Kerala Plus Two Hindi Question Paper March 2023 with Answers

Teachers recommend solving Kerala Syllabus Plus Two Hindi Previous Year Question Papers and Answers Pdf March 2023 to improve time management during exams.

Kerala Plus Two Hindi Previous Year Question Paper March 2023

Time : 2 1/2 Hours
Maximum : 80 scores

सूचनाः प्रश्न 1 से 5 तक के उत्तर कोष्ठक से चुनकर 8. कवितांश की आस्वादन टिप्पणी लिखें। (6) लिखें। (5 × 1 = 5)

प्रश्न 1.
‘ज़मीन एक स्लेट का नाम है’ किस विधा की रचना है? ( कहानी, नाटक, आत्मकथा)
उत्तरः
आत्मकथा

प्रश्न 2.
इष्टदेव का इष्ट नैवेद्य क्या है? ( गुलाब का फूल, कुमुद का फूल, आम का फूल)
उत्तरः
कुमुद का फूल

प्रश्न 3.
कवि अनंग किस कहानी का पात्र है? ( दवा, भटका हुआ पीर, मुरकी उर्फ बुलाकी)
उत्तरः
दवा

प्रश्न 4.
कैदी बाप को किसने खत भेजा? (बेटा, पत्नी, बेटी)
उत्तरः
बेटी

Kerala Plus Two Hindi Question Paper March 2023 with Answers

प्रश्न 5.
‘आदमी का चेहरा’ किसकी रचना है? (डॉ. जे. बाबू, कुँवर नारायण, अमृता प्रीतम)

पाकर तुझसे सभी सुखों को हमने भोगा।
तेरा प्रत्युपकार कभी क्या हमसे होगा ?
तेरी ही यह देह, तुझी से बनी हुई है।
बस तेरे ही सुरस – सार से सनी हुई है।
फिर अंत समय तू ही इसे अचल देख अपनाएगी।
ये मातृभूमि यह अंत में तुझमें ही मिल जाएगी।
उत्तरः
कुंवर नारायण

सूचना: कवितांश पढ़ें, और 6 से 8 तक के उत्तर लिखें।
प्रश्न 6.
देह शब्द का समानार्थी कौन सा है? (आकाश, शरीर, समुद्र) (1)
उत्तरः
शरीर

प्रश्न 7.
‘तेरा प्रत्युपकार कभी क्या हमसे होगा’ कवि इस प्रकार क्यों सोचता है? (2)
उत्तरः
मातृभूमि से हमने जो कुछ प्राप्त किया है, उसका उत्तर लिखें।

प्रश्न 8.
कवितांश की आस्वादन टिप्पणी लिखें। (6)
उत्तरः
दिवेदी युग के प्रमुख कवि है श्री मैथिलीशरण गुप्त। मातृभूमि गुप्त की महत्वपूर्ण कविता है। इसमें कवि मातृभूमि का गुणगान करते हैं। कवि कह रहे हैं… इस धरती में जो सुख और शाँति का अनुभव हमने, प्राप्त किया है, सब मातृभूमि का ही देन है। माँ ऊँछ अपने बच्चों को सब कुछ देता है, उसी प्रकार मातृभूमि से हमने सब कुछ प्राप्त किया है। माँ से प्राप्त उपकारों का बदला देना कठिन कार्य है। उसी प्रकार मातृभूमि की देन के लिए भी प्रत्युपकार नहीं कर सकते। कवि की राय में यह शरीर तेरा है और उसी से बनी हुई है। मृत्यु के आने पर यह शरीर मिट्टी में लीन हो जाते हैं। मातृभूमि कविता द्वारा श्री मैथिलीशरण गुप्त ने मातृभूमि का गुणन किया है।

सूचनाः 9 से 11 तक के प्रश्नों में से किन्हीं दो के उत्तर लिखें। (2 × 2 = 4)

प्रश्न 9.
लेखिका को स्कूटरवाला पीर जैसा क्यों लगा?
उत्तरः
स्कूटरवाला शहगीरों को पानी पिलाता है। पैसे के पीछे न दौड़कर वह लोगों के दिल से रिश्ता जोडता है। इसलिए लेखिका को वह एक पीर जैसा लगा।

प्रश्न 10.
‘कल रजिस्ट्री के बाद वह ज़मीन अपनी कहाँ रह जाएगी’। रजिस्ट्री के पहले पिताजी को खेत देखने की इच्छा हुई, क्यों?
उत्तरः
रजिस्ट्री के बाद वह ज़मीन किसी दूसरे का रह जाएगी।

प्रश्न 11.
कैदी बाप के लिए किसका खत आँसूनामा था? क्यों?
उत्तरः
बेटी का खत आँसूनामा था। बादशाह अपने देश और देशवासियों से इतना अधिक प्यार करता था।

सूचना: 12 से 15 तक के प्रश्नों में से किन्हीं तीन के उत्तर लिखें। (3 × 4 = 12)

प्रश्न 12.
ये कथन पढ़ें और राजबंती के चरित्र पर टिप्पणी लिखें।
मैं प्यार से उसको मुरकी बुलाती थी, कभी बुलाकी।
किसी दयालु व्यक्ति से राह का भाड़ा लेकर लौट
आई, नहीं तो न जाने कहाँ भटकती।
मेरे जीते जी कभी कोई तुझसे यह चाबी नहीं छीनेगा।
उत्तरः
राजवंती मुरकी को एक नौकरानी के रूप में नहीं देखती थी। मुरकी के भविष्य के बारे में भी उसको चिंता थी। राजवंती दयालू थी। दूसरों के प्रति उसके दिल में प्रेम, सहानुभूति, प्यार, करुण आदि भावनाएँ थी।

प्रश्न 13.
हाइकू पढ़ें और भावार्थ लिखें।
नभ गुँजाती
नीड़ गिरे शिशु पै
मँडराती माँ
उत्तरः
श्री भगवतशरण अग्रवाल हिंदी के प्रमुख हाइकूकार है। प्रस्तुत हाइकू में कवि कह रहे हैं आकाश में गूँज और आँधी होने पर पक्षियों का नीड नीचे गिर जाता है। वहाँ से शिशु पक्षि उड़ नहीं सकता। माँ
पक्षी बच्चों को छोड़कर नहीं जाते। यहाँ कवि यही बता रहे हैं कि माँ की ममता अतुलनीय है।

Kerala Plus Two Hindi Question Paper March 2023 with Answers

प्रश्न 14.
जीवन वृत पढ़ें और अमृता प्रीतम के बारे में एक अनुच्छेद लिखें:
जीवन-वृत
नाम : प्रीतम
जन्म : 1919
जन्मस्थान : गुजरांवाला, पंजाब
प्रमुख रचनाएँ: कहानियों के आँगन में, कहानियाँ जो कहानियाँ नहीं हैं।
पुरस्कार : ज्ञानपीठ पुरस्कार 1982
मृत्यु : 2005
उत्तरः
अमृता प्रीतम हिंदी के विख्यात लेखिका है। उनका जन्म पंजाब के गुजरांवाला में हुआ। 1919 में उनका जन्म हुआ। उनकी प्रमुख रचनाएँ हैं कहानियों के आंगन में, कहानियाँ जो कहानियाँ नहीं आदि। 1982 में उन्हें ज्ञानपी पुरस्कार मिला। २००५ में उनका निधन हुआ। हिन्दी साहित्य जगत में उनका नाम ‘हमेशा अमर रहेगा।

प्रश्न 15.
खाना-पीना साथ है
मरना जीना साथ है
सारी ज़िन्दगी –
दोस्ती की विश्वता पर टिप्पणी लिखें।
उत्तरः
प्रत्येक व्यक्ति के जीवन की अमूल्य संपत्ती है दोस्ती। जीवन के लिए यह रखना ज़रूरी है। सच्चा दोस्त एक मार्गदर्शक के समान है। गलत रास्ते पर चलने से वह हमें रोकता है। वह हमेशा हमारा साथ रहता है। सुख हो या दुख, हार हो या जीत सदा वह साथ रहता है। किसी भी परिस्थिती में अच्छे दोस्त हमें छोड़कर नहीं जाते।

सूचना: गद्यांश पढ़ें और प्रश्न 16 और 17 के उत्तर लिखें।

भविष्य में हमें विश्राम करना या चैन से नहीं बैठना बल्कि निरंतर प्रयास करना है ताकि हम जो वचन बार-बार दोहराते रहे हैं और जिसे हम आज भी दोहराएँगी, उसे पूरा कर सकें। भारत की सेवा का अर्थ है लाखों करोड़ों पीड़ित लोगों की सेवा करना। इसका मतलब है गरीबी और अज्ञानता को मिटाना। बीमारियों और अवसर की असमानता को मिटाना।

प्रश्न 16.
भारत की सेवा का अर्थ क्या है?
उत्तरः
भारत की सेवा का अर्थ है लाखों करोडों पीडित लोगों की सेवा करना।

प्रश्न 17.
खंड का सेक्षेपण करें।
उत्तरः
सच्चे भारतीय को कभी विश्राम करना नहीं चाहिए। भारत के सभी पीडित लोगों की सेवा करना है। इसप्रकार यहाँ से गरीबी, अज्ञानता, अवसर की असमानता, बीमारियाँ सब को मिटाना है।

सूचना: 18 से 22 तक के प्रश्नों में से किन्हीं तीन के उत्तर लिखें। (3 × 6 = 18)

प्रश्न 18.
नवंबर 14 बाल दिवस है। इस अवसर पर आपके स्कूल में भाषण प्रतियोगिता का आयोजन हो रहा है। विषयः बच्चे कल के भविष्य हैं। इसके लिए एक पोस्टर तैयार करें।
उत्तरः

भाषण प्रतियोगिता

14 नवंबर को स्कूल में

एक भाषण प्रतियोगिता का

आयोजन किया गया है।

दिनांक : 14 नवंबर 2023

स्थान : स्कूल सभागृह (ए.बी.सी. स्कूल, मुंबई)

समय : सुबह 10 बजे

उद्घाटन : जिलाधीश

भाषण का विषय: बच्चे, कल के भविष्य।

भाग लें ……… आकर्षक इनाम आप लोगों का इंतज़ार कर रहे हैं।

सबका स्वागत।

हिन्दी क्लब

ए.बी.सी. स्कूल।

प्रश्न 19.
पद पढ़ें और भावार्थ लिखें।
मुतमुख देखि जसोदा फूली

हरषित देखि दूध की दतियाँ प्रेम मगन
तनु की सुधि भूली

बाहिर ते तब नंद बुलाए देखौ धौ
सुंदर सुखदाई

तनक तनक सी दूध की दतियाँ देखो
नेन सुफल करो आई

आनंद सहित महर तब आए मुख
चितवन दोऊ नैन अधाई

‘सुर’ श्याम किलकत द्विज देख्यो
मनो कमल पर बीजु जमाई ||
उत्तरः
अपने बेटे का मुख देखकर माता यशोदा बहुत खुश हो गई। वह अत्यंत खुशी के साथ अपने बेटे के दूध. की दाँत देखकर बाहर से नंद को यह दृश्य देखने केलिए बुलाया। अपने पुत्र के मूँह में छोटे-छोटे सुंदर दाँतों को देखकर नंद खुश हो गए। सूरदास कहते हैं कि किलकारी करनेवाले कृष्ण के दाँतों को देखकर ऐसा लगता है मानो मनोकमल पर बिजली जम गई हो।

Kerala Plus Two Hindi Question Paper March 2023 with Answers

प्रश्न 20.
अंग्रेज़ी खंड पढ़ें और हिन्दी में अनुवाद करें।
Smt. Droupadi Murmu is the 15th President of India. She was born on 20th June, 1958 in Odisha. Her father was a farmer.(farmer – किसान)
उत्तरः
भारत के 15वीं राष्ट्रपति है श्रीमति द्रौपती मुर्मू । उनका जन्म ओडीषा में 20 जून 1958 को हुआ। आपके पिताजी एक किसान थे।

प्रश्न 21.
राजवंती ऐसे रोई जैसे उसकी आँखों में मुरकी के आँसू मिले हुए थे – मुरकी के बारे में राजवंती अपने एक मित्र को पत्र लिखती है। वह पत्र लिखें।
• मुरकी एक शहरी लड़के के साथ भाग गई।
• शहरी लड़का सराय में छोड़कर चला गया।
• एक दयालु व्यक्ति से राह का भाड़ा लेकर राजवंती के पास पहुँची!
उत्तरः

मुंबई
12.04.2004

प्रिय अशोकजी,
प्रणाम।
कई दिनों से आपको एक खत लिखने के बारे में सोच रहा था। मगर फुरसत न मिला। मेरे घर में कुछ विभिन्न घटनाएँ हो रही थी। आपको मैं विस्तार से बता देती हूँ।

घर में जो नौकरानी थी वह एक दिन शहर के किसी लडके के साथ भाग गई थी। अब तो वह वापस आ गई है। जिसके साथ वह भाग गई थी, उसी ने इस लडकी को किसी सराय में छोडकर दूसरी किसी स्त्री के साथ भाग गया। कल रात को रोती हुई वह मेरे घर वापस आ गई। आज के ज़माने में औरत को रहने केलिए जगह नहीं होती तो बहुत बुरा है। इसलिए मैं ने उसे अपने घर में रहने केलिए एक कोठरी भी दे दिया। बाकी भगवान ही जाने…..

इतना लिखकर पत्र समाप्त करती हूँ। घरवालों से मेरा प्यार और प्रणाम कहना। जवाबी पत्र की इंतजार में……
सहेली,
राजवंति
(हस्ताक्षर)

प्रश्न 22.
‘गर्मी की एक साँझ में वह मेरे गेट के सामने खड़ा होकर मुझसे पूछ रहा था, पानी पिएँगी ? लेखिका ऐर स्कूटरवाले के बीच की बातचीत लिखें।
• स्कूटरवाला स्कूटर चलाकर रोटी कमाता है।
• लाखों लोगों की प्रार्थनाओं से वह ग्रैजुएट हो गया।
• यात्रियों को पानी पिलाता था।
उत्तरः
स्कूटरवाला : नमस्ते जी, आप यहाँ रहती है?

लेखिका :नमस्ते, नमस्ते। हाँ, यही तो मेरा घर है। कहाँ जा रहे हो तुम?

स्कूटरवाला : में तो पानी लेने केलिए जा रहा हूँ। आप थोडा पिएँगी?

लेखिका : बहुत अच्छां। थोडा पाली मुझे भी दे दो।

स्कूटरवाला : ज़रूर। बड़ी सूरी हुई है, आपको यहाँ मिलकर।

लेखिका : अच्छा। एक बात पूषँ?

स्कूटरवाला : जी, पूछिए।

लेखिका : तुम यह काम क्यों कर रहे हो?

स्कूटरवाला : यह बड़ी खुशी की बात है जी।

लेखिका : किसकी प्रेरणा से तुम ऐसा कर रहे हो?

स्कूटरवाला : मेरी नानी की प्रेरणा से जी।

लेखिका : ऐसा क्यों?

स्कूटरवाला : नानी ने मुझे सिखाया था, प्यासे को पानी पिलाना पुण्य काम है।

लेखिका : बहुत अच्छा। तेरी नानी अत्यंत खुश होगी अब। उनसे मेरा प्रणाम करना। अच्चा, मैं चलती है।

Kerala Plus Two Hindi Question Paper March 2023 with Answers

प्रश्न 23.
सही मिलान करें।
Algebra – टिकाकरण
Blood Pressure – उपग्रह
Chemistry – जंतुविजञान
Energy – बीजगणित
Georgraphy – रक्तचाप
Satellite – भूगोल
Vaccination – रमायन विज्ञान
Zoology – उर्जा
उत्तरः
Algebra – बीजगणित
Blood pressure – रक्तचाप
Chemistry – रसायन विज्ञान
Energy – ऊर्जे
Geography – भूगोल
Satellite – उपग्रह
Vaccination – टीकाकरण
Zoology – जंतुविज्ञान

प्रश्न 24.
प्रीमियर कंपनी की ओर से एक लैपटॉप (Laptop) बाज़ार में आया है। इसके लिए एक आकर्षक विज्ञापन तैयार करें।’ प्रत्युपकार करना असंभव है। इसलिए कवि इस प्रकार सोचते हैं।
• आकर्षक डिज़ाइन
• मनपसंद रंगों में
• हार्ड डिस्क मुफ्त
उत्तरः
Kerala Plus Two Hindi Question Paper March 2023 with Answers - 1

प्रश्न 25.
लेखक विश्व हिन्दी सम्मेलन में भाग लेने के लिए पारामारिबो पहुँचे। वहाँ के अनुभवों के आधार पर लेखक डायरी लिखता है। वह डायरी लिखें।
• सम्मेलन के अनुभव
• सूरीनाम की आबादी
• हिन्दी फिल्मों तथा संगीत का योगदान
उत्तरः

6 जून 1999

शंनिवार
पारामारिबो,

रात नौ बजे।
आज का दिन …. मैं फूल नहीं सकता। विश्वहिन्दी सम्मेलन में भाग ले रहा .हूँ मैं। पारामारिबो शहर बिलकुल एक भारतीय शहर जैसा लग रहा है।

यहाँ सबकहीं भारतीय ही भारतीय दीख रहे हैं। सम्मेलन के शुभारंभ में उद्घाटक ने बताया सूरीनाम और भारत के बीच पुरानी भाषाई संबंध है। उन्होंने यह भी बताया कि हिन्दी भाषा के प्रचार – प्रसार में हिन्दी फिल्मों तथा संगीत का योगदान रहा है।

मेरेलिए यह सम्मेलंन जीवन भर के लिए अविस्मरणीय रंहेगा। अगली बार भी विशवहिन्दी सम्मेलन में भाग लेने के लिए ज़रूर मैं अऊँगा। यहां आकर जीवन का अर्थ ही कुछ बदल गया।

हिमांशु जोशी

प्रश्न 26.
बेटी के आँसूनामा ने बादशाह के मन को विचलित कर दिया। बादशाह अपनी अत्मकथा में इसका उल्लेख करता है। वह आत्मकथांश लिखें।
• परिवारवालों की सोच
• दिल्लीवासियों के प्रति आकुलता
• खत पढ़ने पर उत्पन्न दर्द
उत्तरः

मेरा देश

मैं रंगून के जेल में था। मेरी बिटिया का खत मुझे मिला। बेटे ने पढकर सुनाया। वह तो केवल एक पत्र नहीं था। दिल्ली और दिल्लीवासियों के आँसू के एक एक बूँद मैं ने उसमें देखा। अग्रेज़ों की निर्दयता दिल तोड़नेवाला था। कितने बच्चे यतीम हुए, कितने माँबाप अपने जवान बेटों के लिए रोये, कितने घर उखाड़ दिए….। हाय मेरे दिल्लीवाले …एक न एक दिन हमारे देश को स्वतंत्रता मिलेगी। बिट्यिा, घरवाले, और मेरे प्यारे दिल्लीवासियों, मैं उसी दिन के लिए तडप रहा हूँ। बहादुर शाह ज़फर।

Kerala Plus Two Malayalam Question Paper March 2018 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf March 2018 to improve time management during exams.

Kerala Plus Two Malayalam Previous Year Question Paper March 2018

Time: 2½ Hours
Total Score: 80 Marks

ഒന്നു മുതൽ പതിനൊന്നുവരെ ചോദ്യങ്ങളിൽ ഏതെങ്കിലും പത്തെണ്ണ ത്തിന് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. (2 സ്കോർ വീതം) (സ്കോർസ് : 10 × 2 = 20)

Question 1.
മാധ്യമങ്ങളിലെ ഭാഷാരീതിയെ സംബന്ധിച്ചിടത്തോളം ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുത്തെഴുതുക.
• തെറ്റിദ്ധാരണയ്ക്കു പഴുതില്ലാത്തവിധം വ്യക്തവും ശക്തവും ശുദ്ധവുമായിരിക്കണം.
• അതിശയോക്തിയുടെ ഹസ്താവലംബം ഉണ്ടായിരിക്കണം.
• ബഹുജനങ്ങളെ ഹരം കൊള്ളിക്കുന്നതാവണം
• ഒരേ സന്ദേശം അർത്ഥത്തിന് ഏറ്റക്കുറച്ചിൽ കൂടാതെ പരമാ വധി പേരിലെത്തണം.
Answer:
• തെറ്റിദ്ധാരണയ്ക്കു പഴുതില്ലാത്തവിധം വ്യക്തവും ശക്തവും ശുദ്ധവുമായിരിക്കണം.
• ഒരേ സന്ദേശം അർത്ഥത്തിന് ഏറ്റക്കുറച്ചിൽ കൂടാതെ പരമോ വധി പേരിലെത്തണം.

Question 2.
‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിലെ കഥാപാത ങ്ങൾ ആരെയൊക്കെയാണ് പ്രതിനിധീകരിക്കുന്നത്?
Answer:
രാജാവ് അധികാര ജീർണ്ണതയുടെ പ്രതീകമാണ്. കൊത്തുവാൻ ഹിംസാത്മകതയുടേയും രാജഗുരുവും വിദൂഷകനും അധികാര ഇടനാഴികളിലെ ഉപജാപകവൃന്ദത്തിന്റെ പ്രതിനിധികളും ചിന്താ രാമനും കേവലരാമനും ജനപക്ഷത്തിന്റെ പ്രതിനിധികളുമാകു ന്നു. സാധാരണ ജനത്തിന്റെ പ്രതിനിധിയാണ് അടിച്ചുതളിക്കാരി.

Question 3.
‘ഗൗളിജന്മം’ എന്ന കഥയിലെ വിമർശന വിധേയമാകുന്ന കാര്യങ്ങൾ വേർതിരിച്ചെഴുതുക
• എഴുത്തുകാരുടെ അഹങ്കാരം
• സംഗീതരംഗത്തെ ആത്മാർത്ഥതയില്ലായ്മ
• രാഷ്ട്രീയരംഗത്തെ അഴിമതി
• ഡോക്ടർമാരുടെ ഈഗോ
Answer:
• എഴുത്തുകാരുടെ അഹങ്കാരം
• ഡോക്ടർമാരുടെ ഈഗോ

Kerala Plus Two Malayalam Question Paper March 2018 with Answers

Question 4.
“തിരസ്കൃതനായാണ് ഞാൻ ജനിച്ചതും വളർന്നതും” – കലാമ ണ്ഡലം ഹൈദരാലിയുടെ ഈ പ്രസ്താവനയെ സാധൂകരിക്കുന്ന ചില ജീവിത സന്ദർഭങ്ങൾ “പദത്തിന്റെ പഥത്തിൽ എന്ന പാഠഭാ ഗത്തു നിന്നു കണ്ടെത്തി കുറിക്കുക.
Answer:
ജനിച്ചപ്പോഴേ സൗന്ദര്യം കുറഞ്ഞ ഒരു വികൃതരൂപിയായ കുട്ടി യായിരുന്നു താനെന്നാണ് ഹൈദരാലി പറയുന്നത്. മൊയ്തുട്ടി യുടെ പത്താമത്തെ കുട്ടി, വികൃതി, ഹൈദരലിക്ക് അഞ്ച് വയ സുള്ളപ്പോൾ പിതാവ് മരിച്ചു. അങ്ങനെ ഹൈദറിന്റെ തലക പ്പോളേ മൊയ്തുട്ടി പോയി എന്ന് നാട്ടുകാരും പറഞ്ഞുതുടങ്ങി. തിരസ്കൃതനായിട്ടാണ് താൻ ജനിച്ചതും വളർന്നതും എന്ന് ഹൈദ മലി പറയുന്നു.

Question 5.
“ആളുകളെ സംഘടിപ്പിക്കാനും ആശയങ്ങൾ ഊതിക്കാച്ചിയെടു ക്കാനും ഒക്കെ അപരിമിതമായ അവസരങ്ങൾ ഒരുക്കിത്തരുന്ന ഒന്നാന്തരം ജനാധിപത്യവേദി കൂടിയാണ് സാമൂഹികസമ്പർക്ക മാധ്യമങ്ങൾ” – ഈ വിശേഷണത്തിന് അർഹമായ പ്രധാന മാധ്യ മങ്ങൾ ഏതൊക്കെയാണ്?
Answer:
ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ്, ഇൻസ്റ്റഗ്രാം

Question 6.
ചുവടെ പറയുന്ന എഴുത്തുകാരിൽ ആട്ടക്കഥാ സാഹിത്യവുമായി ബന്ധമില്ലാത്തവർ ആരൊക്കെയാണ് ?
• ഉണ്ണായിവാര്വർ
• കലാമണ്ഡലം ഹൈദരാലി
• ഇരയിമ്മൻ തമ്പി
• കാവാലം നാരായണപ്പണിക്കർ
Answer:
• കലാമണ്ഡലം ഹൈദരാലി,
• കാവാലം നാരായണപ്പണിക്കർ

Question 7.
മനുഷ്വജീവിതത്തിന്റെ വൈവിധ്യം കണ്ടെത്തുകയും വിവരിക്കു കയും ചെയ്യുന്ന സഞ്ചാര സാഹിത്യ കൃതികൾക്ക് എന്തൊക്കെ സവിശേഷതകൾ ഉണ്ടായിരിക്കണമെന്നാണ് നിങ്ങളുടെ അഭിപ്രായം?
Answer:
സഞ്ചാരസാഹിത്യകൃതികൾ ആത്മാന്വേഷണങ്ങളും ചരിത്രാന്വേഷ ണങ്ങളുമായിരിക്കണം. അവ സത്യസന്ധവും തുടർച്ച നഷ്ടപ്പെടാ തുമാകണം. സംസ്കാരത്തിന്റെ പ്രതിഫലനങ്ങളും കഥയുടെ കൈയ്യൊതുക്കമുള്ളതും കവിതപോലെ ഒഴുകുന്നതുമാകണം.

Question 8.
“പണ്ഡിതന്മാർക്കു പോലുമുള്ളൊരു ശീലമത്രേ” – എതു ശീല ത്തെക്കുറിച്ചാണ് ശകുന്തള ഇപ്രകാരം പറയുന്നത്?
Answer:
ശകുന്തള ദുഷ്യന്ത രാജധാനിയിലെത്തുമ്പോൾ ദുഷ്യന്തൻ ശകു ന്തളയെ ശക്തമായി അധിക്ഷേപിക്കുന്നു. ദുഷ്യന്തന്റെ അധിക്ഷേ പങ്ങൾക്ക് ശകുന്തള തക്കതായ മറുപടി നല്കുന്നതാണ് സന്ദർഭം. കടുകുമണിയോളമുള്ള പരദോഷം കാണാൻ അപാരകഴിവുള്ള ദുഷ്യന്തന് ആനയോളം വലുപ്പമുള്ള സ്വന്തം ദോഷങ്ങൾ കാണാൻ കഴിയുന്നില്ല. പണ്ഡിതരെന്ന് ഭാവിക്കുന്നവരുടെ സ്ഥിരം സ്വഭാവമാണിത് എന്നാരോപിക്കുകയാണ് ശകുന്തള.

Question 9.
പടയണിയെ പരിചയപ്പെടുത്താൻ നിർമ്മിക്കുന്ന 2 മിനിട്ട് മാത്രം ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിലേക്ക് ഒരു ലഘു വിവരണം കയ്യാ റാക്കുക.
Answer:
മധ്യതിരുവിതാംകൂറിലെ ഭഗവതിക്കാവുകളിൽ ആചരിക്കുന്ന അനുഷ്ഠാനമാണ് പടയണി. കേരളത്തിന്റെ നാടോടി സംസ്ക്കാ രത്തിന്റെ ഭാഗമാണ് പടയണി. ദാരിക നിഗ്രഹവുമായി ബന്ധപ്പെട്ട കലാരൂപമാണ് ഇത്. കേരളം ഭരിച്ചിരുന്ന ചേരൻമാർ പെരുമാൾ ചക്രവർത്തിയുടെ യുദ്ധവിജയങ്ങൾ പ്രഘോഷിക്കാനാണ് പട യണി ആരംഭിച്ചതെന്നും ഐതിഹ്യമുണ്ട്.

Kerala Plus Two Malayalam Question Paper March 2018 with Answers

Question 10.
‘അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥയെ അവലംബിച്ച് മനു ഷ്യന്റെ അസ്തിത്വവഥ, വിപണിയുടെ കാപട്യം എന്നീ വിഷയ ങ്ങളെപ്പറ്റി നവമാധ്യമങ്ങളിൽ പ്രകാശിപ്പിക്കാനായി ഒരു കുറിപ്പ്
എഴുതുക.
Answer:
ആധുനിക സമൂഹത്തിൽ കച്ചവടക്കാർ ആയിരക്കണക്കിനാണ്. ലാഭത്തിന്റെ കണക്കുകൾ മാത്രമാണ് അവരുടെ മനസ്സുകളെ ചലിപ്പിക്കുന്നത്. വികാരപ്രകടനങ്ങൾക്ക് അവിടെ സ്ഥാനമില്ല. ഒരു പാട് ആളുകളുടെ ഉൽകണ്ഠ നിറഞ്ഞ അന്വേഷണങ്ങൾക്ക് മറുപടി പറഞ്ഞ് പറഞ്ഞ് ഇപ്പോഴവർക്ക് അടിയന്തിര സ്വഭാവം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഒരു തരം നിർവ്വികാരത അവിടെ സ്ഥാനം പിടിച്ചിരിക്കുന്നു. എന്തു തന്നെ സംഭവിച്ചാലും ഞങ്ങൾക്കൊന്നുമില്ല എന്നൊരു ഭാവം. അതുപോലെ നിസ്സംഗ തയും. ജീവിതത്തിന്റെ ഏറ്റവും വലിയ സത്വമായ മരണത്തിന്റെ കച്ചവടക്കാരായി അവർ മാറിക്കൊണ്ടിരിക്കുകയാണിന്ന്.

Question 11.
“ഫിസിക്സിലെ പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് എന്നെ പ്രചോ ദിപ്പിച്ചത് അന്നത്തെ മലയാളം ക്ലാസ്സുകളായിരുന്നു” മലയാളം ക്ലാസ്സുകളിൽ നിന്നു കിട്ടിയ വലിയ അറിവ് എന്തായിരുന്നു എന്നാണ് ഇ.സി.ജി. സുദർശൻ സാക്ഷ്യപ്പെടുത്തുന്നത്?
Answer:
ഒരു വ്യക്തിയുടെ ചുറ്റുപാടുകളുമായി അവനെ കൂട്ടിയിണക്കു ന്നത് ഭാഷയാണ്. കുട്ടികളുടെ ചിന്താശക്തിയും ആശയാരൂപി കരണശേഷിയും ഭാവനയും സർഗ്ഗാത്മകതയും വളർത്തിയെടു ക്കുന്നതിൽ മാതൃഭാഷയ്ക്കുള്ള പങ്ക് നിസ്തുലമാണ്. ഒരു കാര്യം പഠിപ്പിക്കുമ്പോൾ അതിന് അനേകം തലങ്ങളുണ്ട് എന്ന വലിയ അറിവ് തനിക്ക് ലഭിച്ചത് മലയാളം ക്ലാസുകളിൽ നിന്നായിരുന്നു എന്ന് ഇ.സി.ജി. സുദർശൻ സാക്ഷ്യപ്പെടുത്തുന്നു.

12 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും അഞ്ചെണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (സ്കോർ 4 വീതം) (സ്കോർസ് : 5 × 4 = 20)

Question 12.
നാടൻ കലാമേളയുടെ സംഘാടകനായ സുഹൃത്തിന് ആമുഖ ഭാഷണം നടത്താനായി കാക്കാരശ്ശി നാടകത്തെപ്പറ്റി ലഘു കുറിപ്പ് തയ്യാറാക്കുക.
Answer:
കേരളത്തിലെ പ്രാചീനമായ നാടകമാണ് കാക്കാരശ്ശി. ഇതിന് കാക്കാ മുകളി, കാക്കാലനാടകം, കാക്കാലച്ചി നാടകം, കാക്കാല ചരിത്രം എന്നെല്ലാം പേരുകളുണ്ട്. അമ്പലങ്ങളിലെ ഉത്സവങ്ങളിൽ അതൊരു വിനോദമായിരുന്നു.

കാക്കാലന്മാർ കേരളത്തിലെ താഴ്ന്ന ജാതിക്കാരായിരുന്നു. കാക്കാ ലന്റെ വേഷമാണ് ഈ നാടകത്തിൽ കെട്ടുന്നത്. പുരുഷന്മാർ പുരുഷ സ്ത്രീ വേഷങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ സ്ത്രീകളും വേഷം കെട്ടി അരങ്ങിൽ വരുന്നു. മകരം, കുംഭം, മീനം മാസങ്ങളിലാണ് ഇത് നട ത്തുന്നത്. ഫലിതവും പരിഹാസവുമാണ് മുഖമുദ്ര. മൃദംഗം, ഗഞ്ചി റ, ഇലത്താളം, ഹാർമോണിയം എന്നിവ ഉപയോഗിക്കുന്നു. സംഗീ തം, നൃത്തം, സംഭാഷണം, അഭിനയം എന്നിവ ചേർന്ന വിനോദ നാട കമാണിത്. തിരുവനന്തപുരം ജില്ലയിലാണ് ഇതിന് പ്രചാരം.

ഇതിന്റെ ഉത്ഭവം തമിഴ്നാട്ടിലാണ്. മലവേടർ അവതരിപ്പിക്കുന്ന കാക്കാരശ്ശി വേടരുകളി എന്നറിയപ്പെടുന്നതിൽ നിന്നാണ് ഇത് ഉത്ഭ വിച്ചത്.

ശിവൻ, പാർവതി, ഗംഗ തുടങ്ങിയ പുരാണ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് നാടകം കളിക്കുന്നത്. ഇവർ കാക്കാ ലന്മാർക്കിടയിൽ ജനിക്കുന്നതായാണ് കഥയുടെ രീതി.

കാക്കാലന്മാർ കത്തുന്ന പന്തവുമായി സദസ്വരുടെ ഇടയിലൂടെ അരങ്ങിൽ പ്രവേശിക്കുന്നതോടെ കളി ആരംഭിക്കുന്നു. കളിയാ ങ്ങിലേക്ക് കാക്കാലന്റെ പിന്നിലായി വരുന്ന തമ്പാനുമായുള്ള ചോദ്യോത്തരത്തിലൂടെയാണ് കളിയുടെ ആരംഭം. നാലുമണിക്കു റോളം കളി നീളും. ഇതിനിടയിൽ ഉപകഥകളും ചേർക്കും. ഇത് കളിയുടെ ദൈർഘ്യം കൂട്ടുന്നു. പ്രാകൃത രീതിയിലുള്ള വേഷ വിധാനങ്ങളാണ് ഉപയോഗിക്കുന്നത്.

പൊറാട്ട് നാടകത്തിന്റെ ഏകദേശരൂപം തന്നെയാണ് കാക്കാരശ്ശി നാടകം. പണ്ട് ശിവനും പാർവ്വതിയും കുറവനും കുറത്തിയു മായി ജനിച്ചുവെന്നാണ് ഐതിഹ്യം.

ഉയർത്തിപ്പിടിച്ച തീപ്പന്തവുമായി കാക്കാലൻ വരുന്നതാണ് ആദ്യം. പൊറാട്ട് നാടകത്തിലെ ചോദ്യക്കാരനെപ്പോലെ ഇതിലും ഒരു തമ്പാനുണ്ട്. തമ്പാൻ കഥാപാത്രങ്ങളോട് ചോദ്യം ചോദിക്കുന്നു. ഈ മട്ടിൽ നാടകം പുരോഗമിക്കുന്നു. സമൂഹത്തിലെ നെറികേ ടുകളെ പരിഹസിക്കുകയാണ് ലക്ഷ്യം. നിശിതമായ സാമൂഹിക വിമർശനവും കുറിക്കുകൊള്ളുന്ന ഫലിത പരിഹാസങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു.

Question 13.
“എം.ബി.ബി.എസ് വിദ്യാർത്ഥികൾ താരാശങ്കർ ബാനർജിയുടെ ‘ആരോഗ്യ നികേതനം’ പോലുള്ള നോവലുകളും ആർക്കിടെക്റ്റു കൾ ബഷീറിന്റെ ‘ഭൂമിയുടെ അവകാശികൾ’ പോലുള്ള കൃതി കളും വായിക്കുന്നത് നന്നായിരിക്കും” – ഈ പ്രസ്താവനയുടെ സാംഗത്വം ചുരുക്കി വിവരിക്കുക.
Answer:
ആതുര ശുശ്രൂഷാരംഗത്തെ കാപട്യത്തെ തുറന്നു കാണിക്കുന്ന ഒരു സന്ദർഭമാണ് ‘ഗൗളിജന്മം’ കഥയിലെ ഡോക്ടറുടെ വരവ്. അപ്പോൾ ആൺ പല്ലി പറഞ്ഞു : സത്യത്തിൽ ആ ചെറുപ്പക്കാ രനെ കൊലയ്ക്കുകൊടുത്തത് ഈ ഭയങ്കാണ് (ഡോക്ടറാണ്). അപകടത്തിലേറ്റ പരുക്കുമൂലമല്ല ആ ചെറുപ്പക്കാരൻ മരിക്കാൻ പോകുന്നത്. മഞ്ഞപ്പിത്തം മൂലമാണ്. ജനറൽ ഫിസിഷ്യനു റഫർ ചെയ്തു പരിഹരിക്കാവുന്ന പ്രശ്നമായിരുന്നു അത്. എന്നാൽ ഡോക്ടറുടെ ഈഗോ അതിന് അനുവദിച്ചില്ല. കിശോർലാലിന്റെ വർഗം (പൊൻകുന്നം വർക്കിയുടെ കഥയിലെ മികച്ച ഡോക്ടർ ഇന്നില്ലല്ലോ. ഇങ്ങനെ സാന്ദർഭികമായിട്ടുള്ള പരാമർശങ്ങളെ പ്പോലും നിശിതമായ സാമൂഹിക വിമർശനത്തിന് ഉപയോഗിക്കു കയാണ് കഥാകാരിയായ ഗ്രേസി.

ജീവന് വില കൽപ്പിക്കാത്തതും സാമ്പത്തിക ലാഭത്തിന് ഊന്നൽ നൽകുന്നതുമായ ആശുപതികളുടെ നൃശംസത ക്കാൾ ഒരുപക്ഷേ ഭീകരമായത് ഇവിടെ കാണാം. ഇത് അടി സ്ഥാ ന പ ര മായി ഒരു ഡോക്ടറെ പാചികമാക്കുന്ന ഈഗോയാണ്. മനസ്സാക്ഷി മരിച്ചവരുടെ താവളമായി നമ്മുടെ തൊഴിൽ സേവന രംഗങ്ങൾ മാറിയിരിക്കുന്നു.

ആധുനിക സമൂഹത്തിലെ മനുഷ്യത്വമില്ലായ്മയേയും സ്വാർത്ഥ തയേയും കച്ചവടതല്പരതയേയും ഇവിടെ വിമർശനവിധേയമാ ക്കുന്നു. ഭൂമിയേയും മനുഷ്യരേയും മറന്നുള്ള ആധുനികസമു ഹത്തിന്റെ പ്രവർത്തനങ്ങളിൽ ഒരു മാറ്റം വരുത്താൻ സാഹിത്യ കൃതികളിലൂടെ സാധിക്കുമെന്ന പ്രത്യാശയാണ് ഇവിടെ സൂചി മാകുന്നത്.

Kerala Plus Two Malayalam Question Paper March 2018 with Answers

Question 14.
“ചരിത്രകുതുകിയായ ഒരു സഞ്ചാര സാഹിത്യകാരനെയാണ് ‘യമു നോത്രിയുടെ ഊഷ്മളതയിൽ’ എന്ന പാഠഭാഗത്തു കാണാനാ വുക” – നിങ്ങളുടെ നിരീക്ഷണം രേഖപ്പെടുത്തുക.
Answer:
ചരിത്രത്തെ സമീപിക്കുന്ന ഒരു ഗവേഷണവിദ്യാർത്ഥിയുടെ മന സ്റ്റാണ് പലപ്പോഴും എം.പി. വീരേന്ദ്രകുമാറിനുള്ളത്.

സഞ്ചാരം പലതരത്തിലുണ്ട്. എപ്പോഴും സഞ്ചാരിയെ സംബന്ധി ച്ചിടത്തോളം മാനസികമായ സന്തോഷം ഏറ്റവും മുന്നിലായിരി ക്കും. താൻ നടത്തുവാൻ പോകുന്ന കർമ്മത്തിന്റെ ഗതിവിഗതി കളെ കുറിച്ചോ, അനന്തരഫലത്തെക്കുറിച്ചോ കാര്യമായി ശ്രദ്ധി ക്കാതെ, കർമ്മത്തിന്റെ അനുഷ്ഠാനത്തിൽ മാത്രം ശ്രദ്ധ ഊന്നുക ഇനി വരാനുള്ളതൊക്കെ വിധി മാത്രം എന്നൊരു ഭാരതീയ കർമ്മ പാരമ്പര്വത്തിന്റെ പിന്തുടർച്ച എം.പി. വീരേന്ദ്രകുമാറിൽ കാണാം. അതു കൊണ്ടു തന്നെ വിമർശനങ്ങൾ അദ്ദേഹത്തെ കർമ്മ പഥ ത്തിലെ ഈ സഞ്ചാരസ്നേഹത്തെ ഒരിക്കലും തളർത്താറില്ല. ജീവിതത്തിലെ വിവിധ മേഖലകളിൽ നിസ്തുലമായ സേവനം അനുഷ്ഠിച്ചുതന്നെയാണ് എം.പി. വീരേന്ദ്രകുമാർ ഈ പുതിയ സാഹിത്യപ്രസ്ഥാനത്തിലേക്കും കാലൂന്നിയിരിക്കുന്നത്.

താൻ കാണുന്ന കാഴ്ചകൾക്ക് അപ്പുറത്തേക്കായിരിക്കും ഒരു ചരിത്രാന്വേഷി ആദ്യം നോക്കുന്നത്. തൊട്ടുമുന്നിലുള്ള ഏതു നിർമ്മിതിയേയും, ഒരു ഗവേഷണവിദ്യാർത്ഥിയുടെ ഒരിക്കലും അടങ്ങാത്ത കുതൂഹലത്തോടെ എം.പി. നോക്കിക്കാണുന്നു. ‘യമുനോത്രി ക്ഷേത്രത്തിൽ അടഞ്ഞ വശം എം.പിയുടെ മനസ്സി ലേക്ക് അതിന്റെ ആത്മീയ വിശുദ്ധി അലയടിച്ചെത്തിക്കുന്നുണ്ട്. അതേ നിമിഷം ഈ ക്ഷേത്രനിർമ്മിതിയുമായി ബന്ധപ്പെട്ട ചരിത്ര പരമായ വസ്തുതകളിലേക്കാണ് എം.പി.യുടെ മനസ്സ് അന്വേഷി ച്ചെത്തുന്നത്. പല ഘട്ടങ്ങളിലായി നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ, അതിന്റെ കാരണങ്ങൾ എന്നിങ്ങനെ വിവിധ ങ്ങളായ ചരിത്രവസ്തുകളിലേക്ക് നൊടിയിടകൊണ്ട് ചെന്നെത്തു വാൻ എം.പിക്കു സാധിക്കുന്നു.

ഒപ്പം ഐതിഹ്യസമാനമായ ആദിമ ചരിത്രത്തിന്റെ ലോകത്തേക്കും എം.പി. വീരേന്ദ്രകുമാർ നമ്മെ കൈപിടിച്ചു നടത്തുന്നുണ്ട്. ‘അഗസ്ത്യമുനിയുടെ കഥ യിലൂടെ പ്രകൃതിയും, മനുഷ്യനും തമ്മിലുള്ള ഒരു പാരസ്പര്യം ത്തിന്റെ ഒരേട് തന്നെയാണ് തുറന്നുകാണിക്കപ്പെടുന്നത്. പ്രായ ധിക്വം ആകുന്നതുവരെ മനുഷ്യൻ പ്രകൃതിയോട് ഒരു പൊസ കനെ പോലെ വർത്തിക്കുമ്പോൾ, അവശസമയത്ത് തിരിച്ചും തന്റെ കടമ നിർവ്വഹിക്കുന്ന സംരക്ഷണത്തിന്റെ മാതൃക പകർന്നു നൽകുന്ന പ്രകൃതിയുടെ മാതൃകതന്നെയാണ് ഈ പുരാണകഥ യിലൂടെ തെളിഞ്ഞുവരുന്നത്. ഉറ്റ ബന്ധുക്കളെപ്പോലെ മനുഷ നും, പ്രകൃതിയും ഒന്നായിതീരുന്നു.

ഈ തരത്തിൽ തന്റെ യാത്രാപഥങ്ങളിൽ തെളിയുന്ന പുരാവൃത്ത മായാലും, ഐതിഹ്യങ്ങളായാലും, ചരിത്രത്തിന്റെ അംശങ്ങളാ യാലും അതെല്ലാം ചിപ്പി പെറുക്കുന്ന കുട്ടിയുടെ കൗതുക
ത്തോടെ ശേഖരിച്ച് പിന്നീട് വായനക്കാർക്കായി പകർന്നു നൽകാൻ വല്ലാത്തൊരു ഔത്സുക്യം തന്നെ എം.പി. പ്രകടിപ്പിക്കു ന്നുണ്ട്. ഒരു നിഷ്കളങ്കമായ അന്വേഷണം, ഇവിടെ അദ്ദേഹം പ്രക ടിപ്പിക്കുന്നു. ചരിത്രം മടുപ്പ് സൃഷ്ടിക്കാത്ത രീതിയിൽ വർത്തമാന സാഹചര്യങ്ങളുമായി കൂട്ടിയിണക്കി അവതരിപ്പിക്കുന്നതിൽ അനി അര സാധാരണ മികവ് എം.പി. പുലർത്തുന്നു.

Question 15.
“അന്ന വസ്ത്രാദിമുട്ടാതെ
തന്നുരക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നിയൊന്നു
തന്നെ ഞങ്ങൾക്കു തമ്പുരാൻ” (ദൈവദശകം)
– ഈ വരികളിലെ ‘ഞങ്ങൾ’ എന്ന പ്രയോഗത്തിന്റെ സാരസ്വം പരിശോധിക്കുക.
Answer:
ഗുരുദേവന്റെ പ്രാർത്ഥനാ ഗീതമാണ് ദൈവദശകം. അദ്വൈത ദർശനങ്ങളിൽ അടിസ്ഥാനമിട്ട പത്തു ശ്ലോകങ്ങൾ ഉണ്ടിതിൽ 1914 – ൽ ആണിത് എഴുതിയത്. ആലുവയിലെ വിവിധ ജാതിമത വിഭാ ഗക്കാർക്കായി എഴുതിയ സമൂഹ പ്രാർത്ഥനയാണിത്.

അല്ലയോ ദൈവമേ, സംസാരസാഗരത്തിൽ അകപ്പെട്ട ഞങ്ങളെ നീ തുണയ്ക്കണേ. അദൃശ്വനായ അങ്ങാണ് നായകൻ. അങ്ങാണ് നാവികൻ, അങ്ങയുടെ പാദമാണ് ഈ സംസാരസാഗരം മറികട ക്കുവാനുള്ള ആവിക്കപ്പൽ.

ഈ കാണായ പ്രപഞ്ചത്തിലെ ഓരോന്നും എണ്ണിയെണ്ണി പരിശോ ധിച്ച് പോയാൽ ഇന്ദ്രിയത്തിന്റെ വലയത്താൽ നാമറിയുന്ന വസ്തു ക്കൾ കേവലം തോന്നലുകൾ മാത്രമെന്ന് അറിഞ്ഞ് സത്വം ഗ്രഹി ക്കാം. നമ്മുടെ ഉള്ളം അറിവുദിച്ച് നിൽക്കും. അതായത് അറിവ് സ്വന്തം രൂപത്തിൽ തന്നെ നിലനിൽക്കുന്നതറിയും. ദൈവം നമ്മുടെ സ്വന്തം രൂപത്തിൽ അധിഷ്ഠിതമാണെന്നറിയും, അപ്പോൾ അദ്വൈത ദർശനം ലഭിക്കുന്നു. ആയതിന് ദൈവത്തിൽ നമ്മുടെ മനസ്സ് സ്പന്ദനം ചെയ്യണം.

ആഹാരവും വസ്ത്രവും മുടങ്ങാതെ തരുന്ന അങ്ങാണ് തമ്പു രാൻ. പ്രപഞ്ചത്തിൽ വസ്തുക്കളെ ദർശിക്കുന്നവനു അതിന്റെ നിസ്സാരത മനസ്സിലാക്കി ഓരോരുത്തരുടേയും ഉള്ളിൽ വസിക്കുന്ന ദൈവത്തെ കണ്ടെത്താൻ സഹായിക്കുന്നതാണ് ഈ പ്രാർത്ഥന ശങ്കരാചാര്വരാൽ അടിസ്ഥാനമിട്ട അദ്വൈത ദർശനത്തിലൂടെ സർവ്വ ജാതിമത സമൂഹങ്ങൾക്കും വേണ്ടി സമക്കായൊരു പ്രാർത്ഥനയാണ് ഗുരുദേവൻ നൽകിയത്.

Question 16.
ദമയന്തിയെയും ബാഹുകനെയും കുറിച്ചു പറയുമ്പോൾ ഉപയോ ഗിക്കുന്ന സംബോധനാ പദങ്ങളുടെ അടിസ്ഥാനത്തിൽ കേശിനി യുടെ സ്വഭാവ സവിശേഷതകൾ ലഘു കുറിപ്പായി എഴുതുക.
Answer:
കഥാപാത്രസൃഷ്ടിയിൽ ഉണ്ണായിവാര്യർ ഷേക്സ്പിയറും, കാളി ദാസനുമാണ്.

കഥാപാത്ര ചിത്രീകരണത്തിൽ വാര്യർ ഏറ്റവും ഉചിതമായി പ്രകാ ശിപ്പിച്ചത് ഹംസത്തെയാണ്.

കേശിനിയും ഒരു ദൂതിയാണ്. ബാഹുകനെ തിരിച്ചറിയുവാൻ പരി ശ്രമിച്ചതിൽ ഉണ്ടായ വിശേഷങ്ങൾ ദമയന്തിയോട് പറയുന്നവയാണ് പാഠത്തിലെ സന്ദർഭം, കേശിനി പറയുന്നതിൽ ചില പൊടിവിദ്യക ളുണ്ട്. അവളുടെ വാക്കും യുക്തിയും ചിലവ മറച്ചു വെയ്ക്കു ന്നവയും ദമയന്തിയുടെ മനസ്സിൽ പ്രണയാഗ്നി നിറയ്ക്കുന്നത ണ്. ബാഹുകൻ നളനാണോയെന്ന സംശയത്തിന് മറുപടിയായി ദമയന്തിയുടെ മനസ്സിൽ തെളിഞ്ഞു വന്നത് ‘നിഷേധനതയിവൻ നിർണ്ണയം’ എന്നാണ്. കേശിനി മൊഴികൾക്ക് ശേഷമാണത് യന്തി ഉറപ്പിക്കുന്നത്.

ദൈമിയെ വിജനതയിലേക്ക് വിളിക്കുന്നത് പൂർണ്ണശ്രദ്ധയോടെ കേൾക്കുവാനാണ്.

കേശിനി ദമയന്തിയെ സുന്ദരിയെന്ന് വിളിച്ചാണ് ആരംഭിക്കുന്നത്. ഇത് വെറും മുഖസ്തുതിയല്ല. ബാഹുകനിൽ നളനുണ്ടോയെന്ന് സംശയിക്കുന്ന ദമയന്തിയുടെ ശരീരസൗഷ്ഠവം യാഥാർത്ഥ്വങ്ങ ളെക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകുന്നു.

ബാഹുകനെ ബുദ്ധിമാനായി അവതരിപ്പിക്കുന്നു. ദമയന്തി രണ്ടാം സ്വയംവരം നിശ്ചയിച്ചതിൽ കുപിതനായി പെരുമാറിയ നളൻ കുല സ്ത്രീകൾക്ക് കോപം പാടില്ലെന്ന് രാജ്ഞിയായ ദമയന്തിയെ കുറ്റ പ്പെടുത്തണമെങ്കിൽ തീർച്ചയായും ബുദ്ധിമാനാണ്. ഒരു തേരാ ളിക്ക് ഇതിലെന്തു കാര്യമെന്നല്ല കേൾക്കുന്ന ദമയന്തിക്കു തോന്നു ന്നത്. തന്റെ സാക്ഷാതരൂപം അറിയിക്കാൻ കേശിനി ഒരു മാർഗ്ഗ മാണെന്ന് ബാഹുകൻ മനസ്സിലാക്കിയത് കേശിനി അറിഞ്ഞു.

ഇതിനുശേഷം പറഞ്ഞതും നടന്നതുമായ കാര്യങ്ങൾ കേശിനി തന്ത്രപൂർവ്വം ഫലിതമായിയൊന്ന് അറിയിച്ചു. ഇവിടെ ബാഹുക നിൽ നളനുണ്ടെന്ന് ആശങ്കപ്പെടുന്ന ദമയന്തിയെ ഒന്നു ചൊടിപ്പി ക്കുകയാണ് ചെയ്തത്. ദമയന്തി അതു ശ്രദ്ധിക്കുന്നില്ലെങ്കിലും കേശിനിയിൽ തോഴിമാരുടെ ദാസ്യത്തത്തിന്റെ ചില പ്രകടനങ്ങൾ കാണുന്നു. സ്ത്രീരത്നത്തിനു മുമ്പിൽ സ്ത്രീയായ കേശിനി ബാഹുകനെക്കുറിച്ച് പറഞ്ഞത് സ്ത്രീസഹജമായ കുസൃതിയാണ്. ഒരു ആത്മരതിയുമുണ്ടിതിൽ. അവിടെയുണ്ടായവ പാർത്താൽ ഫലിതമാണ് എന്നതിൽ തോഴിമാരുടെ അധസ്ഥിത മനസ്സിൽ മേൽസ്ഥാനത്തു നിൽക്കുന്നവരെ കളിപ്പിക്കുന്ന കുസൃതിയുണ്ട്. ദമയന്തിയുടെ മനസ്സ് കൂടുതൽ ശ്രദ്ധാലുവായിരിക്കാൻ ഇത് അവസരം ഒരുക്കും.

സമർത്ഥയായ ആ തോഴി ബാഹുകനെ പറഞ്ഞയച്ചതിനുശേഷം ഒളിച്ചു നിന്ന് ശ്രദ്ധിച്ചതിൽ നളന്റെ ദിവ്യമായ സിദ്ധികൾ കണ്ടെത്തി അത് അവതരിപ്പിക്കുന്നത് ദ്രുതദൗത്വത്തിന് ഇണങ്ങും മട്ടിലാണ്. പുനിര കണ്ട് അവമർദ്ദനം തുടങ്ങിയ നളന്റെ മനപീഡയാണ് കേശിനി അറിയിക്കുന്നത്. ഭക്ഷണസാമഗ്രികൾ കൊണ്ടുവന്ന പ്പോൾ കുംഭത്തിൽ താനെ നീര് നിറഞ്ഞു. അഗ്നി അഹങ്കാരമി ല്ലാതെ അവിടെ കത്തി എന്ന പ്രയോഗത്തിൽ അഗ്നിദേവനോടും വരുണനോടും പ്രാർത്ഥിക്കുന്ന നളനെയാണ് കാണിക്കുന്നത്. ഋതുപർണ്ണനെ വണങ്ങുന്ന, സാകേതപതിയെ വണങ്ങുന്ന, ബാഹു കനിൽ നളന്റെ ധർമ്മനിഷ്ഠ കാണുന്നു. ദമയന്തിയെ വിവാഹം ചെയ്യുവാനായി ദേവന്മാർ നൽകിയ ദൂത് ദമയന്തിയെ അറിയിച്ച ധർമ്മിഷ്ഠനാണ് നളൻ എന്ന് ദമയന്തി ഇവിടെ ഓർത്തിട്ടുണ്ടാകും. ഋതുപർണനെ വണങ്ങി തേരിലൊതുങ്ങുന്ന ബാഹുകൻ പുനി യെ തൊട്ട് അവ വിളങ്ങിയപ്പോൾ ദമയന്തിയുടെ മനസ്സിൽ ഉത്തരം കിട്ടിയിരിക്കും. ബാഹുകനായി ഒതുങ്ങിക്കഴിയുന്ന നളന്റെ നിസ്സഹായത പ്രിയതമയായ ദമയന്തി ഗ്രഹിച്ചിരിക്കും. കേശിനി പറഞ്ഞ ‘ഒതുങ്ങി’ എന്ന പദത്തിന് ദമയന്തിയുടെ മന സ്സിൽ ആർദ്രതയുണർത്താൻ ശക്തിയുണ്ട്.

Kerala Plus Two Malayalam Question Paper March 2018 with Answers

Question 17.
നവമാധ്യമങ്ങളുടെ കാലത്ത് പത്രമാധ്യമങ്ങൾ സ്വീകരിക്കുന്ന പുതുമകളെക്കുറിച്ച് നിരീക്ഷണക്കുറിപ്പ് തയ്യാറാക്കുക.
Answer:
ദൃശ്വമാധ്യമങ്ങളുടെ തള്ളിക്കയറ്റത്തിൽ നമ്മുടെ മാധ്യമങ്ങളുടെ വാർത്തകൾക്ക് പുതുമ നഷ്ടപ്പെടുന്നു. ഇതൊരു വെല്ലുവിളി തന്നെയാണ് ഇതിനെ മറികടക്കുക എന്നതാണ് പ്രശ്നങ്ങൾ നേരി ടുന്ന ഏറ്റവും വലിയ പ്രതിസന്ധി. തങ്ങളുടെ നിലനിൽപിനു തന്നെ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ, പല രീതികളിൽ ചില ഉടച്ചുവാർക്കലുകൾക്ക് അവർ തയ്യാറായി. അതിനവർ സ്വീകരി ച്ചത് വളരെ വൈവിധ്യം നിറഞ്ഞ മാർഗ്ഗങ്ങളായിരുന്നു. അവ

I) വാർത്താവതരണം കാവ്യാത്മകമാക്കുക
പ്രത റിപ്പോർട്ടിങ്ങിന്റെ ശൈലിയിൽ തന്നെ കാതലായ ഉടച്ചു വാർക്കലുകൾ നടത്തുകയാണ് പ്രതമാധ്യമങ്ങൾ ആദ്യം ചെയ്യു ന്നത്. തികച്ചും നിർജ്ജീവമായ വാർത്താറിപ്പോർട്ടിങ്ങ് രീതി മാറ്റി, പകരം ജീവനുള്ള കാവ്യാത്മകത നിറഞ്ഞ പുതുശൈലി സ്വീകരിച്ചു.

മടുപ്പിൽ നിന്നുള്ള മോചനം മാത്രമല്ല, ഭാഷ കാവ്യാത്മകമായ തുകൊണ്ടുള്ള പ്രയോജനം, സാഹിത്യത്തോടുള്ള അടുപ്പം പ്രതവാർത്തയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നു. നിലവാര
ത്തോത് ഉയരുന്നു. വിരസത അകറ്റുന്ന, ആകർഷണീയത നിറഞ്ഞ കാവ്യാത്മകതകൊണ്ട്, വായനക്കാരന്റെ ഹൃദയത്തെ സ്പർശിക്കാൻ, ഹൃദയത്തിലേക്ക് കടന്നുചെല്ലാൻ പത്രമാധ്യ മങ്ങൾക്കു സാധിക്കുന്നു.

II) നാടകീയ
നാടകീയത എന്നും പ്രതവാർത്തകളുടെ പ്രധാന ചേരുവയാ ണ്. അടുത്തതായി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന അളവറ്റ ആകാംക്ഷ ജനിപ്പിക്കുമ്പോൾ ആണ് നാടകീയത ടെ ലെടുക്കുന്നത്. സ്വാഭാവികമായും, പത്രവാർത്തകളുടെ പൊതു സ്വഭാവത്തിന് എതിരാണ് ഈ പുതിയ പ്രവണത. സ്വാഭാവിക മായും പ്രതവാർത്തയുടെ സ്വഭാവത്തിൽ വലിയ തോതിൽ വ്യത്യാസം വന്നു. കാവ്യാത്മകതയും, നാടകീയതയും സമ സമായി ഒത്തുചേരുമ്പോൾ അത് സാഹിത്യസൃഷ്ടിയുടെ ഉത്തമഭാവങ്ങൾ കൈവരിച്ചു എന്നു പറയാം. ഇത് പ്രത വാർത്തകളുടെ പൊതുവായ ആകർഷണീയത വർദ്ധിപ്പിച്ചു.

III) ലേഔട്ടിലെ പുതുമ
നമ്മുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി, എല്ലാ പ്രത ങ്ങളും ഒരുപോലെ, ഒരേ അച്ചിൽ വാർത്തെടുത്തതുപോലെ സമാനമായിരുന്നു എന്നതാണ്. വ്യത്യസ്തത ആദ്യകാലത്ത് ഉണ്ടാ യിരുന്നില്ല. വാർത്തകളിലും, അവതരിപ്പിക്കുന്ന രീതിയിലും, പക്ഷം പിടിക്കുന്ന കാര്യത്തിലും, നിലപാടുകളിലും ചിലപ്പോൾ ഓരോ പ്രതവും വ്യത്യസ്തത പാലിച്ചിരിക്കാം. പക്ഷേ ലേ ട്ടിന്റെ കാര്യത്തിൽ അവ ഒരേ ഭാവവും, രൂപവും പ്രകടിപ്പിച്ചു. ഒറ്റനോട്ടത്തിൽ പ്രതത്തിന്റെ ആകർഷണീയതയും, വ്യക്തി ത്വവും വായനക്കാരനിലേക്ക്, എങ്ങനെ പ്രസരിപ്പിക്കാം എന്നൊരു ചിന്തയും ഈ ലേ ഔട്ട് പരിഷ്കരണത്തിന്റെ പിന്നി ലുണ്ട്. ഒപ്പം തങ്ങൾ ദൃശ്വമാധ്യങ്ങളിൽ നിന്ന് നേരിട്ട വെല്ലുവി ളികളെ എങ്ങനെ മറികടക്കാം, എന്ന വിപ്ലവാത്മകമായ ചിന്തയും കൂട്ടിചേർത്തപ്പോൾ ഏറ്റവും ഹൃദ്വമായ ലേ ഔട്ടു കൾ ഒരുങ്ങിത്തുടങ്ങി. ഇതിന് മറ്റു വിദേശ പ്രതമാധ്യമങ്ങളുടെ പുരോഗമനാത്മക നിലപാടുകളും,പരീക്ഷണങ്ങളും നമുക്ക് മാതൃകയായി

IV) മറ്റു മാധ്യമങ്ങളുമായി ബന്ധിപ്പിക്കുന്നു.
പത്രമാധ്യമങ്ങൾ നടത്തിയ മറ്റൊരു രീതി നവമാധ്യമങ്ങളുമായി പ്രതത്തിനു പുതിയ ബന്ധങ്ങൾ സ്ഥാപിച്ചു എന്നതാണ്. സൈബർ മാധ്വ മങ്ങളുടെ സാധ്യതകളെ എന്തു കൊണ്ട് തങ്ങൾക്കും ഉപയോഗപ്പെടുത്തികൂടാ എന്നൊരു ചിന്ത യിൽനിന്നാണ് ഈ പുതിയ പരീക്ഷണങ്ങൾ ഉടലെടുക്കുന്നത്. ഇ-മെയിൽ, വെബ്പേജ് ഏറ്റവും ഒടുവിൽ ഇ പത്രം എന്നി ങ്ങനെ ലോകത്തിന്റെ പുതിയ സമ്പ്രദായങ്ങളെ, തങ്ങളുടെ പരമ്പരാഗത രീതികളുമായി കൂട്ടിയിണക്കി, മുന്നോട്ടുപോ കാൻ പ്രതമാധ്യമങ്ങൾക്ക് സാധിച്ചു. ഈ ഒരു തുടക്കം ദൃശ്യ മാധ്യമങ്ങളുടെ അളവറ്റ സ്വാധീനത്തിൽ നിന്ന്, ഒരു പരിധി വരെ പിടിച്ചുനിൽക്കാൻ പ്രതമാധ്യമങ്ങളെ സഹായിച്ചു എന്നു
പറയാം.

V) വായനക്കാരുടെ പ്രതികരണങ്ങൾ, വിശകലനം, വിശദാംശങ്ങൾ
പ്രതങ്ങളുടെ ഏറ്റവും വലിയ സ്വത്ത് വായനക്കാരാണ്. അവ രുടെ പിന്തുണയാണ് പ്രതമാധ്യമങ്ങളെ താങ്ങിനിർത്തുന്നത്. അതുകൊണ്ടുതന്നെ അവരുടെ ഏറ്റവും വലിയ പ്രതിബദ്ധത വായനക്കാരോടുതന്നെ ആയിരിക്കും. സ്വാഭാവികമായും അവരെ കണക്കിലെടുക്കാതെ പ്രശ്നങ്ങൾക്ക് മുന്നോട്ടു പോകാൻ കഴിയില്ല. പ്രതികരണങ്ങൾ, അത് അഭിനന്ദനമായ ലും, വിമർശനമായാലും, കുറ്റപ്പെടുത്തലുകളും, ഓർമ്മ ടുത്തലുകളുമായാലും ഒരേ പ്രാധാന്യത്തോടെ തുറന്ന മന സ്സോടെ ഉൾക്കൊള്ളാൻ ഇന്നവർക്ക്, പത്രങ്ങൾക്ക് സാധിക്കു ന്നുണ്ട്. സഹിഷ്ണുതയോടെ വായനക്കാരനും, തങ്ങൾക്കും ഇടയിൽ ആശയവിനിമയത്തിന്റെ വാതിലുകൾ തുറന്നിടാൻ പ്രതങ്ങൾ ഉത്സാഹിക്കുന്നു.

18 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മുന്നെണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (സ്കോർ 6 വീതം) (സ്കോർസ് : 3 × 6 = 18)

Question 18.
‘മനുഷ്യ ജീവിതാവസ്ഥകൾ ലോകത്തെവിടെയും ഒന്നാണെന്ന് പരോക്ഷമായി പറഞ്ഞു തരികയാണ് വിവർത്തന കൃതികൾ ചെയ്യുന്നത്’ – ‘പ്രകാശം ജലം പോലെയാണ്’ എന്ന കഥ മുക ളിലെ പ്രസ്താവനയെ സാധൂകരിക്കുന്നുണ്ടോ? വിശദമാക്കുക.
Answer:
വിവർത്തനം ഒരു കലയാണ്. അതു സ്വതന്ത്രവും, വിധേയത്വ ത്തോടെ മൂലകൃതിയോട് അതീവകടപ്പാട് കാത്തുസൂക്ഷിക്കു ന്നതും ആകാം. പക്ഷേ, ഒരു വിവർത്തകൻ മൂലകൃതിയോട് സത്യ സന്ധത പുലർത്തിയിരിക്കണം. അപ്പോൾ മാത്രമെ ഭാഷാതിവർത്തി യായി ഒരു കൃതി നിലനിൽക്കുകയുള്ളു. വിവർത്തനങ്ങളിലൂടെ ചില വിശിഷ്ട കൃതികൾ അവഗണിക്കപ്പെട്ടേക്കാം. അതുപോലെ തന്നെ വിവർത്തകൻ പ്രത്യുല്പന്നമതിത്വം പുലർത്തുകയും വേണം. അതൊരു സിദ്ധിയാണ്. പ്രതിഭാവിലാസം കൊണ്ടുമാത്രം കരഗതമാകുന്നത്. എങ്കിലും അഭ്യാസം കൊണ്ട് കുറെയൊക്കെ മറികടക്കാൻ സാധിക്കുന്നതുമാണത്. കാരണം ഉചിതമായ പദ ങ്ങളും പ്രയോഗങ്ങളും വിവർത്തനം വരുന്ന ഭാഷയിലെയും സംസ്കാരത്തിലെയും മിത്തുകളും വിശ്വാസങ്ങളും മൂലകൃതി യിലെ ആശയങ്ങളോട് ഇണങ്ങിച്ചേരും വിധം സമർത്ഥമായി സന്നി വേശിപ്പിക്കുമ്പോൾ ഒരു വിവർത്തകൻ വിജയിച്ചെന്നുവരാം. വിവർത്തനം അപ്പോൾ മാത്രമെ ഭാഷകൾക്കിടയിൽ ഒരു പാലമാ യിതീരുകയുള്ളു.

വിവർത്തനം ഏതു ഭാഷയ്ക്കും പുതു ജീവൻ പകർന്നു നൽകുന്നു. വിവർത്തനം ഇല്ലെങ്കിൽ സാഹിത്യം സാർവ്വവ്യാ പിയായി തീരില്ല. ഓരോ ഭാഷയ്ക്കും വിലമതിക്കാനാവാത്ത ഉണർവുകളും അതേസമയം പരിമിതികളും ഉണ്ട്. ഭാഷയുടെ ഏറ്റവും വലിയ പരിമിതി അതിന്റെ അതിർവരമ്പുകൾ സൃഷ്ടി ക്കുന്ന അസ്വാതന്ത്ര്യം തന്നെയാണ്. ഒരു പ്രത്യേക സ്ഥലത്ത് സംസ്കാരത്തിൽ തളംകെട്ടി നിൽക്കാൻ വിധിക്കപ്പെട്ടവ കൂടി യാണ് ഭാഷകൾ. ‘പുറമേയ്ക്കുള്ള അവയുടെ സഞ്ചാരത്തിന് പരസഹായം കൂടിയേ കഴിയൂ. അതിന് മറ്റ് ഭാഷകളുടെ കൈത്താങ്ങ് ആവശ്യമാണ്. ഈ തരത്തിൽ പരസ്പരാശ്രിത ത്വം പേറികൊണ്ടാണ് ലോകഭാഷകൾ നിലനിൽക്കുന്നത്.

സാഹിത്വത്തെ സംബന്ധിച്ചിടത്തോളം വിവർത്തനങ്ങൾ ഭാഷ കൾക്കിടയിലുള്ള പാലമാണ്. ഈ പാലം ശക്തമല്ലെങ്കിൽ സഞ്ചാരം ദുഷ്കരമാകും. അതുകൊണ്ടുകൂടിയാണ് നല്ല വിവർത്തകരാണ് നല്ല സാഹിത്യകാരൻമാരെയും സൃഷ്ടിക്കുന്ന തെന്ന് പറയുന്നത്.

ആധുനിക കാലത്തോട് എന്നും സംവദിക്കുന്ന കഥകൾ തന്നെ യാണ് മാർകസിന്റേത്. ഏതു കാലത്തും പ്രസക്തമായ കഥാ ന്തരീക്ഷം. പ്രവാസികളായി മാറുന്നവരുടെ നേർത്ത ഗൃഹാതുര ത മലയാളികൾക്ക് ഒട്ടും അന്യമല്ല. തോടും പുഴയും കായലും പാടവും കുളങ്ങളും നിറഞ്ഞ പച്ചപ്പിൽ നിന്ന് മണലാരണ്യത്തിന്റെ ഉഷ്ണക്കാറ്റിലേക്ക് പറിച്ചുനടപ്പെടുന്ന മലയാളി കുടുംബങ്ങളി ലേക്ക് എളുപ്പം സംവദിക്കാൻ കഴിയുന്ന രീതിയിലാണ് ഈ കഥ യുടെ ഘടനയും. ലോകത്ത് എവിടെയും ഏതു സമൂഹത്തിലും എളുപ്പം ഇണങ്ങിചേർന്ന് ഒന്നായി പോകാൻ കഴിയുന്ന മലയാളി യുടെ മാനവിക ഘടനപോലെ അത്ര ലളിതമായിരിക്കുകയില്ല മറ്റു ള്ളവരുടെ ജീവിതാന്തരീക്ഷങ്ങൾ, അതുകൊണ്ടുകൂടിയാണ് മല യാളികളുടേത് നേർത്ത ഗൃഹാതുരതയായി മാറുന്നത്. ഒരു തരം ഉദയ ഗൃഹാതുരത. പ്രവാസിയായി കഴിയുമ്പോൾ നാടിനെ കുറിച്ചും നാട്ടിലെത്തുമ്പോൾ പ്രവാസത്തെപ്പറ്റിയും അവർ സ്വപ്നം കാണും. അങ്ങനെയൊരു ദയ ഗൃഹാതുരത ഈ കഥ യിലെ കഥാപാത്രങ്ങൾ പേറുന്നില്ല എന്നതു ശ്രദ്ധേയമാണ്. എങ്കിലും മലയാളി അനുഭവിക്കുന്ന പ്രവാസജീവിതത്തിലെ അസ്തിത്വ പ്രശ്നങ്ങൾക്ക് ഈ കഥയുമായി സമാനത നില നിർത്താൻ കഴിയുന്നുണ്ട്.

നമ്മുടെ പൈതൃകവും നമ്മുടെ വേരുകളും നമ്മെ ഭൂതകാലത്തി ലേക്ക് തിരിച്ചുവിളിച്ചുകൊണ്ടിരിക്കും. കനത്ത ചൂടും, മഞ്ഞും മാത്രമുള്ള മാഡ്രിഡിലെ ആ നഗരതിരക്കിൽ പഴയകാലത്തിന്റെ ഓർമ്മകളെ കൊണ്ടുവരാനാണ് കഥാകൃത്തിന്റെ ശ്രമം. എപ്പോഴും കുട്ടിക്കാലം നയെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. ഒരിക്കലും മറ ക്കാൻ കഴിയാത്ത ഓർമ്മകളുടെ ഒരു കൂമ്പാരമാണ് കുട്ടിക്കാ ലം. നനുത്ത ഓർമ്മകൾ ഇതൾ വിരിയുമ്പോൾ ആ കാലം പൂത്തു വിടർന്ന് മനസ്സിൽ തെളിയും. വാർധക്യമാണ് ഓർമ്മകളുടെ വസ ന്തകാലം. ഇവിടെ ജോവലും ടോട്ടോയും തങ്ങളുടെ പൈതൃക ഭൂമിയുടെ അവശേഷിപ്പുകളായ തുറമുഖവും തീരവും പുനഃ സൃഷ്ടിക്കുന്നത് നഗരത്തിരക്കിൽ, ഫ്ളാറ്റിലെ വരണ്ട അന്തരീക്ഷ ത്തിലാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ ഓർമ്മ കളേക്കാൾ, മുതിർന്നവർ പറഞ്ഞുകേട്ട മങ്ങിയ ചിത്രങ്ങൾ തന്നെ യായിരിക്കും. നിറം പിടിപ്പിച്ച ഭാവനാത്മക യാത്രകൾക്ക് അവരെ സഹായിച്ചിട്ടുണ്ടാവുക.

മാർകേസിന്റെ കുട്ടിക്കാലം നിഴൽ വിരിച്ച് ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മുത്തച്ഛന്റെയും മുത്തശ്ശിയോടൊപ്പം ഏകാന്ത മായ ആ ബാല്യം തീർച്ചയായും വന്യമായ സ്വപ്നങ്ങളുടെ കൂട്ടു കാരനായിതന്നെയാണ് മാർകേസ് കഴിച്ചുകൂട്ടിയത്. സ്വാഭാവിക മായും ചരിത്രപരമായും ഐതിഹാസികവും ആയ നിരവധി സംഭ വങ്ങളിലൂടെ ആ ബാല്യം കടന്നുപോയിട്ടുണ്ട്. മിത്തുകളും വിശ ഭാസങ്ങളും ആധുനിക ശാസ്ത്രത്തിന് പുച്ഛം തോന്നുന്ന രീതിയി ലുള്ള യുക്തിയില്ലാത്ത തെളിവില്ലാത്ത നിരവധി സംഭവങ്ങൾക്ക് ആ കുരുന്നു ഹൃദയം സാക്ഷിയായിട്ടുണ്ടാകാം മുതിർന്നവരുടെ സമൂഹത്തിൽ കുട്ടിയായിരിക്കുമ്പോൾ ഉള്ള കുട്ടിത്തം വഴിമാറു കയും കാഴ്ചപ്പാടുകൾക്ക് വ്യതിയാനം സംഭവിക്കുകയും ചെയ്യും. വെറുമൊരു നേരമ്പോക്ക് കുട്ടിയുടെ ഹൃദയത്തിൽ വലിയ മാറ്റത്തിനും വിശ്വസ്തമായ നിലപാടിനും കാരണമാ യേക്കാം.

ആ ബാല്യം പിന്നീട് മാർകസിനെ ജീവിതകാലം മുഴുവൻ പിന്തു ടർന്നിട്ടുണ്ട്. അതിനേക്കാൾ സവിശേഷതയാർന്ന മറ്റൊന്നും അദ്ദേ ഹത്തെ പിൽക്കാല ജീവിതത്തിൽ സ്വാധീനിച്ചിട്ടില്ല. അതിനേക്കാൾ സംഭവബഹുലമായ മറ്റൊന്നിനും പിൽക്കാല ജീവിതത്തിൽ മാർകേസ് സാക്ഷിയായിട്ടുമില്ല. ആ സുന്ദരവും എന്നാൽ ഒരി ക്കലും തിരിച്ചു വരാത്തതുമായ വർണ്ണശബളിമയാർന്ന ബാല്യം ഈ കഥയിലും തിരനോട്ടം നടത്തുന്നുണ്ട്. തിരിച്ചുവരാത്ത ബാല ത്തിന്റെ നനുത്ത വീണ്ടെടുപ്പുകൾ മാർകസ് നടത്തുന്നത് ഏറ്റവും ബോധപൂർവ്വം തന്നെയാണ്. കുട്ടികളുടെ താൽപര ങ്ങൾക്ക് പൈതൃക ഭൂമിയിൽ തങ്ങളെ കാത്തിരിക്കുന്ന വള്ള ങ്ങൾക്കും അപ്പുറമായി കഥാകൃത്തിന്റെ അസാമാന്യമായ അഭി നിവേശം പ്രകാശം പോലെ ഇവിടെ കുതിച്ചൊഴുകുന്നത് കാണാം ജീവിതത്തിന്റെ ഏതേതു നാൽക്കവലകളിൽ കാലം നിങ്ങളെ കൊണ്ടുചെന്നെത്തിച്ചാലും തിരിച്ചുവരാൻ കഴിയുന്ന ആദ്യത്തെ സന്ദർഭത്തിൽ നിങ്ങളുടെ മനസ്സ് ഭൂതകാലത്തിലേക്ക് കുതിച്ചെ ത്തും. കുട്ടികളിലൂടെ മാർകേസ് അത് സാധ്യമാക്കുന്നു.

നമ്മുടെ സാഹചര്യങ്ങളിലേക്ക് ഈ കഥയെ കൃത്വമായി പറിച്ചുന ടേണ്ട കാര്യമില്ല. ഈ കഥയുടെ ഒരു സാർവ്വജനീനമായ സ്വഭാവ “സവിശേഷത തന്നെയാണ് അതിനു കാരണമായി നിലനിൽക്കു ന്നത്. പ്രത്യേകിച്ച് കുട്ടികളുടെ ലോകം മുതിർന്നവരിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഏതു കാലത്തും ഏതു സംസ്കാര ത്തിലും നിലനിൽക്കാവുന്ന ഒരു കഥാഘടനയാണ് ഈ കഥ യ്ക്കുള്ളത്. അതുകൊണ്ടുത്തന്നെ ഈ കാലം ഒരു സാർവ്വലൗ കീകമായ കാഴ്ചപാടിനാൽ അനുഗ്രഹീതമാണ്.

ഏതു ഭാഷയിലും ഏതു രാജ്യത്തും ഏതു സംസ്കാരത്തിലും ബാല്യകാലം ഒന്നുതന്നെയാണ്. സാഹചര്യങ്ങൾ വിഭിന്നമാകാം പക്ഷേ, വികാരം ഒന്നുതന്നെ. ഭൂഖണ്ഡങ്ങൾ മാറിയാലും രാജ തിർത്തികൾ മാറിമറിഞ്ഞാലും അതിനു മാറ്റമില്ല. ബാലകുതൂഹ ലങ്ങളും, അന്തമില്ലാത്ത ഭാവനയും നിറമുള്ള സ്വപ്നങ്ങളും, എല്ലാം ഒന്നുതന്നെ. അതുകൊണ്ടുതന്നെ നമ്മുടെ സാഹചര്യ ങ്ങളുമായി ഏറ്റവും നന്നായി തന്നെ ഈ കഥ ഇണങ്ങിപ്പോകു ന്നു. നഷ്ടപ്പെടുന്നതിന്റേയും വീണ്ടെടുക്കലിന്റേയും ഏറ്റവും ശക്തമായ വഴികളിലൂടെയാണ് നാം മലയാളികൾ കടന്നുപോ കുന്നത്. അതിൽ ഏറ്റവും ശക്തം നമ്മുടെ മാതൃഭാഷയാണ്. കൊഴി ഞ്ഞുപോകുന്ന തനിമയുടെ വീണ്ടെടുക്കലാണ്. അടുത്ത തല മുറകളിലേക്ക് പകർന്നുകൊടുക്കേണ്ട ആ ഭാഷാമൃതം നമ്മുടെ കൈക്കുമ്പിളിൽ നിന്നുതന്നെ ചോർന്നുപൊയ്ക്കൊണ്ടിരിക്കു ന്നു.

തലമുറകൾക്ക് ശേഷം നമുക്ക് കൈമോശം വന്ന ആ നഷ്ട പ്പെട്ട സൗഭാഗ്യങ്ങളെ കുറിച്ചോർത്ത് നെടുവീർപ്പിടുന്ന അവസ്ഥ യിൽ അതിൽ പ്രഥമ സ്ഥാനം മാതൃഭാഷയ്ക്ക് ആവരുത്. രണ്ടാ മത് നമ്മുടെ പ്രകൃതി നാം തീറെഴുതി കൊടുത്തുകൊണ്ടിരിക്കു ന്നു. മണ്ണും ജലവും ധാതുക്കളും വായുവും നാം ചൂഷണത്തിന് വിധേയമാക്കികൊണ്ടിരിക്കുന്നു. അമിതമായ ഈ ദുരുപയോഗം, ഭാവിയിൽ ഇരുളടഞ്ഞ ഒരു ദയനീയ പതനത്തിലേക്ക് തന്നെ യാവും നമ്മെ തള്ളിവിടുക. അനന്തര തലമുറകൾക്ക് ജോവലി നെയും, ടോട്ടോയേയും പോലെ ജലമില്ലാത്ത പ്രതലങ്ങളിൽ വെളി ചപ്രവാഹങ്ങളിൽ കപ്പലുകൾ പായിക്കേണ്ടിവരും. നഷ്ടമാകുന്നവ എത്ര അമൂല്യമാണെന്ന് തിരിച്ചറിയാതെ വരുമ്പോഴാണ് നഷ്ട ത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നത്. നമ്മുടെ മണ്ണിൽ പുതുതലമുറ കൾക്ക്, കഴിഞ്ഞുപോയ കാലങ്ങളിലെ അസുലഭ സൗഭാഗ്യങ്ങളെ കുറിച്ചോർത്ത് ഭാവനാലോകങ്ങൾ സൃഷ്ടിക്കുവാൻ ഇടവരരുത്. ഈ കഥ അങ്ങനെ ചില ഓർമ്മപ്പെടുത്തലും നടത്തുന്നുണ്ട്.

Kerala Plus Two Malayalam Question Paper March 2018 with Answers

Question 19.
അഗ്നിവർണ്ണന്റെ കാലുകളിൽ അടിച്ചുതളിക്കാരി രംഗപ്രവേശം ചെയ്യുന്നതോടെ നാടകത്തിനു കൈവരുന്ന സാമൂഹ്യമാനം വ്യക്തമാക്കുക.
Answer:
‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഏറ്റവും നിർണ്ണാ യകമായ സന്ദർഭത്തിലാണ് അടിച്ചുതളിക്കാരി പ്രത്യക്ഷപ്പെടുന്നത്. ഏറ്റവും കൗതുകകരമായ കാര്യം രാജാവിന്റെ വരവിനായുള്ള കൊമ്പുവിളിക്കുശേഷം, പ്രേക്ഷകരും, കഥാപാത്രങ്ങളും, രാജ് തവും പ്രതീക്ഷിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് തികച്ചും അപ്രതി ക്ഷിതമായി കിണ്ടിയും, വെള്ളവും ആയി കൊട്ടാരം അടിച്ചുതളി ക്കാരി വരുന്നത്. അടിച്ചുതളിക്കാരിയെ കാണുമ്പോൾ പോലും ആശങ്കയാണ്. ഇതും രാജാവാകുമോ? രാജാവ് പെണ്ണാണോ? അവിടെയും തിരുത്തുവരികയാണ്. രാജാവ് എന്തായാലും ആണു തന്നെ. കുഴലൂത്തുകാരുടെ അകമ്പടിയോടെയാണ്, കൊട്ടാ രത്തിലെ അടിസ്ഥാനവർഗ്ഗത്തൊഴിലാളിയും എന്നത് സമത്വത്തി ന്റെയും സാഹോദര്യത്തിന്റെയും, സ്വാതന്ത്ര്വത്തിന്റേയും അടയാള മായി വ്യാഖ്യാനിക്കപ്പെടുന്നു, ആക്ഷേപഹാസ്യം, പരിഹാസത്തിന്റെ തലങ്ങളിലേക്ക് ഉയരുന്ന നാടകസന്ദർഭമാണത്.

അടിച്ചുതളിക്കാരിയുടെ വരവ് നാടകത്തെ ഒരു ദന്തഗോപുര ത്തിൽ നിന്ന്, ഉയർന്ന തലത്തിൽ നിന്ന് താഴേക്കിറക്കുന്നുണ്ട്. അതുവരെ പറഞ്ഞുവെച്ചിരുന്ന കാര്യങ്ങളിൽ ഒരു തിരുത്ത് സംഭ വിക്കുന്നുണ്ട്. എല്ലാവർക്കും മുകളിലായി അടിച്ചുതളിക്കാരി പ്രതിഷ്ഠിക്കപ്പെടുന്നു. അടിച്ചുതളിക്കാരി സാധാരണക്കാരിയാണ്. സാധാരണ രീതിയിൽ ചിന്തിക്കുന്നവർ അന്നന്നത്തെ കാര്യങ്ങളെ കുറിച്ച് ആകുലപ്പെടുന്നവർ, വലിയ ചിന്തകളോ, തത്ത്വപ്രശ്ന ങ്ങളോ, താത്വിക സമീപനങ്ങളോ അവൾക്കില്ല. അടിച്ചുവാരണം, വൃത്തിയാക്കണം. തന്റെ ജോലി കൃത്വമായി ചെയ്യണം. ഏത് അധി കാര കേന്ദ്രങ്ങളിലായാലും, എത്ര ഉന്നതരായാലും തന്റെ ജോലി യിൽ യാതൊരു തടസ്സവും വരാൻ ഇഷ്ടപ്പെടാത്തവൾ.

അടിച്ചുതളിക്കാരിയോട് ‘ഈ കാലുകളും ഇവിടെ നിന്ന് അടിച്ചു വാരിക്കളയുമോ’ എന്നു ചോദിക്കുന്ന കേവലരാമനോട് ക്കൊന്നും അറിയേണ്ടകാര്യമില്ല. എന്റെ ജോലി നോക്കണം’ എന്നാ ണവൾ മറുപടി പറയുന്നത്. തന്റെ ജോലിയോടും, തനിക്കു ജോലി തന്ന അധികാരമുള്ളവനോടും മാത്രം കൂറുപുലർത്തുന്നവൾ. അതിനപ്പുറമുള്ള കാര്യങ്ങളൊന്നും തന്റെ കാര്യമല്ലെന്നാണവർ കരുതുന്നത്. തന്നെ ചുമതലപ്പെടുത്തിയ കർത്തവ്യങ്ങളിൽ നിന്ന വൾ ഓടിയൊളിക്കുന്നില്ല. അന്വേഷണങ്ങളോ, ഭരണസ്തംഭനമോ അവളുടെ വിഷയമല്ല. തന്റെ കർമ്മം, തന്റെ ജോലി ആ മണ്ഡല ത്തിൽ മാത്രം മുഴുകുന്ന അടിച്ചുതളിക്കാരി ചില ഓർമ്മപ്പെടുത്ത ലുകൾ തന്നെ നാടകത്തിൽ അഴിച്ചുവിടുന്നുണ്ട്.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന സാധാരണ ജനത്തിന്റെ പ്രതിനിധിയാണ് ഈ നാടകത്തിലെ അടി ച്ചുതളിക്കാരി. തന്റെ കർമ്മമണ്ഡലത്തോട് കൂറുമാത്രം പുലർത്തുന്ന ആ സാധാരണകൊട്ടാരം ജോലിക്കാരി ഒരു മാതൃകയാണ്. സുഖ ലോലുപതയിൽ മുഴുകി, ഭോഗാസക്തിമാത്രം കൈമുതലായ ഒരു രാജാവിന്റെ അനാസ്ഥക്കെതിരെ, കെടുകാര്യസ്ഥതയ്ക്ക് എതിരെ, അധികാരപ്രീണനത്തിനും, അഹങ്കാരത്തിനും നേരെ ചൂലുകൊണ്ട് ഒരു മറുപടി. അതാണ് അടിച്ചുതളിക്കാരി.

അടിച്ചു വൃത്തിയാക്കി, ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കുക. ചേട്ടയെ അടിച്ചു പുറത്താക്കി ലക്ഷ്മിയെ കുടിയിരുത്തുക. കൊട്ടാരത്തിൽ നിറഞ്ഞുനിൽക്കുന്ന അധികാര ജീർണ്ണതയ്ക്കു നേരെ വീഴുന്ന ആദ്യത്തെ എളിയ ആയുധമാണ് ചൂൽ. അടിച്ചു തളിക്കാരിയോട് ആയുധങ്ങളുമായി അനവസരത്തിൽ പ്രത ക്ഷപ്പെട്ടത് എന്താണ്? എന്നു ചോദിക്കുമ്പോൾ ‘ആയുധമെന്തിനാ, ശിക്ഷിക്കാനല്ലാതെ? എന്നാണ് മറുചോദ്യം. ഇവിടെ ശുദ്ധീകരണ മാണ് നടക്കുന്നത്. ജനങ്ങളുടെ ശുദ്ധീകരണ പ്രക്രിയയിൽ പെട്ടാണ് ചരിത്രത്തിലെ പല ഏകാധിപതികളും വീണുപോയത്. തുത്തെറിയപ്പെട്ടത്.

അടിച്ചുതളിക്കാരിയുടെ വരവോടുകൂടിയാണ് നാടകത്തിന് ‘അനക്കം’വെച്ചത്. ചലനങ്ങളില്ലാത്ത ഒരു പോക്കിൽ ചലനങ്ങൾ സൃഷ്ടിക്കാൻ, മാറ്റങ്ങൾ ഉണ്ടാക്കാൻ ആ സാധാരണക്കാരിക്ക് സാധിക്കുന്നുണ്ട്. മടുപ്പിക്കുന്ന ആ രാജകീയ ഭരണത്തിന് താൽക്കാലികമായെങ്കിലും ഒരു വിരാമമുണ്ടാക്കാൻ അടിച്ചുത ളിക്കാരിക്ക് സാധിച്ചു. ഒടുവിൽ അടിച്ചുതളിക്കാരിയോട് സങ്കടം ബോധിപ്പിക്കുന്ന സന്ദർഭം നമുക്ക് നാടകാന്ത്യത്തിൽ കാണാം. ചിന്താരാമൻ പറയുകയാണ് “നിങ്ങൾ കൊട്ടാരത്തിലെ അടിച്ചു തളിക്കാരി ആയതുകൊണ്ടുതന്നെ നിങ്ങളാണ് യഥാർത്ഥ രാജാ വ്” അപ്പോൾ കേവലരാമൻ തിരുത്തുകയാണ്. “രാജാവല്ല രാജ്ഞി. ഇവിടെ എല്ലാം ഒന്നിച്ചടിച്ചുതളിച്ച് വൃത്തിയാക്കണേ ഒരു അപേക്ഷയായി അത് മാറുന്നു. ആ അപേക്ഷയിൽ അടിച്ചുതളി ക്കാരി കുദ്ധയാകുന്നുണ്ട്. “ഇതെന്റെ ജോലിയാണ്. ആരും അതെന്നെ പഠിപ്പിക്കേണ്ട?” തന്റെ കർമ്മമണ്ഡലത്തിന്റെ രാജ്ഞി യാണ് ആ അടിച്ചുതളിക്കാരി. അതുകൊണ്ടുതന്നെ ഒരു മാതൃക യും. ഭരിക്കാനറിയാത്ത, അല്ലെങ്കിൽ മനസ്സില്ലാത്ത രാജാവും, രാജാവില്ലാത്ത രാജ്യത്തെ രാജഗുരുവും, വിദൂഷകനും കൊത്തു വാളും വാഴുന്ന നാട്ടിൽ അങ്ങനെ ജോലിയറിയുന്ന ഒരു അടി ചുതളിക്കാരി ഉള്ളതുതന്നെ ഭാഗം. അതുതന്നെയാണിതിലെ അന്തസത്തയും!

Question 20.
‘കൊല്ലുന്നതിനേക്കാളും ശല്യമായിട്ടുള്ളൊരു
കൊള്ളവാക്കല്ലാതൊന്നും ചൊല്ലുകയില്ലദ്ദേഹം
(ശീലാവതി ചരിത്രം നമ്പ്യാർ)
‘പിന്നെ നീ നിനക്കൊത്തദിക്കിനു പൊയ്ക്കൊള്ളണം
നിന്നിനിക്കാലം കളഞ്ഞിടായ്ക വെറുതെ നീ
(മഹാഭാരതം കിളിപ്പാട്ട് – എഴുത്തച്ഛൻ)

‘മലയോരത്തമ്മയിരുന്നു
ദഹിപ്പതു കണ്ടു കലങ്ങി
മുലപാതി മുറിഞ്ഞവളാറ്റിൻ
കരയിൽ കനലായി വിളിച്ചു’
(കിരാതവൃത്തം – കടമ്മനിട്ട)

ചൂഷണത്തിനും അപമാനത്തിനും വിധേയമാകുന്ന കാര്യത്തിൽ എന്നും സ്ത്രീയും പ്രകൃതിയും ഒരേ തട്ടിലാണെന്ന് മേൽ സൂചി ഷിച്ച വരികൾ വ്യക്തമാക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം ചുരുക്കി വിവരിക്കുക.
Answer:
കുഞ്ചൻനമ്പ്വാരുടെ കവിതയിൽ ഭർത്താവിന്റെ കുത്തുവാക്കു കൾ കേൾക്കുന്ന പതിവ്രതയായ ഭാര്യയുടെ സഹനമാണുള്ളത്. എന്തിനും ഏതിനും കുറ്റം പറയുന്ന ഭർത്താവ്. മുനിയായിട്ടും വീട്ടിനകത്ത് ഭാര്യയുടെ മുമ്പിൽ പുരുഷന്റെ അധികാരം കാണി ക്കുന്നു. 18-ാം നൂറ്റാണ്ടിലെ ഗൃഹാന്തരീക്ഷമായിരിക്കാം പുരാ ണകഥയിൽ ചേർന്നിരിക്കുന്നത്. സ്വന്തം നാടും നാട്ടുകാരും പുരാണ കഥകളിൽ ഉൾക്കൊള്ളിച്ച കവിയാണല്ലോ കുഞ്ചൻ നമ്പ്യാർ.

18-ാം നൂറ്റാണ്ടിലും ആധുനിക യുഗത്തിലും സ്ത്രീയെന്നും അടി ചമർത്തപ്പെട്ടവളാണ്. അവൾക്ക് ദുരിതങ്ങളേയുള്ളു. പ്രതികരി ക്കാനും പ്രതിരോധിക്കാനും കഴിയാത്ത സാഹചര്യം.

ഇന്നത്തെ അവസ്ഥയെന്താണ്? സ്ത്രീക്ക് അനുകൂലമായി നിരവധി നിയമങ്ങൾ നടപ്പിലായ സമൂഹമാണ് ഇന്നത്തേത്. 2015 – ലാണ് റേഷൻ കാർഡിൽ നിന്നും അച്ഛനെ മാറ്റി ഗൃഹനായികയുടെ പേരി ലാക്കിയത്. സ്ത്രി പരാതി നൽകിയാൽ അതിന് നടപടികൾ ഉട നെയാണ്. എല്ലാ മേഖലയിലും സംവരണം നടപ്പിലായിരിക്കുന്നു. സ്ത്രീ ശാക്തീകരണ പരിപാടികൾ നിരവധിയാണ്. ഇതിനാൽ സ്ത്രീയുടെ ശക്തിയും ആത്മവിശ്വാസവും വർദ്ധിച്ചിട്ടുണ്ട്.

സ്ത്രീയുടെ വൈകാരികലോകത്ത് വലിയ മാറ്റം വന്നിട്ടുണ്ട്. അവൾ പ്രതിഷേധിക്കുന്നുണ്ട്. തിരുവനന്തപുരത്ത് അമൃത എന്ന പെൺകുട്ടി അസഭ്യം പറഞ്ഞ നാല് പൂവാലന്മാരെ കണക്കിന് തല്ലിയത് ചാന ലിൽ വന്നതാണ്. അതിനെത്തുടർന്ന് കോടതിയും കേസുമായി സാമൂഹ്യനിയമങ്ങൾ അമൃതക്കു പിറകെ വന്നുകൊണ്ടിരിക്കും. എന്നാലും അമൃത കാണിച്ചത് ര്വമായിരുന്നു. ബാറിൽ പോയി വെള്ളമടിച്ച് ബഹളം വയ്ക്കുന്ന സ്ത്രീകളുണ്ട്. സ്ത്രീയാ യതിനാൽ അത് മോശമായി. പൂവാലന്മാരെ ചെരിപ്പുകൊണ്ടടി ക്കുന്ന പെൺകുട്ടികളുടെയെണ്ണവും വർദ്ധിക്കുന്നു. കാമാസ ക്തിയോടെ സ്ത്രീയെ നോക്കിയാൽ സ്ത്രീക്ക് കേസു കൊടു ക്കാം. കുടുംബശ്രീ, ജനി പദ്ധതികൾ സ്ത്രീ കൂട്ടായ്മയെ ശക്തിപ്പെടുത്തിയ നാടാണ് കേരളം. എങ്കിലും ഇന്നും സൗമ്യ മാരും ജിഷമാരും ഉണ്ടായിക്കൊണ്ടിരിക്കുന്നു. വീട്ടിൽ ഇന്നും അടുക്കളയിലെ വിറകിൽ പുകയൂതി ഊതി തീ പിടിപ്പിക്കുന്നത് സ്ത്രിയാണ്. അവർ തന്നെയാണിപ്പോഴും മാറാത്ത ടെക്നോള ജിയുള്ള അലക്കുയന്ത്രം. അവൾക്കു വേണ്ടിയാണിന്നും ചൂൽ സൂക്ഷിക്കുന്നത്. അവർക്കായാണ് നാം.

കുഞ്ചൻനമ്പ്യാരുടെ കാലഘട്ടത്തിലും ഇങ്ങനെ ഒരു അവസ്ഥ സ്ത്രീക്കുണ്ടായിരുന്നു. എന്തെടുത്താലും കുറ്റം, എടുത്തില്ലെ ങ്കിലും കുറ്റം. അന്തമില്ലാത്ത ശകാരം വിളികൾ, ചീത്ത പറച്ചിൽ…. ഇവ കേട്ടും കുടുംബത്തിനായി പണിയെടുത്തിരുന്നത്, നമ്പ്യാ രുടെ കാലത്തും സ്ത്രീകൾ തന്നെയാണെന്നത് നമ്മെ വേദനിപ്പി ക്കുന്നു. മാത്രമല്ല, ഈ യുഗത്തിൽ നമ്മുടെ വീടുകളിൽ സ്ത്രീ കേൾക്കുന്ന അതേ ശകാരങ്ങൾ തന്നെയാണ് നമ്പ്യാരുടെ കാലത്തും അവൾ കേൾക്കുന്നത്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്ത്രീ വീടിനകത്ത് കൂട്ടിലെ തത്ത തന്നെയല്ലെ?

സ്ത്രീ സഹിക്കപ്പെടേണ്ടവളാണ് എന്ന ബോധത്തോടെ ചരിത്രകാലം മുതൽക്കിന്നുവരെ സ്ത്രീയെ ഉപസ്ഥാനത്തു നിർത്തിയാണ് സമൂഹം കണ്ടിരുന്നത്. ഒരു നാട്ടിലെ സാമൂഹികനി തി അറിയാൻ അവിടത്തെ സ്ത്രീകളുടെ അവസ്ഥ പരിശോധി ച്ചാൽ മതി എന്നു പറയാറുണ്ട്. സ്ത്രീയുടെ സാമൂഹിക പദവി, അവളുടെ വ്യക്തിത്വത്തെ മാനിക്കുന്ന സാംസ്ക്കാരികാവസ്ഥ, അധികാരത്തിന്റേയും നിയമവ്യവസ്ഥിതിയുടേയും ഉന്നതമായ പടവുകളിൽ അവൾക്കുള്ള സ്ഥാനം, വിവേചനത്തിന്റെ മുള്ളുകൾ വിതറാത്തതും സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ അരിയാത്തതുമായ പൊതു ഇടങ്ങൾ എന്നിവയൊക്കെ സ്ത്രീ പദവി അളക്കാനുളള വിവിധ സൂചകങ്ങളാണ്.

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആധുനികചിന്തകൾ കടന്നു വരുന്നതിനുമുമ്പുതന്നെ എഴുത്തച്ഛൻ സ്ത്രീ പദവിയെക്കുറിച്ച് ചിന്തിച്ചിരുന്നു എന്നതിനുദാഹരണമാണ് പാഠഭാഗം. എഴുത്തച്ഛന്റെ ശകുന്തള പുരുഷന്റെ സാമൂഹിക നീതിയുടെ കളങ്ങൾ എത്രമാത്രം സ്ത്രീവിരുദ്ധമാണെന്ന് കാട്ടിത്തരുന്നു. ആത്മാഭിമാനമുള്ളവളാണ് ശകുന്തള. ദുഷ്യന്തന്റെ അധിക്ഷേപ ങ്ങൾക്ക് ഉരുളയ്ക്കുപ്പേരി കണക്കെ ശകുന്തള മറുപടി നൽകുന്നു. പർവ്വതവും കടുകും തമ്മിലുള്ള അന്തരമുണ്ട് നമുക്കു തമ്മിൽ എന്നും അത് മനസ്സിലാക്കാനുള്ള ജ്ഞാനം ദുഷ്യന്തനില്ല എന്നും ശകുന്തള വിളിച്ചു പറയുന്നു.

തന്റെ ജന്മം ദുഷ്യന്തന്റെ ജന്മത്തേക്കാൾ ശ്രേഷ്ഠമാണ് എന്നും നല്ലവരെ നിന്ദിക്കുന്നതിലൂടെ സന്തോഷിക്കുന്ന ദുർജ്ജനം കണ്ണാടി കാണുന്നതുവരെ തങ്ങൾ വിരൂപരാണെന്ന് തിരിച്ചറി യുന്നില്ല എന്നും കൊല്ലിനും കൊലയ്ക്കും അധികാരമുള്ള രാജാവിനോട് സധൈര്യം പറയുന്ന ശകുന്തള ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ളവളാണ്. ഒടുവിൽ പശ്ചാത്തപിക്കുന്ന ദുഷ്യന്തനോട് ക്ഷമിക്കാനും അവൾ തയ്യാറാകുന്നു.

ഈ കവിതയിൽ കാണുന്ന പരിസ്ഥിതിക്കും അതിന്റെ വിനാശ ത്തിനുമൊപ്പം സാംസ്കാരികമായ വിനാശവും സംഭവിക്കുന്നു ണ്ട്. കാടിനെ തകർത്തെറിയുമ്പോൾ നാഗരികതയിൽ നിന്നും വ ശ്വസ്തമായ ഗ്രാമീണ സംസ്കൃതിയാണ് തകരുന്നത് എന്നീ കവിത തെളിയിക്കുന്നു.

നിറായ വനത്തിലാണ് കാട്ടാളൻ നിൽക്കുന്നത്. നെഞ്ചത്ത് ഒരു കുന്തം കുത്തിയാണ് കാട്ടാളൻ നിൽക്കുന്നത്. പടയണിയിൽ ഭൈരവിക്കാലം വരുമ്പോലൊരു കാഴ്ചയാണിത്. ഇവിടെ കാട്ടാ ളന്റെ നെഞ്ചിലെ പന്തം കാട്ടാളൻ സ്വയം തറച്ചതാണോ? എങ്കിൽ ഇതൊരു കലാരൂപം പോലൊരു പ്രകടനമായി മാറും. അതിനാൽ നെഞ്ചത്ത് തറച്ച പന്തം കാടു തകർത്തവർ കുത്തിയതാണ്. അല്ലെ ങ്കിൽ തന്റെ കാടു തകർന്നവരുടെ ഭയവും വേദനയും കാട്ടാ ളന്റെ നെഞ്ചിൽ എരിയുന്ന പന്തമാണിത്. കാടിന്റെ ആകാശത്ത് അച്ഛൻ ചത്തു കിടക്കുന്നു. കരിമേഘമാകാം ആ അച്ഛൻ. തുടർന്നുള്ള വരികളിൽ ആ സൂചനയുണ്ട്. അതു മലയോരത്തി രുന്ന് ദുഃഖിക്കുകയാണ്. മരം പോയ മാമലകളുടെ താഴ്വാരങ്ങ ളുടെ വരൾച്ച ഇവിടെ കാണാം. കാട്ടാളൻ വേഴാമ്പലിനെപ്പോലെ മഴയ്ക്കായി കാത്തിരിക്കുകയാണ്. ഈ കാട് കാട് അല്ലാതെയാ യിരിക്കുന്നു. കാകോളക്കടലാണിപ്പോൾ. കടുത്ത വേദനകളുടെ കോട്ടയാണിത്. അതിൽ കരിമരണം കാവലിരിക്കുന്നു.

ഇടിമിന്നൽ പൂത്തിരുന്നതായിരുന്നു മാനം. അതിൽ കിനാക്കളാ യിരുന്നു വിതച്ചിരുന്നത്. തുളസിക്കാടുകൾ പോയി. ഈറൻമു ടികൾ കോതിയ സന്ധ്യകൾ പോയി. ഇതിൽ സന്ധ്യകളിൽ പരി സ്ഥിതിയും വൈയക്തിക ജീവിതവും കാണുന്നു. പച്ചകൾ പച്ചക്കാളയെന്നും പുൽച്ചാടിയെന്നും വിളിക്കും. ചാടി നടന്നി രുന്ന മുത്തങ്ങപ്പുല്ലുകൾ നഷ്ടമായി. അമ്പിളി പ്രതിഫലിച്ചിരുന്ന കറുകപ്പുല്ല് പൊയ്പോയി. ചിലങ്കകൾ കെട്ടിയ കാറ്റും തരിവള കെട്ടിയ കാട്ടാറും ഇല്ലാതായി. മുളനാഴിയിൽ നിറച്ച് പഴഞ്ചാറും ഇല്ലാതായി.

ഈ പരിസ്ഥിതി വിനാശത്തോടുള്ള പ്രതിഷേധം കവിതയിൽ നിറ യുന്നുണ്ട്. തീണ്ടി അശുദ്ധം വരുത്തിയ ആൾ കാട്ടാള കുല നിയമം അനുസരിച്ച് കൊല്ലപ്പെടേണ്ടവർ തന്നെ, പരിസ്ഥിതി മനു ഷ്വന്റെയും ജീവജാലങ്ങളുടെയും ആവാസമാണ്. അത് തീണ്ടു അവൻ പുരാതനമായ ആചാരങ്ങളുടെ രീതിയിൽ അശുദ്ധമാക്ക പെടേണ്ടവർ ആണ്. ചരിത്രത്തിൽ സംഭവിച്ചത് തിരിച്ചാണ്. നാഗ രികന്റെ ശരീരവും വീടും തൊട്ടു തീണ്ടിയ മണ്ണിന്റെ മക്കളെ അ ദ്ധമാക്കി മാറ്റിയ ചരിത്രം. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും തക രുമെന്നും താൻ അന്നു ചിരിക്കുമെന്നും ആശിക്കുന്ന കാട്ടാളൻ ഏതൊരു കാലഘട്ടത്തിന്റെയും ഉള്ളിൽ പടരുന്ന പ്രകൃതി പ്രമ ത്തിന്റെ ഗായകനാണ്. കാമുകനാണ്. വനം അന്വമായി കാണ പെടുകയും ജീവിതം വനമോടികളിൽ ആടിത്തെളിയുകയും ചെയ്യുന്ന ഒരു കാലമാണ് കാട്ടാളന്റെ സ്വപ്നവും പ്രതീക്ഷയും.

കാട്ടാളന്റെ ദർശനം വനജീവിതത്തിന്റെ തകർച്ചയിൽ നിന്നും രൂപാ ന്തരപ്പെട്ടതാണ്. സംസ്കാരത്തിന്റെ വേർതിരിവുകൾ ഉണ്ടാക്കി ഒരു നഗരം വെട്ടിപ്പിടിച്ചവർ എന്നും പണിക്കായി തയ്യാറാക്കി നിർത്തിയ ഒരു അടിയാളവർഗ്ഗം ഉണ്ട്. മണ്ണിന്റെ മക്കൾ. അവർക്ക് എല്ലാം നിഷേധിച്ചിരുന്നു. ദൈവത്തേയും വിദ്യയേയും മനുഷ പാരമ്പര്യത്തെയും തീണ്ടലും അയിത്തവും കൊണ്ട് മേലാളർ സംസ്കാരത്തിന്റെ ഉയർന്ന പടവുകളിൽ കഴിഞ്ഞു. മണ്ണിന്റെ ചെളിയും ചേറും പുരണ്ടവർ നാട്ടിൽനിന്നും നഗരങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടു. മേലാളന്റെ തീണ്ടലും അശുദ്ധവും നടപ്പിലാ ക്കേണ്ടത് അടിയാളവർഗ്ഗമായിരുന്നു എന്ന് കാട്ടാളൻ വിളിച്ചറിയി ക്കുന്നു. കാട് തീണ്ടി അശുദ്ധമാക്കുന്നവരെ അശ്വമാരായി അകറ്റേണ്ടതായിരുന്നു. എങ്കിൽ കാടും കാട്ടിലെ ജീവിതവും ഇവിടെ നശിക്കില്ലായിരുന്നു.

Kerala Plus Two Malayalam Question Paper March 2018 with Answers

Question 21.
ഒരു സഞ്ചാരി കവിയും നോവലിസ്റ്റുമൊക്കെയാവുമ്പോൾ അദ്ദേ ഹത്തിന്റെ യാത്രാ വിവരണത്തിനു കൈവരുന്ന മെച്ചം ‘ബദരിയും പരിസരങ്ങളും എന്ന പാഠഭാഗത്തെ ആസ്പദമാക്കി വിശകലനം ചെയ്യുക.
Answer:
യാത്രകളും, യാത്രികരും മലയാളിയുടെ വ്യക്തിസ്വത്വത്തെത്തന്നെ നിർണ്ണയിച്ച ചരിത്രവസ്തുതകളാണ്. നമ്മുടെ നാട് അനേകരുടെ ഇടത്താവളം തന്നെയായിരുന്നു. നമ്മുടെ ഈ കൊച്ചു കേരളത്തി ലേക്ക് എത്തപ്പെട്ടവരുടെ നിരതന്നെ നീണ്ടതാണ്. വിദേശശക്തി കൾ മുതൽ ഒറ്റപ്പെട്ട സഞ്ചാരികൾ വരെ. അവരുടെ വരവുകൾ നമ്മെ നിരന്തരം നവീകരിച്ചുകൊണ്ടിരുന്നു. നമ്മുടെ ചുറ്റുപാടു കളെ പുനർനിർവ്വചിച്ചുകൊണ്ടിരുന്നു. ഇങ്ങോട്ടുവന്ന സഞ്ചാരി കളെപോലെ, നമ്മുടെ നാടിനു പുറത്തേക്കും യാത്രചെയ്ത് വിശ്വ വിജയം നേടിയ അനേകരുണ്ട്. തങ്ങൾ ചെല്ലുന്ന ഓരോ നാട്ടിലും നമ്മുടെ ഈ കൊച്ചുകേരളത്തിന്റെ മഹിമ വാനോളം ഉയർത്തിപി ടിച്ചുകൊണ്ട്, സഞ്ചാരത്തെ അലൗകികമായ തലത്തിലേക്ക് ഉയർത്തിവിട്ടവർ. ആ യാത്രികരിലെ ഒരു മഹത്തായ കണ്ണിയെന്ന് എസ്.കെ. പൊറ്റക്കാടിനെ വിളിക്കാം. അദ്ദേഹം നമുക്കായി ഒരു പുതിയ ലോകജാലകം തുറന്നിട്ടുതന്നു. സഞ്ചാരസാഹിത്വം. അനു ഭാവിഷ്ക്കാരങ്ങളിലൂടെ പുതിയ ഭൂഖണ്ഡങ്ങൾ കാണിച്ചുതന്നു. അങ്ങനെ തങ്ങളെപോലെ, തങ്ങളിൽ നിന്നകലെ മറ്റൊരു ജനത തിയെ കണ്ടുമുട്ടാനായ സന്തോഷത്തിലേക്ക് ഓരോ മലയാളിയും കടന്നുവന്നു.

എസ്.കെ.യുടെ സഞ്ചാരസാഹിത്യം, മലയാള സാഹിത്യത്തിൽ ഗദ്വസാഹിത്യത്തിന്റെ പുതിയ ഉണർവ്വിനു തന്നെ വഴിവെച്ചു. ഒരു പുനർജീവന മന്ത്രമായി അതു മാറി. ലോകത്തിന്റെ കോണുക ളിലേക്ക് അങ്ങോളമിങ്ങോളം, സഞ്ചരിച്ച് എസ്.കെ. ഒരു പുതിയ സാഹിത്വവിഭാഗത്തിന്റെ കാണാപ്പുറങ്ങൾ നമുക്ക് കാട്ടിത്തന്നു. വിദൂര ദേശങ്ങളെ മിഴിവോടെ, അക്ഷരങ്ങളിലൂടെ വരച്ചുവെച്ചു. ഒഴുക്കുള്ള തെളിച്ചമുള്ള ഗദ്യം പകർന്നു തന്ന എസ്.കെ. തന്റെ പാണ്ഡിത്യപ്രകടനത്തിന് ഒരു വേദി സ്വയം സൃഷ്ടിച്ചില്ല. സംസ്ക തത്തിന്റെ അധികഭാരംകൊണ്ട്, വായനയുടെ സുഖം കളഞ്ഞി ല. തികച്ചും, നിരീക്ഷണപടുവായ ഒരു സഞ്ചാരി, അതൊരു പ്രത പ്രവർത്തകന്റെ തീക്ഷ്ണമായ അന്വേഷണത്വരയിൽ നിന്ന് ഉടലെ ടുത്തതുപോലെയുള്ള നിരീക്ഷണപാടവം. അതോടൊപ്പം ഒരു എഴുത്തുകാരന്റെ ആഴമുള്ള കാഴ്ചയും, സൗന്ദര്യഭ്രമവും ഒത്തു ചേർന്നപ്പോൾ സഹജമായ ഒരു സഞ്ചാരദലി, പിറന്നു. സഞ്ചാര സാഹിത്വശാഖയ്ക്ക് നാന്ദികുറിച്ചു.

എസ്.കെ.യുടെ സാഹിത്യകൃതികൾ എന്നതുപോലെ തന്നെ അദ്ദേ ഹത്തിന്റെ സഞ്ചാര വിവരണങ്ങളും മലയാളികളെ ഏറ്റവും സ്വാധീനിച്ച ഒന്നാണ്. അദ്ദേഹം യാത്ര നടത്തുന്ന കാലഘട്ടങ്ങൾ കേരളത്തെ സംബന്ധിച്ചിടത്തോളം ഇരുണ്ട വർഷങ്ങൾ തന്നെ യായിരുന്നു. ഫ്യൂഡൽ പ്രഭുത്വം എല്ലാ സീമകളും ലംഘിച്ച് നാട്ടു ഭരണം നടത്തുന്നു. സവർണ്ണ മേധാവിത്വം ജനതതികളെ ചവു ട്ടിയരയ്ക്കുന്ന കാലം. ദുഷിച്ച കാലമെന്ന് ചരിത്രം കറുത്തലിപി കളിൽ രേഖപ്പെടുത്തുന്ന ആ സമയത്ത് ലോകത്തിന്റെ പല ഭാഗ ങ്ങളിലും തങ്ങളേക്കാൾ മോശപ്പെട്ട സാഹചര്യങ്ങളിൽ ആളുകൾ ജീവിക്കുന്നുണ്ടെന്ന തിരിച്ചറിവ് ഒരു വലിയ ആശ്വാസമായിരുന്നു. അവരുടെ അതിജീവനത്തിന്റെ കഥകൾ ഉത്തേജനങ്ങളായി മാ റി. തീർച്ചയായും എസ്.കെ.യുടെ സഞ്ചാരസാഹിത്യകൃതികൾ സാമൂഹിക ബോധരൂപീകരണത്തിൽ വലിയ സംഭാവനകൾ പകർന്നുതന്നിട്ടുണ്ട്.

എസ്.കെ. പൊറ്റക്കാടിന്റെ ജീവിതദർശനം മഹത്തരമാണ്. തന്റെ ചുറ്റുപാടുകളെ ഏറ്റവും സ്വാഭാവികമായി കണ്ടെടുക്കുക എന്ന സാധാരണ മനുഷ്യന്റെ അസാധാരണ കാഴ്ചപ്പാടോടെ ലോകം കണ്ട സഞ്ചാരസാഹിത്യകാരനായിരുന്നു എസ്.കെ. ഭൂഖണ്ഡങ്ങ ളിലൂടെ സഞ്ചരിച്ചെങ്കിലും രാജ്യങ്ങൾ ഒരുപാട് കണ്ടെങ്കിലും, ഹിമവാന്റെ മടിത്തട്ട് എസ്.കെയ്ക്ക് നൽകിയത് തികച്ചും പുതിയ ഒരു അനുഭൂതിതന്നെയാണ്. ജീവിതത്തിലൊരിക്കലെങ്കിലും ഹിമ വാന്റെ മടിത്തട്ടിൽ ചെന്നെത്തണം എന്നാഗ്രഹിക്കാത്ത ആരുണ്ട്. മനോഹരമായ പച്ചപ്പുൽത്തകിടികളും, മഞ്ഞിന്റെ പുതപ്പും മാറി മാറി അണിയുന്ന ആ മഹാദേവന്റെ താഴ്വാരത്തിലെത്തിയാൽ ‘അഹംഭാവം’ അഴിഞ്ഞുവീഴും. ജീവിതത്തിന് പുതിയ അർത്ഥ മാനങ്ങൾ കൈവരും. ചിന്തയുടേയും ഗഹനമായ വേദാന്തത്തി ന്റേയും, ഉറവിടം. അതാണ് ഹിമവാൻ. മഹത്തായ മൗനത്തിന്റെ ആസ്ഥാനം!

എസ്.കെ. പൊറ്റെക്കാട് അവിടെയും സ്വതസിദ്ധമായ ഗദ്വ ലിയുടെ താളത്തിൽ നിന്ന് മാറുന്നില്ല. എങ്കിലും കരുത്തിന്റെ ആ അന്തരീക്ഷം എസ് കെ വല്ലാതെ ആകർഷിക്കുന്നുണ്ട്. ആധ്യാത്മികത തളംകെട്ടിനിൽക്കുന്ന ആ മഹത്തായ കുന്നിൻചെ രിവുകളും, മഞ്ഞും, മരങ്ങളും, വിശാലമായ പുൽത്തകിടികളും നമ്മെ എന്തോ ഓർമ്മിപ്പിക്കുന്നു. അതൊരുപക്ഷേ മഹത്തായ നമ്മുടെ സംസ്ക്കാരത്തിന്റെ കൈവഴികളെകുറിച്ചാകാം. ജീവി തത്തിന്റെ എല്ലാ നിരർത്ഥകതയും ആ ഉയരത്തിനു മുന്നിൽ കീഴ ടങ്ങുന്നു. അവിടത്തെ പ്രതിബന്ധങ്ങൾ എല്ലാ പ്രശ്നങ്ങളേയും നിസ്സാരമാക്കുന്നു.

വളരെ പ്രസിദ്ധമായ ഗദ്യത്തിൽ എസ്.കെ. അവിടെ തെളിഞ്ഞു നിൽക്കുന്ന ഏകാന്തതയെ വർണ്ണിക്കുന്നു. ഏകാന്തത മടുപ്പിക്കു ന്നതും, ഭയാനകവുമാണ്. എന്നാൽ ഹിമവാന്റെ മടിത്തട്ടിൽ അതിന് സ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങൾ പകർന്നുതരാൻ കഴിയു ന്നു. അവിടെ മനുഷ്യൻ വളരെ ചെറുതാകുന്നു. അവിടെയുള്ള താൽക്കാലിക നിർമ്മിതികളും, ആദ്യം തങ്ങളുടെ അലുമിനിയം കൊണ്ടുണ്ടാക്കിയ ഷെൽട്ടർ കാണുമ്പോൾ അതൊരു കൊച്ചു വസ്തുവായി ആ വിശാലതയിൽ വലിയ ഉയർച്ചകൾക്കുമുന്നിൽ നിലകൊള്ളുന്നു. അതുപോലെതന്നെ പുൽമേടിലൂടെ നടന്നു വരുന്ന സൈനികൻ ഒരു ഉറുമ്പുവരുന്നതുപോലെ കയറിവരുന്ന കാഴ്ച എസ്.കെ. വിവരിക്കുന്നുണ്ട്. മനുഷ്യന്റെ ചെറുപ്പം, ഈ പ്രകൃതിയുടെ വിശാലമായ ക്യാൻവാസിനു മുന്നിലെ അവന്റെ നിസ്സാരതയും വളരെ ഭംഗിയായി തുറന്നുകാണിക്കുന്നു.

മലയാളസാഹിത്വത്തെ ദേശീയ ശ്രദ്ധയാകർഷിക്കുന്നതിൽ എസ്. കെ. വഹിച്ച പങ്കു നിസ്തുലമാണ്. കൃതികളുടെ സർഗ്ഗാത്മക വൈഭവം തന്നെയാണ് ഈ മൂല്യത്തിനു കാരണം.

സഞ്ചാര കൃതികൾ രചിക്കുക എന്നപോലെതന്നെ കൂടുതൽ കൂടുതൽ സഞ്ചരിക്കുക എന്നതും എസ്.കെ.യുടെ സഹജവാ സനതന്നെയായിരുന്നു. പല ഭൂഖണ്ഡങ്ങളിലും, അനേകമനേകം നാടുകൾ കണ്ടെങ്കിലും അദ്ദേഹത്തിന്റെ സഞ്ചരിക്കാനുള്ള ദാഹ ത്തിന് ശമനമുണ്ടായില്ല.

ഉപരിതലത്തിൽ തന്നെ നോക്കുകയാണെങ്കിൽ എസ് കെ വർത്ത മാന കാലത്തോട് പുലർത്തുന്ന പക്ഷപാതിത്വം നിറഞ്ഞ സമീ പനം പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും. കഴിഞ്ഞുപോയ കാര്യ ങ്ങളേക്കാൾ ഇന്നിന്റെ യാഥാർത്ഥ്യങ്ങളെ പുൽകാനാണ് എസ്. കെ. ശ്രമിക്കുന്നത്. പോയകാലത്തിന്റെ സ്മൃതികളോടുള്ള, അതി രില്ലാത്ത അടുപ്പം എസ്.കെ.യ്ക്ക് പൊതുവെ താൽപര്യമില്ലാത്ത ഒന്നാണ്. ഇന്നിന്റെ ജീവിതത്തെ അടുത്തറിയാനും, ആഘോഷ മാക്കാനും, അദ്ദേഹം ശ്രമിക്കുന്നു.

തന്റെ ചുറ്റുപാടുകളെ ഒപ്പിയെടുക്കുന്ന ക്വാമറക്കണ്ണന്നതു പോലെ, തൂലികകൊണ്ട് തന്റെ ചുറ്റും നിറഞ്ഞു പരിലസിച്ച സുന്ദ രിയായി നിൽക്കുന്ന പ്രകൃതിയെ ഒപ്പിയെടുക്കാൻ ഈ പാഠഭാഗ ത്തിലൂടെ എസ്.കെ. ശ്രമിക്കുന്നുണ്ട്. പുരാണങ്ങളും, ഐതിഹ്യ ങ്ങളും ഒന്നിനോടൊന്നു കലർന്നുകിടക്കുന്ന ആ പുണ്യഭൂമിയിൽ നിന്നുകൊണ്ട്, ഇന്നിന്റെ യാഥാർത്ഥ്വങ്ങളെ തുറന്നു കാണിക്കാൻ എസ്.കെ. ശ്രമിക്കുന്നു. അങ്ങനെയാണ് ജീവിതത്തിന്റെ ഏതാണ്ട് മുഴുവൻ സമയവും വെല്ലുവിളികൾക്കുമുന്നിൽ ജീവിക്കുന്ന സൈനികരുടെ ജീവിതങ്ങൾ തുറന്നു കാട്ടപ്പെടുന്നത്. അവരുടെ ത്വാഗങ്ങൾ, അവരുടെ നിത്യവും പ്രതിസന്ധി നിറഞ്ഞ ജീവിത ങ്ങൾ, ചുമതലകൾ എല്ലാറ്റിനും ഉപരിയായി എസ്.കെ. അത്ഭുതപ്പെടുത്തിയത് ഈ ഭാരിച്ച ചുമതലകളെല്ലാം തന്നെ നിറഞ്ഞ സന്തോഷത്തോടെ അവർ ഏറ്റെടുക്കുന്നു എന്നതി ലാണ്

ഈ രീതിയിൽ വർത്തമാന കാലം മുന്നോട്ടു വയ്ക്കുന്ന പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ, നാം പലപ്പോഴും സൗകര്യപൂർവ്വം മറക്കുകയും, വിട്ടുകളയുകയും ചെയ്യുന്ന ആ കാണാമറയത്തെ

സത്വങ്ങളെ, അദ്ദേഹം നമുക്കു മുന്നിൽ തുറന്നുവെക്കുന്നു. സഞ്ചാരം എന്നതുകൊണ്ട് സ്വാർത്ഥതയിൽ അധിഷ്ഠിതമായ തൻകാര്യം നോക്കലല്ലെന്ന് തെളിയിച്ച എസ്.കെ., അതിലൂടെ തനിക്കുചുറ്റുമുള്ള സാധാരണക്കാരുടെ നേർക്ക് തന്റെ പ്രസ്ഥാ നത്തെ കണ്ണാടിയാക്കി തിരിച്ചുവെച്ചു. അതിൽ പതിഞ്ഞതൊക്കെ യും, പച്ചയായ മനുഷ്യരുടെ ഇന്നിന്റെ പ്രശ്നങ്ങൾ ആയിരുന്നു. പരിഹാരം കാണാനോ, സഹായിക്കാനോ, സഹതാപം കാണി ക്കാനോ അല്ല, മറിച്ച് ഒപ്പമാകാൻ, ഒത്തുപോകാൻ ശ്രമിച്ച സാഹി ത്വകാരനാണ് എസ്.കെ. അവിടെവെച്ച്, ആധ്യാത്മിക ഭൂമികയിൽ ഒരു പുതിയ തത്വശാസ്ത്രത്തിന് തിരികൊളുത്തുന്നു. കാണുന്ന സൈനികരിൽ ദേവത്വം ആരോപിക്കുകയാണ് എസ്.കെ. ദേവ നോളം ആരാധനയ്ക്ക് അർഹരാണ് അവരും നമ്മൾ ഉറങ്ങു മ്പോൾ ഉണർന്നിരിക്കുന്നവർ.

ഇങ്ങനെ പോയകാലത്തിന്റെ നനുത്ത പട്ടുതൂവാലയിൽ പൊതി ഞെഞ്ഞെടുത്തല്ല എസ്.കെ. തന്റെ അറിവുകളെ പങ്കുവെച്ചത്. ചരി തവും, പുരാവൃത്തങ്ങളും അറിയേണ്ടതുതന്നെ. പക്ഷേ അതി നുമപ്പുറം, മനുഷ്യജീവിതത്തിന്റെ സ്വാഭാവികമായ ഉൾത്തുടിപ്പു കൾ തേടിതന്നെയാണ് എസ്.കെ. യാത്രചെയ്തത്. ബദരിനാഥന്റെ സന്നിധിയിൽ താൻ കണ്ട ദേവസ്പർശം, യുപിയിൽ നിന്നുള്ള ഒരു യുവസൈനികനായ സൂര്യപ്രകാശിന്റേതാണെന്ന് പറയാതെ പറ ലാണ്.

കാലത്തിനും അപ്പുറം നിൽക്കുന്ന സർഗ്ഗാത്മക മികവ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. സമാകർഷകമായ ഒരു കഥനശൈലിക്കുടമയാ യിരുന്നു എസ്.കെ. നിരന്തരം സഞ്ചരിച്ച്, ആത്മാവിൽ പതിഞ്ഞ ചിത്രങ്ങൾ അക്ഷരങ്ങളിലൂടെ പകർന്നുതന്നപ്പോൾ പ്രതിഫലിച്ചത് ആ സഞ്ചാരപ്രിയന്റെ ഹൃദയംതന്നെയായിരുന്നു. വളരെ ചിന്തിച്ചു തയ്യാറാക്കിയ ഒരു മാർഗ്ഗരേഖ പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിമത്താക്കി.

എസ്.കെ. എഴുത്തുതുടങ്ങിയാൽ അവ കഥകളാണ്. പച്ചയായ ജീവിതസാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ, നാട്ടിൻപുറത്തിന്റെ നന്മകൾ തുളുമ്പുന്ന തനിക്കു പരിചിതമായ ജീവിത സാഹചര്യങ്ങളുടെ ചിത്രീകരണം. സ്വാഭാവികമായും, എസ്.കെ.യുടെ കൃതികളിലൊക്കെതന്നെ ഈ കഥാന്തരീക്ഷം സൃഷ്ടിക്കുന്ന ഭാവനാന്തരീക്ഷം നിലനിന്നിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സഞ്ചാര കൃതികൾ കലാമേന്മകൊണ്ട് വേറിട്ട സവിശേഷത പ്രകടിപ്പിച്ചു. ആഖ്യാനരീതിയിലെ ലാളിത്വ വും, വിശദാംശങ്ങളിൽ പോലും പുലർത്തുന്ന സൂക്ഷ്മതയും, അദ്ദേഹത്തിന്റെ കൃതികളെ കൂടുതൽ പാരായണ യോഗമാക്കി മാറ്റി. അദ്ദേഹത്തിന്റെ ജനകീയതയ്ക്കു പിന്നിലും ഈ ഘടക ങ്ങൾ തന്നെയാണ്.

നല്ലൊരു കഥാകാരന്റെ ആഖ്യാനകൗശലവും, ജീവിതങ്ങളെ നിരി ക്ഷിക്കാനുള്ള കൗതുകവും എസ്.കെ യിൽ അലിഞ്ഞുചേർന്നി രുന്നു. ജനകീയനായ എസ്.കെ. ജനങ്ങൾക്കുവേണ്ടി നിലകൊ ണ്ടു. ഏകാഗ്രതയുള്ള ഒരു ചെറുകഥയെ അനുസ്മരിപ്പിക്കുന്ന ഒന്നാണ് ‘ബദരിയും പരിസരങ്ങളും’ എന്ന പാഠഭാഗം. പ്രകൃത പാസകനായ ഒരു കവിഹൃദയത്തിനുടമകൂടിയാണ് പൊറ്റക്കാട്, കവിത തുളുമ്പുന്ന ധാരാളം പ്രയോഗങ്ങൾ ഇതിൽ കാണാൻ കഴിയും. എസ് കെ യുടെ അസാധാരണമായ മനുഷ്യസ്നേഹ വും, അസമാന്വമായ അലിവും പ്രസിദ്ധമാണ്. സൗമ്യമായ ആ തൂലികയിൽ നിന്ന് അടർന്നു വീഴുന്ന വാക്കുകൾ സ്നേഹസുര ഭിലമായ ഒരു വായനാന്തരീക്ഷം സൃഷ്ടിച്ചു. നനുത്ത ഭാഷയിൽ സത്യങ്ങൾ അദ്ദേഹം പറഞ്ഞുവെച്ചു. അനീതികളെ അസഹി ഷ്ണുതയോടെ, ആകാശത്തോടെ എതിർത്തില്ല. പകരം ആത്മ രോഷത്തോടെ അതിനെതിരെ പ്രതികരിച്ചു.

Kerala Plus Two Malayalam Question Paper March 2018 with Answers

Question 22.
‘നൃത്ത’ത്തിലെ ശ്രീധരന്റെ ജീവിതത്തിൽ ഇന്റർനെറ്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് പാരോഗത്തു നിന്ന് ലഭിക്കുന്ന തെളിവു കൾ എന്തെല്ലാമാണ്? ക്രോഡീകരിച്ചെഴുതുക.
Answer:
ശരീരത്തെ മുൻനിർത്തിയുള്ള മേൽപ്പറഞ്ഞ ആലോചനകളി ലേക്ക് ശ്രീധരനെ നയിക്കുന്നത് ഒന്നാമതായി ശരീരത്തിന്റെ രോഗാ വസ്ഥകൾ ആണ്. രണ്ടാമതായി മനസ്സിന്റെ രോഗാവസ്ഥകളും ശരീരവും മനസ്സും പരസ്പരം ഇന്റർലോക്ക് ആണെങ്കിലും, രണ്ടിനും രണ്ട് രീതിയിൽ ആക്രമണങ്ങൾ നേരിടേണ്ടി വരികയും പ്രതിരോധിക്കുകയും ചെയ്യേണ്ടിവരുന്നു. പലപ്പോഴും മനസ്സ് എന്നുപറയുന്നത് ശാരീരികമായ ഒരവയവം അല്ലെങ്കിലും, ചിന്ത കളുടെ ഒരു കൂട്ടമാണെങ്കിലും അവയ്ക്ക് അവയുടേതായ ചില രോഗാവസ്ഥകളെ നേരിടേണ്ടിവരാറുണ്ട്. ചിന്തകളുടെ അനിയ ന്ത്രിതമായ കുത്തൊഴുക്ക്, നിഷ്ക്രിയതയും പിന്നീട് വിഷാദവും സൃഷ്ടിച്ച് ശരീരത്തിന്റെ ശരാശരി അവസ്ഥകളെ ആക്രമിച്ച് കീഴ്പ്പെടുത്തുകയും അങ്ങനെ പരിപൂർണ്ണമായും ഇരുളിലേക്ക് വലിഞ്ഞു മുറുകിയും, ഒതുങ്ങിക്കൂടുകയും ചെയ്യുന്ന അവസ്ഥാവിശേഷത്തെ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ജീവിത ത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഈ രീതിയിലുള്ള ഒരു സന്നിഗ്ധ ഘട്ടത്തെ അഭിമുഖീകരിക്കേണ്ടതായി വരാറുണ്ട്. പലർക്കും.

ഇവിടെ ശ്രീധരനിൽ സംഭവിക്കുന്നത് ആദ്യം ശരീരത്തിന്റെ രോഗം ശരീരത്തെയും, പിന്നീട് അത് ചിന്തകളുടെ വ്യതിയാനത്തിൽ, മന സ്റ്റിനേയും ബാധിക്കുന്നതായാണ്. അങ്ങനെയാണ് ശരീരത്തിന് ഉള്ള അനേകം ഗുളികകളെ പോലെ, മനസ്സിനുള്ള ഗുളിക ആയി ‘കമ്പ്യൂട്ടർ’ഉം എത്തുന്നത്.

ഇവിടെ സ്വന്തം കഴിവുകളുടെ അസ്തിത്വത്തിൽ ശ്രീധരനു സംശയം തോന്നിത്തുടങ്ങുന്നു. മറവി ഒരു രോഗമല്ല മറിച്ചൊരു അവസ്ഥയായി മാറുകയാണ്. തന്റെ തന്നെ പ്രായം, നിത്യേനയുള്ള തുളികൾ ഇവ രണ്ടും തന്നെ ഒരു രോഗിയാക്കി മാറ്റിയിരിക്കുന്നു എന്ന ശക്തമായ അവബോധം ശ്രീധരനിൽ അലയടിക്കുന്നുണ്ട്. അതോടൊപ്പമാണ് തികച്ചും അപരിചിതമായ ഒരു പേരിനു പിന്നാ ലെ, ഓർമ്മകളെ തെളിച്ചുകൊണ്ട് ശ്രീധരൻ സഞ്ചരിക്കുന്നത്. അവിടെ ഉണ്ടാകുന്ന രണ്ടാമത്തെ പ്രശ്നം, കാലഹരണപ്പെട്ട ഉപ കരണങ്ങളെപ്പോലെയാണ് തങ്ങളെന്നും, കമ്പ്യൂട്ടർ പോലെയുള്ള നവമാധ്യമങ്ങൾ തനിക്ക് വഴങ്ങാത്തവയാണെന്നുമുള്ള മുൻവി ധിയും ശ്രീധരനിൽ രൂഢമൂലമായി മുമ്പുതന്നെ അലയടിച്ചിട്ടുണ്ട് എന്നതാണ്.

ഇതു രണ്ടും, ആ കഥാപാത്രത്തെ മായക്കാഴ്ചയിലെ പ്രതീതി യാഥാർത്ഥ്യത്തിന്റെ പിന്നാലെ പായുവാൻ നിർബന്ധിത നാക്കി. ജീവിതത്തിൽ എവിടെയും തോറ്റുപോകരുതെന്ന വല്ലാ യൊരു അഭിനിവേശവും അയാളെ മരിക്കുന്നുണ്ടാകാം. തന്നെ അറിയുന്ന താൻ അറിയാത്ത ഒരാൾ അയാൾ എന്നോട് ഒരു പ്രധാന കാര്യം പറയാൻ പോകുന്നു. ഒരു പ്രത്യേക രഹസ്യാത്മ കത ആ പ്രസ്താവനയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. തന്റെ സ്വകാര്യത തനിക്ക് നഷ്ടപ്പെട്ടെന്ന ഭീതി, താൻ നിരീക്ഷിക്ക പ്പെട്ടുകൊണ്ടിരിക്കുകയാണെന്ന തോന്നൽ അയാളിൽ നിറയു ന്നുണ്ട്.

കമ്പ്യൂട്ടറിന്റെ വരവോടെ തന്റെ ശീലങ്ങളിലും, തന്റെ ദിനചര്യക ളിലും കൂടി മാറ്റങ്ങൾ വരുത്തിയിരിക്കുന്ന ശ്രീധരൻ, എല്ലാം മാറി മറിഞ്ഞ അയാൾ ഇപ്പോൾ തന്റെ ഓർമ്മശക്തി വീണ്ടെടുക്കുന്ന കാര്യത്തിൽ പഴയ നാട്ടിൻപുറത്തുകാരനായി മാറുന്ന കാഴ്ച കൗതുകകരമാണ്. തിരിച്ചുപോക്കിന്റെ ലക്ഷണങ്ങൾ കണ്ടു തുട ങ്ങി. ഈ ആലോചനകളിലേക്ക് അയാൾ നയിക്കപ്പെടുന്നത്. കമ്പ്യൂ ട്ടറിന്റെ വെബ് പേജുകളിലൂടെ ഇതൾ വിരിഞ്ഞ നിഴൽനാടകങ്ങൾ കണ്ടു മടുത്തിട്ടാണ്. മേൽവിലാസം ഇല്ലാതെ, കൈയ്യൊപ്പില്ലാതെ, മുഖം മൂടികളണിഞ്ഞ്, ജീവിതത്തിൽ നിന്ന് ഒളിച്ചോട്ടം നടത്തുന്ന വരുടെ ഭീരുത്വം നിറഞ്ഞ ചെയ്തികൾ കണ്ടിട്ടാണ്.

തന്റെ ദുഃഖ ങ്ങളുടെ മരുഭൂമിയിലേക്ക്, സന്തോഷങ്ങളുടെ പറുദീസയിലേക്ക് അപരിചിതരെ കൈപിടിച്ചു നടത്തിക്കുന്നതും, പിന്നീട് വീണ്ടും അപരിചിതത്വത്തിന്റെ കുപ്പായമണിഞ്ഞ് ജീവിതത്തിലേക്ക് തിരി ച്ചിറങ്ങുന്നതും ശ്രീധരനെപ്പോലെ ഒരാൾക്ക് കഴിയുന്ന കാര്യമല്ല. എല്ലാ വേദാന്തങ്ങളുടേയും കഴുത്തറുത്തിട്ടാണ് ശ്രീധരൻ ക ട്ടറിന്റെ ഉപനായകനായത്. വീണ്ടുമിതാ ഒരു തിരിച്ചുപോക്ക് അനി വാര്യമായിരിക്കുന്നു. ടെക്സ്റ്റ് മെസേജുകളുടേയും, ജങ്ക് മെസേ ജുകളുടേയും ഈ മായികലോകത്ത് പിടിച്ചു നിൽക്കാൻ കഴി യുന്നില്ല അയാൾക്ക് ദിശാബോധം നഷ്ടപ്പെട്ട വാൽനക്ഷത്രത്ത പോലെ അയാൾ സൈബർ ആകാശങ്ങളിൽ അലഞ്ഞുതിരിയു കയാണ്. തികഞ്ഞ താൽപര്യക്കുറവോടെ, തന്നിലെ രഹസ്യാ ഷകനെ തൃപ്തിപ്പെടുത്താനും അയാൾക്കു കഴിയുന്നില്ല. അപ രിചിതൻ മാത്രമായ തന്നെ പ്രധാനപ്പെട്ട കാര്യങ്ങളുടെ പങ്കുവെ പുകാരനായി എന്തിന് അഗ്നി സമീപിച്ചു. ആ ചോദ്യം ശ്രീധരനെ അകംപുറം മഥിക്കുന്നുണ്ട്.

ആരോഗ്യമാസികയുടെ പാരായണം തന്നെയാണ് പലവിധ സംശ തങ്ങളിലൂടെ വിവിധ രോഗ ഗുളികകളിലേക്ക് അയാളെ എത്തി ച്ചതെന്നു വേണമെങ്കിൽ സാമാന്യമായി പറയാം. തനിക്കില്ലാത്ത തും, എന്നാൽ ഉണ്ടെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്ന അനേകം രോഗങ്ങൾ അയാളിലൂടെ കടന്നുപോകുന്നുണ്ട്. ഒരു പ്രതീതി യാഥാർത്ഥ്യം ശാരീരികമായും ശ്രീധരൻ അനുഭവിക്കു ന്നുണ്ട്. അതിൽ അവസാന കണ്ണിയായാണ് ഓർമ്മ രോഗവും ഇടം പിടിക്കാൻ തുടങ്ങുന്നത്. രോഗവും, പ്രതിവിധികളും ഉടൻ തന്നെ ഉണ്ടാകുമ്പോൾ മനസ്സിന് ആശ്വാസം ലഭിക്കുന്നു.

ആ ആശ്വാസ ത്തിന്റെ മുഹൂർത്തത്തിലാണ് പുതുതായി തുടങ്ങിവെച്ച ഒരു സർച്ച് എഞ്ചിനിൽ ഒരു ആവശ്യവുമില്ലാതെ ശ്രീധരൻ സെർച്ച് ചെയ്യുന്നത്. Post മോഡേണിസം ക്ലിക്ക് ചെയ്തപ്പോൾ വന്ന 4 പേജ് വിവരങ്ങൾ ഒന്നു വായിച്ചു നോക്കാൻ പോലും മെനക്കെ ടാതെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയാണ്. ഇവിടെ നോവ ലിസ്റ്റ് തന്നെ രംഗപ്രവേശം ചെയ്യുന്നുണ്ട്. പുതിയ കാലഘട്ടത്തി എന്റെ ആവശ്യങ്ങളെ നിറവേറ്റാൻ കഴിയാത്ത ഉത്തരാധുനികതയെ ഇതാ ചവറ്റുകുട്ടയിലേക്കുതന്നെ തിരിച്ചയക്കുന്നു. ഓരോ കാല ഘട്ടത്തിലും പുതിയ പുതിയ സങ്കേതങ്ങൾ ഉടലെടുക്കേണ്ടിവ രുന്നു. ശരീരത്തെ മാത്രമല്ല മനസ്സിനെയും വരുതിയിൽ നിർത്താൻ കഴിയാതെ അടുത്ത മെസ്സേജിലേക്ക് പറന്നുവീഴുക യാണ് ശ്രീധരൻ.

കാവ്യഭാഗം വായിച്ച് 23 മുതൽ 25 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെ ഴുതുക. (2 സ്കോർ വീതം)
(സ്കോർസ് : 3 × 2 = 6)

“എവിടെയുമെനിക്കൊരു വീടുണ്ട് – പിരമിഡുകൾ
എഴുന്നേറ്റുപോം മട്ടിലായൊട്ടകങ്ങളും
ഇളകാത്ത കൂറ്റനാമൊട്ടകം മാതിരി
പഴയൊരിപ്പിരമിഡുമാർന്ന മരുഭൂമിയിൽ
കുരിശിലൊരു കാപ്പിരി ക്രിസ്തു മരിച്ചുയിൽൾ-
ത്തെഴുന്നേല്ക്കുമിരുളാണ്ട് ഭൂഖണ്ഡ സീമയിൽ
പാതിരാസൂര്യന്റെ നാടുകളിൽ, മർത്ത്വന്റെ
ജാതകം മാറ്റിക്കുറിക്കുമിടങ്ങളിൽ…
…………………………………….
എവിടെയുമെനിക്കൊരു വീടുണ്ട് ഞാനുമു
ണ്ടെഴുതി മുഴുമിക്കാത്ത കവിതയും, കാണുവാ-
നുഴറുന്ന നല്ല മനുഷ്യരും, അവരൊന്നു
നുകരാൻ കൊതിക്കുന്ന വാഴ്വിന്റെ ലഹരിയും” (വീടുകൾ – ഒ.എൻ.വി

Question 23.
ഇവിടെ യുമെനിക്കൊരു വീടുണ്ട്’ എന്ന പ്രയോഗത്തിന്റെ പൊരുളെന്താണ്?
Answer:
വിശ്വമാനവികനാണ് കവി എന്നാണ് ഉദ്ദേശിക്കുന്നത്. ലോക ത്തിന്റെ ഏതു കോണും തന്റെ നാടാണ്.

Kerala Plus Two Malayalam Question Paper March 2018 with Answers

Question 24.
‘കുരിശിലൊരു കാപ്പിരി ക്രിസ്തു’ എന്ന പ്രയോഗം ഓർമ്മിപ്പിക്കു ന്നതെന്താണ്?
Answer:
നെൽസൺ മണ്ടേല ആഫ്രിക്കൻ ജനതയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ ത്വാഗപൂർണ്ണമായ പോരാട്ടങ്ങളേയും അനുഭ വിച്ച പീഢനങ്ങളേയും ഓർമ്മിപ്പിക്കുന്നു.

Question 25.
ഈ കവിതയിലെ വരികൾ നിങ്ങളിലുണർത്തുന്ന ജീവിതദർശന മെന്താണ്?
Answer:
ലോകത്തിന്റെ ഏതു കോണിലെ മനുഷ്യരോടൊപ്പവും ജീവിത ത്തിന്റെ നിറവും (നിറവ്) സന്തോഷവും പങ്കിടാൻ ആഗ്രഹിക്കുന്ന കവി വിശ്വമാനവികത എന്ന സന്ദേശമാണ് നൽകുന്നത്. ദേശാ തീതമായ മാനവികത ദർശനം, ദേശാതീതമായ മാനുഷികത, സഹാ നുഭൂതി, സ്നേഹം തുടങ്ങിയ ജീവിതമൂല്യങ്ങളുടെ കാവ്യാത്മക മായ ആവിഷ്ക്കാരം. എവിടെയും ഞാനുമുണ്ട് എഴുതി മുഴുമി ക്കാത്ത കവിതയും കാണുവാനുഴറുന്ന നല്ല മനുഷ്വരും ഉണ്ട് എന്നു പറയുന്ന കവി വിശ്വമാനവികനാണ്.

26 മുതൽ 28 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിനു് ഒന്നര പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (8 സ്കോർ വീതം) (സ്കോർസ് : 2 × 8 = 16)

Question 26.
മാപ്പിളപ്പാട്ട് രചയിതാക്കളിൽ പ്രമുഖനായ പുലിക്കോട്ടിൽ ഹൈദ റിന്റെ ചരമ വാർഷികദിനത്തിൽ പ്രസിദ്ധീകരിക്കാനായി അദ്ദേഹ ത്തിന്റെ ജീവിതത്തെയും സാഹിത്യ സംഭാവനകളെയും വിശദീ കരിക്കുന്ന ഫീച്ചർ തയ്യാറാക്കുക.
Answer:
നൂറ്റാണ്ടുകൾക്കു മുമ്പെ ഇസ്ലാം മതപ്രചാരണവുമായി ഇവിടെ വന്നിറങ്ങിയ മതപ്രചാരകർക്ക് മലയാളഭാഷ പ്രശ്നമായിതീർന്നു. സ്വാഭാവികമായും അവർ അവർക്ക് ഇണങ്ങുന്ന, എന്നാൽ ആ യവിനിമയത്തിന് അനുയോജ്യമായ ഒരു ഭാഷാസങ്കരം സൃഷ്ടി ച്ചു, അതിനും ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് രൂപീ കൃതമായിരുന്ന നമ്മുടെ മലയാളത്തിന് ആ പ്രത്യേക സമയത്ത് വ്യവസ്ഥാപിതമായ ഒരു ലിപി വ്യവസ്ഥ ഉണ്ടായിരുന്നില്ല. അതു കൊണ്ടുതന്നെ അറബിലിപികളിൽ മലയാളം എഴുതുന്ന നൂതന മായ ഒരു ഭാഷാപ്രയോഗം അവരിവിടെ കൊണ്ടുവന്നു. അത് “അറബി – മലയാളം’ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു. മണി പ്രവാളശൈലിയും ഒരു ഭാഷാസങ്കരം തന്നെ ആണ്. അതിൽ സംസ്കൃതത്തിന്റെ സ്ഥാനത്ത് അറബി മലയാളത്തിൽ ഇങ്ങനെ ഉടലെടുത്ത് അറബി മലയാളസാഹിത്വരൂപങ്ങളിൽ പദവിഭാ ഗമാണ്, പിന്നീട് മാപ്പിളപ്പാട്ടായി മാറിയത്.

മാപ്പിളപ്പാട്ടിന്റെ ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോൾ ‘മുഹ യദ്ദീൻ മാലയിൽ തുടങ്ങി, വർത്തമാനകാലം വരെ വന്നു നിൽക്കുന്ന മഹത്തായ ഒരു പാരമ്പര്യം കാണുവാൻ കഴിയും. ആ ചരിത്രവഴികളിൽ അൽപം വേറിട്ട രീതിയിൽ സഞ്ചരിച്ച മാപ്പി ഒപ്പാട്ട് രചയിതാവാണ് പുലിക്കോട്ടിൽ ഹൈദർ പ്രമേയത്തിലും, കാഴ്ചപ്പാടിലും, ഭാഷയിലും തന്റേതായ ഒരു തനിമ നിലനിർത്താൻ അദ്ദേഹത്തിനു സാധിച്ചു

പ്രമേയസ്വീകരണത്തിൽ അത്വനും വിശ്വസ്തത പുലർത്തിയ രച യിതാവായിരുന്നു പുലിക്കോട്ടിൽ ഹൈദർ, തന്റെ നീണ്ട ജീവിത കാലയളവിനുള്ളിൽ അദ്ദേഹം രചിച്ച അനേകം കൃതികളെ പഠന വിധേയമാക്കിയാൽ, വിഷയവൈവിധ്യത്തിന്റെ കാര്യത്തിൽ അസാ ധാരണമായ വൈദഗ്ധ്വം അദ്ദേഹം പ്രകടിപ്പിച്ചതായി കണ്ടെത്താൻ സാധിക്കും. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ‘ഹൈദർ’ തനി മലയാളി ആയിരുന്നു എന്നതാണ്. മലയാളിത്തം, ഇത്രമാത്രം സ്വാംശീകരിച്ച് മാപ്പിളപ്പാട്ട് സാഹിത്വത്തിലേക്കാവാഹിച്ച മറ്റൊരു ഗാനരചയിതാവിനെ കാണാൻ പ്രയാസമാണ്. നാടൻ എന്നല്ല മല ബാർ – ഏറനാടൻ ശൈലി. ആ ഗ്രാമീണ നിഷ്കളങ്കതയും, നാടൻ പ്രയോഗങ്ങളും, അദ്ദേഹം മാപ്പിളപ്പാട്ടിലേക്കാവാഹിച്ചു. ഒപ്പം ഒരു ഗുണം കൂടി ഉണ്ടായി. അനിതരസാധാരണമായ ലാളിത്വം അതോടെ മാപ്പിളപ്പാട്ടിന് കൈവന്നു.

തന്റെ ചുറ്റുപാടുകളിലുള്ള വിഷയങ്ങളെ സ്വീകരിക്കുവാൻ ഹൈദർ ഔത്സുക്യം പ്രകടിപ്പിച്ചു. സമകാലീനരായ മറ്റു പല പ്രസിദ്ധ മാപ്പിള പാട്ടു രചയിതാക്കളും മറ്റു മേച്ചിൽ പുറ ങ്ങൾ തേടിപ്പോയപ്പോൾ, ഹൈദർ സ്വന്തം തട്ടകത്ത് ഉറച്ചുനിന്നു. തന്റെ വേദനകളെ, തന്റെ ചുറ്റുപാടുകളെ തന്റെ കലയിലേക്ക് ചിത്രീകരിക്കാനുള്ള ആ ദാഹം തന്നെയാണ് ഹൈദറിനെ വ്യത സ്തനാക്കുന്നത്. ഒപ്പം അദ്ദേഹം മറ്റുള്ളവരെ പോലെ അ ബിൻചരിത്രത്തിലേക്ക് കടന്നുചെന്നില്ല. തനിക്കറിയാത്ത ഭൂമിക കളെ ഭാവനാവിലാസം കൊണ്ടു മാത്രം സ്വായത്തമാക്കുന്ന ചെപ ടിവിദ്യ തനിക്കിണങ്ങില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

ഒപ്പം കാൽപ നികതയെ അദ്ദേഹം തള്ളിക്കളഞ്ഞു. ലഹരി നുരയുന്ന മുന്തിരി ച്ചാറിന്റെ വ്വതയാർന്ന പ്രലോഭനത്തെ ഹൈദർ ഉപേക്ഷിച്ചു. ഇസ്ലാമിക ഇതിവൃത്തങ്ങളും, കാൽപനിക ലോകവും, വേണ്ട ന്നുവെച്ച് മതേതരവാദിയായി, പ്രാദേശികമായ നാട്ടുകഥകളിലേ ക്കും, പുരാവൃത്തങ്ങളിലേക്കും തന്റെ മനസ്സു തുറന്നുവെച്ചു അങ്ങനെ മാപ്പിളപ്പാട്ടിന്റെ ചരിത്രത്തിലെ വേറിട്ട അധ്യായമായി സ്വയം മാറി. കാൽപനികതയുടെ മഞ്ഞുതുള്ളികൾ അദ്ദേഹത്തെ വശീകരിച്ചില്ല. യാഥാർത്ഥ്വത്തിന്റെ പൊൻവെളിച്ചത്തിൽ, തന്റെ ജന്മനാടിന്റെ അസുലഭമായ അറിവുകളെയും, പ്രാദേശികത യെയും തനിക്കുള്ള പ്രമേയങ്ങളാക്കി മാറ്റി.

അദ്ദേഹത്തിന്റെ പ്രമേയസ്വീകരണത്തിന്റെ മറ്റൊരു തലം സ്ത്രീക ളായിരുന്നു. സ്ത്രീകളുടെ നൊമ്പരങ്ങൾ ഹൈദരുടെ പ്രമേയ ങ്ങളിലെ സ്ഥിരം സാന്നിധ്യമായി മാറി. ഉദാ; മറിയക്കുട്ടിയുടെ കത്ത് (1924) പുരുഷന്റെ ക്രൂരത, വഞ്ചന, അടിസ്ഥാനരഹിതമായ സംശയം എന്നിവയ്ക്ക് ഇരയാകേണ്ടിവരുന്ന സ്ത്രീകളുടെ കണ്ണീര് ഒരു സന്ദേശം എന്നപോലെ ഹൈദരുടെ തൂലികത്തു മ്പിൽ നിന്ന് വാക്കുകളായി പ്രവഹിച്ചു.

അങ്ങനെ സ്ത്രീ പക്ഷപാതിയായി. നിന്നുകൊണ്ട് പ്രമേയസ്വീക രണം നടത്തുമ്പോൾതന്നെ സ്ത്രീകളുടെ പൊങ്ങച്ചത്തെയും, ബലഹീനതകളെയും തുറന്നുകാണിക്കാനും ഹൈദർ ശ്രമിക്കു ന്നുണ്ട്. അങ്ങനെ ഒരു യഥാർത്ഥ ഫെമിനിയൻ കാഴ്ചപ്പാട് പതി റ്റാണ്ടുകൾക്കുമുമ്പുതന്നെ വെച്ചുപുലർത്തിയ മാപ്പിളപ്പാട്ട് രച യിതാക്കൾക്കിടയിലെ വിപ്ലവകാരി തന്നെ ആയിരുന്നു ‘പുലിക്കോ ട്ടിൽ ഹൈദർ.

മറ്റൊരു പ്രമേയസ്വീകരണം ഹൈദർ കൈവെച്ചത് കത്തുപാട്ടു കളിലായിരുന്നു. മാപ്പിളപ്പാട്ടിന്റെ കത്തുപാട്ടുകൾ എന്ന വിഭാ ഗത്തെ ജനകീയമാക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ചു ഹൈദർ. കത്തായി വായിക്കാനും, കരളലിയിക്കും മട്ടിൽ പാടാനും പറ്റണം. ഇതായിരുന്നു. ഹൈദരുടെ രീതി. വേർപാ ടിന്റെ വേദനകൊണ്ട് നിറയുന്ന ആ നീറുന്ന കത്തുപാട്ടുകൾ ഇന്നും ശക്തമായിതന്നെ പുതുതലമുറയിലും നിലനിൽക്കുന്നു. ഹൈദറിന്റെ മറ്റൊരു സവിശേഷത ഒറ്റപ്പാട്ടുകൾ കെട്ടുന്നതിൽ അതിവിദഗ്ധനായിരുന്നു എന്നതാണ്. നിമിഷകവിയും കൂടിയാ യിരുന്നു. മതനിരപേക്ഷമായ, അന്ധവിശ്വാസമുക്തമായ പ്രമേയ സ്വീകരണവും, സ്വാതന്ത്ര്വസമരത്തിന്റെ ആവേശവും ഹൈദരുടെ രചനാസാമ്രാജ്യത്തിന് തിലകക്കുറിയായി മാറിയിട്ടുണ്ട്.

ഈണത്തിന്റെ താളത്തിന്റെ വല്ലാത്തൊരു സ്വാധീനം നിറഞ്ഞ ഭാഷാപ്രയോഗങ്ങളായിരുന്നു ഹൈദറിന്റേത്. മലബാറിന്റെ പ്രത്യേ കിച്ച്, ഏറനാടൻ ശൈലിയുടെ ആരാധകനും, ആ വി ഷ്കർത്താവും ആയിരുന്നു ഹൈദർ, സ്വാഭാവികമായും ലാളിത്വം ആ രചനകളുടെ മുഖമുദ്രയായി മാറി.

പുലിക്കോട്ടിൽ ഹൈദർ തീർച്ചയായും മലയാളിത്തത്തിന് ഏറെ പ്രാധാന്യം നൽകി. കേരളീയത ചോരുന്ന പ്രാദേശിയ വഴിമാ കുന്ന, ഒന്നും തന്നെ അദ്ദേഹം തന്റെ രചനയിൽ ഉൾപ്പെടുത്തി യില്ല. ഭാഷാപ്രയോഗങ്ങളിൽ അതുകൊണ്ട് തന്നെ ഹൈദർ കണി ശത പുലർത്തി.

നാട്ടുകഥകളും, പുരാവൃത്തങ്ങളുമാണ് ഹൈദറിനെ ഏറ്റവും അധികം പ്രചോദിപ്പിച്ചത്. ഭക്തിപോലും അദ്ദേഹത്തെ ഉന്മത്തനാ ക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ആ പ്രമേയങ്ങളോട് നീതിപു ലർത്താൻ കഴിയുന്ന പദാവലി മാത്രമേ അദ്ദേഹം തന്റെ രചന യ്ക്കായി സ്വീകരിച്ചുള്ളു. ആശയങ്ങളുടെ കൈമാറ്റത്തിന് വിഘാതം സൃഷ്ടിച്ചേക്കാവുന്ന പദപ്രയോഗങ്ങളെ അദ്ദേഹം നിരാ കരിച്ചു.

താളം നിലനിർത്തുന്നതിനുവേണ്ടി അടിസ്ഥാനവാകരണ നിയമ ങ്ങളിൽ പോലും വിട്ടുവീഴ്ചകൾ ചെയ്യാൻ ഹൈദർ ഒരുങ്ങി. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ‘വിഭക്തിപ്രത്വയങ്ങളുടെ ഉപയോഗത്തിൽ പോലും അദ്ദേഹം സംസാരഭാഷയുടെ വാമൊ ഴിവഴക്കത്തിന്റെ രീതികളെയാണ് സ്വീകരിച്ചത്.

കാഴ്ചപ്പാട് വ്യക്തിത്വവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. കാഴ്ച പാടിന്റെ കാര്യത്തിലാണ് പുലിക്കോട്ടിൽ ഹൈദർ ഏറെ വ്യത്യ സ്തനാകുന്നത്. അതിൽ ഏറ്റവും പ്രധാനം അദ്ദേഹത്തിന്റെ മത നിരപേക്ഷതയാണ്. ഒരു നിഷ്പക്ഷവാദിയായി ആ ഭൂതകാലഘ ട്ടത്തിൽ, പ്രത്യേകിച്ച് മാപ്പിളപ്പാട്ടെന്ന് ഒരു ഗാനശാഖയിൽ പ്രവർത്തിക്കുമ്പോൾ, അതും ആ ഗാനശാഖ ഒരു മതത്തിന്റെ തണലിൽ, ആശ്രയിച്ചുകൊണ്ട് വളർന്നു നിൽക്കുമ്പോൾ, അങ്ങ നെയൊരു മതനിരപേക്ഷമായ കാഴ്ചപ്പാട് പുലർത്തുക എന്നത് അനിതരസാധാരണവും, അസാമാന്യമായ സ്ഥരത്തിനും അട യാളവുമാണ്. അതുതന്നെയാണ് ആ ഗാനരചയിതാവിന്റെ വേറിട്ട കാഴ്ചപ്പാടിന്റെ ആദ്യ ഉദാഹരണം.

രണ്ടാമത് കാൽപനികതയോടും അന്ധവിശ്വാസങ്ങളോടും അദ്ദേഹം പുറംതിരിഞ്ഞുനിന്നു. മാപ്പിളപ്പാട്ട് എന്ന ഗാനശാഖ കാൽപനികതയിൽ മുങ്ങിക്കുളിച്ചു നിൽക്കുമ്പോഴാണ് അദ്ദേഹ ത്തിന്റെ ഈ നിരാകരണം. ഒപ്പം പ്രാദേശികതയും, നാട്ടുകഥക ളും, പുരാവൃത്തങ്ങളും പകരമായി സ്വീകരിച്ചു. ഈയൊരു കാഴ്ചപ്പാട് തന്റെ ജന്മനാടിനോടും, തന്റെ പരിതഃസ്ഥിതിയോടും ഹൈദർ പുലർത്തിപോന്ന അടങ്ങാത്ത കുറിൽ നിന്ന് ഉടലെടു താണ്. ഒപ്പം സ്വാതന്ത്ര്യസമരത്തിനോട് അനുഭാവവും. അതി ലൂടെ ദേശീയവാദിയും, സ്ത്രീപക്ഷചിന്തകനും, സ്ത്രീസമത്വവാ ദിയും ആയി മാറി അദ്ദേഹം. ഇങ്ങനെ അരനൂറ്റാണ്ടു മുമ്പും ആധുനികമായ കാഴ്ചപ്പാടുകൾ പുലർത്താൻ ഹൈദർ എന്ന യിതാവിനു കഴിഞ്ഞു എന്നത് നിസ്സാരമല്ല.

Kerala Plus Two Malayalam Question Paper March 2018 with Answers

Question 27.
‘നവമാധ്യമങ്ങളും നവസംസ്കാരവും’ എന്ന വിഷയത്തെ ആസ്പ ദമാക്കി നിങ്ങളുടെ നാട്ടിലെ ഗ്രന്ഥശാലയിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ അവതരിപ്പിക്കാനായി ഒരു പ്രബന്ധം തയ്യാറാക്കുക.
Answer:
ഇന്ന് social media എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുന്നവ രാണ് എല്ലാ പ്രമുഖരും. അത് രാഷ്ട്രീയക്കാർ മാത്രമല്ല, സാമൂ ഹ്വ, സാംസ്കാരിക, സിനിമ എന്നിങ്ങനെ ഏതു തുറയിൽപ്പെട്ട സെലിബ്രിറ്റി ആണെങ്കിലും, അവരിന്ന് ഈ പൗശബ്ദത്തിന് കാതോർക്കുന്നു. കണ്ണുകൊടുക്കുന്നു. പണ്ട് കാലത്ത് ഒറ്റപ്പെ ട്ടുപോയ ഏകസ്വരങ്ങൾ ബഹുസ്വരതയുടെ രൂപം പ്രാപിച്ച് ഈ നവമാധ്യമങ്ങളിലൂടെ രംഗപ്രവേശം നടത്തിയിരിക്കുന്നു. സ്വാഭാ വികമായി ഒറ്റപ്പെട്ടുപോയ ശബ്ദങ്ങൾക്ക് രൂപം കിട്ടിയിരിക്കുന്നു. അവയ്ക്ക് ഒരു ശരീരമുണ്ടായിരിക്കുന്നു. ഒറ്റപ്പെട്ട നിലവിളി കൾക്ക് കേൾവിക്കാർ ഉണ്ടായിരിക്കുന്നു. പ്രതികരണങ്ങൾക്ക് ഒരു ഏകതാനത കൈവന്നിരിക്കുന്നു.

ഏതു സാമൂഹികപ്രശ്നത്തിനും ഒരു ഇടപെടൽ സാധ്യത ഉടലെ ടുത്തു എന്നതാണ് ഈ മാറ്റത്തിന്റെ സവിശേഷത. പ്രധാന ഒരു വിമർശനം, മറഞ്ഞിരുന്ന ഈ രീതിയിലെ പ്രതികരണത്തിനേ മല യാളി മുതിരുന്നുള്ളൂ” – എന്നതാണ്. പെട്ടെന്ന് ഒരു മാറ്റം എന്നത് അസാധ്യമാണ്. ഒന്നിലും ഇടപെടാതെ, സ്വന്തം കാഴ്ചയുടെ ഇട്ടാ വട്ടത്ത് മാത്രം ഒതുങ്ങിനിന്നിരുന്ന ശരാശരി മലയാളി ഇന്ന് സാമൂ ഹിക മാധ്യമങ്ങളിലൂടെ തന്റെ കൺമുന്നിൽ വന്ന എല്ലാ പ്രശ്ന ങ്ങളിലേക്കും അഭിപ്രായങ്ങളിലൂടെ തുറന്ന ഇടപെടൽ തന്നെ നടത്തിത്തുടങ്ങിയിരിക്കുന്നു. ഇതൊരു ശുഭസൂചനയാണ്. പോസിറ്റീവായ സമീപനത്തിൽ രജതരേഖ.

മാറ്റത്തിന്റെ സൂചന. പതിയെ പ്രത്യക്ഷമായ ഇടപെടലുകളിലേക്കും മലയാളി സമൂഹ ത്തിന്റെ പൊതുസ്വഭാവം മാറുമെന്ന ശുഭപ്രതീക്ഷ പുലർത്താം. അതിന്റെ ആദ്യകിരണങ്ങൾ കണ്ടുതുടങ്ങി. കാസർകോഡ് ഒരു സ്ക്കൂൾ വിദ്വാർത്ഥിനിയെ പരസ്വമായി ശലപെടുത്താൻ വന്ന യുവാവിനെ, സഹപാഠികളും, വിദ്യാർത്ഥിനികളും കൂടി ചെരി പുകൊണ്ട് അടിക്കുന്ന രംഗം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാ ധ്യമങ്ങളിൽ വൈറലായി പടർന്നിരുന്നു. ഇതൊരു പ്രചോദന ത്തിന്റെ അടയാളമാണ്. ഡൽഹിയിൽ ഒരു പെൺകുട്ടി തന്നെ ശല്യപ്പെടുത്താൻ വന്ന യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് ഷു കൊണ്ട് അടിച്ചു കൊണ്ടെത്തിക്കുന്ന കാഴ്ച മാസങ്ങൾക്കു മുമ്പ് ഇതുപോലെ പ്രചരിച്ചിരുന്നു. ആ അനുഭവത്തിൽ നിന്നുള്ള പ്രചോദനം.

ഇത് അനുകൂലമായ പോസിറ്റീവായ പ്രതികരണമാണെങ്കിൽ, വളരെ ബാലിശമെന്ന് ഒറ്റനോട്ടത്തിൽ തന്നെ നമുക്ക് തോന്നാവുന്ന ഒരു അനുകരണഭ്രാന്തിന്റെ പിടിയിലാണ് ഇന്നത്തെ യുവത്വം. ‘അതു’ സെൽഫി തരംഗമാണ്. സെൽഫി ഭ്രമം അതിന്റെ ഉച്ചകോ ടിയിൽ എത്തിയിരിക്കുന്നു. ഏതൊക്കെ രീതിയിൽ എങ്ങനെ യൊക്കെ തന്റെ മുഖം വ്യത്യസ്തമായ സ്നാപ്പുകളിൽ ഒതുക്കാം എന്ന് ചിന്തിച്ച് തലപുകയ്ക്കുകയാണ് യുവത്വം. യുവാക്കൾ ഭൂരി ഭാഗവും ഈ ഒരു മാനിയയിൽ പെട്ടിരിക്കുകയാണ്. ആബാല വൃദ്ധം ജനങ്ങളിലേക്കും ഇതു പടരുന്നുണ്ട്. ഒരു സിഗ്നേച്ചർ ട് സ്വാർത്ഥതയിലേക്കുള്ള പാലമായി ‘സെൽഫി’ മാറിയിരിക്കുന്നു.

സ്വാഭാവികമായും മാറുന്ന യുവത്വത്തിന്റെ മുഖമായി അതു മാറി. ഒന്നിൽ നിന്ന് ഒന്നിലേക്കെന്നപോലെ അതു പടരുന്നു. അനേകം അപകടങ്ങളിലേക്ക് എടുത്തു ചാടാനുള്ള ഒരു ആത്മഹത്യാ വാതിലായി, മുനമ്പായി, സെൽഫി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവ സങ്ങളിലാണ് ചരക്കുതീവണ്ടിക്കു മുകളിൽ നിന്ന് സെൽഫിയെ ടുത്ത ഒരു കൂട്ടം യുവാക്കളെ റെയിൽവെ പോലീസിന്റെ സമ യോചിത ഇടപെടൽ കൂട്ടമരണത്തിൽ നിന്ന് രക്ഷിച്ചത്. ഇതെല്ലാം ഈ നവമാധ്യമത്തിന്റെ ദുഷിച്ച വശങ്ങൾ മാത്രമാണ്. ബോധ വൽക്കരണം കൊണ്ട് മാറ്റാവുന്നത്. വ്യത്യസ്തതയ്ക്കുവേണ്ടി മനു ഷൻ നടത്തുന്ന പേക്കൂത്തുകളാണ് ഈ തരത്തിലുള്ള സെൽഫിക്കെണികളിലേക്ക് നയിക്കുന്നത്.

ഈ കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യക്കാർ ആപത്തിന്റെ പേരിൽ, വ്യക്തിപരമായ ഒരു വിപത്തിന്റെ പേരിൽ, ഒരു സാധുപെൺകുട്ടി നേരിട്ട പീഢനത്തിന്റെ പേരിൽ ഒന്നായി മാറി. ഡൽഹിയിലെ, ‘നിർഭയ’ ഭാരതീയ സ്ത്രീത്വത്തിന്റെ പീഢന മുഖമായി മാറി. ജീവി തത്തിന്റെ നാനാതുറകളിലുംപെട്ട ആബാലവൃദ്ധം ജനങ്ങളും ആ ദുഷ്ചെയ്തിക്കെതിരെ അതിശക്തമായ നിലപാട് കൈക്കൊണ്ടു. ഒരൊറ്റ പ്രതിഷേധ സ്വരമായി 121 കോടി ജനങ്ങൾ ഒന്നിച്ചു.

ഒരു പതിവുരീതിയിലുള്ള ചെറിയൊരു പ്രതിഷേധത്തിനപ്പുറമായി ജന സാഗരങ്ങൾ ഇരമ്പിയതിനു പിന്നിൽ പ്രചോദനമായി ത്തിരുന്നത് ഈ നവമാധ്യങ്ങളുടെ കരുത്താണ്. ഒരൊറ്റ സ്വരത്തിൽ നിന്ന് പതിനായിരക്കണക്കിന് കണ്ഠങ്ങളിലേക്ക് അത് പൊടു ന്നനെ കാട്ടുതീ പോലെ വ്യാപിച്ചു. ആ വ്യാപനത്തിന്റെ ശക്തി നാം കണ്ടറിഞ്ഞതാണ്. അതുപോലെ അണ്ണാഹസാരെ തലസ്ഥാന നഗരിയെ ഇളക്കിമറിച്ചു നടത്തിയ അഴിമതിവിരുദ്ധ സമരവും ഇങ്ങനെ സാമൂഹിക നവമാധ്യമങ്ങളുടെ തികഞ്ഞ പങ്കാളിത്ത ത്തോടെ അരങ്ങേറിയതാണ്. ഈ രീതിയിൽ സമൂഹത്തെ ഒന്ന ടങ്കം സാധിക്കുന്ന പ്രശ്നങ്ങളിലേക്ക് ഒരു വലിയ ജനമുന്നേറ്റ ത്തോടെ പ്രതിഷേധരീതികളിൽ വ്യാപരിക്കുവാൻ നവമാധ്യമങ്ങൾ നടത്തുന്ന പ്രേരണ പ്രകടമാണ്.

ഈ അവസ്ഥ പരമ്പരാഗത, സാമ്പ്രദായിക രീതികളിൽ നിന്ന് തി മാറി സഞ്ചരിക്കാൻ നമ്മുടെ പഴയ മാധ്യമങ്ങളേയും നിർബന്ധിത രാക്കുന്നു. തങ്ങളുടെ രീതികൾ കാലഘട്ടത്തിനനുസരിച്ച്, നവി കരിക്കേണ്ടതുണ്ടെന്ന വലിയ തിരിച്ചറിവിലേക്ക് അവരും എത്തി ചേരുന്നു. ഇതൊരു സാമൂഹിക നവോഥാനം തന്നെയാണ്. ഓരോ കാലത്തും പുതിയ, പുതിയ ഉണർവ്വേകളിലേക്ക് സമൂഹം ഉണർന്നുയർന്നിട്ടുണ്ട്. വിവിധ കാലഘട്ടങ്ങളിൽ. ഈ പുതിയ കാലഘട്ടത്തിന്റെ സാമൂഹികമായ ഉണർവ്വിന്റെ ഉദാഹരണം തന്നെ യാണ് ഈ നവമാധ്യമങ്ങളുടെ അഭൂതപൂർവ്വമായി വ്യാപനം.

ഒരിക്കൽ പോലും കാണാതെ ജീവിതത്തിന്റെ പങ്കാളികളെ വരെ കണ്ടെത്തുന്ന, സൗഹൃദ, സ്നേഹക്കൂട്ടായ്മകളുടേയും സംഗമം കൂടിയാണ് സാമൂഹിക മാധ്യമങ്ങൾ. ജീവിതത്തിന്റെ വലിയൊരു ഭാഗം പ്രവാസികളായി കഴിയുന്ന മലയാളികൾക്ക് തങ്ങളുടെ നാടിന്റെ സ്പന്ദനങ്ങളിൽ, ചെറിയ ചെറിയ സംഭവവികാസങ്ങളിൽ പ്രതികരണങ്ങളിലൂടെയെങ്കിലും പങ്കാളികളാകാനുള്ള അവ സരം ലഭിക്കുന്നു. പ്രവാസി വോട്ട് എന്ന വലിയ ഒരു ആവശ്യ കത സാങ്കേതിക തടസ്സങ്ങളിൽ തട്ടിമുട്ടി നിന്നപ്പോഴും, വലിയ തോതിൽ പ്രതികരണങ്ങളും, പ്രതിഷേധങ്ങളുമായി കളം നിറയാ നും, വളരെ വേഗം ഒരു തീരുമാനത്തിലെത്തിക്കാനുള്ള അധിക സമ്മർദ്ദമായി മാറാനും നമ്മുടെ പ്രവാസികൾക്ക് വേദിയായതും ഈ നവമാധ്യങ്ങൾ തന്നെയാണ്.

ഒരു open form – ന്റെ ജനകീയ കൂട്ടായ്മയുടെ ധർമ്മം ഈ സാമൂ ഹിക മാധ്യമങ്ങൾ നിർവ്വഹിക്കുന്നുണ്ട്. ഒപ്പം തങ്ങളുടെ രീതികൾ അനുകരിക്കാനും, ഈ പുതിയ വഴിയിലൂടെ സഞ്ചരിക്കുന്ന തിനും മറ്റു മാധ്യമങ്ങളെ പ്രേരിപ്പിക്കാനും നവമാധ്യമങ്ങൾക്ക് കഴി യുന്നു. അതൊരു വലിയ മാറ്റത്തിന്റെ അടയാളം തന്നെയാണ്. വലിയൊരു മാറ്റം മലയാളത്തെ സംബന്ധിച്ചുണ്ടായത്, ഭാഷയുടെ ഒരു ഉയിർത്തെഴുന്നേൽപ്പിന് ഈ നവമാധ്യമങ്ങളുടെ കടന്നുവ രവ് സഹായിച്ചു എന്നതാണ്. മലയാളത്തിന്റെ ശക്തി, മാതൃഭാഷ യുടെ ശക്തി പ്രതികരണങ്ങളുടെ കരുത്ത് വർദ്ധിപ്പിക്കുമെന്ന് യുവജനത തിരിച്ചറിഞ്ഞു. സ്വാഭാവികമായും തങ്ങളുടെ ഇടപെടലുകൾക്ക് മലയാളത്തെ അധികമായി ആശ്രയിക്കാനും, ഉപയോഗിക്കാനും തുടങ്ങി. വിസ്മൃതിയിലേക്ക് നീങ്ങിക്കൊണ്ടി രുന്ന ഭാഷാസ്നേഹം അങ്ങനെ ഉയിർത്തെഴുന്നേൽപ്പിന്റെ പാത യിലേക്ക് നീങ്ങി. ലോകത്തെല്ലായിടത്തും ഈ തരത്തിലുള്ള ഒരു ഉണർവുണ്ടായിട്ടുണ്ട്. ആ തിരിച്ചറിവ് നമ്മുടെ യുവജനതയ്ക്ക് പ്രചോദനമായിത്തീർന്നു.

എല്ലാ അർത്ഥത്തിലും, ഈ നവമാധ്യമങ്ങളുടെ മുന്നേറ്റം നമ്മുടെ സാമൂഹ്യസാംസ്കാരിക മണ്ഡലങ്ങളിലും, ഭാഷയിലും വലിയ മാറ്റങ്ങൾ തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ജീവിതത്തിന്റെ സ സ്തമേഖലകളേയും സ്പർശിക്കാനും നിലപാടുകൾ അറിയിക്കാ നും, സാമൂഹിക പ്രശ്നങ്ങളിൽ സജീവമായും ഇടപെടാനും സാധിക്കുന്ന തരത്തിൽ മലയാളിയുടെ സാമൂഹിക ബോധം വളർന്നിരിക്കുന്നു. അതിന്റെ അനുരണനങ്ങൾ എല്ലാ മേഖല യിലും അലയടിക്കും. സ്വകാര്യതയുടെ അഭാവം ചിലപ്പോഴൊക്കെ ഒരു നെഗറ്റീവ് വശമായി വരുന്നുണ്ടെങ്കിലും, അനവധി ഗുണ ങ്ങൾക്കിടയിലെ ചെറിയ അസൗകര്യമായി കണക്കുകൂട്ടിയാൽ മതി. ആശയങ്ങളെ പടർത്താനും, രൂപീകരിക്കാനും കാലം ഒരു ക്കിവെച്ച ഏറ്റവും സജീവമായ ജനാധിപത്വവേദികൾ കൂടിയാണ് ഈ നവലോക മാധ്യമങ്ങൾ.

Kerala Plus Two Malayalam Question Paper March 2018 with Answers

Question 28.
‘ദൃശ്യ ബിംബങ്ങളുടെ സമൃദ്ധി കടമ്മനിട്ടയുടെ കാവ്യഭാഷയെ അപൂർവ സുന്ദരമാക്കുന്നു’ – ‘കിരാതവൃത്തം’ എന്ന കവിതയെ ആസ്പദമാക്കി വിശകലനം ചെയ്യുക.
Answer:
ബിംബം എന്താണെന്നും അവയുടെ സവിശേഷത എന്താ ണെന്നും പിതൃബിംബം എന്ന ശീർഷകത്തിൽ വിവരിച്ചിട്ടുണ്ട്. ബിംബങ്ങൾ പല വിധമുണ്ട്. ഗന്ധ ബിംബമുണ്ട്, ദൃശ്യ ബിംബമു ണ്ട്. കിരാതവൃത്തം വന്യ പ്രകൃതിയിൽ നിന്നുമാണ് ബിംബങ്ങളെ നിർമ്മിക്കുന്നത്.

‘ഒരു നുണുങ്ങു ദുഃഖത്തിന്റെ
വഴിത്തിരിവിൽ വന്നു ഞാൻ
തളർന്നു വീണൊരു നിഴൽ മാത്രം
താങ്ങായി നടന്നു ഞാൻ
പിച്ച സൂര്യനെകണ്ടു

തപ്താശ്രു പൊഴിച്ചു ഞാൻ…’ എന്നു തുടങ്ങുന്ന കവിത (‘ഞാൻ’ യിലൂടെ തന്റെ കാവ്യാത്മകതക്ക് അനുഭവത്തിന്റെ തീവ്രത നൽകിയ കടമ്മനിട്ടയുടെ ഒരു പാട്ട്, കിരാതവൃത്തം, തേങ്ങ, പുരുഷസൂക്തം, കോഴി എന്നിവയിലെല്ലാം വ്യത്യസ്ത ശൈലികൾ കാണാം. പടയണിയിലെ മറുതപ്പാട്ടിന്റെയും പുലയ പാട്ടിന്റെയും താളങ്ങളെ ചിട്ടപ്പെടുത്തിയും നാടോടി ശീലുകളെ തോറ്റിയുണർത്തിയും അവയുടെ അനുഷ്ഠാനപരതയുടെ പരി വേഷം നിലനിർത്തുകയും അവയിൽ ഇരയുടെ ആദിവാസിയു ടെ, കാട്ടാളന്റെ, അടിച്ചമർത്തപ്പെട്ടവന്റെ ദുഃഖദോഷ സങ്കുലമായ മാനുഷികമായ ഉള്ളടക്കം നിറക്കുകയും ഭാവനകൊണ്ട് നവീനത നൽകുകയും ആലാപനത്തിലെ പുരുഷശബ്ദത്താൽ മാന്ത്രിക ധ്വനി കൈവരുത്തുകയും ചെയ്ത കവിയാണ് കടമ്മനിട്ട.

കിരാതവൃത്തത്തിലെ ദൃശ്യബിംബങ്ങൾ കവിതയെ സൗന്ദര്യാത്മ കവും കാവ്യാത്മകവുമാക്കുന്നതിൽ സവിശേഷമായ സ്ഥാനം വഹിക്കുന്നു.

കാട്ടാളന്റെ രൂപം രണ്ട് ദൃശ്യബിംബങ്ങളിലൂടെയാണ് പ്രകാശിപ്പി ക്കുന്നത്. ഈറ്റപ്പുലി പെറ്റ് നോറ്റ് കിടക്കുന്നതാണ് ഈറൻ കണ്ണു കൾ. ഈ കണ്ണിലെ ദുഃഖവും കരുതലും രോഷവും ഒരുമിച്ചൊരു ദൃശ്യബിംബത്തിലൂടെ വ്യക്തമാകുന്നു. വനപ്രകൃതിയിൽ നിന്നും ലഭിച്ച ശക്തമായൊരു ബിംബ കല്പനയാണിത്. കാട്ടാളന്റെ പുരികം കരിമൂർഖൻ വാലിൽ കിളരുന്നതാണ്. പുരികത്തിന്റെ കറുപ്പും വളവും ശൗര്യവും എല്ലാം ഈ ബിംബത്തിൽ മായി ലഭിക്കുന്നു.

അലകടലിൽ വേരു പറിക്കുവാൻ കുതറുന്ന കാട്ടാളൻ നമ്മുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന വലിയൊരു ശക്തിയാണ്. കട . ലാഴത്തിലേക്ക് കൈകൾ താഴ്ത്തി വേരു പറിക്കുന്നതിലെ അതി
ഭയാനകമായ രൂപം ശക്തമായൊരു ദൃശ്യബിംബമാണ്. നഷ്ട തികൾ മനസ്സിൽ കടന്നുവന്നപ്പോൾ ആദ്യം വരുന്നത് വർഷ ത്തിന്റെ വരവാണ്. മാനത്ത് കിനാക്കൾ വിതച്ചിരുന്നത് ഇടിമിന്ന ലായി പൂക്കുന്നു. ഇവിടെ ആകാശവും ഭൂമിയും നിറഞ്ഞു നിൽക്കുന്നൊരു ഭാവനാലോകമാണുള്ളത്. മഴയുടെ ഹർഷം ആസ്വദിക്കുന്ന ഒരു മണ്ണിന്റെ മകനാണ് കാട്ടാളൻ. അവന്റെ സ്വ പ്നങ്ങൾ വിതച്ച് പൂക്കുന്നത് ഇടിമിന്നലായിട്ടാണ്. കാട്ടാളന്റെ ജൈവരൂപത്തിന്റെ പ്രചണ്ഡത ഇവിടെ ബിംബമായി ദൃശ്യമാ കുന്നു.

കറുകപ്പുൽത്തുമ്പത്തമ്പിളി കളമെഴുതുന്ന ദൃശ്യത്തിന്റെ ചാരുത രാത്രിയിലെ വനക്കാഴ്ചയാണ്. പുൽനാമ്പുകളിൽ നിലാവിറ്റ് വീണ് തീർക്കുന്ന ഒരു മായിക കാഴ്ചയാണിത്. കവി പൊടുന്നനെ ഈ കാഴ്ചയെ അമ്മദൈവങ്ങളുടെ അനുഷ്ഠാനമായ കളമെഴു ത്തിലേക്ക് ആവാഹിക്കുന്നു. പ്രകൃതിയും ഭഗവതിയും ഇവിടെ ഒന്നിക്കുന്നു. രാവുകളിലെ ജീവജ്ജാലങ്ങളുടെ സ്വരങ്ങൾ കള മെഴുത്തുപാട്ടുകളായിത്തീരുന്നു. പ്രകൃതിയുടെ ഈ രാക്കാഴ്ച യിൽ അവിടം കാവുകളിലെ അനുഷ്ഠാനകലയായ കളമെഴുത്തു കളത്തിലും കളമെഴുത്തു പാട്ടിലും വായനക്കാർ ചെന്നെത്തുന്നു. കാടത്തികളുടെ ശരീരത്തെ കരിവീട്ടിക്കാതലായി ബിംബക്കാഴ്ച നടത്തുന്നു. കരിവീട്ടിയുടെ നിറവും കരുത്തും കാടത്തികൾക്ക് ഉണ്ടാകുന്നു.

‘അമ്മിഞ്ഞച്ചുണ്ടത്തൊട്ടിയൊ-
രാമ്പൽപ്പൂമൊട്ടുകൾ – കാട്ടാളന്റെ കുട്ടികളെയാണ് ഇവിടെ കാണുന്നത്. അവയുടെ പല്ലുകളായിരിക്കാം ആമ്പൽപ്പൂമൊട്ടു കൾ. അത് അമ്മിഞ്ഞച്ചുണ്ടത്താണ് ഒട്ടി നിന്നിരുന്നത്. കുഞ്ഞു ങ്ങളും അമ്മയും തമ്മിലുള്ള ഗാഢബന്ധത്തിന്റെ തീവ്രത കാണി ക്കുന്ന ദൃശ്യബിംബമാണിത്.

ഇങ്ങനെ കടമ്മനിട്ടയുടെ കിരാതവൃത്തത്തിലെ ദൃശ്യബിംബങ്ങ ളെല്ലാം വനപ്രകൃതിയുടെ ഉള്ളറകളിൽ നിന്നുമാണ് കവിതയിലേക്ക് ഓടിവരുന്നത്.

Plus Two Maths Previous Year Question Paper March 2019

Reviewing Kerala Syllabus Plus Two Maths Previous Year Question Papers and Answers Pdf March 2019 helps in understanding answer patterns.

Kerala Plus Two Maths Previous Year Question Paper March 2019 with Answers

Board SCERT
Class Plus Two
Subject Maths
Category Plus Two Previous Year Question Papers

Time : 2 1/2 Hours
Cool off time : 15 Minutes
Maximum : 80 Score

General Instructions to Candidates :

  • There is a ‘Cool off time’ of 15 minutes in addition to the writing time.
  • Use the ‘Cool off time’ to get familiar with questions and to plan your answers.
  • Read questions carefully before you answering.
  • Read the instructions carefully.
  • When you select a question, all the sub-questions must be answered from the same question itself.
  • Calculations, figures and graphs should be shown in the answer sheet itself.
  • Malayalam version of the questions is also provided.
  • Give equations wherever necessary.
  • Electronic devices except non-programmable calculators are not allowed in the Examination Hall.

Question 1 to 7 carry 3 scores each. Answer any 6 questions. (6 × 3 = 18)

Question 1.
a) If f(x) = sinx, g(x) = x2, x∈R, them find (fog)(x)
b) Let u and v be two functions defined on R as u(x) = 2x – 3 and v(x) = \(\frac{3+x}{2}\). Prove that u and v are inverse to each other.
Answer:
a) f(x) = sinx, g(x) = x2, x∈R
fog(x) = f(g(x)) = f(x2) = sin(x2)

b) uov(x) = u(v(x))
= \(u\left(\frac{3+x}{2}\right)=\frac{2(3+x)}{2}-3\) = X
vou(x) = v(u(x))
v(2x – 3) = \(\frac{3+2 x-3}{2}\) = x

Question 2.
a) For the symmetric matrix
A = \(\left[\begin{array}{lll}
2 & x & 4 \\
5 & 3 & 8 \\
4 & y & 9
\end{array}\right]\)
Find the values of x and y.
b) From Part (a), verify AA’ and A + A’ are symmetric matrices.
Answer:
x = 5, y = 8
b)
Plus Two Maths Previous Year Question Paper March 2019, 1
Question 3.
a) Find the slope of tangent line to the curve y = x2 – 2x + 1
b) Find the equation to the above curve which is parallel to the line 2x – y + 9 = 0.
Answer:
a) y = x2 – 2x + 1 ⇒ \(\frac{d y}{d x}\) = 2x – 2
⇒ slope = 2x – 2

b) Since the tangent is parallel to the line 2x – y + 9 = 0 , both have same slope.
Slope of the line 2x – y + 9 = 0 is 2.
⇒ 2x – 2 = 2 ⇒ X = 2 ⇒ y = 1
Therefore the point is (2, 1)
Hence the equation of the tangent line is
y – 1 = 2 (x – 2) ⇒ y – 2x + 3 = 0

Question 4.
a) If ∫ f(x) dx = log |tan x| + C . Find f(x).
b) Evaluate ∫ \(\frac{1}{\sqrt{1-4 x^{2}}} d x\)
Answer:
Plus Two Maths Previous Year Question Paper March 2019, 2
Question 5.
a) Area bounded by the curve y = f(x) and the lines x = a, x = b and the x axis = ………..
Plus Two Maths Previous Year Question Paper March 2019, 3
b) Find area of the shaded region using integration.
Plus Two Maths Previous Year Question Paper March 2019, 4
Answer:
a) i) \(\int_{a}^{b} x d y\)
b) Here the slope of the line is 3 and passes through the origin. So its equation is y = 3x.
Plus Two Maths Previous Year Question Paper March 2019, 5
Question 6.
a) The order of the differential equation formed by y = A sin x + B cos x + c, where A and B are arbitrary constants is
i) 1   ii) 2   iii) 0   iv) 3
b) Solve the differential equation
sec2x tan ydx + sec2y tan xdy = 0
Answer:
a) ii) 2
b) sec2x tan ydx + sec2y tan xdy = 0
Plus Two Maths Previous Year Question Paper March 2019, 6
⇒ log |tan x| + log |tan y| = log c
⇒ log |tan x tan y| = log c
⇒ tan x tan y = c

Question 7.
A factory produces three items P, Q and R at two plants A and B. The number of items produced and operating cost per hour is as follows:

Plant Item produced per hour Operating cost
P Q R
A 20 15 25 Rs. 1000
B 30 12 23 Rs. 800

It is desired to produce at least 500 items of type P, at least 400 items of type Q and 300 items of type R per day.
a) Is it a maximisation case or a minimisation case? Why?
b) Write the objective function and constraints.
Answer:
a) Cost of operation should be minimum for a factory.
Hence this is a minimisation problem.

b) Maximise : Z = 1000 x + 800 y
Subject to
20x + 30y ≥ 500; 15x +12y ≥ 400;
25x + 23y ≥ 300; x, y ≥ 0

Questions 8 to 17 carry 4 scores each. Answer any 8. (8 × 4 = 32)

Question 8.
a) The function P is defined as “to each person on the earth is assigned a date of birth.” Is this a function one-one? Give reason.
b) Consider the function f: \(\left[0, \frac{\pi}{2}\right]\) → R given by f(x) = sin x and g: \(\left[0, \frac{\pi}{2}\right]\) → R given by g(x) = cos x.
i) Show that f and g are one-one functions.
ii) Is f + g one-one? Why?
c) The number of one-one functions from a set containing 2 elements to a set containing 3 elements is ………..
i) 2   ii) 3   iii) 6   iv) 8
Answer:
a) Not one-one. Since different persons have same birthdays.

b) i) f(x) = sin x and g(x) = cos x are one-one in the domain value in the domainone \(\left[0, \frac{\pi}{2}\right]\). Since for each value in domain \(\left[0, \frac{\pi}{2}\right]\) both have only one image.

ii) (f + g)(x) = sin x + cos x
(f + g)(0) = sin0 + cos0 = 0 + 1 = 1
Plus Two Maths Previous Year Question Paper March 2019, 7
Hence not one-one.

c) 3P2 = 3 × 2 = 6

Question 9.
If A = sin-1 \(\frac{2 x}{1+x^{2}}\) ,B = cos-1 \(\frac{1-x^{2}}{1+x^{2}}\), C = tan-1 \(\frac{2 x}{1+x^{2}}\) satisfies the condition 3A – 4B + 2C = \(\frac{\pi}{3}\). Find the value of x.
Answer:
a) 3A – 4B + 2C = \(\frac{\pi}{3}\)
3sin-1 \(\frac{2 x}{1+x^{2}}\) – 4cos-1 \(\frac{1-x^{2}}{1+x^{2}}\) + 2tan-1 \(\frac{2 x}{1+x^{2}}\)
3 × 2 tan-1 x – 4 × 2 tan-1 x + 2 × 2 tan-1 x = \(\frac{\pi}{3}\)
⇒ 6tan-1 x – 8tan-1 x + 4tan-1 x = \(\frac{\pi}{3}\)
⇒ 2tan-1 x = \(\frac{\pi}{3}\) ⇒ tan-1 x = \(\frac{\pi}{6}\)
⇒ x = \(\frac{1}{\sqrt{3}}\)

Question 10.
a) Write the function whose graph is shown below.
Plus Two Maths Previous Year Question Paper March 2019, 8
b) Discuss the continuity of the function obtained in part (a).
c) Discuss the differentiability of the function obtained in part (a).
Answer:
a) f(x) = \(\left\{\begin{array}{ll}
x^{2}, & x \leq 0 \\
x, & x>0
\end{array}\right.\)

b)
Plus Two Maths Previous Year Question Paper March 2019, 9
For x > 0, f(x) = x which is a polynomial, hence continuous.
For x < 0, f(x) = x2 which is a polynomial, hence continuous. Therefore the function is continuous.

c) Since the function has a sharp corner at x = 0.
The function is not differentiable at x = 0.
Hence the function is not differentiable.
Plus Two Maths Previous Year Question Paper March 2019, 10
Therefore left derivative is not equal to right derivative. Hence not differentiable at x = 0.

Question 11.
A cuboid with a square base and given volume ‘V’ is shown in the figure:
Plus Two Maths Previous Year Question Paper March 2019, 11
a) Express surface area ‘S’ as a function of x.
b) Show that the surface area is minimum when it is a cube.
Answer:
Plus Two Maths Previous Year Question Paper March 2019, 12
Question 12.
a) If 2x + 4 = A(2x + 3) + B, find A and B.
b) Using part (a) evaluate ∫\(\frac{2 x+4}{x^{2}+3 x+1} d x\)
Answer:
a) A = 1, B = 1
Plus Two Maths Previous Year Question Paper March 2019, 13
Plus Two Maths Previous Year Question Paper March 2019, 14
Question 13.
Consider the Differential equation cosx \(\frac{d y}{d x}\) + y = tan x. Find
a) its degree
b) the integrating factor
c) the general solution.
Answer:
a) One.
Plus Two Maths Previous Year Question Paper March 2019, 15
Question 14.
The position vectors of three points A, B, C are given to be i + 3j + 3k, 4i + 4k, -2i + 4j + 2k respectively
a) Find \(\overrightarrow{A B}\) and \(\overrightarrow{A C}\)
b) Find the angle between \(\overrightarrow{A B}\) and \(\overrightarrow{A C}\)
c) Find a vector which is perpendicular to both \(\overrightarrow{A B}\) and \(\overrightarrow{A C}\) having magnitude 9 units.
Answer:
a) \(\overrightarrow{A B}\) = 3i – 3j + k, \(\overrightarrow{A C}\) = -3i + j – k
Plus Two Maths Previous Year Question Paper March 2019, 16
Plus Two Maths Previous Year Question Paper March 2019, 17
Question 15.
a) If \(\bar{a}\), \(\bar{b}\), \(\bar{c}\) are coplanar vectors, write the vector perpendicular to \(\bar{a}\)
b) If \(\bar{a}\), \(\bar{b}\), \(\bar{c}\) are coplanar, prove that [\(\bar{a}\) + \(\bar{b}\) \(\bar{b}\) + \(\bar{c}\) \(\bar{c}\) + \(\bar{a}\)] are coplanar.
Answer:
a) Cross product of \(\bar{a}\) with any of the vectors \(\bar{b}\) or \(\bar{c}\).

b) Given,
[\(\bar{a}\), \(\bar{b}\), \(\bar{c}\)] = 0
Plus Two Maths Previous Year Question Paper March 2019, 18
Question 16.
a) Write all the direction cosines of x-axis.
b) If a line makes α, β, γ with x, y, z axis respectively, then prove that sin2 α + sin2 β + sin2 γ = 2
c) If a line makes equal angles with the coordinate axes, find the direction cosines of the lines.
Answer:
a) 1, 0, 0

b) LHS = sin2 α + sin2 β + sin2 γ
= 1 – cos2 α + 1 — cos2 β + 1 — cos2 γ
= 3 – (cos2 α + cos2 β + cos2 γ) = 3 – 1 = 2

c) Given α, β, γ are equal. Then
⇒ cos2 α + cos2 α + cos2 α = 1
⇒ 3 cos2 α = 1
⇒ cos α = \(\frac{1}{\sqrt{3}}\)
⇒ α = cos-1 \(\frac{1}{\sqrt{3}}\)

Question 17.
The activities of a factory are given in the following table:

Items Departments Profit per unit
Cutting Mixing Packing
A 1 3 1 Rs. 5
B 4 21 9 Rs. 8
Maximum time available 24 21 9

Solve the linear programming problem graphically and find the maximum profit subject to the above constraints.
Answer:
Maximise: Z= 5x + 8y
x + 4y ≤ 24; 3x + y ≤ 21; x + y ≤ 9; x, y ≥ 0
Plus Two Maths Previous Year Question Paper March 2019, 19

Vertices O
(0, 0)
A
(7, 0)
B
(6, 3)
C
(4, 5)

D
(0, 6)

Z = 5x + 8y 0 35 54 60 48

Maximum is at (4, 5); Z = 60

Questions from 18 to 24 carry 6 scores each. Answer any 5. (5 × 6 = 30)

Question 18.
If A = \(\left[\begin{array}{cc}
3 & 1 \\
-1 & 2
\end{array}\right]\). Show that A2 – 5A + 7I = 0. Hence find A4 and A-1
Answer:
Plus Two Maths Previous Year Question Paper March 2019, 20
A2 – 5A + 7I = 0
Multiplying by A-1 we have;
A-1 (A2 – 5A + 7I) = 0
⇒ A – 5I + 7A-1 = 0
Plus Two Maths Previous Year Question Paper March 2019, 21
Question 19.
If A = \(\left[\begin{array}{ccc}
2 & -3 & 5 \\
3 & 2 & -4 \\
1 & 1 & -2
\end{array}\right]\), then
a) Find A-1
b) Using A-1 from part (a) solve the system of equations.
Answer:
|A| = \(\left|\begin{array}{ccc}
2 & -3 & 5 \\
3 & 2 & -4 \\
1 & 1 & -2
\end{array}\right|\) = -1
C11 = 0, C12 = 2, C13 = 1
C21 = -1, C22 = -9, C23 = -5
C31 = 2, C32 = 23, C33 = 13
Plus Two Maths Previous Year Question Paper March 2019, 22
b) X = A-1 B
Plus Two Maths Previous Year Question Paper March 2019, 23
Question 20.
Find for the following:
a) sinx + cosy = 1
b) y = xx
c) x = a(t – sin t), y = a(1 + cos t)
Answer:
a) sin2 x + cos2 y = 1
Differentiating w.r.to x we have;
2 sinx cosx + 2 cos y(-sin y) \(\frac{d y}{d x}\) = 0
sinx cosx = cosy siny \(\frac{d y}{d x}\)
\(\frac{d y}{d x}=\frac{\sin x \cos x}{\cos y \sin y}=\frac{\sin 2 x}{\sin 2 y}\)

b) y = xx Take log on both sides;
logy = x log x
Differentiating w.r to x
Plus Two Maths Previous Year Question Paper March 2019, 24
Question 21.
Evaluate the following:
Plus Two Maths Previous Year Question Paper March 2019, 25
Answer:
i)
Plus Two Maths Previous Year Question Paper March 2019, 26
Plus Two Maths Previous Year Question Paper March 2019, 27
Plus Two Maths Previous Year Question Paper March 2019, 28
Question 22.
a) Find the area bounded by the curve y = sin x and the lines x = 0, x = 2π and x axis.
b) Two fences are made in a grass field as shown in the figure. A cow is tied at the point O with a rope of length 3m.
Plus Two Maths Previous Year Question Paper March 2019, 29
i) Using integration, find the maximum area of grass that cow graze within the fences. Choose D as origin.
ii) If there is no fences find the maximum area of grass that cow can graze.
Answer:
Plus Two Maths Previous Year Question Paper March 2019, 30
b) i) The Area the cow grazes in the sector of the circle with radius 3 and centered at origin.
x2 + y2 = 9 ⇒ y = \(\sqrt{9-x^{2}}\)
Area = \(\int_{a}^{b}\) ydx = \(\int_{0}^{3} \sqrt{9-x^{2}} d x\)
Plus Two Maths Previous Year Question Paper March 2019, 31
ii) The required area is area inside the full circle = 4 × \(\frac{9 \pi}{4}\) = 9π

Question 23.
a) Find the equation of the plane through the intersection of the planes 3x – y + 2z – 4 = 0 and x + y + z – 2 = 0 and the point (2, 2, 1).
b) The Cartesian equation of two lines are given by \(\frac{x+1}{7}=\frac{y+1}{-6}=\frac{z+1}{1}, \frac{x-3}{1}=\frac{y-5}{-2}=\frac{z-7}{1}\). Write the vector equation of these two lines.
c) Find the shortest distance between the lines mentioned in part (b).
Answer:
a) (3x – y + 2z – 4) + k (x + y + z – 2) = 0
It passes through the point (2, 2, 1)
(3(2) – 2 + 2(1) -4)+ k (2 + 2 + 1 – 2) = 0
⇒ 2 + k(3) = 0 ⇒ k = \(-\frac{2}{3}\)
(3x – y + 2z – 4) –\(\frac{2}{3}\) (x + y + z – 2) = 0
⇒ 9x -3y + 6z – 12 – 2x – 2y – 2z + 4 = 0
⇒ 7x – 5y + 4z – 8 = 0

b) \(\vec{r}\) = (-i – j – k) + λ (7i – 6j + k)
\(\vec{r}\) = (3i + 5j + 7k) + μ (i – 2j + k)

c) \(\overline{a_{1}}\) = -i -j -k; \(\overline{b_{1}}\) =7i – 6j + 2k
\(\overline{a_{2}}\) = 3i + 5j + 7k; \(\overline{b_{2}}\) =i – 2j + k
\(\overline{a_{2}}\) – \(\overline{a_{1}}\) = 4i + 4j + 8k
Plus Two Maths Previous Year Question Paper March 2019, 32
Question 24.
a) A bag contains 4 red and 4 black balls. Another bag contains 2 red and 5 black balls. One of the two bags is selected at random and a ball is drawn from the bag and which is found to be red. Find the probability that the ball is drawn from first bag.
b) A random variable X has the following distribution function:

X 0 1 2 3 4
P(x) k 3k 5k 7k 4k

i) Find k.
ii) Find the mean and the variance of the random variable.
Answer:
E1 = Event of choosing bag I
E2 = Event of choosing bag II
A = Event of drawing a red ball.
P(E1) = P(E2) = \(\frac{1}{2}\)
Plus Two Maths Previous Year Question Paper March 2019, 33
b) i) ΣPi = 1
⇒ k + 3k + 5k + 7k + 4k = 1
⇒ 20k = 1 ⇒ k = \(\frac{1}{20}\)

ii)
Plus Two Maths Previous Year Question Paper March 2019, 34
Plus Two Maths Previous Year Question Paper March 2019, 35

Plus Two Maths Previous Year Question Papers and Answers Kerala

HSE Kerala Board Syllabus Plus Two Maths Previous Year Model Question Papers and Answers Pdf HSSLive Free Download in both English medium and Malayalam medium are part of SCERT Kerala Plus Two Previous Year Question Papers and Answers. Here HSSLive.Guru have given Higher Secondary Kerala Plus Two Maths Previous Year Sample Question Papers with Answers based on CBSE NCERT syllabus.

Board SCERT, Kerala Board
Textbook NCERT Based
Class Plus Two
Subject Maths
Papers Previous Papers, Model Papers, Sample Papers
Category Kerala Plus Two

Kerala Plus Two Maths Previous Year Question Papers and Answers

We hope the given HSE Kerala Board Syllabus Plus Two Maths Previous Year Model Question Papers and Answers Pdf HSSLive Free Download in both English medium and Malayalam medium will help you. If you have any query regarding HSS Live Kerala Plus Two Maths Previous Year Sample Question Papers with Answers based on CBSE NCERT syllabus, drop a comment below and we will get back to you at the earliest.

HSSLive Plus Two

Kerala Plus Two Hindi Question Paper March 2024 with Answers

Teachers recommend solving Kerala Syllabus Plus Two Hindi Previous Year Question Papers and Answers Pdf March 2024 to improve time management during exams.

Kerala Plus Two Hindi Previous Year Question Paper March 2024

Time : 2 1/2 Hours
Maximum : 80 scores

सामान्य निर्देश:

  • प्रश्न वाचन और चिंतन के लिए 15 मिनट का समय है।
  • उत्तर लिखने से पहले प्रश्नों को अच्छी तरह समझने की कोशिश करें।
  • स्कोर और समय पर ध्यान देकर उत्तर लिखें।
  • सूचना के अनुसार वैकल्पिक प्रश्नों के उत्तर लिखें।

सूचनाः 1 से 5 तक के प्रश्नों के उत्तर कोष्ठक से चुनकर लिखें। (5 × 1 = 5)

प्रश्न 1.
दवा किस विधा की रचना है? (संस्मरण, नाटक, व्यंग्य)
उत्तरः
व्यंग्य

प्रश्न 2.
कुमारा’ किस रचना का पात्र है? (वह भटका हुआ पीर, मुरक़ी उर्फ़ बुलाकी, सूरीनाम में पहला दिन)
उत्तरः
मुरकी उर्फ बुलाकी

प्रश्न 3.
‘ज़मीन एक स्लेट का नाम है’ किसकी रचना है?( एकांत श्रीवास्तव, मैथिलीशरण गुप्त, हिमांशु जोशी)
उत्तरः
एकांत श्रीवास्तव

प्रश्न 4.
लेखिका को स्कूटरवाला कैसा लगा? (डॉक्टर जैसा, पीर जैसा, अध्यापक जैसा)
उत्तरः
पीर जैसा

Kerala Plus Two Hindi Question Paper March 2024 with Answers

प्रश्न 5.
सूचना: कवितांश पढ़ें और 6 से 8 तक के प्रश्नों के उत्तर लिखें।
‘आदमी का चेहरा’ का कवि कुली को पहले कैसे पहचानता था? (नंबर से, चेहरे से, आवाज़ से)
मसहरी – सुरक्षा में
ज़मीन पर धूप के
फैलने तक नींद में
पड़ी मैं, मगर नींद के
खुलने के पूर्व ही नोटीस
बैंक की आ धमकी सपने में।
उत्तरः
नंबर से

प्रश्न 6.
सपना देखनेवाली स्त्री किसकी सुरक्षा में सो रही थी? ( दीवार की छत की, मसहरी की)
उत्तरः
मसहरी की

प्रश्न 7.
सपना देखनेवाली स्त्री कब तक सोती रही?
उत्तरः
सपना देखनेवाली स्त्री ज़मीन पर धूप के फैलने तक सोती रही।

प्रश्न 8.
कवितांश की आस्वादन टिप्पणी लिखें। (6)
उत्तरः
हिन्दीतर प्रदेश के हिन्दी साहित्यकारों में प्रमुख है डॉ. जे. बाबू। उनकी ‘सपने का भी हक नहीं’ कविता में कठोर सामाजिक सच्चाई को दिखाया गया है। एक कमरेवाली झोंपड़ी में रहकर महल का सपना देखनेवाली मज़दूरिन का सपना कठोर यथार्थ पर टूट जाता है। वह मसहरी – सुरक्षा में ज़मीन पर धूप के फैलने तक नींद में पड़ी रहती है। लेकिन नींद के खुलने के पूर्व ही बैंक की नोटीस आती है। तब वह डर जाता है। वह सोचती है कि एक सुन्दर घर का सपना देखने का भी हक नहीं है। इन पंक्तियों में एक गरीब औरत की दुर्दशा का मार्मिक चित्र को दिखाया गया है। कवि ने यहाँ सरल भाषा का प्रयोग किया है।

सूचनाः 9 से 11 तक के प्रश्नों में से किन्हीं दो के उत्तर लिखें। (2 × 2 = 4 )

प्रश्न 9.
‘नदियाँ प्रेम प्रवाह फूल तारे मंडन हैं।
बंदीजन खग-वृंद, शेषफन सिंहासन है ।।’
यहाँ कौन प्रेम प्रवाह हैं ? मातृभूमि का सिंहासन क्या है?
उत्तरः
नदियाँ प्रेम का प्रवाह है। मातृभूमि का सिंहासन शेषनाग का फन है।

Kerala Plus Two Hindi Question Paper March 2024 with Answers

प्रश्न 10.
‘मुझे याद आया, जब तुम्हारी शादी हुई थी …..
नीचे दिए शब्दों के समानार्थी शब्द वाक्य से चुनकर लिखें।
• विवाह
• स्मरण
उत्तरः
विवाह – शादी
स्मरण – याद

प्रश्न 11.
‘ज़मीन एक स्लेट का नाम है’ पाठ में दो विदाइयों का चित्रण हैं। यहाँ दोनों विदाइयाँ कौन-कौन सी हैं?
उत्तरः
एक तो दीदी की शादी होने पर उसकी विदाई और दूसरी, ज़मीन बेचने पर उसकी विदाई।

सूचनाः 12 से 15 तक के प्रश्नों में से किन्हीं तीन के उत्तर लिखें।

प्रश्न 12.
हाइकू पढ़ें और भावार्थ लिखें।
जिन्हें न होता
दर्द का अहसास
आँसू ओस हैं।
उत्तरः
डॉ. भगवतशरण अग्रवाल ने हिन्दी काव्य- जगत में हाइकू को प्रतिष्ठित किया है। ‘इन्द्रधनुष’ उनका प्रमुख हाइकू संग्रह है। यह मूल रूप से जापानी कविता रूप है। प्रस्तुत हाइकू के द्वारा कवि ने दूसरों के दर्द को पहचानने की मनुष्य- क्षमता का चित्रण किया है। जिसने स्वयं दर्द का अनुभव किया है वह दूसरों की वेदना पहचान सकता है। उसे खुशी और प्यार का महत्व मिलता है। जिसे वेदना का अनुभव नहीं हुआ है वह आँसू का मूल्य नहीं पहचानता है और उसके संबन्ध में आँसू ओंस जैसा है।

Kerala Plus Two Hindi Question Paper March 2024 with Answers

प्रश्न 13.
ये कथन पढ़ें और राजवंती के चरित्र पर टिप्पणी लिखें।
• मैं प्यार से उसको मुरकी बुलाती थी कभी बुलाकी।
• किसी दयालु व्यक्ति से राह का भाड़ा लेकर लौट आई, नहीं तो न जाने कहाँ भटकती।
उत्तरः
राजवंती का चरित्र चित्रण हिन्दी की मशहूर लेखिका अमृता प्रीतम की ‘मुरकी उर्फ बुलाकी’ कहानी का नारी पात्र है ‘राजवंती’। वह अपने बेटे की देखभाल के लिए आई अनाथ बालिका मुरकी को बहुत प्यार करती थी। वह मुरकी को नौकरानी के रूप में नहीं बल्कि बेटी की तरह मानती थी। वह मुरकी को कभी प्यार से ‘बुलाकी’ बुलाती थी। मुरकी के भविष्य के बारे में उसे चिंता थी। इसलिए उसने घर की पिछली कोठरी की चाबी देकर मुरकी से कहा कि तुझे इस कमरे से कोई भी बाहर नहीं निकाल देगा। राजवंती ने अपने बेटे के वर्षगाँठ में मुरकी को सोने या चांदी का इनाम देती थी वह बड़ी दयालु थी । उसके मन में निरालंब एवं गरीब लोगों के प्रति बड़ी सहानुभूति थी। वह सचमुच एक आदर्श औरत थी।

प्रश्न 14.
ये दोस्ती ……..
हम नहीं तोड़ेंगे
तोड़ेंगे दम मगर
तेरा साथ ना छोड़ेंगे
ज़िंदगी में दोस्ती का महत्वपूर्ण स्थान है।
दोस्ती की विशेषता पर टिप्पणी लिखें।
उत्तरः
सच्ची दोस्ती की विशेषता सच्चा मित्र हमेशा अच्छे मार्ग पर चलने के लिए प्रेरित करता है। सच्ची दोस्ती में चतुराई और मनुष्यता को परखने की शक्ति होती है। सच्ची दोस्ती माता के समान धीरजवाली और कोमलता से परिपूर्ण होती है। सच्चे दोस्त कभी भी दोस्ती नहीं तोड़ेंगे। मरने पड़े तो भी दोस्ती नहीं छोडेंगे। इस तरह ज़िन्दगी में दोस्ती का महत्वपूर्ण स्थान है।

प्रश्न 15.
जीवन-वृत्त पढ़ें ओर कुँवर नारायण के बारे में एक अनुच्छेद लिखें।
जीवन-वृत्त
नाम: कुँवर नारायण
जन्म एवं जन्मस्थान : 1927 को उत्तर प्रदेश के फैज़ाबाद में
प्रमुख रचनाएँ : चक्रव्यूह, अपने सामने, कोई दूसरा नहीं, इन दिनों
पुरस्कार : 2005 में ज्ञानपीठ
कई वर्षों पहले हमने नियति को मिलने का एक वचन दिया था, और अब समय आ गया है कि हम अपने वचन को निभाएँ, पूरी तरह न सही, लेकिन बहुत हद तक आज रात बारह हजे जब सारी दुनिया सो रही होगी, भारत जीवन और स्वतंत्रता की नई सुबह के साथ उठेगा। एक ऐसा क्षण जो इतिहास में बहुत ही कम आता है, जब हम पुराने को छोड़ नए की तरफ जाते हैं,’ जब एक युग का अंत होता है, और जब वर्षों से शोषित एक देश की आत्मा, अपनी बात कह सरती है, यह एक संयोग है कि इस पवित्र मौके पर हम समर्पण के साथ खुद को भारत और उसकी जनता की सेवा और उससे भी बढ़कर सारी मानवता की सेवा करने के लिए प्रतिज्ञा ले रहे हैं।
उत्तरः
कुँवर नारायण का जन्म 1927 को उत्तर प्रदेश के फैज़ाबाद में हुआ । ‘चक्रव्यूह’, ‘अपने सामने’, ‘कोई दूसरा नहीं’, ‘इन दिनों’ आदि उनकी प्रमुख रचनाएँ है। वे 2005 में देश के सर्वोच्च साहित्य पुरस्कार ज्ञानपीठ से सम्मानित हुए।

सूचनाः गद्यांश पढ़ें और प्रश्न 16 और 17 के उत्तर लिखें।

प्रश्न 16.
हम किसकी प्रतिज्ञा ले रहे हैं?
उत्तरः
म भारत और उसकी जनता की सेवा और उससे भी बढ़कर सारी मानवता की सेवा करने के लिए प्रतिज्ञा ले रहे हैं।

प्रश्न 17.
गद्यांश का संक्षेपण करें।
उत्तरः
स्वतंत्रता की प्राप्ति भारत की स्वतंत्रता प्राप्ति के पहले दिन ही खुद को भारत और उसकी जनता की सेवा और उससे भी बढ़कर सारी मानवता की सेवा करने के लिए प्रतिज्ञा ले रहे हैं।

सूचना: 18 से 21 तक के प्रश्नों में से किन्हीं तीन के उत्तर लिखें। ( 3 × 6 = 18 )

प्रश्न 18.
पद पढ़ें और भावार्थ लिखें।
सुतमुख देखि जसोदा फूली।
हरषित देखि दूध की दतियाँ प्रेम मगन
तनु की सुधि भूली।।

बाहिर ते तब नंद बुलाए देखौ धौं
सुंदर सुखदाई।
तनक-तनक ही दूध की दतियाँ देखौ नैन
सुफल करो आई ।।

आनंद सहित महर तब आए मुख चितवन
दोउ नैन अघाई ।
‘सूर’ स्याम किलकत द्विज देख्यो मनो
कमल पर बीजु जमाई ।।
उत्तरः
सूरदास हिन्दी साहित्य की कृष्ण भक्ति शाखा के प्रमुख कवि हैं। उन्होंने व्रजभाषा में अपनी रचनाएँ की है। प्रस्तुत पद उनकी प्रमुख रचना ‘सूरसागर’ से लिया गया है। इसमें कृष्ण की बाल लीला का सुन्दर वर्णन हुआ है। यशोदा माँ अपने पुत्र के मुख को देखकर प्रसन्न हुई। हँसते समय कृष्ण के दूध जैसी दांतों को देखकर पुत्र प्रेम में डूबी यशोदा बेहोश हुई। बाहर से नंद को बुला लाई और दूध की दांतों को दिखाकर यशोदा कहती है कि बेटे का दांत सुन्दर और सुखदायक है। उनकी छोटी-छोटी दांतों को देखकर आँखों को सुफल करो। यह सुनकर बड़ी खुशी के साथ नंद आए और दांतों को देखकर उसे संतुष्टि मिली। सूरदास कहते हैं कि किलकारी करते समय कृष्ण के दूध की दांतों को देखकर ऐसा लगता है कि मानो कमल पर बिजली जम गई हो।

Kerala Plus Two Hindi Question Paper March 2024 with Answers

प्रश्न 19.
अक्तूबर 2 गाँधी जयंती है। मान लें इस अवसर पर आपके स्कूल में गाँधीजी के जीवन के आधार पर एक फोटो प्रदर्शिनी (Photo Exhibition) होने वाली है। उसके लिए एक पोस्टर तैयार करें।
उत्तरः
Kerala Plus Two Hindi Question Paper March 2024 with Answers - 2

प्रश्न 20.
अंग्रेज़ी खंड पढ़ें और हिन्दी में अनुवाद करें:
K.S.Chithra was born on 27th July, 1963 in Thiruvananthapuram. She is a famous In-dian Playback Singer. Her father is Krishnan Nair and mother is Santhakumari. She was awarded Padma Shri in 2005 and Padma Bhushan in 2021.(Famous मशहूर, award पुरस्कार, Singer – पार्शगायिका)
उत्तरः
के. एस. चित्रा का जन्म 27 जुलाई 1963 को तिरुवनन्तपुरम् में हुआ। वह एक मशहूर भारतीय पार्श्वगायिका है। उसके पिताजी कृष्णन नायर और माता शांताकुमारी है। उसे 2005 में पद्मश्री और 2021 में पद्म भूषण पुरस्कार मिले थे।

प्रश्न 21.
‘वह भटका हुआ पीर’ की लेखिका स्कूटरवाले के बारे में अपने मित्र से बातें करती हैं। वह बातचीत लिखें।
• यात्रियों को पानी पिलाना
• दिल का रिश्ता जोड़ना
• परिवार की देखभाल करना
लेखिका : हाय, नमस्ते

मित्र : नमस्तेजी।

लेखिका : आप कैसी है? ठीक है न?

मित्र. : हाँ, बिलकुल ठीक हूँ ।

लेखिका : मैं ने कल एक पीर से मिला।

मित्र : पीर, मतलब ?

लेखिका : वह यात्रियों को पानी पिलाकर घूमता रहता है।

मित्र : तो फिर ? ……..

लेखिका : उसके साथ मेरा बड़ा रिश्ता हो गया। वह एक मूल्यवान आदमी है।

मित्र : उसकी क्या विशेषता होती है।

लेखिका : वह प्यासों को पानी पिलाना पुण्य समझता है। उसका परिवार बड़ी गरीबी में है। फिर भी वह प्यासों को पानी पिलाने के लिए भटकता रहता है।

मित्र : यह कितनी अजीब बात है। यह तो साधारण आदमी नहीं है।

लेखिका : सममुच वह एक पीर है। वह अपने परिवार की देखभाल भी अच्छी तरह करता है।

मित्र : बहुत अच्छी बात है। हम फिर कभी मिलें। धन्यवाद।

सूचनाः 22 से 25 तक के प्रश्नों में से किन्हीं तीन के उत्तर लिखें। ( 3 × 8 = 24)

प्रश्न 22.
अपनी माँ से मुरकी की कहानी सुननेवाला कुमार का मन भर आया। वह अपना दर्द डायरी में लिखता है। वह डायरी लिखें।
• पति द्वारा उपेक्षित मुरकी
• अपने घर में आश्रय देना
• जीवन भर कोठरी की चाबी न छीनने का वादा देना।
उत्तरः

20 जुलाई 1972 बुधवार
  • आज मेरा मन भर आया।
  • मुरकी की कहानी माँ के मुँह से सुन ली।
  • उसका जीवन बड़ी दुर्दशा में है।
  • उसके पति ने शादी के बाद छोड़ दिया।
  • मेरी माँ ने उसे अपने घर में सहारा दिया।
  • जीवन भर अपने घर की पिछली कोठरी में रहने की अनुमति दी गयी।
  • मेरी माँ कितनी अच्छी औरत है!
  • माँ ने उसको वचन दिया कि कोई भी कोठरी की चाबी तुम से नहीं लेगा।
  • उसकी दुर्दशा के बारे में सोचकर में भी सहमत हो गया।

प्रश्न 23.
सही मिलान करें:
Certificate – प्रतिमान
Discount – विषाणु
Pattern – प्रमाण-पत्र
Ratio – औसत
Virus – उपकर
Cess – अनुपात
Average – ऊर्जा
Energy – बट्टा
उत्तरः
Certificate – प्रमाण पत्र
Discount – बट्टा
Pattern – प्रतिमान
Ratio – अनुपात
Average – औसत
Virus – विषाणु
Cess – उपकर
Energy – ऊर्जा

प्रश्न 24.
सातवें विश्व हिंदी सम्मेलन का अनुभव लेखक मित्र से पत्र में बाँटता है। वह पत्र लिखें।
• सूरीनाम का सौंदर्य
• सम्मेलन का अनुभव
• हिंदी भाषा का महत्व
उत्तरः

जयपुर,
10.07.2003

प्रिय राहुल,
तुम कैसे हो। ठीक हो न? परिवारवाले को मेरा प्रणाम। सब खुश हैं न? तुम्हारी नौकरी अच्छी तरह चलती है न? मैं एक विशेष बात बताने के लिए यह पत्र लिखता हूँ। मैं पिछले महीने में सातवें विश्व हिन्दी सम्मेलन में भाग लेने गया था। इस बार सूरीनाम में सम्मेलन हुआ। इसका अधिकांश भू-भाग लहरदार पहाड़ियों एवं संकरे दलद्गली तटवर्ती मैदानों से युक्त हुआ। सूरीनाम के अफ्रिकी मूल के राष्ट्रपति ने कहा कि सूरीनाम और भारत के बीच प्रगाढ़ आत्मीय संबन्ध है। हिन्दी भाषा का महत्व बढ़ गया है। आज विश्व की प्रमुख भाषा के रूप में हिन्दी बढ़ गयी है। हिन्दी फिल्म तथा संगीतों के प्रति विश्व के सभी लोगों का बड़ा गहरा लगाव है। मेरे संबंध में यह सम्मेलन एक नया अनुभव हो गया। बाकी मुँह में।

तुम्हारा प्रिय जोशी,
हस्ताक्षर

प्रश्न 25.
बाज़ार में एक नयी चाय पत्ती (Tea) आयी है। उसके लिए एक आकर्षक विज्ञापन तैयार करें।
• बेहद स्वादिष्ट
• ताज़ा
• कम दाम
उत्तरः
Kerala Plus Two Hindi Question Paper March 2024 with Answers - 1

Kerala Plus Two Malayalam Question Paper March 2019 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf March 2019 to improve time management during exams.

Kerala Plus Two Malayalam Previous Year Question Paper March 2019

Time: 2½ Hours
Total Score: 80 Marks

1 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 7 എണ്ണത്തിന് ഉത്തരമെഴുതുക. (7 × 2 = 14)

Question 1.
‘നിന്നുടെ ജന്മത്തെക്കാൾ ശ്രേഷ്ഠമെന്നുടെ ജന്മം’
ശകുന്തള ദുഷ്യന്തനെക്കാൾ ശ്രേഷ്ഠയാണ് എന്ന് വ്യക്തമാക്കുന്ന ഈരടികൾ ഏവ?
“മേദിനിയിലും പുനരന്തരീക്ഷത്തിങ്കലും
ഭേദമെന്നിയേ നടന്നിടാമിന്നെനിക്കെടോ”

“സത്യധർമ്മാദി വെടിഞ്ഞീടിന പുരുഷനെ
കുദ്ധനാം സർപ്പത്തെക്കാളേറ്റവും പേടിക്കണം.”

“മരുവും കടുകുമുള്ളതരമുണ്ട് നമ്മിൽ
സാരജ്ഞനല്ലൊട്ടുമോർത്തോളാം ധാത്രിശ! ഭവാൻ.”

“കോകിലനാരിപോലെ നീ പരഭ്യതയല്ലോ
പോക വൈകാതെ നിന്നെക്കാൺകയിലിക്കയില്ല”
Answer:
“മേദിനിയിലും പുനരന്തരീക്ഷത്തിങ്കലും
ഭേദമെന്നിയേ നടന്നിടാമിന്നെനിക്കെടോ”

“മരുവും കടുകുമുള്ളന്തരമുണ്ട് നമ്മിൽ
സാരജ്ഞനപ്പൊട്ടുമോർത്തോളാം ധാത്രി! ഭവാൻ”

Question 2.
‘കാക്കാശ്ശിപ്പാട്ടി’നെ ആകർഷകമാക്കുന്ന രണ്ട് സവിശേഷതകൾ എടുത്തെഴുതുക.
• സംഗീതാത്മക
• ആഖ്യാനാത്മകത
• നാടോടിസം
• കഠിനപദ ബാഹുല്യം
Answer:
• സംഗീതാത്മകത,
• നാടോടിത്തം,
• ആഖ്യാനാത്മകത

Question 3.
‘സംഗീതത്തെക്കുറിച്ചും എന്നെക്കുറിച്ചും പറയേണ്ടി വരുമ്പോ ഴൊക്കെ ഞാനെന്റെ ബാപ്പയുടെ ഈണം കേൾക്കുന്നു.’ കലാമണ്ഡലം ഹൈദരലിയുടെ ഈ വാക്കുകളിൽ തെളിയുന്നവ
• പാട്ടുകാരനായ ബാപ്പയുമായുള്ള ഹൃദയബന്ധം
• പാട്ടുകാരനായി മാറുന്നതിനുള്ള തടസ്സം
• കുട്ടിക്കാലത്തെ നഷ്ടങ്ങൾ നിസ്സാരമെന്ന ധാരണ
• കുട്ടിക്കാലത്തുതന്നെ ബാഷ നഷ്ടപ്പെട്ട ദുഃഖം
Answer:
• പാട്ടുകാരനായ ബാപ്പയുമായുള്ള ഹൃദയബന്ധം,
• കുട്ടിക്കാലത്തു തന്നെ ബാഷ നഷ്ടപ്പെട്ട ദുഃഖം

Kerala Plus Two Malayalam Question Paper March 2019 with Answers

Question 4.
വെളിച്ചത്തിന് പിന്നിൽ ചതിവുണ്ടെന്ന് ദിവാകരൻ മനസ്സിലാക്കി യതിനെ ശരി വയ്ക്കുന്ന രണ്ട് പ്രസ്താവനകൾ എഴുതുക.
• വെളിച്ചം വ്യക്തത തരുന്നു
• വെളിച്ചം അവ്യക്തത ഉണ്ടാക്കുന്നു
• വെളിച്ചത്തെ വിശ്വസിക്കാം
• വെളിച്ചം എല്ലാത്തിനും ഒരേ ഛായ നൽകുന്നു
Answer:
• വെളിച്ചം അവ്യക്തത ഉണ്ടാക്കുന്നു.
• വെളിച്ചം എല്ലാത്തിനും ഒരേ ഛായ നൽകുന്നു

Question 5.
ഗബ്രിയേൽ ഗാർസിയ മാർകസ് എന്ന എഴുത്തുകാരന് യോജി ക്കുന്നവ പട്ടികപ്പെടുത്തുക.
മാജിക്കൽ റിയലിസം, റൊമാന്റിസം, നൊബേൽ സമ്മാനം, ചല ചിത്ര സംവിധായകൻ, ഏകാന്തതയുടെ 100 വർഷങ്ങൾ, ഗാബോ
Answer:
മാജിക്കൽ റിയലിസം, നൊബേൽ സമ്മാനം, ഏകാന്തതയുടെ 100 വർഷങ്ങൾ, ഗാംബോ

Question 6.
പുലിക്കോട്ടിൽ ഹൈദർ മലയാളീയതയ്ക്ക് വലിയ പ്രാധാന്യം നൽകി എന്ന് പറയുന്നതിന് രണ്ട് കാരണങ്ങൾ എഴുതുക.
• സ്വന്തം മണ്ണിൽനിന്ന് പ്രമേയം കണ്ടെത്തിയതിനാൽ
• സ്ത്രീകളുടെ ദൗർബല്യത്തെ പെരുപ്പിച്ച് കാട്ടിയതിനാൽ
• മറുനാടൻ വിഷയങ്ങളെ മാലയാളത്തിലാക്കിയതിനാൽ
• നാട്ടുമൊഴിക്ക് പ്രാധാന്യം നൽകിയതിനാൽ
Answer:
• സ്വന്തം മണ്ണിൽനിന്ന് പ്രമേയം കണ്ടെത്തിയതിനാൽ,
• നാട്ടുമൊഴിക്ക് പ്രാധാന്യം നൽകിയതിനാൽ

Question 7.
സാമൂഹിക മാധ്യമങ്ങളെ സംബന്ധിച്ച ഒരു നിരീക്ഷണം ചുവടെ ചേർക്കുന്നു. നിരീക്ഷണം കൂടെ എഴുതിച്ചേർക്കുക.
മാതൃക : നിരന്തരമായ നിരീക്ഷണത്തിനും വിചാരണയ്ക്കും നവ മാധ്യമങ്ങൾ അവസരം ഒരുക്കുന്നു.
Answer:
സ്വതന്ത്രാവിഷ്കാരങ്ങൾ നടത്താൻ ഇടം ലഭിക്കുന്നു.

Question 8.
‘ഉപയോഗിച്ചു പഴകിയ ചെമ്പുകലം പോലെ തന്റെ തലച്ചോറിന് തേയ്മാനം വന്നതാകാം’. (കൈയൊപ്പില്ലാത്ത സന്ദേശം) ടി.പി.ശ്രീധരൻ ഇങ്ങനെ ആലോചിക്കുന്നതിനു പിന്നിലുള്ളവ എന്തെല്ലാമെന്ന് കണ്ടെത്തി എഴുതുക.
• തന്റെ ശത്രുക്കളെപ്പറ്റിയുള്ള ആകുലത
• പ്രായാധിക്യത്തിന്റെ സൂചന
• ഓർമ്മക്കുറവ്
• ഒഴിവാക്കപ്പെടുന്നതിന്റെ ദുഃഖം
Answer:
• പ്രായാധിക്വത്തിന്റെ സൂചന,
• ഓർമ്മക്കുറവ്

Kerala Plus Two Malayalam Question Paper March 2019 with Answers

9 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 7 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (7 × 4 = 28)

Question 9.
“ ചെയ്യേണ്ടത് ചെയ്തിട്ട് ഈ പിള്ളേർ ഒരാണിപോലും സമ്മാന മായി വാങ്ങില്ല.”
അമ്മ പറഞ്ഞു : “ എന്നാൽ എന്തെങ്കിലും വേണമെന്നവർക്കു വാശി തോന്നിയാൽ അവർ എന്തുചെയ്യും? വേണമെങ്കിൽ ടീച്ച റുടെ കസേര പോലും അവർ നേടിയെടുക്കും.”
കുട്ടികളെ സംബന്ധിച്ച പൊതു നിരീക്ഷണമായി ഈ അഭിപ്രാ യത്തെ വിലയിരുത്താനാകുമോ? വ്യക്തമാക്കുക.
Answer:
കുട്ടികൾ പൊതുവെ വാശിക്കാരാണ്. തങ്ങൾ വിചാരിക്കുന്ന കാര്യം അവർ വാശിപിടിച്ച് സാധിച്ചെടുക്കാറുണ്ട്. അതിനൊരു ദാഹരണമാണ് ടോട്ടോയും ജോവലും. വള്ളവും സെക്സ്റ്റന്റും കോമ്പസും കിട്ടി മാസങ്ങൾ കഴിഞ്ഞപ്പോൾ കുട്ടികൾ മുങ്ങൽ സാമഗ്രികൾ ആവശ്യപ്പെട്ടു. അപ്പോൾ, ഉപയോഗിക്കാത്ത വള്ള ത്തിനെക്കുറിച്ചവർ ഓർമ്മിപ്പിച്ചു. എന്നാൽ കുട്ടികൾ വാശിയോടെ ‘ഒന്നാം സെമസ്റ്ററിൽ ഏറ്റവും നല്ല വിദ്യാർത്ഥികൾക്കുള്ള സമ്മാനം വാങ്ങാം. എന്നാലോ? എന്നു ചോദിക്കുകയുണ്ടായി. അപ്പോൾ അമ്മയാണ് ഇങ്ങനെ പറഞ്ഞത്. കുട്ടികളുടെ ദൃഢനിശ്ചയത്തെ യാണ് ഇത് കാണിക്കുന്നത്.

Question 10.
വാങ്ങാൻ വരുന്നയാൾ തന്നെ വില്പനച്ചരക്കാകുന്നതാണ് അവ കാശങ്ങളുടെ പ്രശ്നം എന്ന കഥയിൽ കാണാനാകുന്നത്. ഈ വൈരുദ്ധ്യം കഥയെ ആസ്വാദ്യമാക്കുന്നതിൽ പങ്കുവഹിക്കു ന്നുണ്ടോ? വിശദമാക്കുക.
Answer:
അവകാശങ്ങളുടെ പ്രശ്നം എന്ന കഥയിൽ തികച്ചും വ്യത്യസ്ത മായ ഒരു പ്രമേയമാണ് പി. പത്മരാജൻ വായനക്കാർക്കായി ഒരു ക്കിയിരിക്കുന്നത്. യാഥാർത്ഥ്യവും സ്വപ്നവും കൂടിക്കുഴഞ്ഞ ഒരു വ്യത്യസ്ത ബോധമണ്ഡലത്തിലേക്ക് വായനക്കാരൻ എത്തി ച്ചേരുന്നു. സ്വാഭാവികമായും സത്യമേത്, മിഥ്യയേത് എന്നുള്ള കൂടിക്കുഴച്ചിലിൽ വായനക്കാരന്റെ മനസ്സ് പതറുന്നു.

ഫോട്ടോ വാങ്ങാൻ വരുന്ന ദിവാകരൻ ഒടുവിൽ വില്പനച്ചര ക്കായി മാറുന്ന വൈരുദ്ധ്വമാണ് ഈ കഥയിൽ കാണാനാവുന്നത് ഇവിടെ കച്ചവടക്കാർ ആരോടും മമതയയില്ലാത്ത നിസംഗരാണ്. ലാഭം മാത്രമേ അവർ ലക്ഷ്യമാക്കുന്നുള്ളു. ഉപഭോക്താവിനെ പരിഗണിക്കുന്നില്ല. ആ തെരുവിലെ പതിനായിരക്കണക്കിന് നിശ ബ്ദചിത്രങ്ങൾ ദിവാകരന്റെ മാനസികാവസ്ഥ തെറ്റിക്കുന്നു. ഒടു വിൽ വെളുപ്പാൻകാലത്തെ വെളിച്ചം പരക്കുന്ന നേരത്ത് ദിവാ കരൻ പരേതാത്മാക്കളുടെ ഫോട്ടോകളിലെ അവസാന ഫോട്ടോ യായി മാറുന്നു. ഈ വൈരുദ്ധ്യം ഈ കഥയെ കൂടുതൽ ആസ്വാ ദകരമാക്കി മാറ്റുന്നു.

Question 11.
‘വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ’ എന്ന ഫീച്ചറിന് മറ്റൊരു തലക്കെട്ട് നൽകി കാരണം എഴുതുക.
Answer:
ഉചിതമായ തലക്കെട്ടെഴുതി അതെഴുതുവാനുണ്ടായ കാരണം വിശദീകരിക്കുവാൻ ശ്രമിക്കുക.

Question 12.
‘സ്ത്രീജീവിതത്തിന്റെ സങ്കടങ്ങൾ ആവിഷ്കരിക്കുന്നതിൽ പുലി ക്കോട്ടിൽ ഹൈദർ സവിശേഷ ശ്രദ്ധ പുലർത്തിയിരുന്നു. ഈ പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
Answer:
പോരാട്ടങ്ങളുടെ ജീവിതമായിരുന്നു ഹൈദരാലിയുടേത്. കുട്ടി ക്കാലം മുതൽ തിരസ്കൃതനായിരിക്കുന്നവന്റെ വേദനകൾ അനു ഭവിച്ചു. കലാമണ്ഡലത്തിൽ ചേർന്നതും ഫാക്ടിലെ കഥകളി സ്കൂളിൽ ജോലിക്കു ചേർന്നതുമെല്ലാം ആകസ്മികത നിറഞ്ഞ ജീവിതരംഗങ്ങളായിരുന്നു. കഥകളി എന്താണെന്ന് അറിയാത്ത പ്രായത്തിൽ കഥകളിസംഗീതം പഠിച്ചു. കലാമണ്ഡലത്തിലെ ഒ പെടലുകൾ അവഗണിച്ച് ഉയർന്നുവന്നു.

അദ്ദേഹത്തിന്റെ പ്രമേയസ്വീകരണത്തിന്റെ മറ്റൊരു തലം സ്ത്രീക ളായിരുന്നു. സ്ത്രീകളുടെ നൊമ്പരങ്ങൾ ഹൈദരാലിയുടെ പ്രമേയങ്ങളിലെ സ്ഥിരം സാന്നിധ്യമായി മാറി. ഉദാ. മറിയക്കുട്ടി യുടെ കത്ത് (1924), പുരുഷന്റെ ക്രൂരത, വഞ്ചന, അടിസ്ഥാനര ഹിതമായ സംശയം എന്നിവയ്ക്ക് ഇരയാകേണ്ടിവരുന്ന സ്ത്രീക ളുടെ കണ്ണീര് ഒരു സന്ദേശം എന്നപോലെ ഹൈദരുടെ തൂലിക
ത്തുമ്പിൽനിന്ന് വാക്കുകളായി പ്രവഹിച്ചു.

അങ്ങനെ സ്ത്രീപക്ഷപാതിയായി നിന്നുകൊണ്ട് പ്രമേയ സ്വീക രണം നടത്തുമ്പോൾതന്നെ സ്ത്രീകളുടെ പൊങ്ങച്ചത്തെയും, ബലഹീനതകളെയും തുറന്നുകാണിക്കാനും ഹൈദർ ശ്രമിക്കു ന്നുണ്ട്.

Kerala Plus Two Malayalam Question Paper March 2019 with Answers

Question 13.
കണയേറ്റ കരിമ്പുലി പോലെ
ഉരുൾപൊട്ടിയ മാമല പോലെ
ഉലകാകെയുലയ്ക്കും മട്ടിൽ
അലറി കാട്ടാളൻ……
അലകടലിൻ വേരു പറിക്കാൻ
കുതറി കാട്ടാളൻ….
കാട്ടാളന്റെ രോഷം ഒരു വ്യക്തിയുടെ രോഷം അല്ലാതാകുന്ന തിന്റെ കാരണം കണ്ടെത്തി എഴുതുക.
Answer:
കാട്ടാളൻ വന്യമായ ശക്തിയോടെ കുതറുന്ന കാഴ്ചയാണ് കാണു ന്നത്. കടലിന്റെ പ്രചണ്ഡമായ ശക്തി സംഭരിക്കുവാൻ കാട്ടാളൻ ശ്രമിക്കുന്നു. കവിയുടെ ഈ പ്രയോഗത്തിന് പ്രചണ്ഡതയുണ്ട്. സംഹാരകന്റെ ശക്തി സംഭരിക്കുന്നതിനുള്ള പരിശ്രമത്തിലാണ് കാട്ടാളൻ അലകടലിന്റെ വേരു പറിക്കുന്നത്.

നമ്മുടെ പ്രകൃതിജ്ഞാനത്തിന്റെ തലങ്ങളിൽനിന്നും വ്യത്യസ്തമാ യൊരു അർത്ഥതലത്തിലാണ് ഈ കവിപ്രയോഗം നിൽക്കുന്നത്. മരങ്ങളുടെയും ചെടികളുടെയും വേരു പറിക്കുന്നത് നമ്മുടെ അർത്ഥലോകത്തിന് പരിചിതമാണ്. കാട്ടാളൻ പഠിക്കുന്നത് അല കടലിന്റെ വേരുകളാണ്. വേരുകളിൽ അടിത്തറയിട്ട ഒരു പ്രക തിശക്തിയെ മുഴുവനോടെ സംഭരിക്കുവാൻ കാട്ടാളൻ ശ്രമി ക്കുന്നു.

ഒരു വൃക്ഷത്തിന്റെ കരുത്ത് അതിന്റെ വേരുകളിലാണ്. താരും പടർന്നുകയറുന്ന വേരുകളും പിടിച്ചുനിർത്തുന്ന കരുത്തിലാണ് മരം മാമരമാകുന്നത്. അതുപോലെ അലകടലിന്റെ ശക്തി അപാരമാക്കുന്നത് അതിന്റെ ആഴങ്ങളിലെ കാണാവേരു കളാണ്.

ഈ പ്രയോഗം നൽകുന്നൊരു ദൃശ്യമുണ്ട്. കടലിന്റെ താഴ്ചകളി ലേക്ക് കൈയുകൾ ആഴ്ത്തി കുതറുന്ന കാട്ടാളൻ, ഏതു ഭാര ത്തെയും തകർത്തെറിയുന്ന അലകടലിന്റെ അപാരമായ ശക്തി യുടെ വേരുകളാണ് കാട്ടാളൻ പറിക്കുവാൻ മോഹിക്കുന്നത്. അതൊരുപക്ഷെ വെറും ശക്തി സംഭരണമായിരിക്കണമെന്നില്ല. കാട്ടാളൻ നിറായ വനത്തിന്റെ ദാഹം കെടുത്തുവാൻ ആഗ്രഹി ക്കുന്നു. കാടിന്റെ അകം നീറ്റിയ അഗ്നി കെടുത്തുവാൻ അലക ടലിന്റെ പ്രവാഹത്തെ കെട്ടഴിച്ചു വിടാൻ ആഗ്രഹിക്കുന്നു. അല കടലിന്റെ വേര് പറിയുന്നതിലൂടെ ഒരു പ്രളയം വരികയായി. അതിൽ നീറുന്ന വനത്തിന്റെ ഊഷരതയെ മറികടക്കുവാനും ഊർജ്ജമുണ്ട്. അലകടലിന്റെ പ്രവാഹങ്ങൾ വനത്തിന്റെ ഉരു കിയൊലിക്കുന്ന അഗ്നിതാണ്ഡവത്തിന് മരുന്നാണ്.

ഇവിടെ അലകടലിൽ വേര് പറിക്കുകയെന്ന പ്രയോഗത്തിന് “വിവിധ അർത്ഥതലങ്ങൾ ലഭിക്കുന്നു. അതികഠിനമായ ദുഃഖ ങ്ങൾക്കുള്ളിൽ നിന്നുമാണ് കാട്ടാളൻ അതിജീവനം തേടുന്നത്. ഇവിടെ കാട്ടാളന്റെ രോഷം ഒരു വ്യക്തിയുടെ രോഷം മാത്രമല്ല, പ്രകൃതിയുടെ രോഷംകൂടിയാണ്.

Question 14.
‘തലയിൽ തേങ്ങ വീണാൽ ചിരിക്കരുത്’ എന്ന ഗുണപാഠമാണ് കവി അവതരിപ്പിക്കുന്നത്. എന്തിലും ഗുണപാഠം തേടുന്ന വർക്കുള്ള പരിഹാസമാണിത്. നിങ്ങളുടെ പ്രതികരണങ്ങൾ എഴുതുക.
Answer:
തേങ്ങ’ എന്ന കവിതയുടെ ഹാസ്യം കൂടുതൽ തെളിയുന്നത് ഒടു വിലെ ഗുണപാഠത്തിലാണ്. പഞ്ചതന്ത്രം കഥകളുടെ അവസാനം കാണുന്ന ഗുണപാഠം, ഈ കവിതയിലും കാണുന്നു. കവിത യെന്നു വിളിക്കാവുന്ന വിധത്തിൽ ‘തേങ്ങ’യെ ജ്വലിപ്പിക്കുന്നത്. ഈ ഗുണപാഠമാണ്.

വളരെ ലളിതമായൊരു ഫലിതമാണിത്. തേങ്ങ തലയിൽ വീണാൽ ചിരിക്കരുതെന്ന് ദേവസ്യയുടെ കല്ലറയിൽ കൊത്തിവച്ചതുപോ ലെയാണ് ഈ ഗുണപാഠം തിളങ്ങുന്നത്. ഈ ഗുണപാഠത്തിന്റെ ഗുണം ദേവസ്യയുടെ മരണമെങ്ങനെയായിരുന്നുവെന്ന് വിവരി ക്കലാണു്. നാരായണപിള്ളയെ കണ്ട് ചിരിച്ചു മരിച്ച ദേവസ്യ മറ്റേ തെങ്കിലും മാനുഷികഭാവങ്ങളേയോ, മാനുഷിക സാഹചര്യങ്ങ ളേയോ പ്രതിനിധീകരിക്കുകയാണോയെന്ന് സംശയിക്കാൻ തോന്നുന്നതെല്ലാം ഈ ഗുണപാഠത്തിൽ ഇല്ലാതാകുന്നു.

ഒരു മരണം വഴിമാറിയവന്റെ സന്തോഷം അവന്റെ മരണത്തിന് കാരണമാകുന്നു എന്നതാണിതിലെ ഗുണപാഠത്തിന്റെ ആശയം.

Question 15.
‘പ്രകൃതി അത്ഭുതങ്ങളുടെ കലവറയാണ്’ എം.പി. വീരേന്ദ്രകു മാറിന്റെ ‘യമുനോത്രിയുടെ ഊഷ്മളതയിൽ’ എന്ന സഞ്ചാരിക തിയിൽനിന്ന് ഒരുദാഹരണം ചൂണ്ടിക്കാട്ടി വിശദീകരിക്കുക.
Answer:
യമുനോത്രി ക്ഷേത്രത്തിനു തൊട്ടുതാഴെയാണ് സൂര്യകുണ്് 1909 ഉള്ള ഇവിടത്തെ ഉഷ്ണജലപ്രവാഹങ്ങളിൽ ഒരു തുണിയിൽ കെട്ടി അരിയിട്ടാൽ ഏറെ നേരം കഴിയുന്നതിനുമുമ്പ് അത് ചോറാകും. ഈ അന്നമാണ് ദേവിക്കു നിവേദിക്കുന്ന പ്രസാദം. ഉഷ്ണജലപ്രവാഹങ്ങളിൽ ഏറ്റവും വിശിഷ്ടം സൂര്യകുണാണ്. ‘ഗന്ധമാനപർവത’ സാനുക്കളിലാണ് സൂര്യകുണ്ഠം മറ്റ് ഉഷ്ണ ജലപ്രവാഹങ്ങളും. സമൃദ്ധമായി ഗന്ധകശേഖരമുള്ള ഗന്ധമാന പർവതത്തിന്റെ ഗന്ധകസാന്നിധ്യമാണ് കൊടുംതണുപ്പിലും ഇവി ടത്തെ ഹിമസമാനമായ വെള്ളത്തിനു ചൂടുകൊടുക്കുന്നത്.

Question 16.
‘ഇന്റർനെറ്റിന്റെ ഈ യുഗത്തിൽ പത്രങ്ങൾക്ക് ചില ധർമ്മങ്ങ ളുണ്ട്’. പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
Answer:
അച്ചടിരംഗത്തെ അതികായൻ. പ്രശ്നമാധ്യമങ്ങൾ വഴി ലോകത്തെ ബഹുഭൂരിപക്ഷം പേരും തങ്ങളുടെ നയസമീപനങ്ങൾ കൈക്കൊ ള്ളുന്നു. ഒരു ജനസമൂഹത്തെ ഇത്രമാത്രം സ്വാധീനിച്ച മറ്റൊന്ന് ഉണ്ടാകില്ല. ഒരു ദിവസം പ്രതമൊന്ന് ഓടിച്ചുനോക്കാത്ത ഒരൊറ്റ സാക്ഷരനും ഈ ലോകത്ത് ഉണ്ടാകില്ല. അത്രമാത്രം ജനത്തെ നിയ ന്ത്രിക്കുകയും, സ്വാധീനിക്കുകയും, ഒരുതരം ഭ്രാന്തമായ തരത്തിൽ ദിനചര്വയുടെ ഭാഗമാക്കി മാറ്റുകയും ചെയ്യുന്ന അത്ഭുത വിദ്യയുടെ ഭാഗമാണ് പ്രതപാരായണം. ഒരു ദിവസമെങ്കിലും അതു മുടങ്ങാൻ സഹൃദയർ സമ്മതിക്കില്ല. ഒരു ‘അഡിക്ഷൻ’ പത്രത്തിനോട് ആളു കളിൽ ദൃഢമാണ്. അച്ചടിക്കുന്ന ആധികാരികതയാണ് പ്രതം.

സ്വാഭാ വികമായും സത്വങ്ങൾ തേടിയാണ് ജനങ്ങൾ പത്രത്തിലേക്ക് എത്തുന്നത്. പലപ്പോഴും നിഷ്പക്ഷത പാലിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ പ്രതങ്ങൾക്ക് കഴിയാറില്ല. എങ്കിലും അവരുടെ പക്ഷപാതിത്വത്തിനും കാണും ഒരു സത്യസന്ധത. അതുകൊണ്ടു തന്നെ ഈ ആധുനികാനന്തര (Postmodernist) സമൂഹത്തിലും, നാനാതരത്തിലുള്ള വാർത്താവിനിമയ ഉപാധികളുടെ വർദ്ധനവ് ഉണ്ടായിട്ടും, പത്രം പ്രതമായിത്തന്നെ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്നു. പ്രതങ്ങൾ പ്രചാരം നശിച്ച് ഭൂമുഖത്തുനിന്നും അപ തൃക്ഷമാകും എന്നുവരെയുള്ള കിംവദന്തികൾ ഉണ്ടായി. എന്നാൽ എത്രയൊക്കെ ലോകം വളർന്നാലും പ്രഭാതത്തിലെ പ്രതത്തിനോ ടൊപ്പമുള്ള ഒരു സഞ്ചാരത്തെ ഉപേക്ഷിക്കാൻ ലോകജനതയ്ക്കു സാധിക്കില്ല. അതൊരു ശീലമാണ്. സംസ്കാരമാണ്.

Kerala Plus Two Malayalam Question Paper March 2019 with Answers

17 മുതൽ 22 വരെയുള്ള ചോദ്യങ്ങൾക്ക് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. ഏതെങ്കിലും 5 എണ്ണം. 6 സ്കോർ വീതം. (5 × 6 = 30)

Question 17.
തടസ്സങ്ങൾ എന്തായാലും അതിനെ മറികടന്നു പോകാൻ കലാ കാരനായ കലാമണ്ഡലം ഹൈദരലിയെ സഹായിക്കുന്ന സാഹ ചര്വവും ‘പദത്തിന്റെ പഥത്തിൽ വ്യക്തമാകുന്നുണ്ട്. പരിശോധി ക്കുക.
Answer:
കാശി വിശ്വനാഥക്ഷേത്രത്തിൽ ബിസ്മില്ലാഖാൻ ഷഹനായ് വായി ക്കുമ്പോൾ കലാമണ്ഡലം ഹൈദരലി ക്ഷേത്രത്തിലെ കഥകളി സംഗീതത്തിൽനിന്നും പുറത്താകുന്നു. ദേവീരൂപങ്ങൾ കഥക ളിയിൽ നിറഞ്ഞുവരുന്നതിനെ സംഗീതംകൊണ്ട് ഭാവപൂർണ്ണമാ ക്കുന്ന ഹൈദരലിക്ക് സംഗീതം ദൈവികമായ ഒരു അർച്ചനയാ യിരുന്നു.

ഹൈദരലിയുടെ ജീവിതം കലാപരമായ ലാളിത്യം നിറഞ്ഞതായി രുന്നു. അന്തസ്സംഘർഷങ്ങളിൽനിന്നും കല ജനിക്കുന്നു. പ്രതിഭ യുള്ള വ്യക്തിയെ അത് സർഗ്ഗപ്രക്രിയയുടെ തീരങ്ങളിലേക്ക് നയി ക്കുന്നു. പിന്നെ അതിന്റെ പ്രവാഹത്തിൽ മതത്തിന്റേയും ആചാ രങ്ങളുടേയും അതിർവരമ്പുകൾ തകരുന്നു. കലയിലൂടെ കാലം മനുഷ്യരെ ഒന്നിപ്പിക്കുന്നു. ആചാരങ്ങളുടെ പൊള്ളത്തരം തുറന്നു കാണിക്കുന്നു.

ഹൈദരലി തന്റെ ജീവിതംകൊണ്ട് മതത്തിന്റെ സങ്കുചിതമായ അതിർവരമ്പുകളെ ഇല്ലായ്മചെയ്തു. കലാകാരൻ പോരാടുന്ന വൻകൂടിയാണ്. ആഢ്യ ഹൈന്ദവരുടെ കലയായിരുന്ന കഥകളി യിലേക്ക് ഒരു മുസ്ലിം കടന്നുവന്നത് പഠിക്കുന്ന കുട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. സംസ്കൃതവും മലയാളവും ഒത്തിണങ്ങിയ കഥകളി പദങ്ങളിൽ സംഗീതാർച്ചന നടത്തുന്നത് ദേവകലയുടെ പാരമ്പര്യം കൈമുതലാക്കിയ ആ ഹൈന്ദവ സുഹൃത്തുക്കൾക്ക് മതപരമായ ഒരു കർമ്മമായി തോന്നിയി രിക്കാം. അല്ലെങ്കിൽ ഹൈദരലിയെപ്പോലൊരു പ്രതിഭയെ ക്ഷേത ങ്ങളിലെ കഥകളി പരിപാടികളിൽ നിന്നും അവർ പുറത്താക്കി ല്ലായിരുന്നു.

ഹൈദരലി കലാമണ്ഡലത്തിൽ വേറിട്ട് നടന്നു. എവിടെയും ഒരു അകലം ഹൈദരലിയോട് ഉണ്ടായിരുന്നു. ഭക്ഷണത്തിന് ഇരിക്കു മ്പോഴും കളരിയിലും ഹൈദരലിക്കും കൂടെ പാടുന്നവർക്കും ഇടയിൽ ഒന്നുരണ്ട് കുട്ടികളുടെ ഗ്യാപ്പ് ഉണ്ടായിരുന്നു. ഏകാന്ത മായ ഒരു ജീവിതം സംഗീതം സപര്യയാക്കി ഹൈദരലി നിർവ്വ ഹിച്ചു.

ചേന്ദമംഗലത്ത് കഥകളി കളിക്കുവാൻ കലാമണ്ഡലത്തിലെ ലിസ്റ്റിൽ ഹൈദരലിയും ഉൾപ്പെട്ടിരുന്നു. സന്തോഷമായി. ഉറക്ക മില്ല. അമ്പലത്തിനുള്ളിലാണ് കഥകളി. നീണ്ട ബാൽ രസക രമായി കൂടി. ചേന്ദമംഗലത്ത് എത്തി. രാത്രി ഉറക്കമില്ല. ടീം ലീഡർ വന്ന് പിറ്റേന്ന് ഹൈദരലിയോട് കലാമണ്ഡലത്തിലേക്ക് തിരിച്ചു പോകാൻ ആവശ്വപ്പെട്ടു. ഹൈദരലിയും സുബ്രഹ്മണ്യനും പോകണം. കലാമണ്ഡലത്തിൽ റഷ്യക്കാർ കാത്തുനിൽപ്പുണ്ട്. ഹൃദയം തകർന്ന ഹൈദരലി ആത്മഹത്യക്കു വരെ ചിന്തിച്ചു. ഒടു വിൽ കലാമണ്ഡലത്തിൽ തിരിച്ചെത്തി. അവിടം ശൂന്വമായിരുന്നു. ഇത് ഹൈദരലിയെ പോരാടാൻ പഠിപ്പിച്ചു.

ആഹൈന്ദവ ആചാരങ്ങൾ ക്ഷേത്രദർശനത്തിൽ നിന്നും അഹി ന്ദുക്കളെ വിലക്കിയിരുന്നു. ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം ഗോപുരവാതിൽ തുറന്ന് ഗുരുവായൂരപ്പനെ കാണുമെന്ന് പാടിയ മലയാളത്തിലെ നൂറ്റാണ്ടിന്റെ ഗായകൻ യേശുദാസ് തുല ദുഃഖിതനാണ്. ഗുരുവായൂർ അമ്പലത്തിൽ ഒരിക്കൽ ചെന്ന് ഗുരു വായൂരപ്പനെ കാണണമെന്നത് ആ കലാകാരന്റെ പ്രാർത്ഥന ഭഗ വാൻ ശ്രീകൃഷ്ണൻ കേട്ടാലും അനുവദിച്ചാലും ഹൈന്ദവമത ത്തിന്റെ പാരമ്പര്യ മാമൂലുകൾ സമ്മതിക്കുന്നില്ല. യേശുദാസിനെ മറ്റ് അമ്പലങ്ങൾ അകത്തിരുത്തി പാടിക്കുന്നു. ഗുരുവായൂര ഷനെയും ശബരിമലനാഥനേയും മലയാളി വിളിക്കുന്നത് യേശു ദാസിന്റെ തൊണ്ടയിലൂടെയാണ്. ഇതുതന്നെ ഹൈദരലിയുടേയും അവസ്ഥ.

കലകളിൽ സംഗീതം ആസ്വാദ്യത കൂടുതലാണ്. സംഗീതത്തിന്റെ രാഗവും താളവും അർത്ഥത്തെ ഉപേക്ഷിച്ച് ഫീലിംഗ് ഉണ്ടാ ക്കുന്നു. അത് ജനഹൃദയങ്ങളെയാണ് ആകർഷിക്കുന്നത്. ഈ സന്ദർഭത്തിൽ കപടമായ യുക്തിചിന്തകൊണ്ട് ആചാരമൊരുക്കി വച്ച പാരമ്പര്യവാദികൾക്ക് പ്രാമാണ്യം കാണിക്കുവാൻ കഴിയു കയില്ല. അവരുടേയും ഹൃദയങ്ങളെ കീഴടക്കുന്നത് സംഗീത മാണ്.

സംഗീതത്തിന് മതമില്ല; ഭാഷയില്ല; പ്രകൃതിയുടെ താളബോധത്തിൽ പ്രകൃതിയുടെ ഒരംശമായ മനുഷ്യനേയും തരളിതമാക്കുന്ന സംഗീ തത്തിനു മുമ്പിൽ ഹരിപ്പാടുള്ള തലത്തോട്ട് ക്ഷേത്രത്തിൽ മതിൽക്കെട്ട് തകർത്ത് ഹൈദരലി പാടി. ജനം പാരമ്പര്യത്തിന്റെ മതിൽക്കെട്ട് തകർത്ത് ഹൈദരലിയെ നിർത്തി. ദൈവത്തെ തൊട്ട ടുത്ത് തൊടാനാകുന്ന അടുപ്പത്തിൽ ഹൈദരലി പാടി. ഇതാണ് സംഗീതത്തിന്റെ മാസ്മരികത.

കലയുടെ മാർഗ്ഗം സമന്വയമാണ്. സംഘർഷമല്ല. അത് മനുഷ്യ രുടെ ഹൃദയങ്ങളെ ലയിപ്പിക്കുന്നു. അതിർവരമ്പുകളെ അത് മാച്ചു കളയുന്നു. അവിടെ സംഗീതത്തിന്റെ അക്ഷര മാല കൊത്തുന്നു. അതിൽ എല്ലാവരും ഒന്നായിത്തീരുന്നു. ഹൈദ അലിയുടെ ജീവിതം ഇതായിരുന്നു.

Question 18.
ഹിമാലയ പ്രദേശത്തിന്റെ മനോഹാരിതയോടൊപ്പം മനുഷ്യജീവി തത്തിന്റെ ക്ലേശങ്ങളും എസ്.കെ.പൊറ്റെക്കാട്ട് ‘ബദരിയും പരി സരങ്ങളും’ എന്ന രചനയിൽ ഹൃദ്യമായി ആവിഷ്കരിച്ചിട്ടുണ്ട്. വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
എസ്.കെ. പൊറ്റെക്കാടിന്റെ യാത്രകൾ എല്ലാം പച്ചയായ ജീവി തസാഹചര്യം തേടിയായിരുന്നു. കൃത്രിമമായ, ആഢംബരങ്ങളോ, പൊങ്ങച്ചത്തിന്റെ പളുപളപ്പോ എസ്. കെ. യെ ഒരിക്കലും ആകർഷിച്ചിരുന്നില്ല. ഒരു തനി നാട്ടിൻപുറത്തുകാരനായിരുന്നു എസ്.കെ. സ്വാഭാവികമായും തന്റെ നാട്ടിൻപുറത്തെ സൗഹൃദ പൂർണ്ണവും, നിഷ്കളങ്കവുമായ ജീവിതസാഹചര്യങ്ങളിലെ പച്ചപ്പ് അന്യനാടുകളിൽ അദ്ദേഹം കണ്ടെത്തും. ഭാഷയ്ക്കും, വേഷഭൂ ഷാദികൾക്കും മാത്രമേ വ്യത്യാസമുള്ളൂ എന്നും, ബാക്കിയെല്ലാം ലോകത്തിന്റെ നാനാഭാഗങ്ങളിലും ഒന്നുതന്നെയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് തന്നെയാണ്, വിശാലമായ ലോകത്തിന്റെ ഏതുകോണിൽ ചെന്നാലും ഗ്രാമീണത തേടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഏതു നാട്ടിൻപുറവും നന്മകളാൽ സമൃദ്ധമെന്ന് എസ്.കെ. തിരിച്ചറിഞ്ഞു. തന്റെ നാട്ടിൻപുറത്തിന്റെ മണവും, ചൂടും മറ്റിടങ്ങളിൽ നിന്ന് അൽപ്പം വ്യത്യസ്തമായാണ ങ്കിലും അനുഭവിച്ചതിനാൽ എസ്.കെ. വലിയ ഗൃഹാതുരത്വം അനുഭവിച്ചിരുന്നില്ല.

എസ്.കെ.യെ സംബന്ധിച്ചിടത്തോളം സഞ്ചാരം രക്തത്തിൽ അലി ഞ്ഞുചേർന്ന ഒന്നാണ്. പുറംനാടുകളിൽ നീണ്ടയാത്രകൾ കഴിഞ്ഞ് തിരിച്ചെത്തിയാലും, യാത്രയോടുള്ള അടങ്ങാത്ത കൃഷ്ണ എസ്. കെ.യിൽ ബാക്കി കിടപ്പുണ്ടാകും. നാട്ടിൽ ഉള്ള അപൂർവ്വ അവ സരങ്ങളിൽ പോലുംതന്നെ പുലർച്ചെ ബസ്റ്റാന്റിലെത്തുന്ന എസ്. കെ. ഏതെങ്കിലും വിദൂര ഗ്രാമത്തിലേക്കുള്ള ഒരു ബസ്സിലാണ് കയറി ഇരിക്കുക. പ്രത്യേകിച്ചൊരു തയ്യാറെടുപ്പും ഇല്ലാതെ അവിടെ ചെന്നിറങ്ങും. ആ ഗ്രാമത്തിലെ ഇടവഴികളിലൂടെയും, പാടവരമ്പുകളിലൂടെയും, നാട്ടുവഴികളിലൂടെയും ചിരപരിചിത നെപോലെ, അലസമായങ്ങനെ നടക്കും. പൂർവ്വകാലത്തിന്റെ എല്ലാ ഉന്മേഷവും, ഊർജ്ജവും വാരിനിറച്ച നന്മകളുടെ ആ വിള നിലത്തിൽ അലയുമ്പോൾ എസ്.കെ. അലൗകികമായ ആനന്ദം അനുഭവിച്ചറിഞ്ഞിരിക്കണം.

അപ്പോഴേക്കും ആ നാട്ടിൻപുറത്തെ കുറച്ചു നല്ല മനുഷ്യരുമായി അടുത്ത സൗഹൃദം തന്നെ എസ്. കെ. സ്ഥാപിച്ചിട്ടുണ്ടാകും. ഇങ്ങനെ യാത്രകളെ പ്രണയിച്ച, രക്ത ത്തിൽ അലിയിച്ച ഒരു സഞ്ചാരസാഹിത്യകാരനാണ് എസ്.കെ. യാത്രയുടെ മാനുഷികമുഖം അതായിരുന്നു എസ്.കെ. പൊറ്റ ക്കാടിന്റെ സഞ്ചാരം ജീവിതവ്രതമാക്കിയപ്പോഴും, അതിനൊരു യാന്ത്രികമായ മുഖം അദ്ദേഹം നൽകിയില്ല. മറിച്ച് മാനുഷികമായ മുഖം നൽകി. യാന്ത്രികത, യാത്രയെ മാത്രമല്ല അതിനെക്കുറിച്ച് ആസ്വാദകരുടെ മനസ്സിലുണ്ടാക്കുന്ന ഓർമ്മകൾക്കുപോലും മടുപ്പ് ഉണ്ടാക്കും. അതുകൊണ്ടുതന്നെ എസ്.കെ. തന്റെ യാത്ര യിലുടനീളം ഓർമ്മകൾ, മനുഷ്യത്വപരമായ, മനുഷ്യസ്നേഹത്തിൽ അടിയുറച്ച രീതിയിൽ അവതരിപ്പിച്ചു. അതുകൊണ്ടുതന്നെ എസ്. കെ.യുടെ യാത്രാവിവരണങ്ങൾ ഒന്നും തന്നെ നമ്മുടെ ആസ്വാ ദന മണ്ഡലത്തിൽ മടുപ്പ് സൃഷ്ടിച്ചില്ല.

എം.പി. വീരേന്ദ്രകുമാറിന്റെ യാത്രകളിലൂടെ കടന്നുപോകു മ്പോൾ നമുക്ക് കണ്ടെത്താൻ കഴിയുന്ന ഏറ്റവും വലിയ കാര്യം ആ യാത്രികന്റെ അന്വേഷണാത്മക സമീപനങ്ങളാണ്.

തന്റെ ചുറ്റുപാടുകളെ ഒപ്പിയെടുക്കുന്ന ക്വാമരക്കണ്ണെന്നതു പോലെ, തൂലികകൊണ്ട് തന്റെ ചുറ്റും നിറഞ്ഞു പരിലസിച്ച സുന്ദ രിയായി നിൽക്കുന്ന പ്രകൃതിയെ ഒപ്പിയെടുക്കാൻ ഈ പാഠഭാഗ ത്തിലൂടെ എസ്.കെ. ശ്രമിക്കുന്നുണ്ട്. പുരാണങ്ങളും, ഐതിഹ്യ ങ്ങളും ഒന്നിനോടൊന്നു കലർന്നുകിടക്കുന്ന ആ പുണ്യഭൂമിയിൽ നിന്നുകൊണ്ട്, ഇന്നിന്റെ യാഥാർത്ഥ്യങ്ങളെ തുറന്നു കാണിക്കാൻ എസ്.കെ. ശ്രമിക്കുന്നു. അങ്ങനെയാണ് ജീവിതത്തിന്റെ ഏതാണ്ട് മുഴുവൻ സമയവും വെല്ലുവിളികൾക്കുമുന്നിൽ ജീവിക്കുന്ന സൈനികരുടെ ജീവിതങ്ങൾ തുറന്നു കാട്ടപ്പെടുന്നത്. അവരുടെ ത്യാഗങ്ങൾ, അവരുടെ നിത്യവും പ്രതിസന്ധി നിറഞ്ഞ ജീവിത ങ്ങൾ, ചുമതലകൾ എല്ലാറ്റിനും ഉപരിയായി എസ്.കെ.യെ അത്ഭു തപ്പെടുത്തിയത് ഈ ഭാരിച്ച ചുമതലകളെല്ലാം തന്നെ നിറഞ്ഞ സന്തോഷത്തോടെ അവർ ഏറ്റെടുക്കുന്നു എന്നതിലാണ്.

ഈ രീതിയിൽ വർത്തമാന കാലം മുന്നോട്ടു വെയ്ക്കുന്ന പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ, നാം പലപ്പോഴും സൗകര്യപൂർവ്വം മറക്കുകയും, വിട്ടുകളയുകയും ചെയ്യുന്ന ആ കാണാമറയത്തെ സത്യങ്ങളെ, അദ്ദേഹം നമുക്കു മുന്നിൽ തുറന്നുവെക്കുന്നു. സഞ്ചാരം എന്നതുകൊണ്ട് സ്വാർത്ഥതയിൽ അധിഷ്ഠിതമായ, തൻകാര്യം നോക്കലല്ലെന്ന് തെളിയിച്ച എസ്.കെ., അതിലൂടെ തനിക്കുചുറ്റുമുള്ള സാധാരണക്കാരുടെ നേർക്ക് തന്റെ പ്രസ്ഥാ നത്തെ കണ്ണാടിയാക്കി തിരിച്ചുവെച്ചു. അതിൽ പതിഞ്ഞതൊക്കെ യും, പച്ചയായ മനുഷ്യരുടെ ഇന്നിന്റെ പ്രശ്നങ്ങൾ ആയിരുന്നു. പരിഹാരം കാണാനോ, സഹായിക്കാനോ, സഹതാപം കാണി ക്കാനോ അല്ല, മറിച്ച് ഒപ്പമാകാൻ, ഒത്തുപോകാൻ ശ്രമിച്ച സാഹി ത്വകാരനാണ് എസ്.കെ. അവിടെവെച്ച്, ആധ്യാത്മിക ഭൂമികയിൽ ഒരു പുതിയ തത്വശാസ്ത്രത്തിന് തിരികൊളുത്തുന്നു. കാണുന്ന സൈനികരിൽ ദേവത്വം ആരോപിക്കുകയാണ് എസ്.കെ. ദേവ നോളം ആരാധനയ്ക്ക് അർഹരാണ് അവരും. നമ്മൾ ഉറങ്ങു മ്പോൾ ഉണർന്നിരിക്കുന്നവർ.

ഇങ്ങനെ പോയകാലത്തിന്റെ നനുത്ത പട്ടുതൂവാലയിൽ പൊതി ഞ്ഞെടുത്തല്ല എസ്.കെ. തന്റെ അറിവുകളെ പങ്കുവെച്ചത്. ചരി ത്രവും, പുരാവൃത്തങ്ങളും അറിയേണ്ടതുതന്നെ. പക്ഷേ അതി നുമപ്പുറം, മനുഷ്യജീവിതത്തിന്റെ സ്വാഭാവികമായ ഉൾത്തുടിപ്പു കൾ തേടിതന്നെയാണ് എസ്.കെ. യാത്രചെയ്തത്. ബദരിനാഥന്റെ സന്നിധിയിൽ താൻ കണ്ട ദേവസ്പർശം, യുപിയിൽ നിന്നുള്ള ഒരു യുവസൈനികനായ സൂര്യപ്രകാശിന്റേതാണെന്ന് പറയാതെ പറ യുകയാണ് എസ്.കെ. ഊർജ്ജസ്വലതയുടെ പ്രതീകമായി തെളി ഞ്ഞുനിൽക്കുന്ന തന്റെ ഈ രചനയിലൂടെ ജീവിതത്തിന്റെ സൗന്ദ രത്തെയും ഒപ്പം വർത്തമാനകാലത്തിന്റെ തീക്ഷ്ണതയെയും ഒരേ അളവിൽ എസ്.കെ. അവതരിപ്പിക്കുന്നു.

Kerala Plus Two Malayalam Question Paper March 2019 with Answers

Question 19.
വിവരസാങ്കേതികവിദ്യയുടെ കാലത്ത് വ്യക്തിജീവിതവും വ്യക്തി ബന്ധങ്ങളും മാറിമറിഞ്ഞ് പ്രതിഫലിപ്പിക്കാൻ കൈയൊപ്പില്ലാത്ത സന്ദേശം’ എന്ന പാഠഭാഗം സമർത്ഥമാണോ? ചർച്ചക്കുറിപ്പ് തയ്യാ നാക്കുക.
Answer:
മെയിലുകൾ ലഭിച്ചുതുടങ്ങിയതോടെ ശ്രീധരന്റെ സ്വഭാവം മാറിമറിഞ്ഞു.

അയാളുടെ ദിനചര്യകൾ തലകീഴായി മറിഞ്ഞു. ഹോട്ട്മെയിൽ മേൽവിലാസം ഉണ്ടായതോടെ രാവിലെ എണീറ്റാൽ ആദ്യത്തെ പരിപാടി കംപ്യൂട്ടറിനു മുന്നിലിരുപ്പാണ്. തനിക്ക് എന്തെങ്കിലും സന്ദേശങ്ങൾ ഉണ്ടോയെന്ന് തിരക്കും. വാർത്തകൾ വായിച്ചറിയും. അതിനുശേഷം ചായ കുടിക്കും. ഏറ്റവും അവസാനമായി പല്ലുതേപ്പ്. പല്ലുതേക്കാതെയും കുളിക്കാതെയും ഒരു തുള്ളി വെള്ളം കുടിക്കുകയില്ല എന്ന ശീലമാണ് മൂക്കും കുത്തി വീണത്. കുളിയും ഒഴിവാക്കി. ഡിഓഡറന്റ് ചെയ്ത്
ഷർട്ടെടുത്തിട്ട് ഓഫീസിലേക്ക് പോകുന്നു. പല പല സൈറ്റുകളിൽ പ്രവേശിച്ച് തനിക്ക് ആവശ്വമില്ലാത്ത വിവരങ്ങൾ വായിക്കുന്നു. അവയുടെ പ്രിന്റെടുക്കുന്നു. ചവറ്റുകുട്ടയിലിടുന്നു. വെർച്വൽ റിയാലിറ്റിയുടെ ലോകം അയാളെ മാറ്റി മറിച്ചു അങ്ങനെ.

ഈ പാഠഭാഗത്തിൽ എം മുകുന്ദൻ സൃഷ്ടിക്കുന്ന യാഥാർത്ഥ ത്തിന്റെ മറ്റൊരു വശമുണ്ട്. പ്രതീതി യാഥാർത്ഥ്യം. ഒറ്റനോട്ടത്തിൽ യാഥാർത്ഥ്യമാണെന്ന് തോന്നുമെങ്കിലും യാഥാർത്ഥ്വമല്ല. കണ്ണാ ടിയിലെ പ്രതിബിംബം പോലെ. പ്രതിബിംബം സത്വമാണ്. പക്ഷേ അതേ സമയം അത് അയഥാർത്ഥ്യവുമാണ്. ഒരേസമയം യാഥാർ ത്ഥ്യവും, അയഥാർത്ഥവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങ ളായി തീരുക. ഈ ഒരു സങ്കീർണ്ണ സാങ്കേതികത്വം ഈ നോവ ലിന്റെ ഭാഗമായിട്ട് അവതരിപ്പിക്കപ്പെടുന്നു. ജീവിതത്തിന്റെ പരി ച്ഛേദമാകുമ്പോഴും, യാഥാർത്ഥ്യത്തിന്റെ സ്പർശമില്ലാതെ, മരവിച്ചു മാറിനിൽക്കുന്ന ബിംബങ്ങൾ കൊണ്ടാണ് എം. മുകുന്ദൻ ഈ പ്രഹേളിക സൃഷ്ടിച്ചിരിക്കുന്നത്. ഈ ഇമെയിൽ സന്ദേശം പ്രതീതി യാഥാർത്ഥ്യമാണ്. സത്വത്തിൽ കത്തുപോലെ അതിനൊരു രൂപ മില്ല. ഏതു രൂപത്തിലേക്കും നമുക്കതിനെ മാറ്റിയെടുക്കാം. പക്ഷേ അതിന്റെ ശരിയായ അവസ്ഥയിൽ അതു നിഴലുപോലെ യാണ്. നമുക്കതിനെ കാണാം, അനുഭവിക്കാം, ആശയവിനിമയം നടത്താം. പക്ഷേ നമുക്കതിനെ സ്പർശിക്കാൻ കഴിയില്ല. കൈയ്യി ലെടുക്കാൻ സാധിക്കില്ല.

ഈ നോവൽ ഭാഗത്ത് പ്രതീതി യാഥാർത്ഥ്യത്തിന്റെ നിഴലുകൾ സ്പർശിക്കുന്ന അനേകം ഘടകങ്ങൾ കണ്ടെത്താൻ കഴിയും. ഉദാ: ഈ അഗ്നിതന്നെ. ശ്രീധരൻ ഒരിടത്തു ചിന്തിക്കുന്നുണ്ട്. ഇയാൾ കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ നിന്നാ കാം, അല്ലെങ്കിൽ തൊട്ടപ്പുറത്തെ വീട്ടിൽ നിന്നാകാം. ഒരിക്കലും പരസ്പരം മനസ്സിലാക്കാതെ, ഒരു ചുമരിന്റെ അകലത്തിൽ താമ സിക്കുന്ന അടുത്ത മുറിയിൽ നിന്നുമാകാം. യാഥാർത്ഥ്യത്തിനു നേരെ മൂടുപടമണിഞ്ഞ്, അയഥാർത്ഥമായതിനെ കൈയ്യെത്തി പിടിക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ വല്ലാത്തൊരു ജിജ്ഞാസയു ടേയും മറ്റും മറ്റൊരു മുഖമാണിത്. ഒരു ഒളിച്ചുകളിയുടെ സുഖം. പക്ഷേ ഈ ഒളിച്ചുകളിയിൽ ജയവും തോൽവിയും ഇല്ല. ഇന്റർനെറ്റ് എന്ന മായികലോകത്തിൽ മാത്രമേ ഈ ഒളിച്ചുകളി ഉള്ളൂ. പുറത്തെ യഥാർത്ഥ ലോകത്തിൽ കണ്ടുമുട്ടിയാലും മന സ്സിലാകാത്ത അത്ര അപരിചിതത്വത്തിൽ അലിഞ്ഞുള്ള ജീവിതം. വെളിപ്പെടുത്താൻ കഴിയാത്ത രഹസ്യങ്ങളുടെ ഭാരവും പേറി യുള്ള നിഴൽ ജീവിതം.

ആധുനിക സാമൂഹിക മാധ്യമങ്ങൾ പലപ്പോഴും ഈ ഒരു ആശ യക്കുഴപ്പത്തിന്റെ നടുവിലാണ്. ഒരു കൈയ്യൊപ്പില്ലാത്ത ജീവി തം. നിഴലുകളിലൂടെയുള്ള സഞ്ചാരം. അപരിചിതൻ എന്നും അപ രിചിതൻ മാത്രം. എത്ര chat ചെയ്താലും എത്രയൊക്കെ ഹൃദയം തുറന്നാലും, സ്വന്തം മേൽവിലാസം പരസ്യമാക്കാതെ ഇരിക്കു ന്നിടത്തോളം അപരിചിതൻ തന്നെ. ചുവന്ന തെരുവുകളിൽ സന്തോഷം തേടി പോകുന്നവരുണ്ട്. അതേ അവസ്ഥ തന്നെയാണ് ഈ നവമാധ്യമങ്ങളിൽ സന്തോഷവും ദുഃഖവും പങ്കുവെയ്ക്കു ന്നവരുടെ കാര്യവും.

സ്വയം ഒന്നും വെളിപ്പെടുത്താതെ, തന്റെ മാത്രം ആശ്വാസത്തിനുവേണ്ടി സർവ്വതും ഇറക്കിവെച്ച്, ആശ്വാ സത്തോടെ തിരിച്ചു പോരുന്നപോലെ ഒരപരിചിതനോട് എല്ലാം പങ്കുവെയ്ക്കാം എന്ന് അഗ്നി വെളിപ്പെടുത്തിയതിൽ ഒരു അന ചിത്വവും ഇല്ല. എന്നെ മനസ്സിലാക്കാത്തിടത്തോളം, സുരക്ഷിത മായ ഒളിവിൽ നിന്നുകൊണ്ട് തന്റെ മാത്രം ആശ്വാസത്തിനായി ഹൃദയം തുറക്കുന്നവർ ഏറെ ഉള്ള ഒളിയിടം കൂടിയാണ് നവ സൈബർ ലോകം. ഇന്റർനെറ്റും, മറ്റ് സോഷ്യൽ മീഡിയകളും വഴി ചതിക്കപ്പെടുന്നവരുടെ എണ്ണം ഇന്ന് വളരെ വർദ്ധിച്ചിരി ക്കുന്നു. വീട്ടമ്മമാരും, വിദ്യാർത്ഥിനികളും, ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട്, ഈ ദുരിതക്കയത്തിൽ പതിച്ചിട്ടുണ്ട്. അപ്പോഴാണ് ശ്രീധ രന്റെ ചിന്താഗതിപോലെ കൈയ്യൊപ്പില്ലാത്ത സന്ദേശങ്ങൾ ലോക മെങ്ങും പരക്കുന്നത്. നാടിന്റേയും, വീടിന്റെയും പേരില്ലാതെ വേരുകളില്ലാതെ, ഒരു ഓളപ്പരപ്പിലെന്നപോലെ, ഉപരിതലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ജീവിതം.

Question 20.
വീണ്ടെടുപ്പിന്റെ സ്വപ്നങ്ങൾ കിരാതവൃത്തം എന്ന കവിതയിൽ എങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത് ? പരിശോധിച്ച് ലഘു ഉപന്യാസം തയ്യാറാക്കുക.
Answer:
കാട്ടാളന്റെ പ്രകൃതിയിലുള്ള ജീവിതം വന്യമായ വനജീവിതത്തിന് തുല്യമായിരുന്നു. അച്ഛൻ ആകാശത്തു ചത്തു കിടക്കുകയും അമ്മ മലയോരത്തിരുന്ന് ദഹിക്കുകയും ചെയ്യുമ്പോൾ കവിത യിലെ സ്ഥലമെന്നത് വായനക്കാരന് അനുഭവിക്കാൻ സാധി ക്കുന്നു. ആകാശവും മലയോരവും അച്ഛന്റേയും അമ്മയു ടെയും ദാരുണമായ അന്തസ്ഥലമായി കവിതയിൽ വായിക്കപ്പെ ടുമ്പോൾ കാട്ടാളന്റെ വനജീവിതത്തിന്റെ ആഴം മനസ്സിലാകുന്നു. അലകടലിന്റെ പേരു പറിക്കാൻ കുതറുന്ന കാട്ടാളൻ കാടിന്റെ നീരുറവകളിലാണ് അലകടലിന്റെ വേരുകൾ കണ്ടെത്തുന്നത്. തുടർന്നുള്ള വരികളിൽ കാട്ടാളനു ചുറ്റുമുള്ള പ്രകൃതിയെ കാണുന്നു. അത് ജീവനറ്റ പ്രകൃതിയാണ്. മാനം മൗനമായിരി ക്കുന്നു. ഒരു കിളിപോലും പറക്കുന്നില്ല. ഇലകൾ കാറ്റിലാടു ന്നില്ല.

വേഴാമ്പൽ തേങ്ങിക്കരയുന്നതുപോലെ മഴയ്ക്കായി കാട്ടാ ളൻ കാത്തിരിക്കുന്നു. മാന്തോപ്പുകളുരുകുന്ന മണ്ണിലാണ് കാട്ടാ ഉൻ ഇരിക്കുന്നത്. ഭ്രാന്തമായ സ്നേഹത്തിനായി ദാഹം പെരു കുന്നു. ചത്തുകിടക്കുന്ന കരിമേഘങ്ങളുടെ കകോളക്കടലാണോ ആകാശമെന്ന നൈരാശ്യത്തിലാണ് കാട്ടാളനിപ്പോൾ കഴിയുന്നത്. കരിഞ്ഞ മരണം കാവൽ ഇരിക്കുന്ന കടുത്ത നോവിന്റെ കോട്ട യിൽ താൻ അകപ്പെട്ടിരിക്കുന്നു. തന്റെ കാടും മാനവും നഷ്ട മായിരിക്കുന്നു. എന്റെ കിനാവുകൾ വിതച്ചിരുന്ന ഇടിമിന്നൽ പൂത്തിരുന്ന മാനം ഇന്നെവിടെ? തുളസിക്കാടുകൾ പോയ്ക്കോ യി. ഈറൻ മുടി കോതിയ സന്ധ്യകൾ നഷ്ടമായി. ഈ വരിയിൽ ഒരു സ്ത്രീ രൂപം ദൃശ്യമാണ്. ഈറൻ മുടി കോതുന്നത് സന്ധ്യയാ ണെങ്കിലും അതിലെ സന്ധ്യക്കു കാണുന്ന സ്ത്രീരൂപത്തിന്റെ പശ്ചാത്തലത്തിൽ കാട്ടാളന്റെ പ്രിയതമയുടെ ഓർമ്മകൾ ഉണ്ടാ യിരിക്കാം.

ഈ സന്ദർഭത്തിൽ കാണുന്നത് കണ്ണകിയെയാണെന്ന് ഇവിടെ ഒരു വ്യാഖ്യാനമുണ്ട്. കണ്ണകി മുല പറിച്ചെറിഞ്ഞ് മധുര വെണ്ണീറാക്കിയ സംഭവമാണ് ഇവിടെ കാണുന്നത്. കണ്ണകിയുടെ പുരാവൃത്തം ഈ പാഠത്തിന്റെ ഒടുവിലായി കൊടുത്തിട്ടുണ്ട്.

അവൾ മുല പാതി മുറിഞ്ഞവളാണ്. ആറ്റിൻകരയിലെ അവളുടെ നിലവിളി കനലായി മാറുകയും ആ കനലിന്റെ നിലവിളി കാട്ടാ ളന്റെ നെഞ്ചിൽ ചാട്ടുളിയായി ആഞ്ഞു തറച്ചതുമാണ്. പ്രകൃതി യുടെ പച്ചപ്പും സുഭഗതയും കാട്ടാളന്റെ സ്വന്തം ഇടമാണ്. അതിന്റെ തകർച്ചയിലേക്ക് കാട്ടാളൻ വീണ്ടും നോക്കുന്നു. മുത്ത ങ്ങാപ്പുല്ലുകളും അതിൽ തുള്ളിയിരുന്ന പച്ചക്കളും കാണാ തായിരിക്കുന്നു. മഴയുടെയും മണ്ണിന്റെയും കുളിരണിയുന്നതു പോലെയാണ് നമ്മുടെ മാമലകളിലും താഴ്വരകളിലും മുത്തങ്ങ പുല്ലുകൾ വളരുന്നത്.

അതിൽ തുള്ളിച്ചാടുന്ന ചെറുവിരലിനേ ക്കാൾ ചെറിയ പച്ചക്കാളകൾ, പച്ചപൈകൾ മണ്ണിൽ നോക്കി നടക്കുന്ന ഏതൊരു മനുഷ്യന്റേയും പച്ചപ്പുള്ള ഓർമ്മയാണ്. കറു കപ്പുല്ലുകളുടെ തുമ്പിൽ രാത്രിയിലെ അമ്പിളിയുടെ നിലാവ് കള മെഴുതുന്നു. ആ കുളങ്ങളിൽ ദേവി സ്തുതികൾ പാടി രസിച്ചി രുന്ന രാത്രികൾ കാട്ടാളൻ അയവിറക്കുന്നു. പ്രകൃതിയുടെ കള മെഴുത്തും കളംപാട്ടും കാട്ടാളൻ അറിഞ്ഞതും കണ്ടതുമായ ദേവി സങ്കല്പത്തോട് ചേർന്നാണ് ആവിഷ്കരിച്ചിരിക്കുന്നത്. കവു ങ്ങിൻ ചോലകളിലും കോലങ്ങളിലും ആടുന്ന പടയണിയുടെ രാത്രിയായിരിക്കാം കവിയുടെ മനസ്സിൽ ഉണരുന്നത്. ആ രാത്രി യെയായിരിക്കും കാട്ടാളന്റെ മനസ്സിൽ തുടികൊട്ടുന്നത്.

ഈ രാത്രിയുടെ വന്യമായ സന്തോഷം പങ്കിട്ട് നാളുകൾ കാട്ടാ ഇൻ ഓർക്കുന്നു. ആ രാത്രിക്ക് ചിലങ്കകൾ കെട്ടിയത് കാറ്റായി രുന്നു. തരിവള മുട്ടിയത് കാട്ടാറും. തണൽമരങ്ങളുടെ ചുവട്ടിൽ കാടത്തികൾ ചുവടൊത്തു കളിക്കുന്നു. ഈ കാടത്തികളെ വർണ്ണിക്കുന്നത് ആദിമ ദ്രാവിഡ സൗന്ദര്യത്തിന്റെ വന്യതയോടെ യാണ്. അവരുടെ ശരീരം കരിവീട്ടി മരത്തിന്റെ കാതൽ. (മര ത്തിന്റെ ഉൾഭാഗത്തെ കറുപ്പ് നിറവും നിറചാരുതയും ചേർന്ന ഉറപ്പുള്ളത്) കൺപീലികൾ കൊണ്ടൊരു കാട് വളർന്നിരിക്കുന്നു. കവിളത്ത് അഴകേഴും വീണിരിക്കുന്നു. മുടി കെട്ടഴിഞ്ഞ് ഉണർന്നി രിക്കുന്നു. ഉടല് ഇളക്കി അരക്കെട്ട് ഇളകി മുലകൾ ഇളകി ‘ഉയർന്നും താഴ്ന്നും കാർമേഘം പോലുള്ള നിറമുള്ള മുടികൾ ചിതറിയുമാണ് കാടത്തി കളിക്കുന്നത്. ഈ സമയങ്ങളിൽ ഈ നൃത്തം കണ്ട് ആസ്വദിച്ച് മുളനാഴിയിൽ പഴഞ്ചാറ് നിറച്ചത് ഒരു മോന്നു മോന്തി ലഹരി പിടിച്ചവനായിരുന്നു കാട്ടാളൻ.

തുടർന്നുള്ള ഭാഗങ്ങളിൽ കാട്ടാളൻ ഇന്നിന്റെ അവസ്ഥയെ ചിന്തി ക്കുന്നു. കാട്ടാളത്തികളുടെ നൃത്തം ആസ്വദിച്ചിരുന്ന താൻ ഇന്നെ വിടെ? എന്റെ കിടാങ്ങളെവിടെ? അവർ തേൻ കൂട്ടുകൾ തേടി പോയ എന്റെ ആൺകുട്ടികളായിരുന്നു. പൂക്കുട നിറയ്ക്കാൻ പോയ പെൺകുട്ടികളായിരുന്നു എന്റെ കിടാങ്ങൾ. അമ്മിഞ്ഞ കുടിച്ച കുഞ്ഞ് തന്നുടെ ചുണ്ടത്തൊട്ടിയ ആമ്പൽ പൂമൊട്ടുക ളായ കൊച്ചരിപ്പല്ലുകളെവിടെ?

ഇപ്പോൾ ഈ വനത്തിലുയരുന്ന കരിഞ്ഞമണം തളിരെല്ലുകൾ കരിയുന്നതിന്റെതാണോ? മലകൾ ഉരുകിയൊലിക്കുന്ന നിറങ്ങ ളാണോ ദിക്കുകളിൽ നിറയുന്നത്? ഈ ഘട്ടത്തിൽ ഈറ്റപ്പുല മുരളുന്ന കാട്ടാളന്റെ കണ്ണിൽ നിന്നും ഒരു തിത്തുള്ളി ഊറിയ ടർന്നു. കരളിൽ നുറുങ്ങിപ്പോയ നട്ടെല്ല് നിവർന്ന് കാട്ടാളൻ എഴു ന്നേറ്റു. ചുരമാന്തിയെഴുന്ന കരുത്തിന്റെ തിരമാലകൾ ചിറിയലച്ചു. കാട്ടാളന്റെ തകർന്ന ഹൃദയം ഈ വരികളിൽ വ്യക്തമാണ്. സ്വന്തം വീര്യം നഷ്ടപ്പെടുത്തേണ്ടി വന്ന കാട്ടാളന്റെ കരളിന്റെ ദൈന്യം അവന് അറിയാം. കാട്ടാളന്റെ ഇന്നത്തെ ദാരുണമായ അവസ്ഥക്ക് മുമ്പിലാണ് വായനക്കാർ വന്നു നിൽക്കുന്നത്.

കാട്ടാളന്റെ സ്വത്വം ഉണർന്നു പ്രവർത്തിക്കുന്നു. തുടർന്നുള്ള വരികളിൽ കാട്ടാളൻ തന്റെ പ്രദേശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചു പിടിക്കലിനായി ശക്തി സംഭരിക്കുന്നു. കൽമഴു എടുത്ത വേട്ടക്കാരുടെ കൈകൾ വെട്ടുമെന്ന് അറിയിക്കുന്നു. മല തീണ്ടി അശുദ്ധമാക്കിയവരെ തലയില്ലാതെ ഒഴുക്കണം. മരങ്ങളരിഞ്ഞ എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാലകൾ എടുത്ത് ജഗ ത്തിൽ (ലോകത്തിൽ) തൂക്കിയിടും. കൊരല് ഊരിയെടുത്ത് കുഴ ലൂതി വിളിക്കും. ഈ സമയങ്ങളിൽ മത്താടി മയങ്ങിയ ശക്തി കൾ എത്തുമ്പോൾ കുലവില്ലിൽ പ്രാണന്റെ ഞരമ്പുകൾ പിരിച്ച ഞാണ് ഏറ്റി ഇടിമിന്നലൊടിച്ച് അഗ്നിത്തിരയുതിർത്ത് അത് കരി മുകിലിൽ ചെന്നുരഞ്ഞ് പേമാരിയായി പെയ്യും. ആ മഴ മഴ യായി പൊടിവേരുകൾ മുളപ്പിക്കും. പടരുന്ന മുള പൊട്ടി വിളിക്കും, സൂര്യന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയരും. വനത്തിന്റെ സുഭഗത ആടിത്തെളിയും. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാതാകും. താനന്നു ചിരിക്കുമെന്ന് കാട്ടാ ളൻ ഉറച്ചു പറഞ്ഞു.

Kerala Plus Two Malayalam Question Paper March 2019 with Answers

Question 21.
‘വിശപ്പുപോലുള്ള താണതരം കാര്യങ്ങളിൽ നാം വ്യാപൃതരാകാ റുണ്ടോ എന്നാണ് വിദൂഷകന് സംശയം’,
(വിദൂഷകൻ)
‘വായുണ്ടെങ്കിലും വായിക്കാൻ നേരമില്ലാഞ്ഞിട്ട് അദ്ദേഹം (രാജാവ്) വേറൊരാളെ ഇരുത്തി വായിപ്പിക്കുന്നുണ്ട്.’ (കൊത്തുവാൻ
‘കുഴലൂത്തുകാരുടെ ഒരു പാട് അടിച്ചുതളിക്കാരിക്കും അക മ്പടി സേവിക്കണം. അഗ്നിവർണ മഹാരാജാവിന്റെ നീതി കൊള്ളാം.’ (കേവലരാമൻ)
ഈ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ അഗ്നിവർണന്റെ കാലുകൾ എന്ന നാടകത്തിലെ ആക്ഷേപഹാസ്യം വിശദീകരി ക്കുക.
Answer:
ആക്ഷേപഹാസ്യത്തിന്റെ അതിരുകൾ നിശ്ചയിക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. ‘സറ്റയർ’ എന്നത് വിലകുറഞ്ഞ പരിഹാസമായി പലപ്പോഴും തരംതാഴാറുണ്ട്. സമൂഹത്തിന്റെ പൊള്ളുന്ന ഇല്ലാ യ്മകളിലേക്ക് അധഃപതനങ്ങളിലേക്ക് തുറന്നുവെക്കുന്ന കണ്ണാ ടിയായി മാറുമ്പോഴാണ് അത് വിജയിക്കുന്നത്. മലയാളസാഹി ആ ചരിത്രത്തിൽ പല മഹാരഥന്മാരും അത് വിജയപൂർവ്വം നടപ്പിൽ വരുത്തിയിട്ടുണ്ട്.

ആക്ഷേപഹാസ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് വല്ലാത്തൊരു പ്രകമ്പനം തന്നെ, സാഹിത്യത്തിലും, സമൂഹ ത്തിലും സൃഷ്ടിക്കും എന്നതാണ്. അത് തൊടുക്കുമ്പോൾ ഒന്ന്, എയ്യുമ്പോൾ പത്ത്. ഏതെങ്കിലും ഒരുഘട്ടത്തിൽ പരിഹാസ ത്തിന്റെ ശക്തി തിരിച്ചറിഞ്ഞു തന്നെയായിരിക്കും ആസ്വാദനം, സാഹിത്യവിനിമയം വളരെ പെട്ടെന്ന് തന്നെ സാധ്യമാകും.

പൊതുജനത്തിന് ചരിത്രത്തിലും, വർത്തമാനകാലത്തിലും പ്രതി കരിക്കാൻ പറ്റാത്ത അനേകം മേഖലകൾ ഉണ്ട്. അവിടെക്ക് ചാട്ടുളിപോലെ എറിഞ്ഞുകൊള്ളിക്കാൻ തയ്യാറാക്കുന്ന ആക്ഷേ പശരങ്ങൾ അവരുടെ തന്നെ സ്വന്തമായി മാറുന്നത്, ഈ പറഞ്ഞ അപ്രാപ്യമായ അവസ്ഥാവിശേഷംകൊണ്ടാണ്. അതൊരു ലളിത മായ മനഃശാസ്ത്രമാണ്. ചുരുക്കത്തിൽ തങ്ങൾക്കു ചെയ്യുവാൻ സാധിക്കാത്തത്, തങ്ങൾക്കുവേണ്ടി ഇടനിലക്കാരനായി നിന്ന് സാഹിത്യകാരൻ നിർവ്വഹിച്ചു തരുന്നു. ഇപ്പോഴാ ധർമ്മം നിർവ്വ ഹിക്കുന്നത് നാടകങ്ങളും ചലച്ചിത്രങ്ങളും മറ്റുമാണ്. അവയ്ക്കും മുൻപേ പ്രാക്തനരംഗകലാരൂപങ്ങളിലൂടെ സാമൂഹികവിമർശനം നടത്തിയിരുന്നത് ഈ തരത്തിലുള്ള ആക്ഷേപഹാസ്യത്തിലൂടെ
യാണ്.

‘അഗ്നിവർണ്ണൻ’ എന്ന രാജാവ് ഭോഗാസക്തനാണ്. പുരാണ ത്തിലെ അഗ്നിവർണ്ണൻ ഭോഗാസക്തിമൂലം ക്ഷയരോഗം വന്ന്, സേവകരാൽ ചുട്ടുകൊല്ലപ്പെട്ടവനാണ്. സ്വന്തം കുലത്തിനും,

നാമത്തിനുംതന്നെ കളങ്കം വരുത്തിവെച്ച, ഒരു പാഴ്ജന്മം. ആ പേരും, കാലും പ്രതീകങ്ങളാകുന്നു ഈ തനതുനാടകത്തിൽ അധികാരത്തിന്റെ ലഹരിയിൽ പിടഞ്ഞുതിരുന്ന സാധുക്ക സംബന്ധിച്ചിടത്തോളം രാജാവ് അജ്ഞാതനാണ്. രാജാ മരിച്ചോ, ജീവിച്ചോ എന്ന് സംശയഗ്രസ്തരായി, പരസ്പരം ത്തോടെ മാത്രം നോക്കി, ആരാണിനി വേഷപ്രച്ഛന്നനായോ മ തർക്കമുയർത്തി യഥാർത്ഥ ചക്രവർത്തിയായി രംഗപ്രവേശം ചെയ്യുക എന്ന ആകുലതയോടെ പ്രജകൾ. പൗരന്മാരെ സം ക്ഷിക്കാനാണ് രാജത്വം, പ്രജകളെ ക്ഷതത്തിൽ നിന്ന് ത്രാണ (രക്ഷിയ്ക്കൽ) ചെയ്യുന്നവനാണ് ‘ക്ഷത്രിയൻ’. ആ വാക്കിനു അതിന്റെ അർത്ഥത്തിനും നേരെ കൊഞ്ഞനം കുത്തുകയാ അഗ്നിവർണ്ണന്റെ കാലുകൾ, ഈ നാടകത്തിൽ

അഗ്നിവർണ്ണന്റെ കാലുകൾ കഥ പറയുന്നുണ്ട്. ഏറെക്കാലമാ കണ്ടുകണ്ട് മടുത്ത അതേ കാലുകൾ സിംഹാസനത്തിൽ വാ രുളുമ്പോൾ അത് വ്യവസ്ഥിതിയുടെ നേരെയുള്ള അവഹേള മായി മാറുന്നു. കാലുകൾ പലരീതിയിൽ വ്യാഖ്യാനിക്കപ്പെട ഒരേസമയം അവ അധികാരത്തിന്റേയും, അവഹേളനത്തിന്റേയ ചിഹ്നമാണ്. ഒപ്പം വണങ്ങാനും, നമസ്ക്കരിക്കാനും പാദങ്ങ പൗരാണികകാലം മുതലേ പരാമർശിക്കപ്പെടുകയും, പ്രതീക ത്ക്കരിക്കുകയും ചെയ്യുന്ന ഒന്നാണ്. ഇവിടെ അത് അധിക പ്രമത്തതയുടേയും, ഭ്രാന്തിന്റേയും അടയാളമായി തരംതാഴ് രിക്കുന്നു. എന്തുചെയ്താലും, പ്രതികരിക്കില്ല എന്നുറപ്പു സാധാരണ ജനങ്ങൾ ഇന്നിന്റെ വർത്തമാനത്തിലും, ചരിത്രത്തി ഏടുകളിലും എന്നും വിഡ്ഢികൾ തന്നെ.

വർത്തമാനലോകത്തിന്റെ പല കോണുകളും ഈ തരത്തിലു അധികാരജീർണ്ണതയ്ക്ക് ജീവിച്ചിരിക്കുന്ന തെളിവുകളാകുന്നു. പലരും പല രാജ്യങ്ങളിലും ഈ രീതിയിൽ ജനങ്ങളെ ചവ അരച്ചുകൊണ്ട്, കിരാത ഭരണം നടത്തിയവരെ ജനങ്ങൾ തെ വിൽ ചവിട്ടി അരയ്ക്കുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുന്ന എന്നിട്ടും പാഠഭേദങ്ങൾ ഉണ്ടാകുന്നില്ല. അധികാരത്തിന്റെ മുഴുത ലഹരിയിൽ പതഞ്ഞുയർന്നുകിടക്കുമ്പോഴും, താൻ കാവലാളാ മുന്നോട്ട് നയിക്കേണ്ട സമൂഹത്തിന്റെ ആർത്ത നാദങ്ങള ആക്രോശങ്ങളും, അരാജകത്വത്തിന്റെ അപശബ്ദങ്ങളും എല്ല ഈ അധികാര ഭ്രാന്തിന്റെ അട്ടഹാസങ്ങളിൽ മുങ്ങിപ്പോകുന ആക്ഷേപഹാസ്യത്തിന്റെ നിലവാരമുള്ള അളവുകോൽ കൊ തന്നെ കാവാലം ആ രംഗത്ത് ഈ നാടകത്തിൽ ഹൃദ്യമായി ആ ഷ്ക്കരിച്ചിട്ടുണ്ട്.

ജനങ്ങൾ തന്നെ അവസാനശബ്ദമായ ജനാ പത്യത്തിൽ പോലും ഇത്തരം പുഴുക്കുത്തുകൾ സ്ഥാനം പ ച്ചുകഴിഞ്ഞു എന്നതാണ് ഈ നാടകത്തിനുള്ള അനുബന്ധം. അധികാരത്തിന്റെ ഇടനാഴികൾ, അധികാരത്തിന്റെ ഉന്നതങ്ങ ലേക്ക് കയറിപ്പറ്റാനുള്ള കുറുക്കുവഴികളാണ്. അധികാരവും, ധ വും, എപ്പോഴും അനുയായികളെ സൃഷ്ടിച്ചുകൊണ്ടേയിരിക്ക സ്ഥായിയായ ‘കൂറ്’ അവകാശപ്പെടാനില്ലാതെ, നിയതമായ ഒ ആശയധർമ്മസംഹിതയൊന്നും കൂടാതെ ആടിക്കളിക്കുന്ന ഇ സ്സുമായി സ്വാർത്ഥത മാത്രം ലക്ഷ്യമിട്ട് എന്നും ഈയൊരു വര ഉണ്ടായിരുന്നു. ഇന്നും അനവരതം അവർ തുടരുന്നു. അവർ മാത്രം (ഏതുകാലഘട്ടത്തിലും) ഒരു മാറ്റവും സംഭവിക്കുന്നി ട്രപ്പീസുകളിക്കാരെപോലെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് അ തുങ്ങിയാടിക്കൊണ്ടിരിക്കും.

ധനവും, ജീവിതാസക്തിയും, അധികാരത്തിന്റെ അപ്പക്കഷ ങ്ങൾ നുണഞ്ഞുകൊണ്ടുള്ള ഈ ജീവിതവും അവർക്കു മ ക്കില്ല. പലപ്പോഴും രാജാവിനെക്കാൾ വലിയ രാജ്യഭക്തിയുമാ അവർ പ്രകടനപരതയുടെ ആൾരൂപമായി മാറും. അധിക ത്തിന്റെ ഇടനാഴികൾ സ്വയം സൃഷ്ടിച്ചുകൊണ്ട് അവർ ഒര തുടങ്ങുന്നു.

‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഉപജാപകവൃന്ദ ത്തിന് അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ആടിത്തിമർക്കാൻ പറ്റിയ അന്തരീക്ഷമാണുള്ളത്. പ്രജകളൊക്കെ സംഭീതരാണ്. അഗ്നിവർണ്ണൻ എന്ന രാജാവിനെ കാണാനില്ല. കാലുകൾ മാത്ര മാണ് ദൃഷ്ടിഗോചരമായിട്ടുള്ളത്. ഈ അവസ്ഥയിൽ ആരായി രിക്കും രാജാവ് എന്ന് സംശയഗ്രസ്തരായി പരസ്പരം അഭിനയി ക്കുന്നു. താനാണ് ഏറ്റവും വലിയവനെന്ന് സ്വയം നടിക്കുന്നു. ഭരണത്തിന്റെ കടിഞ്ഞാൺ സ്വന്തം കൈകളിൽ ഭദ്രമാണെന് ഊറ്റംകൊള്ളുന്നു.
(ഉദാ: വിദൂഷകൻ വേഷം മാറിയ രാജാവാണെന്ന ചിന്താരാമന്റെ സംശയം)
രാജാവിന്റെ ഹിംസാത്മകതയുടെ പ്രതീകമായി കൊത്തുവാ ളുണ്ട്. രാജാവിന്റെ സിംഹാസനത്തിന് അഹിതമായി എന്തെ ങ്കിലും ഉണ്ടായാൽ കൊത്തുവാൾ രൂക്ഷമായി ഇടപെടും. അതു ചിലപ്പോൾ ചോര ചിതറുന്നതുവരെ എത്തും.

നിങ്ങൾ തന്നെയാണോ രാജാവ് എന്ന ചോദ്യത്തിന് കൊത്തുവാ ളിന്റെ മറുപടി ‘എന്തുവേണമെങ്കിലും ധരിച്ചോളണം’ എന്നാണ്. രാജാവിന്റെ കുപ്പായം ഉപജാപകവൃന്ദത്തിൽ ആർക്കും ചേരും. കൊത്തുവാളിന്, രാജഗുരുവിന്, വിദൂഷകന് അങ്ങനെ ആർക്കും ചിന്താരാമനും, കേവലരാമനും ഇവിടെ ജനപക്ഷത്തിന്റെ പ്രതി നിധികളാകുന്നു. ചോദ്യങ്ങൾ ചോദിക്കുന്നത് അവരാണ്. ജന ങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ. ചോദ്യം ചെയ്യി പാൻ അധികാരം അനുവദിക്കില്ല. ചോദ്യങ്ങളെ അരിഞ്ഞു തള്ളാൻ തന്നെയാണ്, കൊത്തുവാൻ വന്നിരിക്കുന്നത്. എന്നാൽ നീതിസഹിതവും, സ്വാതന്ത്രജനകവുമായ ചോദ്യങ്ങൾ ഉപജാപ കവൃന്ദത്തിന് തന്നെ ഭീഷണിയാകുന്നു.

‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഏറ്റവും നിർണ്ണാ യകമായ സന്ദർഭത്തിലാണ് അടിച്ചുതളിക്കാരി’ പ്രത്യക്ഷപ്പെടു ന്നത്. ഏറ്റവും കൗതുകകരമായ കാര്യം രാജാവിന്റെ വരവിനാ യുള്ള കൊമ്പുവിളിക്കുശേഷം, പ്രേക്ഷകരും, കഥാപാത്രങ്ങളും, രാജഗീതവും പ്രതീക്ഷിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി കിണ്ടിയും, വെള്ളവും ആയി കൊട്ടാരം അടി. ച്ചുതളിക്കാരി വരുന്നത്. അടിച്ചുതളിക്കാരിയെ കാണുമ്പോൾ പോലും ആശങ്കയാണ്. ഇതും രാജാവാകുമോ? രാജാവ് പെണ്ണാ ണോ? അവിടെയും തിരുത്തുവരികയാണ്. രാജാവ് എന്തായാലും ആണുതന്നെ. കുഴലൂത്തുകാരുടെ അകമ്പടിയോടെയാണ്, കൊട്ടാരത്തിലെ അടിസ്ഥാനവർഗ്ഗത്തൊഴിലാളിയും എന്നത് സമ ത്വത്തിന്റെയും സാഹോദര്യത്തിന്റെയും, സ്വാതന്ത്ര്യത്തിന്റേയും അടയാളമായി വ്യാഖ്യാനിക്കപ്പെടുന്നു. ആക്ഷേപഹാസ്യം, പരിഹാ സത്തിന്റെ തലങ്ങളിലേക്ക് ഉയരുന്ന നാടകസന്ദർഭമാണത്.

അടിച്ചുതളിക്കാരിയുടെ വരവ് നാടകത്തെ ഒരു ദന്തഗോപുര ത്തിൽ നിന്ന്, ഉയർന്ന തലത്തിൽനിന്ന് താഴേക്കിറക്കുന്നുണ്ട്. അതു വരെ പറഞ്ഞുവെച്ചിരുന്ന കാര്യങ്ങളിൽ ഒരു തിരുത്ത് സംഭവി ക്കുന്നുണ്ട്. എല്ലാവർക്കും മുകളിലായി അടിച്ചുതളിക്കാരി പ്രതി ഷ്ഠിക്കപ്പെടുന്നു. അടിച്ചുതളിക്കാരി സാധാരണക്കാരിയാണ്. സാധാരണ രീതിയിൽ ചിന്തിക്കുന്നവർ അന്നന്നത്തെ കാര്യങ്ങളെ കുറിച്ച് ആകുലപ്പെടുന്നവൾ, വലിയ ചിന്തകളോ, തത്ത്വപ്രശ്ന ങ്ങളോ, താത്വിക സമീപനങ്ങളോ അവൾക്കില്ല. അടിച്ചുവാരണം, വൃത്തിയാക്കണം. തന്റെ ജോലി കൃത്യമായി ചെയ്യണം. ഏത് അധി കാര കേന്ദ്രങ്ങളിലായാലും, എത്ര ഉന്നതരായാലും തന്റെ ജോലി യിൽ യാതൊരു തടസ്സവും വരാൻ ഇഷ്ടപ്പെടാത്തവൾ.

അടിച്ചുതളിക്കാരിയോട് ‘ഈ കാലുകളും ഇവിടെ നിന്ന് അടിച്ചു വാരിക്കളയുമോ’ എന്നു ചോദിക്കുന്ന കേവലരാമനോട് “എനി ക്കൊന്നും അറിയേണ്ടകാര്യമില്ല. എന്റെ ജോലി നോക്കണം’ എന്നാ ണവൾ മറുപടി പറയുന്നത്. തന്റെ ജോലിയോടും, തനിക്കു ജോലിതന്ന അധികാരമുള്ളവനോടും മാത്രം കൂറുപുലർത്തുന്ന വൾ. അതിനപ്പുറമുള്ള കാര്യങ്ങളൊന്നും തന്റെ കാര്യമല്ലെന്നാ ണവൾ കരുതുന്നത്. തന്നെ ചുമതലപ്പെടുത്തിയ കർത്തവ്യങ്ങ ളിൽ നിന്നവൾ ഓടിയൊളിക്കുന്നില്ല. അന്വേഷണങ്ങളോ, ഭരണ സ്തംഭനമോ അവളുടെ വിഷയമല്ല. തന്റെ കർമ്മം, തന്റെ ജോലി ആ മണ്ഡലത്തിൽ മാത്രം മുഴുകുന്ന അടിച്ചുതളിക്കാരി ചില ഓർമ്മപ്പെടുത്തലുകൾ തന്നെ നാടകത്തിൽ അഴിച്ചുവിടുന്നുണ്ട്.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന സാധാരണ ജനത്തിന്റെ പ്രതിനിധിയാണ് ഈ നാടകത്തിലെ അടി ച്ചുതളിക്കാരി. തന്റെ കർമ്മമണ്ഡലത്തോട് കൂറുമാത്രം പുലർ ത്തുന്ന ആ സാധാരണകൊട്ടാരം ജോലിക്കാരി ഒരു മാതൃകയാണ്. സുഖലോലുപതയിൽ മുഴുകി, ഭോഗാസക്തി മാത്രം കൈമുത ലായ ഒരു രാജാവിന്റെ അനാസ്ഥക്കെതിരെ, കെടുകാര്യസ്ഥ തയ്ക്ക് എതിരെ, അധികാരപ്രീണനത്തിനും, അഹങ്കാരത്തിനും നേരെ ചൂലുകൊണ്ട് ഒരു മറുപടി. അതാണ് അടിച്ചുതളിക്കാരി അടിച്ചു വൃത്തിയാക്കി, ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കുക. ചേട്ടയെ അടിച്ചു പുറത്താക്കി ലക്ഷ്മിയെ കുടിയിരുത്തുക.

കൊട്ടാരത്തിൽ നിറഞ്ഞുനിൽക്കുന്ന അധികാര ജീർണ്ണതയ്ക്കു നേരെ വീഴുന്ന ആദ്യത്തെ എളിയ ആയുധമാണ് നൂൽ. അടിച്ചു കളിക്കാരിയോട് ആയുധങ്ങളുമായി അനവസരത്തിൽ പ്രത ക്ഷപ്പെട്ടത് എന്താണ്? എന്നു ചോദിക്കുമ്പോൾ ‘ആയുധ ന്തിനാ, ശിക്ഷിക്കാനല്ലാതെ? എന്നാണ് മറുചോദ്യം. ഇവിടെ ശുദ്ധി കരണമാണ് നടക്കുന്നത്. ജനങ്ങളുടെ ശുദ്ധീകരണ പ്രക്രിയയിൽ പെട്ടാണ് ചരിത്രത്തിലെ പല ഏകാധിപതികളും വീണുപോയത്. തൂത്തെറിയപ്പെട്ടത്.

അടിച്ചുതളിക്കാരിയുടെ വരവോടുകൂടിയാണ് നാടകത്തിന് ‘അനക്കം’വെച്ചത്. ചലനങ്ങളില്ലാത്ത ഒരു പോക്കിൽ ചലനങ്ങൾ സൃഷ്ടിക്കാൻ, മാറ്റങ്ങൾ ഉണ്ടാക്കാൻ ആ സാധാരണക്കാരിക്ക് സാധിക്കുന്നുണ്ട്. മടുപ്പിക്കുന്ന ആ രാജകീയ ഭരണത്തിന് താൽക്കാലികമായെങ്കിലും ഒരു വിരാമമുണ്ടാക്കാൻ അടിച്ചുത ളിക്കാരിക്ക് സാധിച്ചു. ഒടുവിൽ അടിച്ചുതളിക്കാരിയോട് സങ്കടം ബോധിപ്പിക്കുന്ന സന്ദർഭം നമുക്ക് നാടകാന്ത്യത്തിൽ കാണാം. ചിന്താരാമൻ പറയുകയാണ് “നിങ്ങൾ കൊട്ടാരത്തിലെ അടിച്ചു കളിക്കാരി ആയതു കൊണ്ടു തന്നെ നിങ്ങളാണ് യഥാർത്ഥ രാജാവ്” അപ്പോൾ കേവലരാമൻ തിരുത്തുകയാണ്.

“രാജാവല്ല രാജ്ഞി. ഇവിടെ എല്ലാം ഒന്നിച്ചടിച്ചുതളിച്ച് വൃത്തിയാക്കണേ” ഒരു അപേക്ഷയായി അത് മാറുന്നു. ആ അപേക്ഷയിൽ അടിച്ചുതളി ക്കാരി ക്രുദ്ധയാകുന്നുണ്ട്. “ഇതെന്റെ ജോലിയാണ്. ആരും അതെന്നെ പഠിപ്പിക്കേണ്ട?” തന്റെ കർമ്മമണ്ഡലത്തിന്റെ രാജ്ഞി യാണ് ആ അടിച്ചുതളിക്കാരി. അതുകൊണ്ടുതന്നെ ഒരു മാത കയും. ഭരിക്കാനറിയാത്ത, അല്ലെങ്കിൽ മനസ്സില്ലാത്ത രാജാവും, രാജാവില്ലാത്ത രാജ്യത്തെ രാജഗുരുവും, വിദൂഷകനും കൊത്തു വാളും വാഴുന്ന നാട്ടിൽ അങ്ങനെ ജോലിയറിയുന്ന ഒരു അടി ചുതളിക്കാരി ഉള്ളതുതന്നെ ഭാഗ്യം. അതുതന്നെയാണിതിലെ അന്തസത്തയും!

Kerala Plus Two Malayalam Question Paper March 2019 with Answers

Question 22.
ഉണ്ണായി വാര്യരുടെ കേശിനി എന്ന കഥാപാത്രവും കാവാല ത്തിന്റെ അടിച്ചുതളിക്കാരി എന്ന കഥാപാത്രവും സമാനത പുലർത്തുന്നുണ്ടോ? പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
കഥാപാത്രസൃഷ്ടിയിൽ ഉണ്ണായിവാര്യർ ഷേക്സ്പിയറും, കാളി ദാസനുമാണ്. ഒരു കഥാപാത്രത്തെ വാക്കുകളിലൂടെ വരച്ച് കാണിക്കുമ്പോൾ, അയാളുടെ സ്വരൂപവും സ്വഭാവവും സംസ്കാരവും ഇതിവൃത്തത്തിന്റെ ഗതിക്കൊപ്പം ചേരുന്നു. ഇതിൽ കാണിക്കുന്ന പൊരുത്തം അനിതരസാധാരണമാണ്.

കഥാപാത്ര ചിത്രീകരണത്തിൽ വാര്വർ ഏറ്റവും ഉചിതമായി പ്രകാ ശിപ്പിച്ചത് ഹംസത്തെയാണ്. നളനോടുള്ള പ്രീതി ദമയന്തിയിൽ നിന്നും ലഭിക്കാൻ ഹംസം പറയുന്നത് ക്ലാസ്സിക്കൽ കാഴ്ചയാണ്. കേശിനിയും ഒരു ദൂതിയാണ്. ബാഹുകനെ തിരിച്ചറിയുവാൻ പരി ശ്രമിച്ചതിൽ ഉണ്ടായ വിശേഷങ്ങൾ ദമയന്തിയോട് പറയുന്നവയാണ് പാഠത്തിലെ സന്ദർഭം. കേശിനി പറയുന്നതിൽ ചില പൊടിവിദ്യക ളുണ്ട്. അവളുടെ വാക്കും യുക്തിയും ചിലവ മറച്ചു വെയ്ക്കു ന്നവയും ദമയന്തിയുടെ മനസ്സിൽ പ്രണയാഗ്നി നിറയ്ക്കുന്നതാണ്. ബാഹുകൻ നളനാണോയെന്ന സംശയത്തിന് മറുപടിയായി ദമ യന്തിയുടെ മനസ്സിൽ തെളിഞ്ഞു വന്നത് നിഷേധനായിവൻ നിർണ്ണയം’ എന്നാണ്. കേശിനി മൊഴികൾക്ക് ശേഷമാണത് ദമ യന്തി ഉറപ്പിക്കുന്നത്.

ഭൂമിയെ വിജനതയിലേക്ക് വിളിക്കുന്നത് പൂർണശ്രദ്ധയോടെ കേൾക്കുവാനാണ്. കേശിനി ദമയന്തിയെ സുന്ദരിയെന്ന് വിളി ച്ചാണ് ആരംഭിക്കുന്നത്. ഇത് വെറും മുഖസ്തുതിയല്ല. ബാഹു കനിൽ നളനുണ്ടോയെന്ന് സംശയിക്കുന്ന ദമയന്തിയുടെ ശരീര സൗഷ്ഠവം യാഥാർത്ഥ്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകുന്നു.

ബാഹുകനെ ബുദ്ധിമാനായി അവതരിപ്പിക്കുന്നു. ദമയന്തി രണ്ടാം സ്വയംവരം നിശ്ചയിച്ചതിൽ കുപിതനായി പെരുമാറിയ നളൻ കുല സ്ത്രീകൾക്ക് കോപം പാടില്ലെന്ന് രാജ്ഞിയായ ദമയന്തിയെ കുറ്റ പ്പെടുത്തണമെങ്കിൽ തീർച്ചയായും ബുദ്ധിമാനാണ്. ഒരു തേരാ ളിക്ക് ഇതിലെന്തു കാര്യമെന്നല്ല കേൾക്കുന്ന ദമയന്തിക്കു തോന്നു ന്നത്. തന്റെ സാക്ഷാരൂപം അറിയിക്കാൻ കേശിനി ഒരു മാർഗ്ഗ മാണെന്ന് ബാഹുകൻ മനസ്സിലാക്കിയത് കേശിനി അറിഞ്ഞു. ഇതിനുശേഷം പറഞ്ഞതും നടന്നതുമായ കാര്യങ്ങൾ കേശിനി തന്ത്രപൂർവ്വം ഫലിതമായിയൊന്ന് അറിയിച്ചു.

ഇവിടെ ബാഹുക നിൽ നളനുണ്ടെന്ന് ആശങ്കപ്പെടുന്ന ദമയന്തിയെ ഒന്നു ചൊടിപ്പി ക്കുകയാണ് ചെയ്തത്. ദമയന്തി അതു ശ്രദ്ധിക്കുന്നില്ലെങ്കിലും കേശിനിയിൽ തോഴിമാരുടെ ദാസ്വത്തത്തിന്റെ ചില പ്രകടനങ്ങൾ കാണുന്നു. സ്ത്രീരത്നത്തിനു മുമ്പിൽ സ്ത്രീയായ കേശിനി ബാഹുകനെക്കുറിച്ച് പറഞ്ഞത് സ്ത്രീസഹജമായ കുസൃതിയാണ്. ഒരു ആത്മരതിയുമുണ്ടിതിൽ. അവിടെയുണ്ടായവ പാർത്താൽ ഫലിതമാണ് എന്നതിൽ തോഴിമാരുടെ അധസ്ഥിത മനസ്സിൽ മേൽസ്ഥാനത്തു നിൽക്കുന്നവരെ കളിപ്പിക്കുന്ന കുസൃതിയുണ്ട്. ദമയന്തിയുടെ മനസ്സ് കൂടുതൽ ശ്രദ്ധാലുവായിരിക്കാൻ ഇത് അവസരം ഒരുക്കും.

സമർത്ഥയായ ആ തോഴി ബാഹുകനെ പറഞ്ഞയച്ചതിനുശേഷം ഒളിച്ചു നിന്ന് ശ്രദ്ധിച്ചതിൽ നളന്റെ ദിവ്യമായ സിദ്ധികൾ കണ്ടെത്തി. അത് അവതരിപ്പിക്കുന്നത് ദൂതദൗത്വത്തിന് ഇണങ്ങും മട്ടിലാണ്. ‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഏറ്റവും നിർണ്ണാ യകമായ സന്ദർഭത്തിലാണ് ‘അടിച്ചുതളിക്കാരി പ്രത്യക്ഷപ്പെടു ന്നത്. ഏറ്റവും കൗതുകകരമായ കാര്യം രാജാവിന്റെ വരവിനാ യുള്ള കൊമ്പുവിളിക്കുശേഷം, പ്രേക്ഷകരും, കഥാപാത്രങ്ങളും, രാജഗീതവും പ്രതീക്ഷിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി കിണ്ടിയും, വെള്ളവും ആയി കൊട്ടാരം അടി ച്ചുതളിക്കാരി വരുന്നത്. അടിച്ചുതളിക്കാരിയെ കാണുമ്പോൾ പോലും ആശങ്കയാണ്. ഇതും രാജാവാകുമോ? രാജാവ് പെണ്ണാ ണോ? അവിടെയും തിരുത്തുവരികയാണ്.

രാജാവ് എന്തായാലും ആണുതന്നെ. കുഴലൂത്തുകാരുടെ അകമ്പടിയോടെയാണ്. കൊട്ടാരത്തിലെ അടിസ്ഥാനവർഗ്ഗത്തൊഴിലാളിയും എന്നത് സമ ത്വത്തിന്റെയും സാഹോദര്യത്തിന്റെയും, സ്വാതന്ത്ര്വത്തിന്റേയും അടയാളമായി വ്യാഖ്യാനിക്കപ്പെടുന്നു. ആക്ഷേപഹാസ്യം, പരിഹാ സത്തിന്റെ തലങ്ങളിലേക്ക് ഉയരുന്ന നാടകസന്ദർഭമാണത്. അടിച്ചുതളിക്കാരിയുടെ വരവ് നാടകത്തെ ഒരു ദന്തഗോപുര ത്തിൽ നിന്ന്, ഉയർന്ന തലത്തിൽ നിന്ന് താഴേക്കിറക്കുന്നുണ്ട്. അതുവരെ പറഞ്ഞുവെച്ചിരുന്ന കാര്യങ്ങളിൽ ഒരു തിരുത്ത് സംഭ വിക്കുന്നുണ്ട്. എല്ലാവർക്കും മുകളിലായി അടിച്ചുതളിക്കാരി പ്രതിഷ്ഠിക്കപ്പെടുന്നു. അടിച്ചുതളിക്കാരി സാധാരണക്കാരിയാണ്. സാധാരണ രീതിയിൽ ചിന്തിക്കുന്നവർ അന്നന്നത്തെ കാര്യങ്ങളെ കുറിച്ച് ആകുലപ്പെടുന്നവൾ, വലിയ ചിന്തകളോ, തത്ത്വപ്രശ്ന ങ്ങളോ, താത്വിക സമീപനങ്ങളോ അവൾക്കില്ല. അടിച്ചുവാരണം, വൃത്തിയാക്കണം. തന്റെ ജോലി കൃത്യമായി ചെയ്യണം. ഏത് അധി കാര കേന്ദ്രങ്ങളിലായാലും, എത്ര ഉന്നതരായാലും തന്റെ ജോലി യിൽ യാതൊരു തടസ്സവും വരാൻ ഇഷ്ടപ്പെടാത്തവൾ.

അടിച്ചുതളിക്കാരിയോട് ‘ഈ കാലുകളും ഇവിടെ നിന്ന് അടിച്ചു വാരിക്കളയുമോ’ എന്നു ചോദിക്കുന്ന കേവലരാമനോട് എനി ക്കൊന്നും അറിയേണ്ടകാര്യമില്ല. എന്റെ ജോലി നോക്കണം’ എന്നാ ണവൾ മറുപടി പറയുന്നത്. തന്റെ ജോലിയോടും, തനിക്കു ജോലി തന്നെ അധികാരമുള്ളവനോടും മാത്രം കൂറുപുലർത്തുന്നവൾ, അതിനപ്പുറമുള്ള കാര്യങ്ങളൊന്നും തന്റെ കാര്യമല്ലെന്നാണവൾ കരുതുന്നത്. തന്നെ ചുമതലപ്പെടുത്തിയ കർത്തവ്യങ്ങളിൽ നിന്ന വൾ ഓടിയൊളിക്കുന്നില്ല. അന്വേഷണങ്ങളോ, ഭരണസ്തംഭനമോ അവളുടെ വിഷയമല്ല. തന്റെ കർമ്മം, തന്റെ ജോലി ആ മണ്ഡല ത്തിൽ മാത്രം മുഴുകുന്ന അടിച്ചുതളിക്കാരി ചില ഓർമ്മപ്പെടുത്ത ലുകൾ തന്നെ നാടകത്തിൽ അഴിച്ചുവിടുന്നുണ്ട്.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന സാധാരണ ജനത്തിന്റെ പ്രതിനിധിയാണ് ഈ നാടകത്തിലെ അടി ച്ചുതളിക്കാരി. തന്റെ കർമ്മമണ്ഡലത്തോട് കൂറുമാത്രം പുലർത്തുന്ന ആ സാധാരണകൊട്ടാരം ജോലിക്കാരി ഒരു മാതൃകയാണ്. സുഖ ലോലുപതയിൽ മുഴുകി, ഭോഗാസക്തിമാത്രം കൈമുതലായ ഒരു രാജാവിന്റെ അനാസ്ഥക്കെതിരെ കെടുകാര്യസ്ഥതയ്ക്ക് എതിരെ, അധികാരപ്രീണനത്തിനും, അഹങ്കാരത്തിനും നേരെ ചൂലുകൊണ്ട് ഒരു മറുപടി. അതാണ് അടിച്ചുതളിക്കാരി.

അടിച്ചു വൃത്തിയാക്കി, ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കുക. ചേട്ടയെ അടിച്ചു പുറത്താക്കി ലക്ഷ്മിയെ കുടിയിരുത്തുക. കൊട്ടാരത്തിൽ നിറഞ്ഞുനിൽക്കുന്ന അധികാര ജീർണ്ണതയ്ക്കു നേരെ വീഴുന്ന ആദ്യത്തെ എളിയ ആയുധമാണ് ചുൽ അടിച്ചു തളിക്കാരിയോട് ആയുധങ്ങളുമായി അനവസരത്തിൽ പ്രത ക്ഷപ്പെട്ടത് എന്താണ്? എന്നു ചോദിക്കുമ്പോൾ ‘ആയുധമെന്തിനാ, ശിക്ഷിക്കാനല്ലാതെ? എന്നാണ് മറുചോദ്യം. ഇവിടെ ശുദ്ധീകരണ മാണ് നടക്കുന്നത്. ജനങ്ങളുടെ ശുദ്ധീകരണ പ്രക്രിയയിൽ പെട്ടാണ് ചരിത്രത്തിലെ പല ഏകാധിപതികളും വീണുപോയത്. തൂത്തെറിയപ്പെട്ടത്.

അടിച്ചുതളിക്കാരിയുടെ വരവോടുകൂടിയാണ് നാടകത്തിന് ‘അനക്കം’ വെച്ചത്. ചലനങ്ങളില്ലാത്ത ഒരു പോക്കിൽ ചലനങ്ങൾ സൃഷ്ടിക്കാൻ, മാറ്റങ്ങൾ ഉണ്ടാക്കാൻ ആ സാധാരണക്കാരിക്ക് സാധിക്കുന്നുണ്ട്. മടുപ്പിക്കുന്ന ആ രാജകീയ ഭരണത്തിന് താൽക്കാലികമായെങ്കിലും ഒരു വിരാമമുണ്ടാക്കാൻ അടിച്ചുത ളിക്കാരിക്ക് സാധിച്ചു. ഒടുവിൽ അടിച്ചുതളിക്കാരിയോട് സങ്കടം ബോധിപ്പിക്കുന്ന സന്ദർഭം നമുക്ക് നാടകാന്ത്യത്തിൽ കാണാം. ചിന്താരാമൻ പറയുകയാണ് “നിങ്ങൾ കൊട്ടാരത്തിലെ അടിച്ചു തളിക്കാരി ആയതു കൊണ്ടു തന്നെ നിങ്ങളാണ് യഥാർത്ഥ രാജാവ്” അപ്പോൾ കേവലരാമൻ തിരുത്തുകയാണ്. “രാജാവല്ല രാജ്ഞി. ഇവിടെ എല്ലാം ഒന്നിച്ചടിച്ചുതളിച്ച് വൃത്തിയാക്കണേ ഒരു അപേക്ഷയായി അത് മാറുന്നു. ആ അപേക്ഷയിൽ അടിച്ചുതളി ക്കാരി കുദ്ധയാകുന്നുണ്ട്. “ഇതെന്റെ ജോലിയാണ്. ആരും അതെന്നെ പഠിപ്പിക്കേണ്ട?” തന്റെ കർമ്മമണ്ഡലത്തിന്റെ രാജ്ഞി യാണ് ആ അടിച്ചുതളിക്കാരി. അതുകൊണ്ടുതന്നെ ഒരു മാതൃ കയും. ഭരിക്കാനറിയാത്ത, അല്ലെങ്കിൽ മനസ്സില്ലാത്ത രാജാവും, രാജാവില്ലാത്ത രാജ്യത്തെ രാജഗുരുവും, വിദൂഷകനും കൊത്തു വാളും വാഴുന്ന നാട്ടിൽ അങ്ങനെ ജോലിയറിയുന്ന ഒരു അടി ച്ചുതളിക്കാരി ഉള്ളതുതന്നെ ഭാഗ്യം. അതുതന്നെയാണിതിലെ അന്തസത്തയും!

കേശിനിയും അടിച്ചുതളിക്കാരിയും തനതായ വ്യക്തിത്വമുള്ള സ്ത്രീകഥാപാത്രങ്ങളാണ്. അനീതിക്കെതിരെ തനിക്കാവുംവിധം പ്രതികരിക്കുന്ന അടിച്ചുതളിക്കാരിയെപ്പോലെ വിശ്വസ്തയായ ദുതിയായ കേശിനിയും തന്റെ ധർമ്മം നിർവ്വഹിക്കുന്നു. ദാസിക ളാണെങ്കിലും രണ്ടുപേരും തങ്ങളുടെ കർമ്മങ്ങൾ ഭംഗിയായി നടത്തുന്നു. അതിൽ അവർ വിജയിക്കുകയും ചെയ്യുന്നു.

Kerala Plus Two Malayalam Question Paper March 2019 with Answers

23, 24 ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 8 സ്കോർ. (1 × 8 = 8)

Question 23.
ഡോക്ടറുടെ ഈഗോ, ഉത്തരം താങ്ങുന്ന ഗൗളിയായി മാറിയ കഥാകൃത്ത്, പെൺഗൗളിയാൽ പരിഹസിക്കപ്പെട്ട ബുദ്ധന്റെ ബോധോദയം എന്നിവയിലൂടെ കഥ നിർവ്വഹിക്കുന്ന വിമർശന തലങ്ങളെ വിശകലനം ചെയ്ത് ഉപന്യാസം തയ്യാറാക്കുക.
Answer:
‘ഗൗളിജന്മം’ ദാർശനികഭാരമില്ലാതെയുള്ള കഥയാണ്. രസകരമാ യൊരു ചപല സ്വഭാവത്തിലൂടെ തമാശയിലേക്ക് എത്തിക്കുന്നു. പൊതുവെ പ്രതികരണങ്ങൾ പല രൂപത്തിലാകാം. ഉറക്കെ ശബ്ദിച്ചും പതിയെയും മൗനമായും പ്രതികരണം കാണിക്കാം. ആഴത്തിൽ മുറിപ്പെട്ടവ കണ്ണീരായോ ഹാസ്യമായോ ആവിഷ് രിക്കാം. ഒരുതരം മരവിപ്പും കാണാം. ഗ്രേസിയുടെ ഗൗളിജന്മം സ്ത്രീസ്വാതന്ത്ര്യം, ദാമ്പത്യം, എന്നിവയിലുള്ള ഒരു ഇടപെടൽ ആണ്. ഇത് രൂക്ഷമായൊരു ക്രൗര്യത്തോടെയല്ല കാണിക്കുന്നത്. പ്രസിദ്ധമായ ആശുപത്രിയിലെ രണ്ടു ഗൗളികൾ എന്ന തുടക്ക ത്തിൽത്തന്നെയുണ്ട് ഒരു തരം വൈരുദ്ധ്യത്തിന്റെ തമാശ. അവർ ദാമ്പത്വം ശീലിക്കുകയാണ്. പല്ലു തേക്കുന്നതുപോലൊരു ശീല മാണ് ദാമ്പത്വം! അവർ ആശുപത്രിയിലെ ജീവിതം തുടർ നാടകം പോലെ കണ്ടിട്ട് വിഷണ്ണരായി. അത് ശരിയാണ്. അവർ കണ്ടവ മനുഷ്യരുടെ യാതനകൾ തന്നെ, പക്ഷേ അതിന്റെ തുടർച്ചയിൽ പല മുഖങ്ങളും കണ്ടു. സന്ദർശകരെ കണ്ടു.

കൂടെ നിൽക്കുന്ന വരെ കണ്ടു. അതിലെല്ലാം മറ്റെന്തോ അഭിനയിക്കുന്ന കഥാപാ തങ്ങളെപ്പോലൊരു നാടകം കണ്ടു. ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് ചിന്തിയെറിഞ്ഞാണ് ഇരുവരും ദാമ്പത്യം ശീലി ച്ചത്. ആസക്തി പോയപ്പോൾ, കണ്ണ് തെളിഞ്ഞ് നോക്കിയപ്പോൾ കണ്ടത് യുവതിയും യുവാവും ഇരിക്കുന്നതിന്റെ നിശ്ചല ദൃശ്വം. ദാമ്പത്യം ആരോഗ്യത്തിന് ഹാനികരമോ? സഹനവും മാന സികസമ്മർദ്ദവും ആവശ്യമായ കുടുംബജീവിതം ഒരുതരം പൊരു ത്തപ്പെടലാണ്. അതായത് ആരോഗ്യത്തിന് ഹാനികരമാണ്. പുക യില ശരീരത്തിന് ഹാനികരമാകുന്നതു പോലെ ദാമ്പത്യം ആണിനും പെണ്ണിനും ജീവിതകാലം മുഴുവൻ അനാരോഗ്യം നൽകുന്നു എന്നതാണോ ഇവിടെ ഉദ്ദേശിക്കുന്നത്. അതിനാ ലാണോ ദാമ്പത്യം ഗൗളികൾ ഉപേക്ഷിച്ചത്. ജന്തുക്കൾക്ക് ദാമ്പത്യം ഇല്ലാത്തതാണ്. മനുഷ്യനേ ദാമ്പത്യം ഉള്ളൂ. അതിനാൽ മനുഷ്യന്റെ രീതി സ്വീകരിക്കുന്നത് നല്ലതല്ല എന്നായിരിക്കാം ഇവിടെ ഉദ്ദേശി ക്കുന്നത്.

ഈ കഥാരംഭം രസകരമായൊരു വിവരണമായി കാണുന്നു. ഹാസ്യം ജനിക്കുന്നത് ഗൗളിയുടെ മനോഭാവങ്ങളിലാണ്. ഗൗളി കൾ ദാമ്പത്യം സ്വീകരിച്ചതല്ല; ശീലിക്കുന്നതാണ്. ഒപ്പം കാഴ്ച യുടെ വിരസതയിൽ രണ്ടുപേരും കുറച്ചുദിവസം ദാമ്പത്വം ശീലി ച്ചതാണ്. സാഹചര്യം വിരസമാകുമ്പോൾ അതിനെ മാറ്റി രസകര മാക്കുവാൻ വേണ്ടിയാണോ ആൺ – പെൺ ദാമ്പത്യം? പൗലോ യുടെ സഹീറിൽ ഇത് കാണാം.

ഗൗളിയുടെ നിരീക്ഷണം കൃത്യമായി ഫലിക്കുന്നു. സന്ദർശകരുടെ ഉള്ളറിഞ്ഞ ഗൗളി പ്രവചിച്ചതുപോലെ സംഭവിച്ചു. പെൺകിളി യുടെ ചിലയ്ക്കലിനെ ശാസിക്കുന്നത് ആൺഗൗളിയുടെ ജ്ഞാന ത്തേയും പെൺഗൗളിയുടെ നിഷ്കളങ്കമായ വിഡ്ഢിത്തത്തേയും രസകരമായി കാണിക്കുന്നു. യുവതി സംശയിച്ചുകൊണ്ടിരിക്കു ന്നതിന് ആശുപത്രിയിലെ ഗൗളിജ്ഞാനത്തിന്റെ കിടക്കയിൽ തിരു മാനമായി. പല്ലി ചിലക്കുന്നതിൽ മനുഷ്യന്റെ ചാപല്യം നമ്മെ ചിരി പ്പിക്കുന്നു.

തുടർന്ന് ആൺഗൗളിക്കുണ്ടായ ആധിപത്യം അതിനെ അഹങ്കരി പ്പിക്കുന്നത് രസിപ്പിക്കുന്ന കാഴ്ചയാണ്. മനുഷ്യന്റെ മൂഢമായ അന്ധവിശ്വാസങ്ങളെക്കുറിച്ച് ആൺഗൗളി വാചാലമാകുന്നത്
വായനക്കാരെ ചിരിപ്പിക്കുന്നതാണ്.

ഡോക്ടറെ അവതരിപ്പിച്ചതിൽ ആൺഗൗളിയുടെ സമീപനം തികച്ചും അമ്പരപ്പിക്കുന്നതാണ്. ‘ഇനിയിപ്പോൾ മരിക്കുകയല്ലാതെ മറ്റെന്തു ഗതി’ എന്ന ചോദ്യത്തിൽ മരണത്തിന്റെ മുമ്പിൽ ഡോക്ടർ കാണിക്കുന്ന വിവരിക്കാനാവാത്ത ക്രൂരതയെ നിസ്സംഗമായൊരു നർമ്മത്തോടെ ഗൗളി തുറന്നുകാണിക്കുന്നു.

ഇതിനിടയിൽ പൊൻകുന്നം വർക്കിയുടെ കഥാപാത്രത്തെ അറി യുന്ന ആൺഗൗളിയെ കണ്ട് പെൺഗൗളി വാപൊഴിക്കുന്നു. ഇതു കേട്ട ആൺഗൗളിയുടെ അതീവ രസകരമായ കമന്റും വിസും ഒരുപക്ഷേ ചെറുകഥകളിൽ കാണുന്ന നർമ്മങ്ങളിൽ, ഒരുതരം സുനാമിയുടെ തിരയടിപോലെ എഴുത്തുകാരുടെ കരയിലേക്ക് അടിച്ചുകയറുന്നവയാണ്. എഴുത്തുകാർ ഉത്തരം താങ്ങുന്ന പല്ലി കളാണെന്നത് ബുദ്ധിജീവിസംസ്ക്കാരത്തിന്റെ പ്രലോഭനങ്ങളിൽ സുഖിക്കുന്ന എഴുത്തുകാരെ യഥാർത്ഥ രൂപത്തിൽ കാണി ക്കുന്നു.

ബുദ്ധനെക്കുറിച്ച് പറഞ്ഞതോടെ പെൺഗൗളിയുടെ ചോദ്യത്തിനു മുമ്പിൽ പതറിപ്പോകുന്നത് ആണും പെണ്ണും തമ്മിലുള്ള ശ കളുടെ എല്ലാ തലത്തിലും കാണുന്നതാണ്. ദമ്പതികളുടെ ജീവി തത്തിൽ പെണ്ണിന്റെ ചോദ്യങ്ങൾക്കു മുന്നിൽ പെട്ടുപോകുന്ന ആണുങ്ങളുണ്ട്. പുരുഷൻ സങ്കൽപജീവിയാണെന്നും ഒരു കാര്യവും വെടിപ്പായി, നേരായി പറയാൻ കഴിയാതെ വളച്ചൊടിച്ച് ബുദ്ധിജീവി ചമയുന്നവനാണെന്നും നാമറിയുന്നു. പെൺഗൗളി യാകട്ടെ വളരെ പ്രായോഗികമായി മാത്രം ചിന്തിക്കുകയും പറ യുകയും ചെയ്യുന്നു. ‘മമതയാണ് എല്ലാ ദുഃഖങ്ങൾക്കും കാര ണമെന്ന് തിരിച്ചറിയാൻ ബുദ്ധന് ഭാര്യയേയും പുത്രനേയും ഉപേ ക്ഷിച്ച് ബോധോദയം വേണ്ടിവന്നു. എന്നാൽ അടുക്കളയിൽ പണി യെടുക്കുന്ന സ്തീക്ക് ഇതറിയാമെന്ന പെൺഗൗളിയുടെ കണ്ട ത്തൽ ആൺഗൗളിയേയും പുരുഷവർഗ്ഗത്തേയും ഞെട്ടിക്കുന്നു. സ്ത്രീകൾ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് അധികം അറിയാതിരി ക്കുന്നതാണ് നല്ലതെന്ന് ഭയപ്പെടുന്നവരിൽ ആൺഗൗളിയും പെട്ടു. ഈ അകപ്പെടൽ ഉയർത്തുന്ന അലകൾ സ്ത്രീയുടെ മുന്നേറ്റമാണ്. ആൺഗൗളിയുടെ അഭിമാനക്ഷതം കൊല്ലുന്ന ഹാസ്യമാണ്.

യുവാവ് മരിച്ചതോടെ പെൺഗൗളി കൂടുതൽ ഉത്തരവാദിത്വമു ള്ളവളായി. അവൾ എടുത്ത നിലപാട് ആൺഗൗളിയുടെ പുരു ഷാധിപത്യത്തെയും അസ്തിത്വത്തേയും ഇല്ലാതാക്കി. പെൺഗൗ ളിയുടെ ജിജ്ഞാസയും തിരിച്ചറിവും പൊടുന്നനെയായിരുന്നു. യുവതി ഇനി എങ്ങനെ ജീവിക്കുമെന്നറിയാൻ പെൺഗൗളി വെമ്പി. സ്ത്രീയുടെ ജീവിതമറിയാനായി മറ്റൊരു സ്ത്രീയുടെ ആഗ്രഹം പൂർത്തീകരിക്കപ്പെടുന്നു. പെണ്ണുങ്ങളെക്കൊണ്ട് എന്തെല്ലാം സാധിക്കുമെന്ന് അറിയാനായി പെൺഗൗളി യാത്രയാ യത് ആൺഗൗളിയെ ഉപേക്ഷിച്ചിട്ടാണ്. വാൽ വിറപ്പിച്ചാണ് പറ ഞ്ഞത്. ആപത്തു വരുമ്പോഴാണ് ഗൗളി വാൽ വിറപ്പിക്കുന്നത്. ഇവിടെ ആൺ ഗൗളിക്കൊപ്പമുള്ള ജീവിതം ആപത്തായി അനു ഭവപ്പെട്ടിരിക്കാം.

ജീവിതത്തിന്റെ എല്ലാ വിധത്തിലുള്ള പ്രസ്ഥാനങ്ങൾക്കും ഇവിടെ നിർവികാരതയുണ്ടാകുന്നു. വിവാഹം, ദാമ്പത്യം, സൗഹ ദബന്ധം, ഡോക്ടർമാരുടെ സേവനം എന്നിവക്കെല്ലാം മരവിപ്പ് ബാധിച്ച കാലത്തെ വളരെ രസകരമായ ഒരു ചാപല്യസ്വഭാവ ത്തോടെ ചിത്രീകരിക്കുന്നു. ഇതിലെ ഹാസ്യം നിസ്സഹായതയു ടേയും പ്രതിഷേധത്തിന്റെയും അല്ല. സങ്കൽപ്പങ്ങൾ എല്ലാം തകർന്ന് അവനവന്റെ ശരിയിലേക്ക് പെൺഗൗളി യാത്രയാകുന്നു. അതിൽ സംഭവിച്ച നഷ്ടങ്ങൾക്ക് ജീവിതത്തിന്റെ കണക്കുപു സ്തകത്തിൽ പേജുകളില്ല.

Kerala Plus Two Malayalam Question Paper March 2019 with Answers

Question 24.
‘കണ്ണാടി കാൺമോളവും’ എന്ന കവിതാഭാഗത്തെ ശകുന്തളയുടെ വ്യക്തിത്വമല്ല ‘കൊള്ളിലാക്കല്ലാതൊന്നും’ എന്ന് കവിതാഭാഗത്തെ ശീലാവതിയുടെ വ്യക്തിത്വം. ഈ കഥാപാത്രങ്ങളെ സമകാലിക സാഹചര്യത്തിൽ താരതമ്യം ചെയ്ത് പ്രഭാഷണം തയ്യാറാക്കുക.
Answer:
‘കണ്ണാടി കാൺമോളവും’ എന്ന കവിതാഭാഗത്ത് മകനായ ഭര തനോടൊപ്പം ശകുന്തള ദുഷ്യന്തനെ തേടി വരുന്നതാണ് സന്ദർഭം: ദുഷ്യന്തൻ ശകുന്തളയോട് പറയുന്നതാണ് ആദ്യം കാണുന്നത്. സ്ത്രീകൾക്ക് അഹങ്കാരം അധികമുണ്ടെന്ന് കേട്ടു കേൾവി മാത്ര മേയുള്ളൂ. ഇപ്പോൾ മുന്നിൽ നിൽക്കുന്ന ശകുന്തളയെപ്പോലെ മുമ്പ് കണ്ടിട്ടില്ല. നീ കുലടയാണ്. പക്ഷേ എന്നോട് വന്ന് നീ കുലീ നയെന്ന് അലസമായി ആലാപം ചെയ്യുന്നത് ഒരിക്കലും അരുത്. അരുത് (അലം അലം). നിനക്ക് സുവർണ്ണമായ മണിയും മനോ ഹരമായ ആഭരണങ്ങളും വസ്ത്രങ്ങളും വേണ്ടുവോളം തരാം. അത് കിട്ടിയാൽ നിനക്കു ചേർന്ന ദിക്കിൽ പോയി കഴിയണം. ഇവിടെ നിന്ന് കാലം കഴിക്കേണ്ടതില്ല. മാത്രമല്ല നീ കുയിൽപ്പെട പോലെ മറ്റുള്ളവരാൽ വളർത്തപ്പെട്ടവളാണ്. നീ വേഗം പോയ് ക്കോളൂ. നിന്നെ കാണുന്നത് എനിക്ക് ഇഷ്ടമല്ല.

ദുഷ്യന്തൻ ഇപ്രകാരം പറഞ്ഞതിൽ ശകുന്തളക്ക് മൂന്ന് കുറ്റങ്ങൾ ആരോപിക്കുന്നു. അവൾ അഹങ്കാരിയാണ് (ധാർഷ്ട്യമുള്ളവൾ). അവൾ പെരും കള്ളിയാണ് (കുലയായിട്ടും അവൾ വളരെ അനായാസമായിട്ടാണ് കുലീനയെന്ന് ആലപിക്കുന്നത്. മാത്രമല്ല കുലടയാണ്.

ഇപ്രകാരത്തിലുള്ള ശകുന്തളയ്ക്ക് സുവർണമണിയും മുക്താ ഭരണങ്ങളും വസ്ത്രങ്ങളും നൽകുന്നത് പാരിതോഷികം എന്ന നിലയിലാണോ? അല്ല. സുവർണ്ണമണിയെന്നത് സ്വർണ്ണമണിയല്ല; നല്ല വർണ്ണമുള്ള മണിയാണത്. ഇത് ഏതെങ്കിലും പ്രത്യേക വസ്തുവിനെ സൂചിപ്പിക്കുന്നതോയെന്നറിയാൻ എഴുത്തച്ഛന്റെ കാലത്തിലേക്ക് പോകണം. ആഭരണങ്ങളും വസ്ത്രങ്ങളും വേണ്ടുവോളം നൽകുന്നത് രാജധർമ്മമാണ്. പ്രജയായ ശകുന്ത ളയെ സംരക്ഷിക്കേണ്ടതും രാജാവ് തന്നെ. അതിനാൽ ശകുന്ത ളയ്ക്ക് നൽകുമെന്ന് പറയുന്നവ പാരിതോഷികമല്ല; പകരം ജീവ നാംശമാണ്.

നിനക്കൊത്ത ദിക്കിൽ പൊയ്ക്കൊള്ളാൻ ശകുന്തളയോട് ആവ ശ്വപ്പെടുന്നതിൽ എഴുത്തച്ഛന്റെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന സാംസ്കാരികമായ അധഃപതനം കാണുന്നുണ്ട്. കുലടയായവൾ വേശ്യയാണ്; കുലം അടച്ചവളാണവൾ. വേശ്യകൾക്ക് പ്രത്യേക മായ ഇടങ്ങൾ എഴുത്തച്ഛന്റെ കാലത്ത് ഉണ്ടായിരുന്നു. തേവിടിശ്ശി സമ്പ്രദായം കേരളത്തിൽ വളരെ മാന്യമായി നിലനിന്നിരുന്നു. 12 കൊല്ലത്തിലൊരിക്കൽ വേശ്യകൾ ഒരുമിച്ചു കൂടുന്ന ചന്ദ്രാ ത്സവം കേരളത്തിൽ ഉണ്ടായിരുന്നു. കേരളത്തിന്റെ ധാർമ്മികമായ തകർച്ചയുടെ കാലഘട്ടത്തിലാണ് ഭക്തിപ്രസ്ഥാനത്തിന്റെ കവി തകളുമായി എഴുത്തച്ഛൻ വരുന്നത്. “നീ നിനക്കൊത്ത ദിക്കിനു പൊയ്ക്കോള്ളണം? എന്നതിൽ ഈയൊരു സാമൂഹ്യാന്തരീക്ഷ മായിരിക്കാം എഴുത്തച്ഛന്റെ തൂലികയിൽ കടന്നുവരുന്നത്.

തുടർന്ന് സുന്ദരിയായ ശകുന്തള പിന്നെയും പറഞ്ഞു. ദുഷ്യ തന്റെ നിന്ദാവാക്കുകൾ കേട്ടിട്ടും വളരെ മയമാർന്ന രൂപത്തി ലാണ് ശകുന്തള മറുപടി പറയുന്നത്. മറ്റുള്ളവരിൽ കടുകിനോളം മാത്രം ചെറുതായ ദോഷങ്ങൾ അപ്പപ്പോൾ ദുഷ്യന്തൻ കാണുന്നു. എന്നാൽ ദുഷ്യന്തൻ സ്വന്തം തെറ്റുകൾ സ്വയം കണ്ടാലും അത് ആയതിന്റെ വലിപ്പത്തിൽ ഗജമാത്രം), ഗൗരവത്തിൽ ഒരിക്കലും കാണില്ല. ഇത് പണ്ഡിതന്മാർക്കുപോലും സംഭവിക്കുന്ന ശീലമാ ണ്. നിന്റെ ജന്മത്തേക്കാൾ എന്റേത് ശ്രേഷ്ഠമാണ് കുലമഹിമയാണ് ഇവിടെ പറയുന്നത്.

ശകുന്തള അപ്സരസ്സിന്റെ പുത്രിയാണല്ലോ. മേദിനിയിലും (ഭൂമിയിലും) അന്തരീക്ഷത്തിലും വ്യത്യാസമില്ലാതെ ഒരുപോലെ എനിക്ക് സഞ്ചരിക്കാം. ഇങ്ങനെ നമ്മൾ തമ്മിൽ എത മാത്രം അന്തരമുണ്ടെന്ന് അങ്ങ് അറിയുക വേണം. സ്വന്തം ജന്മം ശ്രേഷ്ഠമാണെന്ന് ശകുന്തള പറയാൻ കാരണം എന്താണ്? കുലട എന്ന് കേട്ടപ്പോൾ അതിൽ ശകുന്തളയ്ക്കും പിതാവിന്റെ ഋഷി കുലത്തിനും, അമ്മയായ മേനകയുടെ ദേവകുലത്തിനും അപ മാനമുണ്ടായി. ശകുന്തള അവിടെ ശക്തമായി പ്രതികരിക്കുക യാണ്. പുരിഷാധിപത്യത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം നടത്തുകയാണ്. അതാണ് ശകുന്തളയെ സ്വന്തം ജന്മം അറിയി ക്കാൻ പ്രേരിപ്പിച്ചത്. പർവ്വതവും കടുകും തമ്മിലുള്ള അന്തരം നമ്മൾ തമ്മിലുണ്ട്. അല്ലയോ രാജാവേ! അങ്ങ് ഒട്ടും സാരജ്ഞ നല്ലെന്ന് ഓർക്കുക വേണം. വിരൂപന്മാർ കണ്ണാടി കാണുന്നതു വരെ സുന്ദരന്മാരെന്ന് വിചാരിക്കുന്നു. സ്വന്തം കുറ്റം അറിയില്ല.

മറ്റുള്ളവരുടേത് പറഞ്ഞു നടക്കും. കുറ്റങ്ങളില്ലാത്തവൻ കുറ്റ ങ്ങളുള്ളവരെപ്പോലും നിന്ദിക്കില്ല. കാട്ടാന (മദയാന) ചളിയിൽ കുളിക്കുന്നതിൽ ഇഷ്ടപ്പെടുന്നു. നല്ല ജലത്തിൽ കുളിച്ചാലും ആനയ്ക്ക് അതാണ് ഇഷ്ടം. നല്ല ജനങ്ങളെ നിന്ദിച്ചാണ് ദുഷ്ടജ നങ്ങൾ സന്തോഷിക്കുന്നത്. നല്ല ജനങ്ങൾ ദുഷ്ടന്മാരെപ്പോലും നിന്ദിക്കില്ല. സത്യവും ധർമ്മവും വെടിഞ്ഞീടിന പുരുഷനെ സർപ്പ ത്തേക്കാൾ പേടിക്കേണ്ടതാണ്. പണ്ഡിതന്മാർ ഇത്തരക്കാരെ ഗുണ ദോഷങ്ങൾ ഉപദേശിച്ചാലും ഈ മൂർഖന്മാർക്ക് അശുഭമായ തോന്നു. നല്ലവൻ നല്ലത് അറിയും. അരയന്നം വെള്ളത്തെ വെടിഞ്ഞ് പാലിനെ കുടിക്കുന്നതുപോലെയാണിത്. ശകുന്തള ഇപ്രകാരമെല്ലാം പറയുന്നു. സ്ത്രീത്വത്തിന്റെ ശക്തമായ പ്രതി ഷേധ സ്വരമാണിവിടെ കാണാനാകുന്നത്. തുടർന്ന് ആകാശത്ത് അശീരീരിയുണ്ടാവുകയും ദേവസ്ത്രീക്ക് തുല്യയായ കണ ത്രിയുടെ കൂടെ നിന്റെ പുത്രനെ രാജ്യഭാരം എൽപ്പിക്കുകയെന്ന അശീരീരി കേട്ട ദുഷ്യന്തൻ ശകുന്തളയെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ശകുന്തള തന്റെ ഭർത്താവിനോടും പുത നോടും കൂടി സന്തോഷപൂർവ്വം ജീവിച്ചു.

എന്നാൽ കുഞ്ചൻനമ്പ്യാരുടെ കവിതയിൽ ഭർത്താവിന്റെ കുത്തു വാക്കുകൾ കേൾക്കുന്ന പതിവ്രതയായ ഭാര്യയുടെ സഹനമാണു ള്ളത്. എന്തിനും ഏതിനും കുറ്റം പറയുന്ന ഭർത്താവ്. മുനിയാ യിട്ടും വീട്ടിനകത്ത് ഭാര്യയുടെ മുമ്പിൽ പുരുഷന്റെ അധികാരം കാണിക്കുന്നു. 18-ാം നൂറ്റാണ്ടിലെ ഗൃഹാന്തരീക്ഷമായിരിക്കാം പുരാണകഥയിൽ ചേർന്നിരിക്കുന്നത്. സ്വന്തം നാടും നാട്ടുകാരും പുരാണ കഥകളിൽ ഉൾക്കൊള്ളിച്ച കവിയാണല്ലോ കുഞ്ചൻ നമ്പ്യാർ.

18-ാം നൂറ്റാണ്ടിലും ആധുനിക യുഗത്തിലും സ്ത്രീയെന്നും അടി ചമർത്തപ്പെട്ടവളാണ്. അവൾക്ക് ദുരിതങ്ങളേയുള്ളു. പ്രതികരി ക്കാനും പ്രതിരോധിക്കാനും കഴിയാത്ത സാഹചര്യം.

ഇന്നത്തെ അവസ്ഥയെന്താണ് ? സ്ത്രീക്ക് അനുകൂലമായി നിര വധി നിയമങ്ങൾ നടപ്പിലായ സമൂഹമാണ് ഇന്നത്തേത്. 2015 – ലാണ് റേഷൻ കാർഡിൽനിന്നും അച്ഛനെ മാറ്റി ഗൃഹനായികയുടെ പേരിലാക്കിയത്. സ്ത്രീ പരാതി നൽകിയാൽ അതിന് നടപടികൾ ഉടനെയാണ്. എല്ലാ മേഖലയിലും സംവരണം നടപ്പിലായിരി ക്കുന്നു. സ്ത്രീ ശാക്തീകരണ പരിപാടികൾ നിരവധിയാണ്. ഇതി നാൽ സ്ത്രീയുടെ ശക്തിയും ആത്മവിശ്വാസവും വർദ്ധിച്ചിട്ടുണ്ട്. സ്ത്രീയുടെ വൈകാരിക ലോകത്ത് വലിയ മാറ്റം വന്നിട്ടുണ്ട്. അവൾ പ്രതിഷേധിക്കുന്നുണ്ട്, തിരുവനന്തപുരത്ത് അമൃത എന്ന പെൺകുട്ടി അസഭ്യം പറഞ്ഞ നാല് പൂവാലന്മാരെ കണക്കിന് തല്ലിയത് ചാനലിൽ വന്നതാണ്. അതിനെത്തുടർന്ന് കോടതിയും കേസുമായി സാമൂഹ്യനിയമങ്ങൾ അമൃതക്കു പിറകെ വന്നുകൊ ണ്ടിരിക്കും.

എന്നാലും അമൃത കാണിച്ചത് ര്വമായിരുന്നു. ബാറിൽ പോയി വെള്ളമടിച്ച് ബഹളം വയ്ക്കുന്ന സ്ത്രീകളുണ്ട്. സ്ത്രീയായതിനാൽ അത് മോശമായി. പൂവാലന്മാരെ ചെരിപ്പുകൊ ണ്ടടിക്കുന്ന പെൺകുട്ടികളുടെയെണ്ണവും വർദ്ധിക്കുന്നു. കാമാ സക്തിയോടെ സ്ത്രീയെ നോക്കിയാൽ സ്ത്രീക്ക് കേസു കൊടു ക്കാം. കുടുംബശ്രീ, ജനശ്രീ പദ്ധതികൾ സ്ത്രീ കൂട്ടായ്മയെ ശക്തിപ്പെടുത്തിയ നാടാണ് കേരളം. എങ്കിലും…. ഇന്നും സൗമ്യ മാരും ജിഷമാരും ഉണ്ടായിക്കൊണ്ടിരിക്കുന്നു. വീട്ടിൽ ഇന്നും അടുക്കളയിലെ വിറകിൽ പുകയൂതി ഊതി തീ പിടിപ്പിക്കുന്നത് സ്ത്രീയാണ്. അവൾ തന്നെയാണിപ്പോഴും മാറാത്ത ടെക്നോള ജിയുള്ള അലക്കുയന്ത്രം. അവൾക്കു വേണ്ടിയാണിന്നും ചൂൽ സൂക്ഷിക്കുന്നത്. അവൾക്കായാണ് നാറത്തേക്കും.

കുഞ്ചൻനമ്പ്യാരുടെ കാലഘട്ടത്തിലും ഇങ്ങനെ ഒരു അവസ്ഥ സ്ത്രീക്കുണ്ടായിരുന്നു. എന്തെടുത്താലും കുറ്റം, എടുത്തില്ലെ ങ്കിലും കുറ്റം. അന്തമില്ലാത്ത ശകാരം വിളികൾ, ചീത്ത പറച്ചിൽ… ഇവ കേട്ടും കുടുംബത്തിനായി പണിയെടുത്തിരുന്നത്, നമ്പ്യാ രുടെ കാലത്തും സ്ത്രീകൾ തന്നെയാണെന്നത് നമ്മെ വേദനിപ്പി ക്കുന്നു. മാത്രമല്ല, ഈ യുഗത്തിൽ നമ്മുടെ വീടുകളിൽ സ്ത്രീ കേൾക്കുന്ന അതേ ശകാരങ്ങൾ തന്നെയാണ് നമ്പ്യാരുടെ കാലത്തും അവൾ കേൾക്കുന്നത്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്ത്രീ വീടിനകത്ത് കൂട്ടിലെ തത്ത തന്നെയല്ലെ?

Kerala Plus Two Malayalam Question Paper March 2020 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf March 2020 to improve time management during exams.

Kerala Plus Two Malayalam Previous Year Question Paper March 2020

Time: 2½ Hours
Total Score: 80 Marks

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്ത രമെഴുതുക. 2 സ്കോർ വീതം
(4 × 28)

Question 1.
കിരാതവൃത്തത്തിലെ കാട്ടാളന്റെ തീവ്രദു:ഖത്തെ സൂചിപ്പിക്കുന്ന പ്രയോഗങ്ങൾ എടുത്തെഴുതുക.
• അമ്പിളി കളമെഴുതിപ്പാടിയ രാവുകൾ
• കണ്ണിൽ നിന്ന് ഊറിയടർന്ന തീത്തുള്ളി
• ഈറൻ മുടി കോതിയ സന്ധ്യകൾ
• കരളിൽ നുറുങ്ങിയ നട്ടെല്ല്
Answer:
• കണ്ണിൽനിന്ന് ഊറിയടർന്ന തീത്തുള്ളി
• കരളിൽ നുറുങ്ങിയ നട്ടെല്ല്.

Question 2.
കണ്ണാടി കാണ്മാളവും തന്നുടെ മുഖമേറ്റം നന്നെന്നു നിരൂപി മെത്രയും വിരൂപന്മാർ ഈ വാക്കുകളിലൂടെ ശകുന്തള സൂചി പിക്കുന്നത് എന്തെല്ലാം?
• കണ്ണാടി കാണാത്ത വിരൂപന്മാർ സുന്ദരന്മാരാണെന്ന് സ്വയം വിചാരിക്കാറുണ്ട്.
• കണ്ണാടി നോക്കിയാൽ സുന്ദരന്മാർക്ക് വിരൂപന്മാരാണെന്ന് തോന്നും.
• ദുഷ്യന്തന് ശാരീരിക വൈരുപ്യമുണ്ട്.
• ദുഷ്യന്തന് സ്വന്തം ദോഷങ്ങളെക്കുറിച്ച് അറിവില്ല.
Answer:
• ദുഷ്യന്തന് സ്വന്തം ദോഷങ്ങളെക്കുറിച്ച് അറിവില്ല.
• കണ്ണാടി കാണാത്ത വിരൂപന്മാർ സുന്ദരന്മാരാണെന്ന് സ്വയം വിചാരിക്കാറുണ്ട്.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 3.
എടുത്തെന്നാലതും കുറ്റം
എടുക്കാഞ്ഞാലയും കുറ്റം
കൊടുക്കാഞ്ഞാലതും കുറ്റം
കൊടുത്തെന്നാലതും കുറ്റം – ഈ വരികളിൽ കാണുന്ന കാവ്യസവിശേഷതകൾ തിരഞ്ഞെടുത്തെഴുതുക.
• താളം
• സാരോപദേശം
• ഭക്തിരസം
• ശബ്ദദംഗി
Answer:
• താളം,
• ശബ്ദഭംഗി

Question 4.
‘വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ’ എന്ന ഫീച്ചറിന് ചെരുന്ന പ്രസ്താവനകൾ താഴെ പറയുന്നവയിൽ നിന്ന് എടുത്തെഴുതുക.
• വികാരഭരിതമായ വിവരണം
• വസ്തുതാ വിരുദ്ധമായ വിവരണം
• ക്രിക്കറ്റ് നിയമങ്ങളുടെ വിസ്തൃത വിവരണം
• ആകർഷകമായ തലക്കെട്ട്
Answer:
• വികാരഭരിതമായ വിവരണം,
• ആകർഷകമായകെട്ട്.

Question 5.
തനതു നാടകത്തിന്റെ പ്രത്യേകതകൾ താഴെ പറയുന്നവയിൽ ഏതെല്ലാം?
• സംഭാഷണങ്ങൾക്ക് പ്രാധാന്യമില്ല
• കേരളീയ കലകളിൽ നിന്ന് ശൈലികൾ സ്വീകരിക്കുന്നു.
• തുറന്നരംഗ വേദി ഉപയോഗിക്കുകയില്ല.
• പാട്ടും കൊട്ടും ആട്ടവും ചേർന്ന അവതരണ രീതി
Answer:
• കേരളീയ കലകളിൽനിന്ന് ശൈലികൾ സ്വീകരിക്കുന്നു.
• പാട്ടും കൊട്ടും ആട്ടവും ചേർന്നവതരണ രീതി.

6 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)

Question 6.
‘പുരുഷരത്നം’, ‘ധിമാൻ’, ‘ഖലനല്ല’, എന്നിങ്ങനെ നളനെ വിശേഷി പിക്കുന്നതിലൂടെ കേശിനി ദമയന്തിയോട് സൂചിപ്പിക്കുന്നതെന്ത്?
Answer:
പുരുഷരമായ ബാഹുകൻ നളൻ തന്നെയാണ് എന്ന് കേശിനി മനസ്സിലാക്കുന്നു. പുരുഷരണം ധീമാൻ എന്നീ വിശേഷണങ്ങളി ലൂടെയും നളൻ അപരാധിയല്ലെന്ന വിലയിരുത്തലിലൂടെയും ബാഹുകവേഷധാരി നളൻ തന്നെയാണ് എന്ന് കേശിനി ദമയന്തി യോട് സൂചിപ്പിക്കുന്നു.

Question 7.
“നവ മാധ്യമം എന്ന വിളിപ്പേരിനേക്കാൾ ഉചിതം സാമൂഹിക മാധ്യമം എന്നതാകുന്നു” എന്ന് ശകുന്തള പറയാൻ കാരണമെന്താവാം?
Answer:
സാധാരണ മാധ്യമ ഘടനയിൽ നിന്നും വിട്ട് സാമൂഹിക സമ്പർക്കത്തിലൂടെ സ്വതന്ത്രമായ ആവിഷ്ക്കാ രങ്ങൾ നടത്തുന്ന സൈബർ ഇടമാണ് നവമാധ്യമങ്ങൾ, അറിവുകളും വിവരങ്ങളും കൈമാറാനും അവയോടു പ്രതികരിക്കാനുമുള്ള സ്വതന്ത്രാവിഷ്ക്കാരത്തിന്റെ ഇടമാണവ. ഇതിൽ എഡിറ്റിംഗ് ഇല്ല. അവരവരുടെ അറിവും അഭിരുചിയും അനുസരിച്ച് സാമൂഹികപ്രശ്നങ്ങളിൽ പങ്കാളികളാവുന്നു. ഫേയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യു ട്യൂബ്, വാട്ട്സ് ആപ്പ് എന്നിങ്ങനെ സാമൂഹിക മാധ്യമങ്ങൾ അനവധിയുണ്ട്.

‘ഇതിലും നവീനമായ മാധ്യമരൂപങ്ങൾ പ്രത്യക്ഷപ്പെടാം. അങ്ങനെ ചിന്തിക്കുമ്പോൾ ‘നവമാധ്യമം’ എന്ന വിളിപ്പേരി നെക്കാൾ ഉചിതം ‘സാമൂഹികമാധ്യമം’ എന്നതാകുന്നു.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 8.
‘സാരജ്ഞനല്ലൊട്ടു മോർത്തോള് ധാത്രി! ഭവാൻ ദുഷ്യന്തൻ സാരം മനസ്സിലാക്കിയിട്ടില്ലെന്ന് ശകുന്തള പറയാൻ കാരണമെന്താവാം?
Answer:
ശകുന്തളയുടെ പാതിവ്രത്യവും സത്യവും മനസ്സിലാക്കാതെ ദുഷ്യന്തൻ ശകുന്തളയെ അധിക്ഷേപിച്ചു. ആത്മാഭിമാനത്തിന് മുറിവേറ്റതിനാ ലാണ് ദുഷ്യന്തൻ സാരം മനസ്സിലാക്കിയിട്ടില്ലെന്ന് ശകുന്തള പറയു ന്നത്.

Question 9.
പുലിക്കോട്ടിൽ ഹൈദറിന്റെ രചനാ സവിശേഷതകളിൽ ഒന്ന് താഴെ കൊടുക്കുന്നു. രണ്ടെണ്ണം കൂടി എഴുതുക.
• സ്ത്രീ പക്ഷത്ത് നിന്ന് ധാരാളം കൃതികൾ രചിച്ചു.
Answer:

  1. സ്വന്തം മണ്ണിൽ നിന്ന് പ്രമേയം കകണ്ടെത്തി കവിതകൾ രചിച്ചു.
  2. നാട്ടുമൊഴികൾക്ക് പ്രാധാന്യം നൽകിയിരുന്നു പുലിക്കോട്ടിൽ ഹൈദർ.

10 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക.4 സ്കോർ വീതം. (5 × 4 = 20)

Question 10.
കേശിനിയുടെ വ്യക്ത്വത്തിന്റെ സവിശേഷതകളെ കവി ആവിഷ്ക രിച്ചിരിക്കുന്നത് എങ്ങനെ? വ്യക്തമാക്കുക.
Answer:
കഥാപാത്രസൃഷ്ടിയിൽ ഉണ്ണായിവാര്യർ ഷേക്സ്പിയറും, കാളിദാസ നുമാണ്. ഒരു കഥാപാത്രത്തെ വാക്കുകളിലൂടെ വരച്ച് കാണിക്കു മ്പോൾ, അയാളുടെ സ്വരൂപവും സ്വഭാവവും സംസ്കാരവും ഇതി വൃത്തത്തിന്റെ ഗതിക്കൊപ്പം ചേരുന്നു. ഇതിൽ കാണിക്കുന്ന പൊരുത്തം അനിതരസാധാരണമാണ്.

കേശിനി പറയുന്നതിൽ ചില പൊടിവിദ്യകളുണ്ട്. അവളുടെ വാക്കും യുക്തിയും ചിലവ മറച്ചു വെയ്ക്കുന്നവയും ദമയന്തിയുടെ മന സ്സിൽ പ്രണയാഗ്നി നിറയ്ക്കുന്നതാണ്. ബാഹുകൻ നളനാണോയെന്ന സംശയത്തിന് മറുപടിയായി ദമയന്തിയുടെ മനസ്സിൽ തെളിഞ്ഞു വന്നത് നിഷേധനയിവൻ ‘നിർണ്ണയം’ എന്നാണ്. കേശിനി മൊഴി കൾക്ക് ശേഷമാണത് ദമയന്തി ഉറപ്പിക്കുന്നത്.

ഭൂമിയെ വിജനതയിലേക്ക് വിളിക്കുന്നത് പൂർണ്ണ ശ്രദ്ധയോടെ കേൾക്കുവാനാണ്.

കേശിനി ദമയന്തിയെ സുന്ദരിയെന്ന് വിളിച്ചാണ് ആരംഭിക്കുന്നത്. ഇത് വെറും മുഖസ്തുതിയല്ല. ബാഹുകനിൽ നളനുണ്ടോയെന്ന് സംശയിക്കുന്ന ദമയന്തിയുടെ ശരീരസൗഷ്ഠവം യാഥാർത്ഥ്യങ്ങളെ ക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകുന്നു.

ബാഹുകനെ ബുദ്ധിമാനായി അവതരിപ്പിക്കുന്നു. ദമയന്തി രണ്ടാം സ്വയംവരം നിശ്ചയിച്ചതിൽ കുപിതനായി പെരുമാറിയ നളൻ കുല സ്ത്രീകൾക്ക് കോപം പാടില്ലെന്ന് രാജ്ഞിയായ ദമയന്തിയെ കുറ്റ പ്പെടുത്തണമെങ്കിൽ തീർച്ചയായും ബുദ്ധിമാനാണ്. ഒരു തേരാളിക്ക് ഇതിലെന്തു കാര്യമെന്നല്ല കേൾക്കുന്ന ദമയന്തിക്കു തോന്നുന്നത്. തന്റെ സാക്ഷാരൂപം അറിയിക്കാൻ കേശിനി ഒരു മാർഗ്ഗമാണെന്ന് ബാഹുകൻ മനസ്സിലാക്കിയത് കേശിനി അറിഞ്ഞു.

ഇതിനുശേഷം പറഞ്ഞതും നടന്നതുമായ കാര്യങ്ങൾ കേശിനി തന്ത്ര പൂർവ്വം ഫലിതമായിയൊന്ന് അറിയിച്ചു. ഇവിടെ ബാഹുകനിൽ നള നുണ്ടെന്ന് ആശങ്കപ്പെടുന്ന ദമയന്തിയെ ഒന്നു ചൊടിപ്പിക്കുകയാണ് ചെയ്തത്. ദമയന്തി അതു ശ്രദ്ധിക്കുന്നില്ലെങ്കിലും കേശിനിയിൽ തോഴിമാരുടെ ദാസ്യത്തത്തിന്റെ ചില പ്രകടനങ്ങൾ കാണുന്നു. സ്ത്രീരത്നത്തിനു മുമ്പിൽ സ്ത്രീയായ കേശിനി ബാഹുകനെക്കു റിച്ച് പറഞ്ഞത് സ്ത്രീസഹജമായ കുസൃതിയാണ്. ഒരു ആത്മരതിയു മുണ്ടിതിൽ. അവിടെയുണ്ടായവ പാർത്താൽ ഫലിതമാണ് എന്നതിൽ തോഴിമാരുടെ അധസ്ഥിതമനസ്സിൽ മേൽസ്ഥാനത്തു നിൽക്കുന്ന വരെ കളിപ്പിക്കുന്ന കുസൃതിയുണ്ട്. ദമയന്തിയുടെ മനസ്സ് കൂടു തൽ ശ്രദ്ധാലുവായിരിക്കാൻ ഇത് അവസരം ഒരുക്കും.

സമർത്ഥയായ ആ തോഴി ബാഹുകനെ പറഞ്ഞയച്ചതിനുശേഷം ഒളിച്ചു നിന്ന് ശ്രദ്ധിച്ചതിൽ നളന്റെ ദിവ്യമായ സിദ്ധികൾ കണ്ടെത്തി. അത് അവതരിപ്പിക്കുന്നത് ദൂതദൗത്വത്തിന് ഇണങ്ങും മട്ടിലാണ്.

Question 11.
‘അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥ വായനക്കാരിൽ അത്ഭുത് . ജനിപ്പിക്കുകയാണോ? നിരീക്ഷണങ്ങൾ എഴുതുക.
Answer:
മരിച്ചവരുടെ ഛായാപടങ്ങൾ മാത്രം വിൽക്കുന്ന തെരുവ് സാധാ രണ കാണാൻ കഴിയുകയില്ല. അതുകൊണ്ട് കഥയിലെ ഒന്നാമത്തെ വാക്യം തന്നെ കഥയെ അസാധാരണമാക്കുന്നു. മാതാപിതാക്കളുടെ ഛായാചിത്രമാണ് അയാൾക്ക് വേണ്ടത്. അതു തേടി ആയിരക്കണ ക്കിന് കടകൾ കയറിയിറങ്ങുന്നതും ക്രമേണ ഒരു അവ്യക്തതയും വിസ്മൃതിയും ഉണ്ടാകുന്നതും അയാളുടെ ആത്മവിശ്വാസം നഷ്ട പ്പെടുന്നതും കഥയെ അസാധാരണമാക്കുന്നു. രാവും പകലും തുറ ന്നിരിക്കുന്ന കട, കടകളുടെ ദീപസംവിധാനം, അതിരാവിലെ ചിത്രം തേടി വരുന്ന കുട്ടികൾ, ദിവാകരനെ പൊതിഞ്ഞു നൽകുന്നത് എല്ലാം കഥയെ അസാധാരണമാക്കുന്ന ഘടകങ്ങളാണ്.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 12.
സ്കൂൾ വിക്കിപീഡിയയിൽ ചേർക്കുന്നതിനുവേണ്ടി കാക്കാരശ്ശി നാടകത്തെ പരിചയപ്പെടുത്തുന്ന കുറിപ്പ് തയ്യാറാക്കുക.
Answer:
കേരളത്തിലെ പ്രാചീനമായ നാടകമാണ് കാക്കാരശ്ശി. ഇതിന് കാക്കാ രുകളി, കാക്കാലനാടകം, കാക്കാലച്ചി നാടകം, കാക്കാല ചരിത്രം എന്നെല്ലാം പേരുകളുണ്ട്. അമ്പലങ്ങളിലെ ഉത്സവങ്ങളിൽ അതൊരു വിനോദമായിരുന്നു.

കാക്കാലന്മാർ കേരളത്തിലെ താഴ്ന്ന ജാതിക്കാരായിരുന്നു. കാക്കാലന്റെ വേഷമാണ് ഈ നാടകത്തിൽ കെട്ടുന്നത്. പുരുഷന്മാർ പുരുഷ സ്ത്രീ വേഷങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ സ്ത്രീകളും വേഷം കെട്ടി അരങ്ങിൽ വരുന്നു. മകരം, കുംഭം, മീനം മാസങ്ങളിലാണ് ഇത് നട ത്തുന്നത്. ഫലിതവും പരിഹാസവുമാണ് മുഖമുദ്ര. മൃദംഗം, ഗഞ്ചിറ, ഇലത്താളം, ഹാർമോണിയം എന്നിവ ഉപയോഗിക്കുന്നു. സംഗീതം, നൃത്തം, സംഭാഷണം, അഭിനയം എന്നിവ ചേർന്ന വിനോദ നാടകമാ ണിത്. തിരുവനന്തപുരം ജില്ലയിലാണ് ഇതിന് പ്രചാരം.

ഇതിന്റെ ഉത്ഭവം തമിഴ്നാട്ടിലാണ്. മലവേടർ അവതരിപ്പിക്കുന്ന കാക്കാരശ്ശി വേടരുകളി എന്നറിയപ്പെടുന്നതിൽ നിന്നാണ് ഇത് ഉത്ഭ വിച്ചത്.

ശിവൻ, പാർവതി, ഗംഗ തുടങ്ങിയ പുരാണ കഥാപാത്രങ്ങളെ അടി സ്ഥാനമാക്കിയാണ് നാടകം കളിക്കുന്നത്. ഇവർ കാക്കാലന്മാർക്കിട യിൽ ജനിക്കുന്നതായാണ് കഥയുടെ രീതി.

കാക്കാലന്മാർ കത്തുന്ന പന്തവുമായി സദസ്യരുടെ ഇടയിലൂടെ അര ങ്ങിൽ പ്രവേശിക്കുന്നതോടെ കളി ആരംഭിക്കുന്നു. കളിയരങ്ങി ലേക്ക് കാക്കാലന്റെ പിന്നിലായി വരുന്ന തമ്പാനുമായുള്ള ചോദ്യോ രത്തിലൂടെയാണ് കളിയുടെ ആരംഭം. നാലുമണിക്കുറോളം കളി നീളും. ഇതിനിടയിൽ ഉപകഥകളും ചേർക്കും. ഇത് കളിയുടെ ദൈർഘ്യം കൂട്ടുന്നു. പ്രാകൃത രീതിയിലുള്ള വേഷവിധാനങ്ങളാണ് ഉപയോഗിക്കുന്നത്.

പൊറാട്ട് നാടകത്തിന്റെ ഏകദേശരൂപം തന്നെയാണ് കാക്കാരശ്ശി നാടകം. പണ്ട് ശിവനും പാർവ്വതിയും കുറവനും കുറത്തിയുമായി ജനിച്ചുവെന്നാണ് ഐതിഹ്യം.

ഉയർത്തിപിടിച്ച തീപ്പന്തവുമായി കാക്കാലൻ വരുന്നതാണ് ആദ്യം. പൊറാട്ട് നാടകത്തിലെ ചോദ്യക്കാരനെപ്പോലെ ഇതിലും ഒരു താ നുണ്ട്. തമ്പാൻ കഥാപാത്രങ്ങളോട് ചോദ്യം ചോദിക്കുന്നു. ഈ മട്ടിൽ നാടകം പുരോഗമിക്കുന്നു. സമൂഹത്തിലെ നെറികേടുകളെ പരിഹ സിക്കുകയാണ് ലക്ഷ്യം നിശിതമായ സാമൂഹിക വിമർശനവും കുറി ക്കുകൊള്ളുന്ന ഫലിത പരിഹാസങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു.

കാക്കാലൻ, കാക്കാത്തി, വേടൻ, വെളിച്ചപ്പാട്, തമ്പുരാൻ, കോമാളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വരുന്നത്. കാക്കാലനും രണ്ടു ഭാര്യമാരുമാണ് പ്രധാന കഥാപാത്രങ്ങൾ. പാട്ടുകാരനും കാക്കാ ലനും തമ്മിലുള്ള സംഭാഷണവും ചോദ്യോത്തരങ്ങളും വഴി നാടക ത്തിലെ കഥ വളരുന്നു. രണ്ടു ഭാര്യമാർക്കിടയിലകപ്പെട്ട കാക്കാ ലന്റെ ധർമ്മ സങ്കടങ്ങൾ, മദ്യപാനിയായ കാക്കാലന്റെ വിഡ്ഢിത്തങ്ങൾ, പാമ്പുകടിയേറ്റുള്ള കിടപ്പ്, കാക്കാത്തിമാരുടെ മുറ വിളി, ലാടവൈദ്യൻ കാക്കലനെ രക്ഷിക്കുമ്പോഴുള്ള ആശ്വാസം എന്നിവ ഹാസ്യത്മകമായും സാമൂഹ്യവിമർശനാത്മകമായും അവ തരിപ്പിക്കുന്നു.

ഹിന്ദുപുരാണസന്ദർഭങ്ങളും അവതരിപ്പിക്കാറുണ്ട്. ശിവൻ, പാർവ്വതി എന്നീ കഥാപാത്രങ്ങൾ മിക്ക നാടകങ്ങളിലും കാണും. കോമാളി, ലാടവൈദ്യൻ, രാജാവ്, മന്ത്രി തുടങ്ങിയ കഥാപാത്രങ്ങളുണ്ടാവും. ഗ്രാമത്തിൽ കൃഷിപ്പണികൾ തീരുന്ന കാലത്താണ് ഇത് നടത്തുന്നത്. പഴയകാലങ്ങളിൽ ക്ഷേത്രങ്ങളിലും വീടുകളിലും ഇത് അവതരി പ്പിക്കാറുണ്ടായിരുന്നു.

കളിക്കിടയിൽ കഥാസന്ദർഭത്തിനനുസരിച്ച് കാക്കാൻ പുരാണകഥ കൾ പറയാറുണ്ട്.

കാക്കാരശ്ശി നാടകത്തിലെ പാട്ടുകൾ മിക്കവാറും അയ്യടിത്താളത്തി ലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. താ…താ………തീ……..തക…. താതെയ്യ്, തെയ്യാതക ധിമിതക താതെയ്യ എന്ന ചൊല്ല് ഇതിൽ വളരെ പ്രധാനപ്പെട്ടതാണ്.

കാക്കാലന്റെ രണ്ടു ഭാര്യമാർ ഉണ്ടായത് ശിവ കഥയുമായി ബന്ധ പെട്ടായിരിക്കാം. ശിവനും പാർവ്വതിയും കുറവനും കുറത്തിയായും ജനിച്ചു എന്നാണല്ലോ ഐതിഹ്യം. ശിവന് രണ്ട് ഭാര്യമാരുണ്ട്. പാർവ്വ തിയും ഗംഗയും. അതായിരിക്കാം രണ്ട് ഭാര്യമാർ കാക്കാലന് ഉണ്ടാ യത്. ശൈവസമ്പ്രദായത്തെ ആരാധിക്കുന്ന സമൂഹത്തിന്റെ കലാ രൂപമെന്ന നിലയിലാണ് കാക്കാരശ്ശി നാടകം പ്രചരിച്ചത്.

ഇന്ന് പ്രൊഫഷണൽ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്നുണ്ട്. നാലു പേർ മാത്രമയുണ്ടായിരുന്ന നാടകത്തിൽ ഇന്ന് പന്ത്രണ്ടോളം പേരുണ്ട്. മാത്ര മല്ല ശുചിത്വം, ലഹരി മരുന്നുകൾ എന്നിവയെ സംബന്ധിച്ച കാക്ക രശ്ശി നാടകങ്ങളും ഇന്നത്തെ കാലങ്ങളിൽ അവതരിപ്പിക്കുന്നുണ്ട്. കാക്കാലനും കാക്കാത്തിയും വന്ന് പകർച്ചവ്യാധികൾ ഉണ്ടാവുന്ന രീതിയും അതിനെ ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങളും ഹാസ്യത്തോടെ അവതരിപ്പിക്കുന്നു. മുമ്പ് മൃദംഗം, കൈമണി മാത്രമാണ് ഉപയോഗിച്ചി രുന്നത്. ഇന്ന് റെക്കോർഡ് ചെയ്ത് അവതരിപ്പിക്കുന്നുണ്ട്.

കാക്കാരശ്ശി നാടകത്തിലെ പ്രഗത്ഭനായ നടനായിരുന്നു രാഘവക്കു റുപ്പ്, കാക്കരശ്ശി നാടകം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അവ തരിപ്പിക്കാൻ യത്നിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

Question 13.
‘കുറവീടിന് മുനികുലനാഥൻ’ മുനികുല നാഥന് കുറവുകൾ ഇല്ല എന്ന് ശീലാവതി പറയുന്നതിനോട് യോജിക്കുന്നുണ്ടോ? പ്രതിക രണം എഴുതുക.
Answer:
കുഞ്ചൻ നമ്പ്യാരുടെ ശീലാവതി ചരിതത്തിൽ ഭർത്താവിന്റെ കുത്തുവാക്കുകൾ കേൾക്കുന്ന ഭാര്യയുടെ സഹനമാണുള്ളത്. മുനിയായിട്ടുപോലും വീട്ടിൽ ഭാര്യയെ അടിച്ചമർത്തി, പുരുഷാ ധികാരം കാണിക്കുന്ന ഭർത്താവാണ് ഉഗ്രശ്രവസ്സ്.

നന്നായി ശുശ്രൂഷിച്ചിട്ടും ശീലാവതിയെക്കുറിച്ച് നല്ലത് പറയാത്ത മുനിയെയാണ് കവിതാഭാഗത്ത് കാണുന്നത്.

നല്ല കഷായവും നല്ല മുക്കുടിയും ശീലാവതി കൊടുക്കുന്നുണ്ട്. ഔഷധമാണ് മുക്കുടി, മരുന്നുകൊടുത്തിട്ടും ഒരു മാറ്റവും ഭർത്താ വിനില്ല. രോഗം ഔഷധത്തെ വെല്ലുന്നു.

ഇല്ലങ്ങളിൽ നടന്നുചെന്ന് തെണ്ടിയിട്ടാണ് നെല്ലും അരിയും കിട്ടുന്നത്. ഭർത്താവ് പറഞ്ഞപോലെ അത് കുത്തി കല്ല് കളഞ്ഞ് വച്ചുകൊടുത്താലും ആൾക്ക് രുചിയില്ല. കൊള്ളിവാക്ക് കേട്ടാൽ മാവുന്നതാണ് ഭേദം എന്ന് വിചാരിക്കും.

എടുത്താലും കൊടുത്താലും അടുത്താലും കുളിച്ചാലും പറഞ്ഞാലും കുറ്റമാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമേ പറയാനുള്ളു.

സമൂഹത്തിൽ, കുടുംബത്തിനുള്ളിൽ സ്ത്രീകൾ അനുഭ വിക്കുന്ന ദുരവസ്ഥകൾക്ക് ഉത്തമോദാഹരണമാണ് ശീലാവതീ ചരിതം.

Question 14.
‘പരിഹാസം കലർന്ന വാക്കും നോക്കും എന്നെ സ്പർശിക്കൊരു യായി’ ഈ മനോഭാവമാണോ കലാമണ്ഡലം ഹൈദരലിയുടെ വളർച്ചയ്ക്ക് സഹായകമായത്? നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
ഹൈദരലിയുടെ ജീവിതം പോരാട്ടങ്ങളുടേതായിരുന്നെങ്കിൽ അത് ഉള്ളവന്റെ ഉള്ളിലെ ത്വരയായിരുന്നു. ജനിക്കുമ്പോൾ സംഗീത ത്തിന്റെ ഓടക്കുഴലുമായി വന്ന ഹൈദരലിക്ക് ബാപ്പയുടെ സംഗീത പാരമ്പര്യമുണ്ടായിരുന്നു. അത് കലാമണ്ഡലത്തിലൂടെ വളർന്നു. ചുറ്റുമുള്ള സാഹചര്യങ്ങൾ അതിനെ തടുക്കുവാനും തകർക്കു വാനും ശ്രമിച്ചു. സംഗീതത്തിന്റെ വശ്യത അതിനെയും മറികടന്ന് ജനങ്ങളുടെ ഹൃദയം ഭരിച്ചു.

ഹൈദരലിയും തന്റെ ജന്മസിദ്ധമായ സംഗീതത്തിൽ പ്രതികൂലമായ സാഹചര്യങ്ങളെ മറികടന്ന് വളർന്നതാണ്. ഇവരുടെയെല്ലാം ജീവിതം സിദ്ധിയും സാധനയുമായിരുന്നു. സാധനയെന്നത് പ്രതിഭയായി ലഭിച്ച കലയെ ദിവസേന പരിപോഷിപ്പിക്കുന്നത് മാത്രമല്ല. ജീവിത സാഹ ചര്യങ്ങൾ എത്ര പ്രതികൂലമായാലും അതിന്റെ എതിരുകളെ മന സ്സിലിട്ട് മനസ്സൊരുക്കി സാഹചര്യങ്ങളെക്കൂടി സാധകം ചെ ടുക്കേണ്ടതുണ്ട്.

കലാകാരൻ ലക്ഷ്യത്തോടെ ജീവിക്കുന്നു. അവൻ തന്റെ ആത്മാവി ഷ്ക്കാരത്തിന്റെ നിരന്തര പ്രേരണകൾക്ക് വിധേയനാണ്. തന്റെ ഭാവിയും മനുഷ്യന്റെ മരണവും അവനെ അസ്വസ്ഥനാക്കും. മര ണത്തെ മറികടക്കുന്നതാണ് കല. തന്റെ രചനകളിലൂടെ ഭാവി തല മുറയിലും മുദ്ര ചാർത്തുവാൻ അയാൾ ആഗ്രഹിക്കുന്നു. ഈയൊരു അസ്വസ്ഥത ഒരു കലാകാരനെ വളർത്തുന്നു. പ്രതിഭ ഒരിക്കലും നശിക്കുകയില്ല. സാധന അവന്റെ ഉത്തരവാദിത്വമാണ്.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 15.
‘നവമാധ്യമങ്ങളുടെ പ്രചാരത്തിനിടയിലും അച്ചടി മാധ്യമങ്ങൾ ജന ങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഈ പ്രസ്താവന ശരിയാണോ? വ്യക്ത മാക്കുക.
Answer:
ശരിയാണ്.,
അച്ചടിരംഗത്തെ അതികായരായ പത്രമാധ്വമങ്ങൾ വഴി ലോകത്തെ ബഹുഭൂരിപക്ഷം പേരും തങ്ങളുടെ നയസമീപനങ്ങൾ കൈക്കൊ ള്ളുന്നു. ഒരു ജനസമൂഹത്തെ ഇത്രമാത്രം സ്വാധീനിച്ച മറ്റൊന്ന് ഉണ്ടാ കില്ല. ഒരു ദിവസം പ്രതമൊന്ന് ഓടിച്ചുനോക്കാത്ത ഒരൊറ്റ സാക്ഷ രനും ഈ ലോകത്ത് ഉണ്ടാകില്ല. അത്രമാത്രം ജനത്തെ നിയന്ത്രിക്കു കയും, സ്വാധീനിക്കുകയും, ഒരുതരം ഭ്രാന്തമായ തരത്തിൽ ദിനചര്യ യുടെ ഭാഗമാക്കി മാറ്റുകയും ചെയ്യുന്ന അത്ഭുത വിദ്യയുടെ ഭാഗമാണ് പ്രതപാരായണം. ഒരു ദിവസമെങ്കിലും അതുടങ്ങാൻ സഹൃദയർ സമ്മതിക്കില്ല. ഒരു ‘അഡിക്ഷൻ’ പ്രതത്തിനോട് ആളുകളിൽ ദൃഢമാ ണ്.

അച്ചടിക്കുന്ന ആധികാരികതയാണ് പ്രതം. സ്വാഭാവികമായും സത്യ ങ്ങൾ തേടിയാണ് ജനങ്ങൾ പ്രതത്തിലേക്ക് എത്തുന്നത്. പലപ്പോഴും നിഷ്പക്ഷത പാലിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ പ്രതങ്ങൾക്ക് കഴിയാറില്ല. എങ്കിലും അവരുടെ പക്ഷപാതിത്വത്തിനും കാണും ഒരു സത്യസന്ധത. അതുകൊണ്ടുതന്നെ ഈ ആധുനികാനന്തര (Postmodernist) സമൂഹത്തിലും, നാനാതരത്തിലുള്ള വാർത്താ വിനിമയ ഉപാധികളുടെ വർദ്ധനവ് ഉണ്ടായിട്ടും, പ്രതം പത്രമായി അന്നെ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്നു. പ്രതങ്ങൾ പ്രചാരം നശിച്ച് ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകും എന്നുവരെയുള്ള കിംവദന്തി കൾ ഉണ്ടായി. എന്നാൽ എത്രയൊക്കെ ലോകം വളർന്നാലും പ്രഭാതത്തിലെ പ്രശ്നത്തിനോടൊപ്പമുള്ള ഒരു സഞ്ചാരത്തെ ഉപേക്ഷി ക്കാൻ ലോകജനതയ്ക്കു സാധിക്കില്ല. അതൊരു ശീലമാണ്. സംസ്കാ രമാണ്.

പത്രങ്ങൾ മാത്രമല്ല മാസികകൾ, പുസ്തകങ്ങൾ എന്നിവയുടെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗം തന്നെയാണ് + സ്വന്തം അഭിപ്രായം കൂടി കൂട്ടിച്ചേർക്കുക.

16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഒരുപുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 6 സ്കോർ വീതം. (4 × 6 = 6)

Question 16.
നാടു വിട്ടു ജീവിക്കുന്നതിന്റെ അസംതൃപ്തികളെ ഭാവനകൊണ്ട്, അതിജീവിക്കുന്നതിന്റെ ആവിഷ്കാരമാണോ പ്രകാശം ജലം പോലെ യാണ് എന്ന കഥ? വിശകലനം ചെയ്യുക.
Answer:
നമ്മുടെ പൈതൃകവും നമ്മുടെ വേരുകളും നമ്മെ ഭൂതകാലത്തി ലേക്ക് തിരിച്ചുവിളിച്ചുകൊണ്ടിരിക്കും. കനത്ത ചൂടും, മഞ്ഞും മാത്ര മുള്ള മാഡ്രിഡിലെ ആ നഗരതിരക്കിൽ പഴയകാലത്തിന്റെ ഓർമ്മ കളെ കൊണ്ടുവരാനാണ് കഥാകൃത്തിന്റെ ശ്രമം. എപ്പോഴും കുട്ടി ക്കാലം നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളുടെ ഒരു കൂമ്പാരമാണ് കുട്ടിക്കാലം. നനുത്ത ഓർമ്മകൾ ഇതൾ വിരിയുമ്പോൾ ആ കാലം പൂത്തുവിടർന്ന് മന സ്സിൽ തെളിയും. വാർധക്യമാണ് ഓർമ്മകളുടെ വസന്തകാലം. ഇവിടെ ജോവലും ടോട്ടോയും തങ്ങളുടെ പൈതൃക ഭൂമിയുടെ അവശേഷിപ്പുകളായ തുറമുഖവും തീരവും പുനഃസൃഷ്ടിക്കുന്നത് നഗരത്തിരക്കിൽ, ഫ്ളാറ്റിലെ വരണ്ട അന്തരീക്ഷത്തിലാണ്. കുട്ടി കളെ സംബന്ധിച്ചിടത്തോളം അവരുടെ ഓർമ്മകളേക്കാൾ, മുതിർന്നവർ പറഞ്ഞുകേട്ട മങ്ങിയ ചിത്രങ്ങൾ തന്നെയായിരിക്കും. നിറം പിടിപ്പിച്ച ഭാവനാത്മക യാത്രകൾക്ക് അവരെ സഹായിച്ചിട്ടു ണ്ടാവുക.

മാർകേസിന്റെ കുട്ടിക്കാലം നിഴൽ വിരിച്ച് ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മുത്തച്ഛനോടും മുത്തശ്ശിയോടും ഒപ്പം ഏകാന്തമായ ബാല്യം തീർച്ചയായും വന്യമായ സ്വപ്നങ്ങളുടെ കൂട്ടുകാരനായി തന്നെയാണ് മാർകേസ് കഴിച്ചുകൂട്ടിയത്. സ്വാഭാവികമായും ചരിത്ര പരമായും ഐതിഹാസികവും ആയ നിരവധി സംഭവങ്ങളിലൂടെ ആ ബാല്യം കടന്നുപോയിട്ടുണ്ട്. മിത്തുകളും വിശ്വാസങ്ങളും ആധു നിക ശാസ്ത്രത്തിന് പുച്ഛം തോന്നുന്ന രീതിയിലുള്ള യുക്തിയില്ലാത്ത തെളിവില്ലാത്ത നിരവധി സംഭവങ്ങൾക്ക് ആ കുരുന്നു ഹൃദയം സാക്ഷിയായിട്ടുണ്ടാകാം.മുതിർന്നവരുടെ സമൂഹത്തിൽ കുട്ടിയായി രിക്കുമ്പോൾ ഉള്ള കുട്ടിത്തം വഴിമാറുകയും കാഴ്ചപ്പാടുകൾക്ക് വ്യതിയാനം സംഭവിക്കുകയും ചെയ്യും. വെറുമൊരു നേരമ്പോക്ക് കുട്ടിയുടെ ഹൃദയത്തിൽ വലിയ മാറ്റത്തിനും വ്യത്യസ്തമായ നില പാടിനും കാരണമായേക്കാം.

ആ ബാല്യം പിന്നീട് മാർകസിനെ ജീവിതകാലം മുഴുവൻ പിന്തു ടർന്നിട്ടുണ്ട്. അതിനേക്കാൾ സവിശേഷതയാർന്ന മറ്റൊന്നും അദ്ദേ ഹത്തെ പിൽക്കാല ജീവിതത്തിൽ സ്വാധീനിച്ചിട്ടില്ല. അതിനേക്കാൾ സംഭവബഹുലമായ മറ്റൊന്നിനും പിൽക്കാല ജീവിതത്തിൽ മാർകേസ് സാക്ഷിയായിട്ടുമില്ല. ആ സുന്ദരവും എന്നാൽ ഒരിക്കലും തിരിച്ചു വരാത്തതുമായ വർണ്ണശമ്പളിമയാർന്ന ബാല്യം ഈ കഥ യിലും തിരനോട്ടം നടത്തുന്നുണ്ട്. തിരിച്ചുവരാത്ത ബാല്യത്തിന്റെ നനുത്ത വീണ്ടെടുപ്പുകൾ മാർകസ് നടത്തുന്നത് ഏറ്റവും ബോധ പൂർവ്വം തന്നെയാണ്. കുട്ടികളുടെ താൽപര്യങ്ങൾക്ക് പൈതൃക ഭൂമി യിൽ തങ്ങളെ കാത്തിരിക്കുന്ന വള്ളങ്ങൾക്കും അപ്പുറമായി കഥാ കൃത്തിന്റെ അസാമാന്യമായ അഭിനിവേശം പ്രകാശം പോലെ ഇവിടെ കുതിച്ചൊഴുകുന്നത് കാണാം. ജീവിതത്തിന്റെ ഏതേതു നാൽക്കവ ലകളിൽ കാലം നിങ്ങളെ കൊണ്ടുചെന്നെത്തിച്ചാലും തിരിച്ചുവരാൻ കഴിയുന്ന ആദ്യത്തെ സന്ദർഭത്തിൽ നിങ്ങളുടെ മനസ്സ് ഭൂതകാല ത്തിലേക്ക് കുതിച്ചെത്തും. കുട്ടികളിലൂടെ മാർകേസ് അത് സാധ്യ മാക്കുന്നു.

എല്ലാ നഷ്ടങ്ങളും വേദനകളാണ്. പിന്നീട് ഉണ്ടാകുന്ന വീണ്ടെടു ക്കലുകളും പുനഃരാവിഷ്കരണങ്ങളും മുറിവുണക്കൽ മാത്രമാണ്. പൂർണ്ണമായും ആ വേദനകളെ ശമിപ്പിക്കലല്ല. ഇവിടെ കുട്ടികൾ മാത്രമല്ല, മറിച്ച് ടോട്ടോവും ജോവലും ഒപ്പം അവരുടെ അച്ഛനുമ മ്മയും ഈ വേദനയിൽ പങ്കുപറ്റുന്നവരാണ്.

ഇവിടെ ഇപ്പോൾ ആകെയുള്ള വെള്ളം ഷവറിൽ നിന്നുള്ളതാണ് എന്നു പറയുന്ന അമ്മയുടെ വാക്കുകളിൽ നഷ്ടബോധത്തിന്റെ വേദനാംശങ്ങൾ കണ്ടെത്താൻ കഴിയും.

ചൂതാട്ടനഷ്ടത്തിൽ നട്ടം തിരിയുമ്പോഴും കുട്ടികളുടെ സമ്മാനകാ ര്യത്തിൽ വാക്കു പാലിക്കാൻ അച്ഛൻ ബദ്ധശ്രദ്ധ പുലർത്തുന്നു.

സമ്മാനങ്ങൾ കൂടുതൽ വാശിയോടെ വാങ്ങിവരാമെന്ന് പന്തയം വെയ്ക്കുന്ന കുട്ടികളുടെ അതിരുകവിഞ്ഞ വാശി ഒരു ഘട്ടത്തിൽ അമ്മയെ പരിഭ്രാന്തയാക്കുന്നുണ്ട്. എങ്കിലും കഥയിൽ ആദ്യം സൂചി ഷിക്കുന്നതുപോലെ നിശ്ചയദാർഢ്യമുള്ളവരായിരുന്നു ആ കുട്ടികൾ.

ആധുനിക കാലത്തോട് എന്നും സംവദിക്കുന്ന കഥകൾ തന്നെ യാണ് മാർസിന്റേത്. ഏതു കാലത്തും പ്രസക്തമായ കഥാന്ത രീക്ഷം. പ്രവാസികളായി മാറുന്നവരുടെ നേർത്ത ഗൃഹാതുരത മല യാളികൾക്ക് ഒട്ടും അന്യമല്ല, തോടും പുഴയും കായലും പാടവും കുളങ്ങളും നിറഞ്ഞ പച്ചപ്പിൽ നിന്ന് മണലാരണ്യത്തിന്റെ ഉഷ്ണ ക്കാറ്റിലേക്ക് പറിച്ചുനടപ്പെടുന്ന മലയാളി കുടുംബങ്ങളിലേക്ക് എളുപ്പം സംവദിക്കാൻ കഴിയുന്ന രീതിയിലാണ് ഈ കഥയുടെ ഘട നയും. ലോകത്ത് എവിടെയും ഏതു സമൂഹത്തിലും എളുപ്പം ഇണ ങ്ങിചേർന്ന് ഒന്നായി പോകാൻ കഴിയുന്ന മലയാളിയുടെ മാനവിക ഘടനപോലെ അത്ര ലളിതമായിരിക്കുകയില്ല മറ്റുള്ളവരുടെ ജീവി താന്തരീക്ഷങ്ങൾ. അതുകൊണ്ടുകൂടിയാണ് മലയാളികളുടേത് നേർത്ത ഗൃഹാതുരതയായി മാറുന്നത്. ഒരു തരം ഉഭയ ഗൃഹാതു രത. പ്രവാസിയായി കഴിയുമ്പോൾ നാടിനെ കുറിച്ചും നാട്ടിലെത്തു മ്പോൾ പ്രവാസത്തെപ്പറ്റിയും അവർ സ്വപ്നം കാണും. അങ്ങനെ യൊരു ഉദയ ഗൃഹാതുരത ഈ കഥയിലെ കഥാപാത്രങ്ങൾ പേറു ന്നില്ല എന്നതു ശ്രദ്ധേയമാണ്. എങ്കിലും മലയാളി അനുഭവിക്കുന്ന പ്രവാസജീവിതത്തിലെ അസ്തിത്വപ്രശ്നങ്ങൾക്ക് ഈ കഥയുമായി സമാനത നിലനിർത്താൻ കഴിയുന്നുണ്ട്.

ഏതു സാഹചര്യത്തിലും ആദ്യം ഇണങ്ങിചേരുന്നതും പെട്ടെ ന്നുതന്നെ പ്രതികരിക്കുന്നവരും കുട്ടികളായിരിക്കും. ഇവിടെയും നഷ്ടങ്ങളെ വീണ്ടെടുക്കാൻ ആദ്യം തന്നെ ശ്രമിക്കുന്നത് കുട്ടികൾ തന്നെയാണ്. വീണ്ടെടുക്കാനുള്ളത് നഷ്ടമായവയാണ്. തങ്ങൾക്ക് നഷ്ടപ്പെട്ടതല്ല മറിച്ച് തങ്ങളുടെ മാതാപിതാക്കൾക്ക് അല്ലെങ്കിൽ അവരുടെ പൂർവ്വികർക്ക് ഏതെങ്കിലും അവധിക്കാലത്തിന്റെ എളുപ്പം കഴിഞ്ഞുപോകാവുന്ന ദിവസക്കണക്കുകളിൽ അവർക്ക് മുന്നിൽ തെളിഞ്ഞ ആ കാഴ്ചയുടെ പെരുമകളാണ് അവർ പുന രാവിഷ്കരിക്കാൻ ശ്രമിച്ചത്. അല്ലെങ്കിൽ തങ്ങളുടെ മാതാപിതാക്ക ളുടെ വിവരണങ്ങളിൽ നിന്ന് അവർ നിർമ്മിച്ചെടുത്ത മായാചിത്ര ങ്ങൾ, അവരുടെ മനസ്സിൽ പതിപ്പിച്ച മുദ്രകൾ എന്തുത്തന്നെയാ യാലും ആ മായിക ദൃശ്യങ്ങളെ തങ്ങളുടെ കുട്ടിക്കാല വിനോദങ്ങ ളിലേക്ക് പകർത്തുകയാണ് ജോവലും ടോട്ടോയും ചെയ്തത്. ഭാവ നാവിലാസത്തിൽ കുട്ടികളെ വെല്ലാൻ ആർക്കും കഴിയില്ല. യഥാർത്ഥങ്ങൾ അവരെ പൊള്ളിക്കുന്നില്ല. മുതിർന്നവർ (മാർകസ് ഉൾപ്പെടെ) തങ്ങളുടെ ഓർമ്മകളിൽ സ്വയം വേദനിച്ച് നീറുമ്പോൾ കുട്ടികൾ ഓർമ്മകളെയും നഷ്ടമായവയെയും തങ്ങ ളുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്നു. വിനോദങ്ങളിലൂടെ പുനഃ രാവിഷ്കരിക്കുന്നു.

ബാല്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഏറ്റവും ഗൗരവപൂർവ്വം സമീപിക്കുക എന്നതാണ്. ഈ കഥയിൽത്തന്നെ കുട്ടികളുടെ നിശ്ച യദാർഢ്യത്തിനുമുന്നിൽ കീഴടങ്ങുകയാണ് മാതാപിതാക്കൾ, അവ രുടെ ആവശ്യങ്ങൾ ന്യായമാണ്. കാരണം അക്കാദമിക് രംഗത്ത് നേട്ടങ്ങൾ കൊയ്യുന്ന ടോട്ടോയും ജോവലും അവരുടെ സമ്മാന ങ്ങളാണ് ആവശ്യപ്പെടുന്നത്. അതും അവരുടെ മാതാപിതാക്കളുടെ വാഗ്ദാനമാണത്. അവരുടെ സംസ്കാരത്തിൽ കുട്ടികളെ ഏറ്റവും പ്രാധാന്യത്തോടെത്തന്നെയാണ് കാണുന്നത്. അവരുടെ ആവശ്യ ങ്ങൾക്ക് അർഹിക്കുന്ന പരിഗണനയും ലഭിക്കുന്നു.

കഥയിൽ ടോട്ടോയും ജോവലും തങ്ങളുടെ ആവശ്യങ്ങളെ സമീപി ക്കുന്നത് ഏറ്റവും ഗൗരവത്തോടെയും ഒപ്പം തികഞ്ഞ ഉത്തരവാദി തൃത്തോടും കൂടിയാണ്. തങ്ങൾ ആവശ്യപ്പെടുന്ന സമ്മാനങ്ങൾ തങ്ങ

ളുടെ തന്നെ ഭൂതകാലത്തിലേക്കുള്ള വഴിയാണെന്ന് അവർക്കും; ഒപ്പം അവരുടെ മാതാപിതാക്കൾക്കും അറിയാമായിരുന്നു. ഓരോ സമ്മാ നവും സ്വീകരിക്കുന്നതും കൊടുക്കുന്നതും വർത്തമാനകാലത്തെ, ആ ആധുനിക നഗരം സമ്മാനിക്കുന്ന വിരസതകളെ മറികടക്കാ നുള്ള ഔഷധങ്ങളായിരുന്നു. അങ്ങനെ സ്വീകരിക്കുന്നവനും നൽകു ന്നവനും സ്വീകർത്താവിനും ദാതാവിനും ഒരുപോലെ അതിജീവന ത്തിന് അതു ഉപകരിച്ചു.

മാർകസിനെ സംബന്ധിച്ചിടത്തോളം ഈ കഥയിലൂടെയുള്ള സഞ്ചാരം ഒരു തിരിച്ചുപോക്കായി മാറി. ടോട്ടോയും ജോവലും കഥാ കത്തിന്റെ തന്നെ ആത്മാവിന്റെ പ്രതിഫലനങ്ങളായി മാറി. ജീവിത ത്തിൽ തിരിഞ്ഞുനോക്കലുകളിൽ നിന്ന് ഊർജ്ജം സംഭരിക്കാ നാവൂ എന്ന് വീണ്ടും മാർകസ് ഊന്നിപ്പറഞ്ഞു ഈ കഥയിലൂടെ.

മാർകസിന് ലോകം മുഴുവൻ വായനക്കാർ ഉണ്ടായതിന്റെ മാജിക് എന്തായിരിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരം ഇതുപോലെ കണ്ട ത്താവുന്ന കഥാശിൽപ്പങ്ങൾ തന്നെയാണ്. അതിനുകാരണം മറ്റൊന്നും അല്ല; ലോകത്തെ ഇന്നുവരെ കീഴടക്കിയ ഏതു സാഹി ത്വരൂപവും തലച്ചോറിനോടല്ല മറിച്ച് ഹൃദയത്തോടാണ് സംവദിക്കു ന്നത് എന്ന്.

അങ്ങനെ നമ്മുടെ ഹൃദയത്തോട് പറ്റിനിൽക്കുന്ന ഒരു ലോകോ ത്തര സൃഷ്ടിയാണ് ഈ കഥ ‘പ്രകാശം ജലം പോലെയാണ്.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 17.
മോഷണം, തേങ്ങ എന്ന കവിതകൾക്ക് ചില പൊതു സ്വഭാവങ്ങളു ണ്ടോ? താരതമ്യം ചെയ്ത് വിശദമാക്കുക.
Answer:
ഹാസ്യത്തിന്റെ വരവെങ്ങനെയാണെന്ന് പ്രവചിക്കുക സാധ്യമല്ല. പല സാഹചര്യങ്ങളിൽ അത് വരാം. വിലക്ഷണതയും വീഴ്ചയും പൊരുത്തക്കേടുകളും ഹാസ്യമാകാം. കവിതകളിലും രചനക ളിലും ഹാസ്യത്തിന്റെ വരവ് ജീവിതാവിഷ്ക്കാരത്തിലെ പല സാധ്യ തകളിലും കടന്നുവരും.

‘തേങ്ങ’ കവിതയിൽ ഉണ്ടായ യുക്തിയുടെ തകർച്ച ഹാസ്യം ഉണ്ടാ ക്കുന്നു. തേങ്ങ ഉച്ചിയിൽ വീണിട്ടും ദേവസ്യ മരിച്ചില്ല. തേങ്ങ നാര ടക്കം രണ്ടായി പൊളിഞ്ഞു. ഇത് കണ്ട് ഞെട്ടിയ വ്യക്തിയെ നോക്കി ദേവസ്യ ചിരിച്ചു. ചിരി ദേവസ്യയെ മരണത്തിലെത്തിച്ചു. തേങ്ങ വീണ് മരിക്കാത്തതും ചിരിച്ച് മരിച്ചതും യുക്തിസഹജമല്ല. സാമാ ന്യയുക്തിക്കു പുറമെ കവിതയുടെ യുക്തിയിലും ഇത് സംഭവി ക്കുന്നതല്ല.

ഇവിടെ അയുക്തികമായ രണ്ട് സംഭവങ്ങളിലും കാണുന്നത് ചില ആകസ്മികതകളാണ്. മരണപ്പെടുന്ന ഘട്ടത്തിൽ ദേവസ്യ രക്ഷപ്പെ ട്ടു. രക്ഷപ്പെട്ടതിന്റെ ആനന്ദത്തിൽ ദേവസ്വം മരിച്ചു. ഇതിൽ തെളിഞ്ഞു കാണുന്നത് എന്താണ്? ദേവസ്യയുടെ മനസ്സാണ് അയാളെ കൊന്നത്. തേങ്ങ വീണ് ശരീരം രക്ഷപ്പെട്ട ദേവസ്യ ചിരിച്ച് മരിച്ചു. ഇതിൽ പിള്ളയുടെ അമ്പരന്ന രൂപം അദൃശ്യമായി കാണി ക്കുന്നു.

ജീവിതം യുക്തിഭദ്രമല്ല. എന്താണ് സംഭവിക്കുകയെന്ന് ഒരവസര ത്തിലും പറയാനാവില്ല.അതിനാൽ ഈ കവിതയും ജീവിതംപോലെ അയുക്തികമാണ്. പിള്ളയുടെ അമ്പരപ്പിനു മാത്രമാണ് യുക്തിയു ള്ളത്. ഇത് കണ്ട് ചിരിച്ചു മരിച്ച ദേവസ്സി യുക്തിയില്ലാത്ത ജീവിത ത്തിന്റെ കൊല്ലുന്ന ചിരിയുണർത്തുന്നു.

ഈ കവിതയിൽ ഒരു സൂചനയുണ്ട്. ജീവിതം അയുക്തികമാണ്.

‘തേങ്ങ’യിലെ ഹാസ്യം എങ്ങനെ രൂപപ്പെടുന്നു. പ്രത്യക്ഷത്തിൽ തോന്നാത്തതും ഒന്ന് വേറിട്ട് ചിന്തിക്കുമ്പോൾ കണ്ടെത്താൻ കഴി യുന്നതുമാണ് തേങ്ങയിലെ ഹാസ്യം.

കൊല്ലാങ്കണ്ടത്തിൽ ദേവസ്യയുടെ തറവാട്ട് പേരിൽ എന്തിരിക്കുന്നു വെന്ന് വെറുതെ ചിന്തിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. കൊല്ലാങ്കണ്ടത്തിന് കൊല്ലുന്നവരുടെ കണ്ടം എന്ന് പറയുമോ? ചില പ്പോൾ അങ്ങനെയും ആവാം. ഇനി അയൽക്കാൻ കാഴ്ച കണ്ട് മേലു തരിച്ചു നിന്നത് പേടിച്ചിട്ടാണോ അതോ ദേവസ്യയുടെ അവസ്ഥ കണ്ട് കോരിത്തരിച്ചിട്ടാണോ?

ഇനി തേങ്ങ ഉച്ചിയിൽ വീണപ്പോൾ അത് നാരോടെ പൊട്ടിക്കീറി അടുത്തുള്ള കുളത്തിൽ വീണെങ്കിൽ ഉച്ചിയിൽ വീണ പെരുന്തൻ തേങ്ങയേക്കാൾ ദേവസ്യയുടെ തലയുടെ ഉറപ്പാണ് ഭയങ്കരമായത്. തെങ്ങ് ചതിക്കില്ലാന്ന് പറയും. കൊല്ലങ്കണ്ടത്തിൽ ദേവസ്യയേയും തെങ്ങ് ചതിച്ചില്ല.

ഒരു മധുരമുള്ള ചിരി കണ്ടാൽ അതു മതി. അന്നത്തെ ദിവസം ശുഭമാകാൻ, പേശികൾ വലിഞ്ഞു മുറുകുന്ന വേളകളിൽ എല്ലാം മറന്ന് ഒന്നു ചിരിക്കാൻ കഴിഞ്ഞാൽ ആയുസ്സ് കൂട്ടാൻ വേറൊന്നും വേണ്ടതില്ല.

ചിരിക്കുന്നത് വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാകുമ്പോഴാണ് അത് കുടുതൽ സന്തോഷകരമാകുന്നത്. അതേ സമയം സമൂഹത്തിലെ ചില കാര്യങ്ങളെക്കുറിച്ച് ഓർത്തും പറഞ്ഞും ചിരിക്കുമ്പോൾ അതിൽ ചിന്തിക്കുന്ന ഒരു വിമർശകന്റെ ചിരിയാണ് വരിക. ചിരിക്കുമ്പോൾ ഓരോ വ്യക്തിയും റീച്ചാർജ് ചെയ്യുന്നതുപോലെ – കലാസൃഷ്ടികളി ലൂടെ സമൂഹത്തിന്റെ പൊള്ളത്തരങ്ങൾ കണ്ട് ചിരിക്കുമ്പോൾ സമൂഹം വീണ്ടും റീചാർജ് ചെയ്യുകയാണ്.

ഫലിതോക്തി ഒരു സിദ്ധിയാണ്. അത് കുറിക്കു കൊള്ളുന്നതാകാം. സാന്ദർഭികമാകാം.

‘മോഷണം’ എന്ന കവിതയിൽ സാമൂഹികാവസ്ഥയെയാണ് കളിയാ ക്കുന്നത്. വെറുമൊരു പാവം മോഷ്ടാവിനെ കള്ളനെന്നാണ് വിളി ച്ചത്. വലിയ കള്ളന്മാർ കഴിയുന്ന ഈ സമൂഹത്തിൽ കോഴി, പശു, തുണി എന്നിവയാണ് ഈ മോഷ്ടാവ് കട്ടത്. അയാൾ അതിനെ ഹാസ്യമായി ആവിഷ്ക്കരിക്കുന്നു.

കാണുന്നവരുടെ നാണം മറയ്ക്കാനാണ് തുണി മോഷ്ടിച്ചത്. പൊരിച്ചു തിന്നാനാണ് കോഴിയെ മോഷ്ടിച്ചത്. പാലു കുടിക്കാ “നാണ് പശുവിനെ മോഷ്ടിച്ച് എന്നിങ്ങനെ വളരെ ലാഘവത്തോടെ മോഷണത്തെ ന്യായീകരിക്കുന്നു. ഇവിടെ പറയുന്ന ന്യായങ്ങൾ കേട്ടാൽ ഓരോരുത്തർക്കും ഓരോ ന്യായമുണ്ടെന്ന് കരുതും. പക്ഷേ, ഇതിൽ മറ്റൊരു യാഥാർത്ഥ്യമുണ്ട്. സമൂഹത്തിലെ വലിയ കള്ളന്മാർ രക്ഷപ്പെടുകയും ചെറിയ പാവങ്ങൾ ജീവിക്കാൻ കഷ്ടപ്പെടുന്ന മോഷ്ടാക്കളെ കള്ളനാക്കി വിളിക്കുകയും ചെയ്യുകയാണ്.

കോഴിയിറച്ചിയും പാലും ആരോഗ്യത്തിന് ആവശ്യമാണ് ഈ ഭൂമി എല്ലാവർക്കും ജീവിക്കാനുള്ളതാണ്. അതിൽ കുറച്ചുപേർ മാത്രം ആരോഗ്യവും സമ്പത്തും കയ്യടക്കുന്നത് അത്ര ശരിയല്ല.

ഈ കവിത ചിന്തിപ്പിക്കുന്ന ഫലിതമാണ്. കള്ളനാക്കി മുദ്രകുത്ത പ്പെട്ട ഒട്ടനവധി പേർ ദാരിദ്ര്യം കൊണ്ട് മോഷ്ടിച്ച് പിന്നീട് സമൂഹ ത്തിന്റെ ഒറ്റപ്പെടലിൽ വലിയ കള്ളന്മാരായിത്തീർന്നിട്ടുണ്ടാവാം. ഇതാണ് ഈ കവിത ഓർമ്മിപ്പിക്കുന്നത്.

1975 – ൽ ഇന്ത്യയിൽ അടിയന്തിരാവസ്ഥ നിലവിൽ വന്നു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഇത് കൊണ്ടുവന്നത്. ഈ ഘട്ടത്തിൽ മാധ്യമങ്ങൾക്കും എഴുത്തുകൾക്കും സെൻസറിങ്ങും നിരീക്ഷണവും ഉണ്ടായിരുന്നു. അതിനാൽ എഴുത്തുകാർ ഈ സന്ദർഭത്തെ മറികടന്നത് വളരെ സൂക്ഷ്മമായുള്ള രചനക ളിലൂടെയാണ്. കാർട്ടൂൺ കവിതകളും ചൊൽക്കാഴ്ചകളും ഡയലോഗ് കവിതകളും നാടകകവിതകളും ഇറങ്ങി.

ഇതിൽ 1976 – ൽ അയ്യപ്പപണിക്കർ രചിച്ചതാണ് ‘മോഷണം’ എന്ന കവിത. വലിയ മോഷണങ്ങൾ നടത്തുന്ന അധികാരികളെ ഒന്നിരുത്തി ചിന്തിപ്പിക്കാൻ ഇവ ഉപയോഗിച്ചു. മോഷണം എന്നു കവിത കേൾക്കുന്നവർക്കു കൂടി പാടാൻ സ്വാതന്ത്യം

നൽകുന്നതാണ്. ഗ്രാമീണതയുമായി ചേരുന്ന നാഗരികമായ കവിതയുടെ, ക്ലാസിക്കലല്ലാത്ത രചന മോഷ്ടാവ്, കള്ളൻ എന്നി പദങ്ങളുടെ സാംസ്ക്കാരിക വ്യത്യാസം ഈ കവിത കാണിക്കുന്നു. മോഷ്ടാവ് എന്ന പദം സംസ്കൃതമാണ്. അതിനെ മാന്യവൽ ക്കരിച്ചതാണ് ഈ സമൂഹം. എന്നാൽ കള്ളൻ എന്ന പദം തനി മലയാളമാണ്. അതിനെ മോഷ്ടാവിനേക്കാൾ മോശപ്പെട്ടതാക്കി മാറ്റിയ സമൂഹത്തെ ഈ കവിതയിൽ കാണാം.

ഈ കവിതയിൽ പ്രതിഷേധമുണ്ട്. അധികാര വ്യവസ്ഥിതിയോടുള്ള കലഹമുണ്ട്. ഗ്രാമീണമായ സ്വാഭാവികതയുടെ സൗന്ദര്യമുണ്ട്. കീഴാളന്റെ ദയനീയതയുണ്ട്. ചുരുക്കത്തിൽ, വിദൂഷക നർമ്മം, കാക്കാരശ്ശി നർമ്മം, ചാക്യാർ നർമ്മം, നാട്ടറിവു ഫലിതം എന്നിവയെല്ലാം ഉപയോഗിച്ച കവിയാണ് അയ്യപ്പ പണിക്കർ.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 18.
“കമ്പ്യൂട്ടർ വാങ്ങുകയും ഇന്റർനെറ്റ് കണക്ഷൻ എടുക്കുകയും ചെയ്തശേഷമാണ് അയാളുടെ (ടി.പി. ശ്രീധരന്റെ) വിശ്വാസങ്ങളിൽ ഇങ്ങനെ ചില മാറ്റങ്ങൾ വന്നു തുടങ്ങിയത്” – ഇവിടെ നവ മാധ്യ മങ്ങളുടെ സ്വാധീന ശേഷിയെ സൂചിപ്പിക്കുകയാണോ? വിശകലനം ചെയ്യുക.
Answer:
ഈ പാഠഭാഗത്തിൽ എം. മുകുന്ദൻ സൃഷ്ടിക്കുന്ന യാഥാർത്ഥ്യത്തിന്റെ മറ്റൊരു വശമുണ്ട്. പ്രതീതി യാഥാർത്ഥ്യം. ഒറ്റനോട്ടത്തിൽ യാഥാർത്ഥ മാണെന്ന് തോന്നുമെങ്കിലും യാഥാർത്ഥ്യമല്ല. കണ്ണാടിയിലെ പ്രതി ബിംബം പോലെ. പ്രതിബിംബം സത്യമാണ്. പക്ഷേ അതേ സമയം അത് അയഥാർത്ഥ്യവുമാണ്. ഒരേസമയം യാഥാർത്ഥ്യവും, അയ ഥാർത്ഥ്യവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളായി തീരുക. ഈ ഒരു സങ്കീർണ്ണ സാങ്കേതികത്വം ഈ നോവലിന്റെ ഭാഗമായിട്ട് അവത രിപ്പിക്കപ്പെടുന്നു. ജീവിതത്തിന്റെ പരിച്ഛേദമാകുമ്പോഴും, യാഥാർത്ഥ്വ ത്തിന്റെ സ്പർശമില്ലാതെ, മരവിച്ചു മാറിനിൽക്കുന്ന ബിംബങ്ങൾ കൊണ്ടാണ് എം. മുകുന്ദൻ ഈ പ്രഹേളിക സൃഷ്ടിച്ചിരിക്കുന്നത്. ഈ ഇമെയിൽ സന്ദേശം പ്രതീതി യാഥാർത്ഥ്യമാണ്. സത്യത്തിൽ കത്തു പോലെ അതിനൊരു രൂപമില്ല. ഏതു രൂപത്തിലേക്കും നമുക്കതിനെ മാറ്റിയെടുക്കാം. പക്ഷേ അതിന്റെ ശരിയായ അവസ്ഥയിൽ അതു നിഴലുപോലെയാണ്. നമുക്കതിനെ കാണാം, അനുഭവിക്കാം, ആശയവിനിമയം നടത്താം. പക്ഷേ നമുക്കതിനെ സ്പർശിക്കാൻ കഴി യില്ല. കൈയ്യിലെടുക്കാൻ സാധിക്കില്ല.

ഈ നോവൽ ഭാഗത്ത് പ്രതീതി യാഥാർത്ഥ്യത്തിന്റെ നിഴലുകൾ സ്പർശിക്കുന്ന അനേകം ഘടകങ്ങൾ കണ്ടെത്താൻ കഴിയും. ഉദാ: ഈ അഗ്നിതന്നെ. ശ്രീധരൻ ഒരിടത്തു ചിന്തിക്കുന്നുണ്ട്. ഇയാൾ കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ നിന്നാകാം, അല്ലെ ങ്കിൽ തൊട്ടപ്പുറത്തെ വീട്ടിൽ നിന്നാകാം. ഒരിക്കലും പരസ്പരം മനസ്സിലാക്കാതെ, ഒരു ചുമരിന്റെ അകലത്തിൽ താമസിക്കുന്ന അടുത്ത മുറിയിൽ നിന്നുമാകാം. യാഥാർത്ഥ്യത്തിനുനേരെ മുടുപ ടമണിഞ്ഞ്, അയഥാർത്ഥമായതിനെ കൈയ്യെത്തിപ്പിടിക്കാൻ ശ്രമി ക്കുന്ന മനുഷ്യന്റെ വല്ലാത്തൊരു ജിജ്ഞാസയുടേയും മറ്റും മറ്റൊരു മുഖമാണിത്. ഒരു ഒളിച്ചുകളിയുടെ സുഖം. പക്ഷേ ഈ ഒളിച്ചുക ളിയിൽ ജയവും തോൽവിയും ഇല്ല. ഇന്റർനെറ്റ് എന്ന മായികലോ കത്തിൽ മാത്രമേ ഈ ഒളിച്ചുകളി ഉള്ളൂ. പുറത്തെ യഥാർത്ഥ ലോക ത്തിൽ കണ്ടുമുട്ടിയാലും മനസ്സിലാകാത്ത അത്ര അപരിചിതത്വത്തിൽ അലിഞ്ഞുള്ള ജീവിതം. വെളിപ്പെടുത്താൻ കഴിയാത്ത രഹസ്യങ്ങ ളുടെ ഭാരവും പേറിയുള്ള നിഴൽ ജീവിതം.

ആധുനിക സാമൂഹിക മാധ്യമങ്ങൾ പലപ്പോഴും ഈ ഒരു ആശയ ക്കുഴപ്പത്തിന്റെ നടുവിലാണ്. ഒരു കൈയ്യൊപ്പില്ലാത്ത ജീവിതം. നിഴ ലുകളിലൂടെയുള്ള സഞ്ചാരം. അപരിചിതൻ എന്നും അപരിചിതൻ മാത്രം. എത്ര chat ചെയ്താലും എത്രയൊക്കെ ഹൃദയം തുറന്നാ ലും, സ്വന്തം മേൽവിലാസം പരസ്യമാക്കാതെ ഇരിക്കുന്നിടത്തോളം അപരിചിതൻ തന്നെ. ചുവന്ന തെരുവുകളിൽ സന്തോഷം തേടി പോകുന്നവരുണ്ട്. അതേ അവസ്ഥ തന്നെയാണ് ഈ നവമാധ്യമ ങ്ങളിൽ സന്തോഷവും ദുഃഖവും പങ്കുവെയ്ക്കുന്നവരുടെ കാര്യ വും. സ്വയം ഒന്നും വെളിപ്പെടുത്താതെ, തന്റെ മാത്രം ആശ്വാസ ത്തിനുവേണ്ടി സർവ്വതും ഇറക്കിവെച്ച്, ആശ്വാസത്തോടെ തിരിച്ചു

പോരുന്നപോലെ ഒരപരിചിതനോട് എല്ലാം പങ്കുവെയ്ക്കാം എന്ന് അഗ്നി വെളിപ്പെടുത്തിയതിൽ ഒരു അനൗചിത്യവും ഇല്ല. എന്നെ മനസ്സിലാക്കാത്തിടത്തോളം, സുരക്ഷിതമായ ഒളിവിൽ നിന്നുകൊണ്ട് തന്റെ മാത്രം ആശ്വാസത്തിനായി ഹൃദയം തുറക്കുന്നവർ ഏറെ ഉള്ള ഒളിയിടം കൂടിയാണ് നവ സൈബർ ലോകം. ഇന്റർനെറ്റും, മറ്റ് സോഷ്യൽ മീഡിയകളും വഴി ചതിക്കപ്പെടുന്നവരുടെ എണ്ണം ഇന്ന് വളരെ വർദ്ധിച്ചിരിക്കുന്നു. വീട്ടമ്മമാരും, വിദ്യാർത്ഥിനികളും, ജീവി തത്തിന്റെ താളം നഷ്ടപ്പെട്ട്, ഈ ദുരിതക്കയത്തിൽ പതിച്ചിട്ടുണ്ട്. അപ്പോഴാണ് ശ്രീധരന്റെ ചിന്താഗതിപോലെ കൈയ്യൊപില്ലാത്ത സന്ദേ ശങ്ങൾ ലോകമെങ്ങും പരക്കുന്നത്. നാടിന്റേയും, വീടിന്റേയും പേരി ല്ലാതെ വേരുകളില്ലാതെ, ഒരു ഓളപ്പരപ്പിലെന്നപോലെ, ഉപരിതല ത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ജീവിതം.

ജങ്ക് സന്ദേശങ്ങൾ ഭരിക്കുന്ന വെബ് ലോകത്തിലൂടെ, ഏകാന്തനായ കപ്പിത്താനെപ്പോലെ അലയുകയാണ് ശ്രീധരൻ. ഒരിടത്തും ഉറയ്ക്കാ നാകാതെ, ഏതാണ് ലക്ഷ്യമെന്ന് തിരിച്ചറിയാനാകാതെ അനന്തമായ സാഗരത്തിന്റെ അതിവിശാലതയിൽ അമ്പരന്ന് കഴിയുന്ന മനുഷ്യൻ. മധ്യവയസ്സിന്റെ അവശതയ്ക്കപ്പുറം, അനേകം ഗുളികകളാൽ നിർമ്മി തമായ ജീവിതശൈലി രോഗങ്ങളുടെ ഉടമ. എല്ലാ തത്വചിന്തക ളെയും വെടിയാൻ ശ്രീധരനെ പഠിപ്പിച്ചത് കമ്പ്യൂട്ടറാണ്. കമ്പ്യൂട്ട റിന്റെ അനന്തമായ വെബ് നീലാകാശത്ത് അലഞ്ഞുതിരിഞ്ഞ ശ്രീധ രന് ഒരു കാര്യം വ്യക്തമായി. തന്റെ മനുഷ്യായുസ്സു മുഴുവൻ ത്യജി ച്ചാലും ഈ വലിയ കടലിലെ ഒരുതുള്ളിപോലും ആകില്ല. അങ്ങനെ തത്വചിന്തകളെ പടിക്കു പുറത്താക്കി ശ്രീധരൻ മുന്നോട്ടുപോകുന്നു.

വിശ്വാസ പ്രമാണങ്ങളെയും ബലികഴിച്ചു അയാൾ. തന്റെ ദിനചര്യ കൾ പോലും മാറ്റി മറിച്ചു. ഈ അത്ഭുതലോകത്തിലെ ആലീസാ കാൻ അയാൾ സ്വയം ബലിയർപ്പിച്ചു. എന്നിട്ടും തിരിച്ചുകിട്ടിയത് മുഴുവൻ ചതികളും, അറിയാത്ത മുഖങ്ങളുടെ ഒളിച്ചുകളികളും. എപ്പോഴും അയാൾക്ക് ലഭിക്കുന്നത് ആവശ്യമില്ലാത്ത അറിവു മാത്ര മാണ്, നെറ്റ് ലോകം കനിഞ്ഞു നൽകുന്നത്. നൈരാശ്യത്തിന്റെ പടു കുഴിയിലേക്ക് പതിക്കുമ്പോഴാണ് വീണ്ടും അഗ്നിയിലൂടെ അയാൾ പുതുജീവിതത്തിലേക്ക് തിരിയുന്നത്. പ്രതീതി യാഥാർത്ഥ്യത്തെ ഏറ്റവും വിദഗ്ധമായി ഏകാന്തതയിൽ മുറ്റിനിൽക്കുന്ന ശ്രീധരന്റെ ഭാവനാസാമ്രാജ്യത്തിലേക്ക്, എം. മുകുന്ദൻ കയറ്റി വിടുന്നുണ്ട്. യാഥാർത്ഥ്യ അയഥാർത്ഥ്യങ്ങളുടെ വടംവലിയിൽ അയാൾ സ്വയം കുരുങ്ങുകയാണ്.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 19.
“കാവാലത്തിന്റെ അഗ്നിവർണൻ ഒരു വ്യക്തിയെ അല്ല; മറിച്ചൊരു പ്രവണതയെ കുടിയാണ് ആവിഷ്കരിക്കുന്നത്” – ഈ നിരീക്ഷണം ശരിയാണോ? അഭിപ്രായം വിശദമാക്കുക.
Answer:
പൗരസ്ത്യ വൈയ്യാകരണന്മാരാണ് ‘ധ്വനി’ സിദ്ധാന്തത്തിന്റെ ഉപജ്ഞാ താക്കൾ. പ്രതീകവൽക്കരിക്കുക, അതിലൂടെ ധ്വനിപ്പിക്കുക ഇവ രണ്ടുമാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ. പറയാൻ കരുതി വെയ്ക്കുന്നത്, നേരെ പറയാതെ പ്രതീകങ്ങൾ ഉപയോഗിച്ച് അവ തരിപ്പിക്കുക. പ്രതീകവൽക്കരിക്കുക. അങ്ങനെ എന്താണോ പറ യേണ്ടത് അതിന്റെ ധ്വനി അനുവാചകനിൽ സൃഷ്ടിക്കുക. പാശ്ചാത സിദ്ധാന്തങ്ങളിലെ സിംബോളിസത്തിനോട് കൂടുതൽ ചായ്വ് പ്രക ടിപ്പിക്കുന്ന ഒരു പൗരസ്ത്യ സിദ്ധാന്തമാണ് ‘ധ്വനി സിദ്ധാന്തം’

‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന കാവാലത്തിന്റെ നാടകത്തിലേക്ക് കടന്നുവരുമ്പോൾ ഈ ധ്വനിപാഠത്തിന്റെ ശ്രമങ്ങൾ നമുക്ക് കണ്ട ത്താൻ കഴിയും. ധ്വനിയുടെ കരുതലുകൾകൊണ്ട് നിർമ്മിതമാണ് ‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന തനതുനാടകം. ‘തനതുനാടകം’ നാടകമായതുകൊണ്ട് തന്നെ നൃത്തത്തിനു കൂടുതൽ പ്രാധാന്യം കൊടുത്തുതന്നെയാണ് കാവാലം നാരായണപ്പണിക്കർ ഈ നാടകം അണിയിച്ചൊരുക്കിയിരിക്കുന്നത്.

അധികാരപ്രമത്തതയെ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ഈ നാടകത്തിൽ. അധികാരത്തിന്റെ ഇടനാഴികളിലെ അളവറ്റ ജീർണ്ണതയെയും തുറന്നു കാണിക്കുന്നതാണ് നാടകം.

ഈ നാടകത്തിലെ ഏറ്റവും വലിയ അധികാര ചിഹ്നമായി അവത രിപ്പിക്കപ്പെടുന്നത് അഗ്നിവർണ്ണന്റെ കാലുകളെയാണു്. പ്രതീക വൽക്കരിക്കുന്ന ഏറ്റവും വലിയ ചിഹ്നം. അധികാരത്തിലേക്ക് ചുവ ടുവെയ്ക്കുന്നതും, ശത്രുക്കളെ അടിച്ചമർത്തി അധികാരം കൈയ്യ ടക്കുന്നതും, ധാർഷ്ട്യത്തിന്റെയും, ഗർവ്വിന്റേയും പ്രതീകമായ കാലു കൾ ആണ്. വണങ്ങാൻ ഏറ്റവും അനുയോജ്യമായി കരുതിപ്പോരു ന്നതും ഈ കാലുകളെ തന്നെയാണ്. വണങ്ങാനും, വരുതിയിൽ നിർത്താനും ഈ പാദങ്ങൾതന്നെയാണുള്ളത്. അധികാരത്തിന്റേ യും, രാജ്യഗർവ്വിന്റേയും, ഭക്തിയുടേയും പ്രതീകം.

നാടകരംഗത്തിലെ വിദൂഷകന്റെ വാക്കുകളിൽ ഈ പരമ്പര വിരുദ്ധ അവസ്ഥ തെളിഞ്ഞുകാണും. അയോധ്യയിലെ രാജാക്കന്മാരായ സ്ത്രീപുരുഷന്മാരെ വിദൂഷകൻ ക്ഷണിക്കുകയാണ്. തന്റെ തല യിൽ വിശ്രമിക്കുന്ന സ്ഥിതിചെയ്യുന്ന പാദങ്ങൾ വണങ്ങുന്നതി നുവേണ്ടി. രാജ്യഭരണത്തിന്റെ കനത്തഭാരം തലയിലേറ്റി നിൽക്കു മ്പോഴും, ഭക്തിപൂർവ്വം വണങ്ങേണ്ടിവരുന്ന ഒരു ദുരവസ്ഥ അവിടെ തെളിയുന്നുണ്ട്. കണ്ടു പഴകിയ കാലുകളെന്ന ആ പ്രയോഗത്തിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. രാജ്യഭരണ ത്തിന്റെ ഏകാധിപത്യത്തിന്റെ കനത്ത കാൽപാദങ്ങൾ ഇതാ ഈ ജനാധിപത്യത്തിലേക്കും പരമമായ പ്രവേശനം ചെയ്തിരിക്കു ന്നു. കണ്ടു പഴകി മടുത്ത അവസ്ഥകൾ തിരിച്ചുവരാൻ തുടങ്ങി യിരിക്കുന്നു.

രാജാവ് എന്നും അനിഷേധ്യനാണ്. എല്ലാ തീരുമാനങ്ങളുടേയും തമ്പുരാൻ, തിരുവായ്ക്ക് എതിർവാ ഇല്ലാത്ത കാലഘട്ടം. ഭരണം എന്നത് ഒരു പ്രതീകാത്മകയജ്ഞമായിതീരുന്നു. ജീവിതത്തിന്റെ സിംഹഭാഗവും ആരെയും കാണാതെ, കാണാമറയത്തിരുന്ന് തന്റെ അജ്ഞാശക്തിയാകുന്ന ബിംബങ്ങൾകൊണ്ട് ഭരണം നടത്തുക. ഈ ആധുനിക കാലത്തും ചില ഏകാധിപതികൾ ഇങ്ങനെതന്നെ പെരുമാറുന്നുണ്ട്. കാലദേശഭേദങ്ങൾ ഒരിക്കലും അതിന്റെ സ്വഭാ വത്തെ മാറ്റിയിട്ടില്ല. ഏകാധിപത്യവും, സ്വജനപക്ഷപാതവും, അധി കാരവടംവലിയും, ധൂർത്തും, പിന്നെ അതിന്റെയൊക്കെ പരിണത ഫലമായി ഉണ്ടാകുന്ന ഭരണജീർണ്ണതയും എന്നും എല്ലാകാലത്തും ഒരുപോലെയാണ്. ചരിത്രത്തിന്റെ താളുകളിലാണെങ്കിലും, ഇന്നിന്റെ വർത്തമാനങ്ങളിലാണെങ്കിലും. ഈ പൊതുസ്വഭാവത്തിന്റെ തുടർച്ച യെ, അത് ഉയർത്തുന്ന വെല്ലുവിളികളെ ഈ നാടകം പരോക്ഷ മായി ചർച്ചചെയ്യുന്നുണ്ട്.

കാലുകൾ മാത്രം ഉപയോഗിച്ച് തന്റെ രാജ്യത്തെ മുന്നോട്ട് നയി ക്കുന്ന ഒരു സ്വേച്ഛാധിപതി. അല്ലെങ്കിൽ ഭരിക്കാനുള്ള സമയംകൂടി ഭോഗാസക്തനായി ചിലവഴിക്കുന്ന ഒരു രാജാവ്. പ്രജാതൽപരൻ എന്നതുപോകട്ടെ, ഒരു വ്യക്തിയായി കൂടി കാണാൻ കഴിയാത്തത അപക്വമായ മനസ്സുകൾ. ഇങ്ങനെയുള്ള പേക്കൂത്തുകളുടെ കൂടി ചരിത്രമാണ് കഴിഞ്ഞകാലം പകർന്നുതരുന്നത്. രാജാവിന്റെ കാലു കൾ, വണങ്ങാനും, വരുതിയിൽ നിർത്താനും ഉള്ള ഒരു ഉപകര ണമായിതീരുന്നു. അങ്ങനെ ഒരു നിഴൽനാടകത്തിനു പിന്നിലുള്ള ഉപജാപകസംഘത്തെയും ഈ നാടകം തുറന്നു കാട്ടുന്നുണ്ട്. അതിന് ഏറെ ഉദാഹരണങ്ങൾ നാം ചരിത്രത്തിൽ കണ്ടിട്ടുണ്ട്. വാളെടുത്തവർ മുഴുവൻ കൽപ്പിക്കുക. അധികാരവടംവലി, ആരാണ് വലിയവൻ എന്ന മൂപ്പിളമ തർക്കം. പൊതുജനം കഴുത കളായിതന്നെ തുടരുന്ന അവസ്ഥ എന്നിങ്ങനെ.

സമകാലീന രാഷ്ട്രീയ, സാമൂഹിക അവസ്ഥകളിലേക്ക് പറിച്ചുന ടുമ്പോൾ മാത്രമേ, ഈ നാടകത്തിന്റെ പ്രതീകാർത്ഥം പൂർണ്ണമാകു ന്നുള്ളു. രാജാവ് നഗ്നനാണെന്നു പറയാൻ ആളില്ലാത്ത അവസ്ഥ, രാജാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് പകരുന്നതിന് നാം ദൃക്സാക്ഷികളാണ്.

അഗ്നിവർണ്ണൻ ആധുനികരായ ചില ഏകാധിപതികളുടെ അതേ ഛായയിൽ വാർത്തെടുക്കപ്പെട്ട കഥാപാത്രമാകുന്നു. അഗ്നി വർണ്ണന്റെ കാലുകൾ നൽകുന്ന ധ്വനിപാഠം അതാണ്. അതായത് എപ്പോഴും എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെട്ട് തങ്ങളുടെ ഭര ണാധികാരി എന്നൊരു അജ്ഞാഭിതി പ്രജകളിൽ, ജനങ്ങളിൽ സൃഷ്ടിക്കുക എന്ന ഒരു ഫോബിയ!

ആ ഒരു ഭീതിയിലലിഞ്ഞും, നടുങ്ങിയും ഒരു ജനതതി തങ്ങളുടെ ജീവിതകാലം മുഴുവനായും കഴിച്ചുകൂട്ടുന്നു. ഭയം മനുഷ്യനെ അടി മയാക്കും. അധികാരത്തിന്റെ ക്രൂരമായ അവസ്ഥകളുടെ അടിമ. ആരാണ് ഞങ്ങളുടെ രാജാവ്, ആർക്കും അറിയില്ല. ഒരു പേരല്ലാ തെ, കാണുന്ന കാലുകളല്ലാതെ മറ്റൊന്നും അറിയില്ല. അറിവില്ലാ യ്മയും മറ്റൊരു തരത്തിലുള്ള അടിമത്വം തന്നെ. അജ്ഞതയും, ഭയവുംമൂലം അടിമകളാക്കപ്പെട്ട ഒരു ജനസമൂഹത്തെ എങ്ങനെ വേണമെങ്കിലും ചൂഷണം ചെയ്യാം. അവർക്കുതന്നെ സംശയമു ണ്ട്. അഗ്നിവർണ്ണൻ എന്നൊരു രാജാവുണ്ടോ? രാജാവ് മരിച്ചുവോ? അല്ലെങ്കിൽ ആരായിരിക്കും രാജാവ്? പരസ്പരം കാണുന്നവരിൽ തന്നെ സംശയത്തിന്റെ പത്തികൾ വിരിയുന്നു. എന്തെങ്കിലും പറ യാൻ ജനങ്ങൾ മടിക്കുന്നു.

തങ്ങളുടെ മുന്നിലെത്തുന്ന ഓരോ അധികാര സ്ഥാനങ്ങളുടേയും നേരെ പകച്ചു നോക്കാൻ വിധിക്ക പെട്ടവരാണവർ. സംശയത്തിന്റെ മുനകൾ പരസ്പരം എയ്ത് നിൽക്കുന്നവർ. അവരെ സംബന്ധിച്ചിടത്തോളം അസ്തിത്വ പ്രശ്നം എന്നൊരു വെല്ലുവിളി കൂടിയാണത്. തങ്ങളുടെതന്നെ അസ്തിത്വം അനിശ്ചിതത്വത്തിലാണവർക്ക്. കാരണം, നുണകളുടെ ഒരു മായാ ലോകത്താണവരുടെ വാസം. കണ്ടതു കണ്ടില്ലെന്നും, കാണാത്തത് ഉണ്ട് എന്നും വിശ്വസിക്കാൻ ബാധ്യസ്ഥർ. അല്ലെങ്കിൽ അങ്ങനെ യാണ് യാഥാർത്ഥ്യം എന്ന് പഠിപ്പിച്ചുവെച്ചിരിക്കുന്ന നിർബന്ധിത ജീവിതസാഹചര്യത്തിൽ പെട്ട്, ആശയക്കുഴപ്പത്തിന്റെ ചുഴിയിൽ മുങ്ങിത്താഴുകയാണവർ. ആ ഒരു അവസ്ഥയെ പ്രതീകവൽക്കരി ക്കുകയാണ് കാവാലം നാരായണപ്പണിക്കർ, ചരിത്രഭേദം ചമയ്ക്കു കയാണ് നാടകകൃത്ത്.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 20.
“പ്രപഞ്ചത്തിലും മനുഷ്യരിലുമുള്ള അത്ഭുതങ്ങളുടെ വിവരണമാണ് യാത്രാ വിവരണ സാഹിത്യത്തിന്റെ രസനിയത്” – ഈ അഭിപ്രായം, “ബദരിയും പരിസരങ്ങളും’, ‘യമുനോത്രിയുടെ ഊഷ്മതയിൽ എന്നീ പാഠഭാഗങ്ങളെ സംബന്ധിച്ച് പ്രസക്തമാണോ? വിലയിരുത്തുക.
Answer:
സഞ്ചാര സാഹിത്യ പ്രസ്ഥാനത്തിന് തന്നെ നമ്മുടെ സാഹിത്യമണ്ഡ ലത്തിൽ തുടക്കം കുറിക്കുന്നത് തന്നെ മലയാളത്തിലാണ്. പാറമേൽ തോകത്തനാരുടെ ‘വർത്തമാന പുസ്തകം’ എന്ന ഗ്രന്ഥം ഈ സാഹിത്യശാഖയ്ക്ക് ഒരു നല്ല തുടക്കം നൽകി. മലയാള സാഹിത്യം അത്രയൊന്നും വളർന്നിട്ടില്ലാത്ത ആ കാലഘട്ടത്തിൽ വർത്തമാന പുസ്തകം’ സാഹിത്യശാഖയ്ക്കുതന്നെ നല്ലൊരു മുതൽക്കൂട്ടായി തീർന്നു. ഭാരതത്തിലെ ഒരു ഭാഷയ്ക്കും അവകാശപ്പെടാനില്ലാത്ത വലിയൊരു സംഭാവന തന്നെയായിരുന്നു അത്. ആ സംഭാവന മല യാളസാഹിത്യത്തിനും വലിയൊരു പ്രചോദനവും, ശക്തിയും പകർന്നുതന്നിരിക്കണം. പിന്നീട് കെ.പി. കേശവമേനോന്റെ ‘ബിലാ ത്തിവിശേഷമാണ് ഈ സഞ്ചാരസാഹിത്യശാഖയിൽ ഉണ്ടായ മറ്റൊരു മികച്ച കൃതി. എസ്.കെ.യുടെ വരവോടെ പിന്നീട് ഈ സാഹിത്യ ശാഖയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇരുപതോളം സഞ്ചാര സാഹിത്യകൃതികളിലൂടെ, എസ്.കെ. പൊറ്റക്കാട് ഈ സാഹിത്യശാ ഖയെ സമ്പന്നമാക്കി.

സാഹസികനായ സഞ്ചാരിയായിരുന്നു എസ്.കെ. പൊറ്റെക്കാട്, അദ്ദേഹം ഒരു സാഹിത്യകാരൻ ആകാതെ ഇരുന്നേക്കാം. പക്ഷേ ഒരു സഞ്ചാരിയായി ചരിത്രത്തിൽ അദ്ദേഹം അറിയപ്പെടുമായിരു ന്നു. സാഹിത്യപശ്ചാത്തലം അദ്ദേഹത്തിന്റെ സഞ്ചാര ദാഹത്തിന് കടിഞ്ഞാൺ ഇട്ടിട്ടുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ജീവിതത്തിൽ എല്ലായ്പ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ ഭാഗമാ കാൻ സഞ്ചരിക്കാൻ എസ്.കെ. ശ്രമിച്ചുകൊണ്ടിരുന്നു. ആ സഞ്ചാരം പതിറ്റാണ്ടുകൾ മുമ്പായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധി ക്കണം. ഗ്ലോബൽ പൊസിഷനിങ്ങ് സിസ്റ്റവും (GPS) മൊബൈൽ സാറ്റലൈറ്റ് ഫോണുകളും, ആധുനിക ഗതാഗതവാർത്താവിനിമയ സൗകര്യങ്ങളൊന്നും, സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന ആ കാലത്ത്, കേട്ടുകേൾവിപോലും ഇല്ലാത്ത ലോകത്തിന്റെ മറുകോ ണുകളിലേക്ക് യാത്രയാവുക എന്നതുതന്നെ സാഹസികതയുടെ മറുപുറമാണ്. സൗമ്യമായ് പുഞ്ചിരിച്ചുകൊണ്ടാണ് എസ്.കെ. ഓരോ ഭൂമികകൾക്കുള്ളിലേക്കും കടന്നുചെന്നത്.

അത് ഹിമാലയ താഴ്വര യിലേക്കാണെങ്കിലും, ആഫ്രിക്കയിലെ ഇരുണ്ട ഭൂവിഭാഗങ്ങളിലേ ക്കായാലും, ആപത്തുകളെ ഭയന്ന് പിന്മാറുകയല്ല, ആപത്തുകളെ അറിഞ്ഞുകൊണ്ടുതന്നെ കടന്നുചെല്ലുകയായിരുന്നു. അതൊരു എടുത്തുചാട്ടമല്ല. മറിച്ച് സഞ്ചാരംകൊണ്ട് പാകം വന്ന മനസ്സിന്റെ താപസതുല്യമായ പക്വതയാണ്. ആഫ്രിക്കയിലെ തലവെട്ടികളായ, നരഭോജികളായ ഗോത്രങ്ങ ളിലും, ഗ്രാമങ്ങളിലും ഒരു അത്ഭുതംപോലെ കടന്നുചെന്നപ്പോൾ, ആപത്തുകൾ തലനാരിഴവ ത്വാസത്തിൽ അകന്നുപോയിട്ടുണ്ട്. അപ്പോഴൊന്നും ഒരു മുൻകരു തലും എടുക്കാതെ അദ്ദേഹം മുന്നോട്ടുപോയി. യാത്രകളെ അദ്ദേഹം ഭയന്നില്ല. ഒരു ദുരനുഭവവും സഞ്ചാരത്തിൽ നിന്ന് എസ്. കെ.യെ. പുറകോട്ട് നീക്കിയില്ല.

എസ്.കെ. പൊറ്റക്കാട് നടത്തിയതെല്ലാം യാത്രയ്ക്കുവേണ്ടി ഉള്ള യാത്രകളായിരുന്നു. സഞ്ചാരം മാത്രമം മുന്നിൽ കണ്ടുകൊണ്ടാണ് അദ്ദേഹം യാത്രകൾ പ്ലാൻ ചെയ്തത്. അതുകൊണ്ടുതന്നെ എസ്. കെ.യെ സംബന്ധിച്ചിടത്തോളം മറ്റു തിരക്കുകളൊന്നും തന്നെ അദ്ദേ ഹത്തെ അലട്ടിയില്ല. ഏതെങ്കിലും ചുമതലകളോ, ഉത്തരവാദിത്വ ങ്ങളോ എസ്.കെ.യ്ക്ക് ആശങ്ക നൽകിയില്ല. സ്വാഭാവികമായും താൻ ചെന്നു കാണുന്ന നാടിനു വേണ്ടി തന്നെത്തന്നെ സ്വയം സമർപ്പിക്കുവാൻ എസ്.കെ.യ്ക്കു സാധിച്ചിരുന്നു. ഒരു ഉപാധിക ളുമില്ലാതെ സഞ്ചാരത്തിന്റെ ലഹരികളിലേക്ക് എസ്.കെ. സ്വയം മുങ്ങിത്താഴുന്നു.

എസ്.കെ. പൊറ്റെക്കാടിന്റെ യാത്രകൾ എല്ലാം പച്ചയായ ജീവിത സാഹചര്യം തേടിയായിരുന്നു. കൃത്രിമമായ, ആഢംബരങ്ങളോ, പൊങ്ങച്ചത്തിന്റെ പളുപളപ്പോ എസ്.കെ. യെ ഒരിക്കലും ആകർഷി ച്ചിരുന്നില്ല. ഒരു തനി നാട്ടിൻപുറത്തുകാരനായിരുന്നു എസ്.കെ. സ്വാഭാവികമായും തന്റെ നാട്ടിൻപുറത്തെ സൗഹൃദപൂർണ്ണവും, നിഷ്കളങ്കവുമായ ജീവിതസാഹചര്യങ്ങളിലെ പച്ചപ്പ് അന്യനാടുക ളിൽ അദ്ദേഹം കണ്ടെത്തും. ഭാഷയ്ക്കും, വേഷഭൂഷാദികൾക്കും മാത്രമേ വ്യത്യാസമുള്ളൂ എന്നും, ബാക്കിയെല്ലാം ലോകത്തിന്റെ നാനാഭാഗങ്ങളിലും ഒന്നുതന്നെയാണെന്നും അദ്ദേഹം തിരിച്ചറി ഞ്ഞു. ആ തിരിച്ചറിവ് തന്നെയാണ്, വിശാലമായ ലോകത്തിന്റെ ഏതുകോണിൽ ചെന്നാലും ഗ്രാമീണത തേടാൻ അദ്ദേഹത്തെ പരി പ്പിച്ചത്. ഏതു നാട്ടിൻപുറവും നന്മകളാൽ സമൃദ്ധമെന്ന് എസ്.കെ. തിരിച്ചറിഞ്ഞു. തന്റെ നാട്ടിൻപുറത്തിന്റെ മണവും, ചൂടും മറ്റിടങ്ങ ളിൽ നിന്ന് അൽപ്പംവ്യത്യസ്തമായാണെങ്കിലും അനുഭവിച്ചതിനാൽ എസ്.കെ. വലിയ ഗൃഹാതുരത്വം അനുഭവിച്ചിരുന്നില്ല.

എസ്.കെ. യെ സംബന്ധിച്ചിടത്തോളം സഞ്ചാരം രക്തത്തിൽ അലി ഞ്ഞുചേർന്ന ഒന്നാണ്. പുറംനാടുകളിൽ നീണ്ടയാത്രകൾ കഴിഞ്ഞ് തിരിച്ചെത്തിയാലും, യാത്രയോടുള്ള അടങ്ങാത്ത തൃഷ്ണ എസ്. കെ.യിൽ ബാക്കി കിടപ്പുണ്ടാകും. നാട്ടിൽ ഉള്ള അപൂർവ്വ അവസ രങ്ങളിൽപോലുംതന്നെ പുലർച്ചെ ബസ്റ്റാന്റിലെത്തുന്ന എസ്.കെ. ഏതെങ്കിലും വിദൂര ഗ്രാമത്തിലേക്കുള്ള ഒരു ബസ്സിലാണ് കയറി ഇരിക്കുക. പ്രത്യേകിച്ചൊരു തയ്യാറെടുപ്പും ഇല്ലാതെ അവിടെ ചെന്നി റങ്ങും. ആ ഗ്രാമത്തിലെ ഇടവഴികളിലൂടെയും, പാടവരമ്പുകളിലു ടെയും, നാട്ടുവഴികളിലൂടെയും ചിരപരിചിതനെപോലെ, അലസ മായങ്ങനെ നടക്കും. പൂർവ്വകാലത്തിന്റെ എല്ലാ ഉന്മേഷവും, ഊർജ്ജവും വാരിനിറച്ച നന്മകളുടെ ആ വിളനിലത്തിൽ അലയുമ്പോൾ എസ്.കെ. അലൗകികമായ ആനന്ദം അനുഭവിച്ചറി ഞ്ഞിരിക്കണം. അപ്പോഴേക്കും ആ നാട്ടിൻപുറത്തെ കുറച്ചു നല്ല മനുഷ്യരുമായി അടുത്ത സൗഹൃദം തന്നെ എസ്.കെ. സ്ഥാപിച്ചിട്ടു ണ്ടാകും. ഇങ്ങനെ യാത്രകളെ പ്രണയിച്ച, രക്തത്തിൽ അലിയിച്ച ഒരു സഞ്ചാരസാഹിത്യകാരനാണ് എസ്.കെ.

യാത്രയുടെ മാനുഷികമുഖം അതായിരുന്നു എസ്.കെ. പൊറ്റക്കാ ടിന്റെ സഞ്ചാരം ജീവിത്രവതമാക്കിയപ്പോഴും, അതിനൊരു യാന്ത്രി കമായ മുഖം അദ്ദേഹം നൽകിയില്ല. മറിച്ച് മാനുഷികമായ മുഖം നൽകി. യാന്ത്രികത, യാത്രയെ മാത്രമല്ല അതിനെക്കുറിച്ച് ആസ്വാദ കരുടെ മനസ്സിലുണ്ടാക്കുന്ന ഓർമ്മകൾക്കുപോലും മടുപ്പ് ഉണ്ടാ ക്കും. അതുകൊണ്ടുതന്നെ എസ്.കെ. തന്റെ യാത്രയിലുടനീളം ഓർമ്മകൾ, മനുഷ്യത്വപരമായ, മനുഷ്യസ്നേഹത്തിൽ അടിയുറച്ച രീതിയിൽ അവതരിപ്പിച്ചു. അതുകൊണ്ടുതന്നെ എസ്.കെ.യുടെ യാത്രാവിവരണങ്ങൾ ഒന്നും തന്നെ നമ്മുടെ ആസ്വാദന മണ്ഡല ത്തിൽ മടുപ്പ് സൃഷ്ടിച്ചില്ല.

എല്ലാറ്റിനും ഉപരിയായി എസ്.കെ. ഒരു കഥാകാരനായിരുന്നു. കഥാ ലോകത്തിന്റെ ഒരു വലിയ ഭാവനാത്മക ലോകം അദ്ദേഹത്തിനു സ്വന്തമായിരുന്നു. ആ ലോകം പകർന്നു നൽകിയ ആത്മവിശ്വാസ വും, പ്രചോദനവും അദ്ദേഹത്തിന്റെ യാത്രാപഥങ്ങളിൽ പ്രകാശം പരത്തിയിരുന്നു. സ്വാഭാവികമായും ഭൂമികയുടെ വർണ്ണനകളിൽ അദ്ദേഹം വരച്ചിട്ട വാങ്മയചിത്രങ്ങൾ വായനക്കാർക്ക് ഇത്ര ഹൃദ്യ മായിത്തീരാനുള്ള കാരണം അദ്ദേഹത്തിന്റെ ഈ സാഹിത്യപാരമ്പര്യം തന്നെയാണ്. കഥാലോകം തുറന്നുവെയ്ക്കുന്ന വർണ്ണക്കാഴ്ചകൾ എസ്.കെ. തന്റെ സഞ്ചാരലോകത്തും വരച്ചുവെച്ചു. എസ്.കെ. യുടെ ജനപ്രീതിയുടെ അടിസ്ഥാനം തന്നെ ഇതുതന്നെയാണ്.

അനേക ഏകം’ എന്നത് അന്വർത്ഥമാണ് എം.പി. വീരേന്ദ്രകുമാ റിന്റെ കാര്യത്തിൽ. പത്രപ്രവർത്തകൻ, മാധ്യമസ്ഥാപനമുള്ള സാംസ്ക്കാരിക പ്രവർത്തകൻ, രാഷ്ട്രീയ നേതാവ്, പ്രഭാഷകൻ എന്നിങ്ങനെ നിരവധി മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരാ ളാണ് എം.പി. വീരേന്ദ്രകുമാർ.

ഈ വ്യത്യസ്ത കർമ്മമണ്ഡലങ്ങളിലൂടെയുള്ള സഞ്ചാരം അദ്ദേ ഹത്തെ തികഞ്ഞ ഒരു യാത്രികനാക്കി മാറ്റി. സ്വാഭാവികമായും ഔദ്യോഗികമായും, അല്ലാതെയും അനവധി യാത്രകൾ സ്വദേശത്തും . വിദേശത്തുമായി എം.പി.വീരേന്ദ്രകുമാർ നടത്തുന്നു. അതിലൂടെ സഞ്ചാരത്തിനോട് എന്തെന്നില്ലാത്ത ഒരു അഭിനിവേശം ഉടലെടു ത്തു. യാത്രകൾക്കുവേണ്ടിയുള്ള യാത്രകളല്ല, എസ്.കെ.യെ പോലെ, എം.പി. നടത്തിയിട്ടുള്ളത്. അനവധി ആവശ്യങ്ങൾക്കിടയിലൂടെ, യാത്രയെ, അതിന്റെ ആത്മാവിനെ പതിയെ തൊട്ടറിയുകയായിരു ന്നു. അങ്ങനെ യാത്രകളെ സ്നേഹിച്ച് യാത്രയ്ക്കായി നടത്തിയ യാത്ര യാണ് ‘യമുനോത്രിയുടെ ഊഷ്മളത എന്ന ലേഖനത്തിന് ആധാര മായ തീർത്ഥയാത്ര. ഹിമവൽസാനുവിൽ അലിഞ്ഞിറങ്ങാൻ, ഭാരതീയ ദർശനങ്ങളുടെ ആ മഹാഗരിമയിൽ വിലയം പ്രാപിക്കാനായി ഒരു സാർത്ഥകയാത്ര.

എം.പി. വീരേന്ദ്രകുമാറിന്റെ യാത്രകളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് കണ്ടെത്താൻ കഴിയുന്ന ഏറ്റവും വലിയ കാര്യം ആ യാത്രി കന്റെ അന്വേഷണാത്മക സമീപനങ്ങളാണ്. സത്യത്തെ അന്വേഷിച്ചു കണ്ടെത്തുന്നതുപോലെ, താൻ ചെന്നെത്തുന്ന ഭൂമിയുടെ വിശദാം ശങ്ങളിലേക്ക് ചരിത്രപരവും, പുരാണാത്മകവുമായ ഒരു ഗവേഷ വിദ്യാർത്ഥിയായി മാറി അദ്ദേഹം ചെന്നെത്തുന്നു. അവിടെ അദ്ദേഹം വായനക്കാരേയും തന്നെത്തന്നെയും മറക്കുന്നു. കണ്ട ത്തുന്ന വസ്തുതകളുടെ ആധികാരികത മാത്രമായിരിക്കും ലക്ഷ്യം.

അങ്ങനെ സ്വയം ഒരു വിദ്യാർത്ഥിയായും, അന്വേഷകനായും, ഒടു വിൽ എല്ലാം വിവരിക്കുന്ന നല്ലൊരു അധ്യാപകനായും എഴുത്തിൽ എംപി. തിളങ്ങുന്നു. എസ്.കെ. പൊറ്റെക്കാടും എം.പി.യും തമ്മി ലുള്ള മറ്റൊരു പ്രധാന വ്യത്യാസം അതുതന്നെയാണ്. വിവരണാ ത്മക സഞ്ചാരസാഹിത്യത്തിലും, ഭാവനതുളുമ്പുന്ന വർണ്ണനകളിലും കൂടി ഏറ്റവും ലളിതമായി ആ നാടിന്റെ അന്തരീക്ഷത്തിലേക്ക് നമ്മെ പറത്തിക്കൊണ്ടുപോകാൻ എസ്.കെ.യ്ക്കു കഴിയും. എന്നാൽ എം. പി.യാകട്ടെ ആ ഭൂമിയുടെ ചരിത്രവും, മാത്തുകളും, പുരാണവും, പാരമ്പര്യവും ഗവേഷണത്തിലൂടെ കണ്ടെത്തി നമുക്കു മുന്നിൽ അവതരിപ്പിക്കും.

കവിത വായിച്ച് താഴെ കൊടുത്തിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴു തുക. 2 സ്കോർ വീതം. (3 × 2 = 6)

ദാഹവും വിശപ്പും കൊണ്ടുഴറും പഥികൻ ഞാൻ
ഭാഗധേയത്താലൊരു കനകക്കനി നേടി.
ആ നിറ, മാസ്സൗരഭ്യം, മാ മുഴുമുഴുപ്പാ
പാണിയിൽ വെച്ചാക്കനിയോമനിക്കാനേ തോന്നു!
അതിനെക്കൊതിപൂണ്ടു കടിച്ചു നുണഞ്ഞു ഞാൻ
അമൃതിന്റെ കടുമെന്നന്തരം വാഴ്ത്തിപ്പാടി.
എങ്കിലുമുള്ളിൽ, പുഴുക്കേടിന്റെ ദുസ്വാദെന്തു സങ്കടം,
അതു തുഷിപ്പിന്നെയും ദംശിച്ചു ഞാൻ.
ഏതുഭാഗത്തും ദുസ്വാദിതിനെ പിഞ്ചിൽ തന്നെ
പാടും കാട്ടാതെ ഹാ, തുരന്നല്ലോ പാഴ്കകീടങ്ങൾ!
സ്വച്ഛമാം നേരിനുള്ളിലെ താൻ നുണ പൂഴ്ത്തി
വെച്ചിരിക്കുന്നു. ക്രൂര ഫലിതക്കാരൻ ദൈവം.

റുക – പ്രയാസപ്പെടുക, പഥികൻ – വഴിയാത്രക്കാരൻ, ഭാഗധേയം – ഭാഗ്യം, കനി – പഴം, പാണി – കൈ അന്തരാ – മനസിൽ, ഭംശിച്ചു – കടിച്ചു പാടും കാട്ടതെ – മര്യാദയില്ലാതെ)

Question 21.
കനിയെ ഓമനിക്കാൻ തോന്നാനുള്ള കാരണം എന്ത്?
Answer:
കനിയുടെ നിറവും സൗരഭ്യവും മുഴുമുഴുപ്പും കണ്ടാണ് കനിയെ ഓമനിക്കാൻ തോന്നിയത്.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 22.
ദൈവം ക്രൂര ഫലിതക്കാരനാണ് എന്ന് പറയുന്നത് എന്തു കൊണ്ടാവാം?
Answer:
മധുരമായ കനിയെ പിഞ്ചിൽ തന്നെ പാടുപോലുമില്ലാതെ പാഴ്ക്കി ടങ്ങൾ അക്രമിച്ചു. സ്വച്ഛമായ നേരിനുള്ളിൽ എത്രമാത്രം നുണ യാണ് പൂഴ്ത്തിവച്ചിരിക്കുന്നത് എന്നതുകൊണ്ടാണ് ദൈവം ക്രൂര ഫലിതക്കാരനാണെന്ന് പറയുന്നത്.

Question 23.
ഈ കവിതയിൽ നിന്ന് നിങ്ങൾക്ക് ജീവിതത്തെ കുറിച്ച് ലഭിക്കുന്ന പാഠം എന്ത് ?
Answer:
പുറമേ കാണുന്നതല്ല യഥാർത്ഥ നന്മയും സൗന്ദര്യവും. മനസ്സിലെ നന്മയും സൗന്ദര്യവുമാണ് കണ്ടെത്തേണ്ടത് എന്ന ജീവിത പാഠമാണി കവിത കാഴ്ചവയ്ക്കുന്നത്.

24 മുതൽ 26 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒന്നരപുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 24.
“അങ്ങാടിയിൽ തോൽക്കുമ്പോൾ
വേദനകൾ ദുസ്സഹമാകുമ്പോൾ
ഇപ്പോഴും ആദം ഹവുയെ കുറ്റപ്പെടുത്തുന്നു
നീ കാരണമാണ് നീ കാരണമാണ് കല്പറ്റ നാരായണൻ)

പുരുഷന്റെ ഇത്തരം കുറ്റപ്പെടുത്തലുകൾക്കും അഹന്ത കൾക്കും, വിധേയയാവുന്ന സ്ത്രീയെ ‘കൊള്ളിവാക്കല്ലാ തൊന്നും’ എന്ന കാവ്യഭാഗത്തും, അവയെ മറികടക്കുന്ന സ്ത്രീയെ ഗൗളി ജന്മം’ എന്ന കഥയിലും കാണാനാവുമോ? വി കലനം ചെയ്ത് ഉപന്വാസം തയ്യാറാക്കുക.
Answer:
പതിവ്രതകളിൽ ഏറ്റവും മികച്ച ഉദാഹരണമാണ് പുരാണ പ്രസി ദ്ധയായ ശീലാവതി. ശീലാവതിയുടെ ഭർത്താവ് ക്രൂരനും വിരൂപനും സ്ത്രീലമ്പടനുമായിരുന്ന ഉഗ്രശ്രവസ്സായിരുന്നു. എങ്കിലും ശീലാവതി അയാളെ ദൈവത്തെപ്പോലെ പൂജിച്ചുപോന്നു. ഒരിക്കൽ ഉഗ്രശ വസ്സിനു കുഷ്ഠരോഗം പിടിപെട്ടു. ബ്രാഹ്മണരുടെ ഇല്ലങ്ങളിൽ ചെന്ന് ഭിക്ഷയെടുത്താണ് തുടർന്ന് ശീലാവതി ഭർത്താവിനെ സംരക്ഷിച്ച ത്. നിരന്തരപരിചരണംകൊണ്ട് രോഗത്തിന് തെല്ലുശമനമുണ്ടായി, അന്നുമുതൽ ഭർത്താവിനെ തോളത്തേറ്റിയായി ഭിക്ഷാടനം. ഒരിക്കൽ രണ്ടുപേരും കൂടെ ഒരു മാളികയുടെ മുമ്പിൽ ചെന്നുചേർന്നു. അവിടെ പരന്നൊഴുകിക്കൊണ്ടിരുന്ന വെള്ളത്തിൽ പോലും ചവി ട്ടാതെ ശീലാവതി ഭർത്താവിനെയും ചുമന്നു തിരികെ പോന്നു.

വീട്ടി ലെത്തിയശേഷം, മാളികയ്ക്കു മുമ്പിൽ നിന്നു തിരികെപ്പോരാനുള്ള കാരണം ഉഗ്രശ്രവസ്സ് ആരാഞ്ഞു. അതൊരു വേശ്യാലയമാണെന്നും അവിടത്തെ ജലം ചവിട്ടുന്നതുപോലും പാപമാണെന്നും ശീലാവതി പറഞ്ഞു. അപ്പോൾ, തനിക്ക് വേശ്വാഗൃഹത്തിൽ പോകണമെന്ന് ഉഗ്ര ശ്രവസ്സ് ആവശ്യപ്പെട്ടു. യാതൊരു വൈമനസ്യവും കൂടാതെ, ഭർത്താ വിനെയും ചുമന്ന് അവൾ രാത്രിയിൽ വേശ്വാഗൃഹത്തിലേക്കു നട ന്നു. അണിമാണ്ഡവ്യൻ എന്ന താപസ ബ്രാഹ്മണനെ ശൂലത്തിൽ തറച്ചു നിർത്തിയിരിക്കുന്ന സ്ഥലത്തുകൂടെയായിരുന്നു യാത്ര.

അണിമാണ്ഡവ്യൻ മൗനവ്രതം ആചരിച്ചു തപസ്സു ചെയ്യുകയായിരു ന്നു. രാജാവിന്റെ ധനം മോഷ്ടിച്ചുകൊണ്ടുവന്ന കള്ളന്മാർ അണി മാണ്ഡവ്യന്റെ ആശ്രമത്തിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. മൗനവ തത്തിലായിരുന്ന മാണ്ഡവ്യൻ രാജകിങ്കരന്മാരുടെ ചോദ്യത്തിനു മറു പടി പറഞ്ഞില്ല. തൊണ്ടി സാധനം ആശ്രമത്തിൽ നിന്നു കിട്ടിയതി നാൽ പിടിക്കപ്പെട്ട കള്ളന്മാർക്കൊപ്പം അണിമാണ്ഡവ്യനേയും ശൂല ത്തിൽ തറച്ചുകൊല്ലാൻ രാജാവ് ഉത്തരവിട്ടു. ശൂലത്തിൽ തറച്ചെ ങ്കിലും മാണ്ഡവ്യൻ മാത്രം മരിച്ചില്ല.

ഈ സ്ഥലത്തുകൂടെയായിരുന്നു, ഉഗ്രശ്രവസ്സിനേയും കൊണ്ട് ശീലാ വതിയുടെ യാത്ര. ഇതുകണ്ട മാണ്ഡവ്യൻ അടുത്ത സൂര്യോദയത്തി 1 നുമുമ്പ് ഉഗ്രശ്രവസ്സ് മരിക്കട്ടെ എന്ന് ശൂലത്തിൽ കിടന്നു ശപിച്ചു. ഇതുകേട്ട് നടുങ്ങിയ ശീലാവതി, നാളെ സൂര്യൻ ഉദിക്കാതെ പോകട്ടെ എന്നു മറുശാപം പറഞ്ഞു.

അടുത്ത ദിവസം സൂര്യൻ ഉദിച്ചില്ല. സൂര്യനുദിക്കാതെ കാര്യങ്ങളെല്ലാം താറുമാറായി. ദേവന്മാർ മഹർഷിയുടെ അടുത്തെത്തി. അതി മഹർഷിയുടെ ഭാര്യ അനസൂയയോട്, ശീലാവതിയെ ശാപം പിൻവ ലിപ്പിക്കുന്നതിന് നിർബന്ധിക്കാൻ ശട്ടം കെട്ടി. അനസൂയയുടെ പ്രേരണയാൽ ശീലാവതി ശാപം പിൻവലിക്കുകയും ഉഗ്രശ്രവസ്സ് മരിക്കുകയും ചെയ്തു.

ഗൗളിജന്മത്തിൽ തികച്ചും വ്യത്യസ്തമായൊരു കാലഘട്ടവും സ്ത്രീ ജീവിതവും കാണാം. ഗൗളിയിലൂടെ ഗ്രേസി പുതിയ കാല ത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയെ കാണിക്കുന്നു. പെൺഗൗളി അറിവ് കുറഞ്ഞവളാണ്. ഭർത്താവിനെ ആദരിക്കുന്നവളാണ്. ആൺഗൗളി പറഞ്ഞവയിൽ നിന്നും സ്ത്രീജീവിതത്തിന്റെ സ്വാതന്ത്ര്യലോകത്തെ ക്കുറിച്ച് പെൺഗൗളി സ്വന്തമായൊരു ജ്ഞാനം ഉണ്ടാക്കുന്നു. അതിൽ അവൾ ജീവിക്കാൻ തീരു മാനിക്കുന്നു. ആൺഗൗളിയെ ജീവിതത്തിൽ നിന്നും പുറ ത്താക്കുന്നു.

പെൺഗൗളി ജീവിത്തിൽ പുതുമ തേടുകയും ഭർത്താവിൽ നിന്നും ഒഴിഞ്ഞ് മാറുകയും ചെയ്തു. അവൾ കണ്ടെത്തിയ സ്ത്രീ ജീവിതത്തിന് ദാമ്പത്യത്തിന്റെ ചട്ടക്കൂട് ഇല്ലാതാകുന്നു. അവൾ സ്വന്തം കണ്ടെത്തലുകൾക്കും സ്വന്തം ജീവിതത്തിനും പ്രാധാന്യം നൽകുന്നു. ദാമ്പത്യം ഒരു ബന്ധനമാകുവാൻ അവൾ ആഗ്രഹി ക്കുന്നില്ല. കുഞ്ഞുങ്ങൾ ഉണ്ടാവുന്നതും അവരെ സംരക്ഷി ക്കുന്നതുമാണ് ദാമ്പത്യമെങ്കിൽ പെൺഗൗളി അതിനെതിരായി മാറുന്നു. സ്ത്രീജീവിതംകൊണ്ട് എന്തെല്ലാം ചെയ്യാമെന്ന് അറിയാൻ പെൺഗൗളി തീരുമാനിക്കുന്നു. കുഞ്ഞുങ്ങളെ നോക്കു ന്നതും ഭർത്താവിനായി അവരെ സംരക്ഷിക്കുന്നതും ഒടുവിൽ ഭർത്താവിന്റെ പേരിൽ അവർ അറിയപ്പെടുകയും ചെയ്യുന്നത് പെൺഗൗളി ഇഷ്ടപ്പെടുന്നില്ല. അവൾ പുതിയ അനുഭവങ്ങൾ നേടാനായി യുവതിയുടെ ബാഗിലേക്ക് ചാടിക്കയറിയത് ആൺ ഗൗളിയുടെ ജീവതത്തിൽ നിന്നും ഒരു ഇറങ്ങിപ്പോക്കാണ്.

പെൺഗൗളിയുടെ കാലഘട്ടം നാഗരികമാണ്. സ്ത്രീ സ്വാതന്ത്ര്യ ത്തിന്റെ പുതിയ മേഖലകളിലേക്ക് അവൾക്ക് പ്രവേശിക്കാൻ കഴിഞ്ഞത് ആശുപത്രിയിലെ സാഹചര്യമാണ്. സന്ദർശ കയുടെ സംസാരത്തിൽ നിന്നും പെൺഗൗളി ചിലത് ഗ്രഹിച്ചു. ബോധോദയം നേടിയ ബുദ്ധന്റെ അറിവ് അടുക്കളപ്പണി ചെയ്യുന്ന സ്ത്രീക്കു ണ്ടെന്ന് അത് കണ്ടെത്തി. പെൺഗൗളി ഈ സാഹചര്യത്തിൽ ദാമ്പത്യം ഉപേക്ഷിക്കുന്നു.

ദാമ്പത്യം ഒരു വ്യവസ്ഥിതിയാണ്. അതിൽ കേന്ദ്രം പുരുഷനാണ്. അവന്റെ കുഞ്ഞുങ്ങളെ വളർത്തുകയാണ് അവൾ ചെയ്യേണ്ടത്. പുരുഷനെ കേന്ദ്രീകരിച്ചുള്ള ഈ വ്യവസ്ഥിതിയിലേക്ക് ആൺ ഗൗളി ക്ഷണിക്കുമ്പോൾ പെൺഗൗളി അതിനെ നിരസിക്കുന്നു. തിരിച്ചറിവുണ്ടായ പെൺഗൗളി ആൺഗൗളിയൊത്തുള്ള ദാമ്പത്യം അവസാനിപ്പിക്കുന്നു. ദാമ്പത്യം ഒരുതരം തടവറയാണെന്ന് പെൺഗൗളി അറിയുന്നു. ഇവിടെ പെൺഗൗളി പ്രതികരിക്കുന്നത് സ്വതന്ത്രമായിട്ടാണ്.

പുരാണത്തിലെ ശീലാവതിയുടെ കഥയായ ‘കൊള്ളിവാക്കല്ലാ തൊന്നും’ എന്ന പാഠഭാഗത്തിൽ ശകാരവും കുറ്റപ്പെടുത്തലും – മാത്രമായിരുന്നു ശീലാവതിക്കു കിട്ടുന്ന പ്രതിഫലം. ഏതാപത്തിലും ഭർത്താവിനെ വ്രതപൂർവ്വം ശുശ്രൂഷിക്കുന്നവളുടെ മഹത്വം ഘോഷി ക്കുകയാണ് കഥയിൽ പുരുഷാധിപത്യത്തെ അരക്കിട്ടുറപ്പിക്കുക യാണീ കഥയിൽ. ഗൗളി ജന്മത്തിലെത്തുമ്പോൾ പുരുഷന്റെ അഹന്ത മാഞ്ഞുപോകുന്നില്ല എന്ന് കഥാകൃത്ത് പറയുന്നു. പെൺഗൗളിയിലൂടെ പുരുഷാധിപത്യ സാമൂഹികബോധത്തെ വിചാരണ ചെയ്യുകയാണ് കഥാകൃത്ത്, കഥയിലെ ഗൗളികപ്പെണ്ണ് ഒടുവിൽ ആൺപല്ലിയെ ഉപേ ക്ഷിച്ച് ആരതി എന്ന ചെറുപ്പക്കാരിയുടെ ശിഷ്ടജീവിതം അറിയാൻ ഇറങ്ങിപ്പുറപ്പെടുകയാണ്. പെണ്ണുങ്ങളെക്കൊണ്ട് എന്തൊക്കെ സാധി ക്കുമെന്ന് തനിക്കറിയണമെന്ന ബോധത്താലാണവൾ അപ്രകാരം ചെയ്യുന്നത്. പെണ്ണിന് അവളുടെ തീരുമാനങ്ങളും അന്വേഷണങ്ങ ളുമുണ്ടെന്ന് പ്രഖ്യാപിക്കുകയാണിവിടെ.

Question 25.
“മാതൃഭാഷാ പഠനത്തിന്റെയും മാതൃഭാഷയിലൂടെയുള്ള പഠനത്തി ന്റെയും പ്രസക്തി” – ഈ വിഷയത്തിൽ മുഖപ്രസംഗം തയ്യാറാ ക്കുക.
Answer:
സ്വന്തം ആശയങ്ങൾ കൂട്ടിച്ചേർത്ത് പ്രഭാഷണം തയ്യാറാക്കാൻ ശ്രമി ക്കുക.

Kerala Plus Two Malayalam Question Paper March 2020 with Answers

Question 26.
സുവർണ ഭൂതകാലം നഷ്ടപ്പെട്ട ജനതയുടെ കോപവും ദു: ഖവും, നഷ്ടമായത് തിരിച്ചു പിടിക്കാമെന്ന പ്രത്യാശയും കിരാത വൃത്തത്തിലുണ്ട് . ഈ പ്രസ്താവന വിശകലനം ചെയ്ത് നിരു പണം തയ്യാറാക്കുക.
Answer:
കടമ്മനിട്ടയുടെ നാരായത്തിൽ മലയാളത്തിന് ലഭിച്ച അപൂർവ്വമായ വംശസ്മൃതികളുടെ ബിംബമാണ് കാട്ടാളൻ. കാട്ടാളൻ എന്ന കവി തയിലും കിരാതവൃത്തത്തിലും വംശത്തിന്റെ പ്രാചീനതയിലെ സാർത്ഥകമായ ജീവിതത്തിനായി കാട്ടാളൻ നിൽക്കുന്നു.

തീ പിടിച്ച് നീറായിത്തീർന്ന വനത്തിൽ കാട്ടാളൻ നിൽക്കുന്നു. നെഞ്ചത്ത് ആരോ തറച്ച പന്തം കുത്തി നിന്ന് കത്തുന്നു. കാട്ടാ ളന്റെ കണ്ണുകളിൽ പെറ്റുകിടക്കുന്ന പുലിയുടെ ഈറൻ കണ്ണ് കാണാം. കരിമൂർഖൻ പാമ്പിന്റെ വാല് വളഞ്ഞതുപോലെ പുരികം വളച്ചുവെച്ചിരിക്കുന്നു. വനം ദഹിച്ചതിൽ കാട്ടാളൻ കുപിതനാണ്. ആകാശത്ത് അച്ഛൻ ചത്തുകിടക്കുന്നു. മലയോരത്ത് അമ്മയിരുന്ന് ദഹിക്കുന്നു. മുല പകുതി മുറിഞ്ഞവൾ ആറ്റിൻ തീരത്ത് കനലായി വിളിച്ചത് ചാട്ടുളിയായി കാട്ടാളന്റെ കരളിൽ ചെന്ന് തറച്ചു. കാട്ടാ ളൻ അലറുകയാണ്. അമ്പ് തറച്ച കരിമ്പുലി പോലെയും ഉരുൾപ്പൊ ട്ടിയ മാമലപോലെയും കാട്ടാളൻ അലറുന്നു.

ഈ സന്ദർഭങ്ങളിൽ കാട്ടാളൻ എന്ന ബിംബത്തെ ഒരു സ്ഥലരാശി യിൽ നിർത്തി വളർത്തിയെടുക്കുന്നു. അയാളുടെ പരിസരങ്ങളിൽ കാണുന്ന ജീവിതാഭിലാഷങ്ങളുടെ തിരസ്കാരങ്ങൾക്ക് നേരെ കാട്ടാ ളൻ അലറുന്നു. കാട്ടാളൻ ഏതൊരു നാടിന്റെയും ആദിമമായ വന്യജീവിതത്തിന്റെ പ്രതിനിധിയാണ്. കാട്ടാളനെ തിരസ്കരിച്ചത് അവൻ ആയുധം ഉപയോഗിക്കുന്നതിനാലും അവന് മര്യാദകൾ ഇല്ലാ ത്തതിനാലും ആയിരുന്നു. ദൗർഭാഗ്യവശാൽ തുടർന്നുണ്ടായ സംസ്കാരം നാഗരികമാകുകയും ആയുധങ്ങൾ യഥേഷ്ടം ഉപയോ ഗിച്ച് വനം നശിപ്പിക്കുകയും മര്യാദകൾ കാറ്റിൽ പറത്തി പ്രകൃതിക്കും മാനവികതയ്ക്കും ഭീഷണി ഉയർത്തുകയും ചെയ്തു. അപ്പോൾ, കാട്ടാ ളന്റെ ജീവിതമായ വനം ചുട്ട് നശിപ്പിച്ചത് നാഗരികതയായിരുന്നു.

ഈ കാട്ടാളന്റെ പ്രകൃതിയിലുള്ള ജീവിതം വന്യമായ വനജീവിത ത്തിന് തുല്യമായിരുന്നു. അച്ഛൻ ആകാശത്തു ചത്തു കിടക്കുകയും അമ്മ മലയോരത്തിരുന്ന് ദഹിക്കുകയും ചെയ്യുമ്പോൾ കവിതയിലെ സ്ഥലമെന്നത് വായനക്കാരന് അനുഭവിക്കാൻ സാധിക്കുന്നു. ആകാ ശവും മലയോരവും അച്ഛന്റേയും അമ്മയുടെയും ദാരുണമായ അന്ത്യസ്ഥലമായി കവിതയിൽ വായിക്കപ്പെടുമ്പോൾ കാട്ടാളന്റെ വന ജീവിതത്തിന്റെ ആഴം മനസ്സിലാകുന്നു.

അലകടലിന്റെ പേരു പറിക്കാൻ കുതറുന്ന കാട്ടാളൻ കാടിന്റെ നീരു വകളിലാണ് അലകടലിന്റെ വേരുകൾ കണ്ടെത്തുന്നത്.

തുടർന്നുള്ള വരികളിൽ കാട്ടാളനു ചുറ്റുമുള്ള പ്രകൃതിയെ കാണു ന്നു. അത് ജീവനറ്റ പ്രകൃതിയാണ്. മാനം മൗനമായിരിക്കുന്നു. ഒരു കിളിപോലും പറക്കുന്നില്ല. ഇലകൾ കാറ്റിലാടുന്നില്ല. വേഴാമ്പൽ തേങ്ങിക്കരയുന്നതുപോലെ മഴയ്ക്കായി കാട്ടാളൻ കാത്തിരിക്കുന്നു. മാന്തോപ്പുകളുരുകുന്ന മണ്ണിലാണ് കാട്ടാളൻ ഇരിക്കുന്നത്. ഭ്രാന്ത മായ സ്നേഹത്തിനായി ദാഹം പെരുകുന്നു. ചത്തുകിടക്കുന്ന കരി മേഘങ്ങളുടെ കകോളക്കടലാണോ ആകാശമെന്ന നൈരാശ്യത്തി ലാണ് കാട്ടാളനിപ്പോൾ കഴിയുന്നത്. കരിഞ്ഞ മരണം കാവൽ ഇരി ക്കുന്ന കടുത്ത നോവിന്റെ കോട്ടയിൽ താൻ അകപ്പെട്ടിരിക്കുന്നു. തന്റെ കാടും മാനവും നഷ്ടമായിരിക്കുന്നു. എന്റെ കിനാവുകൾ വിതച്ചിരുന്ന ഇടിമിന്നൽ പൂത്തിരുന്ന മാനം ഇന്നെവിടെ? തുളസി ക്കാടുകൾ പോയ്പോയി. ഈറൻ മുടി കോതിയ സന്ധ്യകൾ നഷ്ട മായി. ഈ വരിയിൽ ഒരു സ്ത്രീ രൂപം ദൃശ്യമാണ്. ഈറൻ മുടി കോതുന്നത് സന്ധ്യയാണെങ്കിലും അതിലെ സന്ധ്യക്കു കാണുന്ന സ്ത്രീരൂപത്തിന്റെ പശ്ചാത്തലത്തിൽ കാട്ടാളന്റെ പ്രിയതമയുടെ ഓർമ്മകൾ ഉണ്ടായിരിക്കാം.

ഈ സന്ദർഭത്തിൽ കാണുന്നത് കണ്ണകിയെയാണെന്ന് ഇവിടെ ഒരു വ്യാഖ്യാനമുണ്ട്. കണ്ണകി മുല പറിച്ചെറിഞ്ഞ് മധുര വെണ്ണീറാക്കിയ സംഭവമാണ് ഇവിടെ കാണുന്നത്. കണ്ണകിയുടെ പുരാവൃത്തം ഈ പാഠത്തിന്റെ ഒടുവിലായി കൊടുത്തിട്ടുണ്ട്.

അവൾ മുല പാതി മുറിഞ്ഞവളാണ്. ആറ്റിൻകരയിലെ അവളുടെ നിലവിളി കനലായി മാറുകയും ആ കനലിന്റെ നിലവിളി കാട്ടാളന്റെ നെഞ്ചിൽ ചാട്ടുളിയായി ആഞ്ഞു തറച്ചതുമാണ്. പ്രകൃതിയുടെ പച്ചപ്പും സുഭഗതയും കാട്ടാളന്റെ സ്വന്തം ഇടമാണ്. അതിന്റെ തകർച്ചയിലേക്ക് കാട്ടാളൻ വീണ്ടും നോക്കുന്നു. മുത്തങ്ങാപ്പുല്ലു കളും അതിൽ തുള്ളിയിരുന്ന പച്ചക്കളും കാണാതായിരിക്കു ന്നു. മഴയുടെയും മണ്ണിന്റെയും കുളിരണിയുന്നതുപോലെയാണ് നമ്മുടെ മാമലകളിലും താഴ്വരകളിലും മുത്തങ്ങപ്പുല്ലുകൾ വളരു ന്നത്.

അതിൽ തുള്ളിച്ചാടുന്ന ചെറുവിരലിനേക്കാൾ ചെറിയ പച്ച കാളകൾ, പച്ചപ്പയ്യുകൾ മണ്ണിൽ നോക്കിനടക്കുന്ന ഏതൊരു മനുഷ്യന്റേയും പച്ചപ്പുള്ള ഓർമ്മയാണ്. കറുകപ്പുല്ലുകളുടെ തുമ്പിൽ രാത്രിയിലെ അമ്പിളിയുടെ നിലാവ് കളമെഴുതുന്നു. ആ കളങ്ങ ളിൽ ദേവി സ്തുതികൾ പാടി രസിച്ചിരുന്ന രാത്രികൾ കാട്ടാളൻ അയവിറക്കുന്നു. പ്രകൃതിയുടെ കളമെഴുത്തും കളംപാട്ടും കാട്ടാ ളൻ അറിഞ്ഞതും കണ്ടതുമായ ദേവീ സങ്കല്പത്തോട് ചേർന്നാണ് ആവിഷ്കരിച്ചിരിക്കുന്നത്. കവുങ്ങിൻ ചോലകളിലും കോലങ്ങ ളിലും ആടുന്ന പടയണിയുടെ രാത്രിയായിരിക്കാം കവിയുടെ മന സ്സിൽ ഉണരുന്നത്. ആ രാത്രിയെയായിരിക്കും കാട്ടാളന്റെ മനസ്സിൽ തുടികൊട്ടുന്നത്.

ഈ രാത്രിയുടെ വന്യമായ സന്തോഷം പങ്കിട്ട നാളുകൾ കാട്ടാളൻ ഓർക്കുന്നു. ആ രാത്രിക്ക് ചിലങ്കകൾ കെട്ടിയത് കാറ്റായിരുന്നു. തരിവള മുട്ടിയത് കാട്ടാറും. തണൽമരങ്ങളുടെ ചുവട്ടിൽ കാടത്തി കൾ ചുവടൊത്തു കളിക്കുന്നു. ഈ കാടത്തികളെ വർണ്ണിക്കുന്നതു് ആദിമ ദ്രാവിഡ സൗന്ദര്യത്തിന്റെ വന്യതയോടെയാണ്. അവരുടെ ശരീരം കരിവീട്ടി മരത്തിന്റെ കാതൽ. മരത്തിന്റെ ഉൾഭാഗത്തെ കറുപ്പ് നിറവും നിറചാരുതയും ചേർന്ന ഉറപ്പുള്ളത്) കൺപീലികൾ കൊണ്ടൊരു കാട് വളർന്നിരിക്കുന്നു. കവിളത്ത് അഴകേഴും വീണി രിക്കുന്നു. മുടി കെട്ടഴിഞ്ഞ് ഉണർന്നിരിക്കുന്നു. ഉടല് ഇളകി അര ക്കെട്ട് ഇളകി മുലകൾ ഇളകി ഉയർന്നും താഴ്ന്നും കാർമേഘം പോലുള്ള നിറമുള്ള മുടികൾ ചിതറിയുമാണ് കാടത്തി കളിക്കുന്ന ത്. ഈ സമയങ്ങളിൽ ഈ നൃത്തം കണ്ട് ആസ്വദിച്ച് മുളനാഴിയിൽ പഴഞ്ചാറ് നിറച്ചത് ഒരു മോന്ത മോന്തി ലഹരി പിടിച്ചവനായിരുന്നു കാട്ടാളൻ.

തുടർന്നുള്ള ഭാഗങ്ങളിൽ കാട്ടാളൻ ഇന്നിന്റെ അവസ്ഥയെ ചിന്തി ക്കുന്നു. കാട്ടാളത്തികളുടെ നൃത്തം ആസ്വദിച്ചിരുന്ന താൻ ഇന്നെ വിടെ? എന്റെ കിടാങ്ങളെവിടെ? അവർ തേൻകൂട്ടുകൾ തേടിപ്പോയ എന്റെ ആൺകുട്ടികളായിരുന്നു. പൂക്കുട നിറയ്ക്കാൻ പോയ പെൺകുട്ടികളായിരുന്നു. എന്റെ കിടാങ്ങൾ. അമ്മിഞ്ഞ കുടിച്ച കുഞ്ഞ് തന്നുടെ ചുണ്ടത്തൊട്ടിയ ആമ്പൽ പൂമൊട്ടുകളായ കൊച്ച രിപ്പല്ലുകളെവിടെ?

ഇപ്പോൾ ഈ വനത്തിലുയരുന്ന കരിഞ്ഞമണം തളിരെല്ലുകൾ കരി യുന്നതിന്റെതാണോ? മലകൾ ഉരുകിയൊലിക്കുന്ന നിറങ്ങളാണോ ദിക്കുകളിൽ നിറയുന്നത്? ഈ ഘട്ടത്തിൽ ഈറ്റപ്പുലി മുരളുന്ന കാട്ടാ ളന്റെ കണ്ണിൽ നിന്നും ഒരു തീത്തുള്ളി ഊറിയടർന്നു. കരളിൽ നുറു ങ്ങിപ്പോയ നട്ടെല്ല് നിവർന്ന് കാട്ടാളൻ എഴുന്നേറ്റു. ചുരമാന്തിയെഴുന്ന കരുത്തിന്റെ തിരമാലകൾ ചീറിയലച്ചു. കാട്ടാളന്റെ തകർന്ന ഹൃദയം

ഈ വരികളിൽ വ്യക്തമാണ്. സ്വന്തം വീര്യം നഷ്ടപ്പെടുത്തേണ്ടി വന്ന കാട്ടാളന്റെ കരളിന്റെ ദൈന്യത അവന് അറിയാം. കാട്ടാളന്റെ ഇന്നത്തെ ദാരുണമായ അവസ്ഥക്ക് മുമ്പിലാണ് വായനക്കാർ വന്നു നിൽക്കുന്നത്.

കാട്ടാളന്റെ സ്വത്വം ഉണർന്നു പ്രവർത്തിക്കുന്നു. തുടർന്നുള്ള വരി കളിൽ കാട്ടാളൻ തന്റെ പ്രദേശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചു പിടിക്കലിനായി ശക്തി സംഭരിക്കുന്നു. കൽമഴു എടുത്ത് വേട്ടക്കാ രുടെ കൈകൾ വെട്ടുമെന്ന് അറിയിക്കുന്നു. മല തീണ്ടി അശുദ്ധ മാക്കിയവരെ തലയില്ലാതെ ഒഴുക്കണം. മരങ്ങളരിഞ്ഞ് എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാലകൾ എടുത്ത് ജഗത്തിൽ (ലോകത്തിൽ) തൂക്കിയിടും. കൊരല് ഊരിയെടുത്ത് കുഴലൂതി വിളിക്കും. ഈ സമയങ്ങളിൽ മഞ്ഞാടി മയങ്ങിയ ശക്തികൾ എത്തുമ്പോൾ കുല വില്ലിൽ പ്രാണന്റെ ഞരമ്പുകൾ പിരിച്ച ഞാണ് ഏറ്റി ഇടിമിന്നലൊ ടിച്ച് അഗ്നിത്തിരയുതിർത്ത് അത് കരിമുകിലിൽ ചെന്നുരഞ്ഞ് പേമാ രിയായി പെയ്യും. ആ മഴ പേമഴയായി പൊടിവേരുകൾ മുളപ്പി ക്കും. പടരുന്ന മുള പൊട്ടി വിളിക്കും, സൂര്യന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയരും. വനത്തിന്റെ സുഭഗത ആടി ളിയും. വനമൂർച്ചയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാതാകും. താനന്നു ചിരിക്കുമെന്ന് കാട്ടാളൻ ഉറച്ചു പറഞ്ഞു.

ഈ കവിതയിൽ കാണുന്ന പരിസ്ഥിതിക്കും അതിന്റെ വിനാശത്തി നുമൊപ്പം സാംസ്കാരികമായ വിനാശവും സംഭവിക്കുന്നുണ്ട്. കാടിനെ തകർത്തെറിയുമ്പോൾ നാഗരികതയിൽ നിന്നും വ്യത്യസ്ത മായ ഗ്രാമീണ സംസ്കൃതിയാണ് തകരുന്നത് എന്നീ കവിത തെളി യിക്കുന്നു.

Kerala Plus Two Malayalam Question Paper March 2020 with Answers

നീറായ വനത്തിലാണ് കാട്ടാളൻ നിൽക്കുന്നത്. നെഞ്ചത്ത് ഒരു കുന്തം കുത്തിയാണ് കാട്ടാളൻ നിൽക്കുന്നത്. ഇവിടെ കാട്ടാളന്റെ നെഞ്ചിലെ പന്തം കാട്ടാളൻ സ്വയം തറച്ചതാണോ? എങ്കിൽ ഇതൊരു കലാരൂപം പോലൊരു പ്രകടനമായി മാറും. അതിനാൽ നെഞ്ചത്ത് തറച്ച പന്തം കാടു തകർത്തവർ കുത്തിയതാണ്. അല്ലെങ്കിൽ തന്റെ കാടു തകർന്ന വരുടെ ഭയവും വേദനയും കാട്ടാളന്റെ നെഞ്ചിൽ എരിയുന്ന പന്ത മാണിത്. കാടിന്റെ ആകാശത്ത് ചത്തുകിടക്കുന്നു അച്ഛൻ. കരിമേ ഘമാകാം. തുടർന്നുള്ള വരികളിൽ ആ സൂചനയുണ്ട്. അമ്മ മല യോരത്തിരുന്ന് ദുഃഖിക്കുകയാണ്. മരം പോയ മാമലകളുടെ താഴ്വാര ങ്ങളുടെ വരൾച്ച ഇവിടെ കാണാം. കാട്ടാളൻ വേഴാമ്പലിനെപ്പോലെ മഴയ്ക്കായി കാത്തിരിക്കുകയാണ്. ഈ കാട് കാട് അല്ലാതെയായിരി ക്കുന്നു. കാകോളക്കടലാണിപ്പോൾ. കടുത്ത വേദനകളുടെ കോട്ട യാണിത്. അതിൽ കരിമരണം കാവലിരിക്കുന്നു.

ഇടിമിന്നൽ പൂത്തിരുന്നതായിരുന്നു മാനം. അതിൽ കിനാക്കളായി രുന്നു വിതച്ചിരുന്നത്. തുളസിക്കാടുകൾ പോയി. ഈറൻമുടികൾ കോതിയ സന്ധ്യകൾ പോയി. ഇതിൽ സന്ധ്യകളിൽ പരിസ്ഥിതിയും വൈയക്തിക ജീവിതവും കാണുന്നു. പച്ചപൈക്കൾ (പച്ചക്കാള യെന്നും പുൽച്ചാടിയെന്നും) വിളിക്കും. ചാടി നടന്നിരുന്ന മുത്ത ങ്ങപ്പുല്ലുകൾ നഷ്ടമായി. അമ്പിളി പ്രതിഫലിച്ചിരുന്ന കറുകപ്പുല്ല് പൊയ്പ്പോയി. ചിലങ്കകൾ കെട്ടിയ കാറ്റും തരിവള കെട്ടിയ കാട്ടാറും ഇല്ലാതായി. മുളനാഴിയിൽ നിറച്ച പഴഞ്ചാറും ഇല്ലാതായി.

ഈ പരിസ്ഥിതി വിനാശത്തോടുള്ള പ്രതിഷേധം കവിതയിൽ നിറ യുന്നുണ്ട്. തീണ്ടി അശുദ്ധം വരുത്തിയ ആൾ കാട്ടാള കുല നിയമം അനുസരിച്ച് കൊല്ലപ്പെടേണ്ടവർ തന്നെ. പരിസ്ഥിതി മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസമാണ്. അത് തീണ്ടുന്നവൻ പുരാത നമായ ആചാരങ്ങളുടെ രീതിയിൽ അശുദ്ധമാക്കപ്പെടേണ്ടവർ ആണ്. ചരിത്രത്തിൽ സംഭവിച്ചത് തിരിച്ചാണ്. നാഗരികന്റെ ശരീ രവും വീടും തൊട്ടു തീണ്ടിയ മണ്ണിന്റെ മക്കളെ അശുദ്ധമാക്കി

മാറ്റിയ ചരിത്രം. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും തകരുമെന്നും താൻ അന്നു ചിരിക്കുമെന്നും ആശിക്കുന്ന കാട്ടാളൻ ഏതൊരു കാലഘട്ടത്തിന്റെയും ഉള്ളിൽ പടരുന്ന പ്രകൃതി പ്രേമത്തിന്റെ ഗായ കനാണ്. കാമുകനാണ്. വനം അന്യമായി കാണപ്പെടുകയും ജീവിതം വനമോടികളിൽ ആടിത്തെളിയുകയും ചെയ്യുന്ന ഒരു കാലമാണ് കാട്ടാളന്റെ സ്വപ്നവും പ്രതീക്ഷയും.

കാട്ടാളന്റെ ദർശനം വനജീവിതത്തിന്റെ തകർച്ചയിൽ നിന്നും രൂപാ ന്തരപ്പെട്ടതാണ്. സംസ്കാരത്തിന്റെ വേർതിരിവുകൾ ഉണ്ടാക്കി ഒരു നഗരം വെട്ടിപ്പിടിച്ചവർ എന്നും പണിക്കായി തയ്യാറാക്കി നിർത്തിയ ഒരു അടിയാളവർഗ്ഗം ഉണ്ട്. മണ്ണിന്റെ മക്കൾ. അവർക്ക് എല്ലാം നിഷേധിച്ചിരുന്നു – ദൈവത്തേയും വിദ്വയേയും മനുഷ്യ പാരമ്പര്യ ത്തെയും. തീണ്ടലും അയിത്തവും കൊണ്ട് മേലാളർ സംസ്കാര ത്തിന്റെ ഉയർന്ന പടവുകളിൽ കഴിഞ്ഞു. മണ്ണിന്റെ ചെളിയും ചേറും പുരണ്ടവർ നാട്ടിൽനിന്നും നഗരങ്ങളിൽ നിന്നും പുറത്താ ക്കപ്പെട്ടു. മേലാളന്റെ തീണ്ടലും അശുദ്ധവും നടപ്പിലാക്കേണ്ടത്. അടിയാളവർഗ്ഗമായിരുന്നു എന്ന് കാട്ടാളൻ വിളിച്ചറിയിക്കുന്നു. കാട് തീണ്ടി അശുദ്ധമാക്കുന്നവരെ അശ്വമാരായി അകറ്റേണ്ടതായി രുന്നു. എങ്കിൽ കാടും കാട്ടിലെ ജീവിതവും ഇവിടെ നശിക്കില്ലാ യിരുന്നു.

Kerala Plus Two English Question Paper March 2024 with Answers

Teachers recommend solving Kerala Syllabus Plus Two English Previous Year Question Papers and Answers Pdf March 2024 to improve time management during exams.

Kerala Plus Two English Previous Year Question Paper March 2024

Time : 2 1/2 Hours
Maximum : 80 scores

Questions 1 – 8. Answer all questions. Each carries 1 score. (8 × 1 = 8)

Read the following excerpt and answer the questions that follow:
I’m the only witness against him. He asked you can guess what …..

Question 1.
Who is the speaker?
Answer:
The speaker is Robert Baldwin.

Question 2.
What has the speaker witnessed?
Answer:
The speaker witnessed John Gresham misappropriating depositors’ money.

Question 3.
Who is ‘he’ referred to here?
Answer:
The ‘he’ referred to here is John Gresham.

Question 4.
What did he ask the speaker.
Read the following lines and answer the questions that follow:
Oh, just another kind of outdoor game,
One on a side. It comes to little more:
There where it is we do not need the wall:
He is all pine and I am apple orchard.
My apple trees will never get across
And eat the cones under his pines, I tell him
Answer:
He asked the speaker to say in the court that he does not remember anything about the misappropriation of the money so that he, (John Gresham) can escape punishment.

Kerala Plus Two English Question Paper March 2024 with Answers

Question 5.
Name the poem and the poet.
Answer:
The poet is Robert Frost

Question 6.
What is described as an outdoor game?
Answer:
Mending wall.

Question 7.
Why does the poet say that there is no need for a wall?
Answer:
The poet says that there is no need for a wall because his neighbour’s area is covered with pine trees and the poet’s area is full of apple trees. The apple trees of the poet will not go and eat the cones of the pines from the neighbour’s area.

Question 8.
Pick out the figure of speech in the last two lines.
Answer:
Personification.

Question 9-12. Answer any 3. Each carries 2 scores. (3 × 2 = 6)

Question 9.
Fill in the blanks with suitable phrasal verbs given in brackets.
(run out, carry away, look forward to, put up with)
a) I meeting you next week.
b) How can she her noisy neighbours?
Answer:
a) look forward to
b) put up with

Question 10.
The story Crime and Punishment is a satire on over-parenting. Give two pieces of advice to such parents. You may begin with.
Answer:
a) You should not
b) Don’t forget to
Answer:
a) You should not force your children to study when they are not mentally prepared for it.
b) Don’t forget to give them free time so that they can engage themselves in things which they like.

Kerala Plus Two English Question Paper March 2024 with Answers

Question 11.
K.Satchidanandan presents a different perspective of stammer in the poem Stammer. What does the poet think of stammer? Give your response in not more than two sentences.
Answer:
The poet K. Satchidanandan thinks that stammering is not a handicap; it is a mode of speech. When someone stammers he is offering a sacrifice to the God of meanings.

Question 12.
Fill in the blanks using suitable words given in brackets. Activities that ….(a)…. (devastate/devastates) the societies and environment ….(b)….(continue/continues) unabated.
Answer:
a) devastate
b) continues

Questions 13 – 19. Answer any 5. Each carries 4 scores. (5 × 4 = 20)

Question 13.
A few errors have crept in the following sentences. Edit it. (Errors are in the following areas: form, article, spelling, preposition) I would noticed a woman sitting by a side of the road, portioning out all-too,meager amounts to dal and rice for her famly.
Answer:
1 noticed a woman sitting by the side of the road, portioning out all-too meagre amount of dal and rice to her family.

Question 14.
The play Post Early for Christmas is a source of laughter, yet beneath the humour lies a valuable life lesson for all of ur to learn. Substantiate.
Answer:
The play Post Early for Christmas is certainly a source for laughter, yet beneath the humour lies valuable life lesson for all of us to learn. The play teaches us to do things in time to avoid last minute rushes. The Postal Assistant must have been more careful in accepting the parcel. It also teaches us not to be panicky unnecessarily. The suspected bomb in the parcel given by the tourist proves to be a beautiful clock that he wanted to send to his friend.

Kerala Plus Two English Question Paper March 2024 with Answers

Question 15.
Shaheen Mistry felt that in St.Xavier’s, Mumbai a far more bookish form of learning replaced the academic rigour and intellectual stimulation she had received in Massachusetts. Do you agree with this opinion? Give four points for or against the topic Indian system of education tends to prioritize theoretical knowledge over practical skills.
Answer:
I quite agree with Shaheen Mistri’s opinion that the Indian education system is bookish.

  1. We lay stress on bookish learning.
  2. A lot of importance is given to remembering things by heart. A lot of facts, figures and’ formulae are crammed into our heads.
  3. The examinations also check our memory and not our competence in doing things. Theory is given greater importance than practice.
  4. We may know a lot of things about Britain and America, but we may not know the things in our immediate locality. It is high time we changed our system of education.

Question 16.
Report the following dialogue:
Iran Alam : I am so thirsty. Can you give me some water?
Rickshaw puller : Sorry, I don’t carry water bottles in my rickshaw.
Irfan Alam : I will buy eight bottles of . water and keep it in your rickshaw. For every bottle you sell, we will make a profit of two rupees which we could split in half.
Answer:
Irfan Alam told the Rickshaw puller that he was thirsty, and if he could give him some water. The rickshaw puller told Irfan Alam that he did not carry water bottles in his rickshaw. Then Irfan told him that he would buy 8 bottles of water and keep them in his rickshaw. From every bottle he sold he would make a profit of two rupees which could be split between them.

Question 17.
I spin the curtains, warp and woof, And shake the down to be their bed. Elaborate on the idea of the above lines.
Answer:
These lines are taken from the poem “Any Woman” by Katharine Typan. The entire poem stresses the importance of the woman in a house. The woman is the pillars of the house; she is the keystone of the arch; she is the fire upon the hearth; she is the light of the sun. The children get warmth from her. She bonds everyone together with love. She is the house from floor to roof. She is the walls and the board. She spins the curtains, its lengthwise and crosswise threads. She is the one filling the bed of the children with down (soft hair of animals) so that they lie down and sleep comfortably.

Question 18.
Today’s women are all ^et to take up various roles in life. In those roles, they might face many challenges. List out four qualities a woman needs, to face the challenges of life.
Answer:
Today’s women are all set to take up various roles of life and in those roles they might face many challenges. To face these challenges she needs many qualities. The four qualities a woman needs are: competence, self confidence, daring the difference and the willingness to come out of their comfort zones. All these can be achieved through the three Ls – Learning, Labour and Leadership and the daring to dream.

Kerala Plus Two English Question Paper March 2024 with Answers

Question 19.
The African adage quoted by Christine Lagarde in her speech The 3Ls of Empowerment throws light on the importance of educating girl children.
Answer:
The African adage quoted by Christine Lagarde in her speech “The 3 Ls of Empowerment” is “If you educate a boy, you train a man. If you educate a girl, you train a village.” This adage stresses the importance of women education and it shows a plain truth. Men usually do not spend much time at home or with their families. They go out to earn livelihood for their families.

Women, generally, stay at home. Children spend most of their time with their mothers and learn many things from them. Children interact with many other children from different households. Thus the education got by a woman helps it to be spread among many. This way educated women form the backbone of an educated, enlightened society.

Questions 20-25. Answer any 5. Each carries 6 scores. (5 × 6 = 30)

Question 20.
Proud of her husband, Martha narrates the whole incident, from the bank crash to Baldwin’s placement in The Third National, to one of her friends. Write the narration in Martha’s words. (Hints: misappropriation – crash – prison – bribe – reward)
Answer:
My husband Robert is a gem of a person. Without hesitation I can say that he is a synonym for honesty. He has practised it all his life and he has been trying to instil it into our two children and also me. His salary is very small. He gets only $60 a week but he will never think of increasing his income by questionable means. He is a man of self¬confidence and he is sure of himself. He has an uncompromising attitude. He is highly committed to his family and he spends a lot of prime time with us. My husband neither drinks nor smokes nor gambles.

He could have easily taken the money offered by John Gresham and we could have lived a more comfortable life. In fact Evie, John and even I tried to persuade him that saying “I don’t remember” in the court is not a big sin at all and he should say it and get the money promised to him by John Gresham. He loves John Gresham and that is why he named our son John. But neither his love for Gresham nor his desire to give his family better comforts would persuade him to take a bribe. That is my children and I am proud of him.

Question 21.
The farmer in the play Post Early for Christmas reads the news about finding a bomb in a post office in London. Write the probable newspaper report. (Hints: time-bomb found – Scotland Yard – Christmas parcel London post office – suspicious parcel – report)
Answer:
London: 20 December 2016. There was a time bomb scare at the Milton Square Post Office in London in the rush hours of the morning. From my talks with the Post office Assistant and some onlookers this is what transpired at the post office. A foreign tourist arrived with well-wrapped parcel and he said it contained something precious and he was sending it to his friend as a special Christmas present. Some questions he asked about the safety of the parcel and about the time it would reach the central post Office for clearing created some doubts in the minds of the Postal As-sistant.

The parcel was booked and the tourist left for-getting his gloves on the counter. Soon the Assistant noticed that there was a ticking sound coming from the parcel. She mentioned it and immediately a farmer who was present there said it must be a time bomb. He had read an alert in the Newspaper which was is¬sued by the Scotland Yard asking people to be on their alert for ominous looking parcels. He was certain that his parcel contained a time bomb.

People got scared and they ran for cover. The farmer asked for a bucket of water. In the meantime a police man was brought. Soon the tourist returned to take his gloves back. There was an argument between the policeman and the tourist. The policeman then threw the parcel into the bucket of water. The tourist was angry with everyone there for spoiling his precious Swiss Watch he had bought for his friend.

Kerala Plus Two English Question Paper March 2024 with Answers

Question 22.
Nomita, though clad in a “wealthy wife’s saree”, is not treated well by her husband Ajit, who wears the mask of a gentleman. Attempt a detailed character sketch of Ajit in the story Matchbox.
Answer:
I quite agree with Nomita’s statement because Ajit had no right to read the letter addressed to her and then keep it in his pocket for three days without telling his wife Nomita about it. Ajit has got the key to the letter box. Whenever he finds a letter addressed to Nomita, he opens it and reads it first. Sometimes he gives the letter to her but sometimes he does not even give it. He suspects that the letters that come to her might be from her old lovers.

This is indeed vulgar behaviour on his part. Nomita tried many things to stop him from reading Her letters. She showed anger, took offence, tried to shame him and used sarcasm. But he just laughed them away. At times he scolded her. He says he has a right to open his wife’s letters as he is not sure they are not love letters. He even insults her by calling her a dungpicker’s daughter. She was so angry that she even tries to commit suicide by burning herself and sets fire to her sari. Ajit is certainly not a good husband.

Question 23.
Acknowledging the tremendous social service done by Ratna, the human horegallu, her company awarded her ‘The Social Worker of the Year Award’. Being the reporter of the local news channel, you got a chance to interview her. As expected, irie interview turned out to be friendly and pleasant.
Write the six interview questions you have asked Ratna and her responses to it.
Answer:
I : Madam Ratna, I want to congratulate you on getting “The Social Worker of the Year Award” from your company. How do you feel?

Ratna : I feel very happy. But I am not sure if I deserved such an honour and recognition. I did not do anything extraordinary.

I : You were a human horegallu. Not everyone can sit down and listen patiently to the problems of others. Who inspired you to do that?

Ratna : It was my grandfather who inspired me to do that. He sat on the stone bench with the tired travellers and listened to the tales of troubles and woes they told him.

I : By merely listening to the problems of the people, how do you help them?

Ratna : When the people speak of their troubles to an empathetic listener, they feel their burdens getting lighter. I know I can’t give solutions to the problems of people.

I : Who will give solutions to their problems?

Ratna : They themselves have to solve them by looking at the different, possibilities.

I : Will you continue to be a human horegallu?

Ratna : I will certainly continue to be so. I know by being an empathetic listener I am helping them to reduce the intensity of their burdens.

I : What advice do you give to people?

Ratna : I am nobody to advise anyone. But I would say that people should be horegallus, at least listening to the problems of the people without being judgmental.

Ratna : Thank you Madam, for your time and your good words.

I : It’s alright.

Kerala Plus Two English Question Paper March 2024 with Answers

Question 24.
Drug abuse has become a significant social menace that demands a collective effort to eradicate it from the society. As a member of the Souhrida Club, you decide to write a letter to the editor of a famous daily, showcasing your concern over the issue. Draft the likely letter.
Answer:
Svetlana Raj
Mundakkal House Azad Road Kaloor
Mobile: 94966 78981
e-mail: svetlanarai@rediff.mail.com

1 July 2024
The Editor
The Indian Express
Kochi
Dear Sir,
Sub.: The Menace of Drug Abuse
Through your prestigious paper, I would like to bring to the notice of children, their parents, the school authorities and the police about the menace that is threatening our society. Drug abuse has both mental and physical impacts. The drug addict experiences sensory deprivation. He has a general feeling of physical discomfort and there are personality changes in him. The addict feels depressed. He fails to respond either to his environment or to other people. His mental disturbance can be like paranoia.

The addict knows he has a problem. But he does not know the source of his problem and he looks for its cause in everything but himself. He looks upon external objects with suspicion. Anything outside scares him and he draws further and further into himself. There are also drug-related physical disorders. Dirty needles and solutions used for injecting drugs can cause abscesses in the arms and veins. They can cause liver disease, venereal disease and infection of the kidney and brain. Sniffing cocaine and amphetamines can damage the tissue of the nose.

Marijuana and tobacco smoking can cause lung diseases. Babies of women addicted to opiates are likely to be born addicted and to suffer from withdrawal symptoms. Cocaine and amphetamines cause hair fall. Marijuana can damage cells. A drug addict can easily get pneumonia, tuberculosis, mal-nutrition and weight loss. An oyerdose of any sensual drug can cause respiratory or cardiac failure and death. I hope all those concerned will take note of the dangers of psychedelic drugs and do their best to eradicate this evil from our midst. Yours sincerely,
Sd/-
(Svetlana Raj)

Question 25.
Chemmanam Chacko beautifully portrays the contrast between expectations v/s reality of the narrator in the poem Rice. Substantiate.
Answer:
It is very true to say that Chemmanam Chacko beautifully portrays the contrast between expectations and reality of the narrator in the poem “Rice”. Chemmanam Chacko is a master satirist. In his poem “Rice”, he highlights the changes in the attitude of people with the changing times. The narrator went to North India and made research for four years and then he got a PhD for his work on making toys with husk. When he left for his research, there was a lot of husk in his own house and also in the places around as his own father and others cultivated rice.

But when he returns with his doctorate, he finds there is no husk as all the rice farmers started cultivating rubber and other commercial products for the market. We hear his father saying that he has stopped cultivating rice. Only fools will try rice farming for any gain. Rubber money is better. The government gives rice to those who have no paddy fields. The narrator wants to eat athikira rice but the younger brother brings the ration for the household and the ration consists of only wheat. The Chief Minister is flying like an arrow to the Centre to clamour for more grains. The narrator asks, “Can we get some husk from the Centre to make toys with it?” This is really bitter as we know he has a doctorate in toy-making with husk.

Questions 26 – 28. Answer any 2. Each carries 8 scores: (2 × 8 = 16)

Question 26.
Below is the advertisement issued by the HR department of SammaaN, inviting applications for recruitment for the post of General Manager. Draft a job application letter with a detailed resume.

Vacancy
General Manager
SammaaN Foundation

Qualification: Graduation in any discipline.

Age: Between 20 and 30

Previous experience and good communication skill in English are preferred.

Interested candidates may submit their application and resume in ten days via email to summaanhr@rediffmail.com

Answer:
To: summaanhr@redfiffmail.com
Sub.: Application for the post of a General Manager

This has reference to your advertisement appearing in the “Times of India” dated 24 May 2024 inviting applications for the post of a General Manager.

I have an MBA in Human Resources. I studied at MET’s School of Engineering, Kuruvilassery, Mala, affiliated to the Calicut University. I passed in 2021 with 85% marks in the aggregate. I have nearly 3 years of experience as a General Manager in GJ Infotech, Tana, Irinjaiakuda.

My resume, copies of my MBA certificate, mark lists and the experience certificate are closed.
I assure you of full satisfaction if I am given a chance to work under you. Thanking and hoping to hear from you soon.

Yours faithfully,
Sd-
(RosammaJoe)
Enel: 4

RESUME OF ROSAMMA JOE

Objective: To associate myself with an ‘ organization that provides a challenging job and an opportunity,to prove innovative skills and diligent work.

Contact Details:-

  • Rosamma Joe
  • Kalathil House
  • Changanassery
  • Kottayam – 686 105
  • Mobile 9497187778
  • e-mail: rosammaioe@hotmail.com

Personal Details:-

Age & Date of birth : 24 years, 20 July 2000

Nationality : Indian

Marital status : Single

Educational Qualifications:

  • MBA Human Resources (2021) with 85% marks, MET’s School of Engineering, Kuruvilassery, Mala.
  • BBA (2019) with 83% marks, MET’s School of Engineering, Kuruvilassery, Mala.
  • +2 with 90% (2Q15) with 90% marks, Govt. H.S.S. Edappally.

Computer Skills: MS Word, Java.

Experience: Worked as a General Manager in GJ Infotech, Tana, Irinjaiakuda from August 2021 to March 2024.

Special Abilities :

  • While at College, in the Final Year I was the student Editor of the MET’s College Magazine.
  • Got 1st Prize in a District Level Essay Competition while I was in MET’s.
  • I was the Badminton Champion of the Inter-Collegiate Championship Competition in 2020.

References:

  • Adv. George Arackal, Director, Students’ PG Centre, Irinjaiakuda, Mobile 9496235689.
  • Prof. George Mundakkal, MET’s School of Engineering, Kuruvilassery, Mala, Mobile 9496123231.

Commitment: I bring along dedication, loyalty and determination to excel in what I am asked to do by my Employer.

Sd/-

(Rosamma Joe)

Question 27.
Activities that devastate the environment and societies continue unabated. Today we are faced with a challenge that calls for a shift in our thinking, so that humanity stops threatening its life-support system. We are called to assist the Earth to heal her wounds. Wangari Maathai calls on the young generation to take up this challenge.

As the representative of the student community, you are to deliver a speech that would nurture a sensitive and reverential love for nature, in the school assembly on June 5, World Environment Day. Write the script of the speech. (Hints: significance of the day-deforestation- industrialization – destroyed bio-diversity – afforestation – larger family of life)
Answer:
Respected principal, teachers and fellow students, Today is the 5th of June and we all know that it is the World Environment Day. Today I am going to talk about Environmental Destruction and howto stop it. We in Kerala are facing tragedies one other another. A deluge ravaged our State in August 2018, in which over 470 people died and properties worth 40,000 crore were destroyed. We were still trying to overcome the problems caused by that deluge, when on 8 August 2019, due to heavy rainfall in the Monsoon season, severe flood affected Kerala causing landslides.

As a security measure, the Government of Kerala issued Red alert in the 9 districts in Northern and Central Kerala, orange alert in 3 districts of Central Kerala, and yellow alert in the 2 districts of southern Kerala. Thousands of people were evacuated to safer places and relief camps. A total of 101 people have died due to rain-related incidents since 14 August 2019. These camps had more than 2 lakh people from various parts of the state.

Why these floods and landslides? They are actually caused by man! Biodiversity is destroyed. Resources are mismanaged. The areas which would hold the water are filled up and townships are constructed in the name of urbanization. The outlets to the sea are partially blocked and the fivers can’t easily drain into the seas. Wangari Maathai was correct when she said, “Today we are faced with a challenge that calls for a shift in our thinking so that humanity stops threatening its life support systems.” But we don’t care.

We continue with our deforestation, sand¬mining and overexploiting our minerals. We continue polluting our environment with vehicles and factories and spraying poisons over our fields. If we destroy the environment, it will definitely destroy us through floods, droughts and pandemics like Covid-19 which we are still fighting with. Disrupt the environment and it will disrupt you in more than one way.

Kerala Plus Two English Question Paper March 2024 with Answers

Question 28.
Write an appreciation of the poem Neighbour in comparison with Mending Wall by Robert Frost.

Neighbour

lain Crichton Smith

Build me a bridge over the stream
to my neighbour’s house
where he is standing in dungarees
in the fresh morning.

O ring of snowdrops
spread wherever you want
and you also blackbird
sing across the fences.

My neighbour, if the rain falls on you,
let it fall on me also
from the same black cloud
that does not recognise gates.
(dungarees – a type of dress)
Answer:
The poem “Neighbour” by lain Crichton Smith is a beautiful poem about the neighbour. The poet wants a bridge to be built over the stream to his neighbour’s house. It is morning and his neighbour is standing in his house wearing dungarees. He wants the bridge to be covered by beautiful rain drops. He wants a blackbird sing across the fences. If the rain falls on the neighbour, it should fall on the poet also. The rain that pours from the black cloud does not recognise gates as it falls on everyone without any distinction.

“Neighbour” is a short poem of just 3 stanzas. It is not in rhyme. Its language is very simple and it has a fine message of equality and love between neighbours. The poem has excellent visual and auditory images. We can see the bridge over the stream, the neighbour’s house, the neighbour standing in dungarees, and snowdrops on the bridge and other places, the blackbird and the rain. Auditory images are the singing of the bird and the murmur of the rain.

The Poem “Mending Wall” also talks about neighbours. In that poem Robert Frost does not want a wall between neighbours because he has an apple orchard and the neighbour’s plot is full of fine trees. The poet says that his apple trees will never get across and eat the cones under his pines. But the neighbour believes good fences make good neighbours.

Only when you see the fence or wall you will know how far you can go. If there are no walls or fences there will be trespasses and that will lead to troubles between neighbours. Frost’s poem is much longer than lain Crichton Smith’s. Frost has used many more poetic devices than lain Crichton Smith. Mending the Wall has a mesmerising quality. Both are excellent poems, but I prefer “Mending Wall” to “Neighbpur”.

Kerala Plus Two Malayalam Question Paper March 2021 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf March 2021 to improve time management during exams.

Kerala Plus Two Malayalam Previous Year Question Paper March 2021

Time: 2½ Hours
Total Score: 80 Marks

1 മുതൽ 5 വരെയുള്ള ചോദ്യങ്ങൾക്ക് സൂചനകളിൽ നിന്ന് ഉത്തരം തിരഞ്ഞെടുത്തെഴുതുക. (2 സ്കോർ വീതം) (5 × 2 = 10)

Question 1.
‘കിരാതവൃത്തം’ എന്ന കവിതയിൽ കണ്ടെത്താവുന്ന രണ്ട് ആശ യസൂചനകൾ എഴുതുക. (2 സ്കോർ വീതം)
• ചൂഷണത്തിൽ അധിഷ്ഠിതമായ
• നാഗരികത നാഗരിക ജീവിതത്തിന്റെ ആസ്വാദ്യത
• ആവാസ വ്യവസ്ഥയ്ക്കുമേലുള്ള അധിനിവേശം
• വ്യവസായവൽക്കരണത്തിന്റെ ഗുണങ്ങൾ
Answer:
• ചൂഷണത്തിൽ അധിഷ്ഠിതമായ നാഗരികത,
• ആവാസവ്യവസ്ഥ യ്ക്കുമേലുള്ള അധിനിവേശം.

Question 2.
ശകുന്തളയുടെ വാക്കുകളിൽ നിന്നു ദുഷ്ഷൻ എന്ന കഥാ പാത്രത്തിന് യോജിക്കുന്ന രണ്ടു പ്രസ്താവനകൾ കണ്ടെത്തുക.
• കടുകിന്മണി മാത്രമുള്ള പരദോഷം കാണുന്നയാൾ
• പ്രജാവത്സലൻ
• സജ്ജനങ്ങളെ നിന്ദിക്കുന്നയാൾ
• സാരജ്ഞൻ
Answer:
• കടുകിന്മണി മാത്രമുള്ള പരദോഷം കാണുന്നയാൾ,
• സജ്ജന ങ്ങളെ നിന്ദിക്കുന്നയാൾ.

Question 3.
താഴെ തന്നിരിക്കുന്ന സൂചനകളിൽ നിന്നു കാക്കാരശ്ശി നാടക ത്തിന് അനുയോജ്യമായവ തിരഞ്ഞെടുക്കുക.
• സാമൂഹിക വിമർശനം ലക്ഷ്യമാക്കുന്നില്ല
• സംഗീതം, നൃത്ത്, അഭിനയ് എന്നിവയ്ക്ക് പ്രാധാന്യം
• നാടോടി നാടക ഗാനശാഖയിൽപ്പെടുന്നു.
• സ്ത്രീകഥാപാത്രങ്ങൾ കടന്നുവരുന്നില്ല
Answer:
• സംഗീതം, നൃത്തം, അഭിനയം എന്നിവയ്ക്ക് പ്രാധാന്യം,
• നാടോടി നാടക ഗാനശാഖയിൽ പെടുന്നു.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 4.
പുലിക്കോട്ടിൽ ഹൈദരുടെ കൃതികൾക്ക് അനുയോജ്യമായവ കണ്ടെത്തുക
• ഗാർഹിക പ്രശ്നങ്ങൾ കടന്നുവരുന്നില്ല.
• ഏറനാടൻ ഭാഷയുടെ സാന്നിധ്യം
• സ്ത്രീ പക്ഷപാതിത്വം
• അറബി നാടുകളിലെ കഥകൾ മാത്രം സ്വീകരിച്ചു
Answer:
• ഏറനാടൻ ഭാഷയുടെ സാന്നിധ്യം
• സ്ത്രീപക്ഷപാതിത്വം.

Question 5.
കലാമണ്ഡലം ഹൈദരലിയുടെ കലാജീവിതവുമായി ബന്ധപ്പെട്ട യോജിച്ച രണ്ടു പ്രസ്താവനകൾ എഴുതുക.
• ജന്മസിദ്ധിയും സാധനയും ആ കലാകാരനെ രൂപപ്പെടുത്തി.
• സമുദായത്തിന്റെ ചട്ടക്കൂടിനകത്തുതിന്നു കലാപഠനം നടത്തി
• പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ കല സഹായിച്ചു.
• ഇതരമതസ്ഥർ സഹായം നിഷേധിച്ചു.
Answer:
• ജന്മസിദ്ധിയും സാധനയും ആ കലാകാരനെ രൂപപ്പെടുത്തി,
• പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ കല സഹായിച്ചു.

6 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് 2 – 3 വാക്യത്തിൽ ഉത്തരമെഴുതുക. (2 സ്കോർ വീതം).
(6 × 2 = 12)

Question 6.
ടോട്ടോയ്ക്കും ജോവലിനും പാകത വരുന്നു എന്ന് അച്ഛനു തോന്നിയത് എന്തുകൊണ്ട്?
Answer:
ടോട്ടോയും ജോവലും സ്കൂളിലെ മാതൃകാവിദ്യാർത്ഥി കൾക്കുള്ള സർട്ടിഫിക്കറ്റ് നേടുന്നു. സമ്മാനമായി തങ്ങളുടെ സഹപാഠികൾക്ക് വീട്ടിൽ വച്ച് ഒരു പാർട്ടി കൊടുക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.

Question 7.
ബാഹുകൻ നളൻ തന്നെയെന്നു കേശിനി ഉറപ്പിച്ചതിന് രണ്ടു കാര ണങ്ങള എഴുതുക.
Answer:

  • ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങളെല്ലാം എത്തിച്ച പ്പോൾ കുടത്തിൽ വെള്ളം തനിയേ നിറഞ്ഞു, അഗ്നി അഹ ങ്കാരമില്ലാതെ കത്തി.
  • തേരലങ്കരിച്ചിരുന്ന പൂക്കൾ വാടിയിരിക്കുന്നത് കണ്ട് അവയെ തലോടിയപ്പോൾ അവയെല്ലാം പുതു പൂക്കളായി മാറി.

Question 8.
‘പുരുഷന്റെ അഹന്ത ഗൗളി ജന്മത്തിലും തീർത്തും തേഞ്ഞുപോ യിരുന്നില്ല’ എന്നു പറയാൻ കരണമെന്ത്?
Answer:

  • താൻ മുജ്ജന്മത്തിൽ കഥാകൃത്തായിരുന്നെന്നും തന്റെ കഥ കൾ മലയാളത്തിലെ മികച്ച കഥകളാണെന്നഭിമാനിച്ചിരുന്നതു കൊണ്ടാണ് ഈ ജന്മത്തിൽ താൻ മേൽക്കൂര താങ്ങുന്ന ഗൗളി യായതെന്നും ആൺഗൗളി.
  • തനിക്ക് മുൻജന്മത്തെക്കുറിച്ച് ഒരോർമ്മയും ഇല്ലെന്ന് പെൺഗൗളിയുടെ ആത്മനിന്ദ. അതിന് ബോധോദയം ഉണ്ടാ വണം, ബുദ്ധൻ ചെയ്തതുപോലെ ബോധിവൃക്ഷച്ചുവട്ടിൽ ധ്വാനത്തിലമരണം എന്ന് ആൺഗൗളി.

Question 9.
‘അലകടലിൻ വേരുപറിക്കാൻ കുതറി കാട്ടാളൻ’ ഇവിടെ തെളി യുന്ന ഭാവമെന്ത്?
Answer:

  • ആവാസ വ്യവശത നഷ്ടമായിപ്പോയ കാട്ടാളന്റെ നെഞ്ചിലെ നീറ്റൽ.
  • കാട്ടാളന്റെ കരളിൽ ചാട്ടുളിയായി തറയ്ക്കുന്ന പ്രകൃതിമാതാ വിന്റെ ദയനീയമായ നിലവിളി.
  • ഉരുൾപൊട്ടിയ മാമല പോലെ അലറിക്കൊണ്ട് അലകടലിൻ വേരു പറിക്കാൻ കുതറുന്ന കാട്ടാളന്റെ രൗദ്രഭാവം.

Question 10.
‘ദേവസ്യയ്ക്ക് ചിരി അടങ്ങാതെ പോയി’ എന്തുകൊണ്ട്?
Answer:

  • കൊല്ലാങ്കണ്ടത്തിൽ ദേവസ്വയുടെ തലയിൽ ഒരു പെരുന്തൻ തേങ്ങ ഞെട്ടറ്റു വീണു.
  • ദേവസ്യ മരിച്ചെന്ന് കരുതി നാരായണപിള്ള ഓടിയെത്തി. ഇത്രയും വലിയൊരു തേങ്ങ ഇത്ര
  • പൊക്കത്തിൽ നിന്നും വീണിട്ടും താൻ മരിച്ചില്ലല്ലോ എന്നോർത്ത് ചിരി അടക്കാൻ കഴിയാത്ത ദേവസ്യ.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 11.
‘കമ്പ്യൂട്ടർ, തത്ത്വവിചാരങ്ങളുടെ ഘാതകനാണ്’ – എന്ന് ശ്രീധ രന് തോന്നാനിടയായത് എന്തുകൊണ്ട്?
Answer:

  • ഒരാൾക്ക് കപ്പലിലോ കാൽനടയായോ ലോകം ചുറ്റാൻ കഴിയും. എന്നാൽ ജീവിതകാലം മുഴുവൻ ചെലവഴിച്ചാലും സൈബർ സ്പേസിന്റെ ഒരംശം പോലും കാണാൻ കഴിയില്ല.
  • കമ്പ്യൂട്ടറിന് മുമ്പിൽ ഇരിക്കുമ്പോൾ ഇത്തരം ആലോചന കൾക്ക് സ്ഥാനമില്ലെന്നും കമ്പ്യൂട്ടർ തത്ത്വവിചാരങ്ങളുടെ ഘാതകനാണെന്നും ശ്രീധരൻ തിരിച്ചറിയുന്നു.

12 മുതൽ 21 വരെയുള്ള ചോദ്യങ്ങൾക്ക് അരപ്പുറത്തിൽക്കവി യാതെ ഉത്തരമെഴുതുക. (4സ്കോർ വീതം) (10 × 4 = 40)

Question 12.
‘നല്ലനായിരിപ്പവൻ നല്ലതു ഗ്രഹിച്ചീടും’ ഈ പ്രസ്താവനയിലൂടെ ദുഷ്ഷൻ മഹാരാജാവിന് ശകുന്തള നൽകുന്ന സന്ദേശമെന്ത് ? വ്യക്തമാക്കുക.
Answer:
സാമൂഹിക ജീവിയായ മനുഷ്യന് സമൂഹത്തോട് ചില കടമകളും കർത്തവ്യങ്ങളുമുണ്ട്. അത് നാം നിറവേറ്റണം. നല്ല മനുഷ്യർ സ്വന്തം കർത്തവ്യങ്ങളെക്കുറിച്ച് ബോധ്യമുള്ളവരാണ്. അവർ സ്വന്തം സ്വഭാ വഗുണംകൊണ്ട് കുറ്റമുള്ളവരെപ്പോലും നിന്ദിക്കുകയില്ല. നല്ലവൻ എപ്പോഴും നല്ലതുമാത്രമേ ഗ്രഹിക്കുകയുള്ളൂ. അത് അരയന്നം വെള്ളത്തെ മാറ്റി പാൽകുടിക്കുന്നതുപോലെയാണ്.

Question 13.
‘നളൻ ബുദ്ധിമാനാണെന്ന് കേശിനി തിരിച്ചറിഞ്ഞതെങ്ങനെ? വിശ ദമാക്കുക.
Answer:
കേശിനി ബാഹുകനോട് നേരിട്ടു സംസാരിച്ച കാര്യങ്ങളിൽനിന്നും ബാഹുകൻ ബുദ്ധിമാനാണെന്നും കേശിനി മനസ്സിലാക്കുന്നു. ദമ യന്തി രണ്ടാം സ്വയംവരം നിശ്ചയിച്ചതിൽ കുപിതനായി പെരുമാ റിയതും, ദിവ്യസിദ്ധികളും ബാഹുകൻ നളൻ തന്നെയാണെന്ന് ഉറ പിക്കുന്നതിന് കേശിനിയെ സഹായിക്കുന്നു. ഋതുപർണ്ണനേയും സാകേതപതിയേയും വണങ്ങുന്ന ബാഹുകനിൽ കേശിനി നളന്റെ ധർമ്മനിഷ്ഠ കാണുന്നു. ഇങ്ങനെ ബാഹുകവേഷത്തിൽ വന്നത് നളൻ തന്നെയാണെന്ന് കേശിനി തീർച്ചപ്പെടുത്തുന്നു.

Question 14.
‘പിറവിയിലുള്ളൊരു ജാതകദോഷം
കുറയല്ലതുകൊണ്ടിങ്ങനെ നമ്മെ
കുറവു പറഞ്ഞു നശിപ്പിക്കുന്നു
‘കുറവറ്റീടിന മുനികുലനാഥൻ’ ശീലാവതിയുടെ ഈ വാക്കുക ളുടെ പൊരുൾ വ്യക്തമാക്കുക.
Answer:
കുഞ്ചൻ നമ്പ്യാരുടെ ശീലാവതി ചരിതത്തിൽ ഭർത്താവിന്റെ കുത്തുവാക്കുകൾ കേൾക്കുന്ന ഭാര്യയുടെ സഹനമാണുള്ളത്. മുനിയായിട്ടുപോലും വീട്ടിൽ ഭാര്യയെ അടിച്ചമർത്തി പുരുഷാ ധികാരം കാണിക്കുന്ന ഭർത്താവാണ് ഉഗ്രശ്രവസ്സ്.

നന്നായി ശുശ്രൂഷിച്ചിട്ടും ശീലാവതിയെക്കുറിച്ച് നല്ലത് പറയാത്ത മുനിയെയാണ് കവിതാഭാഗത്ത് കാണുന്നത്.

നല്ല കഷായവും നല്ല മുക്കുടിയും ശീലാവതി കൊടുക്കുന്നു. ണ്ട്. ഔഷധമാണ് മുക്കുടി. മരുന്നുകൊടുത്തിട്ടും ഒരു മാറ്റവും ഭർത്താവിനില്ല. രോഗം ഔഷധത്തെ വെല്ലുന്നു.

ഇല്ലങ്ങളിൽ നടന്നുചെന്ന് തെണ്ടിയിട്ടാണ് നെല്ലും അരിയും കിട്ടു ന്നത്. ഭർത്താവ് പറഞ്ഞപോലെ അത് കുത്തി കല്ല് കളഞ്ഞ് വച്ചു കൊടുത്താലും ആൾക്ക് രുചിയില്ല. കൊള്ളിവാക്ക് കേട്ടാൽ ചാവുന്നതാണ് ഭേദം എന്ന് വിചാരിക്കും.

എടുത്താലും കൊടുത്താലും അടുത്താലും കുളിച്ചാലും പറ ഞ്ഞാലും കുറ്റമാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമേ പറയാനുള്ളു. സമൂഹത്തിൽ, കുടുംബത്തിനുള്ളിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥകൾക്ക് ഉത്തമോദാഹരണമാണ് ശിലാ വതി ചരിതം.

Question 15.
‘വെളിച്ചത്തിനു പിന്നിൽ ഒരു ചതിയുണ്ട്’. ഇങ്ങനെ ദിവാകരന് തോന്നാനിടയായത് എന്തുകൊണ്ട്? വിശദമാക്കുക.
Answer:
അവകാശങ്ങളുടെ പ്രശ്നം എന്ന പത്മരാജൻ കഥയിൽ വെളിച്ച ത്തിന് സവിശേഷമായൊരു സ്ഥാനമുണ്ട്. ഈ കഥയിൽ മാത്രമല്ല നമ്മുടെ ഈ ആധുനിക ഉപഭോഗ സംസ്കാരത്തിൽ വെളിച്ചത്തി ന്, കൃത്രിമ വെളിച്ചത്തിന് സവിശേഷമായൊരു സ്ഥാനം ഉണ്ടായി ട്ടുണ്ട്. കണ്ണഞ്ചിക്കുന്ന കൃത്രിമ വെളിച്ചങ്ങൾ പകർന്നു തരുന്ന വല്ലാത്തൊരു മായിക കാഴ്ച്ചയിൽ മയങ്ങിത്തന്നെയാണ് ഇന്നത്തെ ലോകം മുന്നോട്ടുപോകുന്നത്. ജീവിതത്തിന്റെ കുറ വുകളെ കൃത്രിമവെളിച്ചത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശധാര യിൽ മായ്ക്കുക. അങ്ങനെ കുറവുകളെയും കുറ്റങ്ങളെയും അപാകതകളെയും കാണാനും പരിഹരിക്കാനുമുള്ള വെളിച്ചം അതിന്റെ വിപരീതാർത്ഥത്തിൽ സഞ്ചരിച്ച് അവ മറയ്ക്കാനുള്ള കനത്ത മറയായിമാറുന്നു. വിരോധാഭാസ ലോകത്തിലാണ് നാമി പ്പോൾ ജീവിക്കുന്നത്.

എന്തായാലും അവകാശങ്ങളുടെ പ്രശ്നത്തിൽ പരേതരുടെ നിശ്ചല ഛായാപടങ്ങൾക്ക് കൂട്ട് ഈ വെളിച്ചം മാത്രമാണ്. ഈ വെളിച്ചം ആ മരണത്തെരുവിനെ രാത്രിയിലും പകലാക്കി മാറ്റു ന്നു. ആ പ്രകാശധാര സൃഷ്ടിക്കുന്ന മായികവലയത്തിൽപ്പെട്ട് ആളുകൾ ശരിയേത് തെറ്റേതെന്ന് കണ്ടുപിടിക്കാൻ സാധിക്കാതെ കുഴങ്ങുന്നു.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 16.
മഴനീരിനുവേണ്ടി മാനം നോക്കിയിരുന്ന കാട്ടാളനുണ്ടായ അനു ‘ഭവമെന്തായിരുന്നു? വിശദമാക്കുക.
Answer:
കാട്ടാളന്റെ ഇന്നത്തെ ദാരുണമായ അവസ്ഥക്ക് മുമ്പിലാണ് വായ നക്കാർ വന്നു നിൽക്കുന്നത്. കാട്ടാളന്റെ സ്വത്വം ഉണർന്നു പ്രവർത്തിക്കുന്നു. തുടർന്നുള്ള വരികളിൽ കാട്ടാളൻ തന്റെ പ്രദേ ശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചു പിടിക്കലിനായി ശക്തി സംഭരിക്കുന്നു. കൽമഴു എടുത്ത് വേട്ടക്കാരുടെ കൈകൾ വെട്ടു മെന്ന് അറിയിക്കുന്നു. മല തീണ്ടി അശുദ്ധമാക്കിയവരെ തലയി ല്ലാതെ ഒഴുക്കണം. മരങ്ങളരിഞ്ഞ് എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാലകൾ എടുത്ത് ജഗത്തിൽ ലോകത്തിൽ) തൂക്കിയിടും. കൊരല് ഊരിയെടുത്ത് കുഴലൂതി വിളിക്കും. ഈ സമയങ്ങളിൽ മത്താടി മയങ്ങിയ ശക്തികൾ എത്തുമ്പോൾ കുലവില്ലിൽ പ്രാണന്റെ ഞരമ്പുകൾ പിരിച്ച ഞാണ് ഏറ്റി ഇടിമിന്നലൊടിച്ച് അഗ്നിത്തിരയുതിർത്ത് അത് കരിമുകിലിൽ ചെന്നുരഞ്ഞ് പോ രിയായി പെയ്യും. ആ മഴ മഴയായി പൊടിവേരുകൾ മുളപ്പി ക്കും. പടരുന്ന മുള പൊട്ടി വിളിക്കും, സൂര്യന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയരും. വനത്തിന്റെ സുഭഗത ആടി ത്തെളിയും. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാതാകും. താനന്നു ചിരിക്കുമെന്ന് കാട്ടാളൻ ഉറച്ചു പറഞ്ഞു.

Question 17.
‘അധികാരകേന്ദ്രങ്ങളെ അടിച്ചുതളിച്ചു വൃത്തിയാക്കാൻ അടിസ്ഥാ നവർഗ്ഗം ഉണരണം എന്ന സൂചന ‘അടിച്ചുതളിക്കാരി’ എന്ന കഥാ പാത്രം നൽകുന്നുണ്ടോ? വിശദമാക്കുക.
Answer:
അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഏറ്റവും നിർണ്ണാ യകമായ സന്ദർഭത്തിലാണ് അടിച്ചുതളിക്കാരി പ്രത്യക്ഷപ്പെടുന്ന ത്. ഏറ്റവും കൗതുകകരമായ കാര്യം രാജാവിന്റെ വരവിനായുള്ള കൊമ്പുവിളിക്കുശേഷം, പ്രേക്ഷകരും, കഥാപാത്രങ്ങളും, രാജ ഗീതവും പ്രതീക്ഷിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് തികച്ചും അപ്ര തീക്ഷിതമായി കിണ്ടിയും, വെള്ളവും ആയി കൊട്ടാരം അടിച്ചു തളിക്കാരി വരുന്നത്.

അടിച്ചുതളിക്കാരിയുടെ വരവ് നാടകത്തെ ഒരു ദന്തഗോപുര ത്തിൽ നിന്ന്, ഉയർന്ന തലത്തിൽ നിന്ന് താഴേക്കിറക്കുന്നുണ്ട്. അതുവരെ പറഞ്ഞുവെച്ചിരുന്ന കാര്യങ്ങളിൽ ഒരു തിരുത്ത് സംഭ വിക്കുന്നുണ്ട്. എല്ലാവർക്കും മുകളിലായി അടിച്ചുതളിക്കാരി പ്രതിഷ്ഠിക്കപ്പെടുന്നു. അടിച്ചുതളിക്കാരി സാധാരണക്കാരിയാണ്. സാധാരണ രീതിയിൽ ചിന്തിക്കുന്നവർ അന്നന്നത്തെ കാര്യങ്ങളെ കുറിച്ച് ആകുലപ്പെടുന്നവൾ, വലിയ ചിന്തകളോ, തത്ത്വപ്രശ്ന ങ്ങളോ, താത്വിക സമീപനങ്ങളോ അവൾക്കില്ല. അടിച്ചുവാരണം, വൃത്തിയാക്കണം. തന്റെ ജോലി കൃത്യമായി ചെയ്യണം. ഏത് അധി കാര കേന്ദ്രങ്ങളിലായാലും, എത്ര ഉന്നതരായാലും തന്റെ ജോലി യിൽ യാതൊരു തടസ്സവും വരാൻ ഇഷ്ടപ്പെടാത്തവൾ.

അടിച്ചുതളിക്കാരിയോട് ‘ഈ കാലുകളും ഇവിടെ നിന്ന് അടിച്ചു വാരിക്കളയുമോ’ എന്നു ചോദിക്കുന്ന കേവലരാമനോട് ‘എനി ക്കൊന്നും അറിയേണ്ടകാര്യമില്ല. എന്റെ ജോലി നോക്കണം’ എന്നാ ണവൾ മറുപടി പറയുന്നത്. തന്റെ ജോലിയോടും, തനിക്കു ജോലി തന്നെ അധികാരമുള്ളവനോടും മാത്രം കൂറുപുലർത്തുന്നവൾ. അതിനപ്പുറമുള്ള കാര്യങ്ങളൊന്നും തന്റെ കാര്യമല്ലെന്നാണവൾ കരുതുന്നത്. തന്നെ ചുമതലപ്പെടുത്തിയ കർത്തവ്യങ്ങളിൽ നിന്ന വൾ ഓടിയൊളിക്കുന്നില്ല. അന്വേഷണങ്ങളോ, ഭരണസ്തംഭനമോ അവളുടെ വിഷയമല്ല. തന്റെ കർമ്മം, തന്റെ ജോലി ആ മണ്ഡല ത്തിൽ മാത്രം മുഴുകുന്ന അടിച്ചുതളിക്കാരി ചില ഓർമ്മപ്പെടുത്ത ലുകൾ തന്നെ നാടകത്തിൽ അഴിച്ചുവിടുന്നുണ്ട്.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന സാധാരണ ജനത്തിന്റെ പ്രതിനിധിയാണ് ഈ നാടകത്തിലെ അടി ച്ചുതളിക്കാരി. തന്റെ കർമ്മമണ്ഡലത്തോട് കൂറുമാത്രം പുലർത്തുന്ന ആ സാധാരണകൊട്ടാരം ജോലിക്കാരി ഒരു മാതൃകയാണ്. സുഖ ലോലുപതയിൽ മുഴുകി, ഭോഗാസക്തി മാത്രം കൈമുതലായ ഒരു രാജാവിന്റെ അനാസ്ഥക്കെതിരെ, കെടുകാര്യസ്ഥതയ്ക്ക് എതിരെ, അധികാരപ്രീണനത്തിനും, അഹങ്കാരത്തിനും നേരെ ചൂലുകൊണ്ട് ഒരു മറുപടി. അതാണ് അടിച്ചുതളിക്കാരി.

അടിച്ചു വൃത്തിയാക്കി, ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കുക. ചേട്ടയെ അടിച്ചു പുറത്താക്കി ലക്ഷ്മിയെ കുടിയിരുത്തുക. കൊട്ടാരത്തിൽ നിറഞ്ഞുനിൽക്കുന്ന അധികാര ജീർണ്ണതയ്ക്കു നേരെ വീഴുന്ന ആദ്യത്തെ എളിയ ആയുധമാണ് ചൂൽ. അടിച്ചു തളിക്കാരിയോട് ആയുധങ്ങളുമായി അനവസരത്തിൽ പ്രത്യ ക്ഷപ്പെട്ടത് എന്താണ്? എന്നു ചോദിക്കുമ്പോൾ ആയുധമെന്തിനാ, ശിക്ഷിക്കാനല്ലാതെ? എന്നാണ് മറുചോദ്യം. ഇവിടെ ശുദ്ധീകരണ മാണ് നടക്കുന്നത്. ജനങ്ങളുടെ ശുദ്ധീകരണ പ്രക്രിയയിൽ പെട്ടാണ് ചരിത്രത്തിലെ പല ഏകാധിപതികളും വീണുപോയത്. തൂത്തെറിയപ്പെട്ടത്.

Question 18.
‘ഹൃദയത്തിൽ കൊത്തി വലിക്കുമ്പോഴും അത് സുഖമുള്ള അനു ഭവമായിരുന്നു’. സച്ചിന്റെ വിടവാങ്ങൽ പ്രസംഗത്തെ കെ. വിശ്വനാഥ് ഇങ്ങനെ വിശേഷിപ്പിച്ചത് എന്തുകൊണ്ട് ? വിശദമാ ക്കുക.
Answer:
ലോകം ഒരു വ്യക്തിയിലേക്ക് ചുരുങ്ങിവരുന്ന അപൂർവ്വമായ ചരി ത്രമുഹൂർത്തം. പകരക്കാരനില്ലാത്ത, ലോകത്തെ ഏറ്റവും വലിയ ബാറ്റസ്മാൻ ആ 22 വാര നീളമുള്ള ക്രിക്കറ്റ് പിച്ചിന്റെ അധിപതി, ചക്രവർത്തി, തന്റെ ചുവടുകൾ വെച്ച് നീങ്ങുമ്പോൾ അദ്ദേഹ ത്തിനുചുറ്റും ഒരു ദിവ്യപരിവേഷം അലയടിക്കുന്നുണ്ടായിരുന്നു. ആദ്യമായി ആ കണ്ണുകൾ നനഞ്ഞു. സച്ചിൻ വിളികളാൽ ആകാ ശംവരെ മുഖരിതമായ ആ അന്തരീക്ഷത്തിൽ ടീമംഗങ്ങളുടെ ഗാർഡ് ഓഫ് ഓർണറിനു മുന്നിലൂടെ, പ്രിയപ്പെട്ടവരുടെ കൈകൾ ചേർത്തുപിടിച്ച്, ആകാശത്തേക്ക് ഇടയ്ക്ക് അച്ഛന്റേയും, ജ്യേഷ്ഠ ന്റേയും അനുഗ്രഹങ്ങൾക്കായി നോക്കി, ഗുരുഭൂതരുടെ അനു ഗ്രഹാശിസ്സുകളോടെ നടന്നുനീങ്ങുകയായിരുന്നു ആ ക്രിക്കറ്റ് അമാ നുഷൻ.

ഇതിഹാസതുല്യമായ 25 വർഷത്തെ നീണ്ട ഇന്നിങ്ങ്സിന് തിരശ്ശീല. അന്നാ സ്റ്റേഡിയത്തിൽ കരയാത്തതായി ഫ്ളഡ് ലൈറ്റു കൾ മാത്രം ബാക്കിയുണ്ടായിരുന്നുള്ളൂ. തന്റെ അവസാന ഇന്നിങ്സും അനശ്വരമാക്കിയിട്ടേ പ്രിയപ്പെട്ട ലിറ്റിൽ മാസ്റ്റർ വിട വാങ്ങിയുള്ളു. 25 വർഷം നീണ്ട തന്റെ കരിയറിനു ഉചിതമായ ഒരു ശുഭാന്ത്യം. തന്റെ 200-ാം ടെസ്റ്റെന്ന അനുപമമായ നേട്ട ത്തിനു തിലകക്കുറി ചാർത്തി, സച്ചിൻ തന്റെ കൈയ്യൊപ്പിട്ട ഷോട്ടുകൾകൊണ്ട് അംഖഡെ സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച ആറു ബൗണ്ടറിയുടെ അകമ്പടിയോടെ അരസെഞ്ച്വറി.

തന്റെ ഏറ്റവും മനോഹരമെന്ന, ദൈവത്തിന്റെ കൈയ്യൊപ്പു ചാർത്തി കവർ ഡ്രൈവുകളുടെ അനായാസമായ വശ്യത സച്ചിൻ തുറന്നു കാട്ടി. ചാരുതയാർന്ന ആ ബാറ്റിങ്ങ്പ്ര കടനത്തിനുശേഷം, ഒരു കവിതയുടെ അന്തസ്സിനു ചേർന്ന വിടവാങ്ങൽ പ്രസംഗവും. ഒരാളെപോലും വിട്ടുപോകാതെ, വളർച്ചയുടെ നാൾവഴികളിൽ തനിക്ക് കൂട്ടായി, താങ്ങായി, തണലായി നിന്ന ഓരോരുത്തരേയും പേരെടുത്തു പരാമർശിച്ച ആ പ്രസംഗം’ ഭാവതീവ്രതകൊണ്ടും, ആത്മാർത്ഥത കൊണ്ടും ഉജജ്വലമായി. ചരിത്രത്തിൽ ഇടംപിടി ക്കുന്ന വിശ്വവിഖ്യാതമായ പ്രസംഗങ്ങളിൽ ഒന്നായിമാറി.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 19.
കലാമണ്ഡലത്തിൽ വച്ച് ഹൈദരലിയെ വേദനിപ്പിച്ച രണ്ടു സംഭ വങ്ങൾ എഴുതുക.
Answer:
കൂട്ടുകാർ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നത് കലാമണ്ഡല ത്തിലെ ആദ്യ ദിവസം മുതൽ ഹൈദരലി ശ്രദ്ധിച്ചു. അയാ ളിൽനിന്നും നല്ല ഗ്യാപ്പിലാണ് അവർ ഇരുന്നിരുന്നത്. മാപ്ലചെക്കൻ എന്നതായിരുന്നു ആ അയിത്തത്തിന്റെ ഒന്നാമത്തെ കാരണം. മറ്റൊന്ന് കാണാൻ ഭംഗിയില്ല എന്നതായിരിക്കണം എന്നും ഹൈദ രലി ഊഹിക്കുന്നു. അവരുടെ ഇത്തരം പെരുമാറ്റങ്ങൾ അയാളെ വേദനിപ്പിച്ചിരുന്നു.

കടുത്ത പരിശീലന പദ്ധതിയായിരുന്നു കലാമണ്ഡലത്തിൽ നിലനി ന്നിരുന്നത്. വെളുപ്പിന് രണ്ടേമുക്കാലിന് എണീക്കണം. മൂന്നുമണിക്ക് കളരിയിലെത്തണം. പിന്നെ ആറുമണിവരെ സാധകമാണ്. വൈകി യാണു് ചേർന്നതെങ്കിലും പഠിപ്പിൽ ഹൈദരലി മുമ്പനായിരുന്നു.

Question 20.
വിദൂഷകൻ, കൊത്തുവാൾ, രാജഗുരു – ഇവർ അധികാര കേന്ദ്ര ങ്ങളിലെ ജീർണ്ണതയുടെ പ്രതിനിധികളാണോ? കുറിപ്പ് തയ്യാറാ ക്കുക.
Answer:
അധികാരത്തിന്റെ ഇടനാഴികൾ, അധികാരത്തിന്റെ ഉന്നതങ്ങളിലേക്ക് കയറിപ്പറ്റാനുള്ള കുറുക്കുവഴികളാണ്. അധി കാരവും, ധനവും, എപ്പോഴും അനുയായികളെ സൃഷ്ടിച്ചുകൊ ണ്ടേയിരിക്കും. സ്ഥായിയായ ‘കൂറ്’ അവകാശപ്പെടാനില്ലാതെ, നിയ തമായ ഒരു ആശയധർമ്മസംഹിതയൊന്നും കൂടാതെ ആടിക്കളി ക്കുന്ന മനസ്സുമായി സ്വാർത്ഥത മാത്രം ലക്ഷ്യമിട്ട് എന്നും ഈയൊരു വർഗ്ഗം ഉണ്ടായിരുന്നു. ഇന്നും അനവരതം അവർ തുടരുന്നു. അവർക്ക് മാത്രം ഏതു കാലഘട്ടത്തിലും ഒരു മാറ്റവും സംഭവിക്കുന്നില്ല. ട്രപ്പീസുകളിക്കാരെപ്പോലെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് അവർ തൂങ്ങിയാടിക്കൊണ്ടിരിക്കും.

ധനവും, ജീവിതാസക്തിയും, അധികാരത്തിന്റെ അപ്പക്കഷണ ങ്ങൾ നുണഞ്ഞുകൊണ്ടുള്ള ഈ ജീവിതവും അവർക്കു മടു ക്കില്ല. പലപ്പോഴും രാജാവിനെക്കാൾ വലിയ രാജഭക്തിയുമായി അവർ പ്രകടന പരതയുടെ ആൾരൂപമായി മാറും. അധികാര ത്തിന്റെ ഇടനാഴികൾ സ്വയം സൃഷ്ടിച്ചുകൊണ്ട് അവർ ഭരണം തുടങ്ങുന്നു.

‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഉപജാപകവൃന്ദ ത്തിന് അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ആടിത്തി മർക്കാൻ പറ്റിയ അന്തരീക്ഷമാണുള്ളത്. പ്രജകളൊക്കെ സംഭ തരാണ്. അഗ്നിവർണ്ണൻ എന്ന രാജാവിനെ കാണാനില്ല. കാലു കൾ മാത്രമാണ് ദൃഷ്ടിഗോചരമായിട്ടുള്ളത്. ഈ അവസ്ഥയിൽ ആരായിരിക്കും രാജാവ് എന്ന് സംശയഗ്രസ്തരായി പരസ്പരം അഭിനയിക്കുന്നു. താനാണ് ഏറ്റവും വലിയവനെന്ന് സ്വയം നടി ക്കുന്നു. ഭരണത്തിന്റെ കടിഞ്ഞാൺ സ്വന്തം കൈകളിൽ ഭദ്രമാ ണന് ഊറ്റംകൊള്ളുന്നു.
(ഉദാ: വിദൂഷകൻ വേഷം മാറിയ രാജാവാണെന്ന ചിന്താരാമന്റെ സംശയം)

രാജാവിന്റെ ഹിംസാത്മകതയുടെ പ്രതീകമായി ‘കൊത്തുവാ ളുണ്ട്. രാജാവിന്റെ സിംഹാസനത്തിന് അഹിതമായി എന്തെ ങ്കിലും ഉണ്ടായാൽ ‘കൊത്തുവാൾ രൂക്ഷമായി ഇടപെടും. അതു ചിലപ്പോൾ ചോര ചിതറുന്നതുവരെ എത്തും.

നിങ്ങൾ തന്നെയാണോ രാജാവ് എന്ന ചോദ്യത്തിന് കൊത്തുവാ ളിന്റെ മറുപടി ‘എന്തുവേണമെങ്കിലും ധരിച്ചോളണം’ എന്നാണ്. രാജാവിന്റെ കുപ്പായം ഉപജാപകവൃന്ദത്തിൽ ആർക്കും ചേരും. കൊത്തുവാളിന്, രാജഗുരുവിന്, വിദൂഷകന് അങ്ങനെ ആർക്കും ചിന്താരാമനും, കേവലരാമനും ഇവിടെ ജനപക്ഷത്തിന്റെ പ്രതി നിധികളാകുന്നു. ചോദ്യങ്ങൾ ചോദിക്കുന്നത് അവരാണ്. ജന ങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ. ചോദ്യം ചെയ്യി പാൻ അധികാരം അനുവദിക്കില്ല. ചോദ്യങ്ങളെ അരിഞ്ഞു തള്ളാൻ തന്നെയാണ്, കൊത്തുവാൾ വന്നിരിക്കുന്നത്. എന്നാൽ നീതിസഹിതവും, സ്വാതന്ത്രജനകവുമായ ചോദ്യങ്ങൾ ഉപജാപ കവൃന്ദത്തിന് തന്നെ ഭീഷണിയാകുന്നു.

Question 21.
പൗരാണിക സ്മൃതികളുടെ പൂങ്കാവനമെന്ന് എസ്.കെ.പൊറ്റക്കാട് വിശേഷിപ്പിക്കുന്നതെന്തിനെ? വിശദമാക്കുക.
Answer:
എസ്.കെ. പൊറ്റക്കാടിന്റെ ഹിമാലയസാമ്രാജ്യത്തിൽ നിന്നെടുത്ത ഒരു ഭാഗമാണിത്. ഹിമാലയത്തിലെത്തിയ ലേഖകൻ വരാന്തയുടെ അറ്റത്തു ചെന്നുനിന്ന് ക്യാമ്പിന്റെ പിറകിലെ മണ്ഡലത്തിലേക്ക് ഒന്നു കണ്ണയച്ചു. പൗരാണിക സ്മരണകളുടെ ഒരു പൂങ്കാവനമാ ണത്. ഋഷിവര്യന്മാരുടെയും ദാർശനികാചാര്യന്മാരുടേയും സാഹി ത്വസംസ്കാരിക കർമ്മക്ഷേത്ര ബദരികാശ്രമം. വേദവ്യാസനായ കൃഷ്ണ ദ്വൈപായനൻ ശിഷ്യഗണങ്ങളോടൊപ്പം വേദങ്ങൾ സഞ്ച യിച്ചതും പകുത്തതും അവിടെ ഗുരുഗുഹയിൽ വച്ചായിരുന്നു എന്നും മഹാഭാരതം രചിച്ചത് അവിടെ വച്ചായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. 1200 സംവത്സരങ്ങൾക്കുമുമ്പ് മാണ്ഡൂ ക്വോവനിഷത്തിന്റെ വിവരണരൂപമായ കാരികാശ്ലോകങ്ങൾ രചി ക്കാൻ ഗൗഡപാദാചാര്യൻ ചെന്നിരിക്കാറുണ്ടായിരുന്നു എന്നു വിശ്വസിക്കുന്ന ശിലാസനവും അവിടെ കാണാം. ശ്രീശങ്കരാചാ ര്യർ മാണ്ഡൂക്യകാരികയ്ക്ക് ഭാഷ്യമെഴുതിയതും അവിടെവച്ചാ ണെന്ന് ഐതിഹ്യം.

Kerala Plus Two Malayalam Question Paper March 2021 with Answers

22 മുതൽ 32 വരെയുള്ള ചോദ്യങ്ങൾക്ക് ഒരു പുറത്തിൽ കവി യാതെ ഉത്തരമെഴുതുക. 6 സ്കോർ വീതം. (11 × 6 = 66)

Question 22.
‘വേണ്ടപ്പെട്ടവരുടെ ചിത്രങ്ങൾ കണ്ടാൽ തിരിച്ചറിയാൻ കഴിയു മെന്ന് എന്താ ഉറപ്പ്’ – കച്ചവടക്കാരന്റെ ചോദ്യം ദിവാകരന്റെ തുടർന്നുള്ള അന്വേഷണത്തെ സ്വാധീനിക്കുന്നുണ്ടോ? വിശദമാ ക്കുക.
Answer:
അവകാശങ്ങളുടെ പ്രശ്നം എന്ന കഥയിൽ തികച്ചും വ്യത്യസ്ത മായ ഒരു പ്രമേയമാണ് പി. പത്മരാജൻ വായനക്കാർക്കായി ഒരു ക്കിയിരിക്കുന്നത്. യാഥാർത്ഥ്യവും സ്വപ്നവും കൂടികുഴഞ്ഞ ഒരു വ്യത്യസ്ത ബോധമണ്ഡലത്തിലേക്ക് വായനക്കാരൻ എത്തിച്ചേ രുന്നു. സ്വാഭാവികമായും സത്യമേത്, മിഥ്യയേത് എന്നുള്ള കൂടി ക്കുഴച്ചിലിൽ വായനക്കാരന്റെ മനസ്സ് പതറുന്നു.

മരിച്ചവരുടെ ഫോട്ടോ മാത്രം വിൽക്കുന്ന ഒരു തെരുവായിരുന്നു അത്. അവിടെയുള്ള കടക്കാർ സഹതാപത്തോടെയും പിന്നെ പരിഹാസത്തോടെയും കൂടിയാണ് ദിവാകരനെ സ്വീകരിക്കുന്ന ത്. കാരണം ദിവാകരന്റെ പകപ്പും, പിന്നെ പ്രിയപ്പെട്ടവരെ കാണാ നുള്ള അങ്കലാപ്പും.

ഫോട്ടോ ഓർമ്മയാണ്. ഒരു കാലത്തിന്റെ പ്രവാഹത്തെ ഒരു നിമിഷം നിശ്ചലമാക്കുന്ന അത്ഭുതവിദ്യ. കാലത്തിന്റെ കുത്തൊ ഴുക്കിനെ ഒരു നൊടിയിടകൊണ്ട് പിടിച്ചുനിർത്തിയിരിക്കുന്നു. ഓർമ്മകളുടെ, പോയകാലത്തിന്റെ കനത്ത നെടുവീർപ്പുമാ യാണ് ഓരോ ഫോട്ടോയും സ്ഥിതിചെയ്യുന്നത്. വികാരവായ്പോ ടെയാണ് ദിവാകരൻ ഫോട്ടോയുടെ മുന്നിലേക്ക് എത്തിച്ചേരു ന്നത്.

കച്ചവടക്കാരനെ സംബന്ധിച്ചിടത്തോളം ഫോട്ടോ ഒരു ഉത്പന്നം മാത്രമാണ്. അതിൽ യാതൊരു തരത്തിലുള്ള വികാരവായ്പോ മറ്റേതെങ്കിലും തരത്തിലുള്ള താൽപര്യങ്ങളോ അവർക്കില്ല. ലാഭം അതു മാത്രമാണ് ലക്ഷ്യം.

കച്ചവടക്കാർ ആയിരക്കണക്കിനാണ്. ലാഭത്തിന്റെ കണക്കുകൾ മാത്രമാണ് അവരുടെ മനസ്സുകളെ ചലിപ്പിക്കുന്നത്. വികാരപ്രക ടനങ്ങൾക്ക് അവിടെ സ്ഥാനമില്ല. ഒരു പാട് ആളുകളുടെ ഉൽകണ്ഠ നിറഞ്ഞ അന്വേഷണങ്ങൾക്ക് മറുപടി പറഞ്ഞ് പറഞ്ഞ് ഇപ്പോഴവർക്ക് അടിയന്തിര സ്വഭാവം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഒരു തരം നിർവ്വികാരത അവിടെ സ്ഥാനം പിടിച്ചിരിക്കുന്നു. എന്തു തന്നെ സംഭവിച്ചാലും ഞങ്ങൾക്കൊന്നുമില്ല എന്നൊരു ഭാവം. അതുപോലെ നിസ്സംഗതയും, ജീവിതത്തിന്റെ ഏറ്റവും വലിയ സത്വമായ മരണത്തിന്റെ കച്ചവടക്കാരാണവർ. മരണത്തിന്റെ ഒരു മരവിപ്പ് അവരിലേക്കും പടർന്നിട്ടുണ്ടാകും.

ഫോട്ടോ, നോക്കികാണുന്നവരുടെ മാനസികാവസ്ഥയ്ക്ക് അനു സരിച്ച് പ്രാധാന്യം കൂടുകയും കുറയുകയും ചെയ്യുന്ന ഒന്നായി മാറുന്നു. പ്രശ്നങ്ങളിലെ മരണകോളങ്ങളിൽ പെട്ടെന്ന് ഒരു പരി ചിതമുഖം കടന്നുവരുമ്പോൾ നാം ഞെട്ടുന്നു. പരിചിതത്വം, ബന്ധുത്വം എന്നീ ഘടകങ്ങളാണ് ഫോട്ടോ എന്ന ഉൽപ്പന്നത്തെ ഏറ്റവും പ്രധാനപ്പെട്ടതായി തീർക്കുന്നത്. ഇവ രണ്ടും ഇല്ലെങ്കിൽ ഫോട്ടോ മറ്റേതെങ്കിലും അചേതന വസ്തുപോലെ നിർജ്ജീവ മാണ്. കച്ചവടക്കാർ തങ്ങളുടെ മുന്നിലുള്ള അപരിചിതത്വം തുളു മ്പുന്ന പതിനായിരക്കണക്കിന് മുഖങ്ങൾക്ക് മുമ്പിൽ മരണത്തിന്റെ കാവൽക്കാരായി മരവിച്ച മനസ്സോടെ ഇരിക്കുന്നു. അവരുടെ മനസ്സുകളിൽ മൃദുലവികാരങ്ങൾക്ക് അല്പായുസ്സ് മാത്രമാണ്. അതു കൊണ്ടാണ് തുടക്കത്തിൽ ദിവാകരനോട് തോന്നിയ വാൽസല്യം പൊടുന്നനെ പരിഹാസമായി മാറിയത്. കുട്ടികൾ എന്നും കൗതുകത്തിന്റെ ലോകത്തിൽ ആണ്, അവർ ഏറ്റവും വികാരപരമായി പ്രതികരിക്കുന്നവർ കൂടിയാണ്. എന്നിട്ടും ആറും ഏഴും വയസ്സ് മാത്രം പ്രായമുള്ള ആ കുട്ടികൾ ദിവാകരന്റെ നിശ്ച ലമായ മുഖത്തിനു മുമ്പിൽ ഏറെ സംയമനം പാലിച്ചു. നിശ്ശബ്ദ മായി അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവരുടെ ദുഃഖ ത്തിന്റെ വേലിയേറ്റങ്ങൾക്കിടയിൽ ദിവാകരൻ നിശ്ചലനായി.

Question 23.
‘മാതൃഭാഷയിലുള്ള ജ്ഞാനം ശരിയായതും വേഗത്തിലുമുള്ള ചിന്തയ്ക്ക് കാരണമാകുന്നു’ ഈ പ്രസ്താവനയുടെ വെളിച്ച ത്തിൽ മാതൃഭാഷാ പഠനത്തിന്റെ സാധ്യതയെപ്പറ്റി ഉപന്യസിക്കുക.
Answer:
നമ്മുടെ മാതൃഭാഷ നമുക്ക് പെറ്റമ്മയെപ്പോലെയാണ്. മറ്റുള്ള ഏതു ഭാഷയും നമുക്ക് രണ്ടാം ഭാവത്തിലേ നിൽക്കൂ. നമ്മുടെ സാമു ഹ്യ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന നമ്മുടെ ജീവവാ യുവും കൂടിയാണ് നമ്മുടെ മാതൃഭാഷ ‘മലയാളം’ മലയാളം നമ്മുടെ പ്രാണവായുവും കൂടിയാണെന്ന് വള്ളത്തോൾ കവിത യിലൂടെ വരച്ചുവെയ്ക്കുന്നുണ്ട്.
‘കേരളത്തിന്നിയിരുൾ കുണ്ടിൽ നിന്നും
കരകയറ്റുവാൻ’ അക്കാലത്ത് സമൂഹത്തെ ബാധിച്ച് ഏറ്റവും വലിയ ഇരുൾകുണ്ട് നമ്മുടെ അസ്വാതന്ത്ര്യം തന്നെയാണ്. അടി മത്തത്തിന്റെ ചങ്ങലക്കെട്ടുകളിൽ കുടുങ്ങിപ്പോയ നമുക്ക് പിടി കയറായി നിന്നത് നമ്മുടെ മാതൃഭാഷ തന്നെയാണ്. തികച്ചും ഒരു ജൈവ ബന്ധം തന്നെയാണ് മാതൃഭാഷയോട് നമുക്കുള്ളത്. നമ്മുടെ സാമൂഹിക ജീവിതചരിത്രം പരിശോധിച്ചാൽ, തെളിയുന്ന ഒരു കാര്യമാണ് അത്. വളരെകാലം നിന്ന ഒരു അടിമത്ത ചരിത്രം നമുക്കുണ്ടായിരുന്നു. ബ്രിട്ടീഷുകാരും, ഫ്രഞ്ചുകാരും, ഡച്ചു കാരും, പോർച്ചുഗീസുകാരും അങ്ങനെ നീണ്ടുപോകുന്ന ഒരു വിധേയത്വ പാരമ്പര്യം. ആ സാമൂഹിക ചരിത്രത്തിന്റെ ബാക്കി തുക നമ്മുടെ ഭാഷയ്ക്ക് പകർന്നുകിട്ടിയ വിദേശഭാഷാ സ്വാധീ നമാണ് പടിഞ്ഞാറ് നിന്നുള്ള ആ ശക്തമായ വൈദേശിക ഭാഷാ കടന്നാക്രമങ്ങളെ നാം ചെറുത്തുതോല്പ്പിച്ചത് നമ്മുടെ ശക്തമായ നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ പിന്തുണകൊണ്ടുമാത്ര മാണ്.

നമ്മുടെ അമ്മ മലയാളം ഒരു കോട്ട പോലെ നമ്മെ കാത്തു. ഈ ഭാഷ കോട്ടയിൽ തട്ടി എല്ലാ വൈദേശിക ഭാഷാക്രമണങ്ങളും തകർന്നുപോയി. ഒടുവിൽ നമ്മുടെ ഭാഷയിലേക്ക് ചെറിയ ചില സംഭാവനകൾ തന്നും, ചിലതു സ്വീകരിച്ചും ആ ഭാഷകളൊക്കെ കടന്നുപോയി. ഇന്നത്തെ അവസ്ഥയിലേക്ക് കണ്ണോടിക്കുമ്പോൾ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി മാറിയ പുതിയ ശീലങ്ങളു ടെയും ശൈലികളുടെയും ഇടയിൽപ്പെട്ട് നമ്മുടെ അമ്മ മലയാളം നന്നായി ഞെരുങ്ങുന്നുണ്ട്. മറ്റു ഭാഷകളേക്കാൾ നമ്മുടെ മല യാളത്തെ കൂടുതലായി കടന്നാക്രമിക്കുകയും, അധീശത്വം പുലർത്താൻ ശ്രമിക്കുന്നതും ഇംഗ്ലീഷ് ഭാഷയാണ്. എങ്കിലും മല യാളത്തിന്റെ തനിമയ്ക്ക് നേരെ ഒരു ചെറുവിരൽ ഉയർത്താൻ പോലും ഇത്തരം വൈദേശിക ഭാഷാക്രമണങ്ങൾക്ക് സാധിക്കില്ല. അമ്മ മലയാളം അത്രമേൽ ആഴത്തിൽ നമ്മുടെ സാമൂഹിക ജീവി തവുമായി ഇഴ ചേർന്നു കിടക്കുന്നതാണ്.

നമ്മുടെ സംസ്കാരത്തിന്റെ ഭാഗം തന്നെയാണ് ഭാഷയും. സംസ്കാ രത്തെയും ഭാഷയെയും വേർതിരിച്ചുകാണാൻ കഴിയുകയില്ല. എന്താണ് സംസ്കാരം? എന്നു മുതലാണ് അതിന്റെ ആരംഭം?

അലഞ്ഞുതിരിഞ്ഞു നായാടി നടന്നിരുന്ന മനുഷ്യൻ ഒന്നിച്ച് ഒരു സമൂഹമായി ജീവിക്കാൻ തുടങ്ങി. ആയിരകണക്കിന് പതിനായി രകണക്കിന് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ഈ ഒത്തുകൂടൽ കൃഷി എന്ന പൊതുവികാരത്തിന് വേണ്ടിയായിരുന്നു. കൃഷി എന്ന കണ്ടുപിടിത്തം ആണ് ലോകത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ചത്. അതുവരെ നായാട്ട് എന്നൊരു സാധ്യത മാത്രമായിരുന്നു. മനു ഷ്യന്റെ വികസന ചക്രവാളം, കൃഷിയിലൂടെ അതിരുകളില്ലാതെ പടരാൻ തുടങ്ങി.

അങ്ങനെ ഒന്നിച്ചുജീവിക്കാൻ തുടങ്ങിയ അനേകം സമൂഹങ്ങളിൽ അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളും രീതികളും ഉണ്ടായി. ആശയവിനിമയത്തിനായി അവരുടേതായ സങ്കേതം ഉണ്ടായി. സ്വാ ഭാവികമായും ഒന്ന് ഒന്നിൽ നിന്നും വ്യത്യസ്തമായി തീർന്നു. ഭാഷ കളും സംസ്കാരങ്ങളും ഏതാണ്ട് ഒരു കാലത്ത് തന്നെയാകും വളർന്ന് പുഷ്ടി പ്രാപിച്ചിട്ടുണ്ടാകുക. സ്വാഭാവികമായും ഒന്നിൽ നിന്നും ഒന്നിനെ വേർതിരിച്ചെടുക്കാൻ കഴിയില്ല. സംസ്കാരം തന്നെ യാണ് ഭാഷ. അല്ലെങ്കിൽ ഭാഷയാണ് നമ്മുടെ സംസ്കാരവും.

ബോധന രംഗത്ത് ഇന്ന് മാതൃഭാഷ പിന്തള്ളപ്പെട്ടുകൊണ്ടിരി ക്കുന്നു. ഏറ്റവും ദുഃഖകരമായ അവസ്ഥയാണിത്. സത്യത്തിൽ ലോകത്തിന്റെ ഒരു കോണിലും മാതൃഭാഷയ്ക്ക് ഇത്രമാത്രം അവ ഗണന നേരിടേണ്ടി വന്നിരിക്കുകയില്ല. അത്രമാത്രം ക്രൂരമായി നാം നമ്മുടെ മാതൃഭാഷയെ ബോധനരംഗത്തുനിന്നും നിഷ്കാ സനം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും സങ്കീർണമായ ഘടനയോടു കൂടിയതാണ് മലയാളം. അതുകൊണ്ട് മാതൃഭാഷയുടെ പഠനം മറ്റു ഭാഷകളുടെ പഠനത്ത കൂടുതൽ സഹായിക്കും എന്ന സത്യം നാം തിരിച്ചറിയുന്നില്ല. ഇംഗ്ലീഷ് വിദ്യാഭ്യാസം എന്ന മഞ്ഞക്കണ്ണട കൊണ്ട് ലോകത്തെ നോക്കികൊണ്ടിരിക്കുകയാണ് നമ്മൾ. ഒരു യൂണിവേഴ്സൽ ലാംഗ്വേജ് ആയ ഇംഗ്ലീഷിനെ പരിപൂർണ്ണമായി തിരസ്കരിക്കണം എന്നു പറയാൻ കഴിയുകയില്ല. സമൂഹത്തിൽ മാത്രമല്ല ലോകം മുഴുവനും ആശയവിനിമയത്തിനുള്ള ഒരു പൊതു മാധ്യമമായി ഇംഗ്ലീഷിനെ അംഗീകരിച്ചുകഴിഞ്ഞു.

എന്നാൽ മാതൃഭാഷയെ പരി പൂർണ്ണമായി തള്ളികളഞ്ഞുകൊണ്ടായിരിക്കരുത് ഇംഗ്ലീഷിനെ വരി ക്കുന്നത്. മാതൃഭാഷാ പഠനം ഇന്ന് അലസമായ ഒരു വ്യായാമമായി മാറിയിരിക്കുന്നു. പ്രസംഗിക്കാൻ മാത്രമുള്ള ഒരു വിഷയമായി നിസ്സാരവൽക്കരിക്കപ്പെട്ടിരിക്കുന്നു. അതിനപ്പുറം പ്രവർത്തനങ്ങ ളിലൂടെ മാതൃഭാഷയുടെ പുനരുജ്ജീവനത്തിനും പ്രചരണ ത്തിനും വേണ്ടി പ്രത്യേകിച്ചൊരു പ്രവർത്തനവും ഏകോപിക്ക പ്പെടുന്നില്ല. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷാനുവാദം തഴച്ചുവളരുമ്പോൾ കേരളത്തിൽ മാത്രം അത് വില കുറഞ്ഞ ഒരു വികാരമായി കാണപ്പെടുന്നു. മലയാളിയുടെ ഈ വിലയിരുത്തലാണ് ഒരു ഭാഷയെ ജീർണ്ണതയുടെ വക്കിലെത്തി ച്ചിരിക്കുന്നത്. ഇനിയെങ്കിലും പുതുതലമുറ ഉണർന്ന് പ്രവർത്തി ച്ചില്ലെങ്കിൽ മലയാളം ഒരു മൃാഷയായി മാറുന്ന കാലം അനതി വിദൂരമല്ല.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 24.
‘കരിമരണം കാവലിരിക്കും
കടുനോവിൻ കോട്ടയിലോ ഞാൻ’ – കാട്ടാളൻ’ ഇങ്ങനെ ചിന്തി ക്കാൻ കാരണമെന്ത് ? വിശദമാക്കുക.
Answer:
കിരാതവൃത്തം എന്ന കവിതയിൽ കാണുന്ന പരിസ്ഥിതിക്കും അതിന്റെ വിനാശത്തിനുമൊപ്പം സാംസ്കാരികമായ വിനാശവും സംഭവിക്കുന്നുണ്ട്. കാടിനെ തകർത്തെറിയുമ്പോൾ നാഗരികത
യിൽ നിന്നും വ്യത്യസ്തമായ ഗ്രാമീണ സംസ്കൃതിയാണ് തകരു ന്നത് എന്നീ കവിത തെളിയിക്കുന്നു.

നീറായ വനത്തിലാണ് കാട്ടാളൻ നിൽക്കുന്നത്. നെഞ്ചത്ത് ഒരു കുന്തം കുത്തിയാണ് കാട്ടാളൻ നിൽക്കുന്നത്. പടയണിയിൽ രവിക്കാലം വരുമ്പോലൊരു കാഴ്ചയാണിത്. ഇവിടെ കാട്ടാ ഇന്റെ നെഞ്ചിലെ പന്തം കാട്ടാളൻ സ്വയം തറച്ചതാണോ? എങ്കിൽ ഇതൊരു കലാരൂപം പോലൊരു പ്രകടനമായി മാറും. അതിനാൽ നെഞ്ചത്ത് തറച്ച പന്തം കാടു തകർത്തവർ കുത്തിയതാണ്. അല്ലെ ങ്കിൽ തന്റെ ‘കാടു തകർന്നവരുടെ ഭയവും വേദനയും കാട്ടാ ഇന്റെ നെഞ്ചിൽ എരിയുന്ന പന്തമാണിത്. കാടിന്റെ ആകാശത്ത് അച്ഛൻ ചത്തു കിടക്കുന്നു. കരിമേഘമാകാം ആ അച്ഛൻ. തുടർന്നുള്ള വരികളിൽ ആ സൂചനയുണ്ട്. അമ്മ മലയോരത്തി രുന്ന് ദുഃഖിക്കുകയാണ്. മരം പോയ മാമലകളുടെ താഴ്വാരങ്ങ ളുടെ വരൾച്ച ഇവിടെ കാണാം. കാട്ടാളൻ വേഴാമ്പലിനെപ്പോലെ മഴയ്ക്കായി കാത്തിരിക്കുകയാണ്. ഈ കാട് കാട് അല്ലാതെയാ യിരിക്കുന്നു. കാകോളക്കടലാണിപ്പോൾ. കടുത്ത വേദനകളുടെ കോട്ടയാണിത്. അതിൽ കരിമരണം കാവലിരിക്കുന്നു.

ഇടിമിന്നൽ പൂത്തിരുന്നതായിരുന്നു മാനം. അതിൽ കിനാക്കളാ യിരുന്നു വിതച്ചിരുന്നത്. തുളസിക്കാടുകൾ പോയി. ഈറൻമു ടികൾ കോതിയ സന്ധ്യകൾ പോയി. ഇതിൽ സന്ധ്യകളിൽ പരി സ്ഥിതിയും വൈയക്തിക ജീവിതവും കാണുന്നു. പച്ച ൈകൾ (പച്ചക്കാളയെന്നും പുൽച്ചാടിയെന്നും) വിളിക്കും. ചാടി നടന്നി രുന്ന മുത്തങ്ങപുല്ലുകൾ നഷ്ടമായി. അമ്പിളി പ്രതിഫലിച്ചിരുന്ന കറുകപ്പുല്ല് പൊയ്പോയി.. ചിലങ്കകൾ കെട്ടിയ കാറ്റും തരിവള കെട്ടിയ കാട്ടാറും ഇല്ലാതായി. മുളനാഴിയിൽ നിറച്ച് പഴഞ്ചാറും ഇല്ലാതായി.

ഈ പരിസ്ഥിതി വിനാശത്തോടുള്ള പ്രതിഷേധം കവിതയിൽ നിറ യുന്നുണ്ട്. തീണ്ടി അശുദ്ധം വരുത്തിയ ആൾ കാട്ടാള കുല നിയമം അനുസരിച്ച് കൊല്ലപ്പെടേണ്ടവർ തന്നെ, പരിസ്ഥിതി മനു ഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസമാണ്. അത് തീണ്ടു ന്നവൻ പുരാതനമായ ആചാരങ്ങളുടെ രീതിയിൽ അശുദ്ധമാക്ക പെടേണ്ടവർ ആണ്. ചരിത്രത്തിൽ സംഭവിച്ചത് തിരിച്ചാണ്. നാഗ രികന്റെ ശരീരവും വീടും തൊട്ടു തീണ്ടിയ മണ്ണിന്റെ മക്കളെ അശു ഷാക്കി മാറ്റിയ ചരിത്രം. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും തക രുമെന്നും താൻ അന്നു ചിരിക്കുമെന്നും ആശിക്കുന്ന കാട്ടാളൻ ഏതൊരു കാലഘട്ടത്തിന്റെയും ഉള്ളിൽ പടരുന്ന പ്രകൃതി പ്രേമ ത്തിന്റെ ഗായകനാണ്. കാമുകനാണ്. വനം അന്യമായി കാണ പ്പെടുകയും ജീവിതം വനമോടികളിൽ ആടിത്തെളിയുകയും ചെയ്യുന്ന ഒരു കാലമാണ് കാട്ടാളന്റെ സ്വപ്നവും പ്രതീക്ഷയും.

കാട്ടാളന്റെ ദർശനം വനജീവിതത്തിന്റെ തകർച്ചയിൽ നിന്നും രൂപാ ന്തരപ്പെട്ടതാണ്. സംസ്കാരത്തിന്റെ വേർതിരിവുകൾ ഉണ്ടാക്കി ഒരു നഗരം വെട്ടിപ്പിടിച്ചവർ എന്നും പണിക്കായി തയ്യാറാക്കി നിർത്തിയ ഒരു അടിയാളവർഗ്ഗം ഉണ്ട്. മണ്ണിന്റെ മക്കൾ. അവർക്ക് എല്ലാം നിഷേധിച്ചിരുന്നു. ദൈവത്തേയും വിദ്യയേയും മനുഷ്യ പാരമ്പര്യത്തെയും. തീണ്ടലും അയിത്തവും കൊണ്ട് മേലാളർ സംസ്കാരത്തിന്റെ ഉയർന്ന പടവുകളിൽ കഴിഞ്ഞു. മണ്ണിന്റെ ചെളിയും ചേറും പുരണ്ടവർ നാട്ടിൽനിന്നും നഗരങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടു. മേലാളന്റെ തീണ്ടലും അശുദ്ധവും നടപ്പിലാ ക്കേണ്ടത് അടിയാളവർഗ്ഗമായിരുന്നു എന്ന് കാട്ടാളൻ വിളിച്ചറിയി ക്കുന്നു. കാട് തീണ്ടി അശുദ്ധമാക്കുന്നവരെ അശ്വമാരായി അകറ്റേണ്ടതായിരുന്നു. എങ്കിൽ കാടും കാട്ടിലെ ജീവിതവും ഇവിടെ നശിക്കില്ലായിരുന്നു.

Question 25.
“വിശപ്പ് അധികാരകേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നതുപോലെ ‘ഭയം’ സാധാരണക്കാരനെ അവിടെ നിന്നും അകറ്റുന്നു’ – അഗ്നി വർണ്ണന്റെ കാലുകൾ നാടകത്തിലെ കേവലരാമൻ, വിദൂഷകൻ എന്നീ കഥാപാത്രങ്ങളെ മുൻനിർത്തി വിലയിരുത്തുക
Answer:
ആക്ഷേപഹാസ്യത്തിന്റെ അതിരുകൾ നിശ്ചയിക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. ‘സറ്റയർ’ എന്നത് വിലകുറഞ്ഞ പരിഹാസമായി പലപ്പോഴും തരംതാഴാറുണ്ട്. സമൂഹത്തിന്റെ പൊള്ളുന്ന ഇല്ലാ യ്മകളിലേക്ക് അധഃപതനങ്ങളിലേക്ക് തുറന്നുവെക്കുന്ന കണ്ണാ ടിയായി മാറുമ്പോഴാണ് അത് വിജയിക്കുന്നത്. മലയാളസാഹി ത്വചരിത്രത്തിൽ പല മഹാരഥന്മാരും അത് വിജയപൂർവ്വം നടപ്പിൽ വരുത്തിയിട്ടുണ്ട്.

ആക്ഷേപഹാസ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് വല്ലാത്തൊരു പ്രകമ്പനം തന്നെ, സാഹിത്വത്തിലും, സമൂഹ ത്തിലും സൃഷ്ടിക്കും എന്നതാണ്. അത് തൊടുക്കുമ്പോൾ ഒന്ന്, എയ്യുമ്പോൾ പത്ത്. ഏതെങ്കിലും ഒരുഘട്ടത്തിൽ പരിഹാസ ത്തിന്റെ ശക്തി തിരിച്ചറിഞ്ഞു തന്നെയായിരിക്കും ആസ്വാദനം. സാഹിത്യവിനിമയം വളരെ പെട്ടെന്ന് തന്നെ സാധ്യമാകും.

പൊതുജനത്തിന് ചരിത്രത്തിലും, വർത്തമാനകാലത്തിലും പ്രതി കരിക്കാൻ പറ്റാത്ത അനേകം മേഖലകൾ ഉണ്ട്. അവിടെക്ക് ചാട്ടുളിപോലെ എറിഞ്ഞുകൊള്ളിക്കാൻ തയ്യാറാക്കുന്ന ആക്ഷേ പശരങ്ങൾ അവരുടെ തന്നെ സ്വന്തമായി മാറുന്നത്. ഈ പറഞ്ഞ അപ്രാപ്യമായ അവസ്ഥാവിശേഷംകൊണ്ടാണ്. അതൊരു ലളിത മായ മനഃശാസ്ത്രമാണ്. ചുരുക്കത്തിൽ തങ്ങൾക്കു ചെയ്യുവാൻ സാധിക്കാത്തത്, തങ്ങൾക്കുവേണ്ടി ഇടനിലക്കാരനായി നിന്ന് സാഹിത്യകാരൻ നിർവ്വഹിച്ചു തരുന്നു. ഇപ്പോഴാ ധർമ്മം നിർവ്വ ഹിക്കുന്നത് നാടകങ്ങളും ചലച്ചിത്രങ്ങളും മറ്റുമാണ്. അവയ്ക്കും മുൻപേ പ്രാക്തനരംഗകലാരൂപങ്ങളിലൂടെ സാമൂഹികവിമർശനം നടത്തിയിരുന്നത് ഈ തരത്തിലുള്ള ആക്ഷേപഹാസ്യത്തിലൂടെ യാണ്.

അധികാരത്തിന്റെ ഇടനാഴികൾ, അധികാരത്തിന്റെ ഉന്നതങ്ങളിലേക്ക് കയറിപ്പറ്റാനുള്ള കുറുക്കുവഴികളാണ്. അധി കാരവും, ധനവും, എപ്പോഴും അനുയായികളെ സൃഷ്ടിച്ചുകൊ ണ്ടേയിരിക്കും. സ്ഥായിയായ ‘കൂറ്’ അവകാശപ്പെടാനില്ലാതെ, നിയ തമായ ഒരു ആശയധർമ്മസംഹിതയൊന്നും കൂടാതെ ആടിക്കളി ക്കുന്ന മനസ്സുമായി സ്വാർത്ഥത മാത്രം ലക്ഷ്യമിട്ട് എന്നും ഈയൊരു വർഗ്ഗം ഉണ്ടായിരുന്നു. ഇന്നും അനവരതം അവർ തുടരുന്നു. അവർക്ക് മാത്രം ഏതു കാലഘട്ടത്തിലും ഒരു മാറ്റവും സംഭവിക്കുന്നില്ല. ട്രപ്പീസുകളിക്കാരെപ്പോലെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് അവർ തൂങ്ങിയാടിക്കൊണ്ടിരിക്കും.

ധനവും, ജീവിതാസക്തിയും, അധികാരത്തിന്റെ അപ്പക്കഷണ ങ്ങൾ നുണഞ്ഞുകൊണ്ടുള്ള ഈ ജീവിതവും അവർക്കു മടു ക്കില്ല. പലപ്പോഴും രാജാവിനെക്കാൾ വലിയ രാജഭക്തിയുമായി അവർ പ്രകടന പരതയുടെ ആൾരൂപമായി മാറും. അധികാര ത്തിന്റെ ഇടനാഴികൾ സ്വയം സൃഷ്ടിച്ചുകൊണ്ട് അവർ ഭരണം തുടങ്ങുന്നു.

‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഉപജാപകവൃന്ദ ത്തിന് അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ആടിത്തി മർക്കാൻ പറ്റിയ അന്തരീക്ഷമാണുള്ളത്. പ്രജകളൊക്കെ സംഭ തരാണ്. അഗ്നിവർണ്ണൻ എന്ന രാജാവിനെ കാണാനില്ല. കാലു കൾ മാത്രമാണ് ദൃഷ്ടിഗോചരമായിട്ടുള്ളത്. ഈ അവസ്ഥയിൽ ആരായിരിക്കും രാജാവ് എന്ന് സംശയഗ്രസ്തരായി പരസ്പരം അഭിനയിക്കുന്നു. താനാണ് ഏറ്റവും വലിയവനെന്ന് സ്വയം നടി ക്കുന്നു. ഭരണത്തിന്റെ കടിഞ്ഞാൺ സ്വന്തം കൈകളിൽ ഭദ്രമാ മണന് ഊറ്റംകൊള്ളുന്നു.
(ഉദാ: വിദൂഷകൻ വേഷം മാറിയ രാജാവാണെന്ന ചിന്താരാമന്റെ സംശയം
രാജാവിന്റെ ഹിംസാത്മകതയുടെ പ്രതീകമായി ‘കൊത്തുവാ ളുണ്ട്’. രാജാവിന്റെ സിംഹാസനത്തിനു് അഹിതമായി എന്റെ ങ്കിലും ഉണ്ടായാൽ ‘കൊത്തുവാൾ രൂക്ഷമായി ഇടപെടും. അതു ചിലപ്പോൾ ചോര ചിതറുന്നതുവരെ എത്തും.

നിങ്ങൾ തന്നെയാണോ രാജാവ് എന്ന ചോദ്യത്തിന് കൊത്തുവാ ളിന്റെ മറുപടി ‘എന്തുവേണമെങ്കിലും ധരിച്ചോളണം’ എന്നാണ്. രാജാവിന്റെ കുപ്പായം ഉപജാപകവൃന്ദത്തിൽ ആർക്കും ചേരും. കൊത്തുവാളിന്, രാജഗുരുവിന്, വിദൂഷകന് അങ്ങനെ ആർക്കും ചിന്താരാമനും, കേവലരാമനും ഇവിടെ ജനപക്ഷത്തിന്റെ പ്രതി നിധികളാകുന്നു. ചോദ്യങ്ങൾ ചോദിക്കുന്നത് അവരാണ്. ജന ങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ. ചോദ്യം ചെയ്യി പാൻ അധികാരം അനുവദിക്കില്ല. ചോദ്യങ്ങളെ അരിഞ്ഞു തള്ളാൻ തന്നെയാണ്, കൊത്തുവാൻ വന്നിരിക്കുന്നത്. എന്നാൽ നീതിസഹിതവും, സ്വാതന്ത്രജനകവുമായ ചോദ്യങ്ങൾ ഉപജാപ കവൃന്ദത്തിന് തന്നെ ഭീഷണിയാകുന്നു.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 26.
‘ചെയ്യേണ്ടത് ചെയ്തിട്ട് ഈ പിള്ളേർ ഒരാണിപോലും സമ്മാനമായി വാങ്ങില്ല – പ്രകാശം ജലം പോലെയാണ് എന്ന കഥയിലെ അമ്മ യുടെ പ്രസ്താവനയിൽ എന്തു മനോഭാവമാണ് ഉള്ളത്? വിശദീ കരിക്കുക.
Answer:
പ്രകാശം ജലം പോലെയാണ് എന്ന കഥയിൽ കുട്ടികളുടെ അഭി രുചി തിരിച്ചറിയുന്നതിലും ഭാവനാത്മകമായ ജീവിതം കരുപിടി പ്പിക്കുന്നതിലും മുതിർന്നവർ വലിയ പങ്കുവഹിക്കുന്നുണ്ട്. കാട്ജിനെ ഇന്ത്യാസിലെ കടലിനോടു ചേർന്നുള്ള ജീവിതം ന രത്തിലേക്ക് താമസം മാറിയതോടെ നഷ്ടപ്പെട്ട കുട്ടികൾ എലി മെന്ററി സ്കൂൾ പഠനത്തിൽ മികവുകാട്ടി. സമ്മാനം വാങ്ങിയ പ്പോൾ അവരുടെ ആവശ്യപ്രകാരം സെക്സ്റ്റന്റും കോമ്പസ്സുമുള്ള തുഴവള്ളം രക്ഷിതാക്കൾ വാങ്ങിനല്കി. രണ്ടാം സന്ദർഭത്തിൽ മുങ്ങൽ സാമഗ്രികൾ വാങ്ങിക്കൊടുത്തു. മൂന്നാമത് സഹപാഠി കൾക്ക് പാർട്ടി നല്കണമെന്ന ആവശ്വവും നിറവേറ്റിക്കൊടുത്തു. ഇതെല്ലാം അവരുടെ ഭാവനാത്മക ജീവിതത്തെ കരുപിടിപ്പിക്കു ന്നതിൽ പ്രധാന പങ്കുവഹിച്ചു.

വള്ളവും സെക്സ്റ്റന്റും കോമ്പസും കിട്ടി മാസങ്ങൾ കഴിഞ്ഞ പ്പോൾ കുട്ടികൾ മുങ്ങൽ സാമഗ്രികൾ ആവശ്യപ്പെട്ടു. അപ്പോൾ, ഉപയോഗിക്കാത്ത വള്ളത്തിനെക്കുറിച്ചവർ ഓർമ്മിപ്പിച്ചു. എന്നാൽ കുട്ടികൾ വാശിയോടെ, ‘ഒന്നാം സെമസ്റ്ററിൽ ഏറ്റവും നല്ല വിദ്യാർത്ഥികൾക്കുള്ള സമ്മാനം വാങ്ങാം, എന്നാലോ? എന്നു ചോദിക്കുകയുണ്ടായി. അപ്പോൾ അമ്മയാണ് ഇങ്ങനെ പറഞ്ഞ ത്. കുട്ടികളുടെ ദൃഢനിശ്ചയത്തെയാണ് ഇത് കാണിക്കുന്നതു്.

Question 27.
‘നളനില്ലൊരപരാധം പോൽ, ഉണ്ടെന്നാകിലും
കുലനാരിക്കരുത് കോപം പോൽ – കേശിനിയുടെ ഈ വാക്കു കൾ ഏതുകാലത്തും സ്ത്രീയോടുള്ള സമൂഹത്തിന്റെ പൊതു നിലപാടുകൂടിയാണോ? വ്യക്തമാക്കുക.
Answer:
നളചരിതം 4-ാം ദിവസത്തെ കഥയിൽ ദമയന്തിയുടെ തോഴിയായ കേശിനിയോട് നളൻ പറയുന്നതാണ് പ്രസ്തുതം. കലിബാധിച്ച് ദമയന്തിയെ കാട്ടിൽ ഉപേക്ഷിച്ച് പോയ നളൻ പിൽക്കാലത്ത് ദമയന്തിക്ക് രണ്ടാം സ്വയംവരം നിശ്ചയിച്ചുവെന്നറിഞ്ഞപ്പോൾ പ്രതികരിക്കു ന്നതാണ് പ്രസ്തുതഭാഗം, കുലനാരിക്ക് കോപ മരുത് എന്ന് ദമയന്തിയെ കുറ്റപ്പെടുത്തുന്ന നളൻ തന്റെ തെറ്റു കൾ മറച്ചുവെച്ച് സംസാരിക്കുന്ന ഒരു പാരമ്പര്യ വാദിയാണ്. നിയതമായ ചട്ടക്കൂടുകൾ സൃഷ്ടിച്ച് സ്ത്രീയെ അതിനുള്ളിൽ തളച്ചിടുന്ന സംസ്കാരം ഹിതമായ കാലഘട്ടത്തിന്റെ പ്രതിനിധി യാണ് നളൻ.

സ്ത്രീ അബലയാക്കുന്നത് അവളുടെ ശാശീരിക ധർമ്മങ്ങളെക്കൊണ്ടെന്ന് ഇക്കാലമത്രയും ധാരണ യുണ്ടായി. കാലം മാറുമ്പോൾ പരിഷ്ക്കാരവും നവോത്ഥാനവും നടക്കുന്നു. ഫെമിനിസവും റാഡിക്കൽ ഫെമിനിസവും ഉണ്ടായി. സ്ത്രീശരീരം ദൗർബല്യത്തിന്റെ തല്ലെന്നും ശക്തിയുടെതാണെന്നും തിരിച്ചറിഞ്ഞു തുടങ്ങി. ശക്തി സ്വീരൂപിണിയായിമാറുന്നത് അമ്മയും ദേവിയും മാത്രമല്ലെന്നും ഓരോ പെൺകുട്ടിയുമാണെന്നും അറിഞ്ഞു തുടങ്ങി.

പെൺഭ്രൂണഹത്യകൾ അന്ധവിശ്വാസങ്ങളുടെ സംസ്ക്കാരം, ചെയ്യുന്ന കൊലകളാണെന്ന് അറിഞ്ഞു തുടങ്ങി. ഉസലാം പെട്ടിയിലെ പെൺകൊലപാതക ങ്ങൾ നൂറ്റാണ്ടുകളായി ജന മാചരിച്ച വിഡ്ഢിത്തങ്ങളാ ണെന്നും മനസ്സിലായിത്തുടങ്ങി. പും നരകത്തിൽ നിന്നും ത്രാണനം ചെയ്യുന്നവനാണ് പുത്രൻ എന്നത് പഴയ കാലങ്ങളുടെ വിഴുപ്പലക്കലായിരുന്നെന്ന് തിരിച്ചറിഞ്ഞു തുടങ്ങി.

ഇന്നും സ്ത്രീകളുടെ അവസ്ഥയെന്താണ് ? അവർ വാഹനമോടിക്കുന്നവരായിരിക്കും.. സ്വയം സമ്പാദിക്കുന്നവർ ആയിരിക്കാം… ഒരു പക്ഷേ ഒന്നു മല്ലായിരിക്കാം. പക്ഷേ വീടുകളിലും തെരുവുകളിലും സ്ത്രീ ഇന്നും കഴുകൻ കണ്ണുകൾക്കു കീഴിലാണ്. വുമൺ ട്രാക്കിങ്, പെൺപീഡനം ഈ ലോകത്തിന്റെ പല മേഖലകളിലും നടന്നുകൊണ്ടിരിക്കുന്നു. ഒരുപക്ഷേ പ്രണയം നടിച്ച് വന്നവരുടെ ഇംഗിതങ്ങളിൽ അവൾ വിലപേശപ്പെട്ടേക്കാം. പുരുഷനെ എതിർക്കുന്നത് പുരുഷനെ സംബന്ധിച്ച് ആൺ ക്കോയ്മയുടെ മേലുള്ള ഇറിട്ടേഷൻ ആയി തോന്നിയേക്കാം. ഡൽഹിയിലെ പെൺകുട്ടിയെപ്പോലെ അവൾ ദാരുണമായി മരണമടയാം. ജീവിതം തെരുവുകളിലോ സ്വന്തം ഭവനത്തിലോ പിച്ചിച്ചീന്ത പെട്ടേക്കാം…

ചോദ്യം ചെയ്യുന്നതിന്റെയും എതിർക്കുന്നതിന്റെയും സ്ത്രീശാക്തീകരണത്തിലേക്ക് സ്ത്രീകൾ മുന്നേറ്റു മ്പോൾ അവൾ ഈ ചരിത്രത്തെ മാറ്റിക്കുറിക്കും. മതങ്ങളിലും സംഘട നകളിലും രാഷ്ട്രീയത്തിലും ഭരണത്തിലും വീടുകളിലും പൊതുസ്ഥലത്തും സ്ത്രീ ഒരു രണ്ടാം പൗരയാണെന്നത് മാറേണ്ടിയിരിക്കുന്നു.

സ്ത്രീയുടെ സ്നേഹവും അർപ്പണമനോഭാവവും പുരുഷന് ചൂഷണം ചെയ്യാനുള്ളതല്ല. മതങ്ങളിൽ എന്താണ് സംഭവി ക്കുന്നത്? കന്യാസ്ത്രീകൾ കുർബാന ചൊല്ലുന്നില്ല. ബിഷപ്പും മാർപ്പാപ്പയും ആകുന്നില്ല. ഊട്ടുതിരുനാളുകളിൽ പച്ചക്കറിയരി യാനും പള്ളി, അമ്പലം, മോസ്ക് എന്നിവ അടിച്ചു വൃത്തിയാക്കാ നുള്ളവരാണ് സ്ത്രീകൾ, പള്ളികളുടെയും അമ്പലങ്ങളുടെയും കമ്മിറ്റികൾ പുരുഷന്മാർക്കുള്ളതാണ്. പുരുഷന് യഥേഷ്ടം സഞ്ചരിക്കുവാൻ വേണ്ടി വീട്ടിൽ പണിയെടുക്കേണ്ടവളാണ് സ്ത്രീ സ്ത്രീ ഒരു അലക്കുയന്ത്രമാണ്. സ്ത്രീ പാചകം ചെയ്യു ന്നവളും സ്വം പാചകമായി വെന്തുവരുന്നവളുമാണ്. മുഷന്റെ അധികാരഘടന സ്ത്രീയെ വീട്ടുകാരി യാക്കി മാറ്റി പുരുഷനെ സ്വതന്ത്രനാക്കി. പുരുഷന്റെ ആധിപത്യത്തിന്റെ സ്വാധീനം നമ്മുടെ ഭാഷയിൽത്തന്നെ ഉണ്ടാകുന്നു. വേശ്യയെന്ന പേരിനാണ് പ്രചാരം. വിടന് അധികം പ്രചാരമില്ല. ഇത്തരം സംഭവങ്ങളിൽ പിടിക്കപ്പെടുന്നതും വിചാരണയിൽ വലിച്ചിഴക്ക് പ്പെടുന്നതും സ്ത്രീകളാണ്.

സ്ത്രീ സഹനത്തിന്റെ മൂർത്തീഭാവമാണെന്ന് പ്രശംസിച്ച് അവളെ പണിക്കാരിയാക്കിമാറ്റുന്നത് നാം കണ്ടിട്ടുണ്ട്. മുണ്ടശ്ശേരിയുടെ ലേഖനത്തിൽ എഴുത്തുകാരും മതവും കെട്ടിയുർത്തിയ സ്ത്രീ സങ്കൽപ്പത്തിൽ ദുരിതമനുഭവിക്കുന്നവളാണ് സ്ത്രീ. സുഗതകു മാരിയുടെ ‘ഇവൾക്കു മാത്രമായ് ഈ മരവിച്ച സ്ത്രീവേദനയെ ആവിഷ്ക്കരിക്കുന്നു. ചവിട്ടാനും പൂജിക്കാനുള്ളവാളാണ് സ്ത്രീ. അവൾക്കും സ്വാതന്ത്ര്യം ലഭിക്കുന്നതും കൊടുക്കുന്നതും പുരു ഷാധിപത്യത്തിന് ദോഷകരമായി മാറുമെന്നതിനാൽ സ്ത്രീക്ക് ഒരു ഉപസ്ഥാനം മാത്രമാണ് പുരുഷൻ കൊടുക്കുന്നത്.

സ്ത്രീയും പുരുഷനും പരസ്പരം ഒരുമയിൽ പറന്നുയരേണ്ടവ രാണ്. അങ്ങനെ സമൂഹത്തിൽ പരിവർത്തനങ്ങൾ സംഭവിക്കേ ണ്ടതുണ്ട്. അതാദ്യം വീട്ടിലാണ് വരേണ്ടത്.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 28.
മത്തേഭം, ക്രുദ്ധസർപ്പം അരയന്നം – എന്നീ സൂചനകളിൽ പ്രക ടമാകുന്ന ശകുന്തളയുടെ ജീവിത പശ്ചാത്തലവും ലോകവി ക്ഷണവും വ്യക്തമാക്കുക.
Answer:
ദുഷ്യന്തൻ ശകുന്തളയെ കുടെ എന്ന് വിളിച്ചു. അത് ശകുന്ത ളയ്ക്ക് സഹിച്ചില്ല. മാത്രമല്ല, നിനക്കു ചേർന്ന ദിക്കിൽ പോയി ജീവിച്ചുകൊള്ളാൻ രാജാവ് പറഞ്ഞു. ഒപ്പം അവൾക്ക് ജീവിക്കു വാനായി ധനവും ആഭരണങ്ങളും വസ്ത്രങ്ങളും നൽകുമെ ന്നെല്ലാം പറഞ്ഞത് ശകുന്തളയുടെ ആത്മാഭിമാനത്തിന് മുറി വേൽപ്പിച്ചു.

ശകുന്തള ദുഷ്യന്തനോട് രാജകൊട്ടാരം മുഴുവൻ കേൾക്കേ അവരുടെ വിവാഹക്കാര്യം തുറന്നു പറഞ്ഞിരുന്നു. ദുഷ്യന്തൻ മറവി കാണിച്ചപ്പോൾ പുത്രനെക്കുറിച്ചും ഭാര്യയുടെ ധർമ്മങ്ങളെ ക്കുറിച്ചും ശകുന്തള വിവശതയോടെ പറഞ്ഞിരുന്നു. “വിശ്വാസ്യ നാകുന്നതും ഭാര്യയുള്ളവന് എന്നിങ്ങനെ ഭാര്യയുടെ കൂടെ കഴിയുന്നവന്റെ ആഭിജാത്യം ശകുന്തള അറിയിച്ചു.

“ഭാര്യയാകുന്നതവളെവൻ സൽപ്രജാപതി,
ഭാര്യയാകുന്നതവളെവൾ വല്ലഭപ്രാണ’
……………………………………………
മോക്ഷത്തെ സാധിപ്പതും ഭാര്യയുള്ളവനാ….”

ഇപ്രകാരമെല്ലാം പറഞ്ഞതിനുശേഷമാണ് ദുഷ്യന്തൻ ശകുന്തള യുടെ ജന്മത്തിനു ശേഷമുള്ള ജീവിതത്തെ പരിഹസിക്കുന്നത്. വളർത്തപ്പെട്ടവളാണ്. മാത്രമല്ല കുലം നശിപ്പിക്കുന്നവളുമാണ്. ഈ സന്ദർഭത്തിലാണ് ശകുന്തളയ്ക്ക് തന്റെ ജന്മത്തിന്റെ മഹത്വം അറിയിക്കേണ്ടതായി വന്നത്.

വിശ്വാമിത്രന്റേയും അപ്സരസ്സായ മേനകയുടേയും മകളാണ് ശകുന്തള. ഭൂമിയിലും വായുവിലും നടക്കുവാൻ സാധിക്കുന്ന വളാണ്. ദേവാംശമുള്ളവളാകയാൽ ദുഷ്യന്തനേക്കാൾ ശ്രേഷ്ഠ യാണെന്നാണ് ശകുന്തള പറയുന്നത്.

ദുഷ്യന്തന്റെ നിന്ദാവചനങ്ങൾ ശകുന്തളയുടെ ആത്മാഭി മാനത്തിന് മുറിവേല്പിച്ചു. തുടർന്ന് ശകുന്തള ദുഷ്യന്തന് തക്ക തായ മറുപടി തന്നെയാണ് നൽകുന്നത്. കടുകുമണിയോളമുള്ള പരദോഷം കാണാൻ മിടുക്കുള്ള ദുഷ്യന്തൻ ആനയോളം വലുപ്പ മുള്ള സ്വദോഷങ്ങൾ കാണുന്നില്ലെന്നും ഇത് പണ്ഡിതരെന്ന് ഭാവിക്കുന്നവരുടെ സ്ഥിരം സ്വഭാവമാണെന്നും പറയുന്ന ശകുന്തള അപ്സരസായ മേനകയുടേയും വിശ്വാമിത്രമഹർഷി യുടേയും മകളായ തന്റെ ജന്മം ശ്രേഷ്ഠമാണെന്നും പറയുന്നു. ദേവാംശമുള്ള താനും സിസാരനായ ദുഷ്യന്തനും തമ്മിൽ വലിയപർവ്വതവും കടുകും തമ്മിലുള്ള അന്തരമാണുള്ളതെന്നും

നിത്യവും നല്ല ജലത്തിൽ കുളിക്കുന്ന ആന മണ്ണിൽ കുളിക്കു മ്പോഴാണ് സന്തോഷിക്കുന്നത് എന്നതുപോലെ ദുർജനം നല്ല വരെ നിന്ദിക്കുന്നതിൽ സന്തോഷിക്കു ചെന്നും അതുപോലെയാണ് ദുഷ്യന്തന്റെ വാക്കുകൾ എന്നും ശകുന്തള പറയുന്നു. സത്വം, ധർമ്മം എന്നിവ ത്യജിച്ച പുരുഷനെ ഘോര സർപ്പത്തെപ്പോലെ പേടിക്കണമെന്നും ദുഷ്യന്തനോട് ശകുന്തള പറയുന്നു.

Question 29.
‘സാമൂഹിക വിമർശനത്തോടൊപ്പം ഭാര്യാഭർത്തൃ ബന്ധത്തിന്റെ അകക്കാഴ്ചകൾ കൂടിയാണ് കാക്കരശ്ശിനാടകം’ സ്വാഭിപ്രായം വ കമാക്കുക.
Answer:
കേരളത്തിലെ പ്രാചീനമായ നാടകമാണ് കാക്കാരശ്ശി. ഇതിന് കാക്കാ രുകളി, കാക്കാലനാടകം, കാക്കാലച്ചി നാടകം, കാക്കാല ചരിത്രം എന്നെല്ലാം പേരുകളുണ്ട്. അമ്പലങ്ങളിലെ ഉത്സവങ്ങളിൽ അതൊരു വിനോദമായിരുന്നു.

പുരുഷന്മാർ പുരുഷ സ്ത്രീ വേഷങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ സ്ത്രീകളും വേഷം കെട്ടി അരങ്ങിൽ വരുന്നു. മകരം, കുംഭം, മീനം മാസങ്ങളിലാണ് ഇത് നടത്തുന്നത്. ഫലിതവും പരിഹാസവുമാണ് മുഖമുദ്ര. മൃദംഗം, ഗഞ്ചിറ, ഇലത്താളം, ഹാർമോണിയം എന്നിവ ഉപ യോഗിക്കുന്നു. സംഗീതം, നൃത്തം, സംഭാഷണം, അഭിനയം എന്നിവ ചേർന്ന വിനോദ് നാടകമാണിത്. തിരുവനന്തപുരം ജില്ലയിലാണ് ഇതിന് പ്രചാരം.

ഇതിന്റെ ഉത്ഭവം തമിഴ്നാട്ടിലാണ്. മലവേടർ അവതരിപ്പിക്കുന്ന കാക്കാരശ്ശി വേടരുകളി എന്നറിയപ്പെടുന്നതിൽ നിന്നാണ് ഇത് ഉത്ഭ വിച്ചത്.

ശിവൻ, പാർവതി, ഗംഗ തുടങ്ങിയ പുരാണ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് നാടകം കളിക്കുന്നത്. ഇവർ കാക്കാ ലന്മാർക്കിടയിൽ ജനിക്കുന്നതായാണ് കഥയുടെ രീതി.

‘കാക്കാലന്മാർ കത്തുന്ന പന്തവുമായി സദസ്യരുടെ ഇടയിലൂടെ അരങ്ങിൽ പ്രവേശിക്കുന്നതോടെ കളി ആരംഭിക്കുന്നു. കളിയര ങ്ങിലേക്ക് കാക്കാലന്റെ പിന്നിലായി വരുന്ന തമ്പാനുമായുള്ള ചോദ്യോത്തരത്തിലൂടെയാണ് കളിയുടെ ആരംഭം. നാലുമണിക്കു റോളം കളി നീളും. ഇതിനിടയിൽ ഉപകഥകളും ചേർക്കും. ഇത് കളിയുടെ ദൈർഘ്യം കൂട്ടുന്നു. പ്രാകൃത രീതിയിലുള്ള വേഷ വിധാനങ്ങളാണ് ഉപയോഗിക്കുന്നത്.

പൊറാട്ട് നാടകത്തിന്റെ ഏകദേശരൂപം തന്നെയാണ് കാക്കാരശ്ശി നാടകം. പണ്ട് ശിവനും പാർവ്വതിയും കുറവനും കുറത്തിയു മായി ജനിച്ചുവെന്നാണ് ഐതിഹ്യം.

ഉയർത്തിപ്പിടിച്ച തീപ്പന്തവുമായി കാക്കാലൻ വരുന്നതാണ് ആദ്യം.. പൊറാട്ട് നാടകത്തിലെ ചോദ്യക്കാരനെപ്പോലെ ഇതിലും ഒരു തമ്പാനുണ്ട്. തമ്പാൻ കഥാപാത്രങ്ങളോട് ചോദ്യം ചോദിക്കുന്നു. ഈ മട്ടിൽ നാടകം പുരോഗമിക്കുന്നു. സമൂഹത്തിലെ നെറികേ ടുകളെ പരിഹസിക്കുകയാണ് ലക്ഷ്യം. നിശിതമായ സാമൂഹിക വിമർശനവും കുറിക്കുകൊള്ളുന്ന ഫലിത പരിഹാസങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു.

കാക്കാലൻ, കാക്കാത്തി, വേടൻ, വെളിച്ചപ്പാട്, തമ്പുരാൻ, കോമാളി എന്നിവരാണ് പ്രധാന കഥാ പാത്രങ്ങളായി വരുന്നത്. കാക്കാലനും രണ്ടു ഭാര്യമാരുമാണ് പ്രധാന കഥാപാത്രങ്ങൾ. പാട്ടു കാരനും കാക്കാലനും തമ്മിലുള്ള സംഭാഷണവും ചോദ്യോത്ത രങ്ങളും വഴി നാടകത്തിലെ കഥ വളരുന്നു. രണ്ടു ഭാര്യമാർക്കിട യിലകപ്പെട്ട കാക്കാലന്റെ ധർമ്മസങ്കടങ്ങൾ, മദ്യപാനിയായ കാക്കാ ലന്റെ വിഡ്ഢിത്തങ്ങൾ, പാമ്പുകടിയേറ്റുള്ള കിടപ്പ്, കാക്കാത്തി മാരുടെ മുറവിളി ലാടവൈദ്യൻ കാക്കലനെ രക്ഷിക്കുമ്പോഴുള്ള ആശ്വാസം എന്നിവ ഹാസ്യത്മകമായും സാമൂഹ്യവിമർശനാത്മക മായും അവതരിപ്പിക്കുന്നു.

ഹിന്ദു പുരാണ സന്ദർഭങ്ങളും അവതരിപ്പിക്കാറുണ്ട്. ശിവൻ, പാർവ്വതി എന്നീ കഥാപാത്രങ്ങൾ മിക്ക നാടകങ്ങളിലും കാണും. കോമാളി, ലാടവൈദ്യൻ, രാജാവ്, മന്ത്രി തുടങ്ങിയ കഥാപാത്ര ങ്ങളുണ്ടാവും.

ഗ്രാമത്തിൽ കൃഷിപ്പണികൾ തീരുന്ന കാലത്താണ് ഇത് നടത്തു ന്നതു്. പഴയകാലങ്ങളിൽ ക്ഷേത്രങ്ങളിലും വീടുകളിലും ഇത് അ വതരിപ്പിക്കാറുണ്ടായിരുന്നു.

കാക്കാരശ്ശി നാടകത്തിലെ പാട്ടുകൾ മിക്കവാറും അയ്യടിത്താള ത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. താ…താ………തീ………….തക……താതെയ്യ്, തൊതക ധിമിതക താതെയ്യ എന്ന ചൊല്ല് ഇതിൽ വളരെ പ്രധാനപ്പെട്ടതാണ്.

കാക്കാലന്റെ രണ്ടു ഭാര്യമാർ ഉണ്ടായത് ശിവ കഥയുമായി ബന്ധ പ്പെട്ടായിരിക്കാം. ശിവനും പാർവ്വതിയും കുറവനും കുറത്തി യായും ജനിച്ചു എന്നാണല്ലോ ഐതിഹ്യം. ശിവന് രണ്ട് ഭാര്യമാ രുണ്ട്. പാർവ്വതിയും ഗംഗയും. അതായിരിക്കാം രണ്ട് ഭാര്യമാർ കാക്കാലന് ഉണ്ടായത്. ശൈവസമ്പ്രദായത്തെ ആരാധിക്കുന്ന സമൂഹത്തിന്റെ കലാരൂപമെന്ന നിലയിലാണ് കാക്കാരശ്ശി നാടകം പ്രചരിച്ചത്.

ഇന്ന് പ്രൊഫഷണൽ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്നുണ്ട്. നാലു പേർ മാത്രമയുണ്ടായിരുന്ന നാടകത്തിൽ ഇന്ന് പന്ത്രണ്ടോളം പേരുണ്ട്. മാത്ര മല്ല ശുചിത്വം, ലഹരി മരുന്നുകൾ എന്നിവയെ സംബന്ധിച്ച കാക്ക രശ്ശി നാടകങ്ങളും ഇന്നത്തെ കാലങ്ങളിൽ അവതരിപ്പിക്കുന്നുണ്ട്. കാക്കാലനും കാക്കാത്തിയും വന്ന് പകർച്ചവ്യാധികൾ ഉണ്ടാവുന്ന രീതിയും അതിനെ ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങളും ഹാസ്യത്തോടെ അവതരിപ്പിക്കുന്നു. മുമ്പ് മൃദംഗം, കൈമണി മാത്രമാണ് ഉപയോഗി ച്ചിരുന്നത്. ഇന്ന് റെക്കോർഡ് ചെയ്ത് അവതരിപ്പിക്കുന്നുണ്ട്.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 30.
‘ജനാധിപത്യത്തിന്റെ തിരുത്തൽ ശക്തികൂടിയാണ് നവമാധ്യമങ്ങൾ’ ഉദാഹരണ സഹിതം വിശദമാക്കുക.
Answer:
ഇന്ന് social media എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുന്നവ രാണ് എല്ലാ പ്രമുഖരും. അത് രാഷ്ട്രീയക്കാർ മാത്രമല്ല, സാമൂ ഹ്യ, സാംസ്കാരിക, സിനിമ എന്നിങ്ങനെ ഏതു തുറയിൽപ്പെട്ട സെലിബ്രിറ്റി ആണെങ്കിലും, അവരിന്ന് ഈ പൗരശബ്ദത്തിന് കാതോർക്കുന്നു. കണ്ണുകൊടുക്കുന്നു. പണ്ട് കാലത്ത് ഒറ്റപ്പെ ട്ടുപോയ ഏകസ്വരങ്ങൾ ബഹുസ്വരതയുടെ രൂപം പ്രാപിച്ച് ഈ നവമാധ്യമങ്ങളിലൂടെ രംഗപ്രവേശം നടത്തിയിരിക്കുന്നു. സ്വാഭാ വികമായി ഒറ്റപ്പെട്ടുപോയ ശബ്ദങ്ങൾക്ക് രൂപം കിട്ടിയിരിക്കുന്നു. അവയ്ക്ക് ഒരു ശരീരമുണ്ടായിരിക്കുന്നു. ഒറ്റപ്പെട്ട നിലവിളി കൾക്ക് കേൾവിക്കാർ ഉണ്ടായിരിക്കുന്നു. പ്രതികരണങ്ങൾക്ക് ഏകതാനത കൈവന്നിരിക്കുന്നു.

ഏതു സാമൂഹികപ്രശ്നത്തിനും ഒരു ഇടപെടൽ സാധ്യത ഉടലെ ടുത്തു എന്നതാണ് ഈ മാറ്റത്തിന്റെ സവിശേഷത. പ്രധാന ഒരു വിമർശനം, മറഞ്ഞിരുന്ന ഈ രീതിയിലെ പ്രതികരണത്തിനേ മല യാളി മുതിരുന്നുള്ളൂ” – എന്നതാണ്. പെട്ടെന്ന് ഒരു മാറ്റം എന്നത് അസാധ്യമാണ്. ഒന്നിലും ഇടപെടാതെ, സ്വന്തം കാഴ്ചയുടെ ഇട്ടാ വട്ടത്ത് മാത്രം ഒതുങ്ങിനിന്നിരുന്ന ശരാശരി മലയാളി ഇന്ന് സാമൂ ഹിക മാധ്യമങ്ങളിലൂടെ തന്റെ കൺമുന്നിൽ വന്ന എല്ലാ പ്രശ്ന ങ്ങളിലേക്കും അഭിപ്രായങ്ങളിലൂടെ തുറന്ന ഇടപെടൽ തന്നെ നടത്തിത്തുടങ്ങിയിരിക്കുന്നു. ഇതൊരു ശുഭസൂചനയാണ്. പോസിറ്റീവായ സമീപനത്തിൽ രജതരേഖ. മാറ്റത്തിന്റെ സൂചന. പതിയെ പ്രത്യക്ഷമായ ഇടപെടലുകളിലേക്കും മലയാളി സമൂഹ ത്തിന്റെ പൊതുസ്വഭാവം മാറുമെന്ന ശുഭപ്രതീക്ഷ പുലർത്താം. അതിന്റെ ആദ്യകിരണങ്ങൾ കണ്ടുതുടങ്ങി.

ഈ കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യക്കാർ ആപത്തിന്റെ പേരിൽ, വ്യക്തിപരമായ ഒരു വിപത്തിന്റെ പേരിൽ, ഒരു സാധുപെൺകുട്ടി നേരിട്ട പീഢനത്തിന്റെ പേരിൽ ഒന്നായി മാറി. ഡൽഹിയിലെ ‘നിർഭയ’ ഭാരതീയ സ്ത്രീത്വത്തിന്റെ പീഢന മുഖമായി മാറി. ജീവി തത്തിന്റെ നാനാതുറകളിലും പെട്ട ആബാലവൃദ്ധം ജനങ്ങളും ആ ദുഷ്ചെയ്തിക്കെതിരെ അതിശക്തമായ നിലപാട് കൈക്കൊണ്ടു. ഒരൊറ്റ പ്രതിഷേധ സ്വരമായി 121 കോടി ജനങ്ങൾ ഒന്നിച്ചു.

ഒരു പതിവുരീതിയിലുള്ള ചെറിയൊരു പ്രതിഷേധത്തിനപ്പുറമായി ജന സാഗരങ്ങൾ ഇരമ്പിയതിനു പിന്നിൽ പ്രചോദനമായി ത്തീർന്നത് ഈ നവമാധ്യങ്ങളുടെ കരുത്താണ്. ഒരൊറ്റ സ്വരത്തിൽ നിന്ന് പതിനായിരക്കണക്കിന് കണ്ഠങ്ങളിലേക്ക് അത് പൊടു ന്നനെ കാട്ടുതീ പോലെ വ്യാപിച്ചു. ആ വ്യാപനത്തിന്റെ ശക്തി നാം കണ്ടറിഞ്ഞതാണ്. അതുപോലെ അണ്ണാഹസാരെ തലസ്ഥാന നഗരിയെ ഇളക്കിമറിച്ചു നടത്തിയ അഴിമതിവിരുദ്ധ സമരവും ഇങ്ങനെ സാമൂഹിക നവമാധ്യമങ്ങളുടെ തികഞ്ഞ പങ്കാളിത്ത ത്തോടെ അരങ്ങേറിയതാണ്. ഈ രീതിയിൽ സമൂഹത്തെ ഒന്ന ടങ്കം സാധിക്കുന്ന പ്രശ്നങ്ങളിലേക്ക്, ഒരു വലിയ ജനമുന്നേറ്റ ത്തോടെ പ്രതിഷേധരീതികളിൽ വ്യാപരിക്കുവാൻ നവമാധ്യമങ്ങ ൾ നടത്തുന്ന പ്രേരണ പ്രകടമാണ്.

ഈ അവസ്ഥ പരമ്പരാഗത സാമ്പ്രദായിക രീതികളിൽ നിന്ന് ഗതി മാറി സഞ്ചരിക്കാൻ നമ്മുടെ പഴയ മാധ്യമങ്ങളേയും നിർബന്ധിത രാക്കുന്നു. തങ്ങളുടെ രീതികൾ കാലഘട്ടത്തിനനുസരിച്ച് നവി കരിക്കേണ്ടതുണ്ടെന്ന വലിയ തിരിച്ചറിവിലേക്ക് അവരും എത്തി ച്ചേരുന്നു. ഇതൊരു സാമൂഹിക നവോത്ഥാനം തന്നെയാണ്. ഓരോ കാലത്തും പുതിയ പുതിയ ഉണർവ്വകളിലേക്ക് സമൂഹം ഉണർന്നു യർന്നിട്ടുണ്ട്. വിവിധ കാലഘട്ടങ്ങളിൽ. ഈ പുതിയ കാലഘട്ട ത്തിന്റെ സാമൂഹികമായ ഉണർവ്വിന്റെ ഉദാഹരണം തന്നെയാണ് ഈ നവമാധ്യമങ്ങളുടെ അഭൂതപൂർവ്വമായി വ്യാപനം.

ഒരിക്കൽ പോലും കാണാതെ ജീവിതത്തിന്റെ പങ്കാളികളെ വരെ കണ്ടെത്തുന്ന, സൗഹൃദ, സ്നേഹക്കൂട്ടായ്മകളുടേയും സംഗമം കൂടിയാണീ സാമൂഹിക മാധ്യമങ്ങൾ. ജീവിതത്തിന്റെ വലിയൊരു . ഭാഗം പ്രവാസികളായി കഴിയുന്ന മലയാളികൾക്ക് തങ്ങളുടെ നാടിന്റെ സ്പന്ദനങ്ങളിൽ, ചെറിയ ചെറിയ സംഭവവികാസങ്ങളിൽ പ്രതികരണങ്ങളിലൂടെയെങ്കിലും പങ്കാളികളാകാനുള്ള അവ സരം ലഭിക്കുന്നു. പ്രവാസി വോട്ട് എന്ന വലിയ ഒരു ആവശ്യ കത സാങ്കേതിക തടസ്സങ്ങളിൽ തട്ടിമുട്ടി നിന്നപ്പോഴും, വലിയ തോതിൽ പ്രതികരണങ്ങളും, പ്രതിഷേധങ്ങളുമായി കളം നിറയാ നും, വളരെ വേഗം ഒരു തീരുമാനത്തിലെത്തിക്കാനുള്ള അധിക സമ്മർദ്ദമായി മാറാനും നമ്മുടെ പ്രവാസികൾക്ക് വേദിയായതും ഈ നവമാധ്വങ്ങൾ തന്നെയാണ്.

ഒരു open fom – ന്റെ, ജനകീയ കൂട്ടായ്മയുടെ ധർമ്മം ഈ സാമൂ ഹിക മാധ്യമങ്ങൾ നിർവ്വഹിക്കുന്നുണ്ട്. ഒപ്പം തങ്ങളുടെ രീതികൾ അനുകരിക്കാനും, ഈ പുതിയ വഴിയിലൂടെ സഞ്ചരിക്കുന്ന തിനും മറ്റു മാധ്യമങ്ങളെ പ്രേരിപ്പിക്കാനും നവമാധമങ്ങൾക്ക് കഴി യുന്നു. അതൊരു വലിയ മാറ്റത്തിന്റെ അടയാളം തന്നെയാണ്. വലിയൊരു മാറ്റം മലയാളത്തെ സംബന്ധിച്ചുണ്ടായത്, ഭാഷയുടെ ഒരു ഉയിർത്തെഴുന്നേൽപ്പിന് ഈ നവമാധ്യമങ്ങളുടെ കടന്നുവരവ് സഹായിച്ചു എന്നതാണ്. മലയാളത്തിന്റെ ശക്തി, മാതൃഭാഷയുടെ ശക്തി പ്രതികരണങ്ങളുടെ കരുത്ത് വർദ്ധിപ്പിക്കുമെന്ന് യുവജ നത് തിരിച്ചറിഞ്ഞു. സ്വാഭാവികമായും തങ്ങളുടെ ഇടപെടലു കൾക്ക് മലയാളത്തെ അധികമായി ആശ്രയിക്കാനും, ഉപയോഗി ക്കാനും തുടങ്ങി. വിസ്മൃതിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഭാഷാ സ്നേഹം അങ്ങനെ ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലേക്ക് നീങ്ങി. ലോകത്തെല്ലായിടത്തും ഈ തരത്തിലുള്ള ഒരു ഉണർവ്വ ണ്ടായിട്ടുണ്ട്. ആ തിരിച്ചറിവ് നമ്മുടെ യുവജനതയ്ക്ക് പ്രചോദന മായിത്തീർന്നു.

എല്ലാ അർത്ഥത്തിലും, ഈ നവമാധ്യമങ്ങളുടെ മുന്നേറ്റം നമ്മുടെ സാമൂഹ്യസാംസ്കാരിക മണ്ഡലങ്ങളിലും, ഭാഷയിലും വലിയ മാറ്റങ്ങൾ തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ജീവിതത്തിന്റെ സമ സ്തമേഖലകളേയും സ്പർശിക്കാനും നിലപാടുകൾ അറിയിക്കാ നും, സാമൂഹിക പ്രശ്നങ്ങളിൽ സജീവമായും ഇടപെടാനും സാധിക്കുന്ന തരത്തിൽ മലയാളിയുടെ സാമൂഹികബോധം വളർന്നിരിക്കുന്നു. അതിന്റെ അനുരണനങ്ങൾ എല്ലാ മേഖല യിലും അലയടിക്കും. സ്വകാര്യതയുടെ അഭാവം ചിലപ്പോഴൊക്കെ ഒരു നെഗറ്റീവ് വശമായി വരുന്നുണ്ടെങ്കിലും, അനവധി ഗുണ ങ്ങൾക്കിടയിലെ ചെറിയ അസൗകര്യമായി കണക്കുകൂട്ടിയാൽ മതി. ആശയങ്ങളെ പടർത്താനും, രൂപീകരിക്കാനും കാലം ഒരു ക്കിവെച്ച ഏറ്റവും സജീവമായ ജനാധിപത്യവേദികൾ കൂടിയാണ് ഈ നവലോക മാധ്യമങ്ങൾ.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 31.
‘അനേകം നിർഭാഗ്യങ്ങളോടൊപ്പം സംഭവിച്ച ചില ഭാഗ്യങ്ങളുടെ പേരിലാണ് ഞാനിന്നു ജീവിക്കുന്നത്.’ ഹൈദരലി ഇങ്ങനെ പറ യാനിടയായത് എന്തുകൊണ്ട് ? വിശദീകരിക്കുക.
Answer:
സംഗീതവും കലയും മനുഷ്യനുണ്ടാക്കിയ അതിർവരമ്പുകളുടെ മതിൽക്കെട്ട് തകർത്ത് സമരസപ്പെടുമെന്ന്, ഹൈദരലിയുടെ സംഗീ തസുധ ആസ്വദിക്കുവാൻ ചെങ്ങന്നൂരിനടത്തുള്ള അമ്പലത്തിലെ മതിൽക്കെട്ടു പൊളിച്ച ജനം തെളിയിച്ചതാണ്. ഹൈദരലിക്ക് കഥ കളി സംഗീതം ആലപിക്കാനായി അവർ മതിൽക്കെട്ട് പൊളിച്ചു. സ്റ്റേജ് പകുതി മതിൽക്കെട്ടിനകത്തും പകുതി പുറത്തുമായി പണിതു. ഹൈദരാലിയുടെ സംഗീതം ഒഴിവാക്കാതെ അമ്പല ത്തിന്റെ മതിൽക്കെട്ട് പൊളിച്ച് കഥകളി അവതരിപ്പിച്ചു. ഹൈദ രിന്റെ ആലാപനമാധുര്യത്തിന് മുമ്പിൽ മതപരമായ ആചാരങ്ങ ളുടേയും വിശ്വാസങ്ങളുടേയും മതിൽക്കെട്ടാണ് ചെങ്ങന്നൂരിന ടുത്തുള്ള അമ്പലത്തിൽ തകർന്നത്.

ലോകം കണ്ട അനശ്വര കഥകളി സംഗീതജ്ഞനായിരുന്നു ഹൈദ രലി. അദ്ദേഹത്തിന്റെ ജീവിതം പോലെത്തന്നെയായിരുന്നു ആ കഥയും. സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന കഥകളി സംഗീ തത്തെ രാഗസന്നിവേശം കൊണ്ട് വളരെ ലളിതമാക്കി ജനഹൃദയ ങ്ങളെ കവരാൻ കഴിഞ്ഞ അതുല്യപ്രതിഭ.

അദ്ദേഹത്തിന്റെ ജീവിതത്തിൽ ചില വിസ്മയങ്ങൾ എന്നുമുണ്ടാ യിരുന്നു. കലാമണ്ഡലത്തിൽ ചേരുവാൻ ജാമ്യത്തിന് 2000 രൂപ നൽകിയ നാട്ടുകാരനും നല്ലവനുമായ സി.പി.അന്തോണി ചേട്ടൻ ഈ പ്രതിഭയെ കൈപൊക്കി കാലത്തിന് നൽകുകയായിരുന്നു. കലാമണ്ഡലത്തിലെ പഠനത്തിനുശേഷം ഇനിയെന്ത് എന്ന് വിഷ മിച്ചപ്പോൾ അന്ന് കലാമണ്ഡലം അദ്ധ്യക്ഷനും ഫാക്ടിന്റെ എം. ഡിയുമായ ശ്രീ. എം.കെ.കെ. നായർ ഹൈദരലിക്ക് പഠിപ്പ് കഴിഞ്ഞ ഉടനെ ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലി നൽകി. പിന്നെ ഹൈദരലി കഥകളിയരങ്ങുകളുടെ സംഗീതാർച്ചനയായി മാറി. കലാമണ്ഡലം നീലകണ്ഠ നമ്പീശൻ, കലാമണ്ഡലം ശിവ രാമൻനായർ, കലാമണ്ഡലം ഗംഗാധരൻ, കാവുങ്കൽ മാധവപ്പ ണിക്കർ, തൃപ്പൂണിത്തറ ശങ്കരവാര്യർ, എൻ.കെ.വാസുദേവപ്പണി ക്കർ, എം.ആർ. മധുസൂദനമേനോൻ എന്നിവരായിരുന്നു ഗുരു ക്കന്മാർ.

കുട്ടിക്കാലത്തുതന്നെ കുഞ്ഞു ഹൈദരാലിക്ക് ബാപ്പയുടെ സംഗീതവാസനയുണ്ടെന്ന് ആൾക്കാർ അറിഞ്ഞിരുന്നു. ചലച്ചിത്ര നടനും നല്ലൊരു സംഗീതജ്ഞനുമായിരുന്ന ശ്രീ ഒടുവിൽ ഉണ്ണി കൃഷ്ണൻ ഹൈദരാലിക്കു വേണ്ടി തബല വായിച്ചിട്ടുണ്ട്.

കഥകളിയിൽ കർണ്ണാടിക് സംഗീതത്തെ കൊണ്ടുവന്നു, സംഗീത പ്രധാനമായ കഥകളി സംഗീതത്തെ രാഗാധിഷ്ഠിതമായ സംഗീത മാക്കി മാറ്റി എന്നൊക്കെയുള്ള ആരോപണങ്ങൾ യാഥാസ്ഥിതികർ ഉന്നയിച്ചിരുന്നു. എന്നാൽ കഥകളി സംഗീതത്തെ ഭാവപൂർണ്ണമാക്കി നാടകീയരൂപത്തിൽ അനായാസമായി ആലപിക്കാൻ ഹൈദരാ ലിക്ക കഴിഞ്ഞിട്ടുള്ളൂ.

പോരാട്ടങ്ങളുടെ ജീവിതമായിരുന്നു ഹൈദരാലിയുടേത്. കുട്ടി ക്കാലം മുതൽ തിരസ്കൃതനായിരിക്കുന്നവന്റെ വേദനകൾ അനു ഭവിച്ചു. കലാമണ്ഡലത്തിൽ ചേർന്നതും ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലിക്കു ചേർന്നതുമെല്ലാം ആകസ്മികത നിറഞ്ഞ ജീവിതരംഗങ്ങളായിരുന്നു. കഥകളി എന്താണെന്ന് അറിയാത്ത പ്രായത്തിൽ കഥകളി സംഗീതം പഠിച്ചു. കലാമണ്ഡലത്തിലെ ഒറ്റപ്പെടലുകൾ അവഗണിച്ച് ഉയർന്നുവന്നു.

1960ൽ പട്ടിക്കാംതൊടി ചരമദിനത്തോടനുബന്ധിച്ച് ഹൈദർ പൊന്നാനിയും ശങ്കരൻ എമ്പ്രാന്തിരി ശിങ്കിടിയുമായി കഥകളി അരങ്ങേറ്റം നടന്നു. കഥകളി ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലീ മിന്റെ അരങ്ങേറ്റം. പലപ്പോഴും കഥകളി പരിപാടിയിൽ പങ്കെടു ക്കാൻ കഴിയില്ല. അമ്പലങ്ങളിലെ പരിപാടികളിൽ ലിസ്റ്റിൽ ഹൈദ രലി ഉണ്ടാകില്ല. 8-ാം വർഷത്തിൽ ചേന്ദമംഗലം ക്ഷേത്രത്തിൽ 3 ദിവസത്തെ മുഴുനീള പരിപാടിക്ക് ഹൈദരലിയും ലിസ്റ്റിൽ വന്നു. ബസ്സിൽ ദീർഘയാത്ര ചെയ്യുന്നതും പരിപാടി നടത്തുന്നതിന്റെ സന്തോഷവും കൊണ്ട് ഉറക്കമില്ല. ചേന്ദമംഗലത്ത് സന്തോഷമായി കൂടുമ്പോൾ ടീം ലീഡർ പറഞ്ഞു. ഹൈദരാലിയും സുബ്രഹ്മ ണ്യനും ഉടനടി കലാമണ്ഡലത്തിൽ എത്തണം. റഷ്യക്കാർ കാത്തി രിക്കുന്നുണ്ട്. ഇതുകേട്ട് നിരാശരായി ഇരുവരും തിരിച്ചുപോന്നു. സ്തബ്ധരായ രണ്ടുപേരും ബസ്സിൽ നിന്നും ചാടി ആത്മഹത്യ ചെയ്യണമെന്നും വിചാരിച്ചുപോയി. കലാമണ്ഡലത്തിൽ എത്തി യപ്പോൾ അവിടെ ആരുമില്ല. ശൂന്യമായിരുന്നു. എന്നിട്ടും ഹൈദ രലി പൊരുതി നിന്നു.

ഹരിപ്പാട് തലത്തോട്ട് ക്ഷേത്രത്തിൽ ഹൈദരലിയുടെ ശിഷ്യന്റെ അരങ്ങേറ്റം നടക്കുന്നു. ശിഷ്യനും കുടുംബവും ഹൈദരലി വേണമെന്ന് നിർബന്ധമായി. ഒടുവിൽ അമ്പലക്കാരിൽ രണ്ടു വിഭാ ഗമുണ്ടായി. അവർ മതിൽ പൊളിച്ച് സ്റ്റേജ് പുറകോട്ടു നീട്ടി. അവിടെ നിന്ന് പാടിയപ്പോൾ ദൈവത്തെ കൈയൊന്ന് നീട്ടിയാൽ തൊടാമെന്ന് ഹൈദരലിക്കു തോന്നി. ഈ ഫീലിംഗിൽ അജിതോ ഹരേ ജയാ മാധവാ വിഷ്ണോ പാടി. കഥകളിയെ ആഢ്യകലയായി ഉയർത്തി. നിർത്തുന്നവർക്കുപോലും ഈ അതുല്യസംഗീതചക വർത്തിയെ ഒഴിവാക്കാൻ സാധിച്ചില്ല.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 32.
പാരമ്പര്യവും പ്രായോഗികതയും അവകാശപ്പെടുന്നതോടൊപ്പം അഹന്തയിലും വിശ്വാസങ്ങളിലും ആഴ്ന്നിറങ്ങിയവരുടെ പ്രതി നിധിയായി ആൺഗൗളിയുടെ പ്രസ്താവനകളെ കാണാനാകുമോ? വിലയിരുത്തുക.
Answer:
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഓപ്പറേഷനു ശേഷം കിടക്കുമ്പോഴാണ് ഗ്രേസി ഈ കഥയെഴുതിയത്. എല്ലാ വരുടേയും സംസാരത്തിൽ ഇടപെടുന്ന പല്ലികളെക്കുറിച്ച് എഴു തിയ കഥയുടെ വളർച്ച കണ്ട് കഥാകൃത്ത് സ്വയം അത്ഭുതപ്പെ ട്ടിട്ടുണ്ട്. ഗൗളികളെ ഭാര്യാഭർത്താക്കന്മാരായി സങ്കൽപ്പിച്ച് കഥ യെഴുതി. ആശുപത്രിയിൽ കിടക്കുമ്പോൾ ആരെങ്കിലും കാണു വാൻ വരുന്നത് ഗ്രേസിക്ക് ഇഷ്ടമില്ല. ആരോഗ്യമുള്ള ശരീരത്തോട് അസൂയയാണെന്ന് ഗ്രേസി പറയുന്നു. ഈ രണ്ടു കാര്യങ്ങളും കഥാകാരിയുടെ മനസ്സിൽ ഉണർത്തിയ പ്രചോദനങ്ങളാണ് ഈ കഥക്ക് വിഷയമായത്.

വളരെ ദാർശനികമായ രീതിയിൽ കഥ പകുതി കഴിഞ്ഞ് മുന്നോട്ട് പോകുന്നുണ്ടെങ്കിലും പെൺഗൗളിയുടെ ഇടപെടൽ കഥയെ ഈ സമൂഹത്തിന്റെ ചില തലങ്ങളെ വിമർശിക്കാൻ അവസരമൊരു ക്കി. കഥയിൽ കടന്നുവരുന്ന കഥാപാത്രങ്ങൾ വിവിധ സമൂഹ ങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ദാമ്പത്യത്തെക്കുറിച്ച്, ഡോക്ടർമാരുടെ എത്തിക്സിനെക്കുറിച്ച്, സന്ദർശകയടങ്ങുന്ന ഈ സമൂഹത്തിന്റെ വിവാഹസങ്കൽപ്പത്തെക്കുറിച്ച്, പുരുഷാധി പത്യത്തെ സംബന്ധിച്ച്, സ്ത്രീ സമൂഹത്തെക്കുറിച്ച് എല്ലാം ഈ കഥ ചില വസ്തുതകൾ ആവിഷ്ക്കരിക്കുന്നുണ്ട്. അവയിൽ വ്യക്തമായ സാമൂഹിക വിമർശനം അടങ്ങുന്നുണ്ട്.

യുവാവിന്റെ മരണത്തെക്കുറിച്ച് ആൺഗൗളിക്ക് എല്ലാമറിയാം. മുൻജന്മത്തെക്കുറിച്ചറിയാം. ബുദ്ധനെപ്പോലെ ആൺഗൗളിക്കും ഉണ്ട്. ബോധോദയം. പെണ്ണുങ്ങൾക്ക് സാധ്യമാകാത്ത കാര്യമാ ണത ബുദ്ധന്റെ ബോധോദയം. ഇതുപറയുന്ന ആൺഗൗളിയും തികഞ്ഞ ജ്ഞാനമുള്ളവനാണെന്ന് അഹങ്കരിക്കുന്നു.

എഴുത്തുകാരുടെ ബുദ്ധിജീവി ചമയലിനെ ഈ കഥ വിമർശി ക്കുന്നു. പൊൻകുന്നം വർക്കിയുടെ കഥാപാത്രമായ കിഷോര ലാലിന്റെ തിരിച്ചറിവ് ഡോക്ടർക്കില്ലെന്നും ഇതറിഞ്ഞത് പഴയ ജന്മത്തിലെ കഥാകൃത്തായതുകൊണ്ടാണെന്നും ആൺ ഗൗളി അറിയിക്കുന്നു. മാത്രമല്ല മികച്ച കഥകൾ എഴുതിയിരുന്നതിന്റെ വിചാരമുണ്ടാക്കിയ അഹങ്കാരത്താൽ ഈ ജന്മത്തിൽ ഉത്തരം ഈ താങ്ങുന്ന ഗൗളിയായി മാറേണ്ടി വന്നുവെന്ന് അറിയിക്കുന്നു. സമു ഹത്തെ മാറ്റിനിർത്തി, സാധാരണക്കാരിൽ നിന്നും മാറി ബുദ്ധി ജീവി ചമയുന്ന എഴുത്തുകാരുടെ മൂഢമായ ഈഗോയാണ് കഥാ കൃത്ത് തുറന്നു പറയുന്നത്.

ജീവന് വില കൽപിക്കാത്തതും സാമ്പത്തിക ലാഭത്തിന് ഊന്നൽ നൽകുന്നതുമായ ആശുപത്രികളുടെ ശംസ്വതയേക്കാൾ ഒരു പക്ഷേ ഭീകരമായത് ഇവിടെ കാണാം. ഇത് അടിസ്ഥാനപരമായി ഒരു ഡോക്ടറെ പൈശാചികമാക്കുന്ന ഈഗോയാണ്. മന സാക്ഷി മരിച്ചവരുടെ താവളമായി നമ്മുടെ തൊഴിൽ സേവന രംഗങ്ങൾ മാറിയിരിക്കുന്നു.

നമ്മുടെ ചില മൂഢവിശ്വാസങ്ങളെ വിചാരണ ചെയ്യുന്നുണ്ട്. ബുധ നാഴ്ച തെക്കു പടിഞ്ഞാറിരുന്ന് ഗൗളി ചിലച്ചാൽ മരണം തീർച്ച യെന്നത് നമ്മുടെ മിത്തിക്കൽ മനസ്സാകാം. അതിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ മനസ്സിൽ അത് ഒന്ന് സ്പർശിക്കുന്നുണ്ടാ യിരിക്കാം. മരിക്കാൻ പോകുന്ന നിരാശനായ യുവാവിന് ഇതൊരു അടിയായിരിക്കാം. ഈ വിശ്വാസത്തിന്റെ പ്രചാരം അയാളുടെ മന നിന്റെ സ്വൈര്യം ഇല്ലാതാക്കുന്നുണ്ടായിരിക്കാം. ശുഭകാര്യ ങ്ങൾക്കും സത്യപ്രസ്താവനകൾക്കും എല്ലാം മലയാളിക്കിടയിൽ ഇടപെടുന്ന ഗൗളി ശാസ്ത്രബുദ്ധിയുള്ള നമ്മുടെ മായാത്ത മൂഢ വിശ്വാസങ്ങളെ കാണിക്കുന്നു.

സ്ത്രീയുടെ അവസ്ഥയെന്താണ്? ഭാര്യ യുവാവിന്റെ കാൽക്ക ലിരിക്കുന്നു. സന്ദർശക ആരതിയോട് യുവാവിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ പറയുന്നു. ഇതിലേതാണ് ഈ കഥയിലെ സ്ത്രീസമൂഹം. അത് കഥയിൽ കാണുന്നത് പെൺഗൗളിയുടെ സംസാരത്തിലാണ്. ഒരു സ്ത്രീക്ക് എന്തെല്ലാം ചെയ്യാമെന്ന് അത് കണ്ടെത്താൻ പോകുകയാണ്. അത് തന്റെ ആൺഗൗളിയെ തള്ളി ക്കളയുന്നു. ഏതുപെണ്ണിലും കുഞ്ഞുങ്ങൾ ഉണ്ടാകാം. പക്ഷേ, ജീവിതം വ്യക്തിപരമായി തീരുമാനങ്ങളെടുത്ത് പുതിയ അനുഭ വങ്ങൾ തേടലാണ് എന്ന് പെൺഗൗളി പറയുന്നു.

യുവതിയുടെ ബാഗിനുള്ളിൽ കടന്നുകൂടിയ പെൺഗൗളി ദാമ്പത്യം കളഞ്ഞ് പുതിയ അനുഭവത്തിലേക്ക് പോകുന്നു. അവൾക്ക് ദാമ്പത്യമെ ന്നത് വേണമെങ്കിൽ കളയാവുന്നതും ഏതു പെണ്ണിലും കുഞ്ഞു ങ്ങളെ ഉണ്ടാക്കാൻ പുരുഷൻ കാണിക്കുന്ന ആഗ്രഹമാണ്. പുരു ഷൻ നിയന്ത്രിക്കുന്ന ദാമ്പത്യത്തിനെതിരാണവൾ. ആൺ ഗൗളി യിലൂടെ പുരുഷന്റെ സമൂഹത്തെ കാണിക്കുന്നു. അത് സ്ത്രീയെ അവഗണിക്കുന്നു. അറിവുണ്ടെന്ന് അഹങ്കരിക്കുന്നു. വായനയും എഴുത്തും മികച്ചതാണെന്ന പുരുഷന്റേതാണെന്ന അറിവാണ് അതിനെ അഹങ്കാരത്തിലേക്ക് നയിക്കുന്നത്. കഴിഞ്ഞ ജന്മങ്ങൾ അതിനറിയാം. സ്ത്രീക്ക് ഒരിക്കലും പ്രവേശിക്കാനാകാത്ത പുരു ഷലോകത്തിന്റെ അഹന്തയാണ്, പുരുഷാധിപത്യത്തിന്റെ മേധാ . വിത്തമാണ് ആൺഗൗളിക്കുള്ളത്.

സ്ത്രീസമൂഹത്തിന്റെ പ്രതിഷേധം കഥയിൽ കാണാം. അത് പുരു ഷനെ എതിർക്കുന്നു. ബുദ്ധന് ഭാര്യയേയും മകനേയും ഉപേക്ഷിച്ച്

ലഭിച്ച ബോധോദയം ഒരു സ്ത്രീക്ക് അടുക്കളച്ചുമരുകൾക്കുള്ളിൽ നിന്നും ലഭിക്കുന്നുണ്ട്. അതാകട്ടെ സ്ത്രി ദുഃഖത്തിന്റെ പൊതു വായ മനസ്സാണ്. വളരെ പ്രായോഗികമായ സ്ത്രീ അനുഭവത്തെ പുരുഷന്റെ ദാർശനികതയ്ക്ക് പകരം വയ്ക്കുന്നു.

ബുദ്ധന്റെ ദാർശനികതക്കു പകരം, അഥവാ പുരുഷന്റെ അഹ ങ്കാരത്തിനു പകരം വളരെ പ്രായോഗികമായി സ്ത്രീയുടെ ദുഃഖ ത്തിന്റെ കാരണമായി പുരുഷനെ സ്ഥാപിച്ചു വയ്ക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ തിരിച്ചറിവാണ് കഥ. മമതയാണ് ദുഃഖത്തിന് കാര ണമെങ്കിൽ പുരുഷനാണ് സ്ത്രീ ദുഃഖത്തിന്റെ കാരണം. ഇപ്രകാരം വളരെ അയുക്തികമായതെന്ന് വിചാരിക്കുന്ന രണ്ട് ഗൗളികളിൽ നിന്നും പ്രായോഗിക ജീവിതത്തിന്റെ പുറംമോടിക ളുടെ പൊള്ളത്തരം തുറന്നുകാട്ടിയ കഥാകൃത്താണ് ഗ്രേസി.

Kerala Plus Two Malayalam Question Paper March 2021 with Answers

33 മുതൽ 36 വരെയുള്ള ചോദ്യങ്ങൾക്ക് ഒന്നര പുറത്തിൽ കവി യാതെ ഉത്തരമെഴുതുക. (8 സ്കോർ വീതം) (4 × 8 = 32)

Question 33.
സാമുദായികമായ കെട്ടുപാടുകൾക്കിടയിലും നന്മ നശിച്ചു പോയി ട്ടില്ല എന്നതു് കലാമണ്ഡലം ഹൈദരലിയുടെ ജിവിതത്തിൽ എത ത്തോളം ശരിയാണ്. വിശദമാക്കുക.
Answer:
സംഗീതവും കലയും മനുഷ്യനുണ്ടാക്കിയ അതിർവരമ്പുകളുടെ മതിൽക്കെട്ട് തകർത്ത് സമരസപ്പെടുമെന്ന്, ഹൈദരലിയുടെ സംഗീ തസുധ ആസ്വദിക്കുവാൻ ചെങ്ങന്നൂരിനടത്തുള്ള അമ്പലത്തിലെ മതിൽക്കെട്ടു പൊളിച്ച ജനം തെളിയിച്ചതാണ്. ഹൈദരലിക്ക് കഥ കളി സംഗീതം ആലപിക്കാനായി അവർ മതിൽക്കെട്ട് പൊളിച്ചു. സ്റ്റേജ് പകുതി മതിൽക്കെട്ടിനകത്തും പകുതി പുറത്തുമായി പണിതു. ഹൈദരാലിയുടെ സംഗീതം ഒഴിവാക്കാതെ അമ്പല ത്തിന്റെ മതിൽക്കെട്ട് പൊളിച്ച് കഥകളി അവതരിപ്പിച്ചു. ഹൈദ രിന്റെ ആലാപനമാധുര്യത്തിന് മുമ്പിൽ മതപരമായ ആചാരങ്ങ ളുടേയും വിശ്വാസങ്ങളുടേയും മതിൽക്കെട്ടാണ് ചെങ്ങന്നൂരിന ടുത്തുള്ള അമ്പലത്തിൽ തകർന്നത്.

ലോകം കണ്ട അനശ്വര കഥകളി സംഗീതജ്ഞനായിരുന്നു ഹൈദ രലി. അദ്ദേഹത്തിന്റെ ജീവിതം പോലെത്തന്നെയായിരുന്നു ആ കഥയും. സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന കഥകളി സംഗീ തത്തെ രാഗസന്നിവേശം കൊണ്ട് വളരെ ലളിതമാക്കി ജനഹൃദയ ങ്ങളെ കവരാൻ കഴിഞ്ഞ അതുല്യപ്രതിഭ.

അദ്ദേഹത്തിന്റെ ജീവിതത്തിൽ ചില വിസ്മയങ്ങൾ എന്നുമുണ്ടാ യിരുന്നു. കലാമണ്ഡലത്തിൽ ചേരുവാൻ ജാമ്യത്തിന് 2000 രൂപ നൽകിയ നാട്ടുകാരനും നല്ലവനുമായ സി.പി.അന്തോണി ചേട്ടൻ ഈ പ്രതിഭയെ കൈപൊക്കി കാലത്തിന് നൽകുകയായിരുന്നു. കലാമണ്ഡലത്തിലെ പഠനത്തിനുശേഷം ഇനിയെന്ത് എന്ന് വിഷ മിച്ചപ്പോൾ അന്ന് കലാമണ്ഡലം അദ്ധ്യക്ഷനും ഫാക്ടിന്റെ എം. ഡിയുമായ ശ്രീ. എം.കെ.കെ. നായർ ഹൈദരലിക്ക് പഠിപ്പ് കഴിഞ്ഞ ഉടനെ ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലി നൽകി. പിന്നെ ഹൈദരലി കഥകളിയരങ്ങുകളുടെ സംഗീതാർച്ചനയായി മാറി. കലാമണ്ഡലം നീലകണ്ഠ നമ്പീശൻ, കലാമണ്ഡലം ശിവ രാമൻനായർ, കലാമണ്ഡലം ഗംഗാധരൻ, കാവുങ്കൽ മാധവപ്പ ണിക്കർ, തൃപ്പൂണിത്തറ ശങ്കരവാര്യർ, എൻ.കെ.വാസുദേവപ്പണി ക്കർ, എം.ആർ. മധുസൂദനമേനോൻ എന്നിവരായിരുന്നു ഗുരു ക്കന്മാർ.

കുട്ടിക്കാലത്തുതന്നെ കുഞ്ഞു ഹൈദരാലിക്ക് ബാപ്പയുടെ സംഗീതവാസനയുണ്ടെന്ന് ആൾക്കാർ അറിഞ്ഞിരുന്നു. ചലച്ചിത്ര നടനും നല്ലൊരു സംഗീതജ്ഞനുമായിരുന്ന ശ്രീ ഒടുവിൽ ഉണ്ണി കൃഷ്ണൻ ഹൈദരാലിക്കു വേണ്ടി തബല വായിച്ചിട്ടുണ്ട്.

കഥകളിയിൽ കർണ്ണാടിക് സംഗീതത്തെ കൊണ്ടുവന്നു, സംഗീത പ്രധാനമായ കഥകളി സംഗീതത്തെ രാഗാധിഷ്ഠിതമായ സംഗീത മാക്കി മാറ്റി എന്നൊക്കെയുള്ള ആരോപണങ്ങൾ യാഥാസ്ഥിതികർ ഉന്നയിച്ചിരുന്നു. എന്നാൽ കഥകളി സംഗീതത്തെ ഭാവപൂർണ്ണമാക്കി നാടകീയരൂപത്തിൽ അനായാസമായി ആലപിക്കാൻ ഹൈദരാ ലിക്ക കഴിഞ്ഞിട്ടുള്ളൂ.

പോരാട്ടങ്ങളുടെ ജീവിതമായിരുന്നു ഹൈദരാലിയുടേത്. കുട്ടി ക്കാലം മുതൽ തിരസ്കൃതനായിരിക്കുന്നവന്റെ വേദനകൾ അനു ഭവിച്ചു. കലാമണ്ഡലത്തിൽ ചേർന്നതും ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലിക്കു ചേർന്നതുമെല്ലാം ആകസ്മികത നിറഞ്ഞ ജീവിതരംഗങ്ങളായിരുന്നു. കഥകളി എന്താണെന്ന് അറിയാത്ത പ്രായത്തിൽ കഥകളി സംഗീതം പഠിച്ചു. കലാമണ്ഡലത്തിലെ ഒറ്റപ്പെടലുകൾ അവഗണിച്ച് ഉയർന്നുവന്നു.

1960ൽ പട്ടിക്കാംതൊടി ചരമദിനത്തോടനുബന്ധിച്ച് ഹൈദർ പൊന്നാനിയും ശങ്കരൻ എമ്പ്രാന്തിരി ശിങ്കിടിയുമായി കഥകളി അരങ്ങേറ്റം നടന്നു. കഥകളി ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലീ മിന്റെ അരങ്ങേറ്റം. പലപ്പോഴും കഥകളി പരിപാടിയിൽ പങ്കെടു ക്കാൻ കഴിയില്ല. അമ്പലങ്ങളിലെ പരിപാടികളിൽ ലിസ്റ്റിൽ ഹൈദ രലി ഉണ്ടാകില്ല. 8-ാം വർഷത്തിൽ ചേന്ദമംഗലം ക്ഷേത്രത്തിൽ 3 ദിവസത്തെ മുഴുനീള പരിപാടിക്ക് ഹൈദരലിയും ലിസ്റ്റിൽ വന്നു. ബസ്സിൽ ദീർഘയാത്ര ചെയ്യുന്നതും പരിപാടി നടത്തുന്നതിന്റെ സന്തോഷവും കൊണ്ട് ഉറക്കമില്ല. ചേന്ദമംഗലത്ത് സന്തോഷമായി കൂടുമ്പോൾ ടീം ലീഡർ പറഞ്ഞു. ഹൈദരാലിയും സുബ്രഹ്മ ണ്യനും ഉടനടി കലാമണ്ഡലത്തിൽ എത്തണം. റഷ്യക്കാർ കാത്തി രിക്കുന്നുണ്ട്. ഇതുകേട്ട് നിരാശരായി ഇരുവരും തിരിച്ചുപോന്നു. സ്തബ്ധരായ രണ്ടുപേരും ബസ്സിൽ നിന്നും ചാടി ആത്മഹത്യ ചെയ്യണമെന്നും വിചാരിച്ചുപോയി. കലാമണ്ഡലത്തിൽ എത്തി യപ്പോൾ അവിടെ ആരുമില്ല. ശൂന്യമായിരുന്നു. എന്നിട്ടും ഹൈദ രലി പൊരുതി നിന്നു.

ഹരിപ്പാട് തലത്തോട്ട് ക്ഷേത്രത്തിൽ ഹൈദരലിയുടെ ശിഷ്യന്റെ അരങ്ങേറ്റം നടക്കുന്നു. ശിഷ്യനും കുടുംബവും ഹൈദരലി വേണമെന്ന് നിർബന്ധമായി. ഒടുവിൽ അമ്പലക്കാരിൽ രണ്ടു വിഭാ ഗമുണ്ടായി. അവർ മതിൽ പൊളിച്ച് സ്റ്റേജ് പുറകോട്ടു നീട്ടി. അവിടെ നിന്ന് പാടിയപ്പോൾ ദൈവത്തെ കൈയൊന്ന് നീട്ടിയാൽ തൊടാമെന്ന് ഹൈദരലിക്കു തോന്നി. ഈ ഫീലിംഗിൽ അജിതോ ഹരേ ജയാ മാധവാ വിഷ്ണോ പാടി. കഥകളിയെ ആഢ്യകലയായി ഉയർത്തി. നിർത്തുന്നവർക്കുപോലും ഈ അതുല്യസംഗീതചക വർത്തിയെ ഒഴിവാക്കാൻ സാധിച്ചില്ല.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 34.
‘കൈയൊപ്പില്ലാത്ത സന്ദേശം’ എന്ന കഥയിലെ ടി.പി. ശ്രീധരന്റെ ജീവിതത്തിൽ കമ്പ്യൂട്ടർ വാങ്ങുകയും ഇന്റർനെറ്റ് കണക്ഷൻ എടുക്കുകയും ചെയ്തതിനുശേഷം സംഭവിച്ച മാറ്റമെന്തായി രുന്നു. വിശദീകരിക്കുക.
Answer:
കൈയ്യൊപ്പില്ലാത്ത സന്ദേശം എന്ന പാഠഭാഗം എടുത്തു ചേർത്തി രിക്കുന്നത് എം. മുകുന്ദന്റെ നൃത്തം എന്ന നോവലിൽ നിന്നാണ്. നമ്മുടെ നാലാം യൂണിറ്റ് മാധ്യമത്തെ കുറിച്ചാണ്. മലയാള നോവ ലിൽ നവമാധ്യമങ്ങളെ എങ്ങനെ സന്നിവേശിപ്പിച്ചിരിക്കുന്നു എന്ന തിന്റെ ഉത്തമ ഉദാഹരണമാണ് നോവൽ സന്ദേശം. സാമൂഹിക നവമാധ്യമങ്ങൾ പലപ്പോഴും തട്ടിപ്പിന്റേയും, ചൂഷണത്തിന്റേയും ഒരു അധോലോകമായി തരംതാഴാറുണ്ട്.

കള്ളനാണയങ്ങൾ എവി ടെയും കാണാം. സ്വാഭാവികമായും, പേരില്ലാതെ, മുഖമില്ലാതെ പരിചയങ്ങൾ സ്ഥാപിക്കുകയും അതുവഴി തട്ടിപ്പിന്റേയും, ചൂഷ ണത്തിന്റേയും പുതിയ ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അത് ഈ നവമാധ്യമ ങ്ങളുടെ വലിയൊരു പോരായ്മ തന്നെയാണ്. പേരുകളില്ലാതെ മേൽവിലാസമില്ലാതെ മറവിൽ നിന്ന് ഇരുളിൽ നിന്നുള്ള സന്ദേശ ങ്ങൾ മാത്രം. ആ സന്ദേശങ്ങൾക്ക് അർത്ഥമില്ല; മുഖമില്ല. പല പോഴും രൂപങ്ങളില്ലാത്ത നിഴലുകളെപ്പോലെ, യാഥാർത്ഥ്യത്തിന്റെ മറ്റൊരു പതിപ്പ്. സത്യത്തിന്റെ മങ്ങിയ ഒരു കാഴ്ച. അന്വേഷണ ങ്ങൾക്ക് അപ്പുറം, ഒന്നുമില്ലായ്മയിൽ വിലയം പ്രാപിക്കുന്ന സത്വത്തിന്റെ കതിരുകൾ, വായനക്കാരിലും, പ്രേക്ഷകനിലും, നവമാധ്യമങ്ങളെ പിന്തുടരുന്നവരിലും ഒന്നും കണ്ടെത്താൻ കഴി യാതെ, അവ്യക്ത മാത്രമായി അവശേഷിക്കുന്ന അവസ്ഥ സംജാതമാകുന്നു.

ടി.പി. ശ്രീധരൻ മധ്യവയസ്സു പിന്നിട്ടപ്പോഴാണ് നവമാധ്യമങ്ങളുടെ ഉറ്റ തോഴനായി മാറുന്നത്. ആരുടേയും കുറ്റംകൊണ്ടല്ല. അപ്പോൾ മാത്രമാണ് അവ പ്രചാരത്തിലായത്. അന്നു മുതൽ അയാളുടെ ജീവിതം മാറുന്നതു നാം കണ്ടു. ജീവിതത്തിന്റെ മൊത്തത്തിലുള്ള അവസ്ഥതന്നെ മാറിപ്പോയി. ജീവിതത്തിന്റെ വേഗത വർദ്ധിച്ചു. എങ്കിലും പുതിയ ലോകത്തിന്റെ പാച്ചിലിനൊപ്പമെത്താൻ അയാൾക്കു കഴിയുന്നില്ല. ജീവിതത്തിന്റെ ഏകാന്ത നിമിഷങ്ങ ളിൽ തനിക്കു കൂട്ടുവന്ന കമ്പ്യൂട്ടറിനുപോലും ശ്രീധരനെ കൂടെ കൂട്ടാൻ പറ്റുന്നില്ല.. വേഗതയുടെ ആ യന്ത്രത്തിൽ പലപ്പോഴും കാലിടറിപോകുന്ന കഥാപാത്രം.

അഗ്നി മെയിൽ വിലാസത്തിൽ നിന്ന് ശ്രീധരനു വരുന്ന ഒരു അപ ധാനമായൊരു മെയിലിൽ നിന്നാണ് നോവൽ ഭാഗം തുടരുന്നത്. ആരാണ് അഗ്നി എന്ന് എത്ര ആലോചിച്ചിട്ടും ശ്രീധരന് ഓർ കിട്ടുന്നില്ല. തന്റെ ഒപ്പം സ്കൂളിലോ, കോളേജിലോ പഠിച്ച ആരെ ങ്കിലും ആണോ എന്ന് സംശയിക്കുകയാണ് അയാൾ. പക്ഷേ ചിര പരിചിതനെപ്പോലെ തന്നോട് സ്നേഹം കാണിക്കുന്ന, പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാകുന്ന അഗ്നിയോട്, അഗ്നി യുടെ മെസേജിനോട് ഒരു പ്രതിപത്തി ശ്രീധരനുണ്ടായി. പല പോഴും ഇങ്ങനെയുള്ള അറിയാത്ത മെസേജുകൾ അയാൾ തുറ ന്നുപോലും നോക്കാറില്ല. പക്ഷേ പിന്നീടുള്ള ദിവസങ്ങൾ ഈ അഗ്നിയിൽ നിന്നുള്ള സന്ദേശത്തിനായി കാത്തിരുന്നു ശ്രീധരൻ. പക്ഷേ ഒരു പ്രതികരണംപോലും ഉണ്ടായില്ല. തന്റെ മറുപടിയ്ക്ക ടിയിൽ തന്റെ പേര് കൃത്യമായി ചേർക്കുന്ന ശ്രീധരൻ, മറ്റുള്ളവർ എന്തുകൊണ്ടാണ് തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താത്ത തെന്ന് നിഷ്കളങ്കമായി ചിന്തിക്കുന്നു. താൻ കാത്തിരുന്ന മെസേജ് മാത്രം അയാൾക്കു കിട്ടുന്നില്ല.

കമ്പ്യൂട്ടർ വന്നതോടുകൂടി ശ്രീധരന്റെ സ്വഭാവങ്ങളിലും വ്യത്യാസം വന്നു. ദിനചര്യകൾ മാറി. ചെറുപ്പം മുതലുള്ള ശീലങ്ങൾ മാറി. കമ്പ്യൂട്ടർ മധ്യവയസ്സു പിന്നിട്ട് ശ്രീധരനെ മറ്റൊരു മനുഷ്യനാക്കി മാറ്റി. ഇന്റർനെറ്റ് കണക്ഷൻ അയാൾക്ക് ശരിക്കുമൊരു വലയായി തീരുകയായിരുന്നു. ഒരുപാട് ഗുളികകൾ കഴിക്കുന്ന ശ്രീധരന് കമ്പ്യൂട്ടർ ശരിക്കുമൊരു മരുന്നായി. മറ്റൊരു ഗുളിക. പക്ഷേ എന്നിട്ടും മറകൾക്കുള്ളിൽ നിന്നുകൊണ്ട് ആളുകൾ നിഴൽനാ ടകം കളിക്കുന്നതു മാത്രം ശ്രീധരന് മനസ്സിലായില്ല. കാത്തു കാത്തി രുന്ന് പ്രയോജനമില്ലാത്ത, ഇന്റർനെറ്റ് അന്വേഷണങ്ങൾക്കുശേ ഷം വീണ്ടും അഗ്നിയുടെ മെസേജ് വരുന്നിടത്ത് പാഠഭാഗം അവ സാനിക്കുകയാണ്. ചിലപ്പോൾ ഒരു കളിപ്പിക്കൽ, അല്ലെങ്കിൽ ഒരു വലക്കുരുക്ക്. എന്തായാലും മേൽവിലാസമില്ലാത്ത കൈയ്യൊ പില്ലാത്ത സന്ദേശങ്ങളുടെ കൂമ്പാരത്തിനിടയിൽ ശ്രീധരന്മാർ വല യുകതന്നെയാണ്.

ഈ പാഠഭാഗത്തിൽ എം. മുകുന്ദൻ സൃഷ്ടിക്കുന്ന യാഥാർത്ഥ്യ ത്തിന്റെ മറ്റൊരു വശമുണ്ട്. പ്രതീതി യാഥാർത്ഥ്യം. ഒറ്റനോട്ടത്തിൽ യാഥാർത്ഥ്യമാണെന്ന് തോന്നുമെങ്കിലും യാഥാർത്ഥ്യമല്ല. കണ്ണാ ടിയിലെ പ്രതിബിംബം പോലെ. പ്രതിബിംബം സത്യമാണ്. പക്ഷേ അതേസമയം അതു് അയഥാർത്ഥ്യവുമാണ്. ഒരേസമയം യാഥാർ ത്ഥ്യവും, അയഥാർത്ഥവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങ ളായി തീരുക. ഈ ഒരു സങ്കീർണ്ണ സാങ്കേതികത്വം ഈ നോവ ലിന്റെ ഭാഗമായിട്ട് അവതരിപ്പിക്കപ്പെടുന്നു. ജീവിതത്തിന്റെ പരി ച്ഛേദമാകുമ്പോഴും, യാഥാർത്ഥ്യത്തിന്റെ സ്പർശമില്ലാതെ, മരവിച്ചു മാറിനിൽക്കുന്ന ബിംബങ്ങൾ കൊണ്ടാണ് എം. മുകുന്ദൻ ഈ പ്രഹേളിക സൃഷ്ടിച്ചിരിക്കുന്നത്. ഈ ഇമെയിൽ സന്ദേശം പ്രതീതി യാഥാർത്ഥ്വമാണ്. സത്യത്തിൽ കത്തുപോലെ അതിനൊരു രൂപ മില്ല. ഏതു രൂപത്തിലേക്കും നമുക്കതിനെ മാറ്റിയെടുക്കാം. പക്ഷേ അതിന്റെ ശരിയായ അവസ്ഥയിൽ അതു നിഴലുപോലെ യാണ്. നമുക്കതിനെ കാണാം, അനുഭവിക്കാം, ആശയവിനിമയം നടത്താം. പക്ഷേ നമുക്കതിനെ സ്പർശിക്കാൻ കഴിയില്ല. കൈയി ലെടുക്കാൻ സാധിക്കില്ല.

ഈ നോവൽ ഭാഗത്ത് പ്രതീതി യാഥാർത്ഥ്യത്തിന്റെ നിഴലുകൾ സ്പർശിക്കുന്ന അനേകം ഘടകങ്ങൾ കണ്ടെത്താൻ കഴിയും. ഉദാ: ഈ അഗ്നിതന്നെ. ശ്രീധരൻ ഒരിടത്തു ചിന്തിക്കുന്നുണ്ട്. ഇയാൾ കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ നിന്നാ കാം, അല്ലെങ്കിൽ തൊട്ടപ്പുറത്തെ വീട്ടിൽ നിന്നാകാം. ഒരിക്കലും പരസ്പരം മനസ്സിലാക്കാതെ, ഒരു ചുമരിന്റെ അകലത്തിൽ താമ സിക്കുന്ന അടുത്ത മുറിയിൽ നിന്നുമാകാം. യാഥാർത്ഥ്വത്തിനു നേരെ മൂടുപടമണിഞ്ഞ്, അയഥാർത്ഥമായതിനെ കൈയ്യെത്തി പിടിക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ വല്ലാത്തൊരു ജിജ്ഞാസയു ടേയും മറ്റും മറ്റൊരു മുഖമാണിത്. ഒരു ഒളിച്ചുകളിയുടെ സുഖം. പക്ഷേ ഈ ഒളിച്ചുകളിയിൽ ജയവും തോൽവിയും ഇല്ല. ഇന്റർനെറ്റ് എന്ന മായികലോകത്തിൽ മാത്രമേ ഈ ഒളിച്ചുകളി ഉള്ളൂ. പുറത്തെ യഥാർത്ഥ ലോകത്തിൽ കണ്ടുമുട്ടിയാലും മന സ്സിലാകാത്ത അത്ര അപരിചിതത്വത്തിൽ അലിഞ്ഞുള്ള ജീവിതം. വെളിപ്പെടുത്താൻ കഴിയാത്ത രഹസ്യങ്ങളുടെ ഭാരവും പേറി യുള്ള നിഴൽ ജീവിതം.

ആധുനിക സാമൂഹിക മാധ്യമങ്ങൾ പലപ്പോഴും ഈ ഒരു ആശ യക്കുഴപ്പത്തിന്റെ നടുവിലാണ്. ഒരു കൈയ്യൊപ്പില്ലാത്ത ജീവി, തം. നിഴലുകളിലൂടെയുള്ള സഞ്ചാരം. അപരിചിതൻ എന്നും അപ രിചിതൻ മാത്രം. എത്രയൊക്കെ ഹൃദയം തുറന്നാലും, സ്വന്തം മേൽവിലാസം പരസ്യമാക്കാതെ ഇരിക്കുന്നിടത്തോളം അപരിചി തൻ തന്നെ. ചുവന്ന തെരുവുകളിൽ സന്തോഷം തേടി പോകു ന്നവരുണ്ട്. അതേ അവസ്ഥ തന്നെയാണ് ഈ നവമാധ്യമങ്ങളിൽ സന്തോഷവും ദുഃഖവും പങ്കുവെയ്ക്കുന്നവരുടെ കാര്യവും. സ്വയം ഒന്നും വെളിപ്പെടുത്താതെ, തന്റെ മാത്രം ആശ്വാസത്തി നുവേണ്ടി സർവ്വതും ഇറക്കിവെച്ച്, ആശ്വാസത്തോടെ തിരിച്ചു പോരുന്നപോലെ ഒരപരിചിതനോട് എല്ലാം പങ്കുവെയ്ക്കാം എന്ന് അഗ്നി വെളിപ്പെടുത്തിയതിൽ ഒരു അനൗചിത്യവും ഇല്ല.

എന്നെ മനസ്സിലാക്കാത്തിടത്തോളം, സുരക്ഷിതമായ ഒളിവിൽ നിന്നു കൊണ്ട് തന്റെ മാത്രം ആശ്വാസത്തിനായി ഹൃദയം തുറക്കുന്നവർ ഏറെ ഉള്ള ഒളിയിടം കൂടിയാണ് നവ സൈബർ ലോകം. ഇന്റർനെറ്റും, മറ്റ് സോഷ്യൽ മീഡിയകളും വഴി ചതിക്കപ്പെടുന്ന വരുടെ എണ്ണം ഇന്ന് വളരെ വർദ്ധിച്ചിരിക്കുന്നു. വീട്ടമ്മമാരും, വിദ്യാർത്ഥിനികളും, ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട്, ഈ ദുരി തക്കയത്തിൽ പതിച്ചിട്ടുണ്ട്. അപ്പോഴാണ് ശ്രീധരന്റെ ചിന്താഗതി പോലെ കൈയ്യൊപ്പില്ലാത്ത സന്ദേശങ്ങൾ ലോകമെങ്ങും പരക്കു ന്നത്. നാടിന്റേയും, വീടിന്റേയും പേരില്ലാതെ വേരുകളില്ലാതെ, ഒരു ഓളപരപ്പിലെന്നപോലെ, ഉപരിതലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ജീവിതം.

ജങ്ക് സന്ദേശങ്ങൾ ഭരിക്കുന്ന വെബ് ലോകത്തിലൂടെ, ഏകാന്ത ‘നായ കപ്പിത്താനെപ്പോലെ അലയുകയാണ് ശ്രീധരൻ. ഒരിടത്തും ഉറയ്ക്കാനാകാതെ, ഏതാണ് ലക്ഷ്യമെന്ന് തിരിച്ചറിയാനാകാതെ അനന്തമായ സാഗരത്തിന്റെ അതിവിശാലതയിൽ അമ്പരന്ന് കഴി യുന്ന മനുഷ്യൻ. മധ്യവയസ്സിന്റെ അവശതയ്ക്കപ്പുറം, അനേകം ഗുളികകളാൽ നിർമ്മിതമായ ജീവിതശൈലീ രോഗങ്ങളുടെ ഉടമ. എല്ലാ തത്വചിന്തകളെയും വെടിയാൻ ശ്രീധരനെ പഠിപ്പിച്ചത് കമ്പ്യൂ ട്ടറാണ്. കമ്പ്യൂട്ടറിന്റെ അനന്തമായ വെബ് നീലാകാശത്ത് അലഞ്ഞുതിരിഞ്ഞ ശ്രീധരന് ഒരു കാര്യം വ്യക്തമായി. തന്റെ മനു ഷ്യായുസ്സു മുഴുവൻ ത്വജിച്ചാലും ഈ വലിയ കടലിലെ ഒരുതു ള്ളിപോലും ആകില്ല. അങ്ങനെ തത്വചിന്തകളെ പടിക്കു പുറ ത്താക്കി ശ്രീധരൻ മുന്നോട്ടുപോകുന്നു.

വിശ്വാസപ്രമാണങ്ങ ളെയും ബലികഴിച്ചു അയാൾ. തന്റെ ദിനചര്യകൾ പോലും മാറ്റി മറിച്ചു. ഈ അത്ഭുതലോകത്തിലെ ആലീസാകാൻ അയാൾ സ്വയം ബലിയർപ്പിച്ചു. എന്നിട്ടും തിരിച്ചുകിട്ടിയത് മുഴുവൻ ചതി കളും, അറിയാത്ത മുഖങ്ങളുടെ ഒളിച്ചുകളികളും. എപ്പോഴും അയാൾക്ക് ലഭിക്കുന്നത് ആവശ്യമില്ലാത്ത അറിവു മാത്രമാണ്, നെറ്റ് ലോകം കനിഞ്ഞു നൽകുന്നത്. നൈരാശ്യത്തിന്റെ പടുകു ഴിയിലേക്ക് പതിക്കുമ്പോഴാണ് വീണ്ടും അഗ്നിയിലൂടെ അയാൾ പുതുജീവിതത്തിലേക്ക് തിരിയുന്നത്. പ്രതീതി യാഥാർത്ഥ്യത്തെ ഏറ്റവും വിദഗ്ധമായി ഏകാന്തതയിൽ മുറ്റിനിൽക്കുന്ന ശ്രീധരന്റെ ഭാവനാസാമ്രാജ്യത്തിലേക്ക്, എം. മുകുന്ദൻ കയറ്റി വിടുന്നുണ്ട്. യാഥാർത്ഥ്യ അയഥാർത്ഥ്യങ്ങളുടെ വടംവലിയിൽ അയാൾ സ്വയം കുരുങ്ങുകയാണ്.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 35.
പരിമിതികൾക്കിടയിലും ഭാവനാശേഷികൊണ്ടു ചുറ്റുപാടുകളെ മാറ്റിത്തീർക്കാൻ കഴിയുമോ? ‘പ്രകാശം ജലം പോലെയാണ്’ എന്ന കഥയിലെ കുട്ടികളുടെ ലോകം മുൻനിർത്തി വിലയിരുത്തുക.
Answer:
ഗബ്രിയേൽ ഗാസിയ മാർകസിന്റെ ഈ കഥയിൽ കുട്ടികളുടെ അഭിരുചി നിർണ്ണയത്തിനും അവരുടെ ഭാവനകളുടെ വികാസ ത്തിനും സഹായകമായ അന്തരീക്ഷം തന്നെയാണ് കണ്ടെത്താൻ കഴിയുക. ആ ഒരു അന്തരീക്ഷം കരുപ്പിടിപ്പിക്കുന്നതിൽ മുതിർന്ന വർക്ക് വലിയ പങ്കുണ്ട്. കുട്ടിക്കാലം സ്വാതന്ത്ര്യം ആവശ്യപ്പെടു ന്നുണ്ട്. സ്വാതന്ത്ര്വത്തിന് അളവുകോലുകൾ കണ്ടേക്കാം. പക്ഷേ അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണത് എന്നു കുട്ടികൾക്ക് തോന്നും വിധം, നിയന്ത്രണത്തിന്റെ ഒരു ചെറു ചരട്, അവർക്ക് മനസ്സിലാ ക്കാൻ കഴിയാത്തവണ്ണം നേർത്ത ഒരു ചരട്, ഈ കാലത്ത് ഇങ്ങ നെയുള്ള ചിന്തകൾക്ക് പ്രസക്തികൂടിവരുകയാണ്.

പ്രകാശം ജലം പോലെയാണ് എന്ന ഈ കഥയിൽ എന്തായാലും കുട്ടികളുടെ ഭാവനയ്ക്കും അവരുടെ അഭിരുചിക്കും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്.

കുട്ടികൾ കഴിവുകളാൽ അനുഗ്രഹീതരാണ്. പലപ്പോഴും അവ രുടെ കഴിവുകളും അഭിരുചികളും യഥാസമയം തിരിച്ചറിയപ്പെ ടുന്നില്ല. ആത്മവിശ്വാസത്തിന്റെ അഭാവം ഇവിടെ എടുത്തുപറ യേണ്ട കാര്യമാണ്. തങ്ങളുടെ കഴിവുകളിലേക്ക് അല്ലെങ്കിൽ തങ്ങ ളുടെ അഭിരുചികളിലേക്ക് വെളിച്ചം വീശാവുന്ന ഒന്നും അവർ ബാക്കി വെക്കില്ല. മുതിർന്നവരുടെയും തങ്ങളുടെ അധ്യാപ കരുടെയും മുന്നിൽ മറച്ചുവെയ്ക്കുവാനും വെളിപ്പെടുത്തുവാ തിരിക്കാനും കുട്ടികൾ ശ്രമിക്കും. അന്തർമുഖത്വം പലപ്പോഴും വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നു.

ഈ കഥയിലേക്ക് വരുമ്പോൾ ഏറ്റവും ആകർഷകവും മാതൃ കാപരവുമായ ഒരു കാര്യം; ടോട്ടോക്കും, ജോവലിനും അവരുടെ കുടുംബത്തിൽ നിന്നും പൂർണ്ണമായ പിന്തുണ ലഭിക്കുന്നുണ്ട്. അവരുടെ ആവശ്യങ്ങൾക്ക് അവർ പകരം നൽകുന്നത് ഉന്നത മായ അക്കാദമിക് വിജയമുദ്രകളാണ്. തീർച്ചയായും അവരുടെ ആവശ്യങ്ങൾ നിരാകരിക്കപ്പെടുന്നില്ല. പക്ഷേ ഒന്നുണ്ട്; കടലും തുറമുഖവും ഇല്ലാത്ത ഷവറിൽ നിന്നും മാത്രം വെള്ളം ലഭിക്കുന്ന ഒരു ആധുനിക നഗരത്തിൽ തിരക്കേറിയ ഒരു പാർപ്പിട സമുച്ചയ ത്തിലെ ഇടത്തരം ഫ്ളാറ്റിലേക്ക് ഒരു തുഴവള്ളം വേണം എന്ന കുട്ടി കളുടെ ആവശ്യത്തോട് ആ രക്ഷിതാക്കൾ പ്രതികരിക്കുന്നത് ഏറ്റവും കരുതലോടെയാണ്.

അവർ ആ ആവശ്വത്തെ പുച്ഛത്തോടെ തള്ളി കളയുന്നില്ല; ഗൗരവത്തോടെ തന്നെ പരിഗണിക്കുന്നു. മുന്നറിയിപ്പു കൾ നൽകുന്നുണ്ടെങ്കിൽ തന്നെ മക്കളുടെ ഭാവനാപൂർണ്ണമായ ആവശ്യങ്ങളെ വേരോടെ നിരാകരിക്കുന്ന പിന്തിരിപ്പൻ ശൈലി അവർ സ്വീകരിക്കുന്നില്ല. അവരുടെ സംസ്കാരത്തിന്റേയും ജീവി തശൈലിയുടെയും സ്വാധീനം തീർച്ചയായും ഉണ്ടാകാം. എങ്കിൽ തന്നെ ആ മാതാപിതാക്കളുടെ തികച്ചും പോസിറ്റീവ് ആയ സമീ പനം അഭിനന്ദനാർഹമാണ്. അതു കുട്ടികൾക്ക് പകർന്നുകൊ ടുക്കുന്നത്. അതിരുകളില്ലാത്ത ആത്മവിശ്വാസമായിരിക്കും. അഭിരുചികൾ കണ്ടെത്തുന്നതിൽ അധ്യാപകർക്ക് സവിശേഷമായ പങ്കുണ്ട്. പലപ്പോഴും കുട്ടികളുടെ മാതൃകകൾ അധ്യാപകരിലാണ് ചെന്നെത്തുക. അവരുടെ അന്വേഷണങ്ങൾക്കുള്ള മറുപടിയും, അവരുടെ സംശയ നിവാരണ മാർഗ്ഗവും അധ്യാപകർ തന്നെയാകും. വിദ്യാലയങ്ങൾ തീർച്ചയായും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന തിൽ മുൻപന്തിയിൽ തന്നെയായിരിക്കും.

പക്ഷേ ചിലപ്പോഴൊക്കെ കുട്ടികളുടെ ഭാവനാത്മകമായ പ്രവർത്തനങ്ങൾക്ക് പിന്തുണ കിട്ടാതെ പോകാറുണ്ട്. എങ്കിലും വിദ്യാർത്ഥികളുടെ അഭിരുചി കളെ പ്രോത്സാഹിപ്പിക്കുന്ന ചൈൽഡ് സെന്റേർഡ് ആയ വിദ്യാ ദ്വാസ രീതിയിൽ കുട്ടികൾ പിന്തള്ളപ്പെട്ടു പോകാനുള്ള സാധ്യത കുറവാണ്. എന്തായാലും വികസിത രാജ്യങ്ങളിൽ ആ രീതിയി ലുള്ള പഠനത്തിനാണ് പ്രാമുഖ്യം. നമ്മുടെ സംസ്കാരവും പാര പര്യവും കുറേയൊക്കെ കുട്ടികളിലേക്ക്, മുതിർന്നവരുടെ ആഗ ഹങ്ങൾ കുത്തിവെയ്ക്കാനും തങ്ങൾ കാണിച്ചുകൊടുത്ത വഴി കളിലൂടെ നടക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവരുന്നു. പല പോഴും തങ്ങൾക്ക് ഒരു തരത്തിലും ഒത്തുപോകാൻ കഴിയാത്ത വഴികളിൽ അവർക്ക് പകച്ചുനിൽക്കേണ്ടതായി വരും. അവിടെ അഭിപ്രായഭിന്നതകളും നിരാശയും ഉടലെടുക്കും. അവരുടെ യഥാർത്ഥ കഴിവുകൾ മുരടിച്ചുപോവുകയും, നൈരാശ്യം ജീവി തത്തോടുതന്നെ വിരക്തി ജനിപ്പിക്കുകയും ചെയ്യും.

അധ്യാപകരും മാതാപിതാക്കളും സർവ്വസാധാരണയായി പതറു കയും പകച്ചുപോവുകയും ചെയ്യുന്ന സന്ദർഭങ്ങൾ. ഒരു പക്ഷേ, ജീവിതവിജയം നേടാവുന്ന ഒരു പ്രതിഭയെ തങ്ങൾ പോലും അറി യാതെ മുരടിപ്പിച്ചല്ലോ എന്ന നൈരാശ്യം അധ്വാപകർക്കും മാതാ പിതാക്കൾക്കും ഉണ്ടാകാം. ഇവിടെ ഒക്കെ തെളിയുന്നത് ഒരു കാര്യം മാത്രം. സഹജമായ വാസനകളെ തളർത്തരുത്, കാറ്റുവി ശുന്ന വഴികളിലൂടെ അതു സ്വതന്ത്രമായി സഞ്ചരിക്കട്ടെ, അവിടെ തടസ്സങ്ങൾ സൃഷ്ടിക്കാൻ ഉള്ളവരല്ല; അധ്യാപകരും മാതാപിതാ ക്കളും. മാർസിന്റെ ഈ ഉജ്ജ്വല കലാസൃഷ്ടിയിൽ തങ്ങളുടെ ഗൃഹാതുരതയെ കുട്ടികളുടെ ഒരു പക്ഷേ, സമാനമായ ഭാവന യിലൂടെ പുനഃസൃഷ്ടിക്കുക തന്നെയാണ് ജോവലിന്റെയും ടോട്ടോയുടെയും മാതാപിതാക്കൾ ചെയ്യുന്നത്. ആത്യന്തികമായി അത് കുട്ടികളുടെ ആത്മവിശ്വാസത്തെ ഉയർത്തുന്നു. അക്കാദ മിക് വിജയങ്ങളിലേക്ക് അവർ പറന്നെത്തുന്നു.

ഈ കഥയിലൂടെ കടന്നുപോകുമ്പോൾ നാം കാണുന്ന കാഴ്ച, ടോട്ടോയും ജോവലും ഏറ്റവും പക്വതയോടെ തന്നെ വിചിത്ര മായ തീരുമാനങ്ങൾ എടുക്കുന്നതായിട്ടാണ്. ഏറ്റവും കണിശ മായാണ് അവർ തങ്ങളുടെ ആഗ്രഹങ്ങൾ പ്രകടിപ്പിക്കുന്നത്. കാരണം ലക്ഷ്യത്തെകുറിച്ച് അവർക്ക് വ്യക്തമായ ധാരണയുണ്ട്. യാതൊരു ശങ്കകളുമില്ലാതെ സുവ്യക്തമായ ചുവടുകളോടെ അവർ മുന്നോട്ടു പോകുന്നു. ഇവിടെ നാം സൂക്ഷ്മമായി കാണേണ്ട ഒരു കാര്യമുണ്ട്. തങ്ങളുടെ ആവശ്യങ്ങളെ കുറിച്ച് മാതാപിതാക്കളുമായി ചർച്ച നടത്തുമ്പോൾ അതിന്റെ പ്രായോ ഗികതയെകുറിച്ച് അവർക്ക് യാതൊരു ആശങ്കകളും ഇല്ലെന്നു ‘ ള്ളതാണ്. അത്രമാത്രം ആഴത്തിൽ ആ വിഷയത്തെ കുറിച്ച് അവർക്ക് ബോധ്യമുണ്ട്.

പലപ്പോഴും കുട്ടിക്കാലത്തു മാത്രം നമുക്ക് കൈവരുന്ന ഒരു ബോധധാരയാണത്. ലക്ഷ്യപ്രാപ്തിയെ കുറിച്ചോ അതിന്റെ പ്രായോഗികതയെ കുറിച്ചോ മുതിർന്നവർക്ക് നിരവധി സംശയ ങ്ങളും ആശങ്കകളുമുണ്ടാകാം. എന്നാൽ കുട്ടികൾക്ക് മാത്രം ആ തരത്തിൽ ഒരു വീണ്ടുവിചാരമോ സംശയപൂർവ്വമായ നിലപാടു കളോ കാണുന്നില്ല. കാരണം ഒരു ലക്ഷ്യത്തിലേക്ക് ഏറ്റവും നിഷ്കളങ്കതയോടെയാണ് അവർ നടന്നെത്തുന്നത്. കാപട്യ ത്തിന്റെ യാതൊരു കളങ്കവും അവരുടെ ചുവടുകളിൽ പുര ണ്ടിരിക്കില്ല. ഈ കഥയിലും കഥാകാരന്റെ ഏറ്റവും ആധികാരി കമായ ഒരു പ്രസ്താവന തന്നെയാണ് ഒറ്റ നോട്ടത്തിൽ ഏറ്റവും വന്യമെന്ന് ആർക്കും തോന്നാവുന്ന ഒരു ഭാവനാത്മക പ്രവർത്ത നത്തിലേക്ക് അവരെ കൊണ്ടുചെന്നെത്തിച്ചത്. ഒരു സൗഹൃദ കുടുംബസദസ്സിൽ വെച്ചു ഏറ്റവും നിരുപദ്രവമെന്ന് ആർക്കും തോന്നാവുന്ന ഒരു പ്രസ്താവന – ‘പ്രകാശം ജലം പോലെയാണ് – കഥാകൃത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. കുട്ടികളെ സംബ ന്ധിച്ചിടത്തോളം അവർക്ക് കിട്ടാവുന്ന ഏറ്റവും ആധികാരികമായ അഭിപ്രായപ്രകടനമായിരുന്നു അത്.

ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളിൽനിന്ന് ലഭിക്കുന്ന അറിവുകൾ കുട്ടികൾ ഹൃദയ ത്തോട് ചേർത്തുവെയ്ക്കും. ഒപ്പം തങ്ങളുടെ മാതാപിതാക്കളിൽ നിന്ന് പലപ്പോഴായി അവർ കേട്ടറിഞ്ഞ ഇന്ത്യാന കാട് ജിസിലെ അവരുടെ കുട്ടിക്കാലത്തെ കുറിച്ചുള്ള നനുത്ത ഓർമ്മകളുടെ നഷ്ടബോധവും അവരെ തീവ്രമായി മനസ്സിൽ സ്പർശിച്ചിട്ടുണ്ടാ കാം. നമ്മുടെ സന്തോഷം നാം തന്നെ കണ്ടെത്തുന്നത് ആ കുട്ടികൾ കൃത്യമായി നടപ്പിൽ വരുത്തി. മാഡ്രിഡിലെ ആ വരണ്ട സായാഹ്നങ്ങളെ അവർ ജലസമൃദ്ധിയിൽ ആറാടിപ്പിച്ചു. അങ്ങനെ കളഞ്ഞുപോയതെന്നു കരുതിയ അവരുടെ ഉണങ്ങിയ കുട്ടി ക്കാലം വീണ്ടും തളിരിട്ടു.

നമ്മുടെ സാഹചര്യങ്ങളിലേക്ക് ഈ കഥയെ കൃത്യമായി പറിച്ചുന ടേണ്ട കാര്യമില്ല. ഈ കഥയുടെ ഒരു സാർവ്വജനീനമായ സ്വഭാവ സവിശേഷത തന്നെയാണ് അതിനു കാരണമായി നിലനിൽക്കു
ന്നത്. പ്രത്യേകിച്ച് കുട്ടികളുടെ ലോകം മുതിർന്നവരിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഏതു കാലത്തും ഏതു സംസ്കാര ത്തിലും നിലനിൽക്കാവുന്ന ഒരു കഥാഘടനയാണ് ഈ കഥ യ്ക്കുള്ളതു്. അതുകൊണ്ടുത്തന്നെ ഈ കാലം ഒരു സാർവ്വലൗ കീകമായ കാഴ്ചപ്പാടിനാൽ അനുഗ്രഹിതമാണ്.

ഏതു ഭാഷയിലും ഏതു രാജ്യത്തും ഏതു സംസ്കാരത്തിലും ബാല്യകാലം ഒന്നുതന്നെയാണ്. സാഹചര്യങ്ങൾ വിഭിന്നമാകാം പക്ഷേ, വികാരം ഒന്നുതന്നെ. ഭൂഖണ്ഡങ്ങൾ മാറിയാലും രാജ്യാ തിർത്തികൾ മാറിമറിഞ്ഞാലും അതിനു മാറ്റമില്ല. ബാല്യകുതൂഹ ലങ്ങളും, അന്തമില്ലാത്ത ഭാവനയും നിറമുള്ള സ്വപ്നങ്ങളും, എല്ലാം ഒന്നുത്തന്നെ. അതുകൊണ്ടുതന്നെ നമ്മുടെ സാഹചര്യ ങ്ങളുമായി ഏറ്റവും നന്നായി തന്നെ ഈ കഥ ഇണങ്ങിപ്പോകു ന്നു. നഷ്ടപ്പെടുന്നതിന്റേയും വീണ്ടെടുക്കലിന്റേയും ഏറ്റവും ശക്തമായ വഴികളിലൂടെയാണ് നാം മലയാളികൾ കടന്നുപോ കുന്നത്. അതിൽ ഏറ്റവും ശക്തം നമ്മുടെ മാതൃഭാഷയാണ്. കൊഴി ഞ്ഞുപോകുന്ന തനിമയുടെ വീണ്ടെടുക്കലാണ്.

അടുത്ത തല മുറകളിലേക്ക് പകർന്നുകൊടുക്കേണ്ട ആ ഭാഷാമൃതം നമ്മുടെ കൈക്കുമ്പിളിൽ നിന്നുതന്നെ ചോർന്നുപൊയ്കൊണ്ടിരിക്കു ന്നു. തലമുറകൾക്ക് ശേഷം നമുക്ക് കൈമോശം വന്ന ആ നഷ്ട പ്പെട്ട സൗഭാഗ്യങ്ങളെ കുറിച്ചോർത്ത് നെടുവീർപ്പിടുന്ന അവസ്ഥ യിൽ അതിൽ പ്രഥമ സ്ഥാനം മാതൃഭാഷയ്ക്ക് ആവരുത്. രണ്ടാ മത് നമ്മുടെ പ്രകൃതി നാം തീറെഴുതി കൊടുത്തുകൊണ്ടിരിക്കു ന്നു. മണ്ണും ജലവും ധാതുക്കളും വായുവും നാം ചൂഷണത്തിന് വിധേയമാക്കികൊണ്ടിരിക്കുന്നു. അമിതമായ ഈ ദുരുപയോഗം, ഭാവിയിൽ ഇരുളടഞ്ഞ ഒരു ദയനീയ പതനത്തിലേക്ക് തന്നെ യാവും നമ്മെ തള്ളിവിടുക. അനന്തര തലമുറകൾക്ക് ജോവലി നെയും, ടോട്ടോയേയും പോലെ ജലമില്ലാത്ത പ്രതലങ്ങളിൽ വെളിച്ച പ്രവാഹങ്ങളിൽ കപ്പലുകൾ പായിക്കേണ്ടിവരും. നഷ്ട മാകുന്നവ എത്ര അമൂല്യമാണെന്ന് തിരിച്ചറിയാതെ വരുമ്പോഴാണ് നഷ്ടത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നത്. നമ്മുടെ മണ്ണിൽ പുതു തലമുറകൾക്ക് കഴിഞ്ഞുപോയ കാലങ്ങളിലെ അസുലഭ സൗഭാ ഗ്വങ്ങളെകുറിച്ചോർത്ത് ഭാവനാലോകങ്ങൾ സൃഷ്ടിക്കുവാൻ ഇട വരരുത്. ഈ കഥ അങ്ങനെ ചില ഓർമ്മപ്പെടുത്തലും നടത്തു ന്നുണ്ട്.

Kerala Plus Two Malayalam Question Paper March 2021 with Answers

Question 36.
കമ്പോളാധിഷ്ഠിതവും ചതിക്കുഴികൾ നിറഞ്ഞതുമായ ലോകത്ത് ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ പ്രതിനിധിയാണോ ദിവാകരൻ. വിശ ദമാക്കുക.
Answer:
ദിവാകരനും കുട്ടികളും ഫോട്ടോയെ സമീപിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. തന്റെ പ്രിയപ്പെട്ടവരെ കണ്ടെത്താൻ ദിവാകരൻ ശ്രമിച്ചുതുടങ്ങിയിട്ട് സമയമേറെയായി. അവർ അക്ഷമനാണ്. ഒപ്പം അവശനുമാണ്. വല്ലാത്ത ഒരു പാച്ചിലാണ് ദിവാകരന്റെ ചലന ങ്ങളിൽ. എനിക്ക് എന്റെ പ്രിയപ്പെട്ടവരെ ഒരിക്കലും കണ്ടെത്താൻ കഴിയില്ല എന്ന ഒരു മുൻവിധി ദിവാകരന്റെ മനസ്സിൽ കടന്നുകൂ ടിയിട്ടുണ്ട്. വ്യർത്ഥമാണെന്ന് അറിഞ്ഞിട്ടും അയാൾ ഒരു കഠിന പ്രവൃത്തിയിൽ മുഴുകുന്നു. പൂർത്തിയാകില്ലെന്നറിഞ്ഞിട്ടും അയാൾ പായുകയാണ്. ചില സന്ദർഭങ്ങളിൽ തന്റെ പ്രിയപ്പെട്ട വരുടെ ഛായകൾ തന്നെ അയാൾക്ക് ആശയ കുഴപ്പങ്ങൾ സ്വഷ്ടിക്കുന്നു. ചില ഫോട്ടോകൾ താൻ തിരിച്ചറിയാതെ പോകു നാം എന്നു പോലും ആശങ്കാകുലനാകുന്നു. ആധമായ പാച്ചിലിനൊടുവിൽ എല്ലാം നഷ്ടപ്പെട്ട് തകർന്നടിഞ്ഞ് അയാൾ ഒരു മുലയിൽ നിശ്ചലനാകുന്നു.

അന്വേഷിക്കുമ്പോൾ പോലും ഇനി അന്വേഷിക്കാൻ എത്രമാത്രം ബാക്കിയുണ്ട് എന്നുമാത്രമാണ് അയാൾ ചിന്തിക്കുന്നത്. എന്നാൽ കുട്ടികൾ ഏറ്റവും നിഷ്കള ങ്കതയോടെ മാത്രമാണ് ഫോട്ടോകളിലേക്ക് കടന്നുവരുന്നത്. ദിവാ കരനോട് തുലനം ചെയ്യുമ്പോൾ പ്രായത്തിൽ കവിഞ്ഞ പക്വത യവർ പ്രദർശിപ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ കഠിന പരീക്ഷകളി ലേക്ക് വളരെ ചെറുപ്പത്തിലേ എടുത്തെറിയപ്പെടുന്നവരാണിവർ. അവർക്ക് ആശങ്കകളുടെ അതിപ്രസരമില്ല. അവിടെ ലക്ഷ്യത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. സൂക്ഷ്മതയോടെ തന്നെ അയാൾ തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് വളരെ വേഗത്തിൽ എത്തിച്ചേരുന്നു. കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം വാങ്ങാൻ വരുന്നവന്റെ ആവശ്യങ്ങൾക്കാണ് ഒന്നാം സ്ഥാനം കൊടുക്കു ക. അതുകൊണ്ടുത്തന്നെ ഒരു സംശയവും ശങ്കയുമില്ലാതെ അവർ ദിവാകരനെ നിശ്ചലമായ ഒരു ഛായാചിത്രമാക്കി മാറ്റു ന്നു. എന്തിനെയും കച്ചവട ചരക്കാക്കുക എന്നതാണല്ലോ ആധു നികതയുടെ ഏറ്റവും പ്രധാനപ്പെട്ട പാഠഭേദം.

ലാഭം കൊയ്യുക എന്നതു മാത്രമാണ് ലക്ഷ്യം. അതിനിടയിൽ മൂല്യ ങ്ങൾക്കോ മൃദുല വികാരങ്ങൾക്കോ യാതൊരു സ്ഥാനവുമില്ല. എന്തും അടിയറ വെച്ചും എങ്ങനെ തരം താഴ്ന്നും ലാഭം നേടു ക. ബിസിനസ് മാനേജ്മെന്റിന്റെ അടിസ്ഥാന വാക്യമാണത്. ഉൽപ ന്നങ്ങൾ വിറ്റഴിക്കുക ഉപഭോക്താവിന്റെ ആവശ്യങ്ങളെ ഏറ്റവും അനുഭാവപൂർവ്വം പരിഗണിക്കുന്നു എന്ന് വെറുതെ നടിക്കുക. പിന്നീട് തങ്ങളുടെ ഇഷ്ടങ്ങൾ അവരിലേക്ക് അടിച്ചേൽപ്പിക്കു ക, ഒരിക്കലും അവരെ നിരുത്സാഹപ്പെടുത്താതിരിക്കുക, നിര ന്തരം പ്രോത്സാഹിപ്പിക്കുക, ആകർഷണീയമായി കാര്യങ്ങൾ അവ തരിപ്പിക്കുക, അവരുടെ താൽപര്യങ്ങളുടെ തിരി അണയാതെ ശ്രദ്ധിക്കുക, പലപ്പോഴും ഉപഭോക്താവ് കണ്ണഞ്ചിക്കുന്ന ഈ വേലകളിൽപ്പെട്ട് ആശയകുഴപ്പത്തിൽ ഏർപ്പെടും.

സ്വയം വഞ്ചി തനായി മാറുകയും ചെയ്യും. പറ്റിക്കപ്പെടാൻ ആരും ആഗ്രഹി ക്കുന്നില്ല. കുഴിയിൽ വീഴ്ത്താനാണ് കച്ചവടക്കാരൻ ശ്രദ്ധിക്കുക എന്ന മുൻവിധിയോടെ തന്നെയാണ് ഓരോ ഉപഭോക്താവും കട ന്നുവരിക. സംശയദൃഷ്ടിയോടെ സമീപിക്കുന്ന ഓരോ ഉപഭോ ക്താവിനെയും എങ്ങനെ തങ്ങളുടെ വഴിയിൽ കൊണ്ടുവരണ മെന്ന് ഓരോ കച്ചവടക്കാരനും നന്നായി അറിയാം. അതവർ പ്രായോഗിച്ചു നടപ്പിൽ വരുത്തുന്നത് തങ്ങളുടെ കൈവശമുള്ള ഉല്പന്നങ്ങളുടെ വൈവിധ്യങ്ങളിലൂടെയാണ്. വ്യത്യസ്തമാർന്നതും തികച്ചും നൂതനവുമായ ഉൽപന്നങ്ങളുടെ ധാരാളിത്തം ഉപഭോ ക്താവിന്റെ കണ്ണ് മഞ്ഞളിപ്പിക്കും. ആ മായിക വലയത്തിൽ അക പെട്ടു കഴിഞ്ഞാൽ ഉപഭോക്താവ് ഒരു ഉപകരണമായി മാറുന്നു. കച്ചവടക്കാരന്റെ ഇംഗിതത്തിനനുസരിച്ച് താളം തുള്ളുന്നു. അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥയിലെ ദിവാകരൻ കട ന്നുപോകുന്നത് സമാനമായ സാഹചര്യങ്ങളിലൂടെയാണ്.

ദിവാ കരൻ എത്രയും വേഗം തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഛായാച്ചി തങ്ങൾ വാങ്ങിക്കുവാനാണ് വരുന്നത്. മരിച്ചവരുടെ മാത്രം ഛായാചിത്രങ്ങൾ വിൽക്കുന്ന ആ തെരുവിലേക്ക് എത്തപ്പെട്ട തോടെ അയാളുടെ മാനസികാവസ്ഥ മാറി. മരണത്തിന്റെ മരവിപ്പ് പടർന്ന ആ തെരുവ് അയാളെ അമ്പരിപ്പിച്ചു. അനിശ്ചിതാവസ്ഥ നിറഞ്ഞ ആ തെരുവ്, എവിടെ തുടങ്ങുന്നു എവിടെ അവസാ നിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയാതെ അയാളെ പരിഭ്രാ ന്തനാക്കി. നിഗൂഢത നിറഞ്ഞ ആ തെരുവ് തന്നെ ഈ കഥയിൽ ഒരു നിശ്ശബ്ദ കഥാപാത്രമായി മാറുന്നുണ്ട്.

വിയർത്തുകുളിച്ച് അവശത വാരിപൂശി കടന്നുവന്ന ദിവാകരന്റെ മുന്നിൽ ഛായാ ചിത്രങ്ങളുടെ വലിയൊരു ലോകം തന്നെ തുറന്നിടുകയാണ് കച്ച വടക്കാർ ചെയ്യുന്നത്. ആ വ്യത്യസ്തതയാർന്ന മരവിച്ച മുഖങ്ങൾ അയാളെ സംഭീതനാക്കുന്നു. എന്തുചെയ്യണം എവിടെനിന്നും തുടങ്ങണം എന്ന ആശയകുഴപ്പം തുടക്കത്തിലേ അയാളെ കഠി നമായി സ്വാധീനിക്കുന്നു. ഈ ആശയകുഴപ്പത്തിൽ നിന്നു തന്നെ യാണ് ഒരു ഉപഭോക്താവ് എന്ന നിലയിലുള്ള പതർച്ച ആരംഭി ക്കുന്നത്. കച്ചവടക്കാർ മുതലെടുക്കുന്നതും വാങ്ങാൻ വരുന്ന വരുടെ ഈ പരിഭ്രാന്തി തന്നെയാണ്.

കുഴങ്ങി നിൽക്കുന്ന ഉപഭോക്താവിനെ സഹായഹസ്തം നീട്ടി ചെറുതായിയൊന്ന് പ്രോത്സാഹിപ്പിക്കാൻ കച്ചവടക്കാർ മറക്കില്ല. അല്ലെങ്കിൽ നൈരാശ്യം മൂത്ത് ഉപഭോക്താവിന്റെ ഉത്സാഹം നശി ച്ചാലോ? ഈ കഥയിൽ അങ്ങനെയൊരു സന്ദർഭം കാണാം. ദിവാ കരന് ആകെയുണ്ടാകുന്ന സന്തോഷം കച്ചവടക്കാർ അയാളെ സഹായിക്കാം എന്നു സമ്മതിച്ച സന്ദർഭത്തിലാണ്. പക്ഷേ, അത് ഒരു പൊള്ളയായ വാഗ്ദാനം മാത്രമായിരുന്നു. വ്യക്തിപരമായി അവർ ആർക്കും ഒരു സഹായവും ചെയ്യുകയില്ല എന്ന് വൈകാതെ ദിവാകരന് ബോധ്യമായി.

ആദ്യത്തെ കടയിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ ദിവാകരൻ നൈരാ ശ്വത്തിന്റെ പടുകുഴിയിൽ വീണുപോയിരുന്നു. അയാൾ കടക്കാ രനോട് ചോദിക്കുന്നുണ്ട് ഇവിടെ കണ്ട് ഛായാചിത്രങ്ങൾ അടുത്ത കടയിലും ആവർത്തിക്കുമോ? അങ്ങനെ ഒരു ഉറപ്പും കടക്കാരൻ കൊടുക്കുന്നില്ല. അയാൾ വികൃതമായി ചിരിക്കുക യാണ്. ഒരു പടം തന്നെ ആവർത്തിച്ചുനടന്നു കാണുന്നതിലെ പൊള്ളത്തരം ഓർത്ത് ദിവാകരൻ നടുങ്ങുന്നുണ്ട്. ഏതെങ്കിലും ചിത്രങ്ങൾ പോരേ? എന്ന കടക്കാരന്റെ ചോദ്യത്തിന് നേരെ ദിവാ കരൻ കയർക്കുകയാണ്. അയാൾക്ക് അത് സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു. തനിക്ക് പ്രിയപ്പെട്ടവരുടെ ചിത്രമാണ് വേണ്ട ത്.

അന്യരുടെ ചിത്രം കൊണ്ട് എനിക്ക് എന്തു പ്രയോജനം. ധർമ്മ സങ്കടത്തിൽ നിറഞ്ഞാണ് ദിവാകരൻ മറുപടി നൽകുന്നത്. ഈ തെരുവിൽ എത്ര കടകളുണ്ട് എന്ന ദിവാകരന്റെ ചോദ്യം അയാൾ അനുഭവിക്കുന്ന ധർമ്മ സങ്കടത്തിന്റെ ഏറ്റവും വലിയ ഉദാഹര ണമാണു്. പതിനായിരക്കണക്കിന് നിശ്ചലച്ചിത്രങ്ങൾ ദിവാകരന്റെ മാന സികാവസ്ഥ തെറ്റിക്കുന്നു. കണക്കില്ലാതെ പെരുകികിടക്കുന്ന ചിത്ര ങ്ങൾ ദിവാകരനെ കുഴപ്പിക്കുന്നുണ്ട്. താൻ തിരഞ്ഞുകൊണ്ടിരി ക്കുന്ന ചിത്രങ്ങൾ തന്റെ കൺമുന്നിൽപ്പെട്ടാലും തിരിച്ചറിയാൻ കഴി യുമോ? എന്ന ആശങ്ക ദിവാകരനെ അലട്ടുന്നുണ്ട്. ഒരു ഉത്തരം ഇല്ലാത്ത ചോദ്യം പോലെ അയാൾ ആ തെരുവിൽ അവശേഷിക്കു മ്പോഴും കടക്കാർ നിസ്സംഗരായി അവശേഷിക്കുന്നു.

Kerala Plus Two English Board Model Paper 2019 with Answers

Teachers recommend solving Kerala Syllabus Plus Two English Previous Year Question Papers and Answers Pdf Board Model Paper 2019 to improve time management during exams.

Kerala Plus Two English Board Model Paper 2019 with Answers.

Time : 2 1/2 Hours
Maximum : 80 scores

Given below is an excerpt from an interview with Mary Kom, tne boxing legend. Read it carefully and answer the questions that follow.
Q : Who has been your biggest inspiration in your journey?

Mary Kom : My biggest inspiration is the legend j Muhammed Ali. He inspired me to take up boxing.

Q : I As a woman who has taken up so many roles, which of your roles is the most challenging that. of a boxer, a home maker, a wife and mother or as a lawmaker in Rajya Sabha?

Mary Kom : I think every role is challenging. Being a woman, being a mother, being a sports person, being a Member of Parliament all of these have been difficult. Handling all these at once is challenging. We, as women face a lot of difficulties.

Q : Since we are talking to an achiever on the occasion of Women’s Day, do you feel we need more women lawmakers in India? Also do you support implementation of 33 percent reservation for women?

Mary Kom : If you ask me, yes. We need to have more women lawmakers. Women are strong and must pursue their dreams at any cost. When I started boxing, nobody believed in me because I am a woman. They said boxing is a man’s game. But see, how things have changed. Today many many more women are taking up this sport. I have taken criticism in my stride and fought to prove people wrong.

Question 1.
Who was Mary Korn’s biggest inspiration? (1)
Answer:
Mary Korn’s biggest inspiration was Muhammed Ali, theAmerican boxing legend.

Question 2.
What does she say about her taking up many roles? (2)
Answer:
About her taking up many roles, Mary Korn says that every role is challenging. She says that being a woman. being a mother, being a sports person, being a Member of Parliament – all of these have been difficult. Handling all these at once is challenging. Women face a lot of diffict)ft)§s just because they are women.

Question 3.
Why didn’t people believe in Mary Kom when she started boxing? (2)
Answer:
When she started boxing’, maHy people did not believe in Mary Korn because she was a woman. They said boxing was a man’s game. But now things have changed.

(Questions 4 – 8) : Answer any four. (4 scores each). (4 × 4 = 16)

Question 4.
The parents in the story crime and punishment don’t like pestering children. They believe that corporal punishment will bring up unhealthy citizens. Do you support this view? Present your ideas either agreeing or disagreeing. (4 sentences).
Answer:
I support the view that corporal punishment will bring up unhealthy citizens. When there is corporal punishment a child obeys its parents or teachers just because he is afraid of punishment. Such punishment instils fear into children and they become cowards.

Children who have got a lot of corporal punishments become sadists and they too will give corporal punishment to others. Fear is a negative quality and it should not be encouraged in the young minds. Children should be daring and they should experiment with things. Then only they will develop to their full potential.

Kerala Plus Two English Board Model Paper 2019 with Answers

Question 5.
Shaheen wanted to stay back in India. But her parents were not quite willing to let her stay. But Shaheen insisted and persuaded them to let her continue her studies in India. How would you think she must have persuaded her parents to get her wish granted? Develop a telephonic conversation between Shaheen and, her mother. (Eight exchanges).
Answer:
Shaheen’s Mother : Hello Shaheen, Good Morning!

Shaheen : Good Morning, Mom! Has Papa gone to his office?

SM : Yes, he has. I hope you’ve changed your mind about studying in India.

S : No, Mom. I haven’t. In fact I am more determined to study here than before. I feel Mumbai is a much better place for me than the USA for my studies.

SM : Why do you think so, Shaheen?

S : In Mumbai we have some of the best colleges In the world. There is a cosmopolitan crowd here and one can get great exposure. Moreover, Mom, you know that I like doing social service. Here in Mumbai I have greater opportunities to do that.

SM. Shaheen! Are you planning to become another Mother Theresa? Your Papa and I have some great plans for you. We want you to go the USA and continue with your studies there.

S : Mom, I do agree the USA has better opportunities for people. But here in India, I get more opportunities to serve the needy people.It is my passion and I f il0d hope you won’t discourage me.

SM : Are you crazy, Shaheen? I’m sure your Papa will be angry with you.

S : Mom, Papa won’t be angry with me when he comes to know what I am going to do. I saw the slums of Mumbai. I saw the suffering of the people, especially children! I want to do something for the poor people here. Mom, aren’t we Indians? Don’t we have an obligation to do something for our country?

SM : You are too young, Shaheen, and that is why you have such ideas. If you have no money, no good education and no good job, you won’t be happy later.

S : Mom, my happiness is not getting a big degree and making a lot of money. My happiness is in doing something for the country, for the people. I promise I will study plso properly. So don’t worry.

SM : If you insist what can I do? Okay I agree. You may continue staying in India. But don’t forget to study well.

S : thank you. Mom!

Question 6.
A person acting as a Horegallu should never betray the confidence of others. Sudha Murthy says that there is no greater sin than betraying someone’s confidence. Present your views about it in a short paragraph.
Answer:
I quite agree with Sudha Murty when she says that there is no greater sin than betraying someone’s confidence. You are acting as a horegallu, a stone bench, to listen to the problems and worries of other persons without prejudice or judgment. A sorrowful person comes to you and tells you about the matters that cause him sorrow because he has faith in you.

He does not want others to know about his problems. The problem might be a loss he has suffered, a thoughtless action he has done, lack of love from his family members, a secret disease he is suffering from or even a shameful act he has committed. If the horegallu tells one’s secrets to others, he will be breaching the trust the person has placed in him.

Question 7.
Humour is what adds to the spice of life. It reduces the tedium of a tension – ridden existence and makes life healthier. Describe an experience in your life which made you laugh your stomach out.
Answer:
I was going to be 14 when this incident happened. My birthday party was planned and some 50 people, close relatives, were to be invited. The food would be home-made as my parents did not want to spend a lot of money on hotel food. One of the items would be roasted eggs.

Two days before the party, my mother gave me Rs. 250 to buy 50 eggs, as each cost Rs. 5 in the nearby shop. I had heard from my friends that at a nearby poultry farm an egg would cost only Rs. 4. But you have to take a bus to reach that place by paying the minimum fare of Rs. 5. Being quite intelligent I thought like this. If I go to the poultry farm I can get 50 eggs for Rs. 2001 can thus pocket Rs. 50. But I will have to spend Rs. 10 as the bus fare for coming and going. Still I will have Rs. 40 as my own. With that money I could enjoy at least 4 delicious ice creams.

I went to the poultry farm and collected 50 eggs. The eggs were put in a plastic bag and I boarded the bus. The bus was crowded. I moved to a corner holding the bag containing the eggs in front of me. „ The bus began to go fast. Suddenly I heard a screech of brakes. I crashed against the corner and all the eggs got broken. My dress was dripping with the liquid of egg whites and yolks when I went home crying! When I recollect this incident I still laugh.

Kerala Plus Two English Board Model Paper 2019 with Answers

Question 8.
The literary club of your school decides to enact the play The Hour of Truth’ in Connection with your school anniversary celebration&.prepare a script for announcing the programme. You may include the following details:
• play
• direction
• time and venue
• actors
• script
• background
Answer:
ANNOUNCEMENT:
In connection with our school anniversary celebrations the play “The Hour of Truth” by Percival Wilde will be staged by the members of our Literary Club, It will be staged in the Assembly Hall. The date is 2 December 2019 and the time is 3.00 p.m. It will be directed by the Mithun Menon, Secretary of the Literary Club. The Actors are Abu Mohammed, Vipin Joy, Sania Mathew and Chandrika Raman – all students of +2 in this school.

It is the story of honesty and how well one’s honesty is rewarded. Robert Baldwin works for John Gresham, a banker. Gresham misappropriates a lot of money and he is in trouble. The only person who can help him is Robert. If Robert says “I don’t remember” in the court, Gresham will be saved. Gresham offers 100,000 dollars as a bribe to Robert just to say “I don’t remember” in the court when he is questioned about the misappropriation. But Robert, in spite of his need for money and the promptings by his wife Martha, son John, daughter Evie, decides to be honest. What reward he gets for his honesty will be seen on the stage. The play proves the proverb “Honesty is the best policy.”

Question 9.
Report the following conversation:
Boy : Tell me a story
Teacher: You haven’t done a sum. It’s eight-thirty.
Boy : I don’t care for sums. Tell me a story.
Teacher: No
Answer:
The boy asked his teacher to tell him a story. The teacher said that the boy had not done the sum he was given and it was 8.30. The boy said he did not care for sums and repeated his demand for the story. The teacher’s response was in the negative.

Question 10.
Edit the following passage:
The higher education is that which does not merely gives us information, but make our life at harmony with alt existences (4)
Rewrite the following sentence replacing the underlined words with an appropriate idiomatic expression from the bracket.
Answer:
Corrected version:
Higher education is that which does not merely give us information, but makes our life in harmony with our existence.
Points corrected:

  1. No need for The before higher education.
  2. gives-give
  3. make – makes
  4. at – in
  5. all-our

Question 11.
I’m not very fond of movies. I go to theatres very rarely only when there is a movie which I really want to see. (1) (Once in a Blue Moon, the Last Straw, Sit on The Fence).
Answer:
once in a blue moon

Fill in the blank with an appropriate phrasal verb from the bracket.
Question 12.
Don’t smoke in the forest. Fires easily at the time of the year. (pass away, look forward to, break out) (1)
Answer:
breakout

Questions (13-18) Answer any five (Five scores each). (5 × 5 = 25)

Question 13.
Irfan Alam the Founder and Chairman of Samman Foundatioh visits your school to inaugurate the National Youth Day celebrations. You get an opportunity to interview Irfan Alam. Draft five questions you wquld ask him.
Answer:
a) Sir, please tell us something about your educational background.
b) What was the immediate reason that prompted you to found SammaaN?
c) What was the reaction of your parents when you told them about your plans of starting SammaaN?
d) Were you confident that you would succeed?
e) What advice would you give us to succeed in life?

Kerala Plus Two English Board Model Paper 2019 with Answers

Question 14.
The academic system at Xavier’s was different from the system in the U,S. Here a far more bookish form of learning replaced the academic rigour and intellectual stimulation. “I had received in Massachusetts”, says Shaheen Mistri. If you are attending a panel discussion on “Experiential Learning V s Bookish Form of Learning”. What will be your points? Prepare a short paragraph consolidating your points.
Answer:
I would very definitely prefer Experiential Learning to Bookish Form of Learning. In Experiential Learning, there is academic rigour and intellectual stimulation. There you learn by doing. Practical work is more important than book learning. In bookish learning, only the theory is emphasized and the practical part is almost relegated to an insignificant position. Stress is given to rote learning. In bookish learning what is tested is one’s memory power and not his practical abilities.

Bookish learning kills enthusiasm for learning. Only when you do things you are stimulated to do better things and. you understand the theories better. Unfortunatelysiin1 India even today many
schools still use the chalk-board method where the teacher simply writes the theory and solves some problems on the blackboard. We should know that to be a good driver, you ought to drive the car. It is not enough to learn the theory of driving. It is practice that makes one perfect in his job.

Question 15.
“The height’s of harmony can be attained by nurturing some qualities and following certain principles that are essential to maintain the social fabric of human relations”. In the light of your understanding the story Amigo Brothers!, prepare the script for blog entry about this.
Answer:
The heights of harmony can be attained by nurturing some qualities and following certain principles that are essential to maintain the social fabric of human relations. There is no need for competition all the time for success. Even co-operation can bring success to people. Here is an example to show how even in a fight between two, both the contestants can win. It is a story titled “Amigo Brothers” written by Piri Thomas. The story impressed me greatly. It is about friendship. I want you all to read this story. I’m sure you will enjoy it.

Antonio Cruz and Felix Vargas were both 17. They were so together in friendship that they felt like brothers. They had known each other from childhood. They grew up in the same building on the Lower East Side of Manhattan. They both had a dream – becoming a light-weight champion of the world.

Whenever they got a chance they exercised. They would run everyday morning. They had a collection of fight magazines. They also kept the torn tickets of all the boxing matches they had gone to see. They also had some clippings of their own.

After a series of elimination bouts, they were told that they were to meet each other in the’ division finals which would be 2 weeks away. The winner- would represent the Boys’ Club in the Golden Gloves Championship Tournament.

They were in a big fix. They both wanted to win. But neither of them wanted to defeat the other. Tjiey decided to go into the ring as if they had never met. They had to fight it out.

The fight was at Tompkins Square Park. The Park was full of people as the fight was well publicised. Antonio and Felix enterthe ring. The crowd explodes into a roar. The referee whistles to start the fight. The fight is on. Punches fly back and forth but none is floored. Each punch is applauded thunderously by the crowd.

It is now the 3rd round. Each contestant wants to win. They punch each other very hard. Nobody falls tolhe canvas. The final bell rings. But the fight continues. The Bell rings again and again. But there obis no stopping to the fighting. People start getting worried. It looks as if they are witnessing a do or die fight and not a mere contest. There is utter silence. Then the refereSL’dnd the trainers separate the contestants.

Now the contestants embrace. They have forgotten they were fighting like bulls up to a moment ago. The announcer makes an announcement. He is trying to name the winner. But Antonio and Felix had left like good old friends, arm in arm, declaring their bond offriendship.

Kerala Plus Two English Board Model Paper 2019 with Answers

Question 16.
“I always’compare women to matchboxes. Why? Because of the way matchboxes are”. This is how Ashapurna Debi’s short story‘Matchbox’ begins. Do you think Nomita, the heroine of the story behaves like a matchbox? Prepare the character sketch of Nomita in a short paragraph.
Answer:
Nomita is the wife of Ajit, They live in a joint family. Altogether there are 26 members in that family. Nomita comes from a very poor family. But she is very beautiful and that is how she gets married into a rich family. Her mother, who is a widow, was the one who managed to find a rich boy for her daughter. Nomita has no brothers or sisters. She is referred to as ‘queen’ by her mother.

Her mother frequently writes to Nomita requesting her for money. She used to write in postcards which could be read by anyone. Nomita is ashamed that her mother is always begging for money. To prevent others from reading, Nomita asks her mother to write letters in an envelope. The requests are so frequent that Ajit says that there is no need for reading the letter, but send some money to tier. Nomita also secretly helps her mother. It seemsher mother is very demanding and shameless as shp goes on begging.

One day while ppllecting the soiled clothes for giving to the washer-man, Nomita sees a letter in the pocket of Ajit. It is torn and crumpled. It is addressed to her and from the postmark it is obvious that Ajit got it some 3 days earlier. But he had not told anything about it. Nomita is unhappy because Ajit reads the letters addressed to her. She had told him many times not to do it.

He says he is checking to see if any love letter is sent to her by somebody. At this point Nomita gets angry and tells him that he is a common, vulgar man. This enrages Ajit and he says she is a dung-picker’s daughter. He will do what he wants to and what can she about it?

Nomita, flaming with anger, picks a matchbox and lights a stick and puts it on her sari which instantly catches fire. Ajit rushes and with his bare hands he puts out the fire telling her that she loses her common sense when she is angry. Nomita can be very sarcastic and can make faces effectively. She can easily tell lies as she calmly says her sari got burned as she was taking down a hot pot from the stove.

Nomita is good at making retorts. When her sister- in-law accuses her of rushing to Ajit at every small opportunity, she asks her to come and peek into her room to see what is happening there. Nomita can forget things fast. Soon after the burning of the sari, she is ready to peel potatoes. Even while peeling potatoes she is thinking how she can help her mother by sending her some moneys obox:

Nomita seems to be a snob. She has forgotten that she came from a poor family. She calls Ajit a ‘common’ and vulgar man, forgetting that she is a common girl gifted with some beauty. People who forget their past are not good people. She seems to have forgotten her roots.

Question 17.
“And this, O Fate, is I think the most vicious circle that thou ever seatest, that Man has to go continually to dentist to keep his teeth in good condition when the chief reason he wants his teeth in good condition is so that he won’t have to go to the dentist.
a) Identify the figure of speech used in the lines. (1)
b) Bring out the irony employed by the poet. (2)
c) Identify the poet and the poem.(2)
Answer:
a) Irony

b) The irony is that a man goes to the dentist to keep his teeth in good condition so that he does not have to go to a dentist. But the dentist will ask him to go back to him at the end of three months. And this vicious circle continues.

c) The poet is Ogden Nash, who is an American.

Question 18.
“Bringing a stone grasped firmly by the top
In each hand, like an old-stone savage armed
He moves in darkness as it seems to me,
Not of woods only and the shade of trees.
He will not go behind his father’s saying,
And he likes having thought of it so well
He says again, ‘Good fences make good neighbours’

a) Identify the figure of speech used in the lines. (1)
b) Why does the poet say that his neighbour is moving in darkness? (2)
c) Do you think ‘Good fences make good neighbours’. Why? (2)
Answer:
a) Simile

b) The old-stone savage is a hunter and so naturally he has to move in the darkness of woods and shades of trees not to frighten away the animals he is planning to hunt. Like the savage, the neighbour is also moving in darkness so that he may not be seen by the poet.

c) I do think ‘Good fences make good neighbours. If there are no fences, no controls, there will be havoc. Your home and your compound is yours and you don’t want even your neighbour to come there often and disturb your peace and privacy. So, good fences enable neighbours to keep up good relations.

Questions from (19 – 22) : Arlswer any two as directed (Eight scores each). (8× 2 = 16)

19. The Anti Narcotic Club in your School has decided to conduct a seminar on ‘Dangelrs of Drug Abuse’ in your school. Read the programme details given below and prepare a report of the seminar.

Dangers of Drug Abuse

Venue : School Auditorium!

Time : 10 a.m.

Date : 20.02.2019

Programme

Prayer: School Choir

Welcome speech : Mr. Venugopalan M.G (Principal)

Presidential address: Dr. Kumaresh, Director, Anti Narcotic Cell

Inauguration: Dr. Satheesh Chandran, IAS

Felicitation : Smt. Sathi, Ward Councillor

Paper presentation:

1) Sensual Drugs and Medicines :  Adithya

2) Drug Addiction and Personality Adithya disorders : Vennila

3) Physical Impacts of Drug Abuse :   Varsha

4) Mental Impacts of Drug Abuse : Vichithra

5) Social Impacts of Drug Abuse  : Sangeetha

Answer:

A Report on the Seminar on Drug Abuse Conducted on 20.2.2019

The seminar started at 10 am in the school auditorium. It began with a prayer by the School choir.
It was followed by the Welcome Speech by Mr. Venugopalan M.G., the Principal. Presidential Address was by Dr. Kumaresh, Director, Anti Narcotic Cell. The inauguration was done by Dr Satheesh Chandran IAS. There was Felicitation by Smt. Sathi, ’ the Ward Councillor.

There were 5 Paper Presentations. The first orife was by Adithya who spoke about Sensual Drugs and Medicines. It was followed by the Paper titled “Drug Addiction and Personality Disorders” by Vennila. The 3rd Paper was by Varsha and it was entitled “Physical Impacts of Drug Abuse”. The 4th paper was on “Mental Impacts of Drug Abuse” presented by Vichithra. The final Paper was titled “Social Impacts of Drug Abuse” and it was by Sangeetha. All the Papers were highly informative and the people present learned a lot of things about Drug Abuse – its causes, effects and solutions.

The Paper Presentation was followed by Vote of Thanks by the School Leader, Krishna. The function came to a close at 1 o’clock with the National Anthem.

Kerala Plus Two English Board Model Paper 2019 with Answers

Question 20.
The contrast between the nostalgic expectations and reality as presented in the poem ‘Rice’ by Chemmanam Chacko reminds us of some harsh realities such as the disastrous vanishing of the vast stretches of water logged paddy fields and our indigenous varieties of food crops. Instead of a system of values, we have the market ruling us, making decisions for us. In the light of your understanding of the poem you decide to prepare d article on preserving agriculture and indigenous farming for sustainable development’ to be published in the school magazine.
Answer:

Preserving Agriculture and Indigenous Farming
for
Sustainable Development

As I began to write this article the poem “Rice” by Chemmanam Chacko echoed in my mind. The son of a rice farmer goes to North India to do a research oh making toys with rice husk. He works hard for four years, eating chappati day after day. Finally at the end of four years he succeeds in getting a doctorate degree. He must have thought of doing research on the possibilities of husk because as the son of a rice farmer, he had plenty of husk at home and also in the homes nearby. By using husk for toy making, a lot of people could find employment in a State notorious for unemployment.

But then there is an anticlimax. When the son returns home with his hard-earned doctorate on making toys with husk, there is no husk at all in his house or in the houses aroundiThe farmers there had shifted to cash crops like rubber as they found rice cultivation inconvenient and non-profitable. Moreover a lot of incentives were given by the promoters to cultivate cash crops. The son finds.his father watching people setting up a machine for making rubber sheets. All the paddy fields are gone and in their places what he sees are the rubber trees and deal-wood trees.

There is biting sarcasm in the description of the Chief Minister flying to the Centre to request for more food grains to feed the people here. The son comes home to eat rice after getting fed up with chapattis made of wheat flour. But his wish can’t be fulfilled because here also he has to eat things made of wheat flour as there is no rice. H is doctoral degree is now useless as there is no husk to make toys.

The disappearance of paddy fields and our indigenous varieties of food crops has landed us in deep trouble. The rice fields used to hold plenty of rain water, but now the water runs off into the sea. We face water shortage now as the underground water level has diminished. Lack of indigenous varieties of food has made us depend on food got from other States. These are often contaminated with all kinds of pesticides and unhealthy chemicals. By shifting to cash crops we have made a losing bargain.

Question 21.
Mary Korn, the boxing legend etched her name in history by winning an unprecedented sixth gold in 48 kg category at the Women’s World Championships in New Delhi last month. She is truly an empowered woman who dared the difference and broke stereotypes. On the occasion of Women’s Day celebrations of your school. You would like to speak about Women daring the difference and stepping outside their comfort zones to empower themselves. Prepare the script of a speech you would deliver.
Answer:
Respected Principal, teachers and my dear students. Today we are celebrating Women’s Day. Therefore I would like to speak about Women daring the difference and stepping outside their comfort zones to empower themselves. We saw how Mary Korn won her 6lh Gold in the 48 kg category in the Women’s World Championships a few months ago. It is a great pity that we Indians speak very highly of women, but they do not show much respect to them in their actions.

They will say woman is the mother, devi, guru and the light of the home. They even name their daughters with names of goddesses and saintly persons. Even in oUr own school, we have so many Lakshmis and Saraswatis, Aishas and Khadeejas and Marys and Theresas. But do they receive the respect they deserve from the society? Even in the buses and roads they are troubled and teased; We hear of so many crimes against women every day. Rapes and murder of women have ceased to shock people as they have become everyday affairs.

I say we are doing only lip-service to women. Even in Kerala which has more women than men, women are not given their rights. Look at the number of women candidates in the Lok Sabha elections for 2019. We have three coalitions in Kerala, UDF, LDF and NDA. Each of these groups is fielding 20 candidates for the 20 Lok Sabha seats.

What percentage of women candidates do they field? Just 20%. No political party is free from this fault. Women don’t get equal pjjy0yvjth men in non¬governmental services. A i^n gets Rs. 800 a day but a woman is given only Rs.400. although she is doing similar or even harder work than the man. Women are refused opportunities for employment because employers feel that married women will take maternity leave.

I strongly feel that the Parliament and State Assemblies should have equal number of men and women representatives. Men have no business keeping women under a patriarchal system. Let the women also feel they are persons with the dignity and freedom that men enjoy in our society.

We have to change our mindset Man and woman are created as equals and they Should be treated equally by the society in all walks of  life. We have the shining examples of Indira Gandhjand Kalpana Chawla who dared the difference and made themselves immortal in the minds of Indians. As I urge all the women here to fight for their rights, I wish them success in their endeavours.
Jai Hind!

Question 22.
Read the following a vertisement and prepare an – application for the job of a teacher. Also attach your resume.

Hurry!
XYZ Education Centre
Waiting for excellent teachers Here is a golden chance for young dynamic talents to mould future citizens. Take the lead in creating the leaders.• Age not above 35 years• Post graduation (in any subject) with not less than 80% marks• Fluency in English

• Aptitude for teaching

• Social Commitment

• Apply within 10 days

Answer:
From: Riya Binoy
15/XVI Azad Road
Irinjalakuda North P.O.
Dt. Thrissur- PIN 680 121
Mobile: 8547028264555
email: Rivab@amail.com
22 February 2019

To: The Manager
XYZ Education Centre
Kozhijkode
Dear Sir,
Sub : Application for the post of a Teacher

This has reference to your advertisement appearing in the “Malayala Manorama” dated 20 April 2019, inviting applications forthe posts of Teachers.

I have M.A. (English Litt.) and also B.Ed. In both I had more than 85% marks. I am quite fluent in English. I have an aptitude for teaching and I am a person with social commitment. I had been the College Magazine Editor while I was doing my M.A. at St. Joseph’s College, Irinjalakuda.

My detailed Resume is enclosed herewith. I am also enclosing copies of my original, certificates. The originals will be presented at the time of the Interview.

I hope my application will find favour with you and I will be soon called for an interview.

Thanking you cordially.
Yours faithfully.
(Riya Binoy)

RESUME OF RlYA BINOY:

(Objective: To teaon in an Institution so that I can utilize my talentsT6r‘ the welfare of the society by moulding responsive citizens.)

1. Name : Riya Binoy
2. Age and Date of Birth : 23 years, 1 March 1996
3. Nationality : Indian
4. Marital Status : Single
5. Sex : Female
6. Educational Qualifications:

  • M.A. (English Litt.) with 87% marks, Calicut University, 2018, St. Joseph’s College, Irinjalakuda.
  • B.A. (English) with 86% marks, Qaiicut University, 2014, Vimala College Trichur
  • B.Ed with 85% marks Calicut ‘dtn University, 2016, St. Joseph’s B.Ed College, Kattoor

7. I worked as a part time English Teacher in Parallel Colleges during summer vacations.
8. Languages known : Malayalam, English, Hindi
9. Special Abilities : I am well-versed in C++, Tally and Microsoft Word
10. Achievements :

  • I was the College Magazine Editor when I was doing my M.A.
  • 1st Prize for Elocution in the Inter Collegiate Competition, 2017.

11. References:

  • Adv. George Arakkal, Principal, Students’P.G. centre, irinjalakuda – Mobile No. 85470288075
  • Joseph Thomas, Senior Manager, South Indian Bank, Irinjalakuda – Mobile No. 94912246768

I hereby declare that the details given above are true to the best of my knowledge and belief.

(Riya Binoy)

Question 23.
To listen to K. Satchidanandan is to-be reminded that there are beautiful and different perspectives. Read the excerpt from his poem ‘The Mad’ and compare it with ‘Stammer’ focussing on their theme and significances, poetic devices employed, language and structure.

The Mad

The mad have no caste or religion.
They transcend gender,
live outside ideologies. We
do not deserve their innocence

Their language is not of dreams but 
of another reality. Their love
is moonlight. It
overflows on a full moon day.

Looking up they see
gods we have never heard of They are
shaking their wings when
we fancy they are shrugging.

their shoulders. They bold
even flies have souls,
and the green god of grasshoppers
leaps up on thin legs.

In a single day they reach
The big bang at the beginning
They go on walking restless for
their earth is boiling still.

The mad are not
mad like us.

Answer:
K. Satchidanandan’s poems remind us that there are beautiful and different perspectives. We know that one man’s meat is another man’s poison arid one man’s religion is another man’s madness. Abraham Lincoln had said long ago, “We can complain because rose bushes have thorns or rejoice because thorn bushes have roses.”

In his poem “Stammer”, Satchidanandan tells us that stammer is not a handicap. Stammer is the silence that falls between the word and its meaning. 1 Did stammer come before language or after it? Is it only a dialect or language itself? Even linguists stammer at this question. When a whole people stammer, it becomes their mother tongue just as it is with us now. God too must have stammered when he created man. That is why all the words of man carry different meanings.

“Stammer” is a. short poem written in very simple language. We can say it is poetic prose. There is a lot of ironyand sarcasm in the poem. Rhetorical questions abound. The poet is not afraid of finding fault with the society and even with God. It is a daring poem looking at stammer from the different perspective.

“The Mad” by Satchidanandan views mad people with sympathy and understanding. To him the mad have no caste and religion. They live outside ideologies. They are often innocent. Their language is not Of dreams but of reality. Their love extends to all. Looking up they see gods whom we can’t see. When they are shrugging their shoulders, they are flying. They give importance to even the smallest creatures. For them the earth has not cooled yet for permanent stay and that is why we see them restless and walking all the time.

Satchidanandan concludes his poem by affirming that the mad people are not mad like us. We, the so-called sane people, fight and kill one another in the name of religion and ‘isms’. The mad people at least never kill others in the name of religion or any political leaning. The language of the poem is simple. Here again we can say Satchidanandan uses poetic prose. There are run-on sentences. There is irony and paradox here. Metaphors are abundant.

An example is Their love is moonlight. There is personification. There is also simile “The mad are not mad like us”. Between the two poems, I prefer “The Mad” because it gives us a very positive message, asking us to be tolerant and not fanatical in our religious beliefs or ideology.