നിന്നും മനസിലാക്കാം.

ചിരിയുടെ അരങ്ങേറ്റം Notes Chiriyude Arangettam Question Answer Class 9 Kerala Padavali Chapter 14

Question 3.
• “എന്റെ ജീവിതത്തിൽ പല പ്രശ്നങ്ങളുമുണ്ട് എന്ന കാര്യം എന്റെ ചുണ്ടുകൾക്ക് അറിയില്ല. അവ എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കും.”
• “ഒരു തമാശ കേട്ട നിങ്ങൾക്ക് വീണ്ടും വീണ്ടും ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് ഒരേ സങ്കടമോർത്ത് വീണ്ടും വീണ്ടും കരയുന്നത്? ജീവിതം ആരുടെയും മുന്നിൽ തോറ്റുകൊടുക്കാവുന്നതല്ല.” (ചാർളി ചാപ്ലിൻ)
ജീവിതയാത്രയിൽ പലതരത്തിലുള്ള സങ്കടങ്ങളും വേദനകളും അനുഭവിക്കേണ്ടി വരാറുണ്ടല്ലോ. അത്തരം അനുഭവങ്ങൾ മറികടക്കാനുള്ള കരുത്തേകാൻ ചാർളി ചാപ്ലിന്റെ ജീവിതവും വാക്കുകളും പ്രചോദനമാകുന്നുണ്ടോ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കുറിപ്പ് തയ്യാറാക്കുക.?
Answer:
ജീവിതം എന്നത് ഒരു നാടകം പോലെ ആണ്. പല സന്ദർഭങ്ങളിലും പല വേഷങ്ങളും നാം അഭനയി ക്കേണ്ടി വരാറുണ്ട്, ജീവിതം നൽകുന്ന രംഗങ്ങളിൽ ഏല്ലാം തൊട്ടു കൊടുക്കാതെ ആത്മാർത്ഥമായി അഭിനയിക്കുക എന്നതാണ് വിജയം. ജീവിതത്തിൽ തോറ്റു കൊടുക്കാതിരിക്കുന്നിടത്തോളം കാലം ജീവിതം കീഴ്പെടുകയാണ് ചെയ്യുക. ജീവിതത്തെ മനോഹരമായി എങ്ങനെ കീഴ്പ്പെടുത്താൻ കഴിയും എന്ന ജീവിത പാഠങ്ങളാണ് ചാപ്ലിൻ പകർന്നു നൽകുന്നത് പ്രതിസന്ധികളെ എങ്ങനെ അവസരം ആക്കാം എന്നാണ് ചാപ്ലിൻ തന്റെ അനുഭവത്തിലൂടെ പങ്കു വെയ്ക്കുന്നത്.

Question 4.
ചാപ്ലിൻ ആത്മകഥാഭാഗത്ത് അവതരിപ്പിക്കുന്ന ഹൃദയസ്പർശിയായ ജീവിതമുഹൂർത്തങ്ങൾ അടിസ്ഥാനമാക്കി റോൾ പ്ലേ അവതരിപ്പിക്കുക?
Answer:

  • ചാപ്ലിന്റെ ജീവിത മുഹൂർത്തങ്ങൾ കോർത്തിണക്കി ഗ്രൂപ്പ് ആയി ചേർന്ന് തന്നിരിക്കുന്ന സൂചകങ്ങൾ പരിഗണിച്ചു റോൾ പ്ലേ തയ്യാറാക്കുക
  • മദ്യപാനംമൂലം ചാപ്ലിന്റെ മാതാപിതാക്കൾ വേർപിരിയുന്ന സന്ദർഭം.
  • രോഗിയായ അമ്മയുടെ അവശത നിറഞ്ഞ ജീവിതം.
  • അഞ്ചാം വയസ്സിൽ അരങ്ങേറ്റത്തിന് കാരണമായ സംഭവം. ചാപ്ലിന്റെ അരങ്ങേറ്റത്തിനുശേഷം വേദിയിൽ കടന്നുവരുന്ന അമ്മ. സദസ്യരുടെ പ്രകടനം.
  • റോൾ പ്ലേയ്ക്ക് ആവശ്യമായ സംഭാഷണങ്ങൾ തയ്യാറാക്കുന്നു. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നു. അവതരണത്തിനുള്ള തയ്യാറെടുപ്പ് നടത്തുന്നു.
  • കഥാപാത്രത്തിന്റെ രൂപം, ഭാവം, വൈകാരികാവസ്ഥ തുടങ്ങിയവ ചർച്ചചെയ്ത് കഥാപാത ചിത്രീകരണം പൂർത്തിയാക്കുന്നു. അവതരിപ്പിക്കുന്നു.

Question 5.
ജീവിതാനുഭവങ്ങളും അക്കാലത്തെ സാമൂഹികാവസ്ഥകളും ചാപ്ലിന്റെ സിനിമകളെ സ്വാധീനിച്ചിട്ടുണ്ടോ? ദി കിഡ്, മോഡേൺ ടൈംസ് എന്നീ സിനിമകൾ കണ്ട് നിരൂപണം തയ്യാറാക്കുക.?
Answer:
ചിരിയുടെ അരങ്ങേറ്റം Notes Chiriyude Arangettam Question Answer Class 9 Kerala Padavali Chapter 14 1
അക്കാലത്തെ ജീവിതാവസ്ഥകളും സാമൂഹികാവസ്ഥകളും ചാപ്ലിന്റെ ജീവിതത്തെ ബാധിച്ചിട്ടുണ്ട്, സാമ്പത്തീകമായി അടിത്തറയില്ലായ്മയും ജീവിതത്തിൽ കടന്നു വന്ന വെല്ലു വിളികളും ചാപ്ലിന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചപ്പോഴും ചാപ്ലിൻ പ്രതിസന്ധികളിൽ തളരാതെ തന്റെ പ്രതിഭയ്ക്ക മാറ്റ് കൂട്ടുകയായിരുന്നു. ചാപ്ലിൻ തന്റെ ജീവിതത്തെ ഉപയോഗിക്കുകയാണ് ചെയ്തത്. തന്റെ ജീവിതത്തിൽ കടന്നു വന്ന മുഹൂർത്തങ്ങളും പ്രതിസന്ധികളും ചാപ്ലിന്റെ സിനിമകളിലും പ്രകടമാണ്. ദാരിദ്ര്യത്തെ അതിജീവിക്കാൻ ചാപ്ലിൻ നടത്തുന്ന ജീവിത സാഹ സങ്ങൾ പലപ്പോഴും തമാശകളും പൊട്ടിച്ചിരിപ്പി ക്കുകയും ചിരിക്കു ശേഷം ചിന്തകൾ കൊണ്ട് മന സ്സിനെ നുള്ളി നോവിക്കുകയും ചെയ്യാറുണ്ട് എന്ന് നമുക്കേവർക്കുമറിയാം.

ചിരിക്കു ശേഷം ജനിക്കുന്ന ചിന്തയിലാണ് ചാപ്ലിന്റെ സിനിമകളുടെ ആഴം അറിയുകയും ഇക്കാലമത്രയും നിരൂപക ശ്രദ്ധയിൽ തങ്ങി നിൽക്കുന്നതിനു കാരണമാകുകയും ചെയ്യുന്നത്. ചാർളി ചാപ്ലിൻ എഴുതി, സംവിധാനം, എഡിറ്റ്, നിർമ്മാണം, സംഗീതം എന്നിവ ഒരു കോമഡി ചിത്രമാണ് ദി കിഡ്. കോമഡി ഷോർട്ട്സ് നിർമ്മിച്ച് വർഷങ്ങൾക്ക് ശേഷം ചാപ്ലിന്റെ ആദ്യ ഫീച്ചർ ഫിലിം ആയിരുന്നു അത്. പുറത്തിറങ്ങിയപ്പോൾ 68 മിനിറ്റായിരുന്നു ദൈർഘ്യം. ഖേദകരമെന്നു പറയട്ടെ, 1972ൽ വെട്ടിച്ചുരുക്കിയ റീറിലീസ്, ഇപ്പോൾ അത് 53 മിനിറ്റ് മാത്രം. 15 മിനുട്ട് തികയുമ്പോൾ പോലും സിനിമ ഉയർന്നു നിൽക്കുന്നു. അതിലുപരിയായി സിനിമ തികച്ചും മികച്ചതാണ്.
ചിരിയുടെ അരങ്ങേറ്റം Notes Chiriyude Arangettam Question Answer Class 9 Kerala Padavali Chapter 14 2

അവിവാഹിതയായ ഒരമ്മ തന്റെ കുഞ്ഞിനെ ഒരു ആഡംബര മാളികയുടെ പുറത്ത് ഒരു കാറിന്റെ പിൻസീറ്റിൽ ഉപേക്ഷിക്കുന്നു. കാറിന്റെ ഉടമസ്ഥൻ തന്റെ കുട്ടിയെ പരിപാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പകരം കാർ മോഷ്ടിക്കപ്പെടുകയും കാർ മോഷ്ടാക്കൾ പരിഭ്രാന്തരാവുകയും കുഞ്ഞിനെ ഒരു ഇടവഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. അലഞ്ഞുതിരിയുന്ന ടാംമ്പ് (ചാപ്ലിൻ) പകരം കുഞ്ഞിനെ കണ്ടെത്തുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം ചവിട്ടിയും കുട്ടിയും (ജാക്കി കൂഗൻ) കുംഭകോണങ്ങളുടെയും ചെറിയ കുറ്റകൃത്യങ്ങളുടെയും ഒരു പരമ്പര ഏറ്റെടുക്കുന്നതിനിടയിൽ അച്ഛനും മകനുമായി ഒരുമിച്ച് ജീവിക്കുന്നു. ഒരു നൂറ്റാണ്ട് പിന്നിട്ട ചാർളി ചാപ്ലിൻ ലോക സംസ്കാരത്തിൽ എത്ര പ്രസിദ്ധനായി തുടരുന്നു എന്നത് അതിശയകരമാണ്. കൂടാതെ ഇന്ന് കുറച്ച് ആളുകൾ അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ ശ്രമിക്കുന്നത് അതിശയകരമാണ്. അമേരിക്കൻ നിശ്ശബ്ദ കോമഡിയുടെ കാര്യത്തിൽ, അദ്ദേഹം തന്റെ ലീഗിന്റെ ഏറ്റവും ഉയർന്ന സ്ഥാനത്താണ്. ബർ കീറ്റന്റെ അത്ലറ്റിക് കോമാളിത്തം കൊണ്ട് മാത്രമാണ് അദ്ദേഹം എതിരാളി.

കോമഡി എപ്പോഴും കാലഹരണപ്പെടുമ്പോൾ, നിശ്ശബ്ദ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന തികച്ചും ശാരീരികമായ ഹാസ്യം യഥാർത്ഥത്തിൽ ചാപ്ലിന്റെ സൃഷ്ടികളെ ചെറുപ്പകാലത്തെ കോമഡി സിനിമകളേക്കാളും ശൈലികളേക്കാളും നന്നായി സംരക്ഷിക്കുന്നു. കുട്ടി വളരെ നന്നായി എഴുന്നേറ്റു നിൽക്കുന്നു, ഇന്നത്തെ ഏതൊരു സിനിമാപ്രേമിയും ട്രാക്ക് ചെയ്ത് കാണേണ്ടതാണ്. അത് ശരിക്കും ശ്രദ്ധേയമായ ഒരു പ്രവൃത്തിയാണ്. ദി കിഡിൽ ചാപ്ലിൻ തികച്ചും ശ്രദ്ധേയമായ എന്തെങ്കിലും ചെയ്യുന്നു. അദ്ദേഹത്തിന്റെ ആദ്യ ഷോർട്ട്സ് പോലെ തന്നെ തമാശകളും നിറഞ്ഞതായിരിക്കുമ്പോൾ, സമാന്തരമായി ഓടുന്നതിനേക്കാൾ നാടകീയമായ അക്കാലത്തെ ജീവിതാവസ്ഥകളും സാമൂഹികാവസ്ഥകളും ചാപ്ലിൻ തന്റെ ചിത്രങ്ങളിലൂടെ വരച്ചു കാണിക്കുന്നു, തികച്ചും നിശ്ശബ്ദമായിട്ടെങ്കിലും ജീവിതത്തിന്റെ ചലനാത്മക ദൃശ്യങ്ങളാണ് നമുക്ക് കാണാൻ ആകുക
ചിരിയുടെ അരങ്ങേറ്റം Notes Chiriyude Arangettam Question Answer Class 9 Kerala Padavali Chapter 14 3
വ്യവസായ വിപ്ലവത്തിന്റെ കടന്നു വരവോടു കൂടി ജീവിതങ്ങൾ യന്ത്രങ്ങൾക്കടിമപ്പെടുന്നതിന്റെ നേർസാക്ഷ്യമായിരുന്നു മോഡേൺ ടൈംസ് എന്ന സിനിമ. ചാപ്ലിന്റെ സാമൂഹിക വീക്ഷണം അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും പ്രതിഫലിക്കുന്നതായി കാണാം

ചിരിയുടെ അരങ്ങേറ്റം Notes Chiriyude Arangettam Question Answer Class 9 Kerala Padavali Chapter 14

Question 6.
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ്, ഗായകൻ, സംഗീതസംവിധായകൻ തുടങ്ങി സിനിമയുടെ സമസ്തമേഖലകളിലും കഴിവ് തെളിയിച്ച്, ലോകം അംഗീകരിക്കുന്ന ബഹുമുഖപ്രതിഭയാണ് ചാർളി ചാപ്ലിൻ, ചാപ്ലിന്റെ ജീവിതവും സംഭാവനകളും കോർത്തിണക്കി ഒരു ലഘു ഡോക്യുമെന്ററി തയ്യാറാക്കുക.
Answer:
അധ്യാപകരുടെയും മികച്ച സിനിമ ഫാക്കൽട്ടികളുടെയും ക്ളാസ്സുകൾ പരിശോധിച്ചു ഡിക്യൂമെന്ററി ഗ്രൂപ്പ് ആയി ചേർന്ന് തയ്യാറാക്കുക.

Question 7.
തല ഉയർത്തി നോക്കുന്നവർക്കേ മഴവില്ലു കാണാനാകൂ… വാക്കുകളുടെ അർഥം വിശദമാക്കുക ?
Answer:
തങ്ങളുടെ ജീവിതപ്രാരാബ്ദങ്ങളിൽ തളർന്നു പോകുകയും സ്വയം ഒരു ഭാരമായി മാറി പിന്നിലേക്ക് പോകുകയല്ല ചെയ്യേണ്ടത് ജീവിത പ്രാരാബ്ദങ്ങളെ ഏറ്റെടുക്കുകയും സമചിത്തതയോടെ മുന്നോട്ടു പോകുകയുമാണ് ചെയ്യേണ്ടത് എന്ന് ചാപ്ലിൻ തന്റെ ജീവിതത്തിലൂടെ പങ്കു വെയ്ക്കുന്നു. ജീവിതം കുഴിക്കുന്ന കുഴിയിലേക്കു വീഴാൻ തയ്യാറായാൽ താങ്കൾക്കർഹമായ ഉയരങ്ങൾ താണ്ടാൻ സാധ്യമാകില്ല എന്ന് ചാപ്ലിൻ പഠിപ്പിക്കുന്നു. പ്രതിസന്ധികൾ ജീവിതം പഠിക്കുന്നതിനും അവസ രങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുമായി മാറ്റി എടുക്കുക.

घर, पेड़ और तारे की याद Questions and Answers Notes Class 9 Hindi Kerala Syllabus

Practicing with SCERT Kerala Syllabus 9th Standard Hindi Notes Pdf Unit 4 Chapter 2 घर, पेड़ और तारे की याद Ghar Ped Aur Thare Ki Yaad Questions and Answers Notes improves language skills.

Class 9 Hindi Ghar Ped Aur Thare Ki Yaad Question Answer Notes

घर, पेड़ और तारे की याद Question Answer Notes

Class 9 Hindi Unit 4 Chapter 2 घर, पेड़ और तारे की याद Notes Question Answer

प्रश्न 1.
युद्ध के शिकार लोगों को कौन-कौन सी परेशानियाँ झेलनी पड़ती हैं ?
യുദ്ധത്തിന് ഇരയായ ആളുകൾക്ക് ഏതൊക്കെ കഷ്ടതകൾ സഹിക്കേണ്ടി വന്നു?
उत्तरः
शहरों को जला दिया गया। फसलें नष्ट हो गई। हज़ारों लोग मारे गए। हज़ारों मौतों के बाद कई बीमारियाँ फैल गई। हज़ारों लोग अपने घरों को छोड़कर जाने के लिए मज़बूर हो गए। कुछ लोगों को दुश्मनों की सेना पकड़ कर ले गई। बहुत से परिवारों में माता-पिता और बच्चे भी अलग-अलग हो गए।

നഗരങ്ങളെ കത്തിച്ചു. വിളവുകൾ നഷ്ടപ്പെട്ടു പോയി. ആയിരക്കണക്കിന് ആളുകൾ കൊല്ല പ്പെട്ടു. ആയിരക്കണക്കിന് മരണങ്ങൾക്ക് ശേഷം ധാരാളം രോഗങ്ങൾ പടർന്നു. ആയിരക്കണ ക്കിന് ആളുകൾക്ക് തങ്ങളുടെ വീടുപേക്ഷിച്ച് പോകേണ്ടി വന്നു. കുറച്ച് ആളുകളെ ശത്രു സൈന്യം പിടിച്ചു കൊണ്ടുപോയി. ധാരാളം കുടുബങ്ങളിൽ മാതാപിതാക്കളെ മക്കളും വേർപ്പെട്ടുപോയി.

प्रश्न 2.
‘हम किसी तहर पहुँच जाएँगे – इस कथन से बच्चों का कौन-सा मनोभाव प्रकट होता है ?
“ഞങ്ങൾ എങ്ങനെയും എത്തും – ഈ പറ യുന്നതിൽ നിന്നും കുട്ടികളുടെ ഏത് മനോ ഭാവമാണ് പ്രകടമാകുന്നത്?
उत्तर:
बच्चों के उम्मीद और हिम्मत |
കുട്ടികളുടെ വിശ്വാസവും ധൈര്യവും.

प्रश्न 3.
बच्चे क्यों परेशान है?
കുട്ടികൾ എന്തിനാണ് വിഷമിക്കുന്നത്?
उत्तर:
बच्चों के लिए अपने देश और माता-पिता को भुलाना असंभव हो गया। उनकी रातों की नींद उड़ गई अर्थात् उनके मन की शांति नष्ट हुई।

കുട്ടികളെ സംബന്ധിച്ച് അവരുടെ നാടിനേയും മാതാപിതാക്കളേയും മറക്കു അസാദ്ധ്യമാണ്. അവരുടെ രാത്രി ഉറക്കവും നഷ്ടപ്പെടും. അതാ യത് അവരുടെ മനഃസമാധാനം നഷ്ടപ്പെട്ടു.

प्रश्न 4.
“ उन्हें खाने और रात बिताने के लिए जगह मिलती रही।” यहाँ शरणार्थियों के प्रति लोगों का कौन-सा मनोभाव प्रकट होता है ?
“അവർക്ക് കഴിക്കാനും, രാത്രി ചെലവഴിക്കാ നും ഇട കിട്ടിയിരുന്നു.”. ഇവിടെ അഭയാർത്ഥി കളോടുള്ള ആളുകളുടെ ഏത് മനോഭാവ മാണ് പ്രകടമായിട്ടുള്ളത്?
उत्तर:
बच्चों के प्रति लोगों के मन में सहानुभूति प्रकट होता है

കുട്ടികളോട് ആളുകൾക്ക് സഹാനുഭൂതിയാണ് പ്രകടമായിട്ടുള്ളത്.

घर, पेड़ और तारे की याद Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 5.
अपने लक्ष्य पर पहुँचने का संकेत मिलने पर भाई-बहन आँसू बहा रहे हैं। इसका कारण क्या
തങ്ങളുടെ ലക്ഷ്യത്തിൽ എത്താനുള്ള അട യാളം കണ്ടപ്പോൾ സഹോദരീ-സഹോദരൻ കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു. ഇതിന്റെ കാരണം എന്താണ്?
उत्तर:
अपने लक्ष्य पर पहुँचने का संकेत मिलने पर खुशी के कारण भाई-बहन आँसू बहा रहे हैं।

തങ്ങളുടെ ലക്ഷ്യത്തിൽ എത്താനുള്ള അട യാളം കണ്ടപ്പോൾ സന്തോഷം കൊണ്ട് സഹോ ദരീ-സഹോദരൻ കണ്ണീരൊഴുക്കിക്കൊണ്ടിരു
ന്നു.

प्रश्न 6.
लेकिन हमारे दिल में खुशी की कोई उम्मीद नहीं है – उनकी ज़िन्दगी से इस कथन का क्या संबन्ध है ?
“എന്നാൽ ഞങ്ങളുടെ മനസ്സിൽ സന്തോഷ ത്തിനുള്ള ഒരു വകയുമില്ല’ – അവരുടെ ജീവ ത്തിൽ ഈ പറയുന്നതുമായി എന്ത് ബന്ധമാ ണുള്ളത്?
उत्तरः
माता-पिता के मन में बड़ा दुःख है क्योंकि उनके बच्चे युद्ध के समय अलग हो गए। वे कह रहे हैं कि अपनी ज़िन्दगी में खुशी की कोई उम्मीद नहीं है ।

മാതാപിതാക്കളുടെ മനസ്സിൽ വലിയ ദുഃഖ മാണ്. കാരണം അവരുടെ കുട്ടികൾ യുദ്ധം നട ന്നപ്പോൾ വേർപ്പെട്ടു പോയി. തങ്ങളുടെ ജീവിത ത്തിൽ സന്തോഷിക്കാനുള്ള ഒരു വകയുമില്ലെ ന്നാണ് അവർ പറയുന്നത്.

प्रश्न 7.
भाई-बहन और माँ-बाप के मिलन के वक्त प्रकृति भी खुश है। कहानी से कुछ उदाहरण पेश करें।
കുട്ടികളും മാതാപിതാക്കളും കണ്ടുമുട്ടിയ പ്പോൾ പ്രകൃതിക്കും സന്തോഷമായി. കഥയിൽ നിന്നും കുറച്ച് ഉദാഹരണങ്ങൾ എഴുതുക.
उत्तरः
a) सुबह-सुबह उनके पेड़ की शाखोआं में दो पक्षी बहुत मिठास के साथ गा रहे थे।
അതിരാവിലെ അവരുടെ മരത്തിന്റെ കമ്പു കളിലിരുന്ന് രണ്ട് പക്ഷികൾ വളരെ മധുര മായി പാടുന്നുണ്ടായിരുന്നു.

b) तारा भी पत्तियों के बीच पहले से कहीं ज़्यादा चमक रहा है।
നക്ഷത്രവും ഇലകളുടെ ഇടയിലൂടെ മുമ്പ ത്തേക്കാളുപരി മിന്നിത്തിളങ്ങുന്നു.

प्रश्न 8.
‘हमारी भटकन खत्म हो गई है ‘ — क्या संसार के सारे शरणार्थी इस तरह अपने घर पहुँच पाते
“നമ്മുടെ അലച്ചിൽ അവസാനിച്ചു. – ലോക ത്തിലെ എല്ലാ അഭയാർത്ഥികൾക്കും ഇതു പോലെ തങ്ങളുടെ വീട്ടിൽ എത്താൻ കഴിയു ന്നുണ്ടോ? താങ്കളുടെ അഭിപ്രായം പറയുക.
उत्तर:
मेरी राय में कुछ शरणार्थी इस तरह अपने घर पहुँच पाते हैं। कुछ लोग भिखमंगे होने की संभावना है। कुछ लोग गुण्डों के दल में फँसेंगे। कुछ लोग शरणार्थी केंन्द्र में पहुँचकर वहीं अपना जीवन बिताएँगे।

എന്റെ അഭിപ്രായത്തിൽ കുറച്ച് അഭയാർത്ഥി കൾ ഇതുപോലെ സ്വന്തം വീട്ടിൽ തിരിച്ചെത്തി യേക്കാം. കുറച്ച് പേര് ഭിക്ഷക്കാരായേക്കാം. കുറച്ച് പേര് ഗുണ്ടകളുടെ കൂട്ടത്തിൽ പെട്ടുപോ യേക്കാം. കുറച്ച് പേര് അഭയാർത്ഥി കേന്ദ്ര ത്തിൽ എത്തിയിട്ട് അവിടെ തന്നെ തങ്ങളുടെ ജീവിതം ചിലവഴിച്ചേക്കും.

प्रश्न 9.
अपने घर वापस पहुँचने केलिए भाई-बहन किन-किन निशानों की याद करते हैं? कहानी से ढूँढकर लिखें।
തങ്ങളുടെ വീട്ടിലേക്ക് തിരിച്ചെത്താൻ സഹോ ദഹരനും, സഹോദരിയും ഏതൊക്കെ അടയാ ളങ്ങളാണ് ഓർക്കുന്നത്? കഥയിൽ നിന്നും കണ്ടെത്തി എഴുതുക.
उत्तर:
भाई-बहन को अपने के आँगन में खड़े सनोबर के पेड़ की याद आती थी। उस पर हर सुबह दो पक्षी बैठ कर गाते थे और रात में उसकी शाखाओं के बीच से एक चमकीला तारा दिखाई देता था।

സഹോദരനും സഹോദരിയും തങ്ങളുടെ വീട്ടു മുറ്റത്തുള്ള പൈൻ മരത്തെ ഓർക്കുന്നു. അതി ലിരുന്ന് ഓരോ പ്രഭാതത്തിലും രണ്ട് പക്ഷികൾ പാടുകയും രാത്രിയിൽ അതിന്റെ, ശാഖയിലൂടെ മിന്നിത്തിളങ്ങുന്ന ഒരു നക്ഷത്രവും കാണ പ്പെടുന്നു.

प्रश्न 10.
भाई – बहन को अपने घर पहुँचाने में कइयों ने अपनी भूमिका निभाई है। ऐसे प्रसंग कहानी से चुनकर लिखें।
സഹോദരനേയും സഹോദരിയേയും തങ്ങ ളുടെ വീട്ടിലെത്തിക്കാൻ ധാരാളം പേർ അവ രുടേതായ പശ്ചാത്തലം ഒരുക്കി. അങ്ങനെ യുള്ള സന്ദർഭങ്ങൾ കഥയിൽ നിന്നും തെര ഞ്ഞെടുത്തെഴുതുക.
उत्तरः

  • गीत गानेवाले दो छोटे पक्षियों ने रास्ता
    പാട്ട് പാടുന്ന രണ്ട് ചെറിയ പക്ഷികൾ വഴി കാണിച്ചു കൊടുത്തു.
  • रास्ते में पड़ी नदियाँ और झीलें पार करने के लिए उन्हें नाव मिल गई।
    പോകുന്ന വഴിയിലുണ്ടായ നദികളും തടാക ങ്ങളും മറുകര കടക്കാൻ അവർക്ക് വഞ്ചി ലഭിച്ചു.
  • सब्जियाँ छीलनेवाली लड़की ने अपनी माँ से कहकर कुछ दिए।
    പച്ചക്കറികളുടെ തൊലി കളഞ്ഞുകൊണ്ടി രുന്ന പെൺകുട്ടി തന്റെ അമ്മയോട് പറഞ്ഞ് അവർക്ക് ഭക്ഷിക്കാൻ കൊടുത്തു.
  • लोग उन्हें खाने और रात बिताने के लिए जगह देते थे।
    ആളുകൾ അവർക്ക് ഭക്ഷിക്കാനും, രാത്രി സമയം ചെലവഴിക്കാനും സ്ഥലം കൊടുത്തി രുന്നു.
  • पेड़ की पत्तियों के बीच से तारा चमकता रहा।
    മരത്തിന്റെ ഇലകളുടെ ഇടയിലൂടെ നക്ഷത്രം മിന്നിക്കൊണ്ടിരുന്നു.

घर, पेड़ और तारे की याद Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 11.
सही मिलान करें:
ചേരുംപടി ചേർക്കുക.
घर, पेड़ और तारे की याद Questions and Answers Notes Class 9 Hindi Kerala Syllabus 1
उत्तरः

पात्र कथन मनोभाव
भाई
സഹോദരൻ
अब हमें अपना घर मिल गया है। हमारी भटकन खत्म हो गई है।
ഇപ്പോൾ നമുക്ക് സ്വന്തം വീട് ലഭിച്ചു. നമ്മുടെ അലച്ചിലും അവസാനിച്ചു.
सफलता पर खुशी । വിജയത്തിന്മേൽ സന്തോഷം
अभिभावक
മധ്യവർത്തി
घर लौटते हुए तुम मुसीबत में ही पड़ोगे |
വീട്ടിലേക്ക് തിരിച്ചുപോകുമ്പോൾ നിങ്ങൾ വിഷമത്തിലാകും.
भाई-बहन के भविष्य पर आशंका । സഹോദരന്റെയും സഹോദരിയു ടേയും ഭാവി കാര്യത്തിൽ ആശങ്ക.
बहन
സഹോദരി
भाई, हम खड़ी पहाड़ियों पर कैसे पहुँचेंगे ?
ചേട്ടാ, നമ്മൾ കുത്തനെ നിൽക്കുന്ന പർവ്വ തത്തിന്മേൽ എങ്ങനെ എത്തിപ്പെടും?
रास्ते की बाधाओं का ड़र । വഴിയിലെ പ്രതിബന്ധത്തോട് ഭയം.
माँ
അമ്മ
मुझे पता था कि आज कोई अच्छी बात होनेवाली है। ഇന്ന് എന്തോ നല്ല കാര്യം ഉണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. जीवन में खुशियों के लौट आने की प्रतीक्षा। ജീവിതത്തിൽ സന്തോഷം തിരിച്ചുവ രുമെന്ന പ്രതീക്ഷ.

प्रश्न 12.
चरित्र पर टिप्पणी लिखें।
സ്വഭാവത്തെപ്പറ്റി കുറിപ്പെഴുതുക.
इस कहानी का कौन-सा पात्र आपको अधिक पसंद आया ? क्यों ?
ഈ കഥയിലെ ഏത് കഥാപാത്രത്തെയാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടമായത്? എന്തു കൊണ്ട്?
कहानी के भाई के चरित्र पर टिप्पणी लिखें।
കഥയിലെ സഹോദരന്റെ സ്വഭാവത്തെപ്പറ്റി കുറിപ്പെഴുതുക.
उत्तर:
इस कहानी के भाई को हमें अधिक पसंद आया,
क्योंकि वह उम्मीद, हिम्मत आदि से अपने जीवन की समस्याओं का सामना करता है। भाई अपनी बहन को ठीक तरह संभालता है। उसके मन में अपने देश और माँ-बाप के पास वापस लौटने की बड़ी इच्छा थी। लंबी यात्रा करके और कई मुसीबतों का सामना करके, अपनी बहन को धैर्य बंधाकर वह अपने घर पहुँच गया। उसने अपने घर को आँगन में खड़े सनोबर के पेड़ को देखकर पहचान लिया। उस पेड़ पर हर सुबह दो छोटे पक्षी बैठकर गा रहे थे।

കഥയിലെ സഹോദരനെ ഞങ്ങൾക്ക് വലിയ ഇഷ്ടമായി; കാരണം അവൻ വിശ്വാസ ധൈര്യത്തോടെയുമാണ് ജീവിത
ത്തോടെയും ത്തിലെ പ്രതിസന്ധികളെ നേരിടുന്നത്. സഹോ തരൻ തന്റെ അനുജത്തിയെ ശരിയായ രീതി യിൽ സംരക്ഷിക്കുന്നു. അവന്റെ മനസ്സിൽ തന്റെ നാട്ടിലേക്കും മാതാപിതാക്കളുടെ അടുത്തേക്കും തിരിച്ചെത്താനുള്ള വലിയ ആഗ്രഹം ഉണ്ടായിരു ന്നു. നീണ്ട ചെയ്ത്, ബുദ്ധിമുട്ടു കളെയെല്ലാം തരണം ചെയ്ത്, അനുജത്തിക്ക് ധൈര്യം പകർന്ന് കൊടുത്ത് അവൻ സ്വന്തം വീട്ടിലെത്തി. തന്റെ വീടിന്റെ മുറ്റത്ത് നിന്നിരുന്ന പൈൻ മരത്തെക്കണ്ടുകൊണ്ട് അവൻ സ്വന്തം വീടാണെന്ന് തിരിച്ചറിഞ്ഞു. ആ മരത്തിന്മേൽ രണ്ട് ചെറിയ പക്ഷികളിരുന്നു പാടാറുണ്ടായി രുന്നു.

प्रश्न 13.
संवाद लिखें, रोलप्ले करें।
സംഭാഷണം എഴുതി അഭിനയിക്കുക.
बहुत भटकने के बाद भाई-बहन अपने माता- पिता से मिल सके। इस प्रसंग का संवाद लिखें और कक्षा में रोलप्ले प्रस्तुत करें।
കുറേ അലഞ്ഞതിനുശേഷം ചേട്ടനും അനി ത്തിയും തങ്ങളുടെ മാതാപിതാക്കളെ കണ്ടുമു ട്ടി. ഈ സന്ദർഭത്തിലെ സംഭാഷണം എഴുതി ക്ലാസ്സിൽ അഭിനയിച്ച് കാണിക്കുക.
उत्तरः
भाई : बहन, क्या तुम सो रही हो ?
बहन : नहीं, मुझे घर की याद आ रही है ।
भाई : मैं भी घर के बारे में सोच रहा हूँ। हम दोनों एक दिन चुपके से भाग चलें ।
बहन : हाँ भाई, मैं तो तैयार हूँ ।
भाई : चलो, हम अपने कपड़े इकट्ठा करके चलें । अब तो चाँद की रोशनी में रास्ता दिखाई दे रहेगा।
बहन : ठीक है भाई। मैं आती हूँ । पर हम कभी घर नहीं पहुँच पाएँगे।
भाई : चलो, मुझे उम्मीद है कि हम घर पहुँच पाएँगे।
बहन : मगर आपके पास घर की कोई निशानी है क्या?
भाई : हाँ ज़रूर है। घर के आँगन में एक सनोबर का पेड़ है।
बहन : हम कई दूर तक चले । फिर भी सनोबर का पेड़ नहीं दिखाई देता है।
भाई : तुम शांत हो जाओ, कुछ दूर और चलकर देखें ।
बहन : चलते-चलते मैं थक जाती हूँ।
भाई : वह रहा हमारा पेड़। वहीं हमारा घर है ।
बहन : अच्छा, हम जल्दी चलकर घर के दरवाज़े पर खटखटाएँ।
भाई : ठीक है । मैं खटखटाता हूँ।
बहन : देखो, माँ-बाप दरवाज़ा खोलकर बाहर आए।
(भाई और बहन ने माँ-बाप को गले लगाया और उनके गाल पर चुम लिया ।)

സഹോദരൻ : സഹോദരീ, നീ ഉറങ്ങുകയാണോ
സഹോദരി :അല്ല, എനിക്ക് വീടിനെപ്പറ്റി ഓർമ്മ
സഹോദരൻ : ഞാനും വീടിനെപ്പറ്റി ആലോചിച്ചു കൊണ്ടിരിക്കുകയാണ്. നമുക്ക് രണ്ട് പേർക്കും ഒരു ദിവസം ആരോടും പറയാതെ പോകാം.
സഹോദരി : ശരിയാ ഞാൻ തയ്യാറാണ്
സഹോദരൻ : വരൂ, നമുക്ക് നമ്മുടെ ഡ്രസ്സ് എടുത്ത് പോകാം. ഇപ്പോഴാണ ങ്കിൽ നിലാവെളിച്ചത്ത് വഴിയും കാണാൻ പറ്റും.
സഹോദരി : ശരിയാ, ഞാൻ വരുന്നു. പക്ഷേ നമ്മൾ വീട്ടിലെത്താതിരിക്കുമോ?
സഹോദരൻ : എനിക്ക് വിശ്വാസമുണ്ട്, നമ്മൾ വീട്ടിലെത്തും.
സഹോദരി : പക്ഷേ താങ്കൾക്ക് വീടിന്റെ എന്തെ ങ്കിലും അടയാളമുണ്ടോ?
സഹോദരൻ : തീർച്ചയായും ഉണ്ട്. വീടിന്റെ മുറ്റത്ത് ഒരു പൈൻ മരം ഉണ്ട്.
സഹോദരി : നമ്മൾ കുറേ ദൂരം നടന്നു. എന്നിട്ടും പൈൻ മരം കാണുന്നില്ല.
സഹോദരൻ : നീ സമാധാനിക്കൂ. കുറച്ച് ദൂരം കൂടി നടന്നിട്ട് നോക്കാം.
സഹോദരി : നടന്ന് നടന്ന് ഞാൻ ക്ഷീണിതയാ കുന്നു.
സഹോദരൻ : അതാ നമ്മുടെ മരം. അവിടെ തന്നെയാണ് നമ്മുടെ വീട്.
സഹോദരി : കൊള്ളാം, നമുക്ക് വേഗം പോയി വീടിന്റെ വാതിലിന്മേൽ തട്ടാം.
സഹോദരൻ : ശരിയാണ്. ഞാൻ തട്ടാം.
സഹോദരി : നോക്കൂ. മാതാപിതാക്കൾ വാതിൽ തുറന്ന് പുറത്തേക്ക് വന്നു.
(സഹോദരനും, സഹോദരിയും മാതാപിതാക്കളെ കെട്ടിപ്പിടിച്ച് അവരുടെ കവിളത്ത് ഉമ്മ വെച്ചു.

घर, पेड़ और तारे की याद Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 14.
इन वाक्यों के रेखांकित शब्दों पर ध्यान दें:
ഈ വാക്യങ്ങളുടെ അടിയിൽ വരയിട്ട് പദ ങ്ങളെ ശ്രദ്ധിക്കുക.
मैं तुम्हें ले जाऊँगा ഞാൻ നിങ്ങളെ കൊണ്ടുപോകും.
तुम अपना घर कैसे पहुचानोगे? നിങ്ങൾ സ്വന്തം വീട് എങ്ങനെ തിരിച്ചറിയും?
हम किसी तरह पहुँच जाएँगे । ഞങ്ങൾ എങ്ങയെങ്കിലും എത്തും.
कभी न कभी घर मिल ही जाएगा। എപ്പോഴെങ്കിലും വീട് കണ്ടെത്തും.
पेड के बीच से तारा दिखाई देगा। വൃക്ഷത്തിനിടയിലൂടെ നക്ഷത്രം കാണ പ്പെടും.
वह भाषा सुनाई देगी। ഭാഷ കേൾക്കാൻ കഴിയും.
बताएँ, रेखांकित शब्दों का संबन्ध वाक्य के किस शब्द से है। അടിയിൽ വരയിട്ട പദങ്ങൾക്ക് വാക്യ ത്തിലെ ഏത്. വാക്കുമായിട്ടാണ് ബന്ധമു ള്ളത്?
उत्तरः
तुम
घर
तारा
भाषा

प्रश्न 15.
कहानी के किसी मार्मिक प्रसंग पर पटकथा का एक दृश्य लिखें।
കഥയിലെ ഏതെങ്കിലും മർമ്മസ്പർശിയായ സന്ദർഭങ്ങളെപ്പറ്റി ഒരു തിരക്കഥയുടെ ദൃശ്യം എഴുതുക.
उत्तरः

दृश्य 1

घर के सामने की रास्ता । साँझ का समय । (भाई घर के आँगन के सनोबर पेड़ को देख रहा है । बहन पेड़ की पत्तियों के बीच से चमकीली तार को देख रही है। वे एक दूसरे से लिपट गए ।)
भाई : यह वह खलिहान है जहाँ पिता के घोडे खड़े रहते थे।
बहन : यह कुआँ है जहाँ से माँ मवेशियों केलिए पानी लाती थी ।
भाई : चलो, घर के अंदर चलते हैं।
बहन : पहले तुम जाओ। मुझे डर लगता है।
(दोनों घर के अंदर कमरे की ओर जाते हैं। माँ- बाप को गले लगाते हैं ।)

രംഗം

വീടിന്റെ മുമ്പിലുള്ള വഴി. സന്ധ്യാസമയം.
(സഹോദരൻ വീടിന്റെ മുറ്റത്തുള്ള പൈൻ മരത്തെ നോക്കുന്നു. അനുജത്തി മരത്തിന്റെ ഇലകളുടെ ഇടയിലൂടെ മിന്നിത്തിളങ്ങുന്ന ന തത്തെ നോക്കുന്നു. അവർ പരസ്പരം കെട്ടിപ്പി ടികുതു)
സഹോദരൻ : പിതാവിന്റെ കുതിരകൾ നിന്നി രുന്ന കളപ്പുരയാണിത്.
സഹോദരി : അമ്മ കന്നുകാലികൾക്ക് വെള്ളം കൊണ്ടുവന്നിരുന്നത് ഈ കിണറിൽ നിന്നാണ്.
സഹോദരൻ : വരൂ, നമുക്ക് വീടിന്റെ ഉള്ളി ലേക്ക് പോകാം.
സഹോദരി : ആദ്യം ചേട്ടൻ പോകൂ. എനിക്ക് പേടിയാകുന്നു.
(രണ്ടുപേരും വീടിന്റെയുള്ളിൽ മുറിയിലേക്ക് പോകു ന്നു. മാതാപിതാക്കളെ കെട്ടിപ്പിടിക്കുന്നു.)

प्रश्न 16.
फिनलैंड कहाँ स्थित है ?
ഫിൻലാൻഡ് എവിടെയാണ് സ്ഥിതിചെയ്യു ന്നത്?
उत्तरः
फिनलैंड उत्तरी ध्रुव के पड़ोस में स्थित है।

ഫിൻലാൻഡ് ഉത്തരധ്രുവത്തിലെ സമീപത്ത് സ്ഥിതിചെയ്യുന്നു.

प्रश्न 17.
फिनलैंड की सीमाएँ किससे मिलती है ?
ഫിൻലാൻഡിന്റെ അതിർത്തികൾ എന്തിനോട് ചേർന്ന് കിടക്കുന്നു?
उत्तर:
फिनलैंड की सीमाएँ रूस से मिलती हैं।

ഫിൻലാൻഡിന്റെ അതിർത്തികൾ റഷ്യയോട് ചേർന്ന് കിടക്കുന്നു.

प्रश्न 18.
भागे हुए लोग वापस आने पर उनका अनुभव क्या था?
ഓടിപ്പോയ ആളുകൾ തിരിച്ചു വന്നപ്പോൾ അവരുടെ അനുഭവം എന്തായിരുന്നു?
उत्तर:
भागे हुए लोग वापस आने पर उन्हें जले हुए घरों और फसलों के अलावा कुछ भी नहीं मिला ।

ഓടിപ്പോയ ആളുകൾ തിരിച്ച് വന്നപ്പോൾ അവർക്ക് കത്തിയ വീടും വിളവുകളും അല്ലാതെ ഒന്നും കിട്ടിയില്ല.

घर, पेड़ और तारे की याद Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 19.
युद्ध के दौरान कौन-कौन घर से बिछुड़ गए ?
യുദ്ധസമയത്ത് ആരെല്ലാമാണ് വീട്ടിൽ നിന്നും വേർപ്പെട്ടു പോയത്?
उत्तरः
युद्ध के दौरान एक भाई और उसकी बहन घर से बिछुड़ गए।

യുദ്ധസമയത്ത് ഒരു സഹോദരനും തന്റെ സഹോദരിയും വീട്ടിൽ നിന്ന് വേർപ്പെട്ടുപോയി.

प्रश्न 20.
भाई और बहन कितने साल के थे?
സഹോദരനും സഹോദരിയും എത്ര പ്രായമു ള്ളവരായിരുന്നു?
उत्तर:
भाई आठ साल और बहन छह साल के थे।

സഹോദരൻ എട്ട് വയസ്സും, സഹോദരി ആറ് വയസ്സും പ്രായമുള്ളവരായിരുന്നു.

प्रश्न 21.
वे कहाँ पहँचे?
അവർ എവിടെയാണ് എത്തിച്ചേർന്നത്?
उत्तर:
वे एक दूर देश में पहुँचे ।

അവർ ഒരു ദൂരദേശത്ത് എത്തിച്ചേർന്നു.

प्रश्न 22.
उनके पास-पड़ोस के लोग कैसे थे?
അവരുടെ ചുറ്റുപാടും ഉള്ള ആളുകൾ എങ്ങ നെയുള്ളവരായിരുന്നു?
उत्तरः
उनके पास-पड़ोस के लोग बहुत भले थे ।

അവരുടെ ചുറ്റുപാടും ഉള്ളവർ വളരെ നല്ല ആളുകളായിരുന്നു.

प्रश्न 23.
भाई और बहन को किन-किन की याद आती थी ?
സഹോദരനും സഹോദരിക്കും എന്തെല്ലാമാണ് ഓർമ്മ വന്നത്?
उत्तरः
भाई और बहन को अपने माँ-बाप, देश, घर के आँगन में खडे सनोबर पेड़, उसपर बैठकर हर सुबह गानेवाले दो छोटे पक्षी, पेड़ की शाखाओं के बीच से दिखाई देनेवाला चमकीला तारा आदि की याद आई।

സഹോദരനും, സഹോദരിക്കും തന്റെ മാതാപി താക്കൾ, നാട്, വീട്ടുമുറ്റത്ത് നിൽക്കുന്ന പൈൻ മരം, അതിന്മേലിരുന്ന് പാട്ട് പാടുന്ന രണ്ട് ചെറിയ പക്ഷികൾ, മരത്തിന്റെ ശാഖകളുടെ ഇട യിലൂടെ കാണപ്പെടുന്ന മിന്നിത്തിളങ്ങുന്ന നക്ഷത്രം മുതലായവ ഓർമ്മ വന്നു.

प्रश्न 24.
भाई-बहन को घर लौटने को क्यों लगा ?
സഹോദരനും സഹോദരിക്കും വീട്ടിലേക്ക് തിരിച്ചുപോകുവാൻ തോന്നിയത് എന്തുകൊ ണ്ടാണ്?
उत्तर:
एक दिन खबर आई कि अब फिनलैंड में शांति है और घरों से बिछुड़े लोग लौट सकते हैं। इसलिए उनको घर लौटने को लगा ।
ഒരു ദിവസം ഫിൻലാൻഡിൽ സമാധാനപര മായെന്നും, വീടുകളിൽ നിന്ന് വേർപ്പെട്ടുപോയ വർക്ക് തിരിച്ച് പോകാമെന്നും വാർത്ത വന്നു. അതുകൊണ്ടാണ് പോകാൻ അവർക്ക് തോന്നിയത്.

प्रश्न 25.
उन्होंने घर लौटने की अनुमति किससे माँगी?
വീട്ടിലേക്ക് അവർ വീട്ടിലേക്ക് തിരിച്ച് പോകുവാനുള്ള അനുവാദം ആരോടാണ് ആവശ്യപ്പെട്ടത്?
उत्तर:
उन्होंने घर लौटने की अनुमति अपनी देखभाल करनेवाले अभिभावकों से माँगी।

അവർ തങ്ങളെ സംരക്ഷിച്ചുകൊണ്ടിരുന്ന മധ്യ വർത്തികളോടാണ് വീട്ടിൽ പോകാനുള്ള അനു വാദം ആവശ്യപ്പെട്ടത്.

प्रश्न 26.
घर लौटने की दोनों बच्चों की इच्छा छोड़ने के लिए अभिभावक ने क्या कहा ?
വീട്ടിലേക്ക് തിരിച്ചു പോകാനുള്ള രണ്ട് കുട്ടി കളുടേയും ആഗ്രഹം ഉപക്ഷിക്കാൻ മധ്യ വർത്തികൾ എന്താണ് പറഞ്ഞത്?
उत्तरः
अभिभावक ने कहा कि बच्चों के देश में बहुत गरीबी और अभाव है । वहाँ भूखा रहना पड़ेगा और खुरदुरे बिस्तर पर सोना पड़ेगा। फिर पता नहीं कि उनका घर बचा भी है या नहीं और माँ- बाप जीवित भी है या नहीं ।

കുട്ടികളുടെ നാട്ടിൽ വലിയ ദാരിദ്ര്യവും ഇല്ലാ യുമാണെന്ന് മധ്യവർത്തി പറഞ്ഞു. അവിടെ പട്ടിണി കിടക്കേണ്ടി വരികയും പരുപരുത്ത കിടക്കയിൽ കിടക്കേണ്ടി വരികയും ചെയ്യും. മാതാപിതാക്കളും ഉണ്ടോ ഇല്ലയോ വീടും എന്നും അറിയില്ല.

प्रश्न 27.
दोनों बच्चों ने घर लौटने का क्या तय किया ?
രണ്ട് കുട്ടികളും വീട്ടിലേക്ക് തിരികെ പോകാ നുള്ള എന്ത് തീരുമാനമാണ് എടുത്തത്?
उत्तरः
दोनों बच्चों ने यह तय किया कि एक दिन चुपके से भाग चलें।

രണ്ടു കുട്ടികളും ഒരു ദിവസം ആരോടും പറ യാതെ ഓടിപ്പോകാം എന്ന് തീരുമാനിച്ചു.

प्रश्न 28.
कुछ देर चलने पर बहन की आशंका क्या थी?
കുറച്ച് ദൂരം ചെന്ന് കഴിഞ്ഞപ്പോൾ അനു ജത്തിയുടെ ആശങ്ക എന്തായിരുന്നു?
उत्तरः
कुछ देर चलने पर बहन की यही आशंका थी कि वे कभी घर नहीं पहुँच पाएँगे।

അവർ ഒരിക്കലും വീട്ടിൽ എത്തിപ്പെടുകയില്ല എന്നായിരുന്നു കുറച്ചു ദൂരം ചെന്നപ്പോൾ അനു ജത്തിക്കുണ്ടായിരുന്ന ആശങ്ക.

प्रश्न 29.
लड़के ने बलूत के पेड़ से एक टहनी तोड़कर अपने पास रख ली । क्यों ?
സഹോദരൻ ഓക്കു മരത്തിന്റെ കമ്പ് ഒടിച്ച് തന്റെ കയ്യിൽ സൂക്ഷിച്ചത് എന്തിനാണ്?
उत्तरः
लड़के ने अपनी और बहन की रक्षा के लिए बलूत के पड़ से एक टहनी तोड़कर अपने पास रख ली।

സഹോദരൻ തന്റെയും സഹോദരിയുടേയും രക്ഷയ്ക്കുവേണ്ടി ഓക്കു മരത്തിന്റെ കമ്പ് ഒടിച്ച് തന്റെ കയ്യിൽ സൂക്ഷിച്ചു.

प्रश्न 30.
भाई सही रास्ता कैसे पहचानता है ?
സഹോദരൻ എങ്ങനെയാണ് ശരിയായ വഴി തിരിച്ചറിയുന്നത്?
उत्तरः
भाई पक्षियों के गीत से सही रास्ता पहचानता है।

സഹോദരൻ പക്ഷികളുടെ പാട്ടിലൂടെയാണ് ശരിയായ വഴി തിരിച്ചറിയുന്നത്.

घर, पेड़ और तारे की याद Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 31.
रास्ते में बच्चों ने अपनी भूख और प्यास कैसे
പോകുന്ന വഴിയേ കുട്ടികൾ തങ്ങളുടെ വിശപ്പും ദാഹവും എങ്ങനെയാണ് അകറ്റി യത്?
उत्तर:
बच्चों ने पेड़ों से जामुन, बेर और दूसरे जंगली फल तोड़कर अपनी भूख और झरनों का पानी पीकर प्यास मिटाई |

കുട്ടികൾ മരങ്ങളിൽ നിന്ന് ഞാവൽപ്പഴം, ഇലന്ത പ്പഴം, മറ്റ് വന്യപഴങ്ങൾ പറിച്ച് കഴിച്ചും, അരുവി കളിലെ വെള്ളം കുടിച്ചും വിശപ്പും ദാഹവും അകറ്റി.

प्रश्न 32.
पुराना देश छूटने के बाद बच्चे किस तरह के देश में आए ?
പഴയ സ്ഥലം കഴിഞ്ഞതിനുശേഷം കുട്ടികൾ എങ്ങനെയുള്ള നാട്ടിലേക്കാണ് വന്നത്?
उत्तरः
पुराना देश छूटने के बाद बच्चे पहाड़ों, नदियों और झीलों के देश में आ गए थे।
പഴയനാട് കഴിഞ്ഞതിനുശേഷം കുട്ടികൾ കുന്നും നദികളും തടാകങ്ങളും ഉള്ള നാട്ടി ലേക്ക് വന്നു.

प्रश्न 33.
रास्ते में पड़ी नदियों और झीलों को पार करने केलिए बच्चों ने क्या किया ?
പോകുന്ന വഴിയിലുണ്ടായ നദികളും തടാക ങ്ങളും മറുകര കടക്കാൻ കുട്ടികൾ എന്ത്
उत्तरः
रास्तेम में पड़ी नदियों और झीलों को पार करने के लिए बच्चों को नावें मिल गई। भाई बहन को बिठाकर नाव खेता रहा ।

പോകുന്ന വഴിയിലുണ്ടായ നദികളും തടാക ങ്ങളും മറുകര കടക്കാൻ കുടികൾക്ക് വഞ്ചി കിട്ടി. സഹോദരൻ സഹോദരിയെ ഇരുത്തി വഞ്ചി തുഴഞ്ഞു.

प्रश्न 34.
नए फार्म हाउस की सब्जियाँ छीलनेवाली लड़की की भाषा कैसी थी ?
പുതിയ ഭാഷ ഹൗസിലെ പച്ചക്കറികൾ തൊലി കളയുന്ന പെൺകുട്ടിയുടെ എങ്ങനെയുള്ളതായിരുന്നു?
उत्तरः
नए फार्म हाउस की सब्जियाँ छीलनेवाली लड़की बच्चों के माँ-बाप बोलनेवाली भाषा में बोल रही है |

പുതിയ ഫാം ഹൗസിൽ പച്ചക്കറികൾ തൊലി കളയുന്ന പെൺകുട്ടി, കുട്ടികളുടെ മാതാപിതാ ക്കൾ സംസാരിക്കുന്ന ഭാഷയിലാണ് പറയു ന്നത്.

प्रश्न 35.
बच्चों को रास्ता बतानेवाला कौन है ?
കുട്ടികൾക്ക് വഴി പറഞ്ഞു കൊടുക്കുന്നത് ആരാണ്?
उत्तरः
बच्चों को अपने घर तक पहुँचने के लिए दो पक्षी रास्ता बताते रहे हैं ।

കുട്ടികൾക്ക് തങ്ങളുടെ വീട്ടിലേക്ക് എത്താ നായി രണ്ട് പക്ഷികളാണ് വഴി പറഞ്ഞു കൊടു ക്കുന്നത്.

प्रश्न 36.
घर के अंदर कमरे में बैठकर बूढ़ा आदमी अपनी पत्नी के साथ क्या कह रहा था ?
വീടിന്റെ ഉളളിൽ മുറിക്കകത്തിരുന്ന വൃദ്ധ നായ മനുഷ്യൻ തന്റെ ഭാര്യയോട് എന്താണ് പറഞ്ഞു കൊണ്ടിരുന്നത്?
उत्तर:
वसंत फिर से आ गया है। पक्षी गा रहे हैं। फूल जगह-जगह झाँक रहे हैं। लेकिन हमारे दिल में खुशी की कोई उम्मीद नहीं हैं।

വസന്തം വീണ്ടും വന്നു. പക്ഷികൾ പാടുന്നു. പുഷ്പങ്ങൾ എല്ലായിടത്തും എത്തിനോക്കുന്നു. എന്നാൽ നമ്മുടെ മനസ്സിൽ സന്തോഷിക്കാൻ ഒന്നുമില്ല.

प्रश्न 37.
घर के आंदर आए बच्चों से बूढ़े आदमी ने क्या कहा ?
വീടിന്റെ അകത്തേക്ക് വന്ന കുട്ടികളോട് വൃദ്ധനായ മനുഷ്യൻ എന്താണ് പറഞ്ഞത്?
उत्तरः
आज रात हमारे साथ रहो। हमारे बच्चे अगर हमारे पास होते तो बिलकुल तुम्हारे जैसे सुन्दर होते।

ഇന്ന് രാത്രി ഞങ്ങളുടെ കൂടെ താമസിക്കൂ. ഞങ്ങളുടെ കുട്ടികൾ ഞങ്ങളുടെ കൂടെ ഉണ്ടാ യിരുന്നെങ്കിൽ തീർച്ചയായും നിങ്ങളെപ്പോലെ മനോഹരമായിരുന്നേനെ.

प्रश्न 38.
बच्चों ने माँ-बाप को गले लगाकर क्या कहा ?
കുട്ടികൾ മാതാപിതാക്കളെ കെട്ടിപ്പിടിച്ച് എന്താണ് പറഞ്ഞത്?
उत्तरः
बच्चों ने माँ-बाप को गले लगाकर कहा, हम ही आपके बच्चे हैं। हम वापस लौट आए हैं। हम सनोबर के पेड़ से ही अपने घर को पहचान गए
കുട്ടികൾ മാതാപിതാക്കളെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു, ഞങ്ങളാണ് നിങ്ങ ളുടെ കുട്ടികൾ. ഞങ്ങൾ തിരിച്ചു വന്നതാണ്. ഞങ്ങൾ പെൻ മരം കൊണ്ടാണ് സ്വന്തം വീട് തിരിച്ചറിഞ്ഞത്.

प्रश्न 39.
माता-पिता की आँखें छलक पड़ीं। क्यों ?
മാതാപിതാക്കളുടെ കണ്ണുകൾ തുളുമ്പാനുള്ള കാരണം എന്ത്?
उत्तरः
अपने बच्चों को वापस मिलने की खुशी से माता- पिता की आँखें छलक पड़ीं।
തന്റെ കുട്ടികളെ തിരിച്ചു കിട്ടിയ സന്തോഷം കൊണ്ട് മാതാപിതാക്കളുടെ കണ്ണുകൾ തുളു മ്പി.

प्रश्न 40.
बच्चों से मिलने पर माँ ने क्या कहा ?
കുട്ടികളെ കണ്ടുമുട്ടിയതിനുശേഷം അമ്മ എന്താണ് പറഞ്ഞത്?
उत्तर:
बच्चों से मिलने पर माँ ने कहा, मुझे पता था कि आज कोई अच्छी बात होनेवाली है। आज सुबह- सुबह हमारे पेड़ की शाखाओं में दो पक्षी बहुत मिठास के साथ गा रहे थें ।

കുട്ടികളെ കണ്ടപ്പോൾ അമ്മ പറഞ്ഞു, ഇന്ന് എന്തെങ്കിലും നല്ല കാര്യം ഉണ്ടാകുമെന്ന് എനി ക്കറിയാം. ഇന്ന് അതിരാവിലെ ഞങ്ങളുടെ മര ത്തിന്റെ ശാഖകളിൽ ഇരുന്ന് രണ്ട് പക്ഷികൾ മധുരമായി പാടുന്നുണ്ടായിരുന്നു.

प्रश्न 41.
सही शब्द चुनकर लिखें ।
हम + री = हमारी
हमा + री = हमारी
हम + आरी = हमारी
हम + की = हमारी
उत्तर:
हम + की = हमारी

घर, पेड़ और तारे की याद Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 42.
भाई ने कहा । (‘कह’ के बदले ‘बोल’ का प्रयोग करके वाक्य फिर से लिखें)
उत्तरः
भाई बोला।

ला, बोल, भूल, सक, चुक എന്നി ക്രിയയുടെ പ്രയോഗം വരുമ്പോൾ ഭൂതകാല ത്തീൽ subject ൻ്റെ ‘ने’ എന്ന പ്രത്യയം c. subject-ൻ്റെ രിച്ച് ഈ ക്രിയകളിൽ മാറ്റം വരുന്നു.
उदा: लड़का बोला।
लड़के बोले ।
लड़की बोली ।
लड़कियाँ बोलीं।

प्रश्न 43.
‘खत्म होना’ का सही अर्थ कोष्ठक से चुनकर लिखें।
उत्तरः
समाप्त होना

प्रश्न 44.
हमारी भटकन खत्म हो गई है। किसकी ?
उत्तर:
भाई और बहन की ।

प्रश्न 45.
माँ – बाप से मिलने पर भाई ने क्या कहा ?
उत्तरः
माँ-बाप से मिलने पर भाई ने कहा कि आज तारा भी पक्षियों के बीच से कहीं ज़्यादा चमक रहा है ।

प्रश्न 46.
माँ – बाप से मिलने पर भाई अपनी डायरी लिखता है। वह डायरी कल्पना करके लिखें ।
उत्तरः

15 दिसंबर 1824 बुधवार
आज मेरे जीवन में एक नया मोड़ हुआ।
लंबी यात्रा के बाद घर पहुँचे ।
आज माँ-बाप से मिलकर उनको गले लगाया ।
पहले उन्होंने हमें नहीं पहचाना ।
फिर हम ने उनको बताया।
वे बड़े खुश हुए।
कितने अच्छे होते है ! आँगन के सनोबर का पेड़ और उसकी पत्तियों के बीच से चमकनेवाला तारा ।
पेड पर बैठकर गानेवाले दो पक्षी ही हमें रास्ता बताते रहे।

 

15 ഡിസംബർ 1824 ബുധൻ
ഇന്ന് എന്നെ സംബന്ധിച്ച് സന്തോഷമുള്ള ദിവസമാണ്.
നീണ്ടയാത്രയ്ക്ക് ശേഷം വീട്ടിലെത്തി.
ഇന്ന് മാതാപിതാക്കളെ കണ്ട് അവരെ കെട്ടിപ്പി
ആദ്യം അവർ ഞങ്ങളെ തിരിച്ചറിഞ്ഞില്ല.
പിന്നീട് ഞങ്ങൾ അവരോട് പറഞ്ഞു.
അവർക്ക് വലിയ സന്തോഷമായി.
മുറ്റത്തെ പൈൻമരവും അതിന്റെ ശിഖരങ്ങ ളുടെ ഇടയിലൂടെ തിളങ്ങുന്ന നക്ഷത്രവും എത്രയോ നല്ലതായിരുന്നു.
വൃക്ഷത്തിന്മേലിരുന്ന് പാടുന്ന രണ്ട് പക്ഷിക ളാണ് ഞങ്ങൾക്ക് വഴി പറഞ്ഞു തന്നത്.

‘घर, पेड़ और तारे की याद’ पाठ का यह अंश पढ़ें और नीचे लिखे प्रश्नों के उत्तर लिखें। बच्चों से नहीं रहा गया। उन्होंने अपने पिता और माँ को गले लगा लिया और रोते हुए कहा, “हम ही आपके बच्चे हैं। हम वापस लौट आए है। हम सनोबर के पेड़ सी ही अपने घर को पहचान गए थे।”

प्रश्न 47.
हम आपके बच्चे हैं। ( ‘हम’ के बदले ‘मैं’ का प्रयोग करके वाक्य फिर से लिखें ।) ‘हम’ എന്ന് തിനുപകരം ഉപയോഗിച്ച് വാക്യം വീണ്ടും
उत्तरः
मैं आपका बच्चा हूँ।

‘मैं’ ” ഉപയോഗിക്കുമ്പോൾ ” എന്ന് വാക്യ ത്തിന്റെ അവസാനം ചേർക്കണം. പുല്ലിംഗ ഏകവചനത്തിലായതുകൊണ്ട് എന്നുള്ളത് “It set എന്നായി. സ്ത്രീ ലിംഗത്തിലാണെങ്കിൽ ” ആകുമായിരുന്നു.

प्रश्न 48.
बच्चों ने माँ-बाप से मिलने पर क्या किया ?
उत्तर:
बच्चों ने माँ बाप को मिलने पर उनको गले लगाया।

प्रश्न 49.
बच्चों ने रोते हुए अपने माँ-बाप से क्या कहा ? കുട്ടികൾ കരഞ്ഞുകൊണ്ട് തന്റെ മാതാപിതാ ക്കളോട് എന്താണ് പറഞ്ഞത്?
उत्तर:
हम ही आपके बच्चे हैं। हम वापस लौट आए है। हम सनोबर के पेड़ से ही घर को पहचान गए थे।
ഞങ്ങൾ തന്നെയാണ് നിങ്ങളുടെ ഞങ്ങൾ തിരിച്ചു വന്നതാണ്. ഞങ്ങൾ പൈൻമരം കണ്ടുകൊണ്ടാണ് വീട് തിരിച്ചറി ഞ്ഞത്.

प्रश्न 50.
इस अंश के आधार पर माँ और बच्चे का वार्तालाप तैयार करें।
ഭാഗത്തെ ആസ്പദമാക്കി അമ്മയും മകനും തമ്മിലുള്ള സംഭാഷണം തയ്യാറാക്കുക.
उत्तर:
बच्चे : माँ, हमें भूख लगती है ।
माँ : बच्चों मेरे पास आओ। आज रात हमारे साथ रहो ।
बच्चे : हाँ सचमुच, आज रात आपके साथ रहेंगे।
माँ : आज अपने बच्चे हमारे साथ हैं तो हम कितने खुश होते
बच्चे : आप क्या कह रही है। हम ही आपके बच्चे है
माँ : हे ईश्वर, मैं ने इनको पहचाना नहीं।
बच्चे : हम वापस लौट आए।
माँ : ने घर कैसे पहचान लिया ?
बच्चे : आँगन में खड़े सनोबर के पेड़ से।
माँ : अच्छा हुआ। हम ने इसको नहीं काटा।
बच्चे : माँ, हम बहुत खुश हुए।
माँ : हम भी खुश हुए। हम एकसाथ बड़ी खुशी से इसी घर में रह जाएँ।

കുട്ടികൾ : അമ്മേ, ഞങ്ങൾക്ക് വിശക്കുന്നു.
അമ്മ : കുട്ടികളെ എന്റെ അടുത്തേക്ക് വരൂ, ഇന്ന് രാത്രി നമുക്ക് ഇവിടെ താമസിക്കാം.
കുട്ടികൾ : ശരിയാണ്. വാസ്തവത്തിൽ ഞങ്ങൾ ഇന്ന് രാത്രി ഇവിടെ താമസിക്കും.
അമ്മ : ഇന്ന് ഞങ്ങളുടെ മക്കൾ ഞങ്ങ ളുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ എത്ര സന്തോഷമായിരുന്നേനെ.
കുട്ടികൾ : എന്താണീ പറയുന്നത്! ഞങ്ങൾ തന്നെയാണ് നിങ്ങളുടെ കുട്ടികൾ.
അമ്മ : ഈശ്വരാ, എനിക്കിവരെ മന സ്സിലായില്ല.
കുട്ടികൾ : ഞങ്ങൾ തിരിച്ചുവന്നു.
അമ്മ : നിങ്ങൾ വീടെങ്ങനെയാണ് തിരി ച്ചറിഞ്ഞത്?
കുട്ടികൾ : മുറ്റത്ത് നിൽക്കുന്ന പൈൻ മരം കണ്ട്.
അമ്മ : നല്ല കാര്യം. ഞങ്ങൾ അത് വെട്ടി ക്കളഞ്ഞില്ല.
കുട്ടികൾ : അമ്മേ, ഞങ്ങൾക്ക് വലിയ സന്തോഷമായി.
അമ്മ : ഞങ്ങൾക്കും സന്തോഷമായി. നമുക്ക് ഇനി ഈ വീട്ടിൽ ഒരുമിച്ച് സന്തോഷത്തോടെ താമസിക്കാം.