Kerala Plus Two English Board Model Paper 2020 with Answers

Teachers recommend solving Kerala Syllabus Plus Two English Previous Year Question Papers and Answers Pdf Board Model Paper 2020 to improve time management during exams.

Kerala Plus Two English Board Model Paper 2020 with Answers.

Time : 2 1/2 Hours
Maximum : 80 scores

(Question Nos. 1-4): Read the passage below and answer the questions that follow:

The academic system at Xavier’s was different from the system in the U.S. Here, a far more bookish form of learning replaced the academic rigour and intellecutal simulation, I had received in Massachusetts.

Question 1.
Identify the speaker. (1)
Answer:
Shaheen Mistri

Question 2.
Where is the Xavier’s mentional here situated at? (1)
Answer:
Mumbai

Question 3.
Identify the word which means ‘the quality of being extremely through and careful’. (1)
Answer:
Rigour

Question 4.
Do you like the academic system in your school? Give one reason to Substantiate your answer. (1)
Answer:
Yes, I like it. I like it because it suits the learning capability of the students.

(Question Nos. 5-6): Rewrite as directed.

Question 5.
“A solider will shoot with a gun if he is hit,” said the boy in reply. (1) (Begin with : The boy said in reply that)
Answer:
The boy said in replythat a soldierwould shootwith a gun if he was hit.

Question 6.
The boy’s parents gave him a small pedal motorcar. (1) (Begin with : The boy was)
Answer:
The boy was given a small pedal motor car by his parents.

Question 7.
Fill in the blanks with suitable words from the box inspite of, in place of, but, contrary to (3 × 1 = 3)
With a lot of expectations, the poet reached home.
….(a)…. what he saw was ….(b)…. his expectations. He saw rubber plantations ….(c)…. rice cultivation.
Answer:
a) but
b) contrary to.
c) in place of

(Questions Nos. 8-11): Read the lines below and answer the questions that follow:

And your mouth is like a section of road
that is being worked on.
And it is all cluttered up with stone
crushers and concrete mixers and drills
and steam rollers and there isn’t a
nerve in your head that you aren;t being
irked on.

Kerala Plus Two English Board Model Paper 2020 with Answers

Question 8.
Identify the poem. (1)
Answer:
This is Going to Hurt Just a Little Bit by Ogden Nash

Question 9.
Identify the poetic device used in the first line. (1)
Answer:
simile

Question 10.
Identifythe rhyming words. (1)
Answer:
on-stone

Question 11.
The poem is full of: (1)
(a) personification
(b) alliteration
(c) exaggeration
Answer:
c) exaggeration

(Question Nos. 12-14) : Answer all questions. Each carries 2 scores. (3 × 2 = 6)

Question 12.
‘Something there is, that doesn’t love a wall’, says Robert Frost. What is that ‘something’?
Answer:
That ‘something’ is Nature.

Question 13.
‘Stammer is no handicap It is a mode of speech. What is the idea conveyed here?
Answer:
The idea conveyed here is that people stammer when they are not confident, or when they are not sure of what to say or when they don’t want to commit themselves.

Question 14.
To the teacher’s question, “What is sixteen and three multiplied?”, the boy purposefully gave the wrong answer: “Twentyfour”. Why did the boy say so?
Answer:
He wanted the teacher to stop teaching him as he was bored and so he wanted to irritate him.

(Question Nos. 15-17): Answer all questions in 2 or 3 words/sentences. Each carries 3 scores. (3 × 3 = 9)

Question 15.
Edit the passage:
The third “L” is leadership that enable women to raise and fulfill their innate abilities and talents. Here, there are plenty of room for improvement.
Answer:
The third ‘L’ is leadership that enables women to raise and fulfil their innate abilities and talents. Here, there js plenty of room for improvement. (Note: The word fulfil is also spelt fulfill. Both spellings are correct.) ;

Kerala Plus Two English Board Model Paper 2020 with Answers

Question 16.
God has given me two ears to listen to others. I hear them out with sympathy and without any judgement”, says Ratna. What qualities of Ratna are revealed in these wods?”
Answer:
These words of Ratna; Jisvsal that she is a sympathetic person who is wjlling to listen to others. She does not pass judgment on others. She patiently listens to what people have to say. Patient listening is a great quality which many people lack

Question 17.
Bring out the satire in the following lines of the poem ‘Rice’ Can we get some husk from the centre too, to make toys with it? I don’t know
Answer:
“Rice” is a satirical poem by Chemmanam Chacko. The son of a rice farmer has seen that there is a lot of husk which is actually wasted. He thinks he can make toys with husk and so he goes to a North Indian University to make research on making toys with husk. After four years of hard work he gets a doctorate and eagerly returns home to pursue his dream of making toys with husk. When he returns what does he see? He sees even his father has stopped cultivating rice and is now cultivating rubber. People are getting their rice ration from the Central Government. The son is wondering whether he can get husk also from the central government to make toys. His dreams are shattered.

(Question No. 18-22): Answer any 3 questions in about 80 words. Each carries 4 scores. (3 × 4 = 12)

Question 18.
Following are some points of argument in favour of the topic ‘Mobile phones should not be banned in schools:
a) In the hi-tech era, mobile phones are needed in calss-rooms.
b) Mobile phones can promote self-learning.
‘If you are to argue against the topic, what will be’ your points? Write 4 points.
Answer:
a) The argument that mobile phones are needed in the classroom is not at all correct. Overuse of mobile phone impairs one’s memory power.

b) The argument that mobile phones can prorgote self-learning is only correct for just a few self motivated people.

c) Most people use mobile phones to chat, to play- games and to browse the Net. This way they waste a lot of their valuable time.

d) Mobile phones also force the youth to get into bad habits. They see pornographic pictures, and learn a lot of unethical and immoral ways to find pleasure.

Question 19.
Nomita is a simple woman with a turbulent character. That may be the reason for her sudden and impulsive behaviour of burning iier sari during the quarrel with Ajit Do you justify her action? Why?
Answer:
I don’t justify her action. Just because her husband called her a dung picker’s daughter, she should not have burned the sari she was wearing. It could have killed her. It is true that Ajit is not a good man. He has no business to read letters addressed to Nomita and even keep some of them with him without telling her. Calling one’s wife such insulting terms does not befit the behaviour of a gentleman. All the same Nomita should exercise more restraint. Getting overexcited over small matters does not suit a good wife

Kerala Plus Two English Board Model Paper 2020 with Answers

Question 20.
‘Mending Wall’ by Robert Frost presents a conflict between traditional belief and modern thought. If you are the common neighbour of both the poet and his neighbour, what would be your suggestion to settle the matter? Write four sentences beginning with the expressions like: In my view, In fact, Why don’t you, If were you, etc.
Answer:
‘Mending Wall’ by Robert Frost presents a conflict between traditional belief and modern thought. If I were the poet I would stick to the principle that “Good fences make good neighbours”. I think there should be walls between neighbours so that each person knows his limit. In my view unlimited access to somebody else’s property will create problems. Why don’t you agree with me?

Question 21.
Elaborate the ideas conveyed in the lines below:
I am their wall against all danger
Their door against the wind and snow
Thou whom a woman laid in a manager
Take me not till the children grow
Answer:
These lines are taken from the poem “Any Woman” by Katharine Tynan. In the given lines, a mother is speaking. She Sflys she is the wall protecting her children from all .dangers. She is the door that prevents wind and snow getting into the house and harming her children. In the last two lines she prays Jesus to spare her life till her children grow. (“Thou whom a woman laid is the manger” refers to Jesus whose mother Mary gave him birth in a manger.)

Question 22.
The Literacy Club of your school is going to dramatize the strory ‘Matchbox’. As the announcer, how would you introduce the play to the audience just before its commencement? Prepare the script of the announcement. (Hints : title – playwright-frieme-casting, etc.)
Answer:
Respected Principal, teachers, parents and other guests, and fellow students,
You all are welcome!
Nomita : I spoke to him. I shovyed anger, took offence, tried to shame him and used sarcasm.
We are going to present before you the drama “Matchbox” by the famous Bengali writer Ashapurna Debi. The title matchbox has a figurative meaning. Ashapurna foebi compares women to matchboxes because like matchboxes they too contain enough gun powder to make a hundred Lankas burn. But they sit around meek and innocent in the kitchen, in the pantry, in the bedroom and in fact in any place. But they can explode any moment with the slightest spark.

The main characters in the play are Nomita and her husband Ajit. They live in a joint family consisting of 26 people, in a three storey building. The play begins when a washer-man comes to collect dirty clothes from Nomita. Before handing over Ajit’s dirty clothes, Nomita checks his pockets. She discovers a letter. It was a twisted, crumpled and torn envelope with Nomita’s name on it. Suddenly Nomita is tensed up. She drops the clothes and sits on a bed to read the letter.

It is from her widowed mother asking her to give tier some money. The letter had come at least 3 days ago, as can be seen from the postmark. Ajit comes into the room after his Sunday bath. Nomita asks him angrily when the letter had come. Ajit fumbles for an answer. What happens then? Very exciting scenes will follow. Watch and see!.

The lead role of Nomita is done by our +2 student Karma Kuttappan and the role of Ajit is played Mohammed Beeran. The play will last roughly Ihour and 30 minutes. Wish you all happy viewing!

Wish you all happy viewing!

(Question No. 23-28): Answer any 4 questions in 120 words. Eabh carries 6 scores.(4 × 6 = 24)

Question 23.
Imagine Namita happens to meet Ratna, to whom she reveals her troubled mind. Their conversation begins like this:
Namita : Ratna, I have a problem. Would you please hear me?
Rama : Why not? Tell me frankly please.
Namita: _____________
Complete the conversation with minimum six excahanges.
Answer:
Nomita : My husband read my letters before I read them and sometimes does not even give me the letters.

Ratna : Nomita, this is not a problem for you alone. Many husbands do the same.

Nomita : Why do they do that?

Ratna : They are often suspicious of their wives. They think the letters could be love letters from their earlier lovers.

Nomita : How can I stop him from reading my letters?

Ratna : Speak to him frankly that it is not good for him to read another’s person’s letter without her consent.

Ratna : Nomita, what you did was wrong. How can a woman like you think of killing yourself just because your husband insulted you? Promise me that you will not do such things again. Try to win over your husband through love.

Nomita : I will do that Ratna. Thank you, for your counsel.

Ratna : It’s okay!

Question 24.
“The sun is shining, the flowers are in bloom, I know these are signs of a good day, but I don’t feel it in hers”, said a rehabilitated drug addict, pressing his chest.
What do you think, reading this?
Write a blog expressing your thoughts.
(Hints: Drug abuse – highly dangerous-loses sense of being alive-feels dead inside-difficult to retum-etc.)
Answer:
I think his brain is not functioning normally. This is what happens to drug addicts. Our brain is the most complex organ in the body. We need it to drive a car, to enjoy a meal, to breathe, to create something new and to enjoy everyday activities. The brain regulates our body’s basic functions, enables us to interpret and respond to everything we experience, and shapes our behaviour.

In short, our brain is us everything we think arid feel, and who we are. The brain is often likened to an incredibly complex and intricate computer. It is made up of many parts with interconnected circuits that work together as a team. Drugs spoil the smooth working of the brain. Sometimes they give you a feeling Of pleasure for a brief period. But then you become upset, disoriented and depressed.

Your reflexes become weaker and that is why you can’t walk or drive properly when you have taken some drugs. Your behaviour changes and you can do very bad things because you are not aware of their consequences. Your immunity becomes less and you are likely to get all sorts of diseases. Drugs adversely affect the heart rate, breathing, and sleeping. With drugs one loses his sense of being alive. He feels dead inside. Once you get addicted to drugs, a return to normal life is very difficult, So avoed drugs. Drugs are’worse than poison because poison kills a person fast, but drugs kill him inch by inch.

Kerala Plus Two English Board Model Paper 2020 with Answers

Question 25.
The young Lady Assistant in the play ‘Post Early for Christmas’ shows much tolerance, though she leses temper at the end. What other qulaities does she 30. have? Attempt a character sketch of the Lady Assistant.
Answer:
The young Lady Assistant in the play “Post Early for Christmas” works in the post office. It is Christmas season and she is very busy with her work. In fact when the play starts she is complaining that the previous day was a very busy day for her. She did not have a minute to rest. Sometimes she has fun when people mistake the post office for some other place.

One old man wanted a pint of beer. Many funny people also come to her. Mrs. Smith comes and complains of the cold. She says she does not like show because of her rheumatism. The Lady Assistants wishes that let there be no snow, showing her kind consideration for people. We see Mrs. Jones giving some large parcels to the Assistant and asking the Assistant not to damage them. The Assistant politely says they do their best in the post office not to damage the parcels.

A deaf old man comes to collect his pension. When the Assistant asks if he has brought his “book”, he answers “I did not bring my cook.” When she says something else, again he mishears, confusing word “said” with “bed”. The man gets angry and tells the Assistant, “Don’t you be impudent, young lady!” He again mishears ‘said’ as ‘Ted’ and he says he is not Ted but his name Sam. He accuses the Assistant of deafness. She is only amused and it shows her good nature and patience.

An old lady rushes to the Assistant to solve a problem. The problem is her cat does not eat food and its paw is wounded. The Assistant tells her to get some antiseptic from a chemist and apply it on to the paw Of the cat. A foreign tourist comes with a parcel. There is a bomb scare.

The parcel consists of a clock. The ticking noise from the clock terrifies everyone. A policeman is called and he asks the Assistant to bring a bucket of water. The Parcel is thrown into it. Then they realize the folly. It was just a clock and not a bomb. The Lady is a lively character, hardworking, patient, polite, helpful and humorous

Question 26.
With regard to his relationship with nature, man acts as a hero-villain. He takes the roles of both a preserver and destroyer. But unfortunately, his selfishness prompts him to be more a destroyer than a preserver, Inspite of being aware of the consequences, he continues. Write a letter to the editor of a popular daily, expressing your concern over the issue.
Answer:
St Mary’s H.S.S.
Irinjalakuda
29 July 2020

The Editor
Indian Express
Kochi
Dear Sir,

DESTRUCTION OF ENVIRONMENT:

I am writing this letter to show my concern over the destruction of the environment that has been going on for long. We destroy the environment in so many ways and that is why we have disasters year after year. Adeluge ravaged our Stateln August 2018, in which over 470 people died and properties worth 40,000 crore were destroyed. We were still trying to overcome the problems caused by that deluge, when on 8 August 2019, due to heavy rainfall in the Monsoon season, severe flood affected Kerala causing landslides.

There were different types of alertred, orange and yellow, in different districts. Thousands of people were evacuated to safer places and relief camps. A total of 101 people died due to rain-related incidents. The camps had more than 2 lakh people from various parts of the state.

Why these floods and landslides? They are actqally caused by man! Biodiversity is destroyed. Resources are mismanaged. The are as which would hold the water are filled up and townships are constructed in the name of urbanization. The outlets to the sea are partially blocked and the rivers can’t easily drain into the seas. Once in a while we speak of conservation and plant a tree here Or there. But we continue with our deforestation, sand-mining and overexploiting our minerals.

We continue polluting our environment with vehicles and factories arid spraying poisons over our fields. If we destroy the environment, it will definitely destroy us through floods, droughtSiand pandemics like Covid-19 which ‘ we are still fighting with. Disrupt the environment and it will disrupt us in more than one way. So let us be preservers of our environment and not its destroyers. Mehboob Saithu, lrinjalakuda

Question 27.
Prepare a detailed report of the following programme held in your school as prt of the activities of Souhrida Club:

Government HSS Peruvannapuram
Senior on ‘Need for Strengthening Human Relations’

Prayer : Members of Souhrida Club
Welcome : Smt. Vimala Kuriyan, Principal
Chairperson : Smt. Suhara K, Ward Member
Inaguration : Sri. Bahuleyan K.P. President, Peruvannapuram Grama Panchayath
Felicitation : Sri. Jose Philip, Headmaster Sri. Baiju, Staff Secretary Paper
Presentation : Kum. Meenu K, Leader, Soubrida Club Sri. Sherif M.Discussion
Vote of Thanks : Smt. Simi B, Convenor, Souhrida
Club
National Anthem
Answer:

Government HSS Peruvanpapuram
Souhrida Club

The Souhrida Club organized a seminar on ’‘Need for Strengthening Human Relations”. The seminar started with an inaugural meeting which started at 10.00 am in the School Auditorium on Monday, 22 June 2020.

The chairperson was Smt. Suhara K., Ward Member of the Peruvannapuram Grama Panchayat. The programmes began with a prayer by some members of the Souhrida Club. Smt. Vimala Kurian, Principal, made the welcome address. She especially welcomed he chairperson who agreed to preside over the function in spite of her busy schedule. She also welcomed the guest speaker and those who were to offer Felicitations and the parents of the students who came to attend the seminar.

The chairperson spokeof the need for strengthening human relations. The modem gadgets like the mobile phone and tablets are adversely affecting human relations as people meet and talk less often.

The inaugural speech was by Sri Bahuleyan K.P., President of the Peruvannapuram Grama Panchayat. He reminded the audience to find time to renew friendships. In his opinion it is not a person with a lot of money that is rich, but a person with a lot of good friends.

There were felicitations by Sri Jose Philip, the headmaster and Sri Baiju, the Staff Secretary. They congratulated the Club for organizing the seminar. Two Papers on the topic were presented. One was by Kum. Meenu M., the leader of the Souhrida Club. The otheirrwas: by Sri Sherif M., a member of the

A discussion followed where different people expressed views and clarified their doubts. Vote of Thanks was by Smt. Simi B, Convenor of the Souhrida Club. It was followed by the National Anthem indicating the end of the seminar. All those who participated in the seminar felt that it was a fine venture and such seminars should be conducted more frequently.

Kerala Plus Two English Board Model Paper 2020 with Answers

Question 28.
As the Leader of Team ASAP, you would like to invite Irfan Alam to your school for inaugurating a seminar on ‘Entrepreneurship : An Effective Tool to Tackle Unemployment’. Prepare an email for the same.
Answer:
irfanalam@amail.com
Dear Mr. Irfan.

First of all let me say Hi to you. I am the leader of Team ASAP (Additional Skill Acquisition Programme) in our school – Christ Vidyaniketan, Irinjalakuda, District Thrissur, Kerala. We were greatly impressed by your work with SammaN which had brought the three-wheeled revolution in the country. Our school is planning to organize a seminar on “Entrepreneurship: An Effective Tool to Tackle
the one to inaugurate this seminar.

The seminar is planned for August. The date will be fixed according to your convenience. You may let us know the date that is suitable for you. We will make arrangements to pick you up from Nedumbassery airport. We also will make arrangements for your stay when you give us the date.

We know you are a busy person. But do find time to ‘ come and talk to us. We all are eager to see you and hear from you. Thanking you and hoping to receive an early positive reply,
Yours sincerely,
Riya Binoy,
Leader, ASAP.

(Question Nos. 29-32): Answer any 2 questions in 180 words. Each carries 8 scores. (2 × 8 = 16)

Question 29.
‘Honest is the best policy.’ But unfortunately, persons uploading this policy are rare nowadays. And, honest persons like Mahatma Gandhi and Robert Baldwin are the rarest. As a member of Gandhi Darsan Club, prepare a speech on the importance of honesty in public life, to be delivered in a function in connection with Gandhi Jayanthi celebration.
Answer:
Respected Principal, teachers and fellow students, Today we are celebrating Gandhi Jayanthi. Gandhiji, the Father of our beloved Nation, was ah epitome of honesty. Even as a small boy he was honest in his dealings. He has mentioned an incident that happened during his school days in his autobiography. A school inspector had come to his class to make inspection. The students were asked to write down some English words.

The intention of the inspector was to check the spelling ability of the students. The teacher was going round and found that one word was misspelt by Gandhi. The teacher touched him on the shoulder indicating that his spelling is wrong and he should copy the right spelling from his neighbour’s notebook. But Gandhi refused to do it. Later the teacher scolded him for not copying the right spelling. But Gandhi said if was immoral and he would not do it.

You may have heard the story of Robert Baldwin.He was the governor of a bank which was owned by John Gresham. John Gresham misappropriated a huge amount of money that belonged to the depositors. He was arrested and was in jail. Only Baldwin was the witness to the crime. So Gresham offered him 100,000 dollars just to say, “I don’t remember” in the court.

If he said that there would be no evidence against Gresham and he would be left free. But Baldwin refused to sell his conscience v even for such a huge sum of 100,000 dollars. Even Gresham was so impressed by the honesty of Baldwin that he strongly recommended him for a big job to the President of the Third International.

Honesty is certainly the best policy. Dishonesty might bring us some temporary gains, but our conscience will be troubling us with the sense of guilt. We should follow the footsteps of Gandhiji and Robert Baldwin.

Question 30.
The unprecedented flood in 2018 and the unexpected landslides in 2019 point towards the need for taking immediate steps to prevent all sorts of exploitation of nature. Prepare an article on the importance of preserving nature and natural resources, to be published in your school magazine.
(Hints: Exploitation of Nture-Man’s selfish motives- earning quick cash-repeated targedies-need for change in attitude, etc.)
Answer:
THE IMPORTANCE OF PRESERVING NATURE & NATURAL RESOURCES:
Kerala has been having disastrous tragedies one after the other. A deluge ravaged our State in August 2018, in which over 470 people died and properties worth 40,000 crore were destroyed. We were still trying to overcome the problems caused by that deluge, when on 8 August 2019, due to heavy rainfall in the Monsoon season, severe flood affected Kerala causing landslides. There were different types of alert – red, orange and yellow, in different districts. Thousands of people were evacuated to safer places and relief camps. A total of 101 people died due to rain-related incidents. The camps had more than 2 lakh people from various parts of the state.

Why these floods and landslides? They are actually caused by man! Biodiversity is destroyed. Resources are mismanaged. The areas which would hold the water are filled up and townships are constructed in the name of urbanization. The outlets to the sea are partially blocked and the rivers can’t easily drain into the seas. Once in a while we speak of conservation and plant a tree here or there. But continue with our deforestation, sand-mining and overexploiting our minerals.

We continue our exploitation of the Nature and polluting our environment with vehicles and factories and spraying poisons over our fields. If we destroy the environment, it will definitely destroy us through floods, droughts and pandemics like Covid-19 which we are,still fighting with. Disrupt the environment and it will disrupt us in more than one way. So let us change bur attitude. Let us be preservers of our environment and not its destroyers for our own sake.

Kerala Plus Two English Board Model Paper 2020 with Answers

Question 31.
As per the NITI Aayog, a policy think tank of the Government of India, Kerala is ranked first in the quality of school eduation offered in the country. Reading the above news, attempt an article on ‘Education ” Kerla Model’, critically evaluating the school education system in Kerala. (Hints: Present educational system – merits – model for other states – demerits – suggestions for improvement, etc.)
Answer:
EDUCATION: KERALA MODEL
The Niti Aayog’s recent School Education Quality Index saw Kerala topping the category of large states with 82.2 percentage points followed by Tamil Nadu with 73.4 percentage points. The state ranks first in literacy rate too. The National Literacy Mission had declared Kerala a 100 per cent literate state way back in 1991. A literate person is identified as one who can read, write and count. Kerala has always had a successful story to tell in the education sector.

The Total Literacy Movement, “A Leave-No-Person-Behind” policy pioneered in 1989, took it a step further. Many  organisations played a big role in making the programme a success. The effort still continues today to include the, vulnerable sections like the coastal fishermen community and the tribal population in the hills.

Kerala became a role model for other states because of the good governance models in the past. A cornerstone was the government schools in the villages which imparted free education and encouraged everyone to join. The Gulf boom of the 1970s in the state also coincided with the mushrooming of ‘English medium’ private schools.

State-run schools slowly started losing their sheen but successive governments have been trying their best to bring the government schools back to their old glory. Kerala is so successful because the people here realize that education is the key for progress. That is why we are 100% literate and all the other Indian States want to make Kerala their role model in education.

Question 32.
Read the poem given below. Compare and contrast it with ‘Stammer’ and attempt a critical appreciation.
Speech Impediment

I have a speech impediment
I can’t say my “r”s
I can’t say “railroad”
It sounds like wailwoad

I have a hard timeipronouncing the letter “r”
I have a hard time saying “Ronald Regan rides on railroad rails”.
It comes out “Ronald Regan wides on
wailwoad walls”.

I get embarrassed sometimes
When I try to pronounce certain words
I get embarrased sometimes
When I can’t pronounce some words and
people have a hard time understanding
what I say.

Let’s just face it,
i probably will never be able to pronounce
the letter “r”
So ….. I will probably never be able to pronounce
“Ronald Regan rides on railroad rails”
-Anonymous
Answer:
“Speech Impediment” is a funny poem. The poet admits that he can’t pronounce the letter ‘r’. For ‘railroad’, he will say ‘wailroad’. If he wants to say Ronald Reagan rides on railroad rails it will come out as if the President “wides on wailroad wails”. He gets embarrassed at times when he tries to pronounce certain words. Sometimes people find it hard to understand him because of his speech impediment. But he accepts his defect and is ready to go forward.

The poem is by an anonymous writer and it was intended to make fun of Ronald Regan who was the 40th President of America. He was President from 1981 to 1989 and became a highly influential voice of modem conservatism. He died in 2004. There is a lot of repetition in the poem and it is intended for pure fun. It does not have any profound thought but it brings out the problem of some people who can’t- produce certain sounds. The public often ridicules and laughs at those who have speech impediments.

The poem “Stammer” is by K. Satchidanandan. It is not an easy poem because of its highly complex imagery. The poet asserts that sta^ijiper itself is a language. The poet does not seemgtp give much respect to God because he has said thateven God stammered when he created man. The poet thinks that man is so imperfect and full of vile maybe because God stammered while creating man. The insight and imagery of the poem “Stammer” are extraordinary. People stammer when they are tense or afraid. On many social issues we stammer because we are afraid to speak openly. The poem opens our eyes and we start seeing ‘stammer’ in a different perspective.

Comparing the two poems is a difficult task. The poem “Speech Impediment” is for pure fun but “Stammer” contains profound thoughts that will make us think. I prefer the straightforward poem “Speech Impediment” to the highly complex “Stammer”.

Kerala Plus Two Previous Year Question Papers and Answers

HSE Kerala Board Syllabus Plus Two Previous Year Model Question Papers and Answers Pdf HSSLive Free Download in both English medium and Malayalam medium are part of Plus Two Kerala SCERT. Here HSSlive.Guru have given Higher Secondary Kerala Plus Two Previous Year Sample Question Papers with Answers based on CBSE NCERT syllabus.

Board SCERT, Kerala Board
Textbook NCERT Based
Class Plus Two
Subject All Subjects
Papers Previous Papers, Model Papers, Sample Papers
Category Kerala Plus Two

Kerala Plus Two Previous Year Question Papers with Answers

We hope the given HSE Kerala Board Syllabus Plus Two Previous Year Model Question Papers and Answers Pdf HSSLive Free Download in both English medium and Malayalam medium will help you. If you have any query regarding HSS Live Kerala Plus Two Previous Year Sample Question Papers with Answers based on CBSE NCERT syllabus, drop a comment below and we will get back to you at the earliest.

HSSLive Plus Two

Plus Two Hindi Previous Year Question Papers and Answers Kerala

HSE Kerala Board Syllabus Plus Two Hindi Previous Year Model Question Papers and Answers Pdf HSSLive Free Download are part of SCERT Kerala Plus Two Previous Year Question Papers and Answers. Here HSSLive.Guru have given Higher Secondary Kerala Plus Two Hindi Previous Year Sample Question Papers with Answers based on CBSE NCERT syllabus.

Board SCERT, Kerala Board
Textbook NCERT Based
Class Plus Two
Subject Hindi
Papers Previous Papers, Model Papers, Sample Papers
Category Kerala Plus Two

Kerala Plus Two Hindi Previous Year Question Papers and Answers

We hope the given HSE Kerala Board Syllabus Plus Two Hindi Previous Year Model Question Papers and Answers Pdf HSSLive Free Download will help you. If you have any query regarding HSS Live Kerala Plus Two Hindi Previous Year Sample Question Papers with Answers based on CBSE NCERT syllabus, drop a comment below and we will get back to you at the earliest.

HSSLive Plus Two

Kerala Plus Two Malayalam Question Paper March 2022 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf March 2022 to improve time management during exams.

Kerala Plus Two Malayalam Previous Year Question Paper March 2022

Time: 2½ Hours
Total Score: 80 Marks

പാർട്ട് – 1

എ. 1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിനു് ഉത്തരം എഴുതുക. (1 സ്കോർ വീതം) (4 × 1 = 4)

Question 1.
“മത്തേഭം പാംസുസനം കൊണ്ടല്ലോ സന്തോഷിക്കു നിത്യവും സ്വച്ഛജലം തന്നിലേ കുളിച്ചാലും”.
താഴെ കൊടുത്തിട്ടുള്ളവയിൽ നിന്നും ഈ വരികളുമായി ബന്ധ പ്പെട്ട ശരിയായ സൂചന കണ്ടെത്തുക.
• ദുഷ്ഷതൻ ശകുന്തളയോട് പറയുന്നത്
• ശീലാവതി ഭർത്താവിനോട് പറയുന്നത്
• ശകുന്തള ദുഷ്ഷന്തനോട് പറയുന്നത്
• അശിരീരിയായി കേൾക്കുന്നത്.
Answer:
ശകുന്തള ദുഷ്ഷന്തനോട് പറയുന്നത്

Question 2.
“ഉലകാകെയുലയ്ക്കും മട്ടിൽ അലറി കാട്ടാളൻ” – കാട്ടാളന്റെ രോഷത്തിനു കാരണമായതെന്ത്? ശരിയായ സൂചന എടുത്ത ഴുതുക.
• അമ്മയുടെ വേദനയും നിലവിളിയും
• ദിക്കുകളുടെ നിറം ചുവക്കുന്നു.
• തുളസിക്കാടുകൾ ഇല്ലാതാക്കുന്നു.
• തേൻശേഖരിക്കാൻ പോയ കുട്ടികൾ തിരിച്ചെത്തിയില്ല.
Answer:
നാലു ഉത്തരസൂചകങ്ങളും കാട്ടാളത്തിന്റെ രോഷത്തിന് കാര ണമാകുന്നതിനാൽ ഏത് ഉത്തരവും എഴുതാം.

Kerala Plus Two Malayalam Question Paper March 2022 with Answers

Question 3.
‘ഗൗളിജന്മം’ എന്ന കഥയിൽ ഇരുട്ടു കുത്തനെ പതിച്ചതുപോലെ’ എന്നു വിശേഷിപ്പിക്കുന്നത്.
• ബുദ്ധനുണ്ടായ ബോധോദയത്തെ
• ആൺഗൗളിയുടെ നോട്ടത്തെ
• ഡോക്ടറുടെ കടന്നുവരവിനെ
• രോഗിയെ കാണാനെത്തിയ സന്ദർശകയെ
Answer:
രോഗിയെ കാണാനെത്തിയ സന്ദർശകയെ

Question 4.
മാപ്പിളപ്പാട്ടു രചയിതാവ് എന്ന നിലയിൽ പുലിക്കോട്ടിൽ ഹൈദ റിനെ ശ്രദ്ധേയനാക്കിയ സവിശേഷതകളിൽ ഏതെങ്കിലും ഒരെണ്ണം എഴുതുക.
Answer:

  1. സ്വന്തം മണ്ണിൽ നിന്ന് പ്രമേയം കണ്ടെത്തി കവിതകൾ രചിച്ചു.
  2. നാട്ടുമൊഴികൾക്ക് പ്രാധാന്യം നൽകിയിരുന്നു പുലിക്കോട്ടിൽ ഹൈദര

Question 5.
‘പ്രകാശം ജലം പോലെയാണ്’ എന്ന കഥയിൽ ഗബ്രിയേൽ ‘ഗാർസിയ മാർകസ് പ്രയോജനപ്പെടുത്തിയിരിക്കുന്ന രചനാ സങ്കേതം ഏത്?
Answer:
മാജിക്കൽ റിയലിസം

Question 6.
ബാഹുകൻ നളൻ തന്നെയാണെന്നുറപ്പാക്കുന്നതിന് സഹായക മായ സവിശേഷതകളിൽ ഏതെങ്കിലും ഒരെണ്ണം എഴുതുക.
Answer:

  1. കുടത്തിൽ താണ ജലം നിറഞ്ഞു.
  2. വാടിയ പൂക്കളെ താലോടിയപ്പോൾ പുതിയ പൂക്കളെ പോലെ ആയി.

ബി. 7 മുതൽ 10 വരെയുള്ള ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തിര ടുത്തെഴുതുക. (1 സ്കോർ വീതം)
(4 × 1 = 4)

Question 7.
അണിക്കരുടെ മോഷണം എന്ന കവിതയിൽ, മോഷ്ടിച്ച തിനു നിരത്തുന്ന ന്യായവാദങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
• കാണുന്നവരുടെ നാണം കാക്കുന്നതിന്
• നിയമങ്ങളെ മാറ്റുന്നതിന്
• പൊരിച്ചു തിന്നുന്നതിന്
• പാലുകുടിക്കുന്നതിന്
Answer:
നിയമങ്ങളെ മാറ്റുന്നതിന്

Question 8.
താഴെപ്പറയുന്നവയിൽ സഞ്ചാസാഹിത്യ കൃതി ഏത്?
• ഹിമാലയ സാമ്രാജ്യത്തിൽ
• കേരള ചരിത്രം
• ദൽഹിഗാഥകൾ
• അപരിചിത തീർത്ഥാടകർ
Answer:
ഹിമാലയ സാമ്രാജ്യത്തിൽ

Kerala Plus Two Malayalam Question Paper March 2022 with Answers

Question 9.
താഴെപ്പറയുന്നവയിൽ നവമാധ്യമങ്ങൾക്ക് ഉദാഹരണം അല്ലാത്ത തേത്?
• ഇൻസ്റ്റാഗ്രാം
• ട്വിറ്റർ
• ഫെയ്സ്ബുക്ക്
• ഹാം റേഡിയോ
Answer:
ഹാം റേഡിയോ

Question 10.
‘കൈയൊപ്പില്ലാത്ത സന്ദേശം’ എന്ന പാഠത്തിൽ ടി.പി. ശ്രീധരൻ കമ്പ്യൂട്ടറിനെ വിശേഷിപ്പിക്കുന്നത്.
• മേൽവിലാസങ്ങളെ മായ്ക്കുന്നവൻ
• സൈബർ സ്പെയ്സിലെ വാൽനക്ഷത്രം
• തത്ത്വവിചാരങ്ങളുടെ ഘാതകൻ
• തലച്ചോറിനെ തുരുമ്പു പിടിപ്പിക്കുന്നവൻ
Answer:
തത്ത്വവിചാരങ്ങളുടെ ഘാതകൻ

പാർട്ട് – 2

എ. 11 മുതൽ 15 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യങ്ങളിൽ ഉത്തരമെഴുതുക. (സ്കോർ വീതം) (3 × 2 = 6)

Question 11.
കാക്കാരശ്ശി നാടകത്തിന്റെ രണ്ട് സവിശേഷതകൾ സൂചനകളുടെ രൂപത്തിൽ നൽകുക.
Answer:

  1. ശിവപുരാണവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം ഇതിവൃത്ത മാകുന്നു.
  2. സംഗീതം, നൃത്തം, സംഭാഷണം എന്നിവ ചേർന്ന വിനോദ നാടകരൂപം
  3. തിരുവിതാംകൂറിലെ ഗ്രാമ പ്രദേശങ്ങളിൽ മൂന്നൂറുകൊല്ലം അവതരിപ്പിച്ചു വരുന്നു.
  4. സമൂഹത്തിലെ തിന്മകൾക്കെതിരെയുള്ള വിമർശനം.

Question 12.
“നില്ലാതെ വിഷമങ്ങൾ വല്ലാതെ വന്നു നമുക്കെല്ലാമോർത്താലാ രോടു ചൊല്ലുന്നു ഞാനിക്ലേശം?” ശീലാവതിയെ വിഷമിപ്പിക്കുന്ന ക്ലേശങ്ങൾ എന്തെല്ലാം?
Answer:
കഷായങ്ങളും മുക്കുടികളും എല്ലാം കൊടുത്തിട്ടും ഭർത്താവിന് രോഗത്തിന് ഒരു കുറവുമില്ല. ഇല്ലങ്ങളിൽ ഭിക്ഷയാചിച്ച് ലഭിക്കുന്ന നെല്ലുകുത്തി നല്ല ചോറും കറിയും എല്ലാം ഉണ്ടാക്കിക്കൊടു ത്താൽ രുചിയില്ല എന്നു പറഞ്ഞ് കൊല്ലുന്നതിനെക്കാൾ ശല്യമാ യിട്ടുള്ള കുത്തുവാക്കുകൾ ആണ് അദ്ദേഹം പറഞ്ഞിരുന്നത്.

Question 13.
മലയാളം ക്ലാസ്സിന്റെ സവിശേഷതകളായി ഇ.സി.ജി. സുദർശൻ സൂചിപ്പിക്കുന്നതെന്തെല്ലാം?
Answer:
പദാർത്ഥം, പദഛേദം, വാച്യാർത്ഥം, ധ്വനി, ഭാവം ഇങ്ങനെ ഒരു കാര്യത്തിൽ അനേക തലങ്ങൾ ഉണ്ടാവാം എന്ന വലിയ അറിവ് ലഭിച്ചത് മലയാള ക്ലാസ്സിൽ നിന്നായിരുന്നു. ഫിസിക്സിലെ പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് തന്നെ പ്രചോദിപ്പിച്ചത് അന്നത്തെ മല യാള ക്ലാസ്സുകളായിരുന്നു എന്ന് ഇ.സി.ജി. സുദർശൻ പറയുന്നു.

Question 14.
മരിച്ചവരുടെ ഛായാപടങ്ങൾ വിൽക്കുന്ന തെരുവിലെ കടകളിൽ പ്രസരിക്കുന്ന വെളിച്ചത്തിനു പിന്നിൽ ഒരു പതിവുണ്ടെന്നു ദിവാ കരന് തോന്നിയതെന്തുകൊണ്ട്?
Answer:
ഓരോ കച്ചവടക്കാരനും അവന്റെ കട കഴിയുന്നത ഭാവനപൂർണമായ വെളിച്ചം കൊണ്ട് നിറയ്ക്കാൻ ബന്ധപ്പെട്ടിട്ടു ണ്ടെന്ന് ദിവാകരന് മനസ്സിലായി. വെളിച്ചത്തിന്റെ ധാരാളിത്തത്തിൽ എല്ലാ ചിത്രങ്ങൾക്കും ഒരേ സ്വഭാവമായിരുന്നു.

Question 15.
തിരസ്കൃതനായിട്ടാണ് ഞാൻ ജനിച്ചതും വളർന്നതും, കലാമ ണ്ഡലം ഹൈദരലി ഇപ്രകാരം കരുതിയതിന്റെ കാരണമെന്താ വാം?
Answer:
മാതാപിതാക്കൾക്ക് പത്താമത്തെ കുട്ടിയായി ഹൈദരലി പിറന്ന പ്പോൾ നാണം കൊണ്ട് ഉമ്മ മാറി താമസിച്ചു. പടച്ചോൻ തന്നതാ ണല്ലോ എന്ന ദൈവ കൃപയിൽ വിശ്വസിച്ച് ലാളിച്ച് വളർത്തിയ ബാപ്പയാകട്ടെ അദ്ദേഹത്തിന് അഞ്ച് വയസ്സാകുമ്പോഴേക്കും മരി ച്ചുപോയി. അതോടെ ഹൈദരലിയുടെ തല കണ്ടപ്പോഴേക്കും ബാപ്പ മൊയ്തുട്ടിപോയി എന്ന് ആളുകൾ അദ്ദേഹത്തെ ആക്ഷേ പിച്ചു.

ബി. 16 മുതൽ 18 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യങ്ങളിൽ ഉത്തരമെഴുതുക. (സ്കോർ വീതം) (2 × 2 = 4)

Question 16.
“അയുക്തി ഹാസ്യത്തിന് കാരണമാവാറുണ്ട്”, ഈ പ്രസ്താവനയെ സാധൂകരിക്കുന്ന രണ്ട് സന്ദർഭങ്ങൾ തേങ്ങ’ എന്ന കവിതയിൽ നിന്നും കണ്ടെത്തുക.
Answer:
കൊല്ലാങ്കണ്ടത്ത് ദേവസിയുടെ തലയിൽ വളരെ ഉയരത്തിൽ നിന്ന് വലിയ ഒരു തേങ്ങ വീണിട്ടും അയാൾക്ക് ഒന്നും പറ്റിയില്ല. പറ്റി യത് തേങ്ങയ്ക്കായിരുന്നു. അത് പൊട്ടിക്കീറി അടുത്തുള്ള കുള ത്തിൽ തെറിച്ചു വീണു.

Kerala Plus Two Malayalam Question Paper March 2022 with Answers

Question 17.
“പരസ്യങ്ങളെ ഒന്നടങ്കം അവിശ്വസനീയമെന്നും അനഭിലഷണീ യമെന്നും പരിഗണിക്കുന്ന ചിലരുടെ നിലപാട് അത്രശരിയല്ല.” (മാധ്യമവിചാരം) ഡോ. വി.ആർ. പ്രബോധചന്ദ്രൻ ഇപ്രകാരം പറ യുന്നതെന്തുകൊണ്ട്?
Answer:
ശുചിത്വപാലനം, രോഗപ്രതിരോധം, പുകവലിയുടെയും മദ്യപാ നത്തിന്റെയും ദോഷ ഫലങ്ങൾ, ഗതാഗത നിയമങ്ങൾ അനുസ രിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയിലേക്ക് ഭൂജന ശ്രദ്ധ ആകർഷിക്കാൻ പരസ്യങ്ങൾക്ക് കഴിയും എന്നതിനാലാണ് ഡോ. വി.ആർ. പ്രബോധചന്ദ്രൻ ഇങ്ങനെ പറഞ്ഞത്.

Question 18.
സച്ചിന്റെ വിടവാങ്ങൽ വേളയിൽ ശ്രീലങ്കൻ സർക്കാർ സമർപ്പിച്ച പുരസ്കാരത്തിന്റെ സവിശേഷപ്രാധാന്യം എന്തായിരുന്നു.
Answer:
ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നയതന്ത്രബന്ധം മോശമായിരുന്ന സമയമായിരുന്നിട്ടുപോലും സച്ചിന്റെ വിടവാങ്ങൽ വേളയിൽ ശ്രീലങ്കൻ സർക്കാർ സച്ചിന് ഒരു ട്രോഫി കൊടുത്തയച്ചു. രാജ്യ തന്ത്രങ്ങൾക്കും വംശീയ തർക്കങ്ങൾക്കും അപ്പുറത്തേക്കു നീളുന്ന സ്നേഹാർദങ്ങളുടെ പുരസ്കാരമായിരുന്നു അത്.

പാർട്ട് – 3

എ. 19 മുതൽ 23 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4സ്കോർ വീതം) (3 × 4 = 12)

Question 19.
“ജനവിരുദ്ധഭരണകൂടങ്ങളുടെ മർദനോപകരണം മാത്രമായി നിയ മവ്യവസ്ഥ മാറുന്നതിനുദാഹരണമാണ് അഗ്നിവർണന്റെ കാലു കൾ’ എന്ന നാടകത്തിലെ കൊത്തുവാൾ”, നാടകസന്ദർഭങ്ങൾ ചൂണ്ടിക്കാട്ടി ഈ പ്രസ്താവനയോട് പ്രതികരിക്കുക.
Answer:
കൊത്തുവാൾ നിയമരാമനാണ്. ജനവിരുദ്ധഭരണകൂടത്തിന്റെ മർദനോപകരണമായ നിയമപാലകൻ അയാൾ നാടകത്തിൽ രംഗ പ്രവേശനം ചെയ്യുമ്പോൾ തന്നെ എടാ ധിക്കാരി സിംഹാസ നത്തിൽ കയറി ഇരിക്കുന്നോ..! എന്ന് ചോദിച്ചു കൊണ്ട് കേവല രാമനെ ചുണ്ഡലിക്ക് പിടിച്ചു തള്ളി ഇടുന്നു. തുടർന്ന് ചിന്താ രാമനുമായുള്ള വാക്ക് തർക്കത്തിൽ ദണ്ഡ് ഉയർത്തിക്കാട്ടി നിയമം കയ്യിലെടുത്തവരെ ശിക്ഷിക്കലാണ് തന്റെ ജോലി എന്ന് പറയുന്നു. രാജ്യഗുഹരു എഴുന്നള്ളുമ്പോൾ കേവലരാമനോടും ചിന്താരാമനോടും മാറിനിൽക്കാൻ ആജ്ഞാപിക്കുന്നു. രാജഗു രുവും ചിന്താരാമനും കേവലരാമനും തമ്മിലുണ്ടായ തർക്കത്തിൽ തുടർന്ന് കേവലരാമനും കൊത്തുവാളും തമ്മിൽ സംഘർഷമു ണ്ടാകുന്നു. കൊത്തുവാളിന്റെ സംഭാഷണത്തിൽ ഉടനീളം ഉപ ചാരകവധത്തിന്റെ ജനവിരുദ്ധഭരണകൂടത്തിന്റെ നിയമവ്യവസ്ഥ നടപ്പാക്കുന്ന മർദ്ദനോപകരണമാണ് വ്യക്തമാക്കുന്നത്. നിരവധി സന്ദർഭങ്ങൾ അഗ്നിവർണന്റെ കാലുകൾ എന്ന നാടകത്തിലുണ്ട്.

Question 20.
ഭർത്താവിൽ നിന്ന് താനനുഭവിക്കുന്ന പീഡനങ്ങൾക്കെല്ലാം കാരണം ജാതകദോഷമാണെന്നു കരുതി സമാധാനിക്കുന്ന ശീലാ വതിയുടെ നിലപാടിനോട് നിങ്ങൾ യോജിക്കുന്നുവോ? സ്വാഭി പ്രായം വ്യക്തമാക്കുക.
Answer:
പിറവിയിലുള്ള ജാതകദോഷംകൊണ്ട് താൻ ഒരു കുറ്റം ചെയ്യാ തിരുന്നിട്ടും ഭർത്താവിൽ നിന്ന് പല പീഡനങ്ങളും അനുഭവി ക്കേണ്ടി വരുന്നതെന്ന് ശീലാവതി പറയുന്നു. പുരുഷമേധാവിത്വ ത്തിന് പൂർണമായി വഴങ്ങുന്ന പരമ്പരാഗത സ്ത്രീബിംബമാതൃക എന്ന നിലയിലാണ് പുരാണങ്ങളിൽ ശീലാവതിയെ അവതരിപ്പി ച്ചിരിക്കുന്നത്. നമ്പ്യാരുടെ ശീലാവതി വ്യവസ്ഥയ്ക്കു കീഴടങ്ങു ന്നവളാണെങ്കിലും മുറുമുറുപ്പില്ലാതെ എല്ലാം സഹിക്കുന്നവളല്ല. പുരുഷമേധാവിത്വത്തിൽ അധിഷ്ഠിതമായ കുടുംബന്തരീക്ഷമാണ് ശീലാവതി അനുഭവിക്കുന്ന സകല പീഡനങ്ങൾക്ക് കാരണമെന്ന് കൊള്ളിവാക്കല്ലാതൊന്നും എന്ന കവിതാഭാഗം തെളിയിക്കുന്നു. അല്ലാതെ ജാതകദോഷം കൊണ്ടുമാത്രം സംഭവിക്കുന്നതല്ല അത്.

Question 21.
ദിവാകരൻ നിൽക്കുന്ന കടയ്ക്കുള്ളിലേക്ക് രണ്ടുകുട്ടികൾ കട ന്നുവരുന്നതോടെ ‘അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥയുടെ ഭാവതലത്തിൽ വരുന്ന മാറ്റം വിലയിരുത്തുന്ന നിരൂപണക്കുറിപ്പ് തയ്യാറാക്കുക.
Answer:
ദിവാകരൻ നിൽക്കുന്ന കടയ്ക്കുള്ളിലേയ്ക്ക് ആറും ഏഴും വയ സ്സുള്ള രണ്ട് കുട്ടികൾ കടന്നു വരുന്നതോടെ കഥയുടെ ഭാവ തലം പെട്ടെന്ന് മാറുന്നു. കുട്ടികളുടെ ചൊടിയുള്ള കാലടി ശബ്ദം ദിവാകരനെ ഭയപ്പെടുത്തി. അയാൾ ഒരു മൂലയിലേക്ക് മാറിനി ന്നു. അവരുടെ തിരച്ചിൽ തന്റെ മുന്നിൽ ഒടുങ്ങുന്നു എന്ന് ദിവാ കരൻ ഭയപ്പാടോടെ അറിഞ്ഞു. അച്ഛന്റെ ചിത്രം എന്ന വൈകാ രിക ബന്ധമാണ് ദിവാകരനും കുട്ടികൾക്കുമുള്ളത് കച്ചവട ക്കാർക്ക് ആകട്ടെ പണ സമ്പാദിക്കുന്നതിനുള്ള ഒരു ഉല്പന്നം മാത്രമാണ് ചിത്രങ്ങൾ. ഉല്പന്നം തേടി അലയുന്ന ദിവാകരൻ ഉപ ഭോഗസംസ്കാരത്തിന്റെ വിപണിയിൽ ഒരു ഉല്പന്നമായി മാറു ന്നതാണ് കഥയുടെ അവസാനം നാം കാണുന്നത്. കടക്കാരൻ ദിവാകരനെ കടലാസ് കൂട്ടിലാക്കി പൊതിഞ്ഞ് കുട്ടികൾക്ക് കൊടുക്കുന്നതാണ് കാണിക്കുന്നത്. വിപണിയുടെ പ്രളയത്തിൽ സ്വയം നഷ്ടപ്പെടുന്ന ഉപഭോക്താവിന്റെ ചിത്രമാണ് ഇവിടെ കാണിക്കുന്നത്.

Question 22.
ഇ.സി.ജി. സുദർശന്റെ വാക്കുകൾ വിശകലനം ചെയ്ത് മാതൃഭാ ഷാപഠനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘുക്കുറിപ്പെഴു തുക.
Answer:
ലോകപ്രശസ്തനായ മലയാളി ഭൗതിക ശാസ്ത്രജ്ഞൻ ഇ.സി.ജി. സുദർശൻ പറയുന്നത്. ഫിസിക്സിലെ പുതിയ കണ്ടുപിടിത്തത്തി ലേക്ക് അദ്ദേഹത്തെ നയിച്ചത്. അന്നത്തെ അദ്ദേഹത്തിന്റെ മലയാള ക്ലാസുകളായിരുന്നു. ലോകം ആദരിക്കുന്ന ഇ.സി.ജി. സുദർശനെ പോലെയുള്ള ഒരു ശാസ്ത്രജ്ഞന്റെ വാക്കുകളിൽ നിന്നും നമുക്ക് നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും മനസ്സിലാക്കാൻ പറ്റും. നമ്മുടെ മാതൃ ഭാഷ ആ ശ യ വിനിമയത്തിനുള്ള ഒരു ഉപാധി മാത്രമല്ല, ജീവിതത്തിലെ എല്ലാ മേഖലകളെയും അത് സ്പർശിക്കുന്നു. നമ്മുടെ ചിന്തകളെയും സ്വപ്നങ്ങളെയും നിരന്തരം നവീകരി ക്കാനും ആരോഗ്യപരമായ ജീവിതം പൂർണ്ണമാക്കാനും മാതൃഭാ ഷപഠനം വളരെ അനിവാര്യമാണ്.

പുതിയ പുതിയ ആശയങ്ങ ളുടെ രൂപീകരണത്തിനും സർഗ്ഗാത്മകമായ കണ്ടെത്തലു കൾക്കും മാതൃഭാഷാപഠനം നമ്മെ സഹായിക്കുന്നു. പുതിയ അന്വേഷണങ്ങളിലേയ്ക്ക് നയിക്കാനുള്ള ഊർജ്ജം മാതൃഭാഷാ പഠനം നമുക്ക് നൽകുന്നുണ്ട്. അതുപോലെ തന്നെ ചിന്തയെയും അറിവിനെയും കൂടുതൽ സർഗ്ഗാത്മകമാക്കാൻ മാതൃഭാഷാപഠനം നമ്മെ സഹായിക്കുന്നു. നമ്മളിൽ യുക്തിചിന്തയുണ്ടാക്കാനും ഭൗതിക വികാസം സാധ്യമാകാനും സാമൂഹിക പ്രതിബദ്ധത ഉണ്ടാ ക്കാനും ജീവിത മൂല്യങ്ങൾ വളർത്തിയെടുക്കാനും ഭാഷാപഠനം സഹായിക്കും.

Kerala Plus Two Malayalam Question Paper March 2022 with Answers

Question 23.
പുലിക്കോട്ടിൽ ഹൈദർ തന്റെ രചനകളിൽ പുലർത്തിയ സ്ത്രീപ ക്ഷപാതത്തെക്കുറിച്ച് ലഘുവിവരണം നൽകുക.
Answer:
പുരുഷന്റെ ക്രൂരതയ്ക്കും വഞ്ചനയ്ക്കും പാത്രമാകുന്ന സ്ത്രീത്വം പുലിക്കോട്ടിൽ ഹൈദരിന്റെ രചനാ വൈഭവത്തെ നിര ന്തരം പ്രചോദിപ്പിക്കും. പുരുഷനെ പുച്ഛിക്കുകയും ധിക്കരിക്കു കയും ചെയ്യുന്ന സ്ത്രീകളെയും കൂട്ടത്തിൽ കാണാം. പക്ഷേ, ഹൈദർ വിജയിച്ചത് സ്ത്രീകളുടെ നൊമ്പരം ചിത്രീകരിക്കുന്ന തിനാലാണ്. ഏറ്റവും മികച്ച രചനയെന്ന് പറയാവുന്നത് മറിയ കുട്ടിയുടെ കത്ത് ഇതിന് ഒന്നാന്തരം ഉദാഹരണമാണ്. സ്ത്രീക ളുടെ സൗന്ദര്യത്തെ വർണ്ണിക്കുകയും ചാപല്യത്തെ കളിയാക്കു കയും ചെയ്യുന്ന ഈ പാട്ടുകാരൻ സ്ത്രീപക്ഷപാദിയായി ഇരു ന്നുകൊണ്ട് അനവധി രചനകൾ നടത്തിയിട്ടുണ്ട്. സ്വന്തം കവി താശേഷി സാമൂഹ്യ പരിഷ്കരണത്തിന് ബോധപൂർവ്വം ഉപയോ ഗിച്ച വ്യക്തിയാണ് അദ്ദേഹം. ജീവിതപുരോഗതിക്ക് തടസ്സമാ ണെന്ന് കരുതി എല്ലാ ആചാരവിശേഷങ്ങളെയും ഈ രചനകൾ പുച്ഛിക്കുന്നു. ദുരാചാരമാല, കാതുകുത്തൽ, സ്ത്രീ മർദിമാല, കലിയുഗം, മാരൻമാരുടെ തകരാറ് തുടങ്ങിയ പ്രശസ്തഗാനങ്ങൾ ഉദാഹരണം മാത്രം.

ബി. 24 മുതൽ 25 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 1 ന് അരപ്പുറ ത്തിൽ കവിയാതെ ഉത്തരമെഴുതുക. (4സ്കോർ വീതം) (1 × 4 = 4)

Question 24.
‘വാംഖഡെ യുടെ ഹൃദയത്തുടിപ്പുകൾ’ എന്ന പാഠത്ത സ്പോർട്സ് ഫീച്ചറെന്ന നിലയിൽ ആകർഷകമാക്കുന്ന സവിശേ ഷതകൾ എന്തെല്ലാം?
Answer:
ഉപന്യാസം, ലേഖനം എന്നിവയിൽനിന്ന് വ്യത്യസ്തമാണ് ഫീച്ചർ. വായനക്കാരെ ആകർഷിക്കുന്നതിന് ചില ചേരുവകൾ അതിലുണ്ടാവും. കഥ, കവിത, അനുഭവ വിവരണം, അഭിപ്രായങ്ങൾ ഒക്കെ അതിൽ ചേർക്കാൻ കഴിയും. നാടകീയത ഇതിലെ പ്രധാന അംശമാണ്. ആകാംക്ഷ നിലനിർത്തിയുള്ള അവതരണമാണ് ഫീച്ചറുകളിൽ സാധാരണ കണ്ടുവരുന്നത്. വിനോദാംശം ഫീച്ചറിൽ മുന്നിട്ടു നിൽക്കും. ഈ പ്രത്യേകതകളൊക്കെ ഒത്തിണങ്ങിയ ഫീച്ചറാണ് ‘വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ. നാടകീയമായാണ് തുടക്കം. അത് വായനക്കാരനെ അതിലേക്ക് അടുപ്പിക്കുന്നു. സച്ചിന്റെ വിടവാങ്ങലിനെക്കുറിച്ച് പിന്നീടാണ് അറിയുന്നത്. അത് വൈകാരിക തീവ്രതയോടെ അവതരിപ്പിക്കുന്നു. ഉപന്യാസത്തിലും ലേഖനത്തിലും ഈ വൈകാരികത ആവശ്യമില്ല.

ഒരു സ്പോർട്സ് ഫീച്ചറിനെ സംബന്ധിച്ചിടത്തോളം അതു പങ്കുവെയ്ക്കുന്ന സാഹചര്യത്തിന്റെ ഉദ്ദേശവുമായി അതിന്റെ ശൈലിക്ക് ബന്ധമുണ്ടാകും. ഇവിടെ നമ്മൾ കാണുന്നത്. തികച്ചും വൈകാരികത നിറഞ്ഞ ഒരു സന്ദർഭത്തിന്, നിറച്ചാർത്ത കിക്കൊണ്ട് ഫീച്ചർ തയ്യാറാക്കിയിരിക്കുന്നതായാണ്. നവംബർ 13 – ന് മറ്റൊന്നും പ്രസക്തമല്ല. വംഖഡെ സ്റ്റേഡിയത്തിൽ. അവിടെ ഇന്ത്യയുടെ ജയം, തോൽവി അതുപോലും അപ്രസക്തമാകു ന്നു. ഒരു കളിക്കാരൻ അയാൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്ര ത്തെയും മറികടന്ന്, ഒരു സാർവ്വദേശീയ സങ്കൽപത്തിൽ അല്ലെ ങ്കിൽ ഒരു അന്താരാഷ്ട്ര വ്യക്തിവിശേഷവുമായി ലോകത്തിന്റെ ക്രിക്കറ്റിന്റെ തന്നെ സ്വത്തായി മാറുന്ന അലൗകികമായ കാഴ്ചയെ “ആണ് ലേഖകൻ പകർത്തിവെക്കുന്നത്. സത്യത്തിൽ ആ നിമിഷം തന്നെ ചരിത്രമാണ്. 121 കോടി ഇന്ത്യക്കാരുടെ മാത്രമല്ല, ക്രിക്കറ്റ് എന്ന കായികഭൂപടത്തിന്റെ മുഴുവൻ ആസ്വാദകരുടേയും കണ്ണീർ ദിനം. സ്വാഭാവികമായും ഈ ഫീച്ചർ അതിവൈകാരിക തയിൽ നിറയും എന്ന കാര്യത്തിൽ സംശയമില്ല.

ഒരു വാർത്തയെ റിപ്പോർട്ട് ചെയ്യുന്നതുപോലെയല്ല, ഒരു സംഭ വത്തെ രേഖപ്പെടുത്തുന്നത്. അതും ഒരു ചരിത്രസംഭവത്തെ ഭാവി യിൽ ലോകമെങ്ങും ഈ നിമിഷത്തെ അന്വേഷിച്ച് തിരഞ്ഞെത്തു മ്പോൾ, അവർക്കുമുന്നിൽ ആ ചരിത്രനിമിഷത്തെ രേഖപ്പെടുത്തി ക്കൊണ്ട് ഈ ഫീച്ചർ നിലനിൽക്കും. അതിവൈകാരികത നമ്മുടെ നാടിന്റെ തന്നെ ഒരു ചിഹ്നമാണ്. സന്തോഷങ്ങളേയും, സങ്കടങ്ങ് ളേയും തുറന്നു പ്രകടിപ്പിക്കുന്നവരാണ് നമ്മൾ. അടക്കിപ്പിടിച്ച്, പതുക്കെ പിറുപിറുത്ത് നാം നമ്മുടെ വികാരങ്ങളെ ഒതുക്കി കള യാറില്ല. അതുകൊണ്ടുതന്നെ ആ തുറന്ന ഇടപെടലിനെ ഏറ്റവും ഹൃദ്യമായി ഈ ഫീച്ചറിൽ വരച്ചുചേർത്തിരിക്കുന്നു. ഹൃദയസ്പർശി യായ അവതരണം, സൂക്ഷ്മമായ അംശങ്ങൾ പോലും ഒപ്പിയെടു കൊണ്ടുള്ള വിവരണം. അങ്ങനെ എല്ലാ അർത്ഥത്തിലും മികച്ച നിലവാരം തന്നെയാണ് ഫീച്ചർ പുലർത്തുന്നത്.

ആരാധനയുടെ അതിഭാവുകത്വത്തിൽ യാഥാർത്ഥ്യങ്ങൾ ചോർന്നു പോകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഫീച്ചർ എഴുത്തുകാ രന് ഒരിക്കലും, മായികലോകത്തിലെ അത്ഭുതകാഴ്ചക്കാരനായി സ്വയം മറന്ന് മുന്നോട്ട് പോകാൻ പാടില്ല. റിപ്പോർട്ടിങ്ങിന്റെ ആ അതിരുകൾ വളരെ വ്യക്തിമായിത്തന്നെ തിരിച്ചറിഞ്ഞതുകൊണ്ട് തന്നെ, പക്വതയോടെത്തന്നെയാണ് ഈ ഫീച്ചർ ആസ്വാദകർക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്.

ഒരു ഇതിഹാസം കളമൊഴിയുമ്പോൾ ആ അവസരത്തിനോട് ഏറ്റവും നീതി പുലർത്തിക്കൊണ്ടുതന്നെ ഫീച്ചർ ഒരുക്കിയെടു ക്കാൻ സാധിച്ചിട്ടുണ്ട്. തലമുറകൾക്കപ്പുറത്തേക്ക് പങ്കുവെയ്ക്ക പ്പെടേണ്ട ഒന്നിനെ കരുതലോടെ ഒരുക്കിയെടുത്തിരിക്കുന്നു.

Question 25.
ഹോട്ട് മെയിൽ മേൽവിലാസം ഉണ്ടായതോടെ ടി.പി. ശ്രീധരന്റെ ദിനചര്യകളിൽ വന്ന മാറ്റങ്ങൾ സൂചിപ്പിച്ച്, അവയോടുള്ള നിങ്ങ ളുടെ പ്രതികരണം വ്യക്തമാക്കുക.
Answer:
ഹോട്ട്മെയിൽ വിലാസം ഉണ്ടായതോടെ കുട്ടിക്കാലം മുതലെ പല്ല് തേയ്ക്കാതെയും കുളിക്കാതെയും ഒരു തുള്ളി വെള്ളം കുടി ക്കില്ല എന്ന് ശീലത്തോടെ വളർന്ന ടി.പി. ശ്രീധരൻ ഇപ്പോൾ പ്രാതൽ കഴിഞ്ഞാണ് പല്ല് തേയ്ക്കുന്നത്. കുളിര് തുടങ്ങിയാൽ കുളിക്കാതെ ഇരു കക്ഷങ്ങളിലും ഡിഓഡറിന്റെ സ്പ്രേ ചെയ്ത് ഷർട്ടിട്ട് ഓഫിസിലേക്ക് പോകുകയും ചെയ്യുന്നു. കുളി ഒരു ആവ ശമല്ലെന്നും ശരീരം വൃത്തിയായി സൂക്ഷിച്ചാൽ മതിയെന്നുമാണ് ഇപ്പോൾ. അയാളുടെ വാദം. കമ്പ്യൂട്ടർ വാങ്ങുകയും ഇന്റർനെറ്റ് കണക്ഷൻ എടുത്തതിനുശേഷമാണ് അയാളുടെ വിശ്വാസങ്ങളിൽ ഇങ്ങനെ ചില മാറ്റങ്ങൾ വന്നു തുടങ്ങിയത്. കൂടാതെ, ഏറെ നേരം പല സൈറ്റുകളിൽ കയറിയിറങ്ങി ആവശ്യമില്ലാത്ത വിവര ങ്ങൾ പ്രിന്റ് എടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു. മനു ഷിന്റെ ഉന്നതിയ്ക്കും മറ്റുമായി കണ്ടെത്തുന്ന വസ്തു ക്കളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാതെ അതിലേയ്ക്ക് അടിമ പ്പെടുന്ന ദുരന്തമാണ് ഈ ഭാഗത്ത് നോവലിസ്റ്റ് എം. മുകുന്ദൻ കാണിച്ചു തരുന്നത്. സാമൂഹ്യ മാധ്യമങ്ങൾക്ക് അമിതമായി കീഴ്പ്പെ ടുന്ന യുവതലമുറക്കുള്ള പാഠം കൂടിയാണ് ഇത്.

Kerala Plus Two Malayalam Question Paper March 2022 with Answers

പാർട്ട് – 4

എ. 26 മുതൽ 29 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (സ്കോർ വീതം) (3 × 6 = 18)

Question 26.
“നിശ്ചയ ദാർഢ്യവും ഭാവനാശക്തിയുമുള്ള കുട്ടികളാണ് ടോട്ടോയും ജോവലും, നഷ്ടമായ ബാലികാലസൗഭാഗ്യങ്ങളെയും ജന്മ ദേശത്തെ ത്തന്നെയും അവയിലൂടെ അവർ വീണ്ടെടു ക്കുന്നു”, ഈ പ്രസ്താവനയെ മുൻനിർത്തി ‘പ്രകാശം ജലം പോലെയാണ്” എന്ന കഥയ്ക്ക് ആസ്വാദനം തയ്യാറാക്കുക.
Answer:
മാഡ്രിഡിലെ ജനത്തിരക്കിൽ സ്വന്തം ബാല്യത്തിലെ നഷ്ടങ്ങളിൽ മനം നൊന്ത് കഴിയുന്ന രണ്ട് കുട്ടികൾ. ഒമ്പതും, ഏഴും വയ സ്സുള്ള ടോട്ടോയും ജോവലും.

കട്ജിസ് ഇന്ത്യാനയിലെ സുന്ദരമായ പ്രകൃതിഭംഗി തുളുമ്പുന്ന തുറമുഖവും കടലും ഒത്തുചേർന്ന് മനോഹരമായേക്കാവുന്ന ദിനങ്ങൾ അവർ സ്വപ്നം കാണുന്നു. മുതിർന്നവരുടെ ഗൃഹാ തുരത്വം തുളുമ്പുന്ന വിവരണങ്ങളിൽ നിന്നു് അവരുടെ സ്വപ്ന ങ്ങളിൽ ചേക്കേറിയ അവരുടെ ജന്മനാട്, ജലം, അതുമാത്രമാണ് അവരുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്ത്. അനന്തമായ കട ലിന് അരികെ അതിലും വിശാലമായ സ്വപ്നങ്ങളുടെ കൂടെ കഴി യാൻ അവർ കൊതിച്ചു. മാഡ്രിഡിൽ സ്ഥിതിഗതികൾ തികച്ചും വ്യത്യസ്തമായിരുന്നു. കടലും, കപ്പലുമില്ലാതെ ജലം നൽകുന്ന സാന്ത്വനമില്ലാതെ, അവരുടെ കുട്ടിക്കാലം വരണ്ടുപോയിരുന്നു.

കുട്ടികളുടെ ഭാവന പലപ്പോഴും വന്യമാണ്. ഏതെങ്കിലും ഒരു സൂചനയിൽ നിന്ന് അവർ സങ്കല്പ സാമ്രാജ്യങ്ങൾ തന്നെ സൃഷ്ടിച്ചുകളയും. അവരുടെ അതിരുവിട്ട ഭാവനകൾ പല പ്പോഴും മുതിർന്നവരുടെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തും. അതുകൊണ്ടുതന്നെ അവരുടെ ഭാവനാത്മക പ്രവർത്തന ങ്ങൾ പലപ്പോഴും രഹസ്യാത്മകമായിരിക്കും. ടോട്ടോയും ജോവലും തങ്ങളുടെ സ്വപ്നയാത്രകൾ എല്ലാം രഹസ്യമാക്കി വച്ചു. ഇവിടെ കഥാകൃത്തിന്റെ സവിശേഷമായൊരു പ്രയോഗം കൊണ്ടുകൂടിയാണ് കുട്ടികൾ തങ്ങളുടെ വിശേ ഷപ്പെട്ട യാത്രകൾക്ക് തയ്യാറാകുന്നത്. സ്കൂളിൽ പഠനത്തിൽ മികവു പുലർത്തിയാൽ അവരുടെ ആവശ്യമായ തുഴവെള്ളം ‘വാങ്ങികൊടുക്കാമെന്ന് അച്ഛനെ കൊണ്ട് അവർ സമ്മതിപ്പിച്ചു. വാക്ക് പാലിക്കാൻ ഒരു അലുമിനിയം വള്ളം തന്നെ അയാള വർക്ക് വാങ്ങികൊടുത്തു.

കുട്ടികൾ ആ വള്ളം മുകളിലേക്കെ ത്തിച്ചു. എല്ലാ ബുധനാഴ്ചകളിലും മാതാപിതാക്കൾ സിനിമ കാണാൻ പോകുമ്പോൾ അവർ ആ വള്ളം സ്വീകരണ മുറിയിൽ ഇറക്കി. ഏറ്റവും വലിയ ബൾബുതന്നെ പൊട്ടിച്ച് അതിൽ നി ന്നുള്ള പ്രകാശത്തിന്റെ കുത്തൊഴുക്കിൽ നിറഞ്ഞ് ഒഴുകി തുഴ ഞ്ഞുനടന്നു. പ്രകാശം ജലം പോലെയാണെന്ന് കഥാകൃത്തിന്റെ സവിശേഷമായൊരു പ്രയോഗം, പ്രായോഗിക ജീവിതത്തിൽ അവർ പകർത്തി. അച്ഛനമ്മമാർ തിരിച്ചുവരുവോളം അവരാ സ്വീ കരണമുറിയിലും മറ്റു മുറികളിലും വെളിച്ച പ്രവാഹത്തിൽ സ്വയം തുഴഞ്ഞുനടന്നു. കടലിൽ നാവികർ ദിശ കണ്ടെത്താൻ സഹായിക്കുന്ന ഉപകരണങ്ങളും അവർ ഇതിനകം സ്വന്തമാക്കി കഴിഞ്ഞിരുന്നു.

മാസങ്ങൾ കഴിഞ്ഞ തോടെ, ടോട്ടോയും, ജോവലും തങ്ങൾക്ക് മുങ്ങൽ പരീക്ഷണത്തിനുള്ള ഉപകരണങ്ങൾ കൂടി വാങ്ങിത്തരണമെന്ന് ആവശ്യവുമായെത്തി. അതും ലഭിച്ചുക ഴിഞ്ഞതോടെ ഓരോ ബുധനാഴ്ചകളിലും പണ്ട് കാണാതായി മറഞ്ഞുപോയ പലതും അവർ മുങ്ങിത്തപ്പി കണ്ടെത്തി എടു ക്കാൻ തുടങ്ങി. ഒടുവിൽ കൂട്ടുകാരെ മുഴുവൻ വിളിച്ച് നൽകുന്ന ഒരു പാർട്ടിയിൽ പ്രകാശ പ്രവാഹം എല്ലാ അതി രുകളും ലംഘിച്ച് പുറത്തേക്ക് കുതിച്ചൊഴുകുന്നു. അത് മട്ടു പാവുകളും, അനേകം പടികളും മറികടന്ന് ഒഴുകിയൊഴുകി തെരുവിലെത്തുകയും പിന്നീട് പട്ടണത്തിന്റെ നേർക്ക് കുതി ച്ചൊഴുകുകയും ചെയ്തു.

ഫ്ളാറ്റിന് കത്ത് അഗ്നിശമന സേനാംഗങ്ങൾ പ്രകാശത്തിന്റെ മേൽക്കൂര മുട്ടുന്ന പ്രവാഹ മാണ് കണ്ടത്. എലിമെന്ററി സ്കൂളിലെ കൂട്ടുകാരും ഗൃഹോ പകരണങ്ങളും ആ പ്രകാശ കുത്തൊഴുക്കിൽ ഒഴുകിനടന്നു. ടോട്ടോയും ജോവലും തങ്ങളുടെ വള്ളത്തിൽ ഒരു തീരമണ
ഞ്ഞു കിട്ടാൻ ശ്രമിക്കുകയായിരുന്നു. കുട്ടികളുടെ കുസ തിത്തന്നെയാണ് പ്രകാശ പ്രവാഹത്തിനു കാരണമായത്. ഒന്നിച്ച് ഒരേ സമയം ഒരു പാട് വിളക്കുകൾ പ്രവർത്തിപ്പിച്ച തുകൊണ്ടാണ് ഈ പ്രവാഹമുണ്ടായത്. ശാസ്ത്രത്തിന്റെ വിശ കലന സിദ്ധാന്തങ്ങൾക്കപ്പുറം ഭാവനയുടെ വന്യമായ സഞ്ചാ രപുറങ്ങളിലേക്ക് മാർകേസ് ഈ കഥയിലൂടെ വായനക്കാരെ കൊണ്ടുപോകുന്നു. മാജിക്കൽ റിയലിസത്തിന്റെ വശ്യത അനു ഭവിപ്പിക്കുന്നു.

Question 27.
‘പദത്തിന്റെ പഥത്തിൽ’ എന്ന പാഠം വിശകലനം ചെയ്ത് കലാം ഹൈദരലിയുടെ വ്യക്തിത്വ സവിശേഷതകൾ വിവരി ണ്ഡലം ക്കുന്ന ലഘുപന്യാസം തയ്യാറാക്കുക.
Answer:
സംഗീതവും കലയും മനുഷ്യനുണ്ടാക്കിയ അതിർവരമ്പുകളുടെ മതിൽക്കെട്ട് തകർത്ത് സമരസപ്പെടുമെന്ന്, ഹൈദരലിയുടെ സംഗീ തസുധ ആസ്വദിക്കുവാൻ ചെങ്ങന്നൂരിനടത്തുള്ള അമ്പലത്തിലെ മതിൽക്കെട്ടു പൊളിച്ച ജനം തെളിയിച്ചതാണ്. ഹൈദരലിക്ക് കഥ കളി സംഗീതം ആലപിക്കാനായി അവർ മതിൽക്കെട്ട് പൊളിച്ചു. സ്റ്റേജ് പകുതി മതിൽക്കെട്ടിനകത്തും പകുതി പുറത്തുമായി പണിതു. ഹൈദരാലിയുടെ സംഗീതം ഒഴിവാക്കാതെ അമ്പല ത്തിന്റെ മതിൽക്കെട്ട് പൊളിച്ച് കഥകളി അവതരിപ്പിച്ചു. ഹൈദ രിന്റെ ആലാപനമാധുര്യത്തിന് മുമ്പിൽ മതപരമായ ആചാരങ്ങ ളുടേയും വിശ്വാസങ്ങളുടേയും മതിൽക്കെട്ടാണ് ചെങ്ങന്നൂരിന ടുത്തുള്ള അമ്പലത്തിൽ തകർന്നത്.

2006 ജനുവരി 5ന് ഈ പാദുഷാ ഒരു കാറപകടത്തിൽ പൊലിഞ്ഞുപോയി. ലോകം കണ്ട് അനശ്വര കഥകളി സംഗീത ജ്ഞനായിരുന്നു ഹൈദരലി. അദ്ദേഹത്തിന്റെ ജീവിതം പോലെ ത്തന്നെയായിരുന്നു ആത്മകഥയും. സാധാരണക്കാർക്ക് അപ്രാ പ്രമായിരുന്ന കഥകളി സംഗീതത്തെ രാഗസന്നിവേശം കൊണ്ട് വളരെ ലളിതമാക്കി ജനഹൃദയങ്ങളെ കവരാൻ കഴിഞ്ഞ അതു പ്രതിദ.

അദ്ദേഹത്തിന്റെ ജീവിതത്തിൽ ചില വിസ്മയങ്ങൾ എന്നുമു ണ്ടായിരുന്നു. കലാമണ്ഡലത്തിൽ ചേരുവാൻ ജാമ്യത്തിന് 2000 രൂപ നൽകിയ നാട്ടുകാരനും നല്ലവനുമായ സി.പി. അന്തോണി ചേട്ടൻ ഈ പ്രതിഭയെ കൈപൊക്കി കാലത്തിന് നൽകുകയായി രുന്നു. കലാമണ്ഡലത്തിലെ പഠനത്തിനുശേഷം ഇനിയെന്ത് എന്ന് വിഷമിച്ചപ്പോൾ അന്ന് കലാമണ്ഡലം അദ്ധ്യക്ഷനും ഫാക്ടിന്റെ എം.ഡിയുമായ ശ്രീ. എം.കെ.കെ.നായർ ഹൈദരലിക്ക് പഠിപ്പ് കഴിഞ്ഞ ഉടനെ ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലി നൽകി. പിന്നെ ഹൈദരലി കഥകളിയരങ്ങുകളുടെ സംഗീതാർച്ചനയായി മാറി. കലാമണ്ഡലം നീലകണ്ഠ നമ്പീശൻ, കലാമണ്ഡലം ശിവ രാമൻനായർ, കലാമണ്ഡലം ഗംഗാധരൻ, കാവുങ്കൽ മാധവഷ് ണിക്കർ, തൃപ്പൂണിത്തറ ശങ്കരവാര്യർ, എൻ.കെ.വാസുദേവപ്പണി ക്കർ, എം.ആർ. മധുസൂദനമേനോൻ എന്നിവരായിരുന്നു ഗുരു കമ്പാർ

കുട്ടിക്കാലത്തുതന്നെ കുഞ്ഞു ഹൈദരാലിക്ക് ബാപ്പയുടെ സംഗീതവാസനയുണ്ടെന്ന് ആൾക്കാർ അറിഞ്ഞിരുന്നു. ചലച്ചിത്ര നടനും നല്ലൊരു സംഗീതജ്ഞനുമായിരുന്ന ശ്രീ.ഒടുവിൽ ഉണ്ണി കൃഷ്ണൻ ഹൈദരാലിക്കു വേണ്ടി തബല വായിച്ചിട്ടുണ്ട്.

കഥകളിയിൽ കർണ്ണാടിക് സംഗീതത്തെ കൊണ്ടുവന്നു, സംഗീ പ്രധാനമായ കഥകളി സംഗീതത്തെ രാഗാധിഷ്ഠിതമായ സംഗീ തമാക്കി മാറ്റി എന്നൊക്കെയുള്ള ആരോപണങ്ങൾ യാഥാസ്ഥിതി കർ ഉന്നയിച്ചിരുന്നു. എന്നാൽ കഥകളി സംഗീതത്തെ ഭാവപൂർണ്ണ മാക്കീ നാടകീയരൂപത്തിൽ അനായാസമായി ആലപിക്കാൻ ഹൈദ രാലിക്ക കഴിഞ്ഞിട്ടുള്ളൂ. ചില ചലച്ചിത്രങ്ങളിൽ ഗാനം ആലപിച്ചി ട്ടുണ്ട്. അയോദ്ധ്യ, ശ്രീ ഹൈദരലി എന്നിവയാണ് ചലച്ചിത്രങ്ങൾ. അദ്ദേഹം ചിട്ടപ്പെടുത്തിയ തില്ലാനയും വർണ്ണവും സഹൃദയർ സ്വീകരിച്ചതാണ്. ശ്രീ ബാലഭാസ്കറുമായി ചേർന്ന് ‘ദി ബിഗ്ബാൻഡ് എന്ന ഫ്യൂഷൻ സംഗീതപരിപാടി നടത്തിയിട്ടുണ്ട്. ഒപ്പം നല്ലൊരു ചിത്രകാരനും പെയിന്ററും കൂടിയാണെന്ന് അറിയുന്നവർ കുറ വാണ്.

മതത്തിന്റെ മതിൽക്കെട്ട് തകർത്ത് സംഗീതസാധനയാണ് ജീവിതം എന്ന് അറിയിച്ച ഹൈദരലിയുടെ ഓർമ്മയ്ക്കായി വെണ്ടാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഉപദേശകസമിതി ഹൈദരലി സ്മാരക കഥകളി അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.

പോരാട്ടങ്ങളുടെ ജീവിതമായിരുന്നു ഹൈദരാലിയുടേത്. കുട്ടിക്കാലം മുതൽ തിരസ്കൃതനായിരിക്കുന്നവന്റെ വേദനകൾ അനുഭവിച്ചു. കലാമണ്ഡലത്തിൽ ചേർന്നതും ഫാക്ടിലെ കഥ കളി സ്ക്കൂളിൽ ജോലിക്കു ചേർന്നതുമെല്ലാം ആകസ്മികത നിറഞ്ഞ ജീവിതരംഗങ്ങളായിരുന്നു. കഥകളി എന്താണെന്ന് അറി യാത്ത പ്രായത്തിൽ കഥകളി സംഗീതം പഠിച്ചു. കലാമണ്ഡല ത്തിലെ ഒറ്റപ്പെടലുകൾ അവഗണിച്ച് ഉയർന്നുവന്നു.

1960ൽ പട്ടിക്കാംതൊടി ചരമദിനത്തോടനുബന്ധിച്ച് ഹൈദർ പൊന്നാനിയും ശങ്കരൻ എമ്പ്രാന്തിരി ശിങ്കിടിയുമായി കഥകളി അരങ്ങേറ്റം നടന്നു. കഥകളി ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലീ മിന്റെ അരങ്ങേറ്റം. പലപ്പോഴും കഥകളി പരിപാടിയിൽ പങ്കെടു *ക്കാൻ കഴിയില്ല. അമ്പലങ്ങളിലെ പരിപാടികളിൽ ലിസ്റ്റിൽ ഹൈദ രലി ഉണ്ടാകില്ല. 8-ാം വർഷത്തിൽ ചേന്ദമംഗലം ക്ഷേത്രത്തിൽ 3 ദിവസത്തെ മുഴുനീള പരിപാടിക്ക് ഹൈദരലിയും ലിസ്റ്റിൽ വന്നു. ബസ്സിൽ ദീർഘയാത്ര ചെയ്യുന്നതും പരിപാടി നടത്തുന്നതിന്റെ സന്തോഷവും കൊണ്ട് ഉറക്കമില്ല. ചേന്ദമംഗലത്ത് സന്തോഷമായി കൂടുമ്പോൾ ടീം ലീഡർ പറഞ്ഞു. ഹൈദരാലിയും സുബ്രഹ്മ ണനും ഉടനടി കലാമണ്ഡലത്തിൽ എത്തണം. റഷ്യക്കാർ കാത്തി രിക്കുന്നുണ്ട്. ഇതുകേട്ട് നിരാശരായി ഇരുവരും തിരിച്ചുപോന്നു. സ്തബ്ധരായ രണ്ടുപേരും ബസ്സിൽ നിന്നും ചാടി ആത്മഹത്യ ചെയ്യണമെന്നും വിചാരിച്ചുപോയി. കലാമണ്ഡലത്തിൽ എത്തി യപ്പോൾ അവിടെ ആരുമില്ല. ശൂന്യമായിരുന്നു. എന്നിട്ടും ഹൈദ മലി പൊരുതി നിന്നു.

ഹരിപ്പാട് തലത്തോട്ട് ക്ഷേത്രത്തിൽ ഹൈദരാലിയുടെ ശിഷ്യന്റെ അരങ്ങേറ്റം നടക്കുന്നു. ശിഷ്യനും കുടുംബവും ഹൈദരലി വേണമെന്ന് നിർബന്ധമായി. ഒടുവിൽ അമ്പലക്കാ രിൽ രണ്ടു വിഭാഗമുണ്ടായി. അവർ മതിൽ പൊളിച്ച് സ്റ്റേജ് പുറകോട്ടു നീട്ടി. അവിടെ നിന്ന് പാടിയപ്പോൾ ദൈവത്തെ കൈയൊന്ന് നീട്ടിയാൽ തൊടാമെന്ന് ഹൈദരലിക്കു തോന്നി. ഈ ഫീലിംഗിൽ അജിതാ ഹരേ ജയ മാധവ വിഷ്ണോ പാടിയത് ഹൈദരലി ഓർക്കുന്നു.

കഥകളിയെ ആ ക ല യായി ഉയർത്തി നിർത്തുന്ന വർക്കുപോലും ഈ അതുല്യസംഗീതചക്രവർത്തിയെ ഒഴിവാ ക്കാൻ സാധിച്ചില്ല. ഒരു കാറപടകത്തിൽ പൊലിഞ്ഞത് കഥകളി യുടെ ശബ്ദമായിരുന്നു. ജനങ്ങൾ നെഞ്ചേറ്റിയ ഹൃദയസംഗീതം- കഥകളിയുടെ സ്വച്ഛമായ സംഗീതം.

Kerala Plus Two Malayalam Question Paper March 2022 with Answers

Question 28.
“ദുതിയെന്ന അപ്രധാന സ്ഥാനമാണുള്ളതെങ്കിലും ആത്മാർത്ഥ തയും സാമാർത്ഥവും കൊണ്ട് അനുവാചക മനസ്സിൽ സ്ഥിരം തിഷ്ഠ നേടാനായ കഥാപാത്രമായി കേശിനി മാറുന്നു”, – കേശി നിമൊഴി എന്ന പാഠത്തെ ആസ്പദമാക്കി ഈ പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
Answer:
കഥാപാത്രസൃഷ്ടിയിൽ ഉണ്ണായിവാര്യർ ഷേക്സ്പിയറും, കാളി ദാസനുമാണ്. ഒരു കഥാപാത്രത്തെ വാക്കുകളിലൂടെ വരച്ച് കാണിക്കുമ്പോൾ, അയാളുടെ സ്വരൂപവും സ്വഭാവവും സംസ്കാരവും ഇതിവൃത്തത്തിന്റെ ഗതിക്കൊപ്പം ചേരുന്നു. ഇതിൽ കാണിക്കുന്ന പൊരുത്തം അനിതരസാധാരണമാണ്.

കഥാപാത്ര ചിത്രീകരണത്തിൽ വാര്യർ ഏറ്റവും ഉചിതമായി പ്രകാശിപ്പിച്ചത് ഹംസത്തെയാണ്. നളനോടുള്ള പ്രീതി ദമയന്തിയിൽ നിന്നും ലഭിക്കാൻ ഹംസം പറയുന്നത് ക്ലാസ്സിക്കൽ കാഴ്ചയാണ്.

കേശിനിയും ഒരു ദൂതിയാണ്. ബാഹുകനെ തിരിച്ചറിയുവാൻ പരിശ്രമിച്ചതിൽ ഉണ്ടായ വിശേഷങ്ങൾ ദമയന്തിയോട് പറയുന്ന വയാണ് പാഠത്തിലെ സന്ദർഭം. കേശിനി പറയുന്നതിൽ ചില പൊടിവിദ്യകളുണ്ട്. അവളുടെ വാക്കും യുക്തിയും ചിലവ മാ ച്ചു വെയ്ക്കുന്നവയും ദമയന്തിയുടെ മനസ്സിൽ പ്രണയാഗ്നി നിറ യ്ക്കുന്നതാണ്. ബാഹുകൻ നളനാണോയെന്ന സംശയത്തിന് മറു പടിയായി ദമയന്തിയുടെ മനസ്സിൽ തെളിഞ്ഞു വന്നത് നിഷേധ നയിവൻ നിർണ്ണയം’ എന്നാണ്. കേശിനി മൊഴികൾക്ക് ശേഷമാ ഇത് ദമയന്തി ഉറപ്പിക്കുന്നത്.

ൈഭൂമിയെ വിജനതയിലേക്ക് വിളിക്കുന്നത് പൂർണ്ണ ശ്രദ്ധ യോടെ കേൾക്കുവാനാണ്.

കേശിനി ദമയന്തിയെ സുന്ദരിയെന്ന് വിളിച്ചാണ് ആരംഭിക്കു ന്നത്. ഇത് വെറും മുഖസ്തുതിയല്ല. ബാഹുകനിൽ നളനുണ്ടോ യെന്ന് സംശയിക്കുന്ന ദമയന്തിയുടെ ശരീര സൗഷ്ഠവം യാഥാർത്ഥ്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകുന്നു.

ബാഹുകനെ ബുദ്ധിമാനായി അവതരിപ്പിക്കുന്നു. ദമയന്തി രണ്ടാം സ്വയംവരം നിശ്ചയിച്ചതിൽ കുപിതനായി പെരുമാറിയ നളൻ കുലസ്ത്രീകൾക്ക് കോപം പാടില്ലെന്ന് രാജ്ഞിയായ ദമയന്തിയെ കുറ്റപ്പെടുത്തണമെങ്കിൽ തീർച്ചയായും ബുദ്ധി മാ നാ ണ്. ഒരു തേരാളിക്ക് ഇതിലെന്തു കാര്യമെന്നല്ല കേൾക്കുന്ന ദമയന്തിക്കു തോന്നുന്നത്. തന്റെ സാക്ഷാരൂപം അറിയിക്കാൻ കേശിനി ഒരു മാർഗ്ഗമാണെന്ന് ബാഹുകൻ മന സ്സിലാക്കിയത് കേശിനി അറിഞ്ഞു.

ഇതിനുശേഷം പറഞ്ഞതും നടന്നതുമായ കാര്യങ്ങൾ കേശിനി തന്ത്രപൂർവ്വം ഫലിതമായിയൊന്ന് അറിയിച്ചു. ഇവിടെ ബാഹുക നിൽ നളനുണ്ടെന്ന് ആശങ്കപ്പെടുന്ന ദമയന്തിയെ ഒന്നു ചൊടിപ്പി ക്കുകയാണ് ചെയ്തത്. ദമയന്തി അതു ശ്രദ്ധിക്കുന്നില്ലെങ്കിലും കേശിനിയിൽ തോഴിമാരുടെ ദാസ്യത്തത്തിന്റെ ചില പ്രകടനങ്ങൾ കാണുന്നു. സ്ത്രീരത്നത്തിനു മുമ്പിൽ സ്ത്രീയായ കേശിനി ബാഹുകനെക്കുറിച്ച് പറഞ്ഞത് സ്ത്രീസഹജമായ കുസൃതിയാ ണ്. ഒരു ആത്മ രതി യു മുണ്ടി തിൽ. അവിടെ യു ണ്ടായ വ പാർത്താൽ ഫലിതമാണ് എന്നതിൽ തോഴിമാരുടെ അധസ്ഥിത നസ്സിൽ മേൽസ്ഥാനത്തു നിൽക്കുന്നവരെ കളിപ്പിക്കുന്ന കുസ തിയുണ്ട്. ദമയന്തിയുടെ മനസ്സ് കൂടുതൽ ശ്രദ്ധാലുവായിരിക്കാൻ ഇത് അവസരം ഒരുക്കും.

സമർത്ഥയായ ആ തോഴി ബാഹുകനെ പറഞ്ഞയച്ചതിനു ശേഷം ഒളിച്ചു നിന്ന് ശ്രദ്ധിച്ചതിൽ നളന്റെ ദിവ്യമായ സിദ്ധികൾ കണ്ടെത്തി. അത് അവതരിപ്പിക്കുന്നത് ദൂതദൗത്യത്തിന് ഇണങ്ങും മട്ടിലാണ്.

പുനിര കണ്ട് അവമർദ്ദനം തുടങ്ങിയ നളന്റെ മനപീഡയാണ് കേശിനി അറിയിക്കുന്നത്. ഭക്ഷണസാമഗ്രികൾ കൊണ്ടുവന്ന പ്പോൾ കുംഭത്തിൽ താനെ നീര് നിറഞ്ഞു. അഗ്നി അഹങ്കാരമി ല്ലാതെ അവിടെ കത്തി എന്ന പ്രയോഗത്തിൽ അഗ്നിദേവനോടും വരുണനോടും പ്രാർത്ഥിക്കുന്ന നളനെയാണ് കാണിക്കുന്നത്.

ഋതുപർണ്ണനെ വണങ്ങുന്ന, സാകേതപതിയെ വണങ്ങുന്ന ബാഹുകനിൽ നളന്റെ ധർമ്മനിഷ്ഠ കാണുന്നു. ദമയന്തിയെ വിവാഹം ചെയ്യുവാനായി ദേവന്മാർ നൽകിയ ദൂത് ദമയന്തിയെ അറിയിച്ച ധർമ്മിഷ്ഠനാണ് നളൻ എന്ന് ദമയന്തി ഇവിടെ ഓർത്തി ട്ടുണ്ടാകും.

ഋതുപർണനെ വണങ്ങി തേരിലൊതുങ്ങുന്ന ബാഹുകൻ പൂനിരയെ തൊട്ട് അവ വിളങ്ങിയപ്പോൾ ദമയന്തിയുടെ മനസ്സിൽ ഉത്തരം കിട്ടിയിരിക്കും. ബാഹുകനായി ഒതുങ്ങിക്കഴിയുന്ന നളന്റെ നിസ്സഹായത പ്രിയതമയായ ദമയന്തി ഗ്രഹിച്ചിരിക്കും. കേശിനി പറഞ്ഞ ‘ഒതുങ്ങി’ എന്ന പദത്തിന് ദമയന്തിയുടെ മന സ്സിൽ ആർദ്രതയുണർത്താൻ ശക്തിയുണ്ട്.

Question 29.
“കണ്ണാടി’ കാൺമോളവും എന്ന പാഠഭാഗത്തിൽ ശകുന്തളയുടെ ന്യായവാദങ്ങളുടെ ഭാഗമായി കടന്നുവരുന്ന ലോകോക്തികളുടെ സമകാലിക പ്രസക്തി വിലയിരുത്തുന്ന കുറിപ്പ് തയ്യാറാക്കുക.
Answer:
മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന യുഗപുരുഷനാണ് എഴുത്തച്ഛൻ. അദ്ദേഹത്തിന്റെ കവിത ലോകോക്തികളുടെ ഒരു സാഗരം തന്നെയായിരുന്നു. സാധാരണക്കാരന് മനസ്സിലാകുന്ന ജീവിതദർശനം അദ്ദേഹം സ്വകൃതികളിലൂടെ ആവിഷ്ക്കരിച്ചു. ‘കണ്ണാടി കാണുമോളവും’ എന്ന പാഠഭാഗത്ത് എഴുത്തച്ഛന്റെ ലോകോക്തികൾ കാണാനാവും.

“കണ്ണാടി കാൺമോളവും തന്നുടെ മുഖമേറ്റം
നന്നെന്നു നിരൂപിക്കുമെത്രയും വിരൂപന്മാർ”

പാഠഭാഗത്തിന് ഏറ്റവും അനുയോജ്യമായ ഒരു ലോകോക്തി തന്നെയാണിത്. ശകുന്തളയെ അധിക്ഷേപിക്കുന്ന ദുഷ്യന്തന് ശകുന്തള നൽകുന്ന മറുപടിയാണ് പ്രസ്തുതം. ദേവാംശമുള്ള താനും ദുഷ്യന്തനും തമ്മിൽ വലിയ പർവ്വതവും കടുകും തമ്മിലുള്ള അന്തരമുണ്ടെന്നും ഇതു മനസ്സിലാക്കാനുള്ള ജ്ഞാനം ഇല്ലാത്ത രാജാവേ, കണ്ണാടി കാണുന്നതുവരെ നിങ്ങളെ പോലെയുള്ള വിരൂപന്മാർ തങ്ങൾ ഏറെ സൗന്ദര്യമുള്ളവരാ ണെന്നു ധരിക്കുമെന്നും ശകുന്തള പറയുന്നു. കണ്ണാടി സ്വന്തം രൂപത്തെയാണ് കാട്ടിത്തരുന്നത്. വിരൂപന്മാരായ മനുഷ്യർ അതിലേക്ക് നോക്കുന്നതുവരെ അവർ സുന്ദരന്മാരായി സ്വയം വിചാരിച്ച് അഹങ്കരിക്കുന്നു. ഇവിടെ ദുഷ്യന്തന്റെ മനസ്സിലാണ് വൈരൂപ്യം. ദുഷ്യന്തന്റെ സ്വാർഥതയും ദുഷ്ടമനസ്ഥിതിയു മാണിവിടെ വൈരൂപ്യമാകുന്നത്.

എല്ലാവർക്കും സുഭാഷിതത്തിലേക്ക് സ്വാഗതം. ഇന്ന് മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ വരികളാണ് ചിന്തക്ക് വിഷ യമാക്കുന്നത്.

‘കണ്ണാടി കാണ്മാളവും തന്നുടെ മുഖമേറ്റം
നന്നെന്നു നിരൂപിക്കുമെത്രയും വിരൂപന്മാർ’

ഇവിടെ കണ്ണാടി കാണുന്നത് വിരൂപന്മാരാണ്. അവർ കുറേ ക്കാലമായി കണ്ണാടി കാണാറേയില്ല. അവർക്ക് ഒരു വിചാരമുണ്ടാ യിരുന്നു തങ്ങൾ സുന്ദരന്മാരാണെന്ന്. അവർ തെറ്റിദ്ധരിച്ചു. കണ്ണാടി എന്നാണോ കാണുന്നത് അന്നവർക്ക് മനസ്സിലാകുന്നത് തങ്ങളുടെ വൈരൂപ്യമാണ്.

കണ്ണാടി സ്വന്തം രൂപത്തെയാണ് കാണിക്കുന്നത് എന്ന് നമു ക്കറിയാമല്ലോ. കണ്ണാടിയുടെ വലിയ ഗുണവും അതു തന്നെ യല്ലേ? ഒന്നും മറയ്ക്കാതെ എല്ലാം തെളിച്ച് കാട്ടിത്തരുന്നതാണ് കണ്ണാടികൾ. ഇതിൽ നോക്കിയാണ് നമ്മുടെ മുഖത്തിന്റെ സൗന്ദര്യം മനസ്സിലാക്കുന്നത്. വിരൂപരായ മനുഷ്യർ അതിലേക്ക് നോക്കുന്നതുവരെ അവർ സുന്ദരന്മാരായി സ്വയം വിചാരിക്കു ന്നു. അഹങ്കരിക്കുകയും ചെയ്യും.

ഇവിടെ പറഞ്ഞ വിരൂപന്മാർ ശാരീരിക സൗന്ദര്യം ഇല്ലാത്ത വരാണോ? അല്ല. അവർ ശരിക്കും സുന്ദരന്മാരായിരിക്കാം. പക്ഷേ ശാരീരിക സൗന്ദര്യം മാത്രമല്ല വേണ്ടത് എന്ന് നാം പറയും. നമ്മുടെ പെരുമാറ്റവും സ്വഭാവവും കൊണ്ട് മറ്റുള്ളവരെ ആകർഷിക്കു മ്പോൾ നാം ശരിയായ സുന്ദരന്മാരാകുകയാണ്.

ദുഷ്ടജനങ്ങൾ സ്വന്തം കഴിവിലും സ്വന്തം പ്രവൃത്തിയിലും എപ്പോഴും ശരികൾ കണ്ടെത്തി ജീവിക്കുന്നവരാണ്. സ്വാർത്ഥ തയും ആത്മപ്രശംസയും മനുഷ്യരെ എത്രമാത്രം വിരൂപന്മാ രാക്കും എന്ന് പറയേണ്ടതില്ലല്ലോ?

ഒരു അധ്യാപകൻ എന്റെ ഓർമ്മയിൽ വരുന്നുണ്ട്. അയാൾ ആരെ കണ്ടാലും സ്വയം പ്രശംസിച്ചുകൊണ്ട് സംസാരിക്കും. എന്നെ എല്ലാവരും ബഹുമാനിക്കുന്നുണ്ട്, എന്നൊക്കെ. അയാൾക്കരികിൽ നിന്നും ആവശ്യക്കാർ പോകുന്നത് വേദന യോടെ ആയിരുന്നു. സ്വന്തം കാര്യങ്ങൾ പൊക്കിപ്പറഞ്ഞ് അയാൾ എല്ലാവരേയും കേൾപ്പിക്കും. ആ വ്യക്തി ഹെഡ്മാസ്റ്ററായി. ഈ സ്വഭാവം തുടർന്നു. അധികാരത്തിന്റെ ലഹരി നുണഞ്ഞ അയാൾ പതിയെ മറ്റ് അധ്യാപകരുടെ നേരെ ചെളി വാരിയെറിഞ്ഞു തുട ങ്ങി. അപവാദങ്ങൾ പരത്തിയും പരസ്യമായി തമാശ രൂപത്തിൽ കളിയാക്കിയും അയാൾ തന്റെ വിക്രിയകൾ തുടർന്നു. ഒടുവിൽ അയാൾക്കും ശത്രുവുണ്ടായി. ശത്രുവായ വ്യക്തി ആ വിദ്യാലയ ത്തിൽ പ്രവർത്തിക്കുന്ന ആളായിരുന്നു. അയാൾ ഹെഡ്മാസ്റ്ററു മായി ഉടക്കി. പരാതികൾ അയച്ചു. കണക്കിൽ കേമനാണെന്നും കൃത്യനിഷ്ഠയുള്ളവനാണെന്നും വീമ്പടിച്ചിരുന്ന ആ ഹെഡ്മാ സ്റ്ററെ മേലുദ്യോഗസ്ഥന്മാർ അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിച്ചു. അതിൽ ഹെഡ്മാസ്റ്ററുടെ കൃത്യവിലോപങ്ങൾ നിരവ ധിയായിരുന്നു. എന്തുസംഭവിച്ചു? പെൻഷൻ പേപ്പറുകൾ ശരി യാവുന്നില്ല.

ഈ അധ്യാപകന് എന്ത് സംഭവിച്ചു? സ്വന്തം മേന്മകൾ മാത്രം ചിന്തിച്ചു. അത് പരസ്യപ്പെടുത്തി. ഒരിക്കലും സ്വന്തം മുഖത്തെ കണ്ണാടിയിൽ നോക്കിയില്ല. ആത്മ പരിശോധന നടത്തിയില്ല. അങ്ങിനെ വിരൂപനാണെങ്കിലും സുന്ദരനെന്ന് അഹങ്കരിച്ചു. ആത്മപ്രശംസയും അഹങ്കാരവും മനുഷ്യനെ വിരൂപനാക്കുന്നു. വൈരൂപ്യം വർദ്ധിക്കുമ്പോൾ ചുറ്റുമുള്ള ജനം പ്രതികരിക്കും. അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ വിരൂപന്മാരെ കണ്ണാടി കാണാൻ പ്രേരിപ്പിക്കും. അത് കാലത്തിന്റെ നിയമമാണ്. അതി നാൽ എപ്പോഴും സ്വയം പരിശോധിച്ച്, തെറ്റുകൾ തിരുത്തി ജീവി ക്കുന്നതാണ് നല്ലത്. അത് ജീവിതത്തെ എന്നും പ്രകാശിപ്പിക്കും.

Kerala Plus Two Malayalam Question Paper March 2022 with Answers

ബി. 30 മുതൽ 32 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4സ്കോർ വീതം) (2 × 6 = 12)

Question 30.
ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് ‘മോഷണം’ എന്ന കവിത വിമർശന വിധേയമാക്കുന്ന സമൂഹ്യപ്രശ്നങ്ങൾ എന്തെല്ലാം? വിവരിക്കുക.
Answer:

അയ്യപ്പണിക്കാരുടെ മോഷണം എന്ന കവിത ആക്ഷേപഹാസ്യ ശൈലിയിൽ രചിക്കപ്പെട്ടതാണ്. സാമൂഹ്യ ജീർണ്ണതകളെ പരി ഹാസ പുച്ഛംകൊണ്ട് നർമ്മത്തിൽ പൊതിഞ്ഞ് ഈ കവിതയിൽ അവതരിപ്പിക്കുന്നു. മനുഷ്യന്റെ കാപട്യങ്ങളെ ഹാസ്യത്തിന്റെ വക ഭേദങ്ങളിലൂടെ പൊളിച്ചെഴുതുന്നു. അയ്യപ്പപ്പണിക്കരുടെ മോഷ ണം. തന്നെക്കാൾ വലിയ കള്ളൻമാരുടെയും കള്ളവിന്റെയും സാന്നിധ്യം വെറുമൊരു മോഷണം എന്ന കവിതയിലൂടെ ആഖ്യാ താവിന് അറിയാം. വലിയ കള്ളന്മാരുടെയും കള്ളവിന്റെയും സാന്നിധ്യം പലതരത്തിലും തലത്തിൽ നിലനിൽക്കുമ്പോൾ തന്നെ കള്ളൻ എന്ന് വിളിച്ചാൽ അവരെ എന്ത് വിളിക്കും എന്ന് ചോദ്യം കവിതയിൽ ഉയർന്നുവരുന്നു. അതുകൊണ്ടാണ് തന്റെ കളവു കളെ വെറും എന്ന വിശേഷണത്തോടെ കള്ളൻ നിസ്സാരവൽക്ക രിക്കുന്നത്. പത്തുരൂപ പോക്കറ്റടിച്ചവനെയും പട്ടിണി അകറ്റാൻ ആഹാരം മോഷ്ടിച്ചവനെയും ആൾക്കൂട്ടം സദാചാരം നടത്തി തല്ലി കൊല്ലുകയും കോടികൾ കൈയ്യിട്ടു വാരുന്നവൻ മിടു ക്കനും കാര്യപ്രാപ്തിയാക്കുന്ന സമകാലിക യാഥാർത്ഥത്തിന്റെ നേർചിത്രമാണ് മോഷണം എന്ന കവിത.

കുറ്റകൃത്യത്തെ കുറ്റം ചെയ്തയാൾ തന്നെ ന്യായീകരിക്കുന്ന തിന്റെ ഹാസ്യാത്മകാവിഷ്കാരമാണ് മോഷണം എന്ന കവിത. മോഷ്ടാവായ തന്നെ കള്ളനെന്നു വിളിക്കുന്നതിനെയാണയാൾ – ചോദ്യം ചെയ്യുന്നത്. ഇതൊരു തെറ്റായ ചോദ്യമായിരിക്കുമ്പോൾ തന്നെ ഇത് ആൾക്കാരെ കുഴക്കുകയാണ്. “തുണി മോഷ്ടിച്ചത് കാണുന്നവരുടെ നാണം മാറ്റാനായിരുന്നു. കോഴിയെ മോഷ്ടി ച്ചത് പൊരിച്ചു തിന്നാനായിരുന്നു. പശുവിനെ മോഷ്ടിച്ചത് പാലു കുടിക്കാനായിരുന്നു. ഇതൊന്നും വൈദ്യൻ പോലും വിലക്കിയി ല്ല, നല്ലതെന്തെങ്കിലും മോഷ്ടിച്ചാൽ കള്ളനാക്കുകയാണ് നിങ്ങ ളുടെ ചട്ടം, ആയതിനാൽ പുതിയ ചട്ടം വേണ്ടിയിരിക്കുന്നു.

ഇങ്ങ നെയാണ് കള്ളന്റെ ന്യായവാദം. ശരിയെന്നു തോന്നിക്കുന്ന ന്യായ വാദങ്ങൾ നിരത്തി തെറ്റുകളെ ശരിയാക്കി മാറ്റുന്ന തന്ത്രമാണ് ഇവിടെ അയ്യപ്പപ്പണിക്കർ ആക്ഷേപത്തിനു വിധേയമാക്കുന്നത്. ഈ വിമർശനം ശരിതെറ്റുകൾ ഏതെന്നു നിശ്ചയമില്ലാതെ സംശ യങ്ങളിൽ കുഴങ്ങിക്കിടക്കുന്ന ജനതയുടെ നേർക്കുള്ളതാണ്. കള്ളന്മാർ എപ്പോഴും രക്ഷപ്പെടുകയും ചൂഷകരും വഞ്ചിതരും അപഹരിക്കപ്പെട്ടവരും എപ്പോഴും തോറ്റുപോവുകയും ചെയ്യു ന്നതാണ് ഈ സാമൂഹിക രാഷ്ട്രീയ പരിസ്ഥിതി. അതുകൊണ്ട് തന്നെ ‘മോഷണം’ എന്ന കവിത ഒരു ഒന്നാന്തരം സാമൂഹിക വിമർശനവും സാംസ്കാരിക വിമർശനവും നിർവഹിക്കുന്നു. ഏറ്റവും ലളിതമായിരിക്കുകയും ഒപ്പം ഏറ്റവും ഗഹനമായിരിക്കു കയും ചെയ്യുന്നു എന്നതാണ് ‘മോഷണത്തെ വേറിട്ട രചനയാ ക്കുന്നത്.

Question 31.
നവമാധ്യമങ്ങളുടെ സ്വാധീനം യുവജനങ്ങളിൽ എന്ന വിഷയ ത്തിൽ ഒരു പ്രഭാഷണം തയ്യാറാക്കുക.
Answer:

വേദിയിലിരിക്കുന്ന വിശിഷ്ട വ്യക്തികളെ,
സദസ്സിലുള്ള പ്രിയപ്പെട്ടവരെ
എല്ലാവർക്കും നമസ്ക്കാരം

മാധ്യമാധിപത്വമുള്ള ഇന്നിൻറെ ലോകം മാധ്യമാധിപത്യ മുള്ളൊരു ലോകത്താണ് നാം ജീവിക്കുന്നത്. നമ്മുടെ അനുദിന ജീവിതചര്യകളെയും പെരുമാറ്റ രീതികളെയും മാധ്യമങ്ങൾ സ്വാധീനിക്കുന്നു, അവ ഭരിക്കുന്നു. കുടുംബങ്ങളിലെ ജീവിത പലപ്പോഴും ടിവി പരിപാടികളെയും സീരിയലുകളെയും ആശ്രയിച്ചാണ് നീങ്ങുന്നത്. കുട്ടികളുടെ വളരുന്ന മനസ്സുകളെയാണ് മാധ്യമങ്ങൾ അധികവും സ്വാധീനിക്കുന്നത്. അവർ പിറന്നു വീഴിന്നത് അങ്ങന യുള്ളൊരു ജീവിതക്രമത്തിലേയ്ക്കും മാധ്യമ സംസ്ക്കാര ത്തിലേയ്ക്കുമാണെന്ന് പറയാതിരിക്കാൻ വയ്യ.

ഇന്ന് കുട്ടികൾക്കു കിട്ടുന്ന ഡിജിറ്റൽ കളിക്കോപ്പുകളും, അവർക്ക് കയ്യെത്താവുന്ന ദൂരത്തിലെ മൊബൈലും, ഐ ഫോണും, ഐ കാടും കമ്പ്യൂട്ടർ സംവിധാനങ്ങളുമെല്ലാം അവരുടെ വിരൽ തുമ്പിലെ കളിപ്പാട്ടങ്ങളായി മാറുന്നു. മാധ്യമങ്ങൾക്കുള്ള ക്രിയാത്മകമായ കരുത്തും കഴിവും ഈ യുഗത്തിൻറെ സവിശേഷതയാണ്. ഇന്നിൻറെ യാത്രാ സൗകര്യങ്ങളും, തൊഴിൽ സംവിധാനങ്ങളും, കളിയും കാര്യവുമെല്ലാം മാധ്യമകേന്ദ്രീകൃതമാണെന്നു പറയുന്നതിൽ തെറ്റില്ല. സാമൂഹ്യ സമ്പർക്ക മാധ്യമങ്ങൾക്കുള്ള ക്രിയാത്മകമായ കരുത്തിനെ അംഗീകരിക്കുമ്പോൾ അവ നിഷേധകാത്മകമായി ചെലുത്താവുന്ന സ്വാധീനത്തിലേയ്ക്ക് വിരൽ ചൂണ്ടുകയും അവബോധം ഉണർത്തുകയുമാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് ആമുഖമായി പറയട്ടെ!

മാധ്യമബോധനം ഇന്നിൻറെ ആവശ്യം ടിവി കാണരുത് സിനിമ കാണരുത്, അല്ലെങ്കിൽ ഇൻറെർനെറ്റ് ഉപയോഗിക്കരുത് എന്ന് ഇന്നു പറയുക സാധ്യമല്ല. പറയുന്നത് ശരിയുമല്ല. മാധ്യമ പിൻതുണയോടെ നീങ്ങുന്നൊരു ലോകത്ത് എങ്ങനെ മാധ്യമങ്ങളെ മാറ്റി നിറുത്തിക്കൊണ്ട് ജീവിക്കാനാകും? മാധ്യമങ്ങൾ നന്മയ്ക്കുള്ള ചാലകശക്തിയാണ്. നന്മയുടെ ഉപാധികളാണവ. നന്മയുടെ ഉപകരണങ്ങൾ തിന്മയ്ക്കായി ഉപയോഗിക്കുന്നത് മനുഷ്യസ്വഭാവം തന്നെയാണ്. നിത്യാപയോഗത്തിനുള്ള ഉപകരമണാണ് കത്തി, എന്നാൽ അത് അപരനെ ഉപദ്രവിക്കാനും മുറപ്പെടുത്താനും ഉപയോഗിക്കുന്നില്ലേ?

അതിനാൽ, കുട്ടികൾക്ക് മാധ്വാവബോധം നല്കേണ്ടത് ഇന്നിൻറെ ആവശ്വമാണ്. ഒഴുകിയെത്തുന്ന വെള്ളവും വെളിച്ചവും പോലെ ഇന്ന് മാധ്യമശൃംഖ വളർന്നു വലുതായി ആധുനിക വിവര സാങ്കേതികതയുടെ വൻ ലോകമായി മാറിയിരിക്കുകയാണ്. മാധ്യമങ്ങളുടെ മാസ്മര ശക്തിയിലും സ്വാധീനവലയത്തിലും ഇന്നത്തെ ലോകം അമർ ന്നിരിക്കുന്നു. എന്നാൽ കെണിയിൽ പെടുന്ന കുഞ്ഞുങ്ങളെ പറ്റി നാം ചിന്തിക്കാറുണ്ടോ? ചിന്തിക്കുന്നു പോലുമില്ല. മാധ്യമങ്ങൾ ഏറ്റവും അധികം സ്വാധീനിക്കുന്നത് കുഞ്ഞുങ്ങളെയാണ്, കുട്ടികളെയാണ്!

കുട്ടികളിലെ മാധ്യമ സ്വാധീനം അത്താഴം കഴിഞ്ഞ് കുടുംബത്തിൽ അച്ഛനും അമ്മയും കൂടി അയൽക്കാരു മായുള്ള ചെറിയ വഴക്കിന്റെ കാര്യം പറയുകയാണ്. മകൻ താഴെ കാർപ്പെറ്റിലിരുന്ന് കാറോടിച്ചു കളിക്കുകയായിരുന്നു. എല്ലാം കാതോർത്ത

4 വയസ്സുകാരൻ പുലമ്പിയതിങ്ങനെയാണ്, ‘അച്ഛാ അങ്ങനെയാണെങ്കിൽ നമുക്കവരെ കുത്തിക്കൊല്ലാം,’ അവൻ പറയുകയും കൈ കൊണ്ട് ആക്ഷൻ കാണിക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങൾക്ക് ടി.വി അദ്ധ്യാപകനായി മാറുന്നുണ്ട്. പണ്ട് അദ്ധ്യാപകരും, അത്മീയ നേതാക്കളും ഗുരുക്കന്മാരും പങ്കുവച്ചിരുന്ന മൂല്യങ്ങളുടെയും സാരോപദേശങ്ങളുടെയും സ്ഥാനം ടിവി കൈക്കാലിക്കിയിരിക്കയാണ്. സംസാരവും പെരുമാറ്റവും ചിന്താധാരയുമെല്ലാം കുട്ടികളുടെ ഇഷ്ട താരങ്ങളുടെയും കഥാപാത്രങ്ങളുടേതുമായി മാറിയിരിക്കുന്നു. എന്തുടുക്കണം, എന്തു ഭക്ഷിക്കണം, എങ്ങനെ നടക്കണം എന്നെല്ലാം പറയുന്നത് ടിവി., ഇൻറർനെറ്റ് മുതലായ മാധ്യമാങ്ങളാണ്. മിക്കി മൗസിൻറെ ചടുലതയിൽ ഇളയതോ മൂത്തതോ ആയ സഹോദരങ്ങളെ ഉപദ്രവിക്കുന്ന പിഞ്ചു ബാലൻറെ പ്രവൃത്തികളുടെ ഉത്തേജനം ടിവിയാണ്. സൂപ്പർ മാൻ വേഷധാരിയായി ഉയരങ്ങളിൽ നിന്ന് ചാടി അമാനുഷികത പ്രകടമാക്കി അപകടങ്ങളിൽ പ്പെടുന്ന കുട്ടികളുടെയും നിഷേധാത്മകമായ പ്രായോജകർ മാധ്യമങ്ങളല്ലേ!?

മാധ്യമങ്ങൾ നന്മയുടെ ചാലകശക്തി ശരിയായി കൈകാര്യം ചെയ്യുകയാണെങ്കിൽ വളർച്ചയ്ക്കുതകുന്ന വളരെ ശക്തമായ ഉപകരമാണ് മാധ്യമങ്ങൾ, സംശയമില്ല! വാർത്തകൾ അതിവേഗം എത്തിക്കുവാൻ മാത്രമല്ല, സാമൂഹിക സാംസ്കാരിക പുരോഗതിയിൽ മനുഷ്യരെ പങ്കുകാരാക്കുവാൻ മാധ്യങ്ങൾക്കു സാധിക്കുന്നു. എല്ലാം മനുഷ്യൻറെ വിരൽതുമ്പിൽ ലഭ്യമാക്കുന്ന ദൃശ്യശ്രാവ്യ മാധ്യമങ്ങൾ വിദ്യാഭ്യാസ പുരോഗതിക്കും ധാർമ്മിക വളർച്ചയ്ക്കും ഉപോയോഗിക്കാവുന്നതാണ്. മാധ്യമ സൗകര്യങ്ങൾ കൊണ്ടും, അവയുടെ വേഗത കൊണ്ടും, വിവരസാങ്കേതികതയുടെ സമൃദ്ധമായ ലഭ്യതകൊണ്ടും നമ്മുടെ ലോകം ഇന്ന് ഒരു ‘ആഗോള ഗ്രാമമായി മാറിയിരിക്കുന്നു (The Global Village, Marshall Macluhan). Wolazegleniaz വിസ്മയ, വിസ്തൃത വലയമായി മാറിയിരിക്കുന്നു നമ്മുടെ ലോകം!

ഏതു മുക്കിനും മൂലയിലും നടക്കുന്ന സംഭവങ്ങൾ അനുനിമിഷം വിരൽത്തുമ്പിൽ മുറിയിലും, മുന്നിലും എത്തുന്നു. നന്മയുടെ അവബോധം വളർത്തി ജനങ്ങള കർമ്മോന്മുഖരാക്കുവാൻ ഇൻറർനെറ്റ്, ഐഫോൺ, ഐപാഡ്, ടിവി, സിനിമ പോലുള്ള ആധുനിക സമ്പർക്ക മാധ്യമങ്ങൾക്കും, അവയുടെ പരിപാടികൾക്കും കരുത്തുണ്ട്. വിദ്യാഭ്യാസ പുരോഗതിക്കായും ഇന്ന് മാധ്യമങ്ങൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.

മാധ്യമങ്ങൾക്ക് അടിയറ പറയരുത്! മാധ്യമങ്ങൾക്ക് അടിയറ പറയുകയല്ല വേണ്ടത്, പകരം ഉത്തരവാദിത്വത്തോടെ സമൂഹത്തിൻറെ നന്മയ്ക്കും പുരോഗതിക്കുമായി അവ ഉപയോഗിക്കുന്നതിനുള്ള കരുത്താർജ്ജിക്കുകയാണു വേണ്ടത്. അങ്ങനെ നന്മയുടെ ചാലകശക്തിയായ മാധ്യമങ്ങൾ ശരിയാംവണ്ണം നന്മയ്ക്കായി ഉപോയോഗിക്കാനുള്ള അവബോധവും കരുത്തും നല്കുന്ന പ്രക്രിയയ്ക്കാണ് മാധ്യമാവബോധം അല്ലെങ്കിൽ മാധ്യമ ബോധനം എന്നു പറയുന്നത്. കുട്ടികൾ കൊലപാതകത്തിലും ക്രൂരകൃത്യങ്ങളിലും ഏർപ്പെടുന്ന സംഭവങ്ങൾ പൂർവ്വോപരി വർദ്ധിച്ചു വരികയാണ്. തോക്ക് ഉപയോഗിച്ച് സ്ക്കൂൾ വിദ്യാർത്ഥി സഹപാഠിയെ അല്ലെങ്കിൽ അദ്ധ്യാപികയെ വകവരുത്തുന്ന സംഭവങ്ങൾ പശ്ചാത്യലോകത്തിൻറേതെന്ന് പറഞ്ഞു തള്ളാവുന്നതല്ല. ഭാരതത്തിലും കൊച്ചു കേരളത്തിലും കത്തിയും കഠാരയുമെടുക്കുന്ന കുഞ്ഞിക്കൈകളുടെ സമാന സംഭവങ്ങൾ സമൂഹിക മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നുണ്ട്.

എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു നാം ചിന്തിക്കുന്നത് ഉചിതമാണ്. നാടിൻറെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ അനുദിനം വളർന്നു വരുന്ന അക്രമങ്ങളും കൊലപാതകങ്ങളും നമ്മെ കണ്ണു തുറപ്പിക്കേണ്ടതാണ്. ദൈവത്തിൻറെ നാട്ടിലും, സംസ്ക്കാരസമ്പന്നരുടെ മണ്ണിലും, അഭ്യസ്തവിദ്യരുടെ സമൂഹത്തിലുമാണ് ഇതെല്ലാം സംഭവിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെയും അതുപോലുള്ള ക്രിമിനൽ സംഭവങ്ങളുടെയും കണക്കിൽ ഇന്ന് കേരളം മുൻപന്തിയിലാണെന്നും പറയാൻ വിഷമം തോന്നുന്നു.

ദൈവത്തിൻറെ നാട്ടിൽ മാധ്യമങ്ങൾ! ദൈവത്തിൻറെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന കേരളം കുറ്റവാളികളുടെ കേന്ദ്രമായിത്തീരുന്നുവെന്ന്, National Crimes Records Bureau, NCRB സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ വെളിപ്പെടുത്തുന്നു. സാമൂഹിക കുറ്റകൃത്യങ്ങളെ നിരീക്ഷിച്ചു പഠിക്കുന്ന ഭാരതസർക്കാരിൻറെ കേന്ദ്രം ആ പുറത്തുവിട്ട് ഔദ്യാഗിക റിപ്പോർട്ടിലാണ് കേരളത്തിൻറെ ഉയർന്ന അധാർമ്മിക സ്വഭാവം പഠനങ്ങളെ അടിസ്ഥാനമാക്കി വെളിപ്പെടുത്തപ്പെട്ടത്. കുറ്റകൃത്യങ്ങളുടെ നിരക്ക് ഇതര സംസ്ഥാനങ്ങളിലെ പ്രതിമാസ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിൽ. അതായത് അന്യസംസ്ഥാനങ്ങളിൽ പ്രതിമാസം 200 കേസുകൾ എണ്ണപ്പെടുകയാണെങ്കിൽ കേരളത്തിൽ 400റായി അവ വർദ്ധിച്ചിട്ടുണ്ടെന്ന് സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു.

വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ ‘റെജിസ്റ്റർ’ ചെയ്തിട്ടുള്ള ഗാർഹികപീഡനം, സ്ത്രീപീഡനം, കൊലപാതകം, കൊലപാതകശ്രമം, ലൈംഗികപീഡനം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീധന മരണം, രാഷ്ട്രീയ കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ കണക്കുകൾ അവലോകനം ചെയ്താണ് തയ്യാറാക്കിയിരിക്കുന്നത്. സാക്ഷരതയുടെയും ആരോഗ്യ പരിപാലനയ്ക്കുള്ള സംവിധാനങ്ങളുടെയും കാര്യത്തിൽ ഊറ്റംകൊള്ളുന്ന കേരളത്തിന് കുറ്റുകൃത്യങ്ങളുടെ കാര്യത്തിൽ തലകുനിക്കേണ്ടി വരുന്ന കണക്കുകളാണ് ഇ ആ പുറത്തുവിട്ടിരിക്കുന്നത്. ആധുനിക മാധ്യമങ്ങളുടെ വിപരീത സ്വാധീനം കേരള സംസ്ക്കാരത്തിൽ ചൂഴ്ന്നിറങ്ങുന്നു ണ്ടെന്നും, നമ്മുടെ നാടിന്റെ നിഷേധാത്മകമായ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തിൽ മാധ്യമങ്ങൾക്ക് അതിൽ നല്ലൊരു പങ്കുണ്ടെന്നും പറയാതിരിക്കാനാവില്ല. കാരണം വിവേചനമില്ലാതുള്ള ടിവി, സിനിമ സീരിയലുകളോടും വികലമായ മാധ്യമ പരിപാടികളോടും ഭ്രമമുള്ളവരായി മാറുന്നുണ്ട് നല്ലൊരു ശതമാനം മലയാളി സമൂഹവും.

നാം എങ്ങോട്ട്? നാം എങ്ങോട്ട് എന്ന് ചോദിക്കുന്നതു നല്ലതാണ് ? നാടിൻറെ സാമൂഹ്യ മനഃസ്സാക്ഷിയിൽ വ്യാപകമായി വളർന്നുവരുന്ന മൂല്യച്ചുതിയാണ് കൊലപാതമായും അഴിമതിയായും മദ്യാപാനമായും സ്ത്രീപീഡനമായും ആധാർമ്മികതയായും സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമ, ടെലിവിഷൻ സിലിയലുകൾ, പരസ്യങ്ങൾ എന്നവയിൽ കണ്ടുവരുന്ന മൂല്യബോധ മില്ലായ്മയുടെ വികലവും അധാർമ്മികവുമായ രംഗങ്ങളും കഥാതന്തുക്കളും അക്രമപ്രവണതയുടെയും സാമൂഹിക തിന്മയുടെയും വിത്ത് പിഞ്ചു മനസ്സുകളിൽ പാകുന്നുണ്ട്.

എന്തു കെട്ടിച്ചമച്ചും പ്രേക്ഷകരെ രസിപ്പിക്കണം എന്ന ലക്ഷ്യം മാത്രമായി ഇറങ്ങുന്ന ചാനലുകളും സീരിയലുകളും അവയുടെ നിർമ്മാതാക്കളും സംവിധായകരും സഭ്യതയുടെ പരിധികൾ സദാ ലംഘിക്കുകയാണ്. അങ്ങനെ അവർ അറിയാതെ തന്നെ അക്രമങ്ങളുടെയും ആധാർമ്മിക യുടെയും പ്രയോക്താക്കളായി മാറുന്നു. അറിയുവാനുള്ള അവകാശം മനുഷ്യന് അടിസ്ഥാനമാണ്. മനുഷ്യാവകാശവും പൊതുജനത്തിൻറെ താത്പര്യങ്ങളും സംരക്ഷിക്കാൻ നിയമസംവിധാനവും ജുഡീഷ്യറിയും ഉണ്ടെങ്കിലും മാധ്യമ ജാഗ്രതതന്നെയാണ് നീതിയും ധാർമ്മികതയും ഉറപ്പാക്കാനുള്ള മാർഗ്ഗമെന്നാണ് പൊതുവെയുള്ള വിശ്വാസം. തൽസ്ഥാനത്ത് ഇന്ന് ഒരു വിശ്വാസവഞ്ചനയാണ് മാധ്യമങ്ങളിലൂടെ നടക്കുന്നത്. നന്മയുടെയും മൂല്യങ്ങളുടെയും പ്രയോക്താക്കളാകേണ്ട മാധ്യമങ്ങൾ, സത്യവും യാഥാർത്ഥ്യവും മറന്ന് ലാഭേച്ഛയോടെ, വാർത്തയും പരിപാടികളും കെട്ടിച്ചമയ്ക്കാനുള്ള ബദ്ധപ്പാടും കീടമാത്സര്യവുമാണ് പ്രകടമാക്കുന്നത്.

ഇന്ന് ഏതൊരു കുടുംബത്തിലെയും അംഗമാണ് ടി.വി. എവിടെയും നടക്കുന്ന, എന്തു പരിപാടിയും തത്സമയം നമുക്ക് എത്തിച്ചു മാധ്യമ ശൃംഖലകളാണ്. സമൂഹത്തിലെ അപതികളും തരുന്നത് ടിവി, ഇൻറർനെറ്റു പോലുള്ള ഇൻറർനെറ്റുപോലുള്ള മുല ചതികളും പതുങ്ങിയിരിക്കുന്ന ചതിക്കുഴികളും സമൂഹത്തിൻറെ മുന്നിൽ അവതരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. വിവരം വിദ്യ വിനോദം എന്നിവ പകർന്നു നല്കേണ്ട മാധ്യമങ്ങൾ, വിവേചനത്തോടെ കൈകാര്യം ചെയ്തില്ലെങ്കിൽ, അവ ന വഴിതെറ്റിക്കാൻ ഇടയാകും എന്നതിൽ സംശയമില്ല.

ടെലിവിഷൻ ഭ്രമം നവസാങ്കേതികതയുടെ അതിപ്രസരത്തിൽ കുട്ടികൾ ടിവി ‘അഡിക്ടു’കളായി മാറുന്നു. ക്രൂരതയുടെ ദൃശ്യങ്ങൾ കാണുന്ന കുഞ്ഞുങ്ങൾ, അക്രമത്തോടും, ജീവിതത്തിൻറെ പരുപരുക്കൻ രീതികളോടും നിസംഗരായി മാറുന്നു. ഇന്ന് സമൂഹത്തിൽ പ്രബലപ്പെടുന്ന ഉപഭോഗ സംസ്ക്കാരത്തിനും, മാത്സര്യ സംസ്ക്കരത്തിനും കാരണം ഒരു പരിധിവരെ ദൃശ്യശ്രാവ്യ മാധ്യമങ്ങൾതന്നെയാണ്. സാമൂഹിക നന്മകളും തിന്മകളും ഒരുപോലെ പ്രതിഫലിക്കേണ്ട കണ്ണാടിയാണ് മാധ്യമങ്ങൾ. നമ്മുടെ സ്വഭാവം പെരുമാറ്റം, പ്രതീക്ഷ, ഇഷ്ടാനിഷ്ടങ്ങൾ, ചെലവ്, ആഘോഷങ്ങൾ ഇതിൻറെയെല്ലാം മാർഗ്ഗരേഖയായി മാറുന്നത് മാധ്യമങ്ങളാണ്. വാർത്തകൾപോലും ഇന്ന് ഉല്പന്ന പ്രാധാന്യമാണ്. മാധ്യമങ്ങൾ അതിനെ ഇഷ്ടതാരങ്ങളിലൂടെയും പ്രമുഖരിലൂടെയും പാക്കേജ് ചെയ്താണ് ഇന്ന് കുട്ടികളുടെ മുന്നിൽ മാത്രമല്ല മുതിർന്നവരുടെയും മുന്നിൽ എത്തുന്നത്. പ്രദർശിപ്പിക്ക പ്പെടുന്നത്.

കേരളം ഇന്ന് ആത്മഹത്യയുടെ നാടായി മാറിയതിനു പിന്നിലെ കാരണം കടക്കെണിയാണ്, ഉപഭോഗ സംസ്ക്കാരത്തിൽ മുളയെടുത്ത കടബാദ്ധ്യതകളാണ്. പലപ്പോഴും ഈ ബാദ്ധ്യതകൾ ആഡംബരവും ആർഭാട വിവാഹങ്ങളും, ഉത്സവങ്ങളും, പള്ളിപ്പെരുന്നാളും, മാത്സര്യബുദ്ധിയോടെയുള്ള വിദ്യാഭ്യാസ സമ്പ്രദായവും വരുത്തിക്കൂട്ടുന്നതാണ്. പണമുണ്ടെങ്കിൽ എല്ലാം സ്വായത്തമാക്കാം എന്ന വിചാരം അതിൻറെ പിന്നിലുണ്ട്. സാധനങ്ങൾ വാങ്ങിയാൽ സമ്മാനം, എന്നിങ്ങനെയുള്ള മാധ്യമ പ്രചാരണങ്ങളാണ് ശബരിനാഥന്മാരെ’ കേരളത്തിൽ സൃഷ്ടിക്കുന്നത്.

റിയാലിറ്റി ഷോകൾ മറ്റൊരു സാമൂഹിക വിപത്താണ്. വളരെയധികം കഴിവുകൾ അംഗീകരിപ്പെടുന്നു എന്നു സമ്മതിക്കുമ്പോഴും കുട്ടികളുടെ കുട്ടിത്തം നഷ്ടപ്പെടുത്താൻ റിയാലിറ്റിഷോയ്ക്കു സാധിക്കും. കൗമാരം എന്നു പറയുന്നത് 13 മുതൽ 18വരെ പ്രായമുള്ള കുട്ടികളേയായിരുന്നു. 10 മതുൽ 13 വരെ പ്രായമുള്ളവരെ ‘ടീൻസ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഈ വിടവ് ഇന്ന് ഇല്ലാതയിരിക്കുന്നു. ഇന്ന് പത്തു വയസ്സുള്ള കുട്ടിയും വേഷവിദാനത്തിലും പെരുമാറ്റത്തിലും മുതിർന്നവരുടെ ആ ഗ്രഹങ്ങൾ വച്ചുപുലർത്തുന്നു. മാധ്യമങ്ങൾക്കതിൽ പങ്കില്ലേ!?

മാധ്യമങ്ങൾ നന്മയുടെ ചാലകശക്തി മാധ്യമങ്ങളുടെ ക്രിയാത്മകമായ പങ്ക് നിരാകരിക്കുന്നില്ല. മലിനീകരണം, പകർച്ചവ്യാധികൾ, എച്ച്ഐവി ബാധിതരായ കുട്ടികളുടെ അവസ്ഥ, അവർ അനുഭവിക്കുന്ന വിവേചനം, പരിസ്ഥിതിനാശം, മതപീഡനം, ഭീകരാക്രമണം മുതലായവ വസ്തുതകൾ ദൃശ്യമാധ്യമങ്ങൾ ജനങ്ങൾക്കു മുൻപിൽ കൊണ്ടുവരുന്നു. അവബോധം വളർത്തുന്നു. സാക്ഷരത ഇല്ലാത്തവർ പോലും ജലമലിനീകരണത്തെപ്പറ്റിയും അതുമൂലമുണ്ടാകുന്ന പകർച്ച വ്യാധികളെക്കുറിച്ചുമെല്ലാം അവബോധം കൈവരിക്കുന്നത് ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെയാണ്. മനുഷ്യാവകാശ ലംഘനങ്ങൾ, പൊലീസ് പീഡനങ്ങൾ, സ്ത്രീ പീഡനങ്ങൾ റോഡ് നിയമലംഘനങ്ങൾ, ഭൂമി കൈയ്യേറ്റം എല്ലാം വെളിപ്പെടുത്ത പെടുന്നതും, അവബോധം നൽക പ്പെടുന്നതും സമ്പർക്ക മാധ്യമങ്ങളിലൂടെയാണ്.

അറിവു ശക്തിയാണ്, അറിവും വിവരവും തരുന്നതു മാധ്യമങ്ങളാണ്. നമ്മുടെ ജീവിതത്തിൻറെ ഗുണനിലവാരം ഉറപ്പു വരുത്തി മാറ്റത്തിനു വഴിയൊരുക്കി, സമത്വവും സാമൂഹിക നീതിയും സുരക്ഷയും അവസര സമത്വവും അതിനാവശ്വമായ പുതിയ മനോഭാവവും മനഃസ്ഥിതിയും മൂല്യസംഹിതയും നല്കുന്നതിന് മാധ്യമങ്ങൾക്കു സാധിക്കട്ടെ! മാതാപിതാക്കളും അദ്ധ്യാപകരും മാധ്യമ പ്രവർത്തകരും സമൂഹത്തിലെ നേതാക്കളുമെല്ലാം ഭാവിതലമുറയുടെ ഉത്തരവാദിത്തം വഹിക്കുന്നവരാണ്. മാധ്യമങ്ങളുടെ വിപരീത സ്വാധീനത്തിൽനിന്നും കുട്ടികളെ സ്വതന്ത്രരാക്കുന്നതിലും നിയന്ത്രിക്കുന്നതിലും വലിയൊരു പങ്ക് ഇവർക്കാണുള്ളത്.

പ്രായോഗികമെന്ന് തോന്നുന്ന ചിന്തകൾ കുട്ടികളെ മാധ്യമാവബോധമുള്ളവരാക്കാൻ സഹായകമാകുമെന്നു കരുതുന്ന ചില നിർദ്ദേശങ്ങൾ പങ്കുവയ്ക്കട്ടെ. കുട്ടികളെ നിഷ്ഠയുള്ള ജീവിതക്രമത്തിലേയ്ക്ക് നയിക്കാൻ സഹായകമാകുന്നൊരു സമയസൂചിക, ടൈംടേബിൾ തയ്യാറാക്കി അവർക്കു നടക്കുക. അതു പാലിക്കാൻ അവരെ സഹായിക്കുക. പഠനത്തിനും വിശ്രമത്തിനും എന്ന പോലെ ടിവി പരിപാടികൾക്കും ഉല്ലാസത്തിനും ദിനചര്യയിൽ സമയം കണ്ടെത്തുക. കുട്ടികൾ, കുട്ടികളുടെ പരിപാടികൾ, അല്ലെങ്കിൽ കുട്ടികൾക്ക് ഉതകുന്ന പരിപാടികൾ മാത്രം അവർക്ക് കാണുവാനുള്ള ക്രമീകരണങ്ങൾ ചെയ്യുക. സമപ്രായ ക്കാരായവരോട് ഇടപഴകാനും, പുറംവാതിൽ കളികളിൽ ഏർപ്പെടുനും അവസര മൊരുക്കുക. വ്യക്തിപരമായി ഓരോ കുട്ടിക്കുമുള്ള സവിശേഷമായ കഴിവുകൾ കണ്ടെത്തി, അത് പരിപോഷിപ്പിക്കുക. ഉദാഹരണത്തിന്, കല, സംഗീതം, നൃത്തം, കായികം, കളി, കൃഷി, പക്ഷിവളർത്തൽ എന്നിങ്ങനെ. കുട്ടികൾ കാണുന്ന പരിപാടികൾ അവർക്കൊപ്പം മുതിർന്നവരും കാണുക, എന്നിട്ട് ആവശ്യം പോലെ അവരെ സാഹായിക്കുക, നയിക്കുക.

കുട്ടികൾക്കുള്ള പരിപരിപാടികൾ, പ്രത്യേകിച്ച് മൂല്യാധിഷ്ഠിത പരിപാടികൾ തയ്യാറാക്കുന്നതിന് മാധ്യമപ്രവർത്തകരും, ഭരണകർത്താക്കളും മാതാപിതാക്കളും അദ്ധ്യാപകരും ഒരുമിച്ച് അഭിപ്രായങ്ങൾ പങ്കുവയ്ക്കുക. വിനോദ പരിപാടികളിൽ എന്നപോലെ, വിജ്ഞാന പരിപാടികളിലും കുട്ടികളെ മെല്ല തല്പരരാക്കുക. മാധ്യമ സൃഷ്ടമായ ലോകത്ത് നന്മയുടെ ചാലകശക്തിയായ മാധ്യമങ്ങളെ നന്മയ്ക്കായ് ഉപയോഗിക്കാൻ സാധിക്കട്ടെ! മാധ്യമാവബോധമുള്ളാരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് നന്മയുടെ പ്രയോക്താക്കളാകാം, കൈകോർക്കാം!

Kerala Plus Two Malayalam Question Paper March 2022 with Answers

Question 32.
ബദരിയും പരിസരങ്ങളും, യമുനോത്രിയുടെ ഊഷ്മളതയിൽ എന്നീ പാഠങ്ങളെ ആസ്പദമാക്കി സഞ്ചാരസാഹിത്യകൃതികളുടെ പൊതുസവിശേഷതകൾ ക്രോഡീകരിക്കുക.
Answer:
എസ്.കെ. പൊറ്റക്കാടിന്റെ ‘ഹിമാലയ സാമ്രാജ്യത്തിൽ’ എന്ന കൃതി യിലെ ‘ബദരിയും പരിസരങ്ങളും’ എന്ന അധ്യായത്തിലെ ഒരു ഭാഗമാണ് പാഠ്യഭാഗം.

1966 – ൽ എം.പിമാരായ സുഹൃത്തുക്കളോടൊപ്പം എസ്.കെ. പൊറ്റക്കാട് ഹിമാലയൻ പ്രാന്ത ങ്ങ ളിൽ പര്യടനം നട ത്തുകയുണ്ടായി.

കേദാരനാഥം, ബദരീനാഥം മുതലായ പുണ്യസ്ഥലങ്ങളിലേ ക്കായിരുന്നു യാത്ര. ഹരിദ്വാർ, ഹൃഷികേശം, രുദ്രപ്രയാഗ, ഗുപ്ത കാശി, കേദാര നാഥം എന്നിവ പിന്നിട്ടാണ് ബദരീനാഥത്തിലെത്തി യത്

അളകനന്ദയുടെ കരയിലെ വിശാലമായ മൈതാനത്തിലെ പുൽമേടിനു താഴെ ട്രക്ക് നിർത്തി. അതിന്റെ മുതുകിൽ ഒറ്റപ്പെട്ടു നിൽക്കുന്ന അലുമിനിയം ക്യാമ്പിലാണ് പോകേണ്ടത് എന്ന് വഴി കാട്ടി പറഞ്ഞു. അതൊരു ലോഹ ഗൃഹം തന്നെയായിരുന്നു. ചുമ രുകളും വാതിലുകളും ജാലകങ്ങളും മേൽപ്പുരയുമെല്ലാം അലു മിനിയം തകിടുകൾകൊണ്ട് പണിതിരിക്കുന്നു. ബദരിയിലെത്തി യാൽ എല്ലാ സൗകര്യങ്ങളും ചെയ്തുതരാൻ ഒരു മിലിറ്ററി ഉദ്യോ ഗസ്ഥൻ ഉണ്ടാകും എന്നാണ് മാർവാഡ് ക്യാമ്പിലെ ബോർഡർ റോഡ് മേലാധികാരികൾ പറഞ്ഞിരുന്നത്. എന്നാൽ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.

അവർ അവിടത്തെ കാഴ്ചകൾ കണ്ടു നിന്നു. പൗരാണിക സ്മരണകളുടെ ഒരു പൂങ്കാവനമാണ് ബദരികാശ്രമം. വേദവ്യാ സനായ കൃഷ്പായനൻ ശിഷ്യഗണങ്ങളോടൊത്ത് വേദങ്ങൾ സഞ്ചയിച്ചതും പകുത്തതും അവിടെയുള്ള ഒരു ഗുഹയിൽ വച്ചാ ണ്. മാണ്ഡൂക്യോപനിഷത്തിന്റെ വിവരണരൂപമായ കാരികാ ശ്ലോകങ്ങൾ രചിക്കാൻ ഗൗഡപാദാചാര്യർ ചെന്നിരിക്കാറുണ്ടായി രുന്ന ശിലാസനവും അവിടെ കാണാം. ഗൗഡപാദന്റെ മാണ്ഡുക കാരികയ്ക്ക് ശ്രീശങ്കരാചാര്യർ ഭാഷ്യമെഴുതിയതും അവിടെവച്ചാ ണ്. ഇക്കാര്യങ്ങളൊക്കെ ഓർത്തു നിൽക്കുമ്പോൾ ഒരു മനുഷ്യ രൂപം അലുമിനിയം ക്യാമ്പിലേക്ക് കയറിവരുന്നതു കണ്ടു. അതൊരു പട്ടാളക്കാരനായിരുന്നു.

അയാൾ പൊറ്റെക്കാട്ടിനെയും കൂട്ടരെയും ആദരപൂർവ്വം സലാം ചെയ്ത് ഒരു ക്ഷീണസ്വരത്തിൽ പറഞ്ഞു: ‘ഞാൻ വരാൻ വൈകിപ്പോയതിന് മാപ്പ്’. യാത്രികരെ സ്വീകരിക്കാൻ നിയോഗി ച്ചിരുന്ന പട്ടാളക്കാരനായിരുന്നു അയാൾ. അയാൾ ആകെ ക്ഷീണി തനായിരുന്നു. മുറിയുടെ വാതിൽ തുറന്ന് അകത്തു പ്രവേശി ച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മിലിട്ടറി ക്യാമ്പിൽനിന്നും ഭക്ഷണമെ ത്തിച്ചേർന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ആ പട്ടാളക്കാരനു മായി കൂടുതൽ പരിചയപ്പെട്ടു. താൻ വരാൻ വൈകിയതിന്റെ കഥ അയാൾ വിസ്തരിച്ചു പറഞ്ഞു. സൂര്യപ്രകാശ് എന്നായി രുന്നു അയാളുടെ പേര്. അയാൾ കഴിഞ്ഞ ദിവസം മാനാ ഗ്രാമ ത്തിനപ്പുറമുള്ള മാനാപാസ് ഗ്രാമത്തിൽ പുതിയൊരു നിരീക്ഷണ പോസ്റ്റിന്റെ സ്ഥലം പരിശോധിക്കാൻ പോയിരുന്നു. ഇന്ത്യന തിർത്തിയിലെ ഏറ്റവും ഒടുവിലത്തെ ഗ്രാമമാണ് മാനാഗ്രാമം. മാനാഗ്രാമത്തിൽ നിന്ന് 20 മൈൽ ദൂരമുണ്ട്, മാനാചുരത്തിലേ ക്ക്. ആ ചുരത്തിനപ്പുറം തിബത്ത് ഭൂമിയാണ്. അത് ചൈനീസ് ടെറിട്ടറിയാണ്. മാനാഗ്രാമത്തിനും ചുരത്തിനും ഇടയ്ക്കു കിട ക്കുന്ന സ്ഥലം മുഴുവനും ഒരു പുല്ലുപോലും പൊടിക്കാത്ത തണുത്തു മരവിച്ച ശൂന്യതയാണ്.

പോസ്റ്റിന്റെ സ്ഥലപരിശോധന കഴിഞ്ഞപ്പോൾ നേരം വളരെ വൈകിയതിനാൽ സൂര്യപ്രകാശ് രാത്രി അവിടത്തന്നെ കഴിച്ചുകൂ ട്ടാൻ തീരുമാനിച്ചുവത്രെ. സ്ലീപ്പിങ് ബാഗ് തുറന്ന് അതിനുള്ളിൽ ഭദ്രമായി ഉറങ്ങാൻ കിടന്നു. എപ്പോഴാണ് ഉണർന്നതെന്ന് നിശ്ചയ മില്ല. സ്ലീപ്പിങ്ബാഗ് ഇളക്കാനോ എഴുന്നേല്ക്കാനോ കഴിയുന്നില്ല. – താങ്ങാൻ കഴിയാത്തൊരു ഭാരം ഞെരുക്കുന്നതുപോലെ അനുഭവപ്പെട്ടു. രാത്രിയിലുണ്ടായ കനത്ത ഹിമപാതത്തിൽ മുടി പ്പോയതാണെന്ന് പിന്നീട് മനസ്സിലായി. അയാൾ ജീവനുള്ള ഒരു ഹിമക്കുടാരമായി മാറിയിരിക്കുന്നു. ഏറെ നേരത്തെ സാഹസി പരിശ്രമത്തിനു ശേഷമാണ് അയാൾക്ക് അതിൽ നിന്ന് പുറത്തു കടക്കാൻ കഴിഞ്ഞത്. ഉത്തർപ്രദേശുകാരനായ സൂര്യ പ്രകാശിന്റെ വിവരണം യാത്രികരെ വിഷമിപ്പിച്ചു. എന്നാൽ പട്ടാ ളക്കാരന് യാതൊരു പരിഭ്രമവുമുണ്ടായിരുന്നില്ല.

ശവകുടീരമാ യിത്തീരുമായിരുന്ന ഹിമക്കുമ്പാരത്തിൽ നിന്നും പുറത്തുചാടിയ കഥ നിസ്സാര മട്ടിലാണ് അയാൾ പറഞ്ഞത്. നമ്മുടെ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്ന ഭടന്മാരുടെ സേവന വ്യഗ്രതയും സഹനശക്തിയും സ്ഥര്വവും നാഗബുദ്ധിയും ഏവരേയും അഭിമാനപുളകിതരാക്കും. ആ മഞ്ഞുമലയിൽ ജാഗരൂകരായി. കർത്തവ്യനിരതരായി നിൽക്കുന്ന പട്ടാളക്കാരെക്കുറിച്ചുള്ള ഒരു നിരീക്ഷണത്തോടെയാണ് പാഠഭാഗം അവസാനിക്കുന്നത്. “മഞ്ഞു കാലം വരു മ്പോൾ, ബദരീ നാരായണ മൂർത്തി പോലും അവിടെനിന്നു താഴെ നിലങ്ങളിലേക്ക് ഒഴിഞ്ഞുപോകുന്നു. അന്നും ആ പ്രദേശത്തു കാവൽ നിൽക്കുന്ന നമ്മുടെ ജവാന്മാ രെയല്ലേ ദേവന്മാരേക്കാൾ കൂടുതൽ ആദരിക്കേണ്ടത്? എന്നാ ണ് എസ്.കെ. ചോദിക്കുന്നത്.

എഴുത്തുകാരൻ, സാംസ്കാരിക പ്രവർത്തകൻ, പാർലമെന്റേ റിയൻ എന്നീ നിലകളിൽ പ്രസിദ്ധനായ എം.പി. വീരേന്ദ്രകുമാർ എഴുതിയ സഞ്ചാരസാഹിത്യ കൃതിയാണ് ‘ഹൈമവതഭൂവിൽ. ഹിമാലയത്തിലെ യമുനോത്രി ക്ഷേത്രത്തിലേക്കുള്ള യാത്രയാണ് പാഠഭാഗത്ത് വിവരിക്കുന്നത്. ബന്ദർ പൂഞ്ച് പർവതത്തിന് സമീ പമാണ് യമുനോത്രി, വേനൽക്കാലത്തുപോലും നല്ല തണുപ്പാ ണവിടെ. ശൈത്യകാലത്ത് താപനില പൂജ്യം ഡിഗ്രിയിലും താഴെ യായിരിക്കും. ക്ഷേത്ര പരിസരത്തെത്തുന്നതോടെ ഭക്തർ എല്ലാ യാത്രയങ്ങളും വിസ്മരിക്കുന്നു. അവിടെ ആത്മീയ വിശുദ്ധി നിറഞ്ഞു നിൽക്കുന്നു. 19-ാം നൂറ്റാണ്ടിൽ ജയ്പൂരിലെ മഹാ റാണി ഗുലാരിയയാണ് യമുനോത്രി ക്ഷേത്രം പണികഴിപ്പിച്ചത്. യമുനാ ദേവിയാണ് മുഖ്യപ്രതിഷ്ഠ. 1923 – ലെ ഭൂചലനത്തിൽ തകർന്ന ക്ഷേത്രം പിന്നീട്പു നർനിർമ്മിക്കുകയായിരുന്നു. 1982 – ൽ വീണ്ടും ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചു. യമുന യുടെ ഇടതുകരയിലുള്ള ക്ഷേത്രത്തിലെ യമുനാദേവിയുടെ വിഗ്രഹം കറുത്ത മാർബിളിലാണ് നിർമ്മിച്ചിട്ടുള്ളത്.

കാളിന്ദ് പർവതത്തിലെ സപ്തഋഷികുണ്ഡിലുള്ള വിസ്തൃത മായ ഹിമാനിയിൽ നിന്നാണ് യമുന ഉദ്ഭവിക്കുന്നത്. അലഹബാ ദിൽവച്ച് ഗംഗയിൽ ചേരുന്നതിനിടയ്ക്ക്, ഹിമാലയൻ താഴ്വരക ളിലൂടെയും സമതലങ്ങളിലൂടെയും 800 കി.മീ. ദൂരം യമുന ഒഴു കുന്നു. അലഹബാദിൽ വച്ചുതന്നെയാണ് ഭൂഗർഭത്തിലൂടെ ഒഴു കിയെത്തുന്ന സരസ്വതി, ഗംഗയിൽ വിലയം പ്രാപിക്കുന്നത്. ഈ മൂന്നു പുണ്യനദികളും കൂടിച്ചേരുന്നിടമാണ് ത്രിവേണി സംഗമം.

യമുനോത്രി ക്ഷേത്രത്തിനടുത്തുള്ള സൂര്യകുണ്ഡിനെക്കുറിച്ച് ലേഖകൻ വിവരിക്കുന്നുണ്ട്. ഈ ഉഷ്ണജലപ്രവാഹത്തിൽ, ഒരു തുണിയിൽ കെട്ടി, അരിയിട്ടാൽ ഏറെനേരം കഴിയുന്നതിന് മുമ്പ് അത് വെന്ത് ചോറാകും. ഈ അന്നമാണത്രെ ദേവിക്ക് നിവേദി ക്കുന്നത്. സമൃദ്ധമായി ഗന്ധകശേഖരമുള്ള ‘ഗന്ധമാദന പർവത സാനുക്കളിലാണ് സൂര്യകുഞ്ചും മറ്റ്ഉ ഷ്ണജലപ്രവാഹങ്ങളും ഗന്ധകസാന്നിധ്യമാണ് കൊടും തണുപ്പിലും ഇവിടത്തെ ഹിമസ മാനമായ വെള്ളത്തിന് ചൂട് നൽകുന്നത്. അഗസ്ത്യമുനി യമു നോത്രിയിൽ തപസനുഷ്ഠിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പ്രായാധിക്യം കാരണം ഗംഗാ സ്നാനത്തിനായി ഗംഗോത്രിയിൽ പോകാൻ അദ്ദേഹത്തിനു കഴിയാതെ വന്നപ്പോൾ, ഗംഗ ഒരു കൊച്ചരുവിയായി, യമുനോത്രിയിൽ പ്രത്യക്ഷപ്പെട്ടുവത്രേ.

നവംബറിൽ യമുനോത്രിയും സമീപപ്രദേശങ്ങളും കനത്ത ഹിമപാളികൾക്കടിയിലാകും. ഏപ്രിൽ അവസാനത്തോടെ, അല്ലെ ങ്കിൽ മെയ് ആരംഭത്തിൽ ഹിമം ഏറെക്കുറെ ഉരുകിത്തീർന്നിരി ക്കും. അതോടെ യമുനോത്രിയിലേക്ക് ഭക്തജനപ്രവാഹം ആരം ഭിക്കും. അക്ഷയ തൃതീയ ദിനത്തിലാണ് പിന്നീട് ക്ഷേത്രദർശനം ആരംഭിക്കുന്നത്.

ഒരു ചരിത്രകാരന്റെ കൃത്യതയോടെയാണ് എം.പി. വീരേന്ദ്ര കുമാർ കാര്യങ്ങൾ വിശദീകരിക്കുന്നത്. സഞ്ചാരസാഹിത്യം ചരി ത്രവും ഐതിഹ്യവും അന്വേഷിക്കൽ കൂടിയാകുന്നു. അതിന് നല്ല ഉദാഹരണമാണ് പാഠഭാഗം.

മഞ്ഞിന്റെ കനത്ത പാളികളാൽ തണുപ്പുകാലത്ത് മറയ്ക്ക പ്പെടുന്ന ഒരിടം കൂടിയാണിത്. ഭക്തിയുടെ പ്രത്യക്ഷമായ വേലി യറ്റം തന്നെയാണ് ഈ ലേഖനഭാഗത്ത് കണ്ടെത്താൻ കഴിയുന്നത്.

തീർത്ഥാടകന്റെ കണ്ണിൽ കൂടിയാണ് എം.പി. വീരേന്ദ്രകുമാർ ഈയാത്രാവിവരണത്തിലൂടെ കടന്നുപോകുന്നത്. തീർച്ചയായും ഭക്തിയിൽ ലയിച്ച് ഒരു അവസ്ഥ ഇവിടെ സംജാതമാകുന്നുണ്ട്. തീർത്ഥാടനം അന്വേഷണമാണ്. ശാന്തിതേടിയുള്ള ഒരു അന്വേ ഷണം, ആശ്വാസം തേടിയുള്ള അന്വേഷണം. എം.പി. ലേഖനമാ ഗത്ത് പറയുന്നത് ഇപ്രകാരമാണ്. വലിയ കഷ്ടപ്പാടുകൾ താണ്ടി, ‘യമുനോത്രി ക്ഷേത്രത്തിന്റെ കവാടത്തിലെത്തുന്ന ഓരോ ഭക്ത നും, ആ ദർശനത്തിൽ തന്നെ സായൂജ്യമടയുകയാണ്. അത്രമാത്രം ആത്മീയ വിശുദ്ധി നിറഞ്ഞുനിൽക്കുന്ന ഒരു അന്തരീക്ഷമാണ് അവിടെ ആകമാനം അലയടിക്കുന്നത്.

പ്രകൃതിയുടെ ഏറ്റവും ശക്തമായ കടമ്പകളാണ് ഒരു ഭക്തനെ ഇവിടെ കാത്തിരിക്കുന്നത്. ദുർഗ്രഹങ്ങളായ കാട്ടുപാ തകൾ, കുത്തൊഴുക്കുകൾ, ഉയർന്നുയർന്നു പോകുന്ന നടപ്പാ തകൾ. കഠിനമായ ജീവിതവഴികൾ പകർന്നു നൽകുന്ന പാഠ ങ്ങൾ. അതിനവസാനം സർവ്വം മറക്കുന്ന യമുനാദേവിയുടെ കടാ ക്ഷവും. ആ യമുന 800 കിലോമീറ്റർ സഞ്ചരിച്ചതിനുശേഷമാണ് അലഹബാദിൽ വെച്ച് ഗംഗയിൽ ലയിക്കുന്നത്. അന്തർവാഹിനി ‘യായി സരസ്വതി നദി ഗംഗയിൽ ലയിക്കുന്നതും അലഹബാദിൽ വെച്ചുതന്നെ. അങ്ങനെയാണത് ത്രിവേണി സംഗമമായി തീർന്നത്.

എം.പി. വീരേന്ദ്രകുമാർ ഒരു തീർത്ഥാടന പുണ്യ കേന്ദ്ര ത്തിന്റെ ഭക്തിതുളുമ്പുന്ന വിവരണത്തിൽ മാത്രമല്ല ശ്രദ്ധ ഊന്നു ന്നത്. ഒപ്പം ആ ഭൂമികയുടെ പാരിസ്ഥിതിക വികളും വിവരിക്കുന്നുണ്ട്. അതിനോട് ചേർന്ന് അവിടെ പ്രചരിക്കുന്ന ആഴത്തിൽ വേരോടിയ മിത്തുകളും, പുരാവൃത്തങ്ങളും ചർച്ചയ്ക്കു വിധേയമാകുന്നു.

സമഗ്രമായിത്തന്നെ സഞ്ചാരസാഹിത്യത്തിന്റെ എല്ലാവിധ സാധ്യതകളെയും, പരിപൂർണ്ണമായി ഉപയോഗിച്ചുകൊണ്ടുതന്നെ യാണ് എം.പി. വീരേന്ദ്രകുമാർ തന്റെ രചന നിർവ്വഹിച്ചിരിക്കുന്ന ത്. ഭാഷാപരമായ മേന്മയും പുലർത്തുന്നു. സാഹിത്യഭംഗിയേ ക്കാൾ പ്രതപ്രവർത്തനത്തിന്റെ റിപ്പോർട്ടിങ് ശൈലി അദ്ദേഹത്തിൽ കണ്ടെത്താൻ കഴിയും.

യാത്രകളും, യാത്രികരും മലയാളിയുടെ വ്യക്തിസ്വത്വത്തെ തന്നെ നിർണ്ണയിച്ച ചരിത്രവസ്തുതകളാണ്. നമ്മുടെ നാട് അനേ കരുടെ ഇടത്താവളം തന്നെയായിരുന്നു. നമ്മുടെ ഈ കൊച്ചു കേര ളത്തിലേക്ക് എത്തപ്പെട്ടവരുടെ നിരതന്നെ നീണ്ടതാണ്. വിദേശശ ക്തികൾ മുതൽ ഒറ്റപ്പെട്ട സഞ്ചാരികൾ വരെ. അവരുടെ വരവു കൾ നമ്മെ നിരന്തരം നവീകരിച്ചുകൊണ്ടിരുന്നു. നമ്മുടെ ചുറ്റു പാടുകളെ പുനർനിർവ്വചിച്ചുകൊണ്ടിരുന്നു. ഇങ്ങോട്ടുവന്ന സഞ്ചാ രികളെപോലെ, നമ്മുടെ നാടിനു പുറത്തേക്കും യാത്രചെയ്ത് വിശ്വ വിജയം നേടിയ അനേകരുണ്ട്. തങ്ങൾ ചെല്ലുന്ന ഓരോ നാട്ടിലും നമ്മുടെ ഈ കൊച്ചുകേരളത്തിന്റെ മഹിമ വാനോളം ഉയർത്തിപി ടിച്ചു കൊണ്ട്, സഞ്ചാരത്തെ അലൗകികമായ തലത്തിലേക്ക് ഉയർത്തിവിട്ടവർ. ആ യാത്രികരിലെ ഒരു മഹത്തായ കണ്ണിയെന്ന് എസ്.കെ. പൊറ്റക്കാടിനെ വിളിക്കാം. അദ്ദേഹം നമുക്കായി ഒരു പുതിയ ലോകജാലകം തുറന്നിട്ടുതന്നു. സഞ്ചാരസാഹിത്യം. അനു ഭാവിഷ്ക്കാരങ്ങളിലൂടെ പുതിയ ഭൂഖണ്ഡങ്ങൾ കാണിച്ചുതന്നു. അങ്ങനെ തങ്ങളെപോലെ, തങ്ങളിൽ നിന്നകലെ മറ്റൊരു ജനത തിയെ കണ്ടുമുട്ടാനായ സന്തോഷത്തിലേക്ക് ഓരോ മലയാളിയും കടന്നുവന്നു.

എസ്.കെ.യുടെ സഞ്ചാരസാഹിത്യം, മലയാളസാഹിത്വത്തിൽ ഗദ്വസാഹിത്യത്തിന്റെ പുതിയ ഉണർവ്വിനു തന്നെ വഴിവെച്ചു. ഒരു പുനർജീവന മന്ത്രമായി അതു മാറി. ലോകത്തിന്റെ കോണുക ളിലേക്ക് അങ്ങോളമിങ്ങോളം, സഞ്ചരിച്ച് എസ്.കെ. ഒരു പുതിയ സാഹിത്യവിഭാഗത്തിന്റെ കാണാപ്പുറങ്ങൾ നമുക്ക് കാട്ടിത്തന്നു. വിദൂര ദേശങ്ങളെ മിഴിവോടെ, അക്ഷരങ്ങളിലൂടെ വരച്ചുവെച്ചു. ഒഴുക്കുള്ള തെളിച്ചമുള്ള ഗദ്യം പകർന്നു തന്ന എസ്.കെ. തന്റെ പാണ്ഡിത്യപ്രകടനത്തിന് ഒരു വേദി സ്വയം സൃഷ്ടിച്ചില്ല. സംസ്ക തത്തിന്റെ അധികഭാരംകൊണ്ട്, വായനയുടെ സുഖം കളഞ്ഞി ല്ല. തികച്ചും, നിരീക്ഷണപടുവായ ഒരു സഞ്ചാരി, അതൊരു പത പ്രവർത്തകന്റെ തീക്ഷ്ണമായ അന്വേഷണത്വരയിൽ നിന്ന് ഉടലെ ടുത്തതുപോലെയുള്ള നിരീക്ഷണപാടവം. അതോടൊപ്പം ഒരു എഴുത്തുകാരന്റെ ആഴമുള്ള കാഴ്ചയും, സൗന്ദര്യഭ്രമവും ഒത്തു ചേർന്നപ്പോൾ സഹജമായ, ഒരു സഞ്ചാരഗദ്യശൈലി, പിറന്നു. സഞ്ചാര സാഹിത്യശാഖയ്ക്ക് നാന്ദികുറിച്ചു.

എസ്.കെ.യുടെ സാഹിത്യകൃതികൾ എന്നതുപോലെ തന്നെ അദ്ദേഹത്തിന്റെ സഞ്ചാര വിവരണങ്ങളും മലയാളികളെ ഏറ്റവും സ്വാധീനിച്ച ഒന്നാണ്. അദ്ദേഹം യാത്ര നടത്തുന്ന കാലഘട്ടങ്ങൾ കേരളത്തെ സംബന്ധിച്ചിടത്തോളം ഇരുണ്ട വർഷങ്ങൾ തന്നെ യായിരുന്നു. ഫ്യൂഡൽ പ്രഭുത്വം എല്ലാ സീമകളും ലംഘിച്ച് നാട്ടു ഭരണം നടത്തുന്നു. സവർണ്ണ മേധാവിത്വം ജനതതികളെ ചവു ട്ടിയരയ്ക്കുന്ന കാലം. ദുഷിച്ച കാലമെന്ന് ചരിത്രം കറുത്തലിപി കളിൽ രേഖപ്പെടുത്തുന്ന ആ സമയത്ത് ലോകത്തിന്റെ പല ഭാഗ ങ്ങളിലും തങ്ങളേക്കാൾ മോശപ്പെട്ട സാഹചര്യങ്ങളിൽ ആളുകൾ ജീവിക്കുന്നുണ്ടെന്ന തിരിച്ചറിവ് ഒരു വലിയ ആശ്വാസമായിരുന്നു. അവരുടെ അതിജീവനത്തിന്റെ കഥകൾ ഉത്തേജനങ്ങളായിമാ റി. തീർച്ചയായും എസ്.കെ.യുടെ സഞ്ചാരസാഹിത്യകൃതികൾ സാമൂഹിക ബോധ രൂപീകരണത്തിൽ വലിയ സംഭാവനകൾ പകർന്നുതന്നിട്ടുണ്ട്.

സഞ്ചാരിയായ എസ്.കെ. പൊറ്റക്കാടിന്റെ പ്രധാന ലക്ഷ്യകേ ന്ദ്രങ്ങൾ ആഫ്രിക്കയും, യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളു മായിരുന്നു. വൻനഗരങ്ങളും, അവിടുത്തെ മഞ്ഞളിപ്പും, ആർഭാ ടങ്ങളും, പൊങ്ങച്ചങ്ങളും അധികമൊന്നും എസ്.കെ.യുടെ കൃതി കളിൽ കണ്ടെത്താൻ കഴിയില്ല. അദ്ദേഹം കാഴ്ചകളെ പഠനവി ധേയമാക്കുകയായിരുന്നു. ഉപരിപ്ലവമായ, പുറമേ മാത്രമുള്ള മോടികളിൽ മയങ്ങാൻ എസ്.കെ. ഒരുക്കമായിരുന്നില്ല. നാട്ടിൻപു റങ്ങളും, യഥാർത്ഥ ജീവിതം പതഞ്ഞുപൊന്തുന്ന ഉൾനാടുകളും അദ്ദേഹത്തിനു പ്രിയങ്കരങ്ങളായി മറ്റുള്ളവരുടെ യാത്രാവിവരണ ങ്ങൾ പലപ്പോഴും വിരസത സമ്മാനിക്കുമ്പോൾ എസ്.കെ. നായെ തൃപ്തനാക്കുന്നത് അതുകൊണ്ടുകൂടിയാണ്. ദേശീയതലത്തിൽ തന്നെ പ്രഥമഗണനീയനായ സഞ്ചാര സാഹിത്യകാരനാണ് എസ്. കെ. എണ്ണം കൊണ്ടല്ല, മറിച്ച് കലാമേന്മകൊണ്ടുകൂടിയാണ് അദ്ദേഹം സഹൃദയ ശ്രദ്ധ നേടിയത്. കാലത്തിനും അപ്പുറം നിൽക്കുന്ന സർഗ്ഗാത്മക മികവ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. സമാ കർഷകമായ ഒരു കഥനശൈലിക്ക് ഉടമയായിരുന്നു എസ്.കെ. നിരന്തരം സഞ്ചരിച്ച്, ആത്മാവിൽ പതിഞ്ഞ ചിത്രങ്ങൾ അക്ഷര ങ്ങളിലൂടെ പകർന്നുതന്നപ്പോൾ പ്രതിഫലിച്ചത് ആ സഞ്ചാരപ്രി യന്റെ ഹൃദയം തന്നെയായിരുന്നു. വളരെ ചിന്തിച്ചു തയ്യാറാക്കിയ ഒരു മാർഗ്ഗരേഖ പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യപ്രവർത്തന ങ്ങളെ കൂടുതൽ ശക്തിമത്താക്കി.

എസ്.കെ. എഴുതിത്തുടങ്ങിയത് കഥകളാണ്. പച്ചയായ ജീവി തസാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ, നാട്ടിൻപു റത്തിന്റെ നന്മകൾ തുളുമ്പുന്ന തനിക്കു പരിചിതമായ ജീവിതസാ ഹചര്യങ്ങളുടെ ചിത്രീകരണം. സ്വാഭാവികമായും, എസ്.കെ.യുടെ കൃതികളിലൊക്കെതന്നെ ഈ കഥാന്തരീക്ഷം സൃഷ്ടിക്കുന്ന ഭാവ നാന്തരീക്ഷം നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹ ത്തിന്റെ സഞ്ചാരകൃതികൾ കലാമേന്മകൊണ്ട് വേറിട്ട സവിശേഷത പ്രകടിപ്പിച്ചു. ആഖ്യാനരീതിയിലെ ലാളിത്വവും, വിശദാംശങ്ങ ളിൽപോലും പുലർത്തുന്ന സൂക്ഷ്മതയും, അദ്ദേഹത്തിന്റെ കൃതി കളെ കൂടുതൽ പാരായണയോഗ്യമാക്കി മാറ്റി. അദ്ദേഹത്തിന്റെ ജന കീയതയ്ക്കു പിന്നിലും ഈ ഘടകങ്ങൾ തന്നെയാണ്.

സഞ്ചാരകൃതികൾക്ക് മലയാളത്തിൽ മികച്ച പാരമ്പര്യത്തിന്റെ പിൻബലമുണ്ട്. ഏതെങ്കിലുമൊരു ഇന്ത്യൻ ഭാഷയിൽ ആദ്യമാ യൊരു സഞ്ചാരസാഹിത്യകൃതി ഉണ്ടാകുന്നത് മലയാളത്തിലാണ്. പാറമേൽ തോമാകത്തനാരുടെ ‘റോമായാത്ര’ എന്ന കൃതി. ‘വർത്ത മാനപുസ്തകം’ എന്നും ഈ കൃതി അറിയപ്പെടുന്നു. ‘വർത്തമാ നപുസ്തകത്തിന്റെ പിൻതുടർച്ചയ്ക്കുവേണ്ടി പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടിവന്നു. കെ.പി. കേശവ മേനോന്റെ ‘ബിലാത്തി വിശേഷം’ എന്ന ഗ്രന്ഥമാണ് പിന്നീട് ഉണ്ടായത്. പിന്നീട് എസ്. കെ.യുടെ വരവോടെ സഞ്ചാരസാഹിത്യം എന്ന പ്രസ്ഥാനത്തിന് തുടർച്ചയായ വളർച്ച ഉണ്ടായി. ഇരുപതോളം കൃതികളാണ് എസ്. കെ. യുടെ വകയായി സഞ്ചാര സാഹിത്യ പ്രസ്ഥാന ത്തിന് കൈവന്നത്. മലയാളസാഹിത്യത്തെ ദേശീയ ശ്രദ്ധയാകർഷിക്കു ന്നതിൽ എസ്.കെ. വഹിച്ച പങ്കു നിസ്തുലമാണ്. കൃതികളുടെ ധാരാളിത്തത്തിനേക്കാൾ ആ രചനകളുടെ സർഗ്ഗാത്മക വൈഭവം തന്നെയാണ് ഈ മൂല്യത്തിനു കാരണം.

സഞ്ചാരകൃതികൾ രചിക്കുക എന്നപോലെതന്നെ കൂടുതൽ, കൂടുതൽ സഞ്ചരിക്കുക എന്നതും എസ്.കെ.യുടെ സഹജവാ സനതന്നെയായിരുന്നു. പല ഭൂഖണ്ഡങ്ങളിലും, അനേകമനേകം നാടുകൾ കണ്ടെങ്കിലും അദ്ദേഹത്തിന്റെ സഞ്ചരിക്കാനുള്ള ദാഹ ത്തിന് ശമനമുണ്ടായില്ല. വീണ്ടും, വീണ്ടും യാത്രകളിലേക്ക് എസ്. കെ. ഊളിയിട്ടിറങ്ങി. അങ്ങനെ ഒരു നിത്യയാത്രികനായി എസ്. കെ. മാറി. സാഹസികത അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു.

നല്ലൊരു കഥാകാരന്റെ ആഖ്യാനകൗശലവും, ജീവിതത്തെ നിരീക്ഷിക്കാനുള്ള കൗതുകവും എസ്.കെ.യിൽ അലിഞ്ഞു ചേർന്നിരുന്നു. ജനകീയനായ എസ്.കെ. ജനങ്ങൾക്കുവേണ്ടി നിലകൊണ്ടു. ‘ചെറുതും വലുതുമായ സഞ്ചാരകൃതികളെ സമാ കർഷമാക്കിയത് ഈ ഘടകങ്ങളാണെന്ന് എസ്.കെ. കൃതികളി ലൂടെ കടന്നുപോകുന്നവർക്ക് മനസ്സിലാക്കാൻ കഴിയും. എസ്. കെ.യുടെ അസാധാരണമായ മനുഷ്യസ്നേഹവും, അസാമാന്യ മായ അലിവും പ്രസിദ്ധമാണ്. സൗമ്യമായ ആ തൂലികയിൽ നിന്ന് അടർന്നു വീഴുന്ന വാക്കുകൾ സ്നേഹസുരഭിലമായ ഒരു വായ നാന്തരീക്ഷം സൃഷ്ടിച്ചു. നനുത്ത ഭാഷയിൽ സത്വങ്ങൾ അദ്ദേഹം പറഞ്ഞുവെച്ചു. അനീതികളെ അസഹിഷ്ണുതയോടെ, ആകാ ശത്തോടെ എതിർത്തില്ല. പകരം ആത്മരോഷത്തോടെ പ്രതികരി ച്ചു. അവർക്കു നേരിടേണ്ടിവരുന്ന നീതിനിഷേധം തന്നോടെന്ന ട്ടിൽ വേദനിച്ചു. ആദ്യകാല കൃതിയായ ‘കാപ്പിരികളുടെ നാട്ടിൽ’ ഈ വേദനകൾ എസ്.കെ. സ്വയം ഏറ്റെടുക്കുന്ന മനുഷ്യത്വപര മായ കാഴ്ചകൾ കണ്ടെത്താൻ കഴിയും.

വെളുത്തതൊലിയുള്ള വര കറുത്തവരോട് കാണിക്കുന്ന ഹൃദയഭേദകമായ ക്രൂരതകൾ എത്രമാത്രം, വേദനയോടെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ബോംബെയിൽ നിന്ന് സമുദ്രമാർഗ്ഗം ആഫ്രിക്കൻ വൻകരയിൽ ‘മൊമ്പാസ്’ എന്ന തുറമുഖത്തു ചെന്നിറങ്ങുന്ന തന്നെ നോക്കി നിൽക്കുന്ന; അത്ഭുതത്തോടെ ഒരു നീഗ്രോയെ എസ്.കെ. അവ തരിപ്പിക്കുന്നുണ്ട്. ആ ഒരൊറ്റ മുഖത്തിൽ നിന്ന് നീഗ്രോവംശ ത്തിന്റെ ചരിത്രം മുഴുവൻ എസ്.കെ. വിവരിക്കുന്നു. വെള്ളക്കാ രന്റെ അടിമയായ് അവൻ ജന്മനാട്ടിൽ കഴിയാൻ കപ്പം കൊടു ക്കുന്നു. ഈ തരത്തിൽ വായനക്കാരനെ തന്റെ കൃതിയുടെ ഉള്ള റകളിലേക്ക് വലവീശിപ്പിടിക്കുന്ന എസ്.കെ. രീതി ഹൃദ്യമാണ്. വെറും കാഴ്ചകളിൽ നിന്ന് കാഴ്ചയുടെ അടിത്തട്ടിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലാണ് എസ്.കെ.യുടെ കൃതികൾ വളരുന്നത്. ആ ഭൂമിയുടെ ചരിത്രവും, പുരാവൃത്തവും, വർത്ത മാനവും, കഥയും കവിതയും ഒക്കെ ഒന്നാക്കി മാറ്റുന്ന അത്ഭുത രാസപ്രവർത്തനം എസ്.കെ.യുടെ രചനകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

താൻ ചെല്ലുന്ന ചരിത്ര സ്മാരകങ്ങളുടേയും ചരിത്രം ഉറങ്ങുന്ന ഭൂമികളുടേയും, അതിപുരാതന അത്ഭുതാവശിഷ്ടങ്ങ ളെയും, ഒപ്പം ആധുനികമായ അവരുടെ പുരോഗതികളുടെ ബാക്കി പത്രങ്ങളെയും ഒരുപോലെ വായനക്കാരന്റെ മുന്നിൽ ചേർത്തുവെച്ച് അവതരിപ്പിക്കുവാൻ എസ്.കെ.യ്ക്കു സാധിക്കാ റുണ്ട്.

പ്രകൃതിസമ്പത്തും, മനുഷ്യപ്രയത്ന പരിണതഫലങ്ങളും ഇട കലർന്ന സംസ്ക്കാരവിനിമയങ്ങളും അദ്ദേഹത്തിന്റെ സഞ്ചാര കൃതികളിൽ തുല്യതയോടുകൂടി ഇടംപിടിക്കുന്നു. ആ ഭൂമിയിലെ സസ്യലതാദികളെയും, പക്ഷിമൃഗാദികളെയും പറ്റി സവിസ്തരം വർണ്ണിക്കുമ്പോൾ എസ്.കെ. സഞ്ചാരസാഹിത്യവിഭാഗത്തിൽ നിന്നു വഴിമാറിപ്പോയോ എന്നുപോലും വായനക്കാരന് സംശയം തോന്നും. അത്ര വിശദമായാണ് അദ്ദേഹം ചിത്രങ്ങൾ വാക്കു കൾകൊണ്ട് അവതരിപ്പിക്കുക. തന്നിലെ സാഹസികനെ കയറു രിവിടുമ്പോൾ എസ്.കെ. വായനക്കാരനിലെ സാഹസികനെ സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ എഴുത്തുകാര നും, വായനക്കാരനും സാഹസികതയുടെ പടവുകൾ ഒരുമിച്ച് കയറുന്ന പ്രതീതി ഉളവാകുന്നു. വായനയിലൂടെ അതുകൊണ്ടുതന്നെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലൂടെ യാത്രചെ യുമ്പോൾ എസ്. കെ. കൂടുതൽ ആവേശഭരിതനാകുന്നത്. പൊള്ളയായ പൊങ്ങച്ചങ്ങളുടെ ഭാരമില്ലാതെ, പച്ചയായ ജീവിത സാഹചര്യങ്ങളുടെ ആ സ്വാഭാവികത എസ്.കെ. കൂടുതൽ ഇഷ്ട പെടുന്നു. പലപ്പോഴും ആ യാത്രകളിൽ ആപത്തുകളിൽ നിന്നു തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടുപോരുകയാണ് എസ്.കെ. എങ്കിലും ആപത്തുകളിലേക്ക് സൗമ്യനായി അറിഞ്ഞുകൊണ്ട് കയറിചെല്ലുന്ന ഒരു സ്വഭാവം എസ്.കെ യിൽ കണ്ടെത്താൻ കഴിയും.

ഒടുവിൽ എസ് കെ പൊറ്റക്കാടിന്റെ സാഹിത്യയാത്ര ‘ജ്ഞാന പീഠം’ പുരസ്ക്കാരം വരെയെത്തി. തന്റെ ജീവിതത്തിന്റെ സിംഹ ഭാഗവും യാത്രകൾക്കായി സമർപ്പിച്ച എസ്.കെ.യുടെ സഞ്ചാര പഥത്തിലെ തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു ‘ഹിമാ ലയൻ യാത്ര. ഭാരതത്തിനു അതിരിട്ട്, ആകാശത്തിനു നേരെ തല ഉയർത്തി നിൽക്കുന്ന ആ അഭിമാനസ്തംഭം, എസ്.കെ.യെ കുറേ കാലമായി ആകർഷിച്ചുകൊണ്ടിരിക്കുന്നു. ചിന്തയുടേയും, തത ജ്ഞാനത്തിന്റേയും, ഏകാന്തതയുടേയും, ഏകാഗ്രതയുടേയും അവസാനവാക്ക്, ധ്വാനത്തിന്റെ നിശബ്ദത. ലാളിത്യത്തിന്റെ തുമഞ്ഞും തൂകി നിൽക്കുന്ന ഹിമവൽപാദങ്ങൾ തേടിയുള്ള എസ്.കെ.യുടെ ഈ സഞ്ചാരവിവരണം കൂടുതൽ ആധ്യാത്മിക തലങ്ങൾ തേടുന്ന ഒരു അവസ്ഥാവിശേഷം ഉളവാക്കുന്നുണ്ട്. ആഴമുള്ളതും, ഗഹനവുമായ മൗനം പേറിക്കൊണ്ട് നിൽക്കുന്ന ഹിമാദ്രിതാഴ്വരയിലേക്ക്, ബദരിനാഥന്റെ സങ്കേതത്തിലേക്ക്, താഴ്വരയിലേക്ക് കടന്നെത്തുകയാണ് എസ്.കെ. വിശാലമായ മഞ്ഞിന്റെ പുതപ്പണിഞ്ഞു നിൽക്കുന്ന ഹിമാലയ താഴ്വര എസ്. കെ.യും ഭ്രമിപ്പിക്കുന്നുണ്ട്.

സൂചി തുളയ്ക്കുന്ന തണുപ്പിനിടയി ലും, ആയിരക്കണക്കിന് വർഷങ്ങളായി ഭാരതത്തിന്റെ ഗഹനമായ തത്ത്വ ചിന്തകളേ യും, വേദാന്ത ഭാരങ്ങളേയും തലയിലേറ്റി നിൽക്കുന്ന ആ മഹാഭൂപ്രദേശത്തിന്റെ മുഴുവൻ ഗാംഭീര്യവും എസ്.കെ.യുടെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഒപ്പം സമകാലീന യാഥാർത്ഥ്യങ്ങളെയും എസ്.കെ. വിട്ടുകളയുന്നില്ല. നമ്മുടെ അതിർത്തികൾ കാക്കുന്ന ധീരജവാന്മാരേയും, അവ രുടെ ത്യാഗോജ്ജ്വലമായ ദേശസേവനത്തേയും വാനോളം പുക ഴ്ത്തുകയാണ് എസ്. കെ. ഒരേസമയം വേദാന്ത കുടീരവും, തത്ത്വചിന്തയുടെ കേന്ദ്രവും എന്നാൽ അതേസമയം ജാഗരൂക മായ അടിയന്തിര സാഹചര്യങ്ങളുടേയും ഇടയിൽ നിന്നുകൊണ്ട് എസ്.കെ. വിവരിക്കുന്നു.

Kerala Plus Two Malayalam Question Paper March 2022 with Answers

പാർട്ട് – 5

33 മുതൽ 35 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒന്നര പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (8 സ്കോർ വീതം) (2 × 8 = 16)

Question 33.
പരിസ്ഥിതിയെ തകർത്തും പാർശ്വവൽക്കതരെ അവഗണിച്ചും നടപ്പിലാക്കപ്പെടുന്ന വികസനം ശരിയായ വികസനമല്ലെന്ന സന്ദേ ശമാണ് ‘കിരാതവൃത്തം’ നൽകുന്നത്. ഈ പ്രസ്താവനയുടെ വെളിച്ചത്തിൽ ‘കിരാതവൃത്തം’ എന്ന കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക.
Answer:

കടമ്മനിട്ടയുടെ നാരായത്തിൽ മലയാളത്തിന് ലഭിച്ച അപൂർവ്വമായ വംശസ്മൃതികളുടെ ബിംബമാണ് കാട്ടാളൻ. കാട്ടാളൻ എന്ന കവി തയിലും കിരാതവൃത്തത്തിലും വംശത്തിന്റെ പ്രാചീനതയിലെ സാർത്ഥകമായ ജീവിതത്തിനായി കാട്ടാളൻ നിൽക്കുന്നു.

തീ പിടിച്ച് നിറായിത്തീർന്ന വനത്തിൽ കാട്ടാളൻ നിൽക്കു ന്നു. നെഞ്ചത്ത് ആരോ തറച്ച പന്തം കുത്തി നിന്ന് കത്തുന്നു. കാട്ടാളന്റെ കണ്ണുകളിൽ പെറ്റുകിടക്കുന്ന പുലിയുടെ ഈറൻ കണ്ണ് കാണാം. കരിമൂർഖൻ പാമ്പിന്റെ വാല് വളഞ്ഞതുപോലെ പുരികം വളച്ചുവെച്ചിരിക്കുന്നു. വനം ദഹിച്ചതിൽ കാട്ടാളൻ കുപി തനാണ്. ആകാശത്ത് അച്ഛൻ ചത്തുകിടക്കുന്നു. മലയോരത്ത് അമ്മയിരുന്ന് ദഹിക്കുന്നു. മുല പകുതി മുറിഞ്ഞവൾ ആറ്റിൻ തീരത്ത് കനലായി വിളിച്ചത് ചാട്ടുളിയായി കാട്ടാളന്റെ കരളിൽ ചെന്ന് തറച്ചു. കാട്ടാളൻ അലറുകയാണ്. അമ്പ് തറച്ച കരിമ്പുലി പോലെയും ഉരുൾപ്പൊട്ടിയ മാമലപോലെയും കാട്ടാളൻ അല രുന്നു.

ഈ സന്ദർഭങ്ങളിൽ കാട്ടാളൻ എന്ന ബിംബത്തെ ഒരു സ്ഥല രാശിയിൽ നിർത്തി വളർത്തിയെടുക്കുന്നു. അയാളുടെ പരിസര ങ്ങളിൽ കാണുന്ന ജീവിതാഭിലാഷങ്ങളുടെ തിരസ്കാരങ്ങൾക്ക് നേരെ കാട്ടാളൻ അലറുന്നു. കാട്ടാളൻ ഏതൊരു നാടിന്റെയും ആദിമമായ വന്യജീവിതത്തിന്റെ പ്രതിനിധിയാണ്. കാട്ടാളനെ ചുണ്ടി മാ! നിഷാദാ! (അരുത് കാട്ടാളായെന്ന് വാത്മീകി പറഞ്ഞ തായ സന്ദർഭം വാത്മീകി വനത്തിലൂടെ നടക്കുമ്പോൾ ഒരു കാട്ടാ ളനെ കണ്ടു. ആ കാട്ടാളൻ ഇണപക്ഷികളിൽ ഒന്നിനെ അമ്പ യ്യുന്നതു് വാത്മീകി കണ്ടു. വാത്മീകിക്ക് ഇത് സഹിച്ചില്ല. അരുത് കാട്ടാളാ എന്ന് പറഞ്ഞ് വാത്മീകി ഈ പ്രവൃത്തിയെ തടഞ്ഞു. അപ്പോഴേക്കും ക്രൗഞ്ചപക്ഷികളിൽ പെൺകിളിക്ക് അമ്പേറ്റിരു ന്നു.

ആൺകിളി അമ്പിൽ കുടുങ്ങിയ പെൺകിളിയുടെ അ ടുത്തു പറന്നിരുന്ന് കരയുന്നത് കണ്ടപ്പോൾ വാത്മീകിക്കുണ്ടായ ശോകമാണ് ശ്ലോകമായി പരിണമിച്ചത് – രാമായണമായത് എന്ന് പറഞ്ഞ് ആരംഭിച്ചതാണ് ആധുനിക മനുഷ്യന്റെ സംസ്കാരം. കാട്ടാളനെ തിരസ്കരിച്ചത് അവൻ ആയുധം ഉപയോഗിക്കുന്ന തിനാലും അവന് മര്യാദകൾ ഇല്ലാത്തതിനാലും ആയിരുന്നു. ദൗർഭാഗ്യവശാൽ തുടർന്നുണ്ടായ സംസ്കാരം നാഗരികമാകു കയും ആയുധങ്ങൾ യഥേഷ്ടം ഉപയോഗിച്ച് വനം നശിപ്പിക്കു കയും മര്യാദകൾ കാറ്റിൽ പറത്തി പ്രകൃതിക്കും മാനവികതയ്ക്കും ഭീഷണി ഉയർത്തുകയും ചെയ്തു. അപ്പോൾ, കാട്ടാളന്റെ ജീവിതമായ വനം ചുട്ട് നശിപ്പിച്ചത് നാഗരികതയായിരുന്നു.

ഈ കാട്ടാളന്റെ പ്രകൃതിയിലുള്ള ജീവിതം വന്യമായ വനജീ വിതത്തിന് തുല്യമായിരുന്നു. അച്ഛൻ ആകാശത്തു ചത്തു കിട ക്കുകയും അമ്മ മലയോരത്തിരുന്ന് ദഹിക്കുകയും ചെയ്യുമ്പോൾ കവിതയിലെ സ്ഥലമെന്നത് വായനക്കാരന് അനുഭവിക്കാൻ സാധി ക്കുന്നു. ആകാശവും മലയോരവും അച്ഛന്റേയും അമ്മയു ടെയും ദാരുണമായ അന്തസ്ഥലമായി കവിതയിൽ വായിക്കപ്പെ ടുമ്പോൾ കാട്ടാളന്റെ വനജീവിതത്തിന്റെ ആഴം മനസ്സിലാകുന്നു.

അലകടലിന്റെ പേരു പറിക്കാൻ കുതറുന്ന കാട്ടാളൻ കാടിന്റെ നീരുവകളിലാണ് അലകടലിന്റെ വേരുകൾ കണ്ടെത്തു ന്നത്.

തുടർന്നുള്ള വരികളിൽ കാട്ടാളനു ചുറ്റുമുള്ള പ്രകൃതിയെ കാണുന്നു. അത് ജീവനറ്റ പ്രകൃതിയാണ്. മാനം മൗനമായിരിക്കു ന്നു. ഒരു കിളിപോലും പറക്കുന്നില്ല. ഇലകൾ കാറ്റിലാടുന്നില്ല. വേഴാമ്പൽ തേങ്ങിക്കരയുന്നതുപോലെ മഴയ്ക്കായി കാട്ടാളൻ കാത്തിരിക്കുന്നു. മാന്തോപ്പുകളുരുകുന്ന മണ്ണിലാണ് കാട്ടാളൻ ഇരിക്കുന്നത്. ഭ്രാന്തമായ സ്നേഹത്തിനായി ദാഹം പെരുകുന്നു. ചത്തുകിടക്കുന്ന കരിമേഘങ്ങളുടെ കകോളക്കടലാണോ ആകാ ശമെന്ന നൈരാശ്യത്തിലാണ് കാട്ടാളനിപ്പോൾ കഴിയുന്നത്. കരിഞ്ഞ മരണം കാവൽ ഇരിക്കുന്ന കടുത്ത നോവിന്റെ കോട്ടയിൽ താൻ അകപ്പെട്ടിരിക്കുന്നു. തന്റെ കാടും മാനവും നഷ്ടമായിരിക്കുന്നു. എന്റെ കിനാവുകൾ വിതച്ചിരുന്ന ഇടിമിന്നൽ പൂത്തിരുന്ന മാനം ഇന്നെവിടെ? തുളസിക്കാടുകൾ പോയ്പോയി. ഈറൻ മുടി കോതിയ സന്ധ്യകൾ നഷ്ടമായി. ഈ വരിയിൽ ഒരു സ്ത്രീ രൂപം ദൃശ്യമാണ്. ഈറൻ മുടി കോതുന്നത് സന്ധ്യയാണെങ്കിലും അതിലെ സന്ധ്യക്കു കാണുന്ന സ്ത്രീരൂപത്തിന്റെ പശ്ചാത്തല ത്തിൽ കാട്ടാളന്റെ പ്രിയതമയുടെ ഓർമ്മകൾ ഉണ്ടായിരിക്കാം.

ഈ സന്ദർഭത്തിൽ കാണുന്നത് കണ്ണകിയെയാണെന്ന് ഇവിടെ ഒരു വ്യാഖ്യാനമുണ്ട്. കണ്ണകി മുല പറിച്ചെറിഞ്ഞ് മധുര വെണ്ണീറാ ക്കിയ സംഭവമാണ് ഇവിടെ കാണുന്നത്. കണ്ണകിയുടെ പുരാ വൃത്തം ഈ പാഠത്തിന്റെ ഒടുവിലായി കൊടുത്തിട്ടുണ്ട്.

അവൾ മുല പാതി മുറിഞ്ഞവളാണ്. ആറ്റിൻകരയിലെ അവ ളുടെ നിലവിളി കനലായി മാറുകയും ആ കനലിന്റെ നിലവിളി കാട്ടാളന്റെ നെഞ്ചിൽ ചാട്ടുളിയായി ആഞ്ഞു തറച്ചതുമാണ്. പ്രകൃ തിയുടെ പച്ചപ്പും സുഭഗതയും കാട്ടാളന്റെ സ്വന്തം ഇടമാണ്. അതിന്റെ തകർച്ചയിലേക്ക് കാട്ടാളൻ വീണ്ടും നോക്കുന്നു. മുത്ത . ങ്ങാപ്പുല്ലുകളും അതിൽ തുള്ളിയിരുന്ന പച്ചപൈക്കളും കാണാ തായിരിക്കുന്നു. മഴയുടെയും മണ്ണിന്റെയും കുളിരണിയുന്നതു പോലെയാണ് നമ്മുടെ മാമലകളിലും താഴ്വരകളിലും മുത്തങ്ങ പുല്ലുകൾ വളരുന്നത്. അതിൽ തുള്ളിച്ചാടുന്ന ചെറുവിരലിനേ ക്കാൾ ചെറിയ പച്ചക്കാളകൾ, പച്ചപ്പയ്യുകൾ മണ്ണിൽ നോക്കി നടക്കുന്ന ഏതൊരു മനുഷ്യന്റേയും പച്ചപ്പുള്ള ഓർമ്മയാണ്. കറു കപ്പുല്ലുകളുടെ തുമ്പിൽ രാത്രിയിലെ അമ്പിളിയുടെ നിലാവ് കള മെഴുതുന്നു. ആ കളങ്ങളിൽ ദേവി സ്തുതികൾ പാടി രസിച്ചി രുന്ന രാത്രികൾ കാട്ടാളൻ അയവിറക്കുന്നു. പ്രകൃതിയുടെ കള മെഴുത്തും കളംപാട്ടും കാട്ടാളൻ അറിഞ്ഞതും കണ്ടതുമായ ദേവീ സങ്കല്പത്തോട് ചേർന്നാണ് ആവിഷ്കരിച്ചിരിക്കുന്നത്. കവു ങ്ങിൻ ചോലകളിലും കോലങ്ങളിലും ആടുന്ന പടയണിയുടെ രാത്രിയായിരിക്കാം കവിയുടെ മനസ്സിൽ ഉണരുന്നത്. ആ രാത്രി യെയായിരിക്കും കാട്ടാളന്റെ മനസ്സിൽ തുടികൊട്ടുന്നത്.

ഈ രാത്രിയുടെ വന്യമായ സന്തോഷം പങ്കിട്ട നാളുകൾ കാട്ടാ ളൻ ഓർക്കുന്നു. ആ രാത്രിക്ക് ചിലങ്കകൾ കെട്ടിയത് കാറ്റായിരു ന്നു. തരിവള മുട്ടിയത് കാട്ടാറും. തണൽമരങ്ങളുടെ ചുവട്ടിൽ കാലത്തികൾ ചുവടൊത്തു കളിക്കുന്നു. ഈ കാടത്തികളെ വർണ്ണിക്കുന്നത് ആദിമ ദ്രാവിഡ സൗന്ദര്യത്തിന്റെ വന്യതയോടെ യാണ്. അവരുടെ ശരീരം കരിവീട്ടി മരത്തിന്റെ കാതൽ. (മര ത്തിന്റെ ഉൾഭാഗത്തെ കറുപ്പ് നിറവും നിറചാരുതയും ചേർന്ന ഉറപ്പുള്ളത്) കൺപീലികൾ കൊണ്ടൊരു കാട് വളർന്നിരിക്കുന്നു. കവിളത്ത് അഴകേഴും വീണിരിക്കുന്നു. മുടി കെട്ടഴിഞ്ഞ് ഉണർന്നി രിക്കുന്നു. ഉടല് ഇളകി അരക്കെട്ട് ഇളകി മുലകൾ ഇളകി ഉയർന്നും താഴ്ന്നും കാർമേഘം പോലുള്ള നിറമുള്ള മുടികൾ ചിതറിയുമാണ് കാടത്തി കളിക്കുന്നത്. ഈ സമയങ്ങളിൽ ഈ നൃത്തം കണ്ട് ആസ്വദിച്ച് മുളനാഴിയിൽ പഴഞ്ചാറ് നിറച്ചത് ഒരു മോന്നു മോന്തി ലഹരി പിടിച്ചവനായിരുന്നു കാട്ടാളൻ.

തുടർന്നുള്ള ഭാഗങ്ങളിൽ കാട്ടാളൻ ഇന്നിന്റെ അവസ്ഥയെ ചിന്തിക്കുന്നു. കാട്ടാളത്തികളുടെ നൃത്തം ആസ്വദിച്ചിരുന്ന താൻ ഇന്നെവിടെ? എന്റെ കിടാങ്ങളെവിടെ? അവർ തേൻ കൂട്ടുകൾ തേടിപ്പോയ എന്റെ ആൺകുട്ടികളായിരുന്നു. പൂക്കുട നിറ യ്ക്കാൻ പോയ പെൺകുട്ടികളായിരുന്നു എന്റെ കിടാങ്ങൾ. അമ്മിഞ്ഞ കുടിച്ച കുഞ്ഞ് തന്നുടെ ചുണ്ടത്തൊട്ടിയ ആമ്പൽ പൂമൊട്ടുകളായ കൊച്ചരിപ്പല്ലുകളെവിടെ?

ഇപ്പോൾ ഈ വനത്തിലുയരുന്ന കരിഞ്ഞമണം തളിരെല്ലുകൾ കരിയുന്നതിന്റെതാണോ? മലകൾ ഉരുകിയൊലിക്കുന്ന നിറങ്ങ ളാണോ ദിക്കുകളിൽ നിറയുന്നത്? ഈ ഘട്ടത്തിൽ ഈറ്റപ്പുലി മുരളുന്ന കാട്ടാളന്റെ കണ്ണിൽ നിന്നും ഒരു തീത്തുള്ളി ഊറിയ ടർന്നു, കരളിൽ നുറുങ്ങിപ്പോയ നട്ടെല്ല് നിവർന്ന് കാട്ടാളൻ എഴു ന്നേറ്റു. ചുരമാന്തിയെഴുന്ന കരുത്തിന്റെ തിരമാലകൾ ചീറിയലച്ചു. കാട്ടാളന്റെ തകർന്ന ഹൃദയം ഈ വരികളിൽ വ്യക്തമാണ്. സ്വന്തം വീര്യം നഷ്ടപ്പെടുത്തേണ്ടി വന്ന കാട്ടാളന്റെ കരളിന്റെ ദൈന്യത അവന് അറിയാം. കാട്ടാളന്റെ ഇന്നത്തെ ദാരുണമായ അവസ്ഥക്ക് മുമ്പിലാണ് വായനക്കാർ വന്നു നിൽക്കുന്നത്.

കാട്ടാളന്റെ സ്വത്വം ഉണർന്നു പ്രവർത്തിക്കുന്നു. തുടർന്നുള്ള വരികളിൽ കാട്ടാളൻ തന്റെ പ്രദേശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചു പിടിക്കലിനായി ശക്തി സംഭരിക്കുന്നു. കൽമഴു എടുത്ത് വേട്ടക്കാരുടെ കൈകൾ വെട്ടുമെന്ന് അറിയിക്കുന്നു. മല തീണ്ടി അശുദ്ധമാക്കിയവരെ തലയില്ലാതെ ഒഴുക്കണം. മരങ്ങളരിഞ്ഞ് എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാലകൾ എടുത്ത് ജഗ ത്തിൽ (ലോകത്തിൽ) തൂക്കിയിടും. കൊരല് ഊരിയെടുത്ത് കുഴ ലൂതി വിളിക്കും. ഈ സമയങ്ങളിൽ മത്താടി മയങ്ങിയ ശക്തി കൾ എത്തുമ്പോൾ കുലവില്ലിൽ പ്രാണന്റെ ഞരമ്പുകൾ പിരിച്ച ഞാണ് ഏറ്റി ഇടിമിന്നലൊടിച്ച് അഗ്നിത്തിരയുതിർത്ത് അത് കരി മുകിലിൽ ചെന്നുരഞ്ഞ് പേമാരിയായി പെയ്യും. ആ മഴ മഴ യായി പൊടിവേരുകൾ മുളപ്പിക്കും. പടരുന്ന മുള പൊട്ടി വിളി ക്കും, സൂര്യന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയരും. വനത്തിന്റെ സുഭഗത ആടിത്തെളിയും, വനമൂർച്ചയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാതാകും. താനന്നു ചിരിക്കുമെന്ന് കാട്ടാ ളൻ ഉറച്ചു പറഞ്ഞു.

Kerala Plus Two Malayalam Question Paper March 2022 with Answers

Question 34.
‘അഗ്നിവർണന്റെ കാലുകൾ’ നാടകത്തിലെ സാമൂഹിക വിമർശനം സമകാലിക പ്രസക്തിയുള്ളതാണോ? നാടക സന്ദർഭ ങ്ങൾ വിശകലനം ചെയ്ത് സ്വാഭിപ്രായം വ്യക്തമാക്കുക.
Answer:
പൗരസ്ത്യവൈയ്യാകരണന്മാരാണ് ‘ധ്വനി’ സിദ്ധാന്തത്തിന്റെ ഉപ ജ്ഞാതാക്കൾ. പ്രതീകവൽക്കരിക്കുക, അതിലൂടെ ധ്വനിപ്പിക്കുക ഇവ രണ്ടുമാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ. പറയാൻ കരുതി വെയ്ക്കുന്നത്, നേരെ പറയാതെ പ്രതീകങ്ങൾ ഉപയോഗിച്ച് അവ തരിപ്പിക്കുക. പ്രതീകവൽക്കരിക്കുക. അങ്ങനെ എന്താണോ പറ യേണ്ടത് അതിന്റെ ‘ധ്വനി’ അനുവാചകനിൽ സൃഷ്ടിക്കുക. പാശ്ചാത്യ സിദ്ധാന്തങ്ങളിലെ സിംബോളിസത്തിനോട് കൂടുതൽ ചായ്വ് പ്രകടിപ്പിക്കുന്ന ഒരു പൗരസ്ത്യ സിദ്ധാന്തമാണ് ‘ധ്വനി സിദ്ധാന്തം’

‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന കാവാലത്തിന്റെ നാടക ത്തിലേക്ക് കടന്നുവരുമ്പോൾ ഈ ധ്വനിപാഠത്തിന്റെ ശ്രമങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും. ധ്വനിയുടെ കരുതലുകൾകൊണ്ട് നിർമ്മിതമാണ് ‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന തനതുനാടകം. ‘തനതുനാടകം’ നാടകമായതുകൊണ്ട് തന്നെ നൃത്തത്തിനു കൂടു തൽ പ്രാധാന്യം കൊടുത്തുതന്നെയാണ് കാവാലം നാരായണ പണിക്കർ ഈ നാടകം അണിയിച്ചൊരുക്കിയിരിക്കുന്നത്.

അധികാരപ്രമത്തതയെ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചി രിക്കുന്നു ഈ നാടകത്തിൽ. അധികാരത്തിന്റെ ഇടനാഴികളിലെ അളവറ്റ ജീർണ്ണതയെയും തുറന്നു കാണിക്കുന്നതാണ് നാടകം.

ഈ നാടകത്തിലെ ഏറ്റവും വലിയ അധികാര ചിഹ്നമായി അവ തരിപ്പിക്കപ്പെടുന്നത് അഗ്നിവർണ്ണന്റെ കാലുകളെയാണ്. പ്രതീക വൽക്കരിക്കുന്ന ഏറ്റവും വലിയ ചിഹ്നം. അധികാരത്തിലേക്ക് ചുവടുവെയ്ക്കുന്നതും, ശത്രുക്കളെ അടിച്ചമർത്തി അധികാരം കൈയ്യടക്കുന്നതും, ധാർഷ്ടത്തിന്റേയും, ഗർവ്വിന്റേയും പ്രതിക മായ കാലുകൾ ആണ്. വണങ്ങാൻ ഏറ്റവും അനുയോജ്യമായി കരുതിപ്പോരുന്നതും ഈ കാലുകളെ തന്നെയാണ്. വണങ്ങാനും, വരുതിയിൽ നിർത്താനും ഈ പാദങ്ങൾ തന്നെയാണുള്ളത്. അധി കാരത്തിന്റേയും, രാജ്യഗർവ്വിന്റേയും, ഭക്തിയുടേയും പ്രതീകം.

നാടകരംഗത്തിലെ വിദൂഷകന്റെ വാക്കുകളിൽ ഈ പരമ്പര വിരുദ്ധ അവസ്ഥ തെളിഞ്ഞു കാണും. അയോധ്യയിലെ രാജാക്കന്മാരായ സ്ത്രീപുരുഷന്മാരെ വിദൂഷകൻ ക്ഷണിക്കു കയാണ്. തന്റെ തലയിൽ വിശ്രമിക്കുന്ന സ്ഥിതി ചെയ്യുന്ന പാദ ങ്ങൾ വണങ്ങുന്നതിനുവേണ്ടി. രാജഭരണത്തിന്റെ കനത്തഭാരം തലയിലേറ്റി നിൽക്കുമ്പോഴും, ഭക്തിപൂർവ്വം വണങ്ങേണ്ടിവ രുന്ന ഒരു ദുരവസ്ഥ അവിടെ തെളിയുന്നുണ്ട്. കണ്ടു പഴകിയ കാലുകളെന്ന ആ പ്രയോഗത്തിൽ നിന്ന് ഒരു കാര്യം വ്യക്ത മാണ്. രാജഭരണത്തിന്റെ ഏകാധിപത്യത്തിന്റെ കനത്ത കാൽപാദങ്ങൾ ഇതാ ഈ ജനാധിപത്യത്തിലേക്കും പരമമായ പ്രവേശനം ചെയ്തിരിക്കുന്നു. കണ്ടു പഴകിമടുത്ത അവസ്ഥ കൾ തിരിച്ചുവരാൻ തുടങ്ങിയിരിക്കുന്നു.

രാജാവ് എന്നും അനിഷേധ്വനാണ്. എല്ലാ തീരുമാന ങ്ങളുടേയും തമ്പുരാൻ, തിരുവായ്ക്ക് എതിർവാ ഇല്ലാത്ത കാല ഘട്ടം. ഭരണം എന്നത് ഒരു പ്രതീകാത്മകയജ്ഞമായിതിരുന്നു. ജീവിതത്തിന്റെ സിംഹഭാഗവും ആരെയും കാണാതെ, കാണാമ റയത്തിരുന്ന് തന്റെ അജ്ഞാശക്തിയാകുന്ന ബിംബങ്ങൾകൊണ്ട് ഭരണം നടത്തുക. ഈ ആധുനിക കാലത്തും ചില ഏകാധിപ തികൾ ഇങ്ങനെതന്നെ പെരുമാറുന്നുണ്ട്. കാലദേശഭേദങ്ങൾ ഒരിക്കലും അതിന്റെ സ്വഭാവത്തെ മാറ്റിയിട്ടില്ല. ഏകാധിപത്യവും, സ്വജനപക്ഷപാതവും, അധികാരവടംവലിയും, ധൂർത്തും, പിന്നെ അതിന്റെയൊക്കെ പരിണതഫലമായി ഉണ്ടാകുന്ന ഭരണജീർണ്ണ തയും എന്നും എല്ലാകാലത്തും ഒരുപോലെയാണ്. ചരിത്രത്തിന്റെ താളുകളിലാണെങ്കിലും, ഇന്നിന്റെ വർത്തമാനങ്ങളിലാണെങ്കിലും.

ഈ പൊതുസ്വഭാവത്തിന്റെ തുടർച്ചയെ, അത് ഉയർത്തുന്ന വെല്ലുവിളികളെ ഈ നാടകം പരോക്ഷമായി ചർച്ചചെയ്യുന്നുണ്ട്. കാലുകൾ മാത്രം ഉപയോഗിച്ച് തന്റെ രാജ്യത്തെ മുന്നോട്ട് നയി ക്കുന്ന ഒരു സ്വേച്ഛാധിപതി. അല്ലെങ്കിൽ ഭരിക്കാനുള്ള സമയം കൂടി ഭോഗാസക്തനായി ചിലവഴിക്കുന്ന ഒരു രാജാവ്. പ്രജാ തൽപരൻ എന്നതുപോകട്ടെ, ഒരു വ്യക്തിയായി കൂടി കാണാൻ കഴിയാത്തത് അപക്വമായ മനസ്സുകൾ. ഇങ്ങനെയുള്ള പേ ത്തുകളുടെ കൂടി ചരിത്രമാണ് കഴിഞ്ഞകാലം പകർന്നുതരുന്ന ത്. രാജാവിന്റെ കാലുകൾ, വണങ്ങാനും, വരുതിയിൽ നിർത്താനും ഉള്ള ഒരു ഉപകരണമായിതീരുന്നു. അങ്ങനെ ഒരു നിഴൽ നാടകത്തിനു പിന്നിലുള്ള ഉപജാപകസംഘത്തെയും ഈ നാടകം തുറന്നു കാട്ടുന്നുണ്ട്. അതിന് ഏറെ ഉദാഹരണങ്ങൾ നാം ചരിത്രത്തിൽ കണ്ടിട്ടുണ്ട്. വാളെടുത്തവർ മുഴുവൻ കൽപ്പി ക്കുക. അധികാരവടംവലി. ആരാണ് വലിയവൻ എന്ന മൂപ്പിളമ തർക്കം. പൊതുജനം കഴുതകളായിതന്നെ തുടരുന്ന അവസ്ഥ എന്നിങ്ങനെ.

സമകാലീന രാഷ്ട്രീയ, സാമൂഹിക അവസ്ഥകളിലേക്ക് പറി ച്ചുനടുമ്പോൾ മാത്രമേ, ഈ നാടകത്തിന്റെ പ്രതീകാർത്ഥം പൂർണ്ണ മാകുന്നുള്ളു. രാജാവ് നഗ്നനാണെന്നു പറയാൻ ആളില്ലാത്ത അവസ്ഥ, രാജാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് പകരു ന്നതിന് നാം ദൃക്സാക്ഷികളാണ്.

പ്രജാതൽപരൻ, പ്രജകളുടെ കൺമുന്നിൽത്തന്നെ ഉണ്ടാകും എന്നു മാത്രമല്ല, അവരുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ വേഷം ച്ഛന്നനായി പ്രജകളുടെ ഇടയിൽ സഞ്ചരിക്കാനും തയ്യാറാകുന്നു. അഗ്നിവർണ്ണൻ ആധുനികരായ ചില ഏകാധിപതികളുടെ അതേ ഛായയിൽ വാർത്തെടുക്കപ്പെട്ട കഥാപാത്രമാകുന്നു. അഗ്നി വർണ്ണന്റെ കാലുകൾ നൽകുന്ന ധ്വനിപാഠം അതാണ്. അതായത് എപ്പോഴും എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെട്ട് തങ്ങളുടെ ഭരണാധികാരി എന്നൊരു അജ്ഞാതമായി പ്രജകളിൽ ജനങ്ങ ളിൽ സൃഷ്ടിക്കുക എന്ന ഒരു ഫോബിയ!

ആ ഒരു ഭീതിയിലലിഞ്ഞും, നടുങ്ങിയും ഒരു ജനതതി തങ്ങ ളുടെ ജീവിതകാലം മുഴുവനായും കഴിച്ചുകൂട്ടുന്നു. ഭയം മനു ഷ്യനെ അടിമയാക്കും. അധികാരത്തിന്റെ ക്രൂരമായ അവസ്ഥക ളുടെ അടിമ. ആരാണ് ഞങ്ങളുടെ രാജാവ്. ആർക്കും അറിയി ല്ല. ഒരു പേരല്ലാതെ കാണുന്ന കാലുകളല്ലാതെ മറ്റൊന്നും അറി യില്ല. അറിവില്ലായ്മയും മറ്റൊരു തരത്തിലുള്ള അടിമത്വം തന്നെ. അജ്ഞതയും, ഭയവും മൂലം അടിമകളാക്കപ്പെട്ട ഒരു ജനസമു ഹത്തെ എങ്ങനെ വേണമെങ്കിലും ചുഷണം ചെയ്യാം. അവർക്കു തന്നെ സംശയമുണ്ട്. അഗ്നിവർണ്ണൻ എന്നൊരു രാജാവുണ്ടോ?

രാജാവ് മരിച്ചുവോ? അല്ലെങ്കിൽ ആരായിരിക്കും രാജാവ്? പര സ്പരം കാണുന്നവരിൽ തന്നെ സംശയത്തിന്റെ പത്തികൾ വിരി യുന്നു. എന്തെങ്കിലും പറയാൻ ജനങ്ങൾ മടിക്കുന്നു. തങ്ങളുടെ മുന്നിലെത്തുന്ന ഓരോ അധികാര സ്ഥാനങ്ങളുടേയും നേരെ പകച്ചു നോക്കാൻ വിധിക്കപ്പെട്ടവരാണവർ. സംശയത്തിന്റെ മുന കൾ പരസ്പരം എ് നിൽക്കുന്നവർ. അവരെ സംബന്ധിച്ചിട ത്തോളം അസ്തിത്വ പ്രശ്നം എന്നൊരു വെല്ലുവിളി കൂടിയാണത്. തങ്ങളുടെതന്നെ അസ്തിത്വം അനിശ്ചിതത്വത്തിലാണവർക്ക്, കാര ണം, നുണകളുടെ ഒരു മായാലോകത്താണവരുടെ വാസം. കണ്ടതു കണ്ടില്ലെന്നും, കാണാത്തത് ഉണ്ട് എന്നും വിശ്വസിക്കാൻ ബാധ്യസ്ഥർ. അല്ലെങ്കിൽ അങ്ങനെയാണ് യാഥാർത്ഥ്യം എന്ന് പഠി പിച്ചുവെച്ചിരിക്കുന്ന നിർബന്ധിത ജീവിതസാഹചര്യത്തിൽ പെട്ട്, ആശയക്കുഴപ്പത്തിന്റെ ചുഴിയിൽ മുങ്ങിത്താഴുകയാണവർ. ആ ഒരു അവസ്ഥയെ പ്രതീകവൽക്കരിക്കുകയാണ് കാവാലം നാരാ യണപ്പണിക്കർ. ചരിത്രഭേദം ചമയ്ക്കുകയാണ് നാടകകൃത്ത്.

Kerala Plus Two Malayalam Question Paper March 2022 with Answers

Question 35.
“ആൺഗൗളിയുടെ നിഴലിൽ നിന്ന് സ്വതന്റെത വ്യക്തിത്വത്തിലേ ക്കുള്ള പെൺഗൗളിയുടെ വളർച്ചയാണ് ‘ഗൗളിജന്മം’ എന്ന കഥ യിൽ കാണുന്നത്.” – ഈ നിരീക്ഷണത്തെ മുൻനിർത്തി ശകു ന്തള, ശീലാവതി എന്നീ സ്ത്രീ കഥാപാത്രങ്ങളെ പെൺഗൗളിയു മായി താരതമ്യം ചെയ്യുന്ന ഉപന്യാസം തയ്യാറാക്കുക.
Answer:
കണ്ണാടി കാണുമോളവും എന്ന കവിതാഭാഗത്ത് മകനായ ഭര തനോടൊപ്പം ശകുന്തള ദുഷ്യന്തനെ തേടി വരുന്നതാണ് സന്ദർഭം: ദുഷ്യന്തൻ ശകുന്തളയോട് പറയുന്നതാണ് ആദ്യം കാണുന്നതു്. സ്ത്രീകൾക്ക് അഹങ്കാരം അധികമുണ്ടെന്ന് കേട്ടു കേൾവി മാത്ര മേയുള്ളൂ. ഇപ്പോൾ മുന്നിൽ നിൽക്കുന്ന ശകുന്തളയെപ്പോലെ മുമ്പ് കണ്ടിട്ടില്ല. നീ കുലടയാണ്. പക്ഷേ എന്നോട് വന്ന് നീ കുല നയെന്ന് അലസമായി ആലാപം ചെയ്യുന്നത് ഒരിക്കലും അരുത്. അരുത് (അലം അലം). നിനക്ക് സുവർണ്ണമായ മണിയും മനോ ഹരമായ ആഭരണങ്ങളും വസ്ത്രങ്ങളും വേണ്ടുവോളം തരാം. അത് കിട്ടിയാൽ നിനക്കു ചേർന്ന ദിക്കിൽ പോയി കഴിയണം. ഇവിടെ നിന്ന് കാലം കഴിക്കേണ്ടതില്ല. മാത്രമല്ല നീ കുയിൽപ്പെട പോലെ മറ്റുള്ളവരാൽ വളർത്തപ്പെട്ടവളാണ്. നീ വേഗം പോയ്ക്കോളൂ. നിന്നെ കാണുന്നത് എനിക്ക് ഇഷ്ടമല്ല.

ദുഷ്യന്തൻ ഇപ്രകാരം പറഞ്ഞതിൽ ശകുന്തളക്ക് മൂന്ന് കു ങ്ങൾ ആരോപിക്കുന്നു. അവൾ അഹങ്കാരിയാണ് ധാർഷ്ടമു ള്ളവൾ. അവൾ പെരും കള്ളിയാണ് (കുലടയായിട്ടും അവൾ വളരെ അനായാസമായിട്ടാണ് കുലീനയെന്ന് ആലപിക്കുന്നത്). മാത്രമല്ല കുലടയാണ്.

ഇപ്രകാരത്തിലുള്ള ശകുന്തളയ്ക്ക് സുവർണമണിയും മുക്താഭരണങ്ങളും വസ്ത്രങ്ങളും നൽകുന്നത് പാരിതോഷികം എന്ന നിലയിലാണോ? അല്ല. സുവർണ്ണമണിയെന്നത് സ്വർണ്ണമ ണിയല്ല; നല്ല വർണ്ണമുള്ള മണിയാണത്. ഇത് ഏതെങ്കിലും പ്രത്യേക വസ്തുവിനെ സൂചിപ്പിക്കുന്നതോയെന്നറിയാൻ എഴു അച്ഛന്റെ കാലത്തിലേക്ക് പോകണം. ആഭരണങ്ങളും വസ്ത്ര ങ്ങളും വേണ്ടുവോളം നൽകുന്നത് രാജധർമ്മമാണ്. പ്രജയായ ശകുന്തളയെ സംരക്ഷിക്കേണ്ടതും രാജാവ് തന്നെ. അതിനാൽ ശകുന്തളയ്ക്ക് നൽകുമെന്ന് പറയുന്നവ പാരിതോഷികമല്ല; പകരം ജീവനാംശമാണ്.

നിനക്കൊത്ത ദിക്കിൽ ‘പൊയ്ക്കൊള്ളാൻ ശകുന്തളയോട് ആവശ്യപ്പെടുന്നതിൽ എഴുത്തച്ഛന്റെ കാലഘട്ടത്തിൽ ഉണ്ടായി രുന്ന സാംസ്കാരികമായ അധഃപതനം കാണുന്നുണ്ട്. കുലടയാ യവർ വേശ്യയാണ്; കുലം അടച്ചവളാണവൾ. വേശ്യകൾക്ക് പ്രത്യേകമായ ഇടങ്ങൾ എഴുത്തച്ഛന്റെ കാലത്ത് ഉണ്ടായിരുന്നു.

തേവിടിശ്ശി സമ്പ്രദായം കേരളത്തിൽ വളരെ മാന്യമായി നിലനിന്നി രുന്നു. 12 കൊല്ലത്തിലൊരിക്കൽ വേശ്യകൾ ഒരുമിച്ചു കൂടുന്ന ചന്ദ്രോത്സവം കേരളത്തിൽ ഉണ്ടായിരുന്നു. കേരളത്തിന്റെ ധാർമ്മി കമായ തകർച്ചയുടെ കാലഘട്ടത്തിലാണ് ഭക്തിപ്രസ്ഥാനത്തിന്റെ കവിതകളുമായി എഴുത്തച്ഛൻ വരുന്നത്. ‘നീ നിനക്കൊ ദിക്കിനു പൊയ്ക്കോള്ളണം? എന്നതിൽ ഈയൊരു സാമൂഹ്യാ ന്തരീക്ഷമായിരിക്കാം എഴുത്തച്ഛന്റെ തൂലികയിൽ കടന്നുവരു ന്നത്.

തുടർന്ന് സുന്ദരിയായ ശകുന്തള പിന്നെയും പറഞ്ഞു. ദുഷ ന്തന്റെ നിന്ദാവാക്കുകൾ കേട്ടിട്ടും വളരെ മയമാർന്ന രൂപത്തിലാണ് ശകുന്തള മറുപടി പറയുന്നത്. മറ്റുള്ളവരിൽ കടുകിനോളം മാത്രം ചെറുതായ ദോഷങ്ങൾ അപ്പപ്പോൾ ദുഷ്യന്തൻ കാണുന്നു. എന്നാൽ ദുഷ്യന്തൻ സ്വന്തം തെറ്റുകൾ സ്വയം കണ്ടാലും അത് ആയതിന്റെ വലിപ്പത്തിൽ ഗജമാത്രം), ഗൗരവത്തിൽ ഒരിക്കലും കാണില്ല. ഇത് പണ്ഡിതന്മാർക്കുപോലും സംഭവിക്കുന്ന ശീലമാ ണ്. നിന്റെ ജന്മത്തേക്കാൾ എന്റേത് ശ്രേഷ്ഠമാണ് കുലമഹിമയാണ് ഇവിടെ പറയുന്നത്. ശകുന്തള അപ്സരസ്സിന്റെ പുത്രിയാണല്ലോ. മേദിനിയിലും (ഭൂമിയിലും അന്തരീക്ഷത്തിലും വ്യത്യാസമില്ലാതെ ഒരുപോലെ എനിക്ക് സഞ്ചരിക്കാം.

ഇങ്ങനെ നമ്മൾ തമ്മിൽ എത്ര മാത്രം അന്തരമുണ്ടെന്ന് അങ്ങ് അറിയുക വേണം. സ്വന്തം ജന്മം ശ്രേഷ്ഠമാണെന്ന് ശകുന്തള പറയാൻ കാരണം എന്താണ്? കുലട എന്ന് കേട്ടപ്പോൾ അതിൽ ശകുന്തളയ്ക്കും പിതാവിന്റെ ഋഷികു ലത്തിനും, അമ്മയായ മേനകയുടെ ദേവകുലത്തിനും അപമാന മുണ്ടായി. ശകുന്തള അവിടെ ശക്തമായി പ്രതികരിക്കുകയാണ്. പുരിഷാധിപത്യത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം നടത്തു കയാണ്. അതാണ് ശകുന്തളയെ സ്വന്തം ജന്മം അറിയിക്കാൻ പ്രേരി പിച്ചത്. പർവ്വതവും കടുകും തമ്മിലുള്ള അന്തരം നമ്മൾ തമ്മിലു ണ്ട്. അല്ലയോ രാജാവേ! അങ്ങ് ഒട്ടും സാരജ്ഞനല്ലെന്ന് ഓർക്കുക വേണം. വിരൂപന്മാർ കണ്ണാടി കാണുന്നതുവരെ സുന്ദരന്മാരെന്ന് വിചാരിക്കുന്നു. സ്വന്തം കുറ്റം അറിയില്ല. മറ്റുള്ളവരുടേത് പറഞ്ഞു നടക്കും. കുറ്റങ്ങളില്ലാത്തവൻ കുറ്റങ്ങളുള്ളവരെപ്പോലും നിന്ദി .

ക്കില്ല. കാട്ടാന (മദയാന) ചളിയിൽ കുളിക്കുന്നതിൽ ഇഷ്ടപ്പെടു ന്നു നല്ല ജലത്തിൽ കുളിച്ചാലും ആനയ്ക്ക് അതാണ് ഇഷ്ടം. നല്ല ജനങ്ങളെ നിന്ദിച്ചാണ് ദുഷ്ടജനങ്ങൾ സന്തോഷിക്കുന്നത്. നല്ല ജനങ്ങൾ ദുഷ്ടന്മാരെപ്പോലും നിന്ദിക്കില്ല. സത്യവും ധർമ്മവും വെടിഞ്ഞീടിന പുരുഷനെ സർപ്പത്തേക്കാൾ പേടിക്കേണ്ടതാണ്. പണ്ഡിതന്മാർ ഇത്തരക്കാരെ ഗുണദോഷങ്ങൾ ഉപദേശിച്ചാലും ഈ മൂർഖന്മാർക്ക് അശുഭമായേ തോന്നു. നല്ലവൻ നല്ലത് അറി യും. അരയന്നം വെള്ളത്തെ വെടിഞ്ഞ് പാലിനെ കുടിക്കുന്നതു പോലെയാണിത്. ശകുന്തള ഇപ്രകാരമെല്ലാം പറയുന്നു. സ്ത്രീത്വ ത്തിന്റെ ശക്തമായ പ്രതിഷേധ സ്വരമാണിവിടെ കാണാനാകുന്ന ത്. തുടർന്ന് ആകാശത്ത് അശീരീരിയുണ്ടാവുകയും ദേവസ്ത്രീക്ക് തുല്യയായ കണ്വപുത്രിയുടെ കൂടെ നിന്റെ പുത്രനെ, രാജ്യഭാരം ഏൽപ്പിക്കുകയെന്ന അശീരീരി കേട്ട ദുഷ്യന്തൻ ശകുന്തളയെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ശകുന്തള തന്റെ ഭർത്താവി നോടും പുത്രനോടും കൂടി സന്തോഷപൂർവ്വം ജീവിച്ചു.

ഗ്രേസിയുടെ ഗൗളിജന്മം എന്ന കഥയിൽ സ്ത്രീയുടെ സഹ നവും ചെറുത്തുനില്പും സർഗ്ഗാത്മകമായി ആവിഷ്ക്കരിച്ചിരിക്കു ന്നു. ഗൗളിജന്മത്തിൽ തികച്ചും വ്യത്യസ്തമായൊരു കാലഘട്ടവും സ്ത്രീ ജീവിതവും കാണാം. ഗൗളിയിലൂടെ ഗ്രേസി പുതിയ കാല ത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയെ കാണിക്കുന്നു. പെൺഗൗളി അറിവ് കുറഞ്ഞവളാണ്. ഭർത്താവിനെ ആദരിക്കുന്നവളാണ്. ആൺഗൗളി പറഞ്ഞവയിൽ നിന്നും സ്ത്രീജീവിതത്തിന്റെ സ്വത ലോകത്തെക്കുറിച്ച് പെൺഗൗളി സ്വന്തമായൊരു ജ്ഞാനം ഉണ്ടാക്കുന്നു അതിൽ അവൾ ജീവിക്കാൻ തീരുമാനിക്കുന്നു. ആൺഗൗളിയെ ജീവിതത്തിൽ നിന്നും പുറത്താക്കുന്നു.

പെൺഗൗളി ജീവിതത്തിൽ പുതുമ തേടുകയും ഭർത്താവിൽ നിന്നും ഒഴിഞ്ഞ് മാറുകയും ചെയ്തു. അവൾ കണ്ടെത്തിയ സ്ത്രീ ജീവിതത്തിന് ദാമ്പത്യത്തിന്റെ ചട്ടക്കൂട് ഇല്ലാതാകുന്നു. അവർ സ്വന്തം കണ്ടെത്തലുകൾക്കും സ്വന്തം ജീവിതത്തിനും പ്രാധാന്യം നൽകുന്നു. ദാമ്പത്യം ഒരു ബന്ധനമാകുവാൻ അവൾ ആഗ്രഹി ‘ ക്കുന്നില്ല. കുഞ്ഞുങ്ങൾ ഉണ്ടാവുന്നതും അവരെ സംരക്ഷിക്കു ന്നതുമാണ് ദാമ്പത്യമെങ്കിൽ പെൺഗൗളി അതിനെതിരായി മാറു ന്നു. സ്ത്രീ ജീവിതംകൊണ്ട് എന്തെല്ലാം ചെയ്യാമെന്ന് അറിയാൻ പെൺഗൗളി തീരുമാനിക്കുന്നു. കുഞ്ഞുങ്ങളെ നോക്കുന്നതും ഭർത്താവിനായി അവരെ സംരക്ഷിക്കുന്നതും ഒടുവിൽ ഭർത്താ വിന്റെ പേരിൽ അവർ അറിയ പ്പെടുകയും ചെയ്യുന്നത് പെൺഗൗളി ഇഷ്ടപ്പെടുന്നില്ല. അവൾ പുതിയ അനുഭവങ്ങൾ നേടാനായി യുവതിയുടെ ബാഗിലേക്ക് ചാടിക്കയറിയത് ആൺഗൗളിയുടെ ജീവിതത്തിൽ നിന്നും ഒരു ഇറങ്ങിപ്പോക്കാണ്.

പെൺഗൗളിയുടെ കാലഘട്ടം നാഗരികമാണ്. സ്ത്രീ സ്വാത ന്ത്ര്യത്തിന്റെ പുതിയ മേഖലകളിലേക്ക് അവൾക്ക് പ്രവേശിക്കാൻ കഴിഞ്ഞത് ആശുപത്രിയിലെ സാഹചര്യമാണ്. സന്ദർശകയുടെ സംസാരത്തിൽ നിന്നും പെൺഗൗളി ചിലത് ഗ്രഹിച്ചു. ബോധോ ദയം നേടിയ ബുദ്ധന്റെ അറിവ് അടുക്കള പണി ചെയ്യുന്ന സ്ത്രീക്കുണ്ടെന്ന് അത് കണ്ടെത്തി. പെൺഗൗളി ഈ സാഹചര്യ ത്തിൽ ദാമ്പത്യം ഉപേക്ഷിക്കുന്നു.

ദാമ്പത്യം ഒരു വ്യവസ്ഥിതിയാണ്. അതിൽ കേന്ദ്രം പുരുഷനാ ണ്. അവന്റെ കുഞ്ഞുങ്ങളെ വളർത്തുകയാണ് അവൾ ചെയ്യേണ്ടത്. പുരുഷനെ കേന്ദ്രീകരിച്ചുള്ള ഈ വ്യവസ്ഥിതിയിലേക്ക് ആൺഗൗളി ക്ഷണിക്കുമ്പോൾ പെൺഗൗളി അതിനെ നിരസിക്കുന്നു. ഇത് ശകു ളയ്ക്ക് സാധിച്ചില്ല. അത് പെൺഗൗളിയെ വ്യത്യസ്തയാക്കുന്നു.

ബോധോദയം ലഭിച്ച ശ്രീബുദ്ധൻ ഭാര്യയേയും പുത്രനേയും ഉപേ ക്ഷിച്ചതുപോലെ തിരിച്ചറിവുണ്ടായ പെൺഗൗളി ആൺഗൗളിയൊ ത്തുള്ള ദാമ്പത്യം അവസാനിപ്പിക്കുന്നു.

ശാസ്ത്രകാലഘട്ടത്തിലും ഗൗളിയുടെ ചിലയ്ക്കൽ കേട്ട് വിശ്വ സിക്കുന്നുണ്ടെങ്കിലും ആധുനിക കാലഘട്ടത്തിലെ ചില സാഹ ചര്യങ്ങൾ സ്വതന്ത്രചിന്തയ്ക്കും അവയുടെ സാധ്യതക്കും അവ സരം നൽകുന്നുണ്ട്. അതാണ് പെൺഗൗളിക്ക് ജീവിതം നൽകി യത്. ദാമ്പത്യം ഒരുതരം തടവറയാണെന്ന് പെൺഗൗളി അറിയു ന്നു. ശകുന്തളയും പുരുഷ മേൽക്കോയ്മ അറിയുന്നുണ്ട്. ‘എങ്കിലും ആ കാലഘട്ടത്തിൽ പുരുഷൻ തന്നെയാണ് കേന്ദ്രം.

ശീലാവതി ചരിതത്തിലെ ഒരു ഭാഗമാണിത്. ശീലാവതി ചരിതം ഓട്ടൻ തുള്ളലാണ്. ഉഗ്രശ്രവസ്സെന്ന മുനിയെ നന്നായി ശുശ്രൂഷി ച്ചിട്ടും ശീലാവതിയെക്കുറിച്ച് നല്ലത് പറയാത്ത മുനിയെയാണ് കവി താഭാഗത്ത് കാണുന്നത്.

നല്ല കഷായവും നല്ല മുക്കുടിയും ശീലാവതി കൊടുക്കു ന്നുണ്ട്. ഔഷധമാണ് മുക്കുടി. ഇത് ഉച്ചപൂജക്ക് അമ്പലങ്ങളിൽ ഭഗവാന് നൽകുന്ന നിവേദ്യമാണ്. ഇത് വൈക്കത്ത് അമ്പലത്തി മുണ്ട്. ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലുമുണ്ട്. മഞ്ഞും മഞ്ഞുവെയിലും കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകൾ മാറുന്ന ഔഷധമാണിത്. മരുന്നുകൊടുത്തിട്ടും ഒരു മാറ്റവും ഭർത്താവി നില്ല. രോഗം ഔഷധത്തെ വെല്ലുന്നു. ഒരു വറ്റുപോലും തിന്നു ന്നില്ല. വല്ലാതെ ഞാൻ വിഷമിക്കുകയാണ്. ആരോട് പറയും?

ഇല്ലങ്ങളിൽ നടന്നുചെന്ന് തെണ്ടിയിട്ടാണ് നെല്ലും അരിയും കിട്ടുന്നത്. ഭർത്താവ് പറഞ്ഞപോലെ അത് കുത്തി കല്ല് കളഞ്ഞ് വച്ചുകൊടുത്താലും ആൾക്ക് രുചിയില്ല. കൊള്ളിവാക്ക് കേട്ടാൽ ചാവുന്നതാണ് ഭേദം എന്ന് വിചാരിക്കും.

Kerala Plus Two Malayalam Question Paper March 2022 with Answers

എടുത്താലും കൊടുത്താലും അടുത്താലും കുളിച്ചാലും പറഞ്ഞാലും കുറ്റമാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമെ പറയാനുള്ളു. എന്റെ പിറവിയിലെ ജാതകത്തിൽ കുറവ് ഉണ്ട്. എന്നാലും എന്നെ കുറ്റം പറഞ്ഞ് നശിപ്പിക്കുകയാണ് മഹർഷികുലത്തിലെ നാഥനായ എന്റെ ഭർത്താവ്.

ഈ കവിതാഭാഗത്ത് 18-ാം നൂറ്റാണ്ടിൽ കേരളത്തിൽ സംസാ രിച്ചിരുന്ന ഭാഷയെ കണ്ടെത്താം. അവരുടെ സംസാരശൈലി കണ്ടെത്താം. തുള്ളലിന്റെ താളം ആസ്വദിക്കാം. നമ്പ്യാരുടെ ഫലിതം അറിയാം. സാമൂഹ്യവിമർശനം കണ്ടെത്താം. അതിലുപരി യായി അന്നത്തെ കേരളത്തിന്റെ സാംസ്ക്കാരിക നിലയറിയാം.

പുരാണ കഥനം നടത്തുമ്പോൾ ആവതും സാഹചര്യത്തെ കേരളീയമാക്കി മാറ്റുന്ന കവിയാണല്ലോ കുഞ്ചൻ നമ്പ്യാർ. നമ്പ്യാർ കവിതകളിൽ തെളിഞ്ഞു കാണുന്നത് കേരളീയരെയാണെന്ന്
പറയാം.

പാഠഭാഗത്ത് ഇത് പൊതുവെ കുറവാണെന്ന് പറയാം. എ ങ്കിലും പരാതി പറയുന്ന ഭാര്യയുടെ സംസാരവും സങ്കടങ്ങളും അതിലെ വിഷയം അവതരിപ്പിക്കുന്ന രീതിയും നമ്പ്യാർ കേരളീയ ഭവനങ്ങളിൽ കണ്ടതു തന്നെയായിരിക്കാം.

മുക്കുടി കേരളീയമായ ഔഷധമാണ്. അത് വയറിന്റെ അസു ഖങ്ങൾക്ക് നല്ലതാണ്. കഷായം കേരളീയമായ ആയുർവേദ ത്തിലെ മരുന്നാണ്. ഇവ രണ്ടുമാണ് പുരാണത്തിലെ ശീലാവതി നൽകുന്നത്.

നെല്ല് കുത്തി കല്ല് കളയുന്ന കേരളീയ ഭവനത്തെയും കാണാം. ജാതകദോഷം നോക്കുന്ന കേരളീയ രീതിയും ഇതിൽ കാണാം. ഇപ്രകാരത്തിൽ പുരാണകഥയെ കേരളീയമായി ആവി ഷ്ക്കരിക്കുന്നതിൽ കുഞ്ചൻ നമ്പ്യാർക്ക് അനാദൃശമായ പാടവം ഉണ്ടായിരുന്നു.

സ്ത്രീയുടെ ദുഃഖമാണതിൽ പറയുന്നത്. ഭർത്താ വിനുമുമ്പിൽ ഒന്നുമല്ലാതായി മാറുന്ന ഭാര്യയെ ഇവിടെ കാണാം. ഇതും കേരളത്തിലെ സ്ത്രീയായിരിക്കും. ഭർത്താവിന്റെ അധി കാരത്തിനു കീഴിൽ ഞരിഞ്ഞമർന്ന് ഭാര്യയെ ഭർത്താവ് നിരന്തരം കുറ്റപ്പെടുത്തുന്നു. അതും ഒരു സന്യാസി, അപ്പോൾ സമൂഹ ത്തിന് മാതൃകയാകേണ്ടവർ തന്നെ സമൂഹത്തെ തെറ്റുകൾ പഠി പ്പിക്കുന്നുവെന്നാണ് സ്ത്രീ തന്റെ സങ്കടങ്ങളിലൂടെ അറിയിക്കു ന്നത്.

Kerala Plus Two English Board Model Paper 2021 with Answers

Teachers recommend solving Kerala Syllabus Plus Two English Previous Year Question Papers and Answers Pdf Board Model Paper 2021 to improve time management during exams.

Kerala Plus Two English Board Model Paper 2021 with Answers.

Time : 2 1/2 Hours
Maximum : 80 scores

Answer the following questions from 1 to 39 up to a maximum score of 80. (3 × 1 = 3)

(Question Nos. 1 – 3): Read the excerpt from The Three Ls of Empowerment and answer the questions that follow. Each carries 1 score.
Education is the foundation upon which any change is built. Learning helps women to help themselves and break the shackles of exclusion. Nowhere is this more essential than in the developing world. There is an African adage that goes: “If you educate a boy, you train a man. If you educate a girl, you train a village.

Question 1.
Which word in the passge means ‘a well-known phrase expressing a general truth about people or the world”?
Answer:
adage

Question 2.
How can women break the shackles of exclusion?
Answer:
Women can break the shackles of exclusion through , learning.

Question 3.
What does the adage mentioned in the given passage convey?
Answer:
It conveys that when you educate a boy, you educate just one individual, but when you educate a girl, you educate not just one person but a whole community.

Question 4.
Complete the passage given below with suitable words selected from those given in the box.
by, to, of, from, at.

At the end of the day, the profit ….(a)…. their sales is split between them’ and Sammaan. The money
that rickshaw pullers earn ….(b)…. transporting the passengers is solely theirs. The revenues ….(c)…. our rickshaw pullers have increased 30 ….(d)…. 40%.
Answer:
a) from,
b) by,
c) of,
d) to

Kerala Plus Two English Board Model Paper 2021 with Answers

Question 5.
God has given me two ears to listen to others. (Rewrite the sentence, beginning as suggested)
Two ears ______
Answer:
Two ears are given to me by God so that I listen to others.

(Question Nos. 6-8): Read the lines from the poem Rice and answer the questions that follow: (3 × 1 = 3)

Above us, a ‘ship of the sky’ roars northwards, drawing my brother’s loud cries- the Chief Minister’s off like an arrow to the Centre to clamour for more grains, now flying high above the cash corps, now growing tall like the trees, since no one here promotes the farming of rice.

Question 6.
What does‘Ship of the sky’represent? (1)
Answer:
an aeroplane

Question 7.
Whose brother is mentioned in the second line of the given stanza?
Answer:
The brother of the narrator (speaker) of the poem.

Question 8.
Bring out the satrical elements in the given lines.(2)
Answer:
Instead of farming rice in their fields, the people cultivate cash crops. Now there is a shortage of rice in the State and therefore the Chief Minister is flying to the Centre to get rice for the people.

Question 9.
After reading the poem Rice you realize that there is a drastic fall in agricultural crops in your locality also. Draft two suggestions which you think will benefit your village.
a) ______
b) ______
Answer:
a) The people must cultivate agricultural crops like rice.
b) They must also cultivate different vegetables they regularly use.

Kerala Plus Two English Board Model Paper 2021 with Answers

Question 10.
The following passage from the story Matchbox has some errors. Identify them and edit the passage. Nomita pulls the basket of potatoes towards herself and sit down to peel potatoes, and on her mind she keeps think about how she might be able, secretly, to sent her mother few rupees. (4 × 1 = 4)
Answer:
Nomita pulls the basket of potatoes towards her and sits down to peel the potatoes, and in her mind she keeps thinking about how she might be able, secretly, to send her mother a few rupees.

Question 11.
Change the given sentences into indiect speech. Martha: Will the depositors lose much, Robert? Baldwin : The depositors will not lose a cent. (2)
Answer:
Martha asked Robert if the depositors would lose much. Baldwin replied saying that the depositors would not lose even a cent.

Question 12.
Explain the idea conveyed in these lines from the poem Any Woman.
Without me cold the hearthstone stands,
Nor could the precious children thrive. (2)
Answer:
Without a woman there would not be anyfood in the house as nobody cooks. There would be no fire in the hearthstone and it remains cold. The precious children in the home would not grow well without the woman’s active support.

Question 13.
Read the lines given below and answer the questions that follow: (2 × 1 = 2)
“And your mouth is like a section of road that is being worked on ”
a) Name the poet whose linesHfequoted here.
b) Identify a figure of speech used in these lines.
Answer:
a) Ogden Nash
b) simile

Question 14.
Read the following excerpt and answer the questions that follow: (2 × 1 = 2)
“They usually begin to tick just before they go off. So if any of your parcels start making funny noises, you’ll know what to do.”
a) Who is the speaker of this statement?
b) Pick out the phrasal verb from the above passage and write down its meaning.
Answer:
a) The Farmer
b) go off. It means to explqde.

Kerala Plus Two English Board Model Paper 2021 with Answers

Question 15.
Read the excerpt from A Three Wheeled Revolution and answer the questions that follow. (1 score each) (3 × 1 = 3)
According to my proposal, rickshaws were to be redesigned to that the spaces on the vehicles could be sold for the purposes of advertising and brand promotion. Also i indicated that additional revenues bisuits, mobile-cards, and newspapers to the passengers. I won the show and was offered the seed money of Rupees 150 lakhs.
a) Whose proposal is mentioned above?
b) How could a rickshaw puller make additional revenues?
c) Which word/phrase in the passage means ‘money provided to set up or develop a business venture’?
Answer:
a) IrfanAlam’s
b) A rickshaw puller could make additional revenues by selling products like water, juice, biscuits, mobiles cards and newspapers to the passengers.
c) seed money

Question 16.
Choose the appropriate idioms from the box below and fill in the blanks in the sentences given. You may change the forms, if necessary. Once in a blue moon, the last straw, miss the boat, sit on the fence
a) My brother lives in the U.S.A., so I only get to see him _____
b) I sent off my university application at the last minute and nearly _____
c) She criticised the representatives of the union for and failing to make a useful contribution to the argument. (3 × 1 = 3)
Answer:
a) once in a blue moon
b) missed the boat
c) sitting on the fence

Question 17.
Elaborate the idea in the following lines: Good too must have stammered When He created man.
That is why all the words of man carry different meanIngs. (3)
Answer:
A word can have different meanings. Thus if somebody asks you what is the meaning of ‘board’ , you can say a) it is blackboard, b) it is a group of people (as in the Board of Dire’ctors), c) it can mean food (as in the case “I have to pay Rs. 500 p.m. for my boardX jdi)ittcan mean to enter a bus, train plane (as in “Be careful when you board the train). The poet feels tba( God must have stammered when He created man and that is why the words man utters have different meanings. Man can be so many things rolled into one. He can be handsome or ugly, tall or short, fat or thin, kind or cruel, loving or hating, generous or miserly.

Question 18.
A debate‘s being organized in your class on the topic ‘Educated Indian women get the space they
deserve in Society’. Prepare four arguments for! against topic. (4)
Answer:
I don’t think Educated Indian women get the space they deserve in the society.

a) They are not given due representation in the Assemblies, Lok Sabha, Rajya Sabha and the State and Central Ministries. Among our 21 cabinet ministers in the Centre, only 2 are women – Nirmala Sitaraman and Smriti Irani. The PM and 19 of his cabinet members are men! In Kerala there are 20 ministers including the CM. Only two are women – K.K. Shailaja and Mercykutty Amma. ”

b) Women have to spend a lot of time doing home chores and looking after the children.

c) Women have no room (space) of their own and they are not able to bring out their talents.

d) India is still a patriarchal society, where equality of women is a mere dream.

Question 19.
Irfan Alam Visiting your school to inaugurate a panel discussion on ‘Entrepreneurship and Society’ in connection with the Gandhi Jayanthi Celebrations. As you are the school leader it is your responsibility to introduce him to the audience. Prepare the scriptof the welcome/introduction speech. (4)
Answer:
Respected Chairman, Principal, Panellists, dear teachers and students, As the school leader, it is my privilege to Introduce Mr. Irfan Alam who has come into our midst, to inaugurate the Panel Discussion on “Entrepreneurship and Society” in connection with the Gandhi Jayanthi Celebrations. I think he is the-most appropriate person to do that because of his laudable contributions to society as an entrepreneurship and Innovation enthusiast. He took the first step towards entrepreneurship when he was just 13 and started stock market analysis and founded a portfolio management firm.

Later after his college, he won a famous Indian TV reality show, Business Baazigar on ZEE TV. The show was aimed to find people with innovative business ideas and this is where his flagship organization Sammaan first came into existence. Irfan, at present, serves as the Founder and Chairman of Sammaan Foundation, a non-profit Indian company, which organizes the rickshaw-pulling sector.

His rickshaw/cart financial inclusion model has been widely acclaimed and adopted by the Government of Bihar, Jharkhand, Madhya Pradesh and Uttar. Pradesh in India. Sammaan is also a leading primary and emergency ambulance service provider in India. Being a social entrepreneur Mr Irfan has been globally recognized as expert on social entrepreneurship and turning corporate social responsibilities into lucrative socially relevant business opportunities. Sir, you are welcome to our school and we feel very proud to have you in our midst.

Kerala Plus Two English Board Model Paper 2021 with Answers

Question 20.
You have noticed that in recent times food crops have been replaced by cash crops in our state. Write four points to highlight how this is harmful to society. (4)
Answer:
a) As food crops have been replaced by cash crops in our state, we have become dependent on other states for our rice and vegetables.

b) The stuff we buy from the neighbouring states is highly contaminated because of the lavish use of artificial fertilizers, insecticides and weedicides.

c) The cost of essential items has spiralled.

d) Cash crops like cashew demand extensive use of poisonous chemicals like endosulfan. We know in places like Kasargod there are so many endosulfan victims who have to suffer misery during their entire lives.

Question 21.
Prepare a profile of Wangari Maathai from the hints given.
Born : 1 April 1940, Nyeri, Kenya
Education : B.Sc, M.Sc., PhD (from the University of Nairobi)
Founder : Green Belt Movement
Fame : Kenyan environmentalist, political Activist, woréWs rights activist
Awards and Honours :
Right Livelihood Award (1986), Nobel
Peace Prize (2004), Indira Gandhi
Peace Prize (2006), World
Citizenship Award (2007)
Died : 25 September 2011
Answer:
Wangari Maathai is world famous as a Nobel Peace Prize Winner. She is a Kenyan. She was born in Nyeri, Kenya, on 1 April 1940. She is a highly educated lady with a B.sc., M.Sc. and PhD from the University of Nairobi. She was the first female professor ever in her home country of Kenya. She is the founder of the Green Belt Movement. She fought for women’s rights not only in Kenya but for the entire womenfolk of the world.

She is a famous environmentalist, political activist and women’s rights activist. These activities brought Prof. Wangari Maathai into direct conflict with the Kenyan government. She was harassed, threatened, beaten, and jailed. Apart from the Nobel Prize she got in 2004, she also got Right Livelihood Award in 1986, Indira Gandhi Peace Prize in 2006, and World Citizenship Award in 2007. She died on 25 September 2011, at the age of 71.

Question 22.
Robert Baldwin in The Hour of  Truth overcomes the temptation of money. He is a man of complete honesty. Sketch the character of Robert Baldwin in a paragraph. (5)
Answer:
Robert Baldwin is the protagonist of this play. He lives in a trim little cottage with his wife Martha and his son John and daughter Evie. He is working as the governor of a bank owned by John Gresham. His salary is very low, 60 dollars a week. His son John earns only 30 dollars a week. With this limited income they live reasonably happily.

Suddenly there is a problem in their lives. John Gresham has misappropriated bank money and he is in jail. The bank is closed and Baldwin will have no job. Only Baldwin is the witness for the misappropriation. If he gives his true testimony, John Grdsham will definitely go to jail for a long period. Baldwin is honest and. he has taught his family the importance of honesty. When Baldwin returns home after the arrest of John Gresham, his wife and children rush to him to know the latest news.

Initially his wife and the children tell him that he should say the truth during the trial even if it means jail term for Gresham. But when they . come to know that Gresham has offered him a bribe of 100,000 dollars just to say ‘I don’t remember when some incriminating questions are asked in the court, they change their stance. They try to find out all kinds of loopholes to make Baldwin accept the bribe. Martha, John and Evie do their best to make Baldwin change his mind. But he asserts that he wants to go to his grave clean.

He does love Gresham. He even named his son after him. Even now he remembers how he worked with him for so long. They were boys together. They worked side by side. All this is true, but he is not willing to tell a lie to save his friend and employer even when he is offered a colossal sum of 100,000 dollars.

Baldwin’s honesty is repaid abundantly. Even Gresham is proud of him and he recommends him to Mr Marshall, the President of the Third International. At the end of the play we see Marshall coming to the house of Baldwin and offering him a job at the Third International. We see Baldwin crying in the end. He must have been crying for two reasons – his friend Gresham has confessed his guilt and he will surely be punished. Secondly he is shedding tears of joy in gratitude to God who has amply repaid his honesty. Honesty, Baldwin proves, beyond an iota of doubt, is the best policy.

Question 23.
Dr. Hardin B. Jones presents the harmful effects of sensual drugs on the human body in his article entitled Dangers of Drug Abuse. Prepare an essay highlighting the consequences of drug addiction.
Answer:
Drug abuse has both mental and physical impacts. The drug addict experiences sensory deprivation. He has a general feeling of physical discomfort and there are personality changes in him. The addict feels depressed. He fails to respond either to his environment or to other people. His mental disturbance can be like paranoia. The addict knows he has a problem . But he does not know the source of his problem and he looks for its cause in everything but himself. He looks upon external objects with suspicion. Anything outside scares him and he draws further and further into himself.

There are also drug related physical disorders. Dirty needles and solutions used for injecting cirugs can cause abscesses in the arms and veins. They can cause liver disease, venereal disease and infection of the kidney and brain. Sniffing cocaine and amphetamines can damage the tissue of the nose. Marijuana and tobacco smoking can cause lung diseases. Babies of women addicted to opiates are likely to be born addicted and to suffer from withdrawal symptoms. Cocaine and amphetamines cause hair fall. Marijuana can damage cells. A drug addict can easily get pneumonia, tuberculosis, malnutrition and weight loss. An overdose of any sensual drug can cause respiratory or cardiac failure and death.

Kerala Plus Two English Board Model Paper 2021 with Answers

Question 24.
In the midst of the Covid-19 pandemic you spent a lot of time reading books and novels by various authors. In the meantime a friend sent you a novel called The Virus’ which he wrote during the pandemic. He has requested you to write a blurb for it. Prepare the blurb. (Hints: theme – message – characters – relevance of the topic-style) (5)
Answer:
The novel “The Virus” by Deepak Kumar is a timely ‘ one as the world is witnessing the death dance of the Covid-19 pandemic. The author has taken pains to show that the hero and heroine of the novel – Kuttan and Prema – contracted the disease because of their profligate ways of life. They were saved from the tragedy of death because of the timely intervention of their parents and medical personnel.

They had refused to wear mask and keep social 1 distancing which made them easy prey to the pandemic. Both were in the ventilator for days and almost everyone thought they would die. The novelist has done a good job in showing, especially the youths, how dangerous it is to play with fire, to flout regulations. One can read he novel like a suspense thriller as the lives of the hero and heroine are hanging in the balance. The novelist has used simple language and his message is loud and clear. In Latin there is a proverb “Serva Ordinem et Ordo Servabit Te”. It means keep the rule and the rule will keep you. Observe the Covid protocol so that you can live longer!

Question 25.
“Women should step outside their comfort zones”, says Christine Lagarde. Do you agree with her statement? Express your views in the form of a writeup. (5)
Answer:
Women should certainly step outside their comfort zone if they have to get their rightful place in the society. Most women, especially Indian women, feel safe and comfortable within the four walls of their home. Even when they take up jobs they prefer to do safe jobs like teaching, nursing and clerical jobs. They are afraid to take up more challenging jobs because they are afraid of failure. They think if they take up jobs and do things that are usually done by men they will be called‘men’and they don’t relish it. So they remain in their comfort zones, denying themselves the opportunity to grow to their potential.

Question 26.
The two amigo brothers decided to stay apart till the date of the contest to avoid tension and to present a good performance to the audience. Imagine that Antonio writes an email to Felix, the day before the championship, Prepare the email. (5)
Answer:
Felix@hotmail.com
Hi Bro! Tomorrow is the day! The championship will be decided tomorrow! I’m sure you’re doing your best to keep yourself trim and agile to meet me in the ring. I am practising hard. In the ring, friendship has no role. There we are competitors for the title. It’s do or die! That’s the spirit of the championship.

Felix, I’ve been missing you bro! Sometimes I feel so miserable without you. And I am sure you too are feeling the same. The championship has separated us for a few days. Once the championship bout is over, I’m sure we will be as friendly and loving as before. One of us will win and one will lose. But that is in the ring. But in life both of us will be winners!
See you in the ring tomorrow!
Antonio.

Question 27.
Nomita proved herself to be a matchbox at the end of the story. Prepare a character sketch of Nomita in the light of this statement. (5)
Answer:
Nomita is the wife of Ajit. They live in a joint family. Altogether IHSre. are 26 members in that family. Nomita comes from a very poor family. But she is very beautiful and that is how she gets married into a rich family. Her mother, who is a widow, was the one who managed to find a rich boy for her daughter. Nomita has no brothers or sisters. She is referred to as ‘queen’ by her mother. Her mother frequently writes to Nomita requesting her for money. She used to write in postcards which could be read by anyone.

Nomita is ashamed that her mother is always begging for money. To prevent others from, reading, Nomita asks her mother to write letters in an envelope. The requests are so frequent that Ajit says that there is no need for reading the letter, but send some money to her. Nomita also secretly helps her mother. It seems her mother is very demanding and shameless as she goes on begging.

One day while collecting the soiled clothes forgiving to the washer-man, Nomita sees a letter in the pocket of Ajit. It is torn and crumpled. It is addressed to her and from the postmark it is obvious that Ajit got it some 3 days earlier. But he had not told anything about it. Nomita is unhappy because Ajit reads the letters addressed to her. She had told him many times not to do it.

He says he is checking to see if any love letter is sent to her by somebody. At this point Nomita gets angry and tells him that he is a common, vulgar man. This enrages Ajit and he says she is a dung-picker’s daughter. He will do what he wants to do and what can she about it?

Nomita, flaming with anger, picks a matchbox and lights a stick and puts it on her sari which instantly catches fire. Ajit rushes and with his bare hands he puts out the fire telling her that she loses her common sense when she is angry. Nomita can be very sarcastic and can make faces effectively. She can easily tell lies as she calmly says her sari got burned as she was taking down a hot pot from the stove. Nomita is good at making retorts.

When her sister- in-law accuses her of rushing to Ajit at every small opportunity, she asks her to come and peek into her room to see what is happening there. Nomita can forget things fast. Soon after, the burning of the sari, she is ready to peel potatoes. Even while peeling potatoes she is thinking how she can help her mother by sending her some money.

Nomita seems to be a snob. She has forgotten that she came from a poorfamily. She calls Ajit a ‘common’ and vulgar man, forgetting that she is a common girl gifted with some beauty. People who forget their past ‘ are not good people. She seems to have forgotten her roots.

Question 28.
Compare and contrast the attitude of the poet ansi his neighbour on the need for a wall on their boundary. (5)
Answer:
The poet and his neighbour mend the gaps in the wall by walking along the wall on either side and picking up the fallen stones and placing them back on the wall in an effort to mend it. The poet argues that there is no need of a wall in between his estate and that of his neighbour because his area is covered with pine trees and the poet’s area is full of apple trees.

The poet’s apple trees will never go to his area to eat the cones of his pines. The neighbour, however, justifies the need for walls or fences by saying that good fences make good neighbours. There is some traditional wisdom in the argument of the neighbour, although the argument of the poet is more reasonable and logical.

Question 29.
After reading the anecdote Horegallu you realize the need of Horegallus in this busy world of today. Keeping this in mind you have decided to begin a blog, prepare a post for the blog. (5)
Answer:
HOREGALLUS:
A horegallu is a stone bench on which tired people can rest and regain their energy. Such stones are usually under shady trees. Tired travellers unburden themselves, sit, and talk to some sympathetic listeners. Life is a journey and we are all travellers. Each one of us carries burdens of various sorts. If there is some patient and sympathetic listener, we can unburden ourselves and feel relieved. The horegallu will not solve your problem but it gives you temporary relief.

Today we hear of so many suicides especially of young people. They are driven to such desperate measures because there is nobody who will spend their time to listen to the problems of these men and women. If someone could listen to them and suggest to them some ways out of their predicament, maybe they could be saved. Even if we can’t give suggestions and solutions, merely by listening to their grievances, they will feel relieved and Will think twice before they take extreme measures. Let us do our best to be horegallus so that we listen to the travails of others who will feel relieved just because there is someone to listen to them.

Kerala Plus Two English Board Model Paper 2021 with Answers

Question 30.
Adjustment and reconciliation are lubricants which help life run smooth. Discuss the statement in connection with the story, Crime and Punishment. Write your answer in a paragraph. (5)
Answer:
In the story “Criitie and Punishment” by R.K. Narayan, the teacher asked the boy to tell the result of 16 multiplied by 3. The boy blinked. The teacher repeated the question. The boy promptly answered ‘24’. The teacher felt that there was a wicked smile on the lips of the boy when he gave the answer. The boy, he felt, was trying to fool him. He had corrected this mistake many times. Then why is the boy persisting in saying 24? How could this fellow get 50 in the class test? The boy’s parents wanted him to have double promotion and go to the first form. To get double promotion he should get 50 in the class test.

The teacher felt very angry with the boy for giving the wrong answer. He repeated the question, as a last chance. The boy repeated the same answer. The teacher slapped the boy on the cheek. The boy looked at the teacher and burst into tears. The teacher was surprised by his own actions and asked the boy not to cry. But the boy said he would tell his parents, the teacher appealed to him not to inform his parents. He was worried.

Fortunately the nursery was a little away from the main building. Then the boy blackmails the teacher into telling him stories and acting as a station master. Adjustment and reconciliation are lubricants which help life run smooth. The teacher had forgotten this principle and he had to pay the price.

Question 31.
The Arts Club of your school the play The Hour of  Truth in a theatre festival under your direction. What would be the content of the announcement that you would make before the commencement of the play?
Answer:
The Arts Club is going to present before you the play “The Hour of Truth” by Percival Wilde. The play is a striking psychological study of the corrupting influence of money on people. Mr. Robert Baldwin works in the bank of Mr. Gresham who is now in police custody for misappropriation of depositors’ money. He offers Mr. Baldwin, a truthful person, 100000/- dollars as bribe to say three words ‘I don’t remember” at the time’ of the trial which is going to take place the next day.

If Mr Baldwin says those words, Gresham will get acquitted. Martha is Baldwin’s wife, John is his son and Evie is his daughter. When Martha, John and Evie hear of the offer given by Gresham they want Baldwin to act as Gresham wanted and get the 100000 dollars. But Baldwin is not willing to do it as he “wants to go to his grave clean”. But he is rewarded in some other way. How it happens? That you can see on the stage. The drama is presented by the +2 students of this school. It is directed by our English teacher, LizJob. Enjoy the play!

Question 32.
You are appointed as a journalist in a leading newspaper. The first assignment is to conduct an interview with Sudha Murty. Prepare 6 relevant questions for the interview. (6)
Answer:
a) Madam, you are an M.Tech in Computer Science and teaches Computer Science. How is that you got involved in writing?

b) You said that you have special memories about your grandfather sitting on the horegallu talking with villagers working in the nearby fields. Can you say some things more about your grandfather and your family in general?

c) Do you really think horegallus are always helpful in the society?

d) Who inspired you in taking .up writing as your hobby?

e) If I ask you to tell me two authors that have influenced you most, who would they be?

f) I know that you write in English and Kannada? Which gives you more satisfaction?

Question 33.
Your school has organised a seminar on the topic “Family empowers a woman”. Prepare a report of the seminar to be published in the school magazine. You can use the given hints.
(Hints : date and time – venue – inauguration – welcome speech – paper presentation – open forum – vote of thanks)
Answer:
FAMILY EMPOWERS A WOMAN-SEMINAR REPORT:
The Arts Club of our school organized a seminar on the topic “Family Empowers a Woman”. The Seminar started at 10.00 a.m. on. 24 March 2021, in the School Auditorium. The inaugural meeting was presided over by Mr. M.A. Kurian, the Municipal Chairperson. There were three Papers to be presented. One was by Adv. George Arackal, Principal of the Students’ P.G. Centre, specializing in women education, irinjalakuda. The second Paper was Ms. Geeta Raman, a career specialist. The 3rd paper was Ms. Farah Ismail, an activist for the empowerment of women.

Mr. Joseph C.M., Head of the English Department, welcomed the guests and introduced the persons presenting the Papers to the audience. Paper presentations were carried out one after the other. Then there was an open forum in which members of the audience asked some doubts from the Presenters. At the end of the discussion, a Vote of Thanks was given by Ammini Antony, the Librarian. The Seminar came to a close by 1.00 p.m.

Kerala Plus Two English Board Model Paper 2021 with Answers

Question 34.
Underlining C.K. Prahlad’s idea, Irfan Alam says, “Business can be successful by targeting the bottom of the pyramid”. Explain your view on this, taking into account the success of the Kudumbasree She Taxi projects in Kerala. (6)
Answer:
Irfan Alam was quite right in asserting “Business can be successful by targeting the bottom of the pyramid.” We can see a good example of this in the Kudumbasree Project in Kerala. Kudumbasree, a community organization of Neighbourhood Groups (NHGs) of women in Kerala, has been recognized as an effective strategy for the empowerment of women in rural as well as urban area. It brings women together from all spheres of life to fight for their rights or for empowerment.

The overall empowerment of women is closely linked to economic empowerment. Women through these NHGs work on a range of issues such as health, nutrition, agriculture, etc. besides income generation activities and seeking micro credit. Kudumbasree differs from conventional programmes in that it perceives poverty not just as the deprivation of money, but also as the deprivation of basic rights. The poor need to find a collective voice to claim these rights.

Kudumbasree was conceived as a joint programme of the Government of Kerala and Nabard implemented through Community Development Societies (CDSs) of Poor Women, serving as the community wing of Local Governments. Kudumbasree is formally registered as the “State Poverty Eradication Mission” (SPEM), a society registered under the Travancore Kochi Literary, Scientific and Charitable Societies Act 1955.

It has a governing body chaired by the State Minister of LSG. There is A state mission with a field officer in each district. This official structure supports and facilitates the activities of the community network across the state. Kundumbasree has made women aware of the in rights and they are also economically empowered.

Question 35.
Ratna and the grandfather in the anecdote Horegallu proved themselves to be human horegallus. Imagine that you are a reporter of a daily and you come to know about a local personality who has been doing selfless service for some years, providing drinking water to the needy. Prepare a newspaper report highlighting his service to society. (8)
Answer:
Mehboob Saithu, A Human Horegallu
My neighbour Mehboob Saithu is a human horegallu. He is never tired of helping the needy. Whenever people in my neighbourhood need any help, they rush to Mehboob because they know he will do whatever he can to help them to find solutions to their problems.

There is a colony near our neighbourhood. It is called Gandhi colony. There are some 150 families residing there. Drinking water has been a problem for most of the people there. The municipality taps are often dry and people have to fetch water from faraway places or they have to buy it from the people who supply it in water tanks. Not everybody can afford to buy water because the tanker people charge heavily for the water they give.

When my good neighbour Mehboob was told of this problem, immediately he made a plan to help the needy people in the colony with drinking water. He has a mini truck. He fitted the truck with two huge tanks. Mehboob has a deep well in his house which has plenty of water throughout the year. He fills the tanks from his well, and then drives to the colony. He has a list of the very poor people in the colony and to them he supplies free drinking water. The people gratefully call Mehboob “Water Ikka”, ‘Ikka’ meaning brother.

Question 36.
An honest and virtuous man will be rewarded by God in the end’ is the moral of The Hour of Truth. Prepare an article to be published in the shcool magazine on The Need for Total Honesty in Life’. (8)
Answer:
THE NEED FOR TOTAL HONESTY IN LIFE:
Honesty is the best policy. We know how honest Gandhiji was even when he was a student. He has written an incident in his autobiography. Once, a school inspector came to his school. He wanted to test the spelling ability of the students in the class. So he dictated ten words to the students who were to write them in their notebooks. Gandhi was not sure of one word. As he was sitting thinking of the right spelling, his teacher came and indicated to him to copy the right spelling from the boy sitting next to Gandhi. But Gandhi refused. The teacher later got angry with him for not copying! It was this kind of honesty that helped Gandhi to become the Father of the Nation.

I n the play “The Hour of Truth” by Percival Wilde, we see how virtuous people will be rewarded by God. Mr. Robert Baldwin works in the bank of Mr. Gresham . who is now in police custody for misappropriation of depositor’s money. He offers Mr. Baldwin, a truthful person, 100000/- dollars as bribe to say three words ‘I don’t remember” at the time of the trial which is going to take place the next day. If Mr Baldwin says those words, Gresham will get acquitted.

Martha is Baldwin’s wife, John is his son and Evie is Ns daughter. When Martha, John and Evie hear of the offer given by Gresham they want Baldwin to act as Gresham wanted and get the 100000 dollars. But Baldwin is not Willing to do it as he “wants to go to his grave clean”.

But Baldwin is rewarded by God for his honesty. We see that in the end, Mr Marshall, the President of the Third National, comes to Baldwin offering him a job at his bank. Mr. Marshall had gone to see Gresham that afternoon. Gresham told Marshall about the offer he had made to Baldwin. Gresham told Marshall that no temptation would make Baldwin do something bad. Marshall was impressed with this testimony and thaf is why he has come with the offer of the job to Baldwin in the Third National.

Question 37.
Given below is an advertisement in a popular daily, posted by Shaheen Mistri, CEO of Teach for India seeking volunteers to teach children in low-income areas of your locality. Imagine that you have all the qualifications for the post. Prepare an application letter and a resume for the post.

VOLUNTEER TEACHERS (HIGH SCHOOL)

Essential Qualification: Granduation/Post Graduation

Desirable : Computer skills, and good command of spoken English

Experience : 2 years and above

Please send a detailed resume with contact number and mailing address to

The CEO

TEACH FOR INDIA

sector – 10, JN Street, Mumbai – 20

Answer:
From
Rahul Roshan
Jobhaven
Azad Road
Irinjalakuda North P.O.
Kerala, PIN 680125
Mobile: 8547028805
E-mail: rahul@hotmail.com

To
The CEO
TEACH FOR INDIA
Sector 10, JN Street
Mumbai – 20

20 March 2021
Dear Sir,

Appllcati,n for the cost of Volunteer
Teachers (Hiah School)

I am enclosing herewith my detailed resume for your consideration for the post of a Volunteer Teacher in your Organization. I am interested in serving the needy as I feel it is my duty to do so. I am ready to work anywhere in India.

I have Master’s Degree in English Literature. I have very good computer skills and a good command of spoken English. I taught high school students for more than 2 years.

I am also enclosing photocopies of my degrees and experience certificate.

Looking forward to hearing from you soon and thanking you.
Yours faithfully,
(Rahul Roshan)
Enel: 3

RESUME OF RAHUL ROSHAN

(Career Objective: To serve my compatriots to the best of my ability, thus eradicating illiteracy from the face of the nation.)

1. Name and Address:

  • Rahul Roshan Jobhaven
  • Azad Road
  • Irinjalakuda North P.O.
  • Kerala, PIN 680125
  • Mobile: 8547028805;
  • Email:rahul@hotmail.com

2. Age and Date of birth :  25 years, 1 February l996

3. Educational Qualifications :

  • B.A. with 75% marks, from Calicut University, 2016.
  • M.A. (E.Litt) with 70% marks from Calicut University, 2018

4. Experience : Worked as an English teacher in St. Mars’s HSS, lnnjalakuda, from June 2018 to January 2021.

5. Computer Skills : I have excellent Computer Skills like Microsoft Office.

6. Other AbliltIes :

  • I have been a State Basket Ball Player when in school.
  • I was the student editor of the School Magazine.

7. References:
a) Prof. M.A. George,

  • English DepartmentL
  • Christ College
  • lnnjalakuda
  • Mobile No. 8567022222.

b) Ms. Farhana Mustafa

  • Lecturer
  • Asmabi College
  • Kodungallur
  • Mobile No. 9447345675

I assure you of best satisfaction if I am accepted by your Organization.

Question 38.
Imagine that you have been elected ward member. Realizing that your education paved the way for your success, prepare the script of a speech to address the people of your locality.
Answer:
My dear friends,
I am here to thank you for electing me as your Ward Member. Although I contested the election as a Member of the Congress Party, from now on I am a member who will be working for the welfare of all of you irrespective of your political leanings. My aim is to serve the Ward to the best of my ability and to bring to development to this place.

I have never been a good politician. I am sure you elected me because of my educational qualifications and the work I have been doing in the field of education. I have been doing my best to remove illiteracy from our midst and to encourage students to seek higher education. In today’s world success comes to only those who are well educated. Only the well educatl’d can enjoy their life to the fullest.Enjoying does not mean eating and drinking. It is much more than that.

The best gift parents can give their children is education. If you give them money, they will squander it away in questionable pleasures. But if you give them education, you are giving them a valuable treasure that will stand them in good stead all their lives. Thank you once again, fortrusting me. I assure you I shall prove worthy of your trust.

Kerala Plus Two English Board Model Paper 2021 with Answers

Question 39.
Read the lines from the poem Mother, A Cradle to Hold Me by Maya Angelou.

It is true
I was created in you.
It is also true
That you were created for me.
Lowned your voice.
It was shaped and tuned to soothe me.
Your arms were molded .
Into a cradle to hold me, to rock me.
The scent of your body was the air
Perfumed for me to breathe.
Mother,
Duririg those early, dearest days
I did not dream that you had.
A large life which included me,
For I had a life Which was only you.
I feared if I let you go
You would leave me eternally.
You smiled at my fears, saying
I could not stay in your lap forever.
Without warning you left me,’
But you returned immediately.
But relief did not rest with me easily.
You left again, but again returned.
Each time you re-entered my world.
You brought assurance.
Slowly I gained confidence.

(Hints: soothe-to comfort; Molded shaped: cradile – baby bed; enternal – ever lasting) Now, compare the poem with Any Woman by Katharine Tynan. (Hints: themed message, style, town, poetic devices, etc. (8)
Answer:
The poem “Mother, A Cradle to Hold me” my Maya Angelou, the famous American poet, is a tribute to the Mother. When we are small, our mothers are everything to us. Her arms were made to cradle us and provide for all our needs. At first, we don’t want to be separated from her. As time passes, a mother helps us become more independent. Even in our teenage years, we still love our mother even though we don’t show it well, and we finally come to realize the wisdom she has. This is a great Mother’s Day poem that thanks her for her guidance and unconditional love. No matter our stage of life, whether an infant, young child, teenager, or adult, our mother’s love for us is unconditional. The poem is in simple language. There are fine metaphors.

The poem ‘Any Woman’ by Katharine Tynan speaks of the importance of the woman in the family, She is the pillars of the house. She is the keystone of the arch. She is the roof and walls. She is the fire upon the hearth. Without her, the home would be colder than a stone. The children come to her for love and affection. She is the light of their love. The children could hardly thrive without her support. She is-the one who holds the family together.

No child wants to get away from the close-knit family group. She is all over the house, from the floor to the roof. Nothing happens without her knowledge. She decorates the house and makes the children’s bed cosy and warm. She also protects the children from all dangers. She is the door that guards against all kinds of troubles and tribulations that come to pester the inmates. At the end of the poem, the woman prays to Jesus to spare her life till her children are properly grown up.

The poem has simple language. The entire poem is an exquisite metaphor. The imagery is great. The poem is in rhyme. Except in the first stanza, the rhyme scheme is abab. Between the two poems I prefer Any Woman by Katharine Tynan.

Kerala Plus Two Malayalam Board Model Paper 2023 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf Board Model Paper 2023 to improve time management during exams.

Kerala Plus Two Malayalam Board Model Paper 2023 with Answers

Time: 2½ Hours
Total Score: 80 Marks

1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്ത രം തെരഞ്ഞെടുത്തെഴുതുക. 2 സ്കോർ വീതം. (5 × 2 = 10)

Question 1.
കുമാരനാശാന്റെ സീതയ്ക്കും എഴുത്തച്ഛന്റെ ശകുന്ത ളയ്ക്കും ഉള്ള രണ്ടു സമാനതകൾ കണ്ടെത്തിയെഴുതുക.
• പുരുഷ കേന്ദ്രിതമായ അധികാരവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന സ്ത്രീകൾ
• സ്വതന്ത്രമായി സഞ്ചരിച്ചാൽ സ്ത്രീ ആക്രമിക്കപ്പെടുന്ന അവസ്ഥ
• പരിശുദ്ധി ചോദ്യം ചെയ്യപ്പെടുന്ന സ്ത്രികൾ
• രാത്രി നിഷേധിക്കപ്പെടുന്ന സ്ത്രീ ജീവിതം
Answer:
• പുരുഷ കേന്ദ്രിതമായ അധികാരവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന സ്ത്രീകൾ
• പരിശുദ്ധി ചോദ്യം ചെയ്യപ്പെടുന്ന സ്ത്രീകൾ

Question 2.
താഴെ കൊടുത്തിട്ടുള്ളതിൽ നിന്ന് ‘ദൈവ ദശകം’ എന്ന പാഠ ഭാഗവുമായി ബന്ധമുള്ള രണ്ടു സൂചകങ്ങൾ എടുത്തെഴു തുക.
• ഭൗതിക ജീവിതം കടക്കാനുള്ള ആവിക്കപ്പലിന്റെ കപ്പി ത്താനായി വന്ന് കാത്തുകൊള്ളുക.
• മനുഷ്യ നിർമിതമായ നിയമങ്ങൾക്ക് അനുസൃതമായ ജീവിതം നയിക്കണം.
• ദൈനം ദിന ജീവിതത്തിൽ ഏറ്റവും പ്രധാനമായ അന്നം, വസ്ത്രം മുതലായവ തന്ന് ഞങ്ങളെ രക്ഷിക്കണം.
• ദൈവ പാദങ്ങളെ ശരണം പ്രാപിക്കുന്നത് മനുഷ്യന്റെ സ്വാർഥ ലാഭത്തിനു വേണ്ടിയാകണം.
Answer:
• ഭൗതിക ജീവിതം കടക്കാനുള്ള ആവിക്കപ്പലിന്റെ കപ്പി ത്താനായി വന്ന് കാത്തുകൊള്ളുക.
• ദൈനം ദിന ജീവിതത്തിൽ ഏറ്റവും പ്രധാനമായ അന്നം, വസ്ത്രം, മുതലായവ തന്ന് ഞങ്ങളെ രക്ഷിക്കണം.

Question 3.
അനുഷ്ഠാന കലാരൂപങ്ങൾക്ക് രണ്ട് ഉദാഹരണം എഴുതുക.
• കഥകളി
• ഭരത നാട്യം
• തെയ്യം
• പടയണി
Answer:
• തെയ്യം
• പടയണി

Kerala Plus Two Malayalam Board Model Paper 2023 with Answers

Question 4.
“പുലിക്കോട്ടിൽ ഹൈദർ എല്ലാ അർഥത്തിലും നാട്ടിൻ പുറ ത്തിന്റെ കവിയാണ്” – ഈ പ്രസ്താവനയെ സാധൂകരിക്കുന്ന രണ്ട് സൂചനകൾ എഴുതുക.
• ഏറനാടൻ ശൈലി ഉപയോഗിച്ചു
• മോയിൻകുട്ടി വൈദ്യരുടെ പാത പിന്തുടർന്നു
• സ്വന്തം ചുറ്റുപാടിനെ ചിത്രീകരിക്കുവാനുള്ള ദാഹം പ്രക ടിപ്പിച്ചു.
• അറേബ്യൻ ചരിത്രത്തെ ആസ്പദമാക്കി രചന നടത്തി.
Answer:
ഏറനാടൻ ശൈലി ഉപയോഗിച്ചു സ്വന്തം ചുറ്റുപാടിനെ ചിത്രീ കരിക്കുവാനുള്ള ദാഹം പ്രകടിപ്പിച്ചു.

Question 5.
“യുക്തി രാഹിത്യം ഹാസ്യത്തിന് കാരണമാകും.” എന്ന ആശയം അനാവരണം ചെയ്യുന്ന കവിതയാണ് ചെറിയാൻ കെ. ചെറിയാന്റെ ‘തേങ്ങ’. ഈ കവിതയെ ആസ്വാദ്യമാക്കുന്ന രണ്ട് യുക്തി രാഹിത്യ പ്രയോഗങ്ങൾ കണ്ടെത്തിയെഴുതുക.
• തലയല്ല. തകർന്നത്, തേങ്ങയാണ്
• പെരുന്തൻ തേങ്ങ, ഞെടുപ്പറ്റ് താഴേക്കു പോന്നു.
• ചിരിച്ചു ചിരിച്ചു മരിച്ചു പോകുക.
• തലയിൽ തേങ്ങ വീണാൽ മരണം ഉറപ്പ്.
Answer:
• തലയല്ല തകർത്തത്, തേങ്ങയാണ്
• ചിരിച്ചു ചിരിച്ചു മരിച്ചു പോകുക

Question 6.
കൈയൊപ്പില്ലാത്ത സന്ദേശം’ എന്ന പാഠഭാഗത്തിൽ ഇ- മെ യിലിലൂടെ പരിചയപ്പെട്ട അഗ്നിയുടെ കടന്നു വരവോടെ ശ്രീധരന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളിൽ രണ്ടെണ്ണം തെര ഞെഞ്ഞെടുത്തെഴുതുക.
• കുളിക്കാതെ ഇരുകക്ഷങ്ങളിലും ഡി ഓഡറന്റ് ചെയ്ത് ഷർട്ടെടുത്തിട്ട് ആഫീസിലേക്ക് പോകുന്നു.
• രാവിലെ ഉണർന്ന് പല്ലുതേയ്ച്ച് ചായ കുടിച്ച് പത്രവു മായി ഇരിക്കുന്നു.
• പ്രാതൽ കഴിഞ്ഞാണ് പല്ലു തേയ്ക്കുന്നത്.
• ഡോളർ അക്കൗണ്ടും ക്രെഡിറ്റ് കാർഡും തുടങ്ങി.
Answer:
• കുളിക്കാതെ ഇരുകക്ഷങ്ങളിലും ഡിഓഡറന്റ് ചെയ്ത ഷർട്ടെടുത്തിട്ട് ആഫീസിലേക്ക് പോകുന്നു.
• പ്രാതൽ കഴിഞ്ഞാണ് പല്ലു തേയ്ക്കുന്നത്

7 മുതൽ 10 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. (3 × 2 = 6)

Question 7.
കടമ്മനിട്ട രാമകൃഷ്ണന്റെ ‘കിരാതവൃത്തം’ എന്ന കവിത യിലെ അവസാനഭാഗത്ത് കാണുന്ന കാട്ടാളന്റെ പ്രത്യാശയെ ക്കുറിച്ച് കുറിപ്പെഴുതുക.
Answer:
കാട്ടാളൻ തന്റെ പ്രദേശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചു പിടിക്കലിനായി ശക്തി സംഭരിക്കുന്നു. കൽമഴു എടുത്ത് വേട്ടക്കാരുകൾ കൈകൾ വെട്ടുമെന്ന് അറിയിക്കുന്നു. മല തീണ്ടി അശുദ്ധമാക്കിയവരെ തലയില്ലാതെ ഒഴുക്കണം.

മരങ്ങളരിഞ്ഞ് എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാല കൾ എടുത്ത് ജഗത്തിൽ (ലോകത്തിൽ) തൂക്കിയിടും കൊരല് ഊരിയെടുത്ത് കുഴലൂതി വിളിക്കും. ഈ സമയ ങ്ങളിൽ മത്താടി മയങ്ങിയ ശക്തികൾ എത്തുമ്പോൾ കുല വില്ലിൽ പ്രാണന്റെ ഞരമ്പുകളിൽ പിരിച്ച ഞാണ് ഏറ്റി ഇടി മിന്നലൊടിച്ച് അഗ്നിത്തിരയുതിർത്ത് അത് കരിമുകിലിൽ ചെന്നുറഞ്ഞ് പേമാരിയായി പെയ്യും. ആ മഴ പേമഴയായി പൊടിവേരുകൾ മുളപ്പിക്കും. പടരുന്ന മുളപൊട്ടിവിളിക്കും, സൂര്യന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയ രും. വനത്തിന്റെ സുഭഗത ആടിത്തെളിയും. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാതാകും. താനന്നു ചിരിക്കുമെന്ന് കാട്ടാളൻ ഉറച്ചു പറയുന്നു.

Question 8.
“അനേകം ദൗർഭാഗ്യങ്ങളോടൊപ്പം സംഭവിച്ച ചില ഭാഗ്യങ്ങ ളുടെ പേരിലാണ് ഞാനിന്ന് ജീവിക്കുന്നത്” (പദത്തിന്റെ പഥ ത്തിൽ). കലാമണ്ഡലം ഹൈദരലിയുടെ ജീവിതത്തിൽ സംഭ വിച്ച രണ്ടു ദൗർഭാഗ്യങ്ങളെ പാഠ ഭാഗത്ത് നിന്ന് ചൂണ്ടിക്കാട്ടുക.
Answer:
ഹൈദരലി കലാമണ്ഡലത്തിലെത്തിയപ്പോൾ പഠിക്കാൻ ചേരണമെങ്കിൽ രണ്ടായിരം രൂപയുടെ ആൾ ജാമ്യം വേണം. ജാമ്യം നിൽക്കാൻ ആരും തയ്യാറായില്ല. വിദ്യാർത്ഥി കലാമ ണ്ഡലത്തിൽ നിന്ന് ചാടിപ്പോകുകയോ മറ്റോ ചെയ്താൽ ജാമ്യക്കാരൻ തുക കെട്ടിവയ്ക്കണം. അവസാനം സി. പി. ആന്റണി ജാമ്യം നിന്നു. ജാമ്യം കിട്ടാൻ വൈകിയതിനാൽ ജൂണിൽ ചേരേണ്ട ഹൈദരലിക്ക് ആഗസ്റ്റിലെ ചേരാൻ കഴി ഞ്ഞുള്ളു.

1960-ൽ പട്ടിക്കാംതൊടി ചരമദിനത്തോടനുബന്ധിച്ച് ഹൈദർ പൊന്നാനിയും ശങ്കരൻ എമ്പ്രാതിരി ശിങ്കിടിയു മായി കഥകളി അരങ്ങേറ്റം നടന്നു. കഥകളി ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലിമിന്റെ അരങ്ങേറ്റം. പലപ്പോഴും കഥക ളി പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ല. അമ്പലങ്ങളിലെ പരിപാടികളിൽ ലിസ്റ്റിൽ ഹൈദരാലി ഉണ്ടാകാറില്ല. 8-ാം വർഷത്തിൽ ചേരുമംഗലം ക്ഷേത്രത്തിൽ 3 ദിവസത്തെ മുഴു നീള പരിപാടിക്ക് ഹൈദരലിയും ലിസ്റ്റിൽ വന്നു. ചേരും ഗലത്ത് സന്തോഷമായി നിൽക്കുമ്പോൾ ടീം ലീഡർ പറ ഞ്ഞു. ഹൈദരലിയും സുബ്രഹ്മണ്യനും ഉടനടി കലാമണ്ഡ ലത്തിൽ എത്തണം. റഷ്യക്കാർ കാത്തിരിക്കുന്നുണ്ട്. ഇതു കേട്ട് നിരാശരായി. ഇരുവരും തിരിച്ചുപോന്നു. സ്തബ്ദരായ രണ്ടുപേരും ബസ്സിൽ നിന്നും ചാടി ആത്മഹത്യ ചെയ്യണ മെന്നും വിചാരിച്ചു പോയി. കലാമണ്ഡലത്തിൽ എത്തിയ പ്പോൾ അവിടെ ആരുമില്ല. ശൂന്യമായിരുന്നു. എന്നീ രണ്ടു ദൗർഭാഗ്യങ്ങൾ ഹൈദരാലിയുടെ ജീവിതത്തിൽ സംഭവിച്ചു.

Question 9.
എസ്. കെ. പൊറ്റക്കാടിന്റെ “ബദരിയും പരിസരങ്ങളും എന്ന യാത്രവിവരണത്തിൽ നിന്നും കാഴ്ചാ പ്രാധാന്യമുള്ള ഏതെങ്കിലും രണ്ടു സന്ദർഭങ്ങൾ ചൂണ്ടിക്കാണിക്കുക.
Answer:
• ചുമരുകളും ജാലകങ്ങളും വാതിലുകളും മേൽക്കു രയും എല്ലാം അലുമിനിയ തകിടുകൾ കൊണ്ട് നിർമ്മിച്ച കൗതുകകരമായ ഭവനം. തണുപ്പും മഞ്ഞും തടക്കാൻ ക്യാൻവാസ് ടെന്റുകളെക്കാൾ നല്ലത് അലുമിനിയ ക്വാമ്പുകളാണ്. അതിർത്തി കാക്കുവാൻ പട്ടാളക്കാർക്ക് വേണ്ടി നിർമ്മിച്ചതാണ് അലുമിനം ക്വാമ്പ്.

• പൗരാണിക സ്മരണകളുടെ ഒരു പൂങ്കാവനമാണ് ബദ രികാശ്രമം. വേദവ്യാസനായ കൃഷ്പായനൻ ശിഷ്യഗ ണ ങ്ങ ളോടൊത്ത വേദങ്ങൾ സഞ്ചയിച്ചതും പകുത്തതും അവിടെയുള്ള ഒരു ഗുഹയിൽ വച്ചാ ണത്. മാണ്ഡൂക്യോപനിഷത്തിന്റെ വിവരണരൂപമായ കാരികാശ്ലോകങ്ങൾ രചിക്കാൻ ഗൗഡപാദാചാര്യൻ ചെന്നിരിക്കാറുണ്ടായിരുന്ന ശിലാസനവും അവിടെ കാണാം. ഗൗഡപാദന്റെ മാണ്ഡൂക്യകാരികയ്ക്ക് ശ്രീശ ങ്കരാചാര്യർ ഭാഷാ എഴുതിയതും അവിടെവെച്ചാണ്.

Kerala Plus Two Malayalam Board Model Paper 2023 with Answers

Question 10.
“വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ” എന്ന തലക്കെട്ട് നൽകുന്ന വൈകാരികതയെക്കുറിച്ച് രണ്ടു ഉദാഹരണങ്ങൾ കുറിക്കുക.
Answer:
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച സച്ചിനെ രാഷ്ട്രം ബഹുമാനിച്ചത് “ഭാരതരത്നം’ എന്ന പരമോന്നത സിവിലി യൻ ബഹുമതി സമ്മാനിച്ചു കൊണ്ടായിരുന്നു.

ഇന്ത്യയും ശ്രീലങ്കയുമായുള്ള നയതന്ത്രബന്ധം തകർന്നി രുന്ന സമയമായിരുന്നിട്ടും മഹാനായ സച്ചിൻ തെണ്ടുൽക്കർ എന്ന കായിക താരത്തിനെ ബഹുമതിക്കുന്നതിനായി ശ്രീല കൻ ഗവൺമെന്റ് പുരസ്കാരം കൊടുത്തുവിട്ടു.

11 മുതൽ 17 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (6 × 4 = 24)

Question 11.
ഏതെല്ലാം തരത്തിലാണ് ദുഷ്യന്തൻ ശകുന്തളയെ അധിക്ഷേ പിച്ചതെന്ന് “കണ്ണാടി കാൺമോളവും” എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി വിവരിക്കുക.
Answer:
വിശ്വാമിത്രന്റേയും അപ്സരസ്സായ മേനകയുടേയും മകളാണ് ശകുന്തള. ഭൂമിയിലും വായുവിലും നടക്കുവാൻ സാധിക്കു ന്നവളാണ്. ദേവാംശമുള്ളവളായാൽ ദുഷ്യന്തനേക്കാലും ശ്രേഷ്ഠയാണെന്നാണ് ശകുന്തള പറയുന്നത്.

ശകുന്തള വലിയ അഹങ്കാരിയും കുലടയുമാണെന്നും വ്യഭി ചാരിണിയായ ശകുന്തള കുലസ്ത്രീകളെപ്പോലെ സംസാരി ക്കരുതെന്നും ദുഷ്യന്തൻ പറയുന്നു. ജീവനാംശമായി പണമോ സ്വർണ്ണമോ തരാമെന്നും അതുകൊണ്ട് അവിടെ നിന്നും പോകണമെന്നും ദുഷ്യന്തൻ പറയുന്നു. സ്വർണ്ണരാദിക ളിലും വസ്ത്രാദികളിലും അഭിരമിക്കുന്നവളാണവൾ. കോകി ലനാരിപോലെ പര്വതയാണ്. ഇപ്രകാരമാണ് ശകുന്തളയെ അധിക്ഷേപിച്ചത്.

Question 12.
“പടയണിയുടെ അടിത്തറയിൽ കെട്ടിയുയർത്തിയ കാവ്യ ശില്പമാണ് കടമ്മനിട്ടയുടെ കിരാത വൃത്തം” – എന്ന വിഷ യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ക്ലാസ്സ് – ചർച്ചയിൽ അവതരി പ്പിക്കുവാൻ പടയണിയെക്കുറിച്ച് കുറിപ്പ് തയാറാക്കുക.
Answer:
മധ്യതിരുവിതാംകൂറിലെ ഭഗവതിക്കാവുകളിൽ ആ ച രിച്ചുവരാറുള്ള ഒരു ജനകീയ അനുഷ്ഠാന കലാരൂപമാണ് പടയണി. സജീവ ജനപങ്കാളിത്തം ആവശ്യപ്പെടുന്ന ഈ കലാ രൂപത്തിൽ കൊട്ടും പാട്ടും തുള്ളലും ചിത്രങ്ങളും ശില്പ ങ്ങളും ദീപപ്രസാരണ രീതികളുമൊക്കെയുണ്ട്. പാട്ടി ന്റെയും തപ്പുതാളത്തിന്റെയും അകമ്പടിയോടെ അരങ്ങത്ത് ഉറഞ്ഞുതുള്ളുന്ന കോലം തുള്ളലാണ് പടയണിയിലെ സുപ്ര ധാന ഇനം. ഗണപതി, മറുത, കാലൻ, കുതിര, ഭൈരവി തുടങ്ങി നിരവധി കോലങ്ങൾ പാട്ടിനും കൊട്ടിനുമൊത്ത് തുള്ളിത്തിമർക്കുന്നു. പാളകൾ കൊണ്ടാണ് കോലങ്ങൾ നിർമ്മിക്കുന്നത്. 101 പാളകളാണ് ഭൈരവിക്കോലത്തിലുള്ള ത്.

ചില കോലങ്ങൾ മുഖാവർണങ്ങളാണ്. ചിലത് കിരീടമാ തൃകയിലാണ്. നിണഭൈരവിപോലുള്ള വലുപ്പമുള്ള കോല ങ്ങൾ തലയിലേറ്റി, ഇരുകൈകളും കോലത്തിന്റെ പിന്നിൽ, ചട്ടക്കോലിന്മേൽ പിടിച്ചുകൊണ്ടാണ് തുള്ളുന്നത്. ഉണങ്ങിയ കവുങ്ങിൽ നിന്നു കീറിയെടുത്ത അലകുകൾകൊണ്ട് ചട്ട മുണ്ടാക്കും. പ്രകൃതിദത്തങ്ങളായ നിറങ്ങളാണ് കോലം വര യ്ക്കാൻ ഉപയോഗിക്കുക. പാട്ടിനും കൊട്ടിനും ഒപ്പം കോലം തുള്ളുന്നു. ദാരികവധത്തിനുശേഷം രക്തദാഹിയും ഉഗ്രരൂ പിണിയുമായി മാറുന്ന കാളിയുടെ തനിസ്വരൂപം തന്നെ യാണ് നിണഭൈരവിക്കോലം, ഇടം കൈ കോലത്തെ താങ്ങിയും വലംകൈ വാളേന്തിയുമാണ് നിണഭൈരവി കള ത്തിലെത്തുക. കോലത്തിൽ പന്തം തറച്ചിരിക്കും. ചടുലച ലനങ്ങളും രൗദ്ര ഭാവവുമാണ് മുഖമുദ്ര.

Question 13.
കേശിനി ദമയന്തിയോട് വർണിക്കുന്ന ബാഹുക വിശേഷങ്ങ ളെപ്പറ്റി വിശദമാക്കുക.
Answer:
കഥാപാത്രസൃഷ്ടിയിൽ ഉണ്ണായിവാര്യർ ഷേക്സ്പിയറും കാളിദാസനുമാണ്. ഒരു കഥാപാത്രത്തെ വാക്കുകളിലൂടെ വരച്ച് കാണിക്കുമ്പോൾ, അയാളുടെ സ്വരൂപവും സ്വഭാ വവും സംസ്കാരവും ഇതിവൃത്തത്തിന്റെ ഗതിക്കൊപ്പം ചേരുന്നു.

കേശിനി പറയുന്നതിൽ ചില പൊടിവിദ്യകളുണ്ട്. അവളുടെ വാക്കും യുക്തിയും ദമയന്തിയുടെ മനസ്സിൽ പ്രണയാഗ്നി നിറയ്ക്കുന്നതാണ്. ബാഹുകൻ നളനാണോയെന്ന സംശയ ത്തിന് മറുപടിയായി ദമയന്തിയുടെ മനസ്സിൽ തെളിഞ്ഞുവ ന്നത് ” നിഷേധനായിവൻ നിർണ്ണയം’ എന്നാണ്. കേശിനീ മൊഴികൾക്ക് ശേഷമാണത് ദമയന്തി ഉറപ്പിക്കുന്നത്. ബാഹു കനെ ബുദ്ധിമാനായി അവതരിപ്പിക്കുന്നു. സമർത്ഥനായ ആ തോഴി ബാഹുകനെ പറഞ്ഞയച്ചതിനുശേഷം ഒളിച്ചു നിന്ന് ശ്രദ്ധിച്ചതിൽ നളന്റെ ദിവ്യമായ സിദ്ധികൾ കണ്ടെത്തി. അത് അവതരിപ്പിക്കുന്നത് ഭൂതദൗത്യത്തിന് ഇണങ്ങും മട്ടിലാണ്. പുനിര കണ്ട് അവമർദ്ദനം തുടങ്ങിയ നളന്റെ മനപീഡയാണ് കേശിനി അറിയിക്കുന്നത്. ഭക്ഷണസാമഗ്രികൾ കൊണ്ടുവ ന്നപ്പോൾ കുംഭത്തിൽ താനെ വെള്ളം നിറഞ്ഞു. അഗ്നി അഹ കാരമില്ലാതെ അവിടെ കത്തി എന്ന പ്രയോഗത്തിൽ അഗ്നി ദേവനോടും വരുണനോടും പ്രാർത്ഥിക്കുന്ന നളനെയാണ് കാണിക്കുന്നത്. ഋതുപർണ്ണനെ വണങ്ങുന്ന സാകേതപ തിയെ വണങ്ങുന്ന, ബാഹുകനിൽ നളന്റെ ധർമ്മനിഷ്ഠത കാണുന്നു. തേരലങ്കരിച്ചിരുന്ന പൂക്കൾ വാടിയിരിക്കുന്നത് കണ്ട് അവയെല്ലാം തലോടിയപ്പോൾ അവയെല്ലാം പുതുപു ക്കളായി മാറുകയും ചെയ്തു. എന്നിവയെല്ലാമാണ് കേശിനി ദമയന്തിയോട് വർണ്ണിക്കുന്ന ബാഹുകവിശേഷങ്ങൾ.

Question 14.
ചുവടെ കൊടുത്തിട്ടുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ കാവാലം നാരായണപ്പണിക്കരുടെ “അഗ്നിവർണന്റെ കാലു കൾ” എന്ന നാടകത്തിന്റെ പ്രമേയവിശകലനക്കുറിപ്പെഴുതുക.
സൂചനകൾ:
1. അധികാര ജീർണത
2. ഉപജാപക വൃന്ദത്തിന്റെ പ്രവർത്തനങ്ങൾ
Answer:
ആക്ഷേപഹാസ്യത്തിന്റെ അതിരുകൾ നിശ്ചയിക്കാൻ പല പോഴും ബുദ്ധിമുട്ടാണ്. ‘സറ്റയർ’ എന്നത് വിലകുറഞ്ഞ പരി ഹാസമായി പലപ്പോഴും തരം താഴാറുണ്ട്. സമൂഹത്തിന്റെ പൊള്ളുന്ന ഇല്ലായ്മകളിലേക്ക് അധഃപതനങ്ങളിലേക്ക് തുറ ന്നുവെക്കുന്ന കണ്ണാടിയായി മാറുമ്പോഴാണ് അത് വിജയി ക്കുന്നത്. മലയാളസാഹിത്യചരിത്രത്തിൽ പല മഹാരഥന്മാരും അത് വിജയപൂർവ്വം നടപ്പിൽ വരുത്തിയിട്ടുണ്ട്.

ആക്ഷേപഹാസ്വത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് വല്ലാത്തൊരു പ്രകമ്പനം തന്നെ, സാഹിത്യത്തിലും, സമൂഹ ത്തിലും സൃഷ്ടിക്കും എന്നതാണ്. അത് തൊടുക്കുമ്പോൾ ഒന്ന്, എയ്യുമ്പോൾ പത്ത് ഏതെങ്കിലും ഒരുഘട്ടത്തിൽ പരിഹാസത്തിന്റെ ശക്തി തിരിച്ചറിഞ്ഞു തന്നെയായിരിക്കും ആസ്വാദനം. സാഹിത്യവിനിമയം വളരെ പെട്ടെന്ന് തന്നെ സാധ്യമാകും.

പൊതുജനത്തിന് ചരിത്രത്തിലും, വർത്തമാനകാലത്തിലും പ്രതികരിക്കാൻ പറ്റാത്ത അനേകം മേഖലകൾ ഉണ്ട്. അവി ടേക്ക് ചാട്ടുളിപോലെ എറിഞ്ഞുകൊള്ളിക്കാൻ തയ്യാറാ ക്കുന്ന ആക്ഷേപശരങ്ങൾ അവരുടെ തന്നെ സ്വന്തമായി മാറുന്നത്, ഈ പറഞ്ഞ അപ്രാപ്യമായ അവസ്ഥാവിശേഷംകൊ ണ്ടാണ്. അതൊരു ലളിതമായ മനഃശാസ്ത്രമാണ്. ചുരുക്ക ത്തിൽ തങ്ങൾക്കു ചെയ്യുവാൻ സാധിക്കാത്തത്, തങ്ങൾക്കു വേണ്ടി ഇടനിലക്കാരനായി നിന്ന് സാഹിത്യകാരൻ നിർവ്വ ഹിച്ചു തരുന്നു. ഇപ്പോഴാ ധർമ്മം നിർവ്വഹിക്കുന്നത് നാടകങ്ങളും ചലച്ചിത്രങ്ങളും മറ്റുമാണ്. അവയ്ക്കും മുൻപേ പ്രാക്തനരംഗകലാരൂപങ്ങളിലൂടെ സാമൂഹികവി മർശനം നടത്തിയിരുന്നത് ഈ തരത്തിലുള്ള ആക്ഷേപഹാ സ്വത്തിലൂടെയാണ്.

A. അധികാര ജീർണ്ണതയുടെ പ്രതീകം ‘രാജാവ്’
‘അഗ്നിവർണ്ണൻ’ എന്ന രാജാവ് ഭോഗാസക്തനാണ്. പുരാണ ത്തിലെ അഗ്നിവർണ്ണൻ ഭോഗാസക്തി മൂലം ക്ഷയരോഗംവ ന്ന് സേവകരാൽ ചുട്ടുകൊല്ലപ്പെട്ടവനാണ്. സ്വന്തം കുലത്തി നും, നാമത്തിനും തന്നെ കളങ്കം വരുത്തിവെച്ച, ഒരു പാഴ്ജ ന്മം. ആ പേരും, കാലും പ്രതീകങ്ങളാകുന്നു ഈ തനതുനാ ടകത്തിൽ. അധികാരത്തിന്റെ ലഹരിയിൽ പിടഞ്ഞുതിരുന്ന സാധുക്കളെ സംബന്ധിച്ചിടത്തോളം രാജാവ് അജ്ഞാതനാ ണ്. രാജാവ് മരിച്ചോ, ജീവിച്ചോ എന്ന് സംശയഗ്രസ്തരായി, പരസ്പരം ഭയത്തോടെ മാത്രം നോക്കി, ആരാണിനി വേഷ പ്രച്ഛന്നനായോ മറ്റോ തർക്കമുയർത്തി യഥാർത്ഥ ചക വർത്തിയായി രംഗപ്രവേശനം ചെയ്യുക എന്ന ആകുലത യോടെ പ്രജകൾ. പൗരന്മാരെ സംരക്ഷിക്കാനാണ് രാജത്വം. പ്രജകളെ ‘ക്ഷതത്തിൽ നിന്ന് ത്രാണനം’ (രക്ഷിയ്ക്കൽ) ചെയ്യുന്നവനാണ് ‘ക്ഷത്രിയൻ’. ആ വാക്കിനും, അതിന്റെ അർത്ഥത്തിനും നേരെ കൊഞ്ഞനം കുത്തുകയാണ് അഗ്നി വർണ്ണന്റെ കാലുകൾ, ഈ നാടകത്തിൽ.

അഗ്നിവർണ്ണന്റെ കാലുകൾ കഥ പറയുന്നുണ്ട്. ഏറെക്കാല മായി കണ്ടുകണ്ട് മടുത്ത അതേ കാലുകൾ സിംഹാസന ത്തിൽ വാണരുളുമ്പോൾ അത് വ്യവസ്ഥിതിയുടെ നേരെ യുള്ള അവഹേളനമായി മാറുന്നു. കാലുകൾ പലരീതിയിൽ വ്യാഖ്യാനിക്കപ്പെടാം. ഒരേസമയം അവ അധികാരത്തിന്റെ യും, അവഹേളനത്തിന്റേയും ചിഹ്നമാണ്. ഒപ്പം വണങ്ങാനും, നമസ്ക്കരിക്കാനും പാദങ്ങൾ പൗരാണികകാലം മുതലേ പരാ മർശിക്കപ്പെടുകയും, പ്രതീകവത്ക്കരിക്കുകയും ചെയ്യുന്ന ഒന്നാണ്. ഇവിടെ അത് അധികാരപ്രമത്തതയുടേയും, ഭ്രാന്തി ന്റേയും അടയാളമായി തരംതാഴ്ന്നിരിക്കുന്നു. എന്തു യ്താലും, പ്രതികരിക്കില്ല എന്നുറപ്പുള്ള സാധാരണ ജനങ്ങൾ ഇന്നിന്റെ വർത്തമാനത്തിലും, ചരിത്രത്തിലെ ഏടുകളിലും എന്നും വിഡ്ഢികൾ തന്നെ.

വർത്തമാനലോകത്തിന്റെ പല കോണുകളും ഈ തരത്തി ലുള്ള അധികാരജീർണ്ണതയ്ക്ക് ജീവിച്ചിരിക്കുന്ന തെളിവു കളാകുന്നുണ്ട് പലരും. പല രാജ്യങ്ങളിലും ഈ രീതിയിൽ ജനങ്ങളെ ചവുട്ടി അരച്ചുകൊണ്ട്, കിരാത ഭരണം നടത്തിയ വരെ ജനങ്ങൾ തെരുവിൽ ചവിട്ടി അരയ്ക്കുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുന്നു. എന്നിട്ടും പാഠഭേദങ്ങൾ ഉണ്ടാകു ന്നില്ല. അധികാരത്തിന്റെ മുഴുത്ത ലഹരിയിൽ പതഞ്ഞു യർന്നുകിടക്കുമ്പോഴും, താൻ കാവലാളായി മുന്നോട്ട് നയി ക്കേണ്ട സമൂഹത്തിന്റെ ആർത്തനാദങ്ങളും, ആകാശങ്ങ ളും, അരാജകത്വത്തിന്റെ അപശബ്ദങ്ങളും എല്ലാം ഈ അധികാര ഭ്രാന്തിന്റെ അട്ടഹാസങ്ങളിൽ മുങ്ങിപ്പോകുന്നു. ആക്ഷേപഹാസ്യത്തിന്റെ നിലവാരമുള്ള അളവുകോൽ കൊണ്ടുതന്നെ കാവാലം ആ രംഗത്ത് ഈ നാടകത്തിൽ ഹൃദ മായി ആവിഷ്ക്കരിച്ചിട്ടുണ്ട്. ജനങ്ങൾ തന്നെ അവസാനശബ്ദ മായ ജനാധിപത്യത്തിൽ പോലും ഇത്തരം പുഴുക്കുത്തുകൾ സ്ഥാനം പിടിച്ചുകഴിഞ്ഞു എന്നതാണ് ഈ നാടകത്തിനുള്ള അനുബന്ധം.

B. അധികാരത്തിന്റെ ഇടനാഴികളിലെ ഉപജാപകവൃന്ദം
അധികാരത്തിന്റെ ഇടനാഴികൾ, അധികാരത്തിന്റെ ഉന്നതങ്ങളിലേക്ക് കയറിപ്പറ്റാനുള്ള കുറുക്കുവഴികളാണ്. അധികാരവും, ധനവും, എപ്പോഴും അനുയായികളെ സൃഷ്ടി ച്ചുകൊണ്ടേയിരിക്കും. സ്ഥായിയായ ‘കൂറ്’ അവകാശപ്പെടാ നില്ലാതെ, നിയതമായ ഒരു ആശയധർമ്മസംഹിതയൊന്നും കൂടാതെ ആടിക്കളിക്കുന്ന മനസ്സുമായി സ്വാർത്ഥത മാത്രം ലക്ഷ്യമിട്ട് എന്നും ഈയൊരു വർഗ്ഗം ഉണ്ടായിരുന്നു. ഇന്നും അനവരതം അവർ തുടരുന്നു. അവർക്ക് മാത്രം (ഏതുകാ ലഘട്ടത്തിലും) ഒരു മാറ്റവും സംഭവിക്കുന്നില്ല. ട്രഷീസുകളി ക്കാരെപ്പോലെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് അവർ തൂങ്ങി യാടിക്കൊണ്ടിരിക്കും.

ധനവും, ജീവിതാസക്തിയും, അധികാരത്തിന്റെ അപ്പക്കഷ ണങ്ങൾ നുണഞ്ഞുകൊണ്ടുള്ള ഈ ജീവിതവും അവർക്കു മടുക്കില്ല. പലപ്പോഴും രാജാവിനെക്കാൾ വലിയ രാജ്യഭക്തി യുമായി അവർ പ്രകടന പരതയുടെ ആൾരൂപമായി മാറും. അധികാരത്തിന്റെ ഇടനാഴികൾ സ്വയം സൃഷ്ടിച്ചുകൊണ്ട് അവർ ഭരണം തുടങ്ങുന്നു.

‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഉപജാപകവൃന്ദത്തിന് അതിന്റെ എല്ലാ ശക്തിയും ഉപയോ ഗിച്ച് ആടിത്തിമർക്കാൻ പറ്റിയ അന്തരീക്ഷമാണുള്ളത്. പ്രജകളൊക്കെ സംഭീതരാണ്. അഗ്നിവർണ്ണൻ എന്ന രാജാ വിനെ കാണാനില്ല. കാലുകൾ മാത്രമാണ് ദൃഷ്ടിഗോചരമാ യിട്ടുള്ളത്. ഈ അവസ്ഥയിൽ ആരായിരിക്കും രാജാവ് എന്ന് സംശയഗ്രസ്തരായി പരസ്പരം അഭിനയിക്കുന്നു. താനാണ് ഏറ്റവും വലിയവനെന്ന് സ്വയം നടിക്കുന്നു. ഭര ണത്തിന്റെ കടിഞ്ഞാൺ സ്വന്തം കൈകളിൽ ഭദ്രമാണെന് ഊറ്റംകൊള്ളുന്നു.
(ഉദാ: വിദൂഷകൻ വേഷം മാറിയ രാജാവാണെന്ന ചിന്താരാ മന്റെ സംശയം)

രാജാവിന്റെ ഹിംസാത്മകതയുടെ പ്രതീകമായി ‘കൊത്തു വാളുണ്ട്. രാജാവിന്റെ സിംഹാസനത്തിന് അഹിതമായി എന്തെങ്കിലും ഉണ്ടായാൽ ‘കൊത്തുവാൾ’ രൂക്ഷമായി ഇട പെടും. അതു ചിലപ്പോൾ ചോര ചിതറുന്നതുവരെ എത്തും. നിങ്ങൾ തന്നെയാണോ രാജാവ് എന്ന ചോദ്യത്തിന് കൊത്തു വാളിന്റെ മറുപടി ‘എന്തുവേണമെങ്കിലും ധരിച്ചോളണം’ എന്നാണ്. രാജാവിന്റെ കുപ്പായം ഉപജാപകവൃന്ദത്തിൽ ആർക്കും ചേരും. കൊത്തുവാളിന്, രാജഗുരുവിന്, വിദൂഷ കന് അങ്ങനെ ആർക്കും ചിന്താരാമനും, കേവലരാമനും ഇവിടെ ജനപക്ഷത്തിന്റെ പ്രതിനിധികളാകുന്നു. ചോദ്യങ്ങൾ ചോദിക്കുന്നത് അവരാണ്. ജനങ്ങൾ ചോദിക്കാൻ ആഗ്രഹി ക്കുന്ന ചോദ്യങ്ങൾ. ചോദ്യം ചെയ്യിപ്പാൻ അധികാരം അനുവ ദിക്കില്ല. ചോദ്യങ്ങളെ അരിഞ്ഞു തള്ളാൻ തന്നെയാണ്, കൊത്തുവാൾ വന്നിരിക്കുന്നത്. എന്നാൽ നീതിസഹിതവും, സ്വാതന്ത്രജനകവുമായ ചോദ്യങ്ങൾ ഉപജാപകവൃന്ദത്തിന് തന്നെ ഭീഷണിയാകുന്നു.

Kerala Plus Two Malayalam Board Model Paper 2023 with Answers

Question 15.
“കുടുംബാന്തരീക്ഷത്തിൽ ശാരീരിക പീഡനത്തേക്കാൾ രൂക്ഷമാണ് മാനസിക പീഡനം” – കുഞ്ചൻ നമ്പ്യാരുടെ “കൊള്ളിവാക്കല്ലാതൊന്നും” എന്ന പാഠഭാഗത്ത് ശീലാവതി ‘അനുഭവിക്കുന്ന മാനസിക പീഡനങ്ങളിൽ ഹൃദയ സ്പർശി യായ നാലൊണ്ണം ചൂണ്ടിക്കാട്ടുക.
Answer:
കുഞ്ചൻനമ്പ്യാരുടെ ശീലാവതി ചരിത്രത്തിൽ ഭർത്താവിന്റെ കുത്തുവാക്കുകൾ കേൾക്കുന്ന ഭാര്യയുടെ സഹനമാണുള്ള തു്. മുനിയായിട്ടുപോലും വീട്ടിൽ ഭാര്യയെ അടിച്ചമർത്തി പുരുഷാധികാരം കാണിക്കുന്ന ഭർത്താവാണ് ഉഗ്രശ്രവസ്സ്.

നന്നായി ശുശ്രൂഷച്ചിട്ടും ശിലാവതിയെക്കുറിച്ച് നല്ലത് പറ യാത്ത മുനിയെയാണ് കവിതാഭാഗത്ത് കാണുന്നത്. നല്ല കഷാ യവും നല്ല മുക്കുടിയും ശിലാവതി കൊടുക്കുന്നുണ്ട്. ഔഷ ധമാണ് മുക്കുടി. മരുന്നുകൊടുത്തിട്ടും ഒരു മാറ്റവും ഭർത്താ വിനില്ല. രോഗം ഔഷധത്തെ വെല്ലുന്നു. ഇല്ലങ്ങളിൽ നടന്നു ചെന്ന് തെണ്ടിയിട്ടാണ് നെല്ലും അരിയും കിട്ടുന്നത്. ഭർത്താവ് പറഞ്ഞതുപോലെ അത് കുത്തി കല്ല് കളഞ്ഞ് വച്ചുകൊടു ത്താലും ആൾക്ക് രുചിയില്ല. കൊള്ളിവാക്ക് കേട്ടാൽ ചാവു ന്നതാണ് ഭേദം എന്ന് വിചാരിക്കും.

എടുത്താലും കൊടുത്താലും അടുത്താലും കുളിച്ചാലും പറ ഞ്ഞാലും കുറ്റമാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമേ പറയാനുള്ളു. സമൂഹത്തിൽ, കുടും ബത്തിനുള്ളിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥകൾക്ക് ഉത്തമോദാഹ രണമാണ് ശീലാവതി ചരിതം.

Question 16.
“എസ്.കെ. പൊറ്റക്കാട് മനുഷ്യ ജീവിതത്തിനും സാമൂഹി കാനുഭവത്തിനും പ്രാധാന്യം നൽകുന്ന എഴുത്തുകാരനാണ്. ചുവടെ കൊടുക്കുന്ന സൂചനകളിൽ നിന്നും ഏതെങ്കിലും രണ്ടെണ്ണത്തെ പറ്റി വിശകലനക്കുറിപ്പ് തയ്യാറാക്കുക.
സൂചനകൾ:
(1) ഹിമാലയൻ താഴ്വരയിൽ കൊടും ശൈത്വം സഹിച്ച് അതിർത്തി കാക്കുന്ന പട്ടാളക്കാരുടെ ജീവിതം.
(2) പട്ടാളക്കാർക്ക് ലഭിക്കുന്ന പരിമിതമായ ജീവിത സൗക ര്യങ്ങൾ
(3) പട്ടാളക്കാരുടെ ത്വാഗപൂർണമായ ജീവിതം.
Answer:
ത്വാഗപൂർണമായ ജീവിതം
എസ്.കെ. പൊറ്റക്കാട് ഹിമാലയ പ്രാന്തങ്ങളിൽ പര്വടനം നട ത്തുമ്പോൾ ബദരിയിൽ വച്ച് പരിചയപ്പെട്ട സൂര്യപ്രകാശ് എന്ന പട്ടാളക്കാരനെ പരിചയപ്പെടുകയുണ്ടായി. മാനാഗ്രാമ ത്തിനപ്പുറമുള്ള മാതാപാസ് ഗ്രാമത്തിൽ സൂര്യപ്രകാശ് ഒരു രാത്രി കഴിച്ചുകൂട്ടുകയുണ്ടായി. സൂര്യപ്രകാശ് സ്പീപ്പിങ് ബാഗ് തുറന്ന് അതിനുള്ളിൽ ഭദ്രമായി ഉറങ്ങാൻ കിടന്നു. എപ്പോ ഴാണ് ഉണർന്നതെന്ന് നിശ്ചയമില്ല. സ്ലീപ്പിങ് ബാഗ് ഇളക്കാനോ എഴുന്നേല്ക്കാനോ കഴിയുന്നില്ല. താങ്ങാൻ കഴിയാത്തൊരു ഭാരം ഞെരുക്കുന്നതുപോലെ അനുഭവപ്പെട്ടു. രാത്രിയിലു ണ്ടായ കനത്ത ഹിമപാതത്തിൽ മൂടിപ്പോയതാണെന്ന് പിന്നീട് മനസ്സിലായി. അയാൾ ജീവനുള്ള ഒരു ഹിമക്കൂടാരമായി മാറിയിരിക്കുന്നു.

ഏറെ നേരത്തെ സാഹസിക പരിശ്രമത്തി നുശേഷമാണ്. അയാൾക്ക് അതിൽ നിന്ന് പുറത്തു കട ക്കാൻ കഴിഞ്ഞത്. ഉത്തർപ്രദേശുകാരനായ സൂര്യപ്രകാ ശിന്റെ വിവരണം യാത്രികരെ വിഷമിപ്പിച്ചു. എന്നാൽ പട്ടാ ളക്കാരന് യാതൊരു പരിഭ്രമവുമുണ്ടായിരുന്നില്ല. ശവകൂടി രമായിത്തീരുമായിരുന്ന ഹിമക്കുമ്പാരത്തിൽ നിന്നും പുറത്തു ചാടിയ കഥ നിസ്സാരമട്ടിലാണ് അയാൾ പറഞ്ഞത്. നമ്മുടെ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്ന ഭട ന്മാരുടെ സഹന ശക്തിയും ര്വവും ത്യാഗബുദ്ധിയും ഏവരേയും അഭിമാനപുളകി തരാക്കും. ആ മഞ്ഞുമലയിൽ ജാഗരൂകരായി, കർത്തവ്യനി രതരായി നിൽക്കുന്ന പട്ടാളക്കാരെക്കുറിച്ചുള്ള ഒരു നിര് ക്ഷണത്തോടെയാണ് പാഠഭാഗം അവസാനിക്കുന്നത്.

പട്ടാളക്കാർക്ക് ലഭിക്കുന്ന പരിമിതമായ ജീവിത സൗകര്യങ്ങൾ
അളകനന്ദയുടെ കരയിലെ വിശാലമായ മൈതാനത്തിലെ പുൽമേടിനു താഴെ ട്രക്ക് നിർത്തി. അതിന്റെ മുതുകിൽ ഒറ്റപ്പെട്ടു നിൽക്കുന്ന അലുമിനിയം ക്യാമ്പിലാണ് പോകേ ണ്ടത് എന്ന് വഴിക്കാട്ടി പറഞ്ഞു. അതൊരു ലോഹ ഗൃഹം തന്നെയായിരുന്നു. ചുമരുകളും വാതിലുകളും ജാലക ങ്ങളും മേൽപ്പുരയുമെല്ലാം അലുമിനിയം തകിടുകൾകൊണ്ട് പണിതിരിക്കുന്നു ഇവിടെയാണ് പട്ടാളക്കാർ താമസിക്കുന്നത്.

Question 17.
മാധ്യമങ്ങളുടെ വളർച്ചയിൽ പരസ്യങ്ങൾ വഹിക്കുന്ന പങ്കി നെക്കുറിച്ച് ഡോ. വി. ആർ. പ്രബോധ ചന്ദ്രന്റെ നിരീക്ഷണ ങ്ങൾ വിലയിരുത്തുക.
Answer:
മാധ്യമങ്ങളുടെ മുന്നോട്ടുള്ള പോക്കിൽ ഏറ്റവും വലിയ പിന്തുണ നൽകുന്നത് പരസ്യങ്ങൾ നൽകുന്ന ഉൽപ്പാദനവി പണിയാണ്. നമ്മുടെ ജീവിതത്തിന്റെ താളക്രമങ്ങൾ നിർണ്ണ യിക്കുന്നത് തന്നെ പരസ്യവിപണിയാണ്. എന്തുകഴിക്കണം, എന്തു ധരിക്കണം, എന്നൊക്കെ നിത്വജീവിതത്തിൽ അടിവ രയിട്ട് ജനങ്ങളെ ഓർമ്മിപ്പിക്കുന്നതും, പഠിപ്പിക്കുന്നതും മാധ്യമങ്ങളിലൂടെ പരസ്യലോകമാണ്. അധികമായി പൊലി ഷിച്ചെടുക്കുന്ന ചെറുനുണകളുടെ കുമ്പാരമാണ് ഓരോ പര സ്വവും. പൊള്ളയായ അവകാശവാദങ്ങളും അതിശയോക്തി കലർന്ന പ്രഖ്യാപനങ്ങളും, ഓരോ പരസ്യങ്ങളെയും കുറി ച്ചുള്ള പൊതുധാരണയാണിത്. എന്നാൽ ലേഖകനെ സംബ ന്ധിച്ചിടത്തോളം, വേറിട്ട ഒരു നിലപാടാണ് പോസിറ്റീവായ നിലപാടാണ് പ്രബോധ ചന്ദ്രൻ മുന്നോട്ടു വെക്കുന്നത്. പര സ്വങ്ങളെ ബഹുജനപരോപകാരാർത്ഥം ഉപയോഗിക്കു അവിടെ അവ ശ്ലാഘനീയമായ നിലപാടാണ് പുലർത്തുന്ന ത്. ശുചിത്വം, രോഗപ്രതിരോധം, പുകവലി, മദ്യപാനം തുട ങ്ങിയ വിഷയങ്ങളിൽ പ്രതിരോധ ബോധവൽക്കരണ സംരം ഭങ്ങളിൽ പരസ്യങ്ങൾ വഹിക്കുന്ന പങ്ക് അഭിനന്ദനീയം തന്നെയാണ്. സമൂഹത്തിന്റെ പൊതുനന്മയ്ക്കു വേണ്ടി മാധ്യ മങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ പുക ഴ്ത്തുകയാണ് ലേഖകൻ.

18 മുതൽ 21 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (3 × 6 = 18)

Question 18.
ഇ.സി.ജി. സുദർശന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ മാതൃ ഭാഷാ പഠനത്തിന്റെ ആവശ്യകത തന്നിട്ടുള്ള സൂചനകളുടെ ‘അടിസ്ഥാനത്തിൽ വിലയിരുത്തുക.
സൂചനകൾ:
(1) വസ്തുതകളുടെ സൂക്ഷ്മാപ്രാഥനത്തിന് സഹായിക്കുന്നു.
(2) പുതിയ അന്വേഷണങ്ങൾക്ക് ഊർജ്ജം പകരുന്നു.
(3) ചിന്തയെയും അറിവിനെയും സർഗാത്മകമാക്കാൻ സഹായിക്കുന്നു.
Answer:
ഒരു വ്യക്തിയുടെ ചുറ്റുപാടുകളുമായി അവനെ കൂട്ടിയി ണക്കുന്നത് ഭാഷയാണ്. സംസാരിക്കുന്നവരുടെ എണ്ണത്തിൽ മലയാളത്തിന്റെ പിന്നിൽ വരുന്നവയാണ് ഐസ്ലാൻഡിക്കും, നോർവീജിയൻ ഭാഷയും. എന്നിട്ടും അവിടങ്ങളിൽ പ്രാഥമിക തലം മുതൽ മെഡിക്കൽ, സാങ്കേതികതലം വരെയുള്ള എല്ലാ മേഖലകളും ഈ ഭാഷകളിലാണ്. ലോകത്തിലെ മുന്തിയ ജീവിത നിലവാരമുള്ള രാജ്യങ്ങളാണ് ഐസ്ലാൻഡും ഫിൻലൻഡും നോർവെയും. മാതൃഭാഷയിലൂടെയുള്ള പഠനംകൊണ്ട് ആ ജനത പുറകോട്ട് പോയിട്ടില്ല.

കുവൈറ്റ് സിറ്റിയിൽ 2015 ജൂൺ 6 ന് മലയാളികൾ മാത ഭാഷാ പഠനത്തിനായി കലാ ജാഥകൾ സംഘടിപ്പിച്ചിരുന്നു. മാതൃഭാഷയായ മലയാളം പഠിക്കുന്നതിനായി കുട്ടികളെ ഒരു ക്കുവാൻ വേണ്ടിയാണ് കലാകാരന്മാർ ഉൾപ്പെടെ ജാഥയിൽ പങ്കെടുത്തത്.

ഇന്ത്യയിൽ ഏറ്റവും വളരുന്ന ഭാഷയാണ് മലയാളം എന്ന് സർവ്വേ പറയുന്നു. മലയാളം മരിക്കുന്നില്ല. നവീകരണത്തി ലൂടെ വളരുന്നുവെന്ന് ഭാഷാ റിസർച്ച് ആന്റ് പബ്ലിക്കേഷൻസ് (ബറോഡ്) പറയുന്നു. ഇവിടെ സർവ്വേയിൽ നിഗമനമായി പറ യുന്ന ഒരു വസ്തുതയുണ്ട്. ഇംഗ്ലീഷ് മാധ്യമമായി പഠിപ്പിച്ച് ഇന്ത്യയിലെ ഒരു സർവ്വകലാശാല പോലും ലോക റാങ്കിങ്ങിൽ 500- നുള്ളിൽ ഇന്നുവരെ വന്നിട്ടില്ല. അതേ സമയം സ്വന്തം ദേശത്തിന്റെ ഭാഷയിൽ പഠിപ്പിക്കുന്ന വിദേശ രാജ്യങ്ങളിലെ സർവ്വകലാശാലകൾ ലോക റാങ്കിങ്ങിൽ മുന്നിലാണ്. വിദേ ശിക്ക് അടിമയെ ഉണ്ടാക്കുന്നതാണ് ഇന്ത്യൻ രീതി. എന്നും വിദേശിയുടെ സാങ്കേതിക വിദ്യക്ക് അടിമപ്പെടുന്ന ഒരു ഇന്ത്യ ക്കാരനെ നിർമ്മിക്കാനേ ഇതിന് കഴിയൂ.

കർണ്ണാടകത്തിലെ ഒന്നാം ക്ലാസ്സ് മുതലുള്ള കന്നഡ ഭാഷ സംസ്ഥാന സർക്കാർ നിർബന്ധമാക്കിയപ്പോൾ അതിനെ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതു സംബന്ധിച്ച സുപ്രീം കോടതിയുടെ നിഗമനങ്ങൾ ചിന്തിക്കേണ്ടതാണ്. അവ താഴെ പറയുന്നു.

ഭാഷയ്ക്കുള്ള പ്രാധാന്യം കുറച്ചു കാണരുത്. മാതൃഭാഷയെ വ്യക്തമായി നിർവ്വചിക്കേണ്ടതുണ്ട്. അത് പാരമ്പര്യത്തിന്റെ ഭാഷയാണോ? ചുറ്റുപാടുള്ള പൊതുസമൂഹത്തിന്റെ ഭാഷ യാണോ? പ്രൈമറി തലം മുതൽ മാതൃഭാഷയോ പ്രാദേശിക ഭാഷയോ പഠന മാധ്യമമായി നടപ്പാക്കാൻ സർക്കാരുകൾക്ക് അധികാരമുണ്ടോ? പ്രൈമറി തലം മുതലുള്ള മാതൃഭാഷാ പഠനം കുട്ടികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായതി നാൽ വളരെ ശ്രദ്ധാപൂർവ്വം തീരുമാനിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഭാവിയിലേക്കുള്ള പഠനത്തിന് അടി സ്ഥാനം പ്രൈമറിയാണ്. കുട്ടികളുടെ ചിന്താശക്തി, ആശ യരൂപീകരണം, ഭാവനയും സർഗ്ഗാത്മകതയും വളരുന്നതും അടിസ്ഥാനമിടുന്നതും എല്ലാം പ്രൈമറിയിലാണ്. ഇനി മാതൃ ഭാഷയെന്നത് കുട്ടിക്ക് എളുപ്പമുള്ള ഭാഷയാണോയെന്നും അറിയണം. പ്രൈമറി തലത്തിലെ മാതൃഭാഷ തിരഞ്ഞെടു ക്കാൻ കുട്ടിക്കും രക്ഷിതാക്കൾക്കും അവകാശമു ണ്ടോയെന്നും പരിശോധിക്കണം.

ഓരോ ഭാഷയും ആശയവിനിമയോപാധി എന്നതിനപ്പുറത്ത് ഓരോ സംസ്കൃതിയേയും സാഹിത്യത്തേയും സംഗീത ത്തേയും വംശത്തേയും സമൂഹത്തെയുമെല്ലാം ഉൾക്കൊള്ളു ന്നു. അതിനാൽ സംസ്ക്കാരത്തിന്റെയും മൂല്യചിന്തക ളുടെയും അടിസ്ഥാനവും മാതൃഭാഷയാണ്.

ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ മാതൃഭാഷയുടെ പങ്ക് പ്രധാനമാണ്. അമ്മയുടെ ഉദരത്തിൽ കിടക്കുമ്പോൾ കേട്ട ശബ്ദങ്ങൾ അവന്റെ/അവളുടെ വൈകാരിക വളർച്ചക്ക് വഴി യൊരുക്കുന്നു. കുട്ടികളോട് ഏറ്റവും നല്ല ഭാഷയിൽ സംസാ രിക്കാൻ ശ്രദ്ധിക്കണമെന്ന് മനശാസ്ത്രജ്ഞർ പറയുന്നു. ഏതു കുട്ടിയും തന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് മാതൃഭാഷയി ലാണ്. അതിൽ രൂപപ്പെടുന്ന മനസ്സാണ് കുട്ടികളെ ചിന്തിപ്പി ക്കുകയും ചോദിപ്പിക്കുകയും ചെയ്യുന്നത്. ഇതിനാൽ മാതൃഭാഷ അനിവാര്യമായ സമ്പർക്കം ആവശ്യപ്പെടുന്നു.

ഒരു വാക്കിന്റെ ഉൾ പദങ്ങളെ വേർതിരിച്ച് ആശയം പറയുന്നത് മലയാളം ക്ലാസ്സുകളിലെ രീതിയാണ്. ഇതാണ് ആശയം മനസ്സിലാക്കാനുള്ള എളുപ്പ മാർഗ്ഗം തുടർന്ന് പദങ്ങളുടെ ധ്വനിയിലൂടെ ഭാവനാ ലോകത്തേക്ക് പോകുന്നു. മോട്ടോറിന്റെ കമ്പിച്ചുരു ളിനെ പഠിപ്പിക്കാനുള്ള മാർഗ്ഗം മോട്ടോർ തുറന്നു കാണിക്കുന്നതാണ്. അത് മെക്കാനിക്കൽ സ്കിൽ വളർത്തുന്നു. എന്നാൽ മോട്ടോറിന്റെ ഘടനയെ ക്കുറിച്ച്, അതിലെ കാന്തിക ധ്രുവങ്ങളെക്കുറിച്ച് മാന്ത്രികതയോടെ സംസാരിക്കുന്ന മലയാളം അധ്യാപകർ കുട്ടികളെ സങ്കല്പ ത്തിക്കുന്നു. മാന്ത്രികതയോടെ സംസാരിക്കുമ്പോൾ കാന്തികതയുടെ തലങ്ങളിൽ മാറ്റം വരും. അധ്യാപകൻ ഭൂമിയുടെ രണ്ടു ധ്രുവങ്ങളിലേക്ക് വാക്കുകളിലൂടെ യാത്ര ചെയ്യും. ഭൂഗോളത്തെ വാക്കുകളിൽ ഒതുക്കി ക്ലാസ്സുകളിൽ അതിനെ ഭ്രമണം ചെയ്യിക്കും.കടലാസ്സിന്റെ അടിയിൽ ഒളിച്ചിരിക്കുന്ന കാന്തക്കട്ടയെ ഓടിച്ച് മുകളിലെ സൂചിയെ വട്ടം ചുറ്റിക്കും. കുട്ടികളുടെ സങ്കൽപ്പ ങ്ങളിൽ അത് തുടർന്ന് ഓടിക്കൊണ്ടിരിക്കും. ഇതാണ് മലയാളം മുൻഷിയുടെ ക്ലാസ്സുകളിലെ ജീവൻ എന്ന് ഇ.സി.ജി. സുദർശൻ പറയുന്നു.

Kerala Plus Two Malayalam Board Model Paper 2023 with Answers

Question 19.
‘മാജിക്കൽ റിയലിസ് തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക. പ്രകാശം ജലം പോലെയാണ് എന്ന കഥാഭാഗത്ത് നിന്ന് മാജി ക്കൽ റിയലിസം കടന്നു വരുന്ന രണ്ടു സന്ദർഭങ്ങളെ കണ്ടെത്തി വിവരിക്കുക.
Answer:
പോസ്റ്റ് എക്സ്പ്രഷണിസ്റ്റ് പെയിന്റിംഗുകളെ വ്യാഖ്യാനിക്കാ നായി ജർമൻ കലാനിരൂപകനായ ഫ്രാൻ സിസ് റോ (FRANZ ROH) (1925) ഉപയോഗിച്ച പ്രയോഗമാണിത്. മാജി ക്കൽ റിയലിസം ലാറ്റിനമേരിക്കയോട് ചേർന്നുനിൽക്കുന്ന സാഹിത്യപ്രസ്ഥാനമാണ്. ഗബ്രിയേൽ ഗാർസിയ മാർക്വിസ് ആണ് ഇതിന്റെ പ്രമുഖനായ ആവിഷ്ക്കർത്താവ്.

യാഥാർഥ്യത്തിന്റെ മാന്ത്രികമായ ഉൾക്കാഴ്ച നൽകുകയാണ് മാജിക്കൽ റിയലിസം ചെയ്യുന്നത്. മായികതയും യാഥാർഥ്യവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇതെന്നു പറയാം. ആസ്വാദകരെ സ്വാധീനിക്കുന്നതിനായി വ്യത്യസ്തമായ ത ങ്ങൾ മാജിക്കൽ റിയലിസം ഉപയോഗപ്പെടുത്തുന്നു. ഇത് എഴുത്തിലെ ടിക്ക്’ ആണെന്ന് മാർക്വിസ് അഭിപ്രായപ്പെട്ടി ട്ടുണ്ട്.

മലയാളിയെ സംബന്ധിച്ചിടത്തോളം യൂറോപ്യൻ പണ്ഡിതന്മാർ പറയുന്ന മാജിക്കൽ റിയലിസം അപരിചിതമല്ല. നമ്മുടെ യക്ഷി ക്കഥകളും പുരാണേതിഹാസങ്ങളും തെയ്യവും തിറയും പട യണിയും ശകുനവിശ്വാസങ്ങളും കുട്ടിച്ചാത്തനുമെല്ലാം ഈ മാജിക്കൽ റിയലിസത്തിന്റെ പരിധിയിൽപ്പെടും. മാർക്വേസ് പറയുന്നത് താൻ പറയുന്നത് യാഥാർഥ്യമാണെന്നാണ്. നമുക്കും മേൽ പറഞ്ഞവയെല്ലാം യാഥാർഥ്യമായിട്ടാണ് അനു ഭവപ്പെടുന്നത്. ഞാൻ ഗന്ധർവൻ, പ്രാഞ്ചിയേട്ടൻ, നന്ദനം തുട ങ്ങിയ സിനിമകളും പാണ്ഡവപുരം പോലുള്ള നോവലുകളും ഐതിഹ്യമാലയും മാജിക്കൽ റിയലിസത്തിന്റെ വകുപ്പിൽപ്പെ ടും. കാർട്ടൂൺ പരമ്പരകളിലുമുണ്ട് ഈവിധം മാജിക്കൽ റിയാ ലിറ്റികൾ,

കുട്ടികളുടെ ഭാവന പലപ്പോഴും വന്യമാണ്. ഏതെങ്കിലും ഒരു സുചനയിൽ നിന്ന് അവർ സങ്കല്പ സാമ്രാജ്യങ്ങൾ തന്നെ സൃഷ്ടിച്ചുകളയും. അവരുടെ അതിരുവിട്ട ഭാവനകൾ പല പ്പോഴും മുതിർന്നവരുടെ വിമർശനങ്ങൾ ക്ഷണിച്ചുവരു ത്തും. അതുകൊണ്ടുതന്നെ അവരുടെ ഭാവനാത്മക പ്രവർത്തനങ്ങൾ പലപ്പോഴും രഹസ്യാത്മകമായിരിക്കും. ടോട്ടോയും ജോവലും തങ്ങളുടെ സ്വപ്നയാത്രകൾ എല്ലാം രഹസ്യമാക്കി വെച്ചു. ഇവിടെ കഥാകൃത്തിന്റെ സവിശേഷ മായൊരു പ്രയോഗം കൊണ്ടുകൂടിയാണ് കുട്ടികൾ തങ്ങ ളുടെ വിശേഷപ്പെട്ട യാത്രകൾക്ക് തയ്യാറാകുന്നത്. സ്കൂളിൽ പഠനത്തിൽ മികവു പുലർത്തിയാൽ അവരുടെ ആവശ്യമായ തുഴവെള്ളം വാങ്ങികൊടുക്കാമെന്ന് അച്ഛനെകൊണ്ട് അവർ സമ്മതിപ്പിച്ചു.

വാക്ക് പാലിക്കാൻ ഒരു അലുമിനിയം വള്ളം തന്നെ അയാളവർക്ക് വാങ്ങികൊടുത്തു. കുട്ടികൾ ആ വള്ളം മുകളിലേക്കെത്തിച്ചു. എല്ലാ ബുധനാഴ്ചകളിലും മാതാപിതാക്കൾ സിനിമ കാണാൻ പോകുമ്പോൾ അവർ ആ വള്ളം സ്വീകരണ മുറിയിൽ ഇറക്കി. ഏറ്റവും വലിയ ബൾബു തന്നെ പൊട്ടിച്ച് അതിൽനിന്നുള്ള പ്രകാശത്തിന്റെ കുത്തൊ ഴുക്കിൽ നിറഞ്ഞ് ഒഴുകി തുഴഞ്ഞുനടന്നു. പ്രകാശം ജലം പോലെയാണെന്ന കഥാകൃത്തിന്റെ സവിശേഷമായൊരു പ്രയോഗം, പ്രായോഗിക ജീവിതത്തിൽ അവർ പകർത്തി. അച്ഛനമ്മമാർ തിരിച്ചുവരുവോളം അവരാ സ്വീകരണമുറി യിലും മറ്റു മുറികളിലും വെളിച്ച പ്രവാഹത്തിൽ സ്വയം തുഴ ഞ്ഞുനടന്നു. കടലിൽ നാവികർ ദിശ കണ്ടെത്താൻ സഹാ യിക്കുന്ന ഉപകരണങ്ങളും അവർ ഇതിനകം സ്വന്തമാക്കി കഴിഞ്ഞിരുന്നു.

മാസങ്ങൾ കഴിഞ്ഞ തോടെ, ടോട്ടോയും, ജോവലും തങ്ങൾക്ക് മുങ്ങൽ പരീക്ഷണത്തിനുള്ള ഉപകരണങ്ങൾ കൂടി വാങ്ങിത്തരണമെന്ന് ആവശ്യവുമായെത്തി. അതും ലഭി ച്ചുകഴിഞ്ഞതോടെ ഓരോ ബുധനാഴ്ചകളിലും പണ്ട് കാണാ തായി മറഞ്ഞുപോയ പലതും അവർ മുങ്ങിത്തപ്പി കണ്ടെത്തി എടുക്കാൻ തുടങ്ങി. ഒടുവിൽ കൂട്ടുകാരെ മുഴുവൻ വിളിച്ച് നൽകുന്ന ഒരു പാർട്ടിയിൽ പ്രകാശ പ്രവാഹം എല്ലാ അതി രുകളും ലംഘിച്ച് പുറത്തേക്ക് കുതിച്ചൊഴുകുന്നു. അത് മട്ടു പാവുകളും, അനേകം പടികളും മറികടന്ന് ഒഴുകിയൊഴുകി തെരുവിലെത്തുകയും പിന്നീട് പട്ടണത്തിന്റെ നേർക്ക് കുതി ച്ചൊഴുകുകയും ചെയ്തു.

ഫ്ളാറ്റിനകത്ത് അഗ്നിശമന സേനാംഗങ്ങൾ പ്രകാശത്തിന്റെ മേൽക്കൂര മുട്ടുന്ന പ്രവാഹ മാണ് കണ്ടത്. എലിമെന്ററി സ്കൂളിലെ കൂട്ടുകാരും ഗൃഹോ പകരണങ്ങളും ആ പ്രകാശം കുത്തൊഴുക്കിൽ ഒഴുകിനട ന്നു. ടോട്ടോയും ജോവലും തങ്ങളുടെ വള്ളത്തിൽ ഒരു തീര മണഞ്ഞു കിട്ടാൻ ശ്രമിക്കുകയായിരുന്നു. കുട്ടികളുടെ കുസൃതിത്തന്നെയാണ് പ്രകാശപ്രവാഹത്തിനുകാരണമായ ത്. ഒന്നിച്ച് ഒരേ സമയം ഒരു പാട് വിളക്കുകൾ പ്രവർത്തി പിച്ചതുകൊണ്ടാണ് ഈ പ്രവാഹമുണ്ടായത്. ശാസ്ത്രത്തിന്റെ വിശകലന സിദ്ധാന്തങ്ങൾക്കപ്പുറം ഭാവനയുടെ വന്യമായ സഞ്ചാരപുറങ്ങളിലേക്ക് മാർകേസ് ഈ കഥയിലൂടെ വായ നക്കാരെ കൊണ്ടുപോകുന്നു. മാജിക്കൽ റിയലിസത്തിന്റെ വശ്വത അനുഭവിപ്പിക്കുന്നു.

Question 20.
ഡോ. എം. എൽ. കാരശ്ശേരി പറയുന്ന പുലിക്കോട്ടിൽ ഹൈദ റിന്റെ രചനകളുടെ സവിശേഷതകൾ ഉദാഹരണ സഹിതം വ്യക്തമാക്കുക.
Answer:
മാപ്പിളപ്പാട്ട് രചയിതാക്കളിൽ പ്രമുഖനാണ് പുലിക്കോട്ടിൽ ഹൈദർ, പ്രമേയം, ഭാഷ, കാഴ്ചപ്പാട് എന്നിവയിലെല്ലാം പുലി ക്കോട്ടിൽ ഹൈദർ നാടനായിരുന്നു. ഒരു മലയാളി എന്ന നിലയിൽ അദ്ദേഹം അഭിമാനിച്ചിരുന്നു. മറ്റു മാപ്പിളപ്പാട്ടുകാ രെപ്പോലെ അറേബ്യൻ ചരിത്രത്തിലേക്കോ ഇസ്ലാമിക ജീവി തത്തിലേക്കോ തിരിയാതെ കേരള ചരിത്രമാണ് തന്റെ കാവ്യ വിഷയമാക്കിയത്. അതിൽ എന്റെ കേരളത്തിനു വന്ന നാശം എന്ന പ്രയോഗം പുലിക്കോട്ടലിന് കേരളത്തിനോടുണ്ടായി രുന്ന അമിതമായ സ്നേഹത്തിന്റെ ഉദാഹണമാണ്.

പുലിക്കോട്ടിൽ ഹൈദർ തന്റെ പാട്ടുകൾക്ക് ഉപയോഗിച്ച ഭാഷയും തനിനാടനായിരുന്നു. താൻ ജനിച്ചുവളർന്ന ഏറ നാടൻ ഗ്രാമമായ വണ്ടൂരിലെ വാമൊഴിയെ അങ്ങനെ തന്നെ കവിതയിലേക്കും കൊണ്ടുവന്നിരുത്തി. മലവ് (മലയിൽ) നരിനെ (നരിയെ) എന്നിവ ഏതാനും ഉദാഹരണങ്ങളാണ്.

കേരളീയ സ്ത്രീ ജീവിതത്തോടുള്ള സമീപനവും വ്യത്യസ്ത മായിരുന്നു. പുരുഷന്റെ ക്രൂരതയ്ക്കും വഞ്ചനയ്ക്കും പാത മാവുന്ന സ്ത്രീത്വം ഹൈദറിനെ വേദനിപ്പിച്ചു. ‘മറിയക്കുട്ടി യുടെ കത്ത്’ എന്ന മാപ്പിളഗാനം ഇതിനു മികച്ച ഉദാഹര ണമാണ്. ജയിലിൽ കഴിയുന്ന ഭർത്താവ് തന്നെ സംശയിക്കു
ന്നതറിഞ്ഞ്. അയാളല്ലാതെ മറ്റാരും തന്നെ തൊട്ടിട്ടില്ലെന്നും അയാളെ കാണാനുള്ള മോഹം മാത്രമാണ് ഇപ്പോഴുള്ള തെന്നും കണ്ടു കഴിഞ്ഞാൽ താനങ്ങു മരിച്ചു പോകട്ടെ യെന്നും മറിയക്കുട്ടി ഭർത്താവിനെഴുതുന്ന കത്ത് ആരു ടെയും കരളലിയിപ്പിക്കുന്നതാണ്.

പ്രവാസജീവിതത്തിന്റെ ദുരിതങ്ങളവതരിപ്പിക്കുന്ന കത്തു പാട്ടും അദ്ദേഹത്തിന്റെ നാടിനോടുള്ള പ്രിയം വെളിപ്പെടു ത്തുന്നവയാണ്. സ്വാതന്ത്ര്യസമര സേനാനിയായ അബ്ദുറഹി മാന്റെ അനുയായി ആയിരുന്നുവെന്നതും ദേശസ്നേഹം വെളിപ്പെടുത്തുന്നു. പ്രമേയ സ്വീകരണത്തിലും ഭാഷയുടെ തിരഞ്ഞെടുപ്പിലും സാമൂഹിക കാഴ്ചപ്പാടിലും കേരളീയത കാത്തുസൂക്ഷിച്ചയാളാണ് ഹൈദർ.

Question 21.
“നവ മാധ്യമങ്ങൾ ശക്തിയും സാധ്യതയും” എന്ന പാഠഭാഗ ത്തിന്റെ ആശയങ്ങൾ ഉപയോഗപ്പെടുത്തി “കോവിഡ് കാലത്തെ വിദ്യാഭ്യാസത്തിൽ നവ മാധ്യമങ്ങൾ വഹിച്ച പങ്ക്” എന്ന വിഷയത്തിൽ ഒരു പ്രസംഗം തയ്യാറാക്കുക.
Answer:
പ്രിയപ്പെട്ടവരെ, ഏവർക്കും എന്റെ നമസ്ക്കാരം
നിങ്ങൾക്ക് പറക്കാൻ കഴിയില്ലെങ്കിൽ ഓടുക. ഓടാൻ കഴി യില്ലെങ്കിൽ നടക്കുക. നടക്കാൻ കഴിയില്ലെങ്കിൽ ഇഴയുക. പക്ഷേ, ചെയ്യുന്നത് എന്തുതന്നെയായാലും മുൻപോട്ടുതന്നെ നീങ്ങുക. അമേരിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ മാർട്ടിൻ ലൂതർ കിങ്ങിനെ ഈ വാക്കുകൾ ജീവിത സാഹചര്യങ്ങളോട് മനുഷ്യൻ പുലർത്തേണ്ട സമീ പനം എങ്ങനെ ആയിരിക്കണം എന്ന് വ്യക്തമാക്കുന്നതാണ്. അതെ കൊറോണ എന്ന കുഞ്ഞ് വൈറസ് നമ്മുടെ സാധാ രണ ജീവിത്തിന് ഭംഗം സൃഷ്ടിച്ചപ്പോൾ പകച്ചു നിൽക്കാതെ മുന്നോട്ടുള്ള പ്രയാണത്തിന് പുതുവഴികൾ തേടുകയാണ് ലോകമെങ്ങുമുള്ള മനുഷ്യർ.

ഓരോ മഹാമാരികളും മനുഷ്യവംശത്തിന് ഏൽപ്പിച്ച മുറിവു കൾ മാരകമാണ്. എന്നാൽ മഹാമാരികൾക്ക് ശേഷം ഉദയം കൊണ്ട പുത്തൻ ലോകം കൂടുതൽ മിഴിവേറിയതാണ് എന്ന തിന് ചരിത്രം സാക്ഷി. കോവിഡ് മഹാമാരി ഏറ്റവുമധികം ആഘാതം ഏൽപ്പിച്ച മേഖലകളിൽ ഒന്നായ വിദ്യാഭ്യാസമേഖ ലയും ആധുനികവൽക്കരണത്തിന്റെയും നവീകരണത്തി ന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും പാതയിൽ തന്നെയാ ണ്. അടച്ചിട്ട ക്ലാസ് മുറികളും വിജനമായ കളിക്കളങ്ങളും കുട്ടികളിലും അധ്യാപകരിലും ഉണ്ടാക്കിയ മാനസിക സംഘർഷങ്ങളെ ഒരു പരിധിവരെയെങ്കിലും ലഘൂകരി ക്കാൻ ഓൺലൈൻ വിദ്വാദ്വാസത്തിന് കഴിഞ്ഞിട്ടുണ്ട്.

കുട്ടികളെ അറിവിന്റെ ലോകത്തോട് അടിപ്പിച്ചു നിർത്തു വാനും, പാഠ്യേതര മേഖലകളിലെ കഴിവുകൾ വളർത്താനും ഒക്കെ ഓൺലൈൻ സാധ്യതകൾ പരമാവധി ഉപയോഗപ്പെ ട്ടുത്തുന്നതാണ് നാം എങ്ങും കാണുന്നത്. വിദ്യാർത്ഥികളു ടെയും അധ്യാപകരുടെയും മാതാപിതാക്കളെയും സാങ്കേ തിക പരിജ്ഞാന ത്തിലുണ്ടായ കുതിച്ചു ചാട്ടവും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ നേട്ടമായി നമുക്ക് കണക്കാ ക്കാം. മികച്ച അധ്യാപകരുടെ മികവുറ്റ ക്ലാസുകൾ കുട്ടിക ളുടെ താല്പര്യമനുസരിച്ച് പലവട്ടം കാണാൻ പുതിയ സംവി ധാനത്തിലൂടെ കഴിയുന്നു എന്നതും ഗുണകരം തന്നെ. ഗാന്ധിജി അഭിപ്രായപ്പെട്ടതുപോലെ ഒരു ശിശുവിന്റെ ശരീ രത്തിലും മനസ്സിലും ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്വഭ്യാസം.

ഈ അർത്ഥത്തിൽ ഏറെ പരിമിതികളും, പരാധീനതകളും ഓൺലൈൻ വിദ്യാഭ്യാസത്തിൽ ഉണ്ട് എന്നത് വിസ്മരിക്കാ വുന്നതല്ല. സജീവമായി ക്ലാസ് മുറികൾക്ക് പകരമാവാൻ, കൂട്ടായ്മയുടെയും സഹവർത്തിത്വത്തിന്റെയും അന്ത രീക്ഷം സൃഷ്ടിക്കാൻ ഓൺലൈൻ പഠന സംവിധാന ങ്ങൾക്കാവില്ല. മുഖങ്ങൾ കാണാതെ ഇടപെടലുകളും സംശ യനിവാരണങ്ങളും ഇല്ലാതെ വിരസമായ പ്രക്രിയയായി അദ്ധ്യാപനവും അധ്യയനവും മാറുന്നു. ടി.വി.യുടെയും ഇന്റർനെറ്റിന്റെയും ലഭ്യതക്കുറവും പണച്ചെലവും പാർശ്വ വൽക്കരിക്കപ്പെട്ടവർ കൂടുതൽ പാർശ്വവൽക്കരിക്കപ്പെടാൻ ഇടയാകുന്നു എന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പരിമിതികളിലും പോരായ്മ കളും തിരിച്ചറിഞ്ഞ് അതിനെ പരമാവധി പരിഹരിച്ച് പോകുക എന്നതാണ് നിലവിൽ നമ്മുടെ മുന്നിലെ പോംവ ഴി. ക്ലാസ് മുറികളിൽ നുറുങ്ങു നിമിഷങ്ങളും വിനോദ സ ല്ലാപങ്ങളും എല്ലാം തിരികെ എത്തുന്ന ഒരു സെക്കൻഡ് ബെൽ ഉടൻ ഉണ്ടാവും എന്ന ഉറച്ച പ്രതീക്ഷയോടെ നിർത്തുന്നു.

നന്ദി, നമസ്ക്കാരം

Kerala Plus Two Malayalam Board Model Paper 2023 with Answers

ചുവടെ തന്നിട്ടുള്ള കവിതാഭാഗം വായിച്ച് 22 മുതൽ 24 വരെ ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. (3 × 2 = 6)

പിൻസീറ്റിലെത്രയ്ക്ക് നേരെയിരുത്തിട്ടു
മോരം ചരിഞ്ഞു മടങ്ങിയിരുന്നമ്മ
നിരറ്റു വറ്റിവരണ്ട കൈച്ചുള്ളികൾ
നീരാതെ മാറോട് ചേർത്ത് വച്ചിട്ടുണ്ട്
എങ്ങോട്ടു പോകുന്നുവെന്നു ചോദിച്ചില്ല.
എന്തിനെന്നും, പക്ഷെ കണ്ണുകൾ, കണ്ണുകൾ
മങ്ങിപ്പഴകിയ എഞ്ഞാണ് വർണമായി
പാടയും പിളയും മൂടിയ കണ്ണുകൾ
ഏറെപ്പണിപ്പെട്ടടച്ചു തുറന്നവർ
ജില്ലാശുപത്രിക്കരികിലൊരേയൊരു
രാക്കട മാത്രം ഉറക്കച്ചടവുമായ്
രണ്ടുമൂന്നാളുകളുണ്ടെങ്കിലും പിന്നി
ലുണ്ട്, ഒഴിവു കനത്താര രുളിടം
പക്ഷേ, പടികളിലെന്തോ തടഞ്ഞുപോയ്
പണ്ടു പനിച്ചതും അമ്മയെടുത്തുകൊ
ണ്ടപ്പടിയോരോന്നു കേറിക്കിതച്ചതും
അന്നത്തെ സൂചി പ്രയോഗത്തിൽ നീറ്റൽ
പോലൊന്ന് മനസ്സിലുടപ്പോൾ കടന്നു പോയി. (റഫീക്ക് അഹമ്മദ്)

Question 22.
കവിതാഭാഗത്ത് അമ്മയുടെ കണ്ണുകളെ വിശേഷിപ്പിച്ചിരിക്കു ന്നത് എപ്രകാരമാണ്?
Answer:
മങ്ങിപ്പഴകിയ എഞ്ഞാണ് വർണമായിട്ടാണ് അമ്മയുടെ കണ്ണുകളെ വിശേഷിപ്പിച്ചിരിക്കുന്നത്.

Question 23.
“കൈച്ചുള്ളികൾ” എന്ന പ്രയോഗം കൊണ്ട് അർഥമാക്കുന്ന തെന്ത്?
Answer:
കൈപ്പത്തി

Question 24.
ജില്ലാശുപത്രിക്കരികിലെത്തിയപ്പോൾ മകന്റെ മനസ്സിലൂടെ കടന്നു പോയതെന്തെല്ലാം?
Answer:
പണ്ട് അമ്മയ്ക്ക് പനിപിടിച്ചപ്പോൾ അമ്മയെടുത്ത് കൊണ്ട് പടിയോരോന്നും കേറിക്കിതച്ചതും അന്നത്തെ സൂചി പ്രയോ ഗത്തിൽ അമ്മയ്ക്ക് ഉണ്ടായ വേദനയുമാണ് ജില്ലാശുപതി ക്കരികിലെത്തിയപ്പോൾ മകന്റെ മനസ്സിലൂടെ കടന്നുപോ യത്.

25 മുതൽ 27 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (2 × 8 = 16)

Question 25.
ഫോട്ടോ എന്ന വസ്തുവിനെ കച്ചവടക്കാർ കാണുന്നതുപോ
ലെയാണോ ദിവാകരനും കുട്ടികളും പരിഗണിക്കുന്നത്? പി. പത്മരാജന്റെ “അവകാശങ്ങളുടെ പ്രശ്നം” എന്ന കഥയെ ചുവടെ കൊടുത്തിരിക്കുന്ന സൂചനകൾ മുൻ നിർത്തി വിശ കലനം ചെയ്യുക.
സൂചനകൾ:
(1) തനിക്ക് ആവശ്വമുള്ള ഫോട്ടോ കണ്ടെത്തണം എന്ന ദിവാ കരന്റെ നിർബന്ധം.
(2) മരിച്ചു പോയവരുടെ സാന്നിധ്യം ദിവാകരനും കുട്ടി കളും ഫോട്ടോയിൽ കണ്ടെത്തുന്നു.
(3) അച്ഛനമ്മമാരുടെ ഛായാപടങ്ങളുടെ അന്വേഷണം സ്വന്തം പൈതൃകത്തിന്റെ അന്വേഷണമായി മാറുന്നു.
(4) ചിത്രങ്ങളുടെ ധാരാളിത്തത്തിൽ മുഖം സ്വത്വം നഷ്ടപ്പെ ടുന്ന അവസ്ഥ,
(5) വെളിച്ചത്തിന്റെ പിന്നിലെ ചതി.
Answer:
അവകാശങ്ങളുടെ പ്രശ്നം : എന്ന കഥയിൽ തികച്ചും വ്യത്യ സ്തമായ ഒരു പ്രമേയമാണ് പി. പത്മരാജൻ വായന ക്കാർക്കായി ഒരുക്കിയിരിക്കു ന്ന ത്. യഥാർത്ഥവും സ്വപ്നവും കൂടികുഴഞ്ഞ ഒരു വ്യത്യസ്ത ബോധമണ്ഡല ത്തിലേയ്ക്ക് വായനക്കാരൻ എത്തിച്ചേരുന്നു. സ്വാഭാവിക മായും സത്യമേത്, മിഥ്യയേത് എന്നുള്ള കൂടിക്കുഴച്ചിലിൽ വായനക്കാരന്റെ മനസ്സ് പതറുന്നു.

മരിച്ചവരുടെ ഫോട്ടോ മാത്രം വിൽക്കുന്ന ഒരു തെരുവായി രുന്നു അത്. അവിടെയുള്ള കടക്കാർ സഹതാപത്തോ ടെയും പിന്നെ പരിഹാസത്തോടെയും കൂടിയാണ് ദിവാക രനെ സ്വീകരിക്കുന്നത്. കാരണം ദിവാകരന്റെ പകപ്പും, പിന്നെ പ്രിയപ്പെട്ടവരെ കാണാനുള്ള അങ്കലാപ്പും.

ഫോട്ടോ ഓർമ്മയാണ്, ഒരു കാലത്തിന്റെ പ്രവാഹത്തെ ഒരു നിമിഷം നിശ്ചലമാക്കുന്ന അത്ഭുത വിദ്യ. കാലത്തിന്റെ കുത്തൊഴുക്കിനെ ഒരു നൊടിയിടകൊണ്ട് പിടിച്ചുനിർത്തി യിരിക്കുന്നു. ഓർമകളുടെ പോയകാലത്തിന്റെ കനത്ത നെടുവീർപ്പുമായാണ് ഓരോ ഫോട്ടോയും സ്ഥിതിചെയ്യു ന്നത്. വികാരവായ്പോടെയാണ് ദിവാകരൻ ഫോട്ടോയുടെ മുന്നിലേക്ക് എത്തിച്ചേരുന്നത്.

കച്ചവടക്കാരനെ സംബന്ധിച്ചിടത്തോളം ഫോട്ടോ ഒരു ഉത്പന്നം മാത്രമാണ്. അതിൽ യാതൊരു തരത്തിലുള്ള വികാ രവായ്പോ, മറ്റേതെങ്കിലും തരത്തിലുള്ള താൽപര്യങ്ങളോ അവർക്കില്ല. ലാഭം അതുമാത്രമാണ് ലക്ഷ്യം.

കച്ചവടക്കാർ ആയിരക്കണക്കിനാണ്. ലാഭത്തിന്റെ കണക്കു കൾ മാത്രമാണ് അവരുടെ മനസ്സുകളെ ചലിപ്പിക്കുന്നത്. വികാരപ്രകടനങ്ങൾക്ക് അവിടെ സ്ഥാനമില്ല. ഒരുപാട് ആളു കളുടെ ഉൽകണ്ഠ നിറഞ്ഞ അന്വേഷണങ്ങൾക്ക് മറുപടി പറഞ്ഞ് പറഞ്ഞ് ഇപ്പോഴവർക്ക് അടിയന്തിര സ്വഭാവം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഒരു തരം നിർവ്വികാരത അവിടെ സ്ഥാനം പിടിച്ചിരിക്കുന്നു. എന്തുതന്നെ സംഭവിച്ചാലും ഞങ്ങൾക്കൊന്നുമില്ല എന്നൊരു ഭാവം. അതുപോലെ നിസ്സം ഗതയും ജീവിതത്തിന്റെ ഏറ്റവും വലിയ സത്യമായ മരണ ത്തിന്റെ കച്ചവടക്കാരാണവർ. മരണത്തിന്റെ ഒരു മരവിപ്പ് അവരിലേക്കും പടർന്നിട്ടുണ്ടാകും.

ഫോട്ടോ നോക്കിക്കാണുന്നവരുടെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് പ്രാധാന്യം കൂടുകയും കുറയുകയും ചെയ്യുന്ന ഒന്നായി മാറുന്നു. പത്രങ്ങളിലെ മരണം കോളങ്ങളിൽ പെട്ടെന്ന് ഒരു പരിചിതമുഖം കടന്നുവരുമ്പോൾ നാം ഞെട്ടു ന്നു. പരിചിതത്വം ബന്ധുത്വം എന്നീ ഘടകങ്ങളാണ് ഫോട്ടോ എന്ന ഉൽപന്നത്തെ ഏറ്റവും പ്രധാനപ്പെട്ടതായി തീർക്കുന്ന ത്. ഇവ രണ്ടും ഇല്ലെങ്കിൽ ഫോട്ടോ മറ്റേതെങ്കിലും അ തന വസ്തുപോലെ നിർജ്ജീവമാണ്. കച്ചവടക്കാർ തങ്ങ ളുടെ മുന്നിലുള്ള അപരിചിതത്വം തുളുമ്പുന്ന പതിനായിര കണക്കിന് മുഖങ്ങൾക്ക് മുമ്പിൽ മരണത്തിന്റെ കാവൽക്കാരനായി മരവിച്ച മനസ്സോടെ ഇരിക്കുന്നു. അവ രുടെ മനസ്സുകളിൽ മൃദുലവികാരങ്ങൾക്ക് അല്പായുസ്സ് മാത്രമാണ്. അതുകൊണ്ടാണ് തുടക്കത്തിൽ ദിവാകരനോട് തോന്നിയ വാത്സല്യം പൊടുന്നനെ പരിഹാസമായി മാറിയ ത്. കുട്ടികൾ എന്നും കൗതുകത്തിന്റെ ലോകത്തിൽ ആണ്. അവർ ഏറ്റവും വികാരപരമായി പ്രതികരിക്കുന്നവർ കൂടി യാണ്. എന്നിട്ടും ആറും ഏഴും വയസ്സ് മാത്രം പ്രായമുള്ള ആ കുട്ടികൾ ദിവാകരന്റെ നിശ്ചലമായ മുഖത്തിനു മുമ്പിൽ ഏറെ സംയമനം പാലിച്ചു. നിശബ്ദമായി അവരുടെ കണ്ണു കൾ നിറഞ്ഞൊഴുകി. അവരുടെ ദുഃഖത്തിന്റെ വേലിയേറ്റ ങ്ങൾക്കിടയിൽ ദിവാകരൻ നിശ്ചലമായി.

Kerala Plus Two Malayalam Board Model Paper 2023 with Answers

Question 26.
‘ജന്മസിദ്ധിയും സാധനയുമാണ് കലാകാരനെ രൂപപ്പെടു ത്തുന്നതെന്ന് കാലമണ്ഡലം ഹൈദരലിയുടെ ജീവിതാനുഭ വങ്ങൾ സാക്ഷ്യം പറയുന്നു. തന്നിട്ടുള്ള സൂചനകളുടെ പിൻബലത്തിൽ കലാമണ്ഡലം ഹൈദരലിയുടെ ബാല്യകാല ജീവിതവും തുടർ ന്നുള്ള പ്രശസ്തിയും പരിശോധിക്കുക.”
(1) ദാരിദ്ര്യവും അവഗണനയും നിറഞ്ഞ ഹൈദരലിയുടെ ബാല്യകാലജീവിതം.
(2) ബാഷയുടെ സ്നേഹവും വാത്സല്യവും
(3) കലാമണ്ഡലത്തിലെ പഠനകാലം
(4) വാത്സല്യം നിറഞ്ഞ ഗുരുക്കന്മാരുടെ അനുഗ്രഹം
(5) കഷ്ടപ്പാടുകൾ അതി ജീവിച്ച് നേടിയ പ്രശസ്തി.
Answer:
സംഗീതവും കലയും മനുഷ്യനുണ്ടാക്കിയ അതിർവരമ്പുക ളുടെ മതിൽക്കെട്ട് തകർത്ത് സമരസപ്പെടുമെന്ന്, ഹൈദര ലിയുടെ സംഗീതസുധ ആസ്വദിക്കുവാൻ ചെങ്ങന്നൂരിനട ത്തുള്ള അമ്പലത്തിലെ മതിൽക്കെട്ടു പൊളിച്ച് ജനം തെളി യിച്ചതാണ്. ഹൈദരലിക്ക് കഥകളി സംഗീതം ആലപിക്കാ നായി അവർ മതിൽക്കെട്ട് പൊളിച്ചു. സ്റ്റേജ് പകുതി മതിൽക്കെട്ടിനകത്തും പകുതി പുറത്തുമായി പണിതു. ഹൈദരാലിയുടെ സംഗീതം ഒഴിവാക്കാതെ അമ്പലത്തിന്റെ മതിൽക്കെട്ട് പൊളിച്ച് കഥകളി അവതരിപ്പിച്ചു. ഹൈദ രിന്റെ ആലാപനമാധുര്യത്തിന് മുമ്പിൽ മതപരമായ ആചാ രങ്ങളുടേയും വിശ്വാസങ്ങളുടേയും മതിൽക്കെട്ടാണ് ചെങ്ങ സൂരിനടുത്തുള്ള അമ്പലത്തിൽ തകർന്നത്.

2006 ജനുവരി 5ന് ഈ പാദുഷാ ഒരു കാറപകടത്തിൽ പൊലിഞ്ഞുപോയി. ലോകം കണ്ട അനശ്വര കഥകളി സംഗീ തജ്ഞനായിരുന്നു ഹൈദരലി. അദ്ദേഹത്തിന്റെ ജീവിതം പോലെത്തന്നെയായിരുന്നു ആത്മകഥയും. സാധാരണ .ക്കാർക്ക് അപ്രാപ്യമായിരുന്ന കഥകളി സംഗീതത്തെ രാഗ സന്നിവേശം കൊണ്ട് വളരെ ലളിതമാക്കി ജനഹൃദയങ്ങളെ കവരാൻ കഴിഞ്ഞ അതുല്യപ്രതിഭ.

അദ്ദേഹത്തിന്റെ ജീവിതത്തിൽ ചില വിസ്മയങ്ങൾ എന്നു മുണ്ടായിരുന്നു. കലാമണ്ഡലത്തിൽ ചേരുവാൻ ജാമ്യത്തിന് 2000 രൂപ നൽകിയ നാട്ടുകാരനും നല്ലവനുമായ സി.പി. അന്തോണി ചേട്ടൻ ഈ പ്രതിഭയെ കൈ പൊക്കി കാലത്തിന് നൽകുകയായിരുന്നു. കലാമണ്ഡലത്തിലെ പഠനത്തിനു ശേഷം ഇനിയെന്ത് എന്ന് വിഷമിച്ചപ്പോൾ അന്ന് കലാമ ണ്ഡലം അദ്ധ്യക്ഷനും ഫാക്ടിന്റെ എം.ഡിയുമായ ശ്രീ. എം. കെ.കെ. നായർ ഹൈദരലിക്ക് പഠിപ്പ് കഴിഞ്ഞ ഉടനെ ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലി നൽകി. പിന്നെ ഹൈദരലി കഥകളിയരങ്ങുകളുടെ സംഗീതാർച്ചനയായി മാറി. കലാമണ്ഡലം നീലകണ്ഠ നമ്പീശൻ, കലാമണ്ഡലം ശിവരാമൻനായർ, കലാമണ്ഡലം ഗംഗാധരൻ, കാവുങ്കൽ മാധ വണിക്കർ, തൃപ്പൂണിത്തറ ശങ്കരവാര്യർ, എൻ.കെ.വാസുദേ വഷണിക്കർ, എം.ആർ. മധുസൂദനമേനോൻ എന്നിവരായി രുന്നു ഗുരുക്കന്മാർ,

കുട്ടിക്കാലത്തുതന്നെ കുഞ്ഞു ഹൈദരാലിക്ക് ബാപ്പയുടെ സംഗീതവാസനയുണ്ടെന്ന് ആൾക്കാർ അറിഞ്ഞിരുന്നു. ചല ച്ചിത്ര നടനും നല്ലൊരു സംഗീതജ്ഞനുമായിരുന്ന ശ്രീ.ഒടു വിൽ ഉണ്ണികൃഷ്ണൻ ഹൈദരാലിക്കു വേണ്ടി തബല വായി ച്ചിട്ടുണ്ട്.

കഥകളിയിൽ കർണ്ണാടിക് സംഗീതത്തെ കൊണ്ടുവന്നു, സംഗീ പ്രധാനമായ കഥകളി സംഗീതത്തെ രാഗാധിഷ്ഠിതമായ സംഗീതമാക്കി മാറ്റി എന്നൊക്കെയുള്ള ആരോപണങ്ങൾ യാഥാസ്ഥിതികർ ഉന്നയിച്ചിരുന്നു. എന്നാൽ കഥകളി സംഗീ തത്തെ ഭാവ പൂർണ്ണമാക്കി. നാടകീയ രൂപത്തിൽ അനായാസമായി ആലപിക്കാൻ ഹൈദരാലിക്കേ കഴിഞ്ഞിട്ടു . ചില ചലച്ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്. അയോദ്ധ്വാ, ശ്രീ ഹൈദരലി എന്നിവയാണ് ചലച്ചിത്രങ്ങൾ. അദ്ദേഹം ചിട്ടപ്പെടുത്തിയ തില്ലാനയും വർണ്ണവും സഹൃദയർ സ്വീകരിച്ചതാണ്. ശ്രീ ബാലഭാസ്കറുമായി ചേർന്ന് ‘ദി ബിഗ്ബാൻഡ്” എന്ന ഫ്യൂഷൻ സംഗീതപരിപാടി നടത്തിയി ട്ടുണ്ട്. ഒപ്പം നല്ലൊരു ചിത്രകാരനും പെയിന്ററും കൂടിയാ ണെന്ന് അറിയുന്നവർ കുറവാണ്.

മതത്തിന്റെ മതിൽക്കെട്ട് തകർത്ത് സംഗീതസാധനയാണ് ജീവിതം എന്ന് അറിയിച്ച ഹൈദരലിയുടെ ഓർമ്മയ്ക്കായി വെണ്ടാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഉപദേശകസമിതി ഹൈദരലി സ്മാരക കഥകളി അവാർഡ് ഏർപ്പെടുത്തിയി ട്ടുണ്ട്.

പോരാട്ടങ്ങളുടെ ജീവിതമായിരുന്നു ഹൈദരാലിയുടേത്. കുട്ടിക്കാലം മുതൽ തിരസ്കൃതനായിരിക്കുന്നവന്റെ വേദന കൾ അനുഭവിച്ചു. കലാമണ്ഡലത്തിൽ ചേർന്നതും ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലിക്കു ചേർന്നതുമെല്ലാം ആകസ്മികത നിറഞ്ഞ ജീവിതരംഗങ്ങളായിരുന്നു. കഥകളി ഏന്താണെന്ന് അറിയാത്ത പ്രായത്തിൽ കഥകളി സംഗീതം പഠിച്ചു. കലാമണ്ഡലത്തിലെ ഒറ്റപ്പെടലുകൾ അവഗണിച്ച് ഉയർന്നുവന്നു.

1960ൽ പട്ടിക്കാംതൊടി ചരമദിനത്തോടനുബന്ധിച്ച് ഹൈദർ പൊന്നാനിയും ശങ്കരൻ എമ്പ്രാന്തിരി ശിങ്കിടിയുമായി കഥ കളി അരങ്ങേറ്റം നടന്നു. കഥകളി ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലിമിന്റെ അരങ്ങേറ്റം. പലപ്പോഴും കഥകളി പരിപാ ടിയിൽ പങ്കെടുക്കാൻ കഴിയില്ല. അമ്പലങ്ങളിലെ പരിപാടി കളിൽ ലിസ്റ്റിൽ ഹൈദരലി ഉണ്ടാകില്ല. 8-ാം വർഷത്തിൽ ചേന്ദമംഗലം ക്ഷേത്രത്തിൽ 3 ദിവസത്തെ മുഴുനീള പരിപാ ടിക്ക് ഹൈദരലിയും ലിസ്റ്റിൽ വന്നു. ബസ്സിൽ ദീർഘയാത്ര ചെയ്യുന്നതും പരിപാടി നടത്തുന്നതിന്റെ സന്തോഷവും കൊണ്ട് ഉറക്കമില്ല. ചേന്ദമംഗലത്ത് സന്തോഷമായി കുടു മ്പോൾ ടീം ലീഡർ പറഞ്ഞു. ഹൈദരാലിയും സുബ്രഹ്മ സ്വനും ഉടനടി കലാമണ്ഡലത്തിൽ എത്തണം. റഷ്യക്കാർ കാത്തിരിക്കുന്നുണ്ട്. ഇതുകേട്ട് നിരാശരായി ഇരുവരും തിരി ച്ചുപോന്നു. സ്തബ്ധരായ രണ്ടുപേരും ബസ്സിൽ നിന്നും ചാടി ആത്മഹത്യ ചെയ്യണമെന്നും വിചാരിച്ചുപോയി. കലാ മണ്ഡലത്തിൽ എത്തിയപ്പോൾ അവിടെ ആരുമില്ല. ശൂന്യ മായിരുന്നു. എന്നിട്ടും ഹൈദരലി പൊരുതി നിന്നു.

ഹരിപ്പാട് തലത്തോട്ട ക്ഷേത്രത്തിൽ ഹൈദരലിയുടെ ശിഷ്യന്റെ അരങ്ങേറ്റം നടക്കുന്നു. ശിഷ്യനും കുടുംബവും ഹൈദരലി വേണമെന്ന് നിർബന്ധമായി. ഒടുവിൽ അമ്പല ക്കാരിൽ രണ്ടു വിഭാഗമുണ്ടായി. അവർ മതിൽ പൊളിച്ച് സ്റ്റേജ് പുറകോട്ടു നീട്ടി. അവിടെ നിന്ന് പാടിയപ്പോൾ ദൈവത്തെ കൈയൊന്ന് നീട്ടിയാൽ തൊടാമെന്ന് ഹൈദര ലിക്കു തോന്നി. ഈ ഫീലിംഗിൽ അജിതോഹരേ ജയ മാധവാ വിഷ്ണോ പാടിയത് ഹൈദരലി ഓർക്കുന്നു.

കഥകളിയെ ആഢ്യകാല യായി ഉയർത്തി നിർത്തുന്ന വർക്കുപോലും ഈ അതുല്യസംഗീതചക്രവർത്തിയെ ഒഴിവാ ക്കാൻ സാധിച്ചില്ല. ഒരു കാറപടകത്തിൽ പൊലിഞ്ഞത് ക കളിയുടെ ശബ്ദമായിരുന്നു. ജനങ്ങൾ നെഞ്ചേറ്റിയ ഹൃദയസംഗീതം. കഥകളിയുടെ സ്വച്ഛമായ സംഗീതം.

Question 27.
‘ഗൗളി ജന്മം’ എന്ന കഥയിലൂടെ ഗ്രേസി അവതരിപ്പിക്കുന്ന ‘സാമൂഹിക വിമർശന തലം’ എന്തെന്ന് താഴെ കൊടുത്തി ട്ടുള്ള സൂചനകൾക്ക് അനു യോജ്യമായ കഥാസന്ദർഭങ്ങൾ കണ്ടെത്തി വിശകലനക്കുറിപ്പ് തയ്യാറാക്കുക.
സൂചനകൾ:
(1) സ്വാർത്ഥത നിറഞ്ഞ മനുഷ്വബന്ധങ്ങൾ
(2) പുരുഷാധിപത്യ സമൂഹം
(3) അന്ധവിശ്വാസങ്ങൾക്ക് അടിപ്പെട്ട സമൂഹം
(4) ചികിത്സിക്കുന്ന ഡോക്ടർമാരുടെ ഈഗോ
(5) രോഗത്തോടും രോഗിയോടുമുള്ള സന്ദർശകരുടെ അനു ഭാവപൂർണമല്ലാത്ത സമീപനം.
Answer:
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഓപ്പറേ ഷനു ശേഷം കിടക്കുമ്പോഴാണ് ഗ്രേസി ഈ കഥയെഴുതി യത്. എല്ലാവരുടേയും സംസാരത്തിൽ ഇടപെടുന്ന പല്ലിക ളെക്കുറിച്ച് എഴുതിയ കഥയുടെ വളർച്ച കണ്ട് കഥാകൃത്ത് സ്വയം അത്ഭുതപ്പെട്ടിട്ടുണ്ട്. ഗൗളികളെ ഭാര്യാഭർത്താക്ക ന്മാരായി സങ്കൽപ്പിച്ച് കഥയെഴുതി. ആശുപത്രിയിൽ കിട ക്കുമ്പോൾ ആരെങ്കിലും കാണുവാൻ വരുന്നത് ഗ്രേസിക്ക് ഇഷ്ടമില്ല. ആരോഗ്യമുള്ള ശരീരത്തോട് അസൂയയാണെന്ന് ഗ്രേസി പറയുന്നു. ഈ രണ്ടു കാര്യങ്ങളും കഥാകാരിയുടെ മനസ്സിൽ ഉണർത്തിയ പ്രചോദനങ്ങളാണു് ഈ കഥക്ക് വിഷ യമായത്.

വളരെ ദാർശനികമായ രീതിയിൽ കഥ പകുതി കഴിഞ്ഞ് മുന്നോട്ട് പോകുന്നുണ്ടെങ്കിലും പെൺഗൗളിയുടെ ഇടപെ ടൽ കഥയെ ഈ സമുഹത്തിന്റെ ചില തലങ്ങളെ വിമർശി ക്കാൻ അവസരമൊരുക്കി. കഥയിൽ കടന്നുവരുന്ന കഥാ പാത്രങ്ങൾ വിവിധ സമൂഹങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ദാമ്പത്യത്തെക്കുറിച്ച്, ഡോക്ടർമാരുടെ എത്തിക്സിനെക്കു റിച്ച്, സന്ദർശകയടങ്ങുന്ന ഈ സമൂഹത്തിന്റെ വിവാഹ സങ്കൽപ്പത്തെക്കുറിച്ച്, പുരുഷാധിപത്യത്തെ സംബന്ധിച്ച്, സ്ത്രീ സമൂഹത്തെക്കുറിച്ച് എല്ലാം ഈ കഥ ചില വസ്തുത കൾ ആവിഷ്ക്കരിക്കുന്നുണ്ട്. അവയിൽ വ്യക്തമായ സാമു ഹിക വിമർശനം അടങ്ങുന്നുണ്ട്.

യുവതിയും യുവാവും തമ്മിലുള്ള ദാമ്പത്യത്തിന്റെ ഭാവി നമു ക്കറിയില്ല. യുവതി അയാളുടെ കുഞ്ഞിനെ പ്രസവിച്ചോ എന്നറിയില്ല. മരിക്കാറായ യുവാവിന്റെ മനസ്സ് പിടയുന്നത് കുഞ്ഞിനെ ഓർത്തും കുഞ്ഞിനെ സൂക്ഷിച്ച് തന്നെ സ്നേഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഭാര്യയെ ഓർത്തുമാണ്. മരിക്കാറായ മനുഷ്യന്റെ ആത്മദുഃഖം ദാമ്പത്യത്തിന്റെ വസ ന്തമായ കുഞ്ഞിനെക്കുറിച്ചുള്ള വേവലാതിയാണ്.

സന്ദർശകയുടെ ദാമ്പത്യസങ്കൽപ്പം വളരെ ക്രൂരമാണ്. അത് വിധവയെ രക്ഷപ്പെടാൻ ഉപദേശിക്കുന്നു. മരിക്കാറായ ഭർത്താവിന്റെ മുമ്പിൽ വച്ചാണ് ക്രൂരമായി പറയുന്നത്. കസിനും ഇതുപോലെ അപകടത്തിൽപ്പെട്ട് മഞ്ഞപ്പിത്തം വന്നാണ് മരിച്ചത്. ആരതിയോട് അബോർഷൻ ചെയ്യാനും ഭർത്താവ് മരിച്ചു കഴിഞ്ഞാൽ തളരാതെ മറ്റൊരു ജീവിതം തുടങ്ങണമെന്നും ഉപദേശിക്കുന്നു. വിവാഹത്തിന്റെ ബന്ധം മരണം വരെ മാത്രമാണെന്നും അതിനപ്പുറത്തെ ഓർമ്മകൾ വേണ്ടെന്നും സന്ദർശക പറയുന്നു. ഇത് വിദേശസംസ്ക്കാര ത്തിന്റെ വിവാഹ സങ്കൽപ്പമാണ്. ഒരേസമയം പലരുമായി ചേർന്ന് ജീവിക്കുന്നതും ഒരാളിൽ കുഞ്ഞുണ്ടായിരിക്കേ മറ്റൊരാളേയും പ്രാപിക്കുന്നത് സ്വന്തം സ്കിൽ അനുസരിച്ച് സ്വതന്ത്ര ജീവിതം നയിക്കുന്ന വിദേശ സംസ്കാരത്തിൽ സാധാരണമാണ്. അതാകട്ടെ ആരതി ഉൾക്കൊള്ളുന്ന ഇൻഡ്യൻ സംസ്ക്കാരത്തിന് അനുയോജ്യമല്ല. നമ്മുടെ കുടുംബ വ്യവസ്ഥിതിയുടെ തകർച്ച സ്വപ്നം കാണുന്നവ ളാണ് ഇതിലെ സന്ദർശക. ഈ കുടുംബം തകർന്നാൽ മറ്റൊ ന്ന്. അതും തകർന്നാൽ കുടുംബത്തിന് പകരമെന്ത്? സന്ദർശകയ്ക്ക് അതൊന്നും അറിയേണ്ടതില്ല.

വിവാഹം പവിത്രമാണെന്നും ‘വിവാഹശേഷവും വിധവ യായിരിക്കുന്നതിൽ ദാമ്പത്യബന്ധത്തിന്റെ പാവനമായ ഓർമ്മ കളുണ്ടെന്നും സന്ദർശക ചിന്തിക്കുന്നില്ല. അവരത് മരിക്കാ റായ വ്യക്തിയുടെ മുഖത്തു നോക്കിയാണ് പറയുന്നത്.

ആരതിയെന്ന പേര് ദാമ്പത്യത്തിന്റെ പവിത്രമായ ഒരു ചട ങ്ങിനെ ഓർമ്മിപ്പിക്കുന്നു. ഭാര്യ ഭർത്താവിന്റെ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ തീ ഒരു താലത്തിലേക്ക് വച്ച് ആരതിയു ഴിയുന്നു. ഭർത്താവിവിടെ മരിക്കാറായി. അതിൽ നിന്നും പകർന്ന അഗ്നിയാണ് ഭാര്യയുടെ ഉദരത്തിൽ കഴിയുന്നത്. ആ വെളിച്ചം തന്നെയാണ് വെളിച്ചം കാണിക്കാതെ കെടുത്തു ന്നത്.

സന്ദർശക ആധുനിക നാഗരിക സമൂഹത്തിന്റെ കുളമ്പടി ശബ്ദം കേൾപ്പിക്കുന്ന പടക്കുതിര തന്നെ. അവൾ വന്ന പ്പോൾ ഇരുട്ട് കുത്തനെ പതിച്ചതായി കഥാകാരി പറയുന്നു. ഡോക്ടർമാർ എത്തിക്സ് കൈവിടുന്നത് ഇതിലുണ്ട്. അപ കടത്തിൽപ്പെട്ട യുവാവിന്റെ മരണകാരണം ഡോക്ടറാണ്. അപകടത്തിലെ പരിക്കല്ല മരണകാരണം. മഞ്ഞപ്പിത്തമാണ്. ഒരു ഫിസിഷ്യനെ കാണിച്ചിരുന്നെങ്കിൽ അയാൾ രക്ഷപ്പെടു മായിരുന്നു. ഡോക്ടറുടെ ഈഗോ മെഡിക്കൽ എത്തി ക്സിനെ തകർത്തു.

പുരുഷാധിപത്വത്തിന്റെ അഹന്തയും ഇവിടെ കാണുന്നു. യുവാവിന്റെ മരണത്തെക്കുറിച്ച് ആൺഗൗളിക്ക് എല്ലാമറി യാം. മുൻജന്മത്തെക്കുറിച്ചറിയാം. ബുദ്ധനെപ്പോലെ ആൺഗൗളിക്കും ഉണ്ട് ബോധോദയം. പെണ്ണുങ്ങൾക്ക് സാധ്യ മാകാത്ത കാര്യമാണ് ബുദ്ധന്റെ ബോധോദയം. ഇതുപറ യുന്ന ആൺഗൗളിയും തികഞ്ഞ ജ്ഞാനമുള്ളവനാണെന്ന് അഹങ്കരിക്കുന്നു.

എഴുത്തുകാരുടെ ബുദ്ധിജീവി ചമയലിനെ ഈ കഥ വിമർശിക്കുന്നു. പൊൻകുന്നം വർക്കിയുടെ കഥാപാത്രമായ കിഷോരലാലിന്റെ തിരിച്ചറിവ് ഡോക്ടർക്കില്ലെന്നും ഇതറി ഞ്ഞത് പഴയ ജന്മത്തിലെ കഥാകൃത്തായതു കൊണ്ടാ ണെന്നും ആൺഗൗളി അറിയിക്കുന്നു. മാത്രമല്ല മികച്ച കഥ കൾ എഴുതിയിരുന്നതിന്റെ വിചാരമുണ്ടാക്കിയ അഹങ്കാര ത്താൽ ഈ ജന്മത്തിൽ ഉത്തരം താങ്ങുന്ന ഗൗളിയായി മാറേണ്ടി വന്നുവെന്ന് അറിയിക്കുന്നു. സമൂഹത്തെ മാറ്റി നിർത്തി, സാധാരണക്കാരിൽ നിന്നും മാറി ബുദ്ധിജീവി ചമ യുന്ന എഴുത്തുകാരുടെ മുഢമായ ഈഗോയാണ് കഥാ കൃത്ത് തുറന്നു പറയുന്നത്.

Kerala Plus Two Malayalam Board Model Paper 2023 with Answers

ജീവന് വില കൽപ്പിക്കാത്തതും സാമ്പത്തിക ലാഭത്തിന് ഊന്നൽ നൽകുന്നതുമായ ആശുപത്രികളുടെ ശംസ്വത യേക്കാൾ ഒരുപക്ഷേ ഭീകരമായത് ഇവിടെ കാണാം. ഇത് അടിസ്ഥാനപരമായി ഒരു ഡോക്ടറെ പൈശാചികമാ ക്കുന്ന ഈഗോയാണ്. മനസ്സാക്ഷി മരിച്ചവരുടെ താവളമായി നമ്മുടെ തൊഴിൽ സേവന രംഗങ്ങൾ മാറിയിരിക്കുന്നു. നമ്മുടെ ചില മൂഢവിശ്വാസങ്ങളെ വിചാരണ ചെയ്യുന്നുണ്ട്. ബുധനാഴ്ച തെക്കു പടിഞ്ഞാറിരുന്ന് ഗൗളി ചിലച്ചാൽ മരണം തീർച്ചയെന്നത് നമ്മുടെ മിത്തിക്കൽ മനസ്സാകാം. അതിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ മനസ്സിൽ അത് ഒന്ന് സ്പർശിക്കുന്നുണ്ടായിരിക്കാം. മരിക്കാൻ പോകുന്ന നിരാശനായ യുവാവിന് ഇതൊരു അടിയായിരിക്കാം. ഈ വിശ്വാസത്തിന്റെ പ്രചാരം അയാളുടെ മനസ്സിന്റെ സ്വൈര്യം ഇല്ലാതാക്കുന്നുണ്ടായിരിക്കാം. ശുഭകാര്യങ്ങൾക്കും സത്യപ്ര സ്താവനകൾക്കും എല്ലാം മലയാളിക്കിടയിൽ ഇടപെടുന്ന ഗൗളി ശാസ്ത്രബുദ്ധിയുള്ള നമ്മുടെ മായാത്ത മൂഢവിശ്വാസ ങ്ങളെ കാണിക്കുന്നു.

സ്ത്രീയുടെ അവസ്ഥയെന്താണ്? ഭാര്യ യുവാവിന്റെ കാൽക്ക ലിരിക്കുന്നു. സന്ദർശക ആരതിയോട് യുവാവിന്റെ പിടി യിൽ നിന്നും രക്ഷപ്പെടാൻ പറയുന്നു. ഇതിലേതാണ് ഈ കഥയിലെ സ്ത്രീസമൂഹം. അത് കഥയിൽ കാണുന്നത് പെൺഗൗളിയുടെ സംസാരത്തിലാണ്. ഒരു സ്ത്രീക്ക് എന്തെല്ലാം ചെയ്യാമെന്ന് അത് കണ്ടെത്താൻ പോകുകയാണ്. അത് തന്റെ ആൺഗൗളിയെ തള്ളിക്കളയുന്നു. ഏതു പെണ്ണിലും കുഞ്ഞുങ്ങൾ ഉണ്ടാകാം. പക്ഷേ, ജീവിതം വ്യക്തിപരമായി തീരുമാനങ്ങളെടുത്ത് പുതിയ അനുഭവ ങ്ങൾ തേടലാണ് എന്ന് പെൺഗൗളി പറയുന്നു. യുവതിയുടെ ബാഗിനുള്ളിൽ കടന്നു കൂടിയ പെൺഗൗളി ദാമ്പത്യം കളഞ്ഞ് പുതിയ അനുഭവത്തിലേക്ക് പോകുന്നു. അവൾക്ക് ദാമ്പത്യമെന്നത് വേണമെങ്കിൽ കളയാവുന്നതും ഏതു പെണ്ണിലും കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ പുരുഷൻ കാണി ക്കുന്ന ആഗ്രഹമാണ്. പുരുഷൻ നിയന്ത്രിക്കുന്ന ദാമ്പത്യത്തി നെതിരാണവൾ. ആൺ ഗൗളിയിലൂടെ പുരുഷന്റെ സമു ഹത്തെ കാണിക്കുന്നു. അത് സ്ത്രീയെ അവഗണിക്കുന്നു. അറിവുണ്ടെന്ന് അഹങ്കരിക്കുന്നു. വായനയും എഴുത്തും മികച്ചതാണെന്ന, പുരുഷന്റേതാണെന്ന അറിവാണ് അതിനെ അഹങ്കാരത്തിലേക്ക് നയിക്കുന്നത്. കഴിഞ്ഞ ജന്മങ്ങൾ അതി നറിയാം. സ്ത്രീക്ക് ഒരിക്കലും പ്രവേശിക്കാനാകാത്ത പുരു ഷലോകത്തിന്റെ അഹന്തയാണ്, പുരുഷാധിപത്യത്തിന്റെ മേധാവിത്തമാണ് ആൺഗൗളിക്കുള്ളത്.

സ്ത്രീസമൂഹത്തിന്റെ പ്രതിഷേധം കഥയിൽ കാണാം. അത് പുരുഷനെ എതിർക്കുന്നു. ബുദ്ധന് ഭാര്യയേയും മകനേയും ഉപേക്ഷിച്ച് ലഭിച്ച ബോധോദയം ഒരു സ്ത്രീക്ക് അടുക്കളച്ചു മരുകൾക്കുള്ളിൽ നിന്നും ലഭിക്കുന്നുണ്ട്. അതാകട്ടെ സ്ത്രീ ദുഃഖത്തിന്റെ പൊതുവായ മനസ്സാണ്. വളരെ പ്രായോഗിക മായ സ്ത്രീ അനുഭവത്തെ പുരുഷന്റെ ദാർശനികതയ്ക്ക് പകരം വയ്ക്കുന്നു.

ബുദ്ധന്റെ ദാർശനികതക്കു പകരം, അഥവാ പുരുഷന്റെ അഹങ്കാരത്തിനു പകരം വളരെ പ്രായോഗികമായി സ്ത്രീയുടെ ദുഃഖത്തിന്റെ കാരണമായി പുരുഷനെ സ്ഥാപിച്ചു വയ്ക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ തിരിച്ചറിവാണി കഥ. മമതയാണ് ദുഃഖത്തിന് കാരണമെങ്കിൽ പുരുഷനാണ് സ്ത്രീ ദുഃഖത്തിന്റെ കാരണം.

ഇപ്രകാരം വളരെ അയുക്തികമായതെന്ന് വിചാരിക്കുന്ന രണ്ട് ഗൗളികളിൽ നിന്നും പ്രായോഗിക ജീവിതത്തിന്റെ പുറം മോടികളുടെ പൊള്ളത്തരം തുറന്നുകാട്ടിയ കഥാകൃത്താണ് ഗ്രേസി.

Kerala Plus Two Malayalam Question Paper March 2023 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf March 2023 to improve time management during exams.

Kerala Plus Two Malayalam Previous Year Question Paper March 2023

Time: 2½ Hours
Total Score: 80 Marks

വിദ്യാർത്ഥികൾക്കുള്ള പൊതു നിർദ്ദേശങ്ങൾ :

  • 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കാം.
  • ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗ ണിക്കാം.

1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരം തെരഞ്ഞെടുത്തെഴുതുക. 2 സ്കോർ വീതം. (5 × 2 = 10)

Question 1.
“അലകടലിൻ വേരുപറിക്കാൻ
കുതറി കാട്ടാളൻ”. ഈ വരിയിൽ തെളിയുന്ന കാട്ടാളന്റെ ഭാവത്തിന് യോജിച്ചവ രണ്ടെണ്ണം എഴുതുക.
• അതിയായ സന്തോഷം
• പ്രതികാരത്തിനുള്ള ആവേശം
• കടലിനോടുള്ള പക
• അടങ്ങാത്ത രോഷം
Answer:
• പ്രതികാരത്തിനുള്ള ആവേശം
• അടങ്ങാത്ത രോഷം

Question 2.
പുലിക്കോട്ടിൽ ഹൈദറുടെ കത്തുപാട്ടുകൾക്കുള്ള രണ്ടു സവിശേഷതകൾ എടുത്തെഴുതുക.
• വാമൊഴിയോടുള്ള ഉറ്റബന്ധം
• സങ്കര ഭാഷയിലുള്ള രചന
• അന്ധവിശ്വാസങ്ങളോടുള്ള എതിർപ്പ്
• അറേബ്യൻ ചരിത്ര കൃതികളിൽനിന്നുള്ള ഇതിവൃത്തം.
Answer:
• വാമൊഴിയോടുള്ള ഉറ്റബന്ധം
• അന്ധവിശ്വാസങ്ങളോടുള്ള എതിർപ്പ്

Kerala Plus Two Malayalam Question Paper March 2023 with Answers

Question 3.
“കുറവല്ലാതെ നമുക്കൊരു വസ്തു
പറവാനില്ല ജനിച്ചേപ്പിന്നെ”. ഈ വരിയിൽ സൂചിപ്പിക്കുന്ന ആശയത്തിന് ചേരുന്നവ രണ്ടെണ്ണം എഴുതുക.
• ജന്മനാലുള്ള കുറവുകളിൽ അഭിമാനിക്കുന്നു.
• കുറവുകൾ മാത്രം കേൾക്കുന്നതിലുള്ള പരിഭവം
• കൊള്ളി വാക്കുകളോടുള്ള ഇഷ്ടം
• ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ
Answer:
• കുറവുകൾ മാത്രം കേൾക്കുന്നതിലുള്ള പരിഭവം
• ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ

Question 4.
‘യമുനോത്രിയുടെ ഊഷ്മളതയിൽ’ എന്ന പാഠഭാഗത്തിൽ വിവരിക്കുന്ന വസ്തുതകൾക്ക് രണ്ട് ഉദാഹരണം എടുത്തെഴുതുക.
• ഗന്ധമാന പർവ്വത സാനുക്കളിലെ പ്രകൃതി പ്രതിഭാസങ്ങൾ
• പട്ടാളക്കാരുടെ ത്വാഗപൂർണ്ണമായ ജീവിതം
• അലുമിനിയം ക്യാമ്പിലെ താമസം
• ത്രിവേണി സംഗമത്തിന്റെ പരിപാവനത
Answer:
• ഗന്ധമാന പർവ്വതസാനുക്കളിലെ പ്രകൃതി പ്രതിഭാസങ്ങൾ
• ത്രിവേണി സംഗമത്തിന്റെ പരിപാവനത

Question 5.
സാമൂഹിക സമ്പർക്ക മാധ്യമങ്ങൾക്ക് ചേരുന്നവ രണ്ടെണ്ണം എഴുതുക.
• നിരന്തര സംവാദങ്ങളുടെ ബാധ്യത
• സുരക്ഷിതമായ വ്യക്തി സ്വകാര്യത
• ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന വിളിപ്പേര്
• തൽക്ഷണ ചർച്ചകളുടെ അപര്യാപ്തത
Answer:
• നിരന്തര സംവാദങ്ങളുടെ ബാധ്യത
• ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന വിളിപ്പേര്

Question 6.
“കുറ്റമില്ലാതെ ജനം കുറ്റമുള്ളവരേയും
ചെറ്റുനിന്ദിക്കയില്ല നമ്മുടെ ഗുണങ്ങളാൽ”. ഈ വരികൾക്ക് അനുയോജ്യമായ രണ്ട് പ്രസ്താവനകൾ എടുത്തെഴുതുക.
• പരസ്പരം കുറ്റപ്പെടുത്തുന്നവർ നല്ലവരാണ്.
• നല്ല മനുഷ്യർ മറ്റുള്ളവരെ അധിക്ഷേപിക്കാറില്ല.
• നിന്ദിക്കുന്നത് നല്ല ഗുണമാണ്.
• കുറ്റം ചെയ്തവരെപ്പോലും നന്മയുള്ളവർ കളിയാക്കില്ല.
Answer:
• നല്ല മനുഷ്യർ മറ്റുള്ളവരെ അധിക്ഷേപിക്കാറില്ല.
• കുറ്റം ചെയ്തവരെപ്പോലും നന്മയുള്ളവർ കളിയാക്കില്ല.

7 മുതൽ 10 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. (3 × 2 = 6)

Question 7.
‘അവകാശങ്ങളുടെ പ്രശ്നം’ എന്ന കഥയിൽ ദിവാകരന്റെ ധർമ്മസങ്കടം ആവിഷ്കരിക്കുന്ന രണ്ടു സന്ദർഭങ്ങൾ എഴുതുക.
Answer:
വേണ്ടപ്പെട്ടവരുടെ ചിത്രങ്ങൾ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് എന്താ ഉറപ്പ്. പടങ്ങൾ നോക്കിനോക്കി കൺപോളകൾക്കു കനം വച്ചിരിക്കുന്നു. പുതിയ ഒരു പടത്തിലേക്ക് മിഴിയുന്നുമ്പോഴേക്ക് കണ്ണിൽ നിന്ന് ചാടുന്ന അവസ്ഥ

Question 8.
‘കാക്കാരശ്ശിപ്പാട്ടി’ന്റെ രണ്ടു സവിശേഷതകൾ എഴുതുക.
Answer:

  • ശിവപുരാണവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം ഇതിവൃത്ത മാകുന്നു.
  • സംഗീതം, നൃത്തം, സംഭാഷണം എന്നിവ ചേർന്ന വിനോദ നാട കരൂപം.
  • സമൂഹത്തിലെ തിന്മകൾക്കെതിരെയുള്ള വിമർശനം.

Question 9.
കേശിനി ഒളിഞ്ഞു കണ്ട് ബാഹുകന്റെ പ്രവൃത്തികളിൽ രണ്ടെണ്ണം എഴുതുക.
Answer:
ഭക്ഷണസാമഗ്രികൾ കൊണ്ടുവന്നാൽ കുടത്തിൽ തനിയെ വെള്ളം നിറയുന്നതും തീ തനിയെ കത്തുന്നതും ഭക്ഷണപാകമാകുന്നതും.

വാടിയ പൂക്കളെ തലോടിയപ്പോൾ അവ വീണ്ടും പുഷ്പിച്ചതും എന്നിവയാണ് കേശിനി ഒളിഞ്ഞുകണ്ട ബാഹുകന്റെ പ്രവൃത്തികൾ.

Kerala Plus Two Malayalam Question Paper March 2023 with Answers

Question 10.
സച്ചിന്റെ വിടവാങ്ങൽ ചടങ്ങുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് അവിസ്മരണീയമായി തോന്നിയ രണ്ടു സന്ദർങ്ങൾ ഏതെല്ലാം?
Answer:
സച്ചിന്റെ റിട്ടേയ്മെന്റ് മാച്ച് കാണാൻ ബ്രയൻലാറെയും കിരൻമോ റയും വന്നിരുന്നു. സച്ചിന്റെ മത്സരം കാണാൻ വേണ്ടി മാത്രമാണ് താൻ ഇത്രയും ദൂരം താണ്ടി ഇവിടെ എത്തിയത്. സച്ചിന്റെ റിട്ടേ മെന്റ് മാച്ച് കാണാൻ വരാതിരിക്കുന്നത് എങ്ങനെ എന്നാണ് ബ്രയൻലാറ പറഞ്ഞത്. ചുറ്റും ഓടിക്കൂടിയ കൂട്ടുകാർ ക്രിക്ക റ്റിന്റെ ദൈവത്തിന് പാത ഒരുക്കി. സച്ചിന് ചലിക്കുന്ന ഗാർ ഫോൺ നൽകി. ഒന്നിനു പിറകെ ഒന്നായി ഉപഹാരങ്ങൾ സമർപ്പി ക്കപ്പെട്ടു. ഇന്ത്യയുമായി നയതന്ത്രം മോശമായിരുന്ന സമയമായി ട്ടുപോലും ശ്രീലങ്ക സർക്കാർ കൊടുത്തയ്ച്ച ട്രോഫി പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഈ വികാരനിർഭരമായ യാത്രയപ്പ് ഇന്ത്യയിലെ ഒരു കായികതാരത്തിനും ഇതുവരെ ലഭിച്ചിട്ടുണ്ടാവില്ല.

11 മുതൽ 17 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (6 × 4 = 24)

Question 11.
മാതൃഭാഷ ഭരണഭാഷയാക്കുമ്പോഴുള്ള നത്തെക്കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
ഭരണതലത്തിൽ ഒരു ദശകത്തിനിടയിൽ നമ്മുടെ മാതൃഭാഷയ്ക്ക് ഒരു ഉയർത്തെഴുന്നേൽപ്പ് കിട്ടിയിരിക്കുന്നു. അത് വലിയ ഒരു മാറ്റം തന്നെയാണ്. ഉദ്യോഗ സ്ഥതലത്തിൽ ആദ്യമൊക്കെ എതിർപ്പു കൾ ഉയർന്നെങ്കിലും ഒടുവിൽ വലിയ ഒരു മുന്നേറ്റമായി മാറിയ ആ തീരുമാനം ആ നടപ്പിലാവുകയായിരുന്ന ഭരണഭാഷ മാതൃ ഭാഷ അത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ ഒരു നേട്ടം തന്നെയാണ്. വ്യവഹാരഭാഷകളുടെ ഒരു നിലനിൽപ്പ് ഭരണകൂട ത്തിന്റെ പിന്തുണയോടുകൂടി മാത്രമെ സാധിക്കൂ. അത് തികച്ചും പ്രോത്സാഹനജനകമാണ്. ജനങ്ങൾക്കിടയിൽ പരക്കേ ഒരു അംഗീകാരം നേടാനും ഈ ഭാഷാമാറ്റംകൊണ്ട് സാധിക്കും. ഒപ്പം തന്നെ ഔദ്യോഗിക രംഗത്തെ ഈ വലിയ പിന്തുണ മറ്റു സാമൂഹി ക-സാംസ്കാരിക ബോധനരംഗങ്ങളിൽ കൂടി പകർത്താനായാൽ മാതൃഭാഷയെ മലയാളത്തിന് പിന്നെ നിലനിൽപ്പിന്റെ കനത്ത രോദനം നടത്തേണ്ടതില്ല. ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പർശിക്കും. ഭരണഭാഷയിലുള്ള ഈ മാറ്റം സാധാരണ ജനങ്ങൾ മുതൽ ഉദ്യോഗസ്ഥ പ്രമുഖർ വരെ ഈ രീതിയിൽ മുന്നേറുമ്പോൾ അതുണ്ടാക്കുന്ന മാറ്റം വളരെ വലിയതായിരിക്കും.

Question 12.
നഷ്ടപ്പെട്ട ‘കാട്ജിനെയെ’ വീണ്ടെടുക്കുന്നതിൽ ടോട്ടോയും ജോവലും വിജയിച്ചോ? നിങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കുക.
Answer:
പ്രകാശം ജലം പോലെയാണ് എന്ന കഥയിൽ കുട്ടികളുടെ അഭി രുചി തിരിച്ചറിയുന്നതിലും ഭാവാനാത്മകമായ ജീവിതം കരുപിടി പിക്കുന്നതിലും മുതിർന്നവർ വലിയ പങ്കുവഹിക്കുന്നുണ്ട്. കാട്ജിനെ ഇന്ത്യാസിലെ കടലിനോടു ചേർന്നുള്ള ജീവിതം നഗ രത്തിലേക്ക് താമസം മാറിയതോടെ നഷ്ടപ്പെട്ട കുട്ടികൾ എലി മെന്റ്റി സ്കൂൾ പഠനത്തിൽ മികവു കാട്ടി. സമ്മാനം വാങ്ങിയ “പ്പോൾ അവരുടെ ആവശ്യപ്രകാരം സെക്സ്റ്റന്റും കോമ്പസ്സുമുള്ള തുഴവെള്ളം രക്ഷിതാക്കൾ വാങ്ങി നല്കി. രണ്ടാം സന്ദർഭത്തിൽ മുങ്ങൽ സാമഗ്രികൾ വാങ്ങിക്കൊടുത്തു. മൂന്നാമത് സഹപാഠി കൾക്ക് പാർട്ടി നല്കണമെന്ന ആവശ്യവും നിറവേറ്റിക്കൊടുത്തു. ഇതെല്ലാം അവരുടെ ഭാവനാത്മക ജീവിതത്തെ കരുപിടിപ്പിക്കു ന്നതിൽ പ്രധാന പങ്കുവഹിച്ചു.

Question 13.
മരിച്ചവരുടെ ഛായാപടങ്ങൾ മാത്രം വില്ക്കുന്ന തെരുവിൽ സ്വന്തം മാതാപിതാക്കളുടെ ചിത്രങ്ങൾ ദിവാകരന് ലഭിക്കാതെ പോയത് എന്തുകൊണ്ടാവാം?
Answer:
രാത്രി മുഴുവനും ദിവാകരൻ ചിത്രങ്ങൾ തെരഞ്ഞിട്ടും തന്റെ മാതാപിതാക്കളുടെ ഛായാചിത്രങ്ങൾ കണ്ടെത്തിയില്ല. തല കറ ങ്ങുന്നതുപോലെ തോന്നിയ ദിവാകരൻ കണ്ടാൽ പോലും താനൊന്നും തിരിച്ചറിയാൻ പോകുന്നില്ല എന്ന മാനസികാവസ്ഥ യിൽ എത്തിച്ചേർന്നു. കച്ചവടക്കാരനും ഉപഭോക്താവും തമ്മി ലുള്ള സംഭാഷണം നമുക്ക് പരിചിതമായ ദൃശ്യമാണ്. മരിച്ചവർക്ക് മമതാബന്ധമില്ലെന്നതാണ് വിശ്വാസം. ആത്മാവിന് ജനനമരണങ്ങ ളില്ല, ശരീരത്തിനു മാത്രമേയുള്ളൂ, അതിനാൽ അച്ഛൻ, അമ്മ എന്നുള്ളതൊക്കെ. ലോകജീവിതത്തിലെ ഉളളൂ. ദിവാകരനും മരിച്ചയാൾതന്നെ, ജീവിച്ചിരിക്കുന്ന മകൾക്കേ മരിച്ചവരെ തിരിച്ച റിയാൻ കഴിയു എന്ന കഥാവസാനത്തിലേക്ക് വായനക്കാരനെ എത്തിക്കുന്ന ദൃശ്യമാണിത്.

Question 14.
ദാരിദ്ര്യകാലത്ത മറികടന്ന് ഹൈദരലിക്ക് കലാമണ്ഡലത്തിൽ സംഗീതം പഠിക്കാൻ കഴിഞ്ഞത് എങ്ങനെയാണ്?
Answer:
തിരസ്കൃതനായിട്ടാണ് താൻ ജനിച്ചതും വളർന്നതും എന്ന് ഹൈദ രലി തന്റെ ബാല്യകാലത്തെപ്പറ്റി കലർപ്പില്ലാത്ത ഭാഷയിൽ പറ യുന്നുണ്ട്. നാലാം ക്ലാസിൽ വച്ച് പഠനം അവസാനിപ്പിച്ച ഹൈദർ പാട്ടിൽ കമ്പമുണ്ടായിരുന്നതിനാൽ സംഗീതം പഠിച്ചു. കലാമണ്ഡ ലത്തിൽ ആളെ എടുക്കുന്ന സമയത്ത് ആരോ അപേക്ഷ അയ ച്ചു. ശിവരാമൻ നായരാണ് വേണ്ട ഒത്താശകൾ ചെയ്തു കൊടു ത്തത്. 1957 മെയ് മാസം ഹൈദരലിയും ജ്യേഷ്ഠനും കൂടി ഓട്ടുപാറയിൽ നിന്നും ചെറുതുരുത്തിയിലേക്ക് ബസ് കയറി. കലാമണ്ഡലത്തിലെത്തിയപ്പോൾ അന്ധാളിച്ചു പോയി. അവിടെ നിറയെ ആളുകൾ കുട്ടികളും രക്ഷാകർത്താക്കളുമായി നിരവ ധിപേർ നോക്കിയപ്പോൾ വന്നവരിൽ ഒട്ടും കാണാൻ നന്നല്ലാത്തത് താൻ മാത്രമാണെന്ന് ഹൈദരലിക്ക് തോന്നി. അഴികളുള്ള ഒരു കളരിയിലായിരുന്നു ഇന്റർവ്യൂവിന് വിളിച്ചത്. ആകെ മൂന്നുപേർ അവിടെ ഉണ്ടായിരുന്നു. പേരും മറ്റും ചോദിച്ചു. പാട്ടുപഠിക്കാൻ മോഹം ഉണ്ടോ എന്നും ചോദിച്ചു. ഹൈദരലി താല്പര്യം അറി യിച്ചു.

ഒന്നു രണ്ടു പാട്ടുകൾ പാടിപ്പിച്ചു. പാട്ട് അവർക്ക് ബോധി ച്ചു. കുട്ടിയെ ഇവിടെ എടുത്താൽ സമുദായത്തിൽ പ്രശ്നങ്ങ ളൊന്നുമുണ്ടാവില്യാല്ലോ എന്ന് വള്ളത്തോൾ ഹൈദരലിയുടെ ജ്യേഷ്ഠനോട് ആരാഞ്ഞു. ഇല്ല എന്നയാൾ മറുപടി പറഞ്ഞു. മഹാ കവി വള്ളത്തോൾ മുകന്ദരാജാ,കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ എന്നിവരായിരുന്നു ഇന്റ് ബോർഡിലുണ്ടായിരു ന്നത്. അധികം താമസിയാതെ കലാമണ്ഡലത്തിലേക്ക് തെര ഞ്ഞെടുത്തു എന്നുള്ള അറിയിപ്പ് വന്നു. ആ വർഷം നാലുപേ രെയാണ് തെരഞ്ഞെടുത്തത്.അവരിലൊരാൾ ഹൈദരലി ആയി രുന്നു. കലാമണ്ഡലത്തിലെത്തിയപ്പോൾ മറ്റൊരു പ്രശ്നം ഉണ്ടാ യി. പഠിക്കാൻ ചേരണമെങ്കിൽ രണ്ടായിരം രൂപയുടെ ആൾജാമ്യം വേണം. ജാമ്യം നിൽക്കാൻ ആരും തയ്യാറായില്ല. വിദ്യാർത്ഥി കലാ മണ്ഡലത്തിൽ നിന്ന് ചാടിപ്പോവുകയോ മറ്റോ ചെയ്താൽ ജാമ്യ ക്കാരൻ തുക കെട്ടിവയ്ക്കണം. അവസാനം സി.പി. ആന്റണി ജാമ്യം നിന്നു. ജാമ്യം കിട്ടാൻ വൈകിയതിനാൽ ജൂണിൽ ചേരേണ്ട ഹൈദരലിക്ക് ആഗസ്റ്റിലേ ചേരാൻ കഴിഞ്ഞുള്ളു.

Question 15.
‘മോഷണവും തേങ്ങയും നല്കുന്ന ഗുണപാഠം സമാന സ്വഭാവം പുലർത്തുന്നതാണോ? വ്യക്ത മാക്കുക.
Answer:
ഹാസ്യത്തിന്റെ വരവെങ്ങനെയാണെന്ന് പ്രവചിക്കുക സാധ്യ മല്ല. പല സാഹചര്യങ്ങളിൽ അത് വരാം. വിലക്ഷണതയും വീഴ്ചയും പൊരുത്തക്കേടുകളും ഹാസ്വമാകാം. കവിതക ളിലും രചനകളിലും ഹാസ്യത്തിന്റെ വരവ് ജീവിതാവിഷ്ക്കാ രത്തിലെ പല സാധ്യതകളിലും കടന്നുവരും.

‘തേങ്ങ’ കവിതയിൽ ഉണ്ടായ യുക്തിയുടെ തകർച്ച ഹാസ്യം ഉണ്ടാക്കുന്നു. തേങ്ങ ഉച്ചിയിൽ വീണിട്ടും ദേവസ്വം മരിച്ചിട്ടി ല്ല. തേങ്ങ നാരടക്കം രണ്ടായി പൊളിഞ്ഞു. ഇത് കണ്ട് ഞെട്ടിയ വ്യക്തിയെ നോക്കി ദേവസ്യ ചിരിച്ചു. ചിരി ദേവ സ്വയെ മരണത്തിലെത്തിച്ചു. തേങ്ങ വീണ് മരിക്കാത്തതും ചിരിച്ച് മരിച്ചതും യുക്തിസഹജമല്ല. സാമാന്യയുക്തിക്കു പുറമെ കവിതയുടെ യുക്തിയിലും ഇത് സംഭവിക്കുന്നതല്ല.

ഇവിടെ അയുക്തികമായ രണ്ട് സംഭവങ്ങളിലും കാണുന്നത് ചില ആകസ്മിതകളാണ്. മരണപ്പെടുന്ന ഘട്ടത്തിൽ ദേവസ്വ രക്ഷപ്പെട്ടു. രക്ഷപ്പെട്ടതിന്റെ ആനന്ദത്തിൽ ദേവസ്യ മരിച്ചു. ഇതിൽ തെളിഞ്ഞുകാണുന്നത് എന്താണ്? ദേവസ്യയുടെ മനസ്സാണ്.

Kerala Plus Two Malayalam Question Paper March 2023 with Answers

Question 16.
പൗരാണിക സ്മരണകളുടെ പൂങ്കാവനമെന്ന എസ്.കെ. പൊറ്റെക്കാട്ട് ബദരിയെ വിശേഷിപ്പിച്ചത് ഉചിതമാണോ? നിങ്ങളുടെ കണ്ടെത്തലുകൾ എഴുതുക.
Answer:
എസ്.കെ. പൊറ്റക്കാടിന്റെ ഹിമാലയസാമ്രാജ്യത്തിൽ നിന്നെ ടുത്ത ഒരു ഭാഗമാണിത്. ഹിമാലയത്തിലെത്തിയ ലേഖകൻ വരാന്തയുടെ അറ്റത്തുചെന്നു നിന്ന് ക്യാമ്പിന്റെ പിറകിലെ മണ്ഡലത്തിലേക്ക് ഒന്നു കണ്ണയച്ചു. പൗരാണിക സ്മരണ കളുടെ ഒരു പൂങ്കാവനമാണത്. ഋഷിവര്യന്മാരുടെയും ദാർശ നികാചാര്യന്മാരുടെയും സാഹിത്യസാംസ്കാരിക കർമ്മ
ക്ഷേത്ര ബദരികാശ്രമം വേദവ്യാസനായ കൃഷ്ണദ്വൈപായ നൻ ശിഷ്യഗണങ്ങളോടൊപ്പം വേദങ്ങൾ സഞ്ചയിച്ചതും പ അതും അവിടെ ഗുരുഗുഹയിൽ വച്ചായിരുന്നു എന്നും മഹാഭാരതം രചിച്ചത് അവിടെ വച്ചായിരുന്നു എന്നും വിശ്വ സിക്കപ്പെടുന്നു. 1200 സംവത്സരങ്ങൾക്കുമുമ്പ് മാഞ്ഞു ക്വോവനിഷത്തിന്റെ വിവരണരൂപമായ കാരികാശ്ലോകങ്ങൾ രചിക്കാൻ ഗൗഡപാദാചാര്യൻ ചെന്നിരിക്കാറുണ്ടായിരുന്നു എന്നു വിശ്വസിക്കുന്ന ശിലാസനവും അവിടെ കാണാം. ശ്രീശങ്കരാചാര്യർ മാണ്ഡൂക്യകാരികയ്ക്ക് ഭാഷ്യമെഴുതി യതും അവിടെവച്ചാണെന്ന് ഐതിഹ്യം.

Question 17.
റേഡിയോ, ടെലിവിഷൻ, പത്രങ്ങൾ തുടങ്ങിയ പരമ്പരാഗത മാധ്യങ്ങൾക്ക് പകരമാവുമോ സാമൂഹ്യ സമ്പർക്ക മാധ്യമങ്ങൾ? പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
Answer:
പരമ്പരാഗതമായ മാധ്യമങ്ങൾക്ക് പകരമാകുമോ, സാമൂഹ്യ മാധ്യമങ്ങൾ അഥവാ നവമാധ്യമങ്ങൾ (social network) എന്നൊരു പഴഞ്ചൻ ചോദ്യം സ്വാഭാവികമായും ഉയരുന്നു ണ്ടായിരുന്നു; ആദ്യ കാലത്ത്. അത് സ്വാഭാവികമാണ്. ഏതൊരു മാറ്റത്തെയും പൊടുന്നനെ ഉൾക്കൊള്ളാൻ യാഥാ സ്ഥിതികർക്ക് കഴിയില്ല. അതുകൊണ്ട് തന്നെ സംശയാലു ക്കളും, ദോഷൈകദൃക്കുകളും ചോദ്യങ്ങളുമായി മുന്നോട്ടു വരിക തന്നെ ചെയ്യും. ഏതുകാലഘട്ടത്തിലും അത് സംഭ വിച്ചിട്ടുണ്ട്. അതിന്റെ ഒരു കാരണം ഒരു വലിയ മുന്നേറ്റം, social formation ഉണ്ടാകുമ്പോൾ, പരമ്പരാഗതമായി നില നിന്നുപോരുന്ന എന്തിനും ഒരു ആശങ്ക ഉണ്ടാവുക സ്വാഭാ വികമാണ്. അത് നിലനിൽപിന്റെ തത്വശാസ്ത്രമാണ്. ആ ഒരു സംശയത്തിൽ നിന്നു തന്നെയാണ് ഈ തരം ചോദ്യങ്ങളും ഉയരുന്നത് എന്നുകാണാം.

നമ്മുടെ കാലഘട്ടത്തെ ‘ഇന്റർനെറ്റ് കാലമെന്നും’, ‘ഇന്റർനെറ്റ് പൂർവ്വ കാലമെന്നും രണ്ടായി വേർതിരിക്കേണ്ടിവരുമെന്ന് തോന്നുന്നു. അത്രമാത്രം പ്രകടമാണ് ആ വലിയ സ്വാധീനം. നമ്മുടെ ചുറ്റുപാടുകളെ, നമുക്കുള്ള ഓരോന്നിനേയും ഇത മാത്രം stamp ചെയ്ത മറ്റൊരു medium വേറെ ഉണ്ടെന്നു തോന്നുന്നില്ല. അത്ര വലിയ അടയാളപ്പെടുത്തലാണ് ഈ നവ മാധ്യമരംഗം ഇവിടെ ഈ സമൂഹത്തിൽ നടത്തിയിരിക്കുന്ന ത്. അതു കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.

സൈബർകാലം എങ്ങനെ അതിന്റെ പൂർവ്വകാലത്തുനിന്ന് വ്യത്യസ്തത പാലിക്കുന്നു എന്ന് പരിശോധിച്ചാൽ ഒരുപാടു കാരണങ്ങൾ കണ്ടെത്താൻ കഴിയും. അവയിൽ പ്രധാനമാ യത് ഒന്നാണ്. അതായത് വാർത്തകളെ അവയുടെ ഉത്ഭവ സ്ഥാനത്തുനിന്നു തന്നെ ഒട്ടും വൈകാതെ, അതേ നിമിഷം പ്രസരിപ്പിക്കാനുള്ള അത്ഭുതപൂർവ്വമായ ശേഷി അവയ്ക്കു ണ്ട്. മറ്റേതു പരമ്പരാഗത മാധ്യമത്തിനും അതിന്റേതായ ചില സമയനിഷ്ഠകൾ പാലിക്കേണ്ടതായി വരും. ഇതുതന്നെ ആണ് ഏറ്റവും വലിയ മാറ്റം. വേഗത. അതുതന്നെയാണ് ഇന്നത്തെ ലോകം ആവശ്യപ്പെടുന്നത്. കാത്തിരിക്കുക എന്നത് അസഹ്യമാണ്! സ്വാഭാവികമായും ഏറ്റവും, വേഗം വാർത്തകളും, സംഭവങ്ങളും, നമ്മുടെ ചുറ്റുപാടുകളിലെ വികാസങ്ങളും എല്ലാംതന്നെ ഏറ്റവും വേഗം വ്യാപിപ്പിക്കുക. കാലതാമസമില്ലാതെ, ഈ ധർമ്മം ഏറ്റവും ഉചിതമായി സോഷ്യൽ മാധ്യമങ്ങൾ, നവമാധ്യമങ്ങൾ നിർവ്വഹിക്കുന്നു.

രണ്ടാമത്തെ കാരണം തന്നെത്തന്നെ ഏറ്റവും ഫലപ്രദമായി മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ഏറ്റവും വേഗതയേറിയ തും, ഫലപ്രദവുമായ മാധ്യമ ശീലമായി ഈ നവമാധ്യമരംഗം മാറിയിരിക്കുന്നു എന്നതാണ്. ജീവിതത്തിന്റെ പല മേഖലക ളിലും ഉള്ളവർ, സാമൂഹിക, സാമ്പത്തിക ജാതീയ വേർതി രിവുകളുടെ വിവിധ തട്ടിൽ നിലനിൽക്കുന്നവർ, ഒരിക്കലും സ്വാഭാവികമായ രീതിയിൽ കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത വർ ഇങ്ങനെ അപരിചിതത്വത്തിന്റെ മൂടൽമഞ്ഞിനെ മുഴു വൻ തുടച്ചുമാറ്റി, അവിടെ സൗഹൃദത്തിന്റെ പുതുവെളിച്ചം പ്രസരിപ്പിച്ചു ഈ നവമാധ്യമതരംഗം. അതിർത്തികൾ അപ്ര ത്യക്ഷമായി. ഭാഷാ, ദേശ, വ്യത്യാസങ്ങൾ ഇപ്പോൾ വെറും കേട്ടുകേൾവിയായി തുടങ്ങി.

കാലക്രമേണ നാമമാത്രമായി നിൽക്കുന്ന, ഈ ചേരിതിരിവുകൾ പോലും അപ്രത്യക്ഷമാ കുമെന്ന് തോന്നുന്നു. അത്ര വലിയ വിപ്ലവമാണ് ഈ നവമാ ധ്യമതരംഗം ലോകമൊന്നാകെ നടത്തിയിരിക്കുന്നത്. പ്രായ ഭേദമന്യേ നാനാതരത്തിലും, ജാതിയിലും, വർഗ്ഗത്തിലും പെട്ട വർ ഇതിന്റെ സാധ്യതകളെ ഉപയോഗിക്കുന്നു. ചില ചൂഷ ണങ്ങൾ ഇല്ല എന്നല്ല. അതു സ്വാഭാവികം മാത്രമാണ്. കള്ള നാണയങ്ങളെ കണ്ടെത്തുക, ഈ സാമൂഹിക കൂട്ടുകെട്ടിൽ ഒറ്റപ്പെടുത്തുക. അതുമാത്രമാണ് പോംവഴി. എന്നാൽ തന്നെ ഇത്രമാത്രം ജനകീയമായ മറ്റൊരു മാധ്യമമുന്നേറ്റം വേറെ ഉണ്ടാ യിട്ടില്ല. സ്വാർത്ഥത അൽപ്പം കൂടി എങ്കിലും, തന്നെത്തന്നെ expose ചെയ്യാൻ ഇതിനും നല്ല സാധ്യത വേറെയില്ല.

നിലവിലുള്ളതിനെ തകർത്തുകൊണ്ടാണ് പുതിയത് കടന്നു വരിക. അതു പ്രകൃതിനിയമമാണ്; സ്വാഭാവികവുമാണു്. പര മ്പരാഗത വാർത്താധിഷ്ഠിത നിലപാടുകളെ സമൂലമായി മാറ്റിക്കൊണ്ടാണ്, ഈ നവമാധ്യമങ്ങളുടെ രംഗപ്രവേശം. വാർത്തകളുടേയും, സംഭവങ്ങളുടേയും കാര്യത്തിൽ നവ മാധ്യമരംഗം, മുമ്പുണ്ടായിരുന്ന രീതികളെ സമൂലം മാറ്റി മറി ക്കുകയാണ്. സാധാരണ വാർത്തകളുടെ ജീവനായ എഡി റ്റിങ്ങോ, സാമ്പ്രദായിക ശൈലിയോ ഒന്നുംതന്നെ പുതിയവർ പ്രകടിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ നവമാധ്യമരം ഗത്തെ ഓരോ വാർത്തയും ടെസ്റ്റ്ട്യൂബ് വാർത്തകൾ അല്ല. അവ വ്യത്യസ്തങ്ങളും, സ്വാഭാവികമായ അവസ്ഥയിലും, തനിമ പ്രകടിപ്പിക്കുന്നവയുമാണ്. അതുകൊണ്ടുതന്നെ കൃത്രിമത്വം ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത, പുതുമ നശിക്കാത്ത ഒരു അവസ്ഥ അവയ്ക്കുണ്ട്. garden fresh എന്നൊക്കെ പറയുന്നതുപോലെയുള്ള ഒരു നവോന്മേഷം. അതുകൊണ്ട് തന്നെ നമ്മുടെ ഈ വാർപ്പുമാതൃകകളായ എഡിറ്റോറിയലുകളെയും, വാർത്തകളെയും പിന്തള്ളി ക്കൊണ്ട് റീഡബിലിറ്റിയിൽ ഈ നവമാധ്യമവാർത്തകൾ വലിയ മുന്നേറ്റം നടത്തുന്നു.

നവമാധ്യമരംഗത്തിന്റെ മറ്റൊരു പ്രധാന സവിശേഷത ഒരു വാർത്ത ഒരാൾക്കുമാത്രം സ്വന്തമാക്കി അവകാശപ്പെടാൻ കഴിയില്ല എന്നതാണ്. ഒരു വലിയ സമൂഹത്തിന്റെ പിന്തു ണയും, പങ്കാളിത്തവും കമന്റുകൾ’ മുഖേന അതിനു ലഭി ക്കുന്നു. തന്റെ വാർത്ത എന്നതിനേക്കാൾ തങ്ങളുടേതെന്നു ഒരു ബഹുസ്വരത ലഭിക്കുന്നു. ഇത് ഈ കാലഘട്ടത്തിന്റെ ആവശ്യം കുടിയാണ്. ഒറ്റപ്പെട്ടുപോകുന്ന ആധുനികാനന്തര മനുഷ്യന് ഈ പിന്തുണ കൂടി കിട്ടിയില്ലെങ്കിൽ തകർന്നു പോകുന്ന അവസ്ഥ സംജാതമാകും. അതിനാൽ സാമൂഹിക കൂട്ടായ്മകൾ, കൂട്ടായ്മയുടെ ‘പുതിയ ചരിത്രം രചിക്കുക യാണിവിടെ.

ഒപ്പം മറ്റൊരു പുതിയ രീതി കൂടി നവ മാധ്യമങ്ങൾ, സോഷ്യൽമീഡിയ മുന്നോട്ടുവെക്കുന്നു. വാർത്തകളിന്മേൽ ഉണ്ടാകുന്ന കാര്യക്ഷമമായ ചർച്ചകളാണ് അത്. വാർത്തകൾ സൃഷ്ടിക്കുകയല്ല, പകരം വാർത്തകളെ ആഴത്തിൽ വിശക ലനം ചെയ്യുകയാണിവിടെ. ഈ വിശകലനങ്ങൾ, ആ വാർത്ത സമൂഹത്തിൽ സൃഷ്ടിച്ച impact നെ പുറത്തേക്കു കൊണ്ടുവരുന്നു. പോസിറ്റീവും നെഗറ്റീവും ആയ അഭിപ്രാ യങ്ങളുടെ ഭൂരിപക്ഷം ആ വാർത്തയെ സംബന്ധിച്ച്, അല്ലെ ങ്കിൽ സംഭവം, വ്യക്തി ഇവയെ സംബന്ധിച്ച് നിർണ്ണായകമാ കുന്നു. ഒന്നും ഒളിച്ചുവക്കാനില്ലാത്ത, എല്ലാം പരസ്പരം പങ്കുവെയ്ക്കുന്ന, പരദൂഷണവും, നന്മയും പണ്ടത്തെ സ്ത്രീകളുടെ അടുക്കളമുറ്റത്തെ പഞ്ചായത്തിന്റെ തനതു സ്വഭാവങ്ങളും ഈ നവമാധ്യമങ്ങൾ പുറത്തേക്ക് കൊണ്ടുവ രുന്നുണ്ട്. എങ്കിൽത്തന്നെ ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ ഒരു മീഡിയ വിപ്ലവം തന്നെയാണിത് എന്ന . കാര്യത്തിൽ സംശയമില്ല. കാരണം അയൽപക്കബന്ധങ്ങളും, കൂട്ടുകുടുംബങ്ങളും, വേരുകളും നഷ്ടപ്പെട്ട ഈ സമു ഹത്തിന് ആകെ തൂങ്ങിക്കിടക്കാനുള്ള ഒരു പിടിക്കയാണ് social media.

നിരന്തരമായ നിരീക്ഷണവും, വിചാരണയും സ്വകാര്യത നഷ്ടപ്പെടുത്തുന്നു എന്നൊരു ന്യൂനത കൂടി നവമാ ധ്യമങ്ങളിൽ ആരോപിക്കാം. ഏതാണ്ട് വാസ്തവം തന്നെയാ ണത്. അതുപോലെ വിലകുറഞ്ഞ ചർച്ചകളും, അസഹ്യ മായ കമന്റുകളും വഴി ആളുകളുടെ മനസ്സിൽ മായാത്ത മുറിവുകൾ സൃഷ്ടിക്കാനും ചില ശ്രമങ്ങൾ ഇതുവഴി ഉണ്ടാ കുന്നുണ്ട്. ഏറ്റവും കൂടുതൽ യുവത്വത്തിന്റെ ശബ്ദവും, വികാരവുമായി ഈ നവമാധ്യമരംഗം മാറിയിരിക്കുന്നു. കളി യിടങ്ങൾ അപ്രത്യക്ഷമായ, കൂട്ടുകൂടലുകൾ അന്യം നിന്നു പോയ തിരക്കുകളുടെ ഈ ലോകത്ത് അൽപനേരം ഇങ്ങ നെയെങ്കിലും ചില വേരുകൾ ബാക്കി നിർത്തിയില്ലെങ്കിൽ ഒറ്റപ്പെട്ട ഏകാന്തതയിൽ മനുഷ്യരൊന്നാകെ വിഷാദരോ ഗികളും, ആത്മഹത്യാ പ്രേമികളുമായി മാറിയേനേ. അതി നാൽ ഈ വേഗതയുടെ സമൂഹത്തിന് ഉത്തമ ഔഷധം തന്നെയാണ് നവമാധ്യമരംഗം.

Kerala Plus Two Malayalam Question Paper March 2023 with Answers

18 മുതൽ 21 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (6 സ്കോർ വീതം) (3 × 6 = 18)

Question 18.
സജ്ജനങ്ങളുടെയും ദുർ ജനങ്ങളുടെയും സ്വഭാവ വ്യത്യാസങ്ങൾക്ക് ശകുന്തള ചൂണ്ടിക്കാട്ടുന്ന ഉദാഹരണങ്ങൾ വിവരിച്ചുകൊണ്ട്, അവയുടെ സമകാലിക പ്രസക്തി ചർച്ച ചെയ്യുക.
Answer:
പാഠഭാഗത്തിന് ഏറ്റവും അനുയോജ്യമായ ഒരു ലോകോക്തി തന്നെയാണിത്. ശകുന്തളയെ അധിക്ഷേപിക്കുന്ന ദുഷ്യന്തന് ശകുന്തള നൽകുന്ന മറുപടിയാണ് പ്രസ്തുതം. ദേവാംശമുള്ള താനും ദുഷ്യന്തനും തമ്മിൽ വലിയ പർവ്വതവും കടുകും തമ്മിലുള്ള അന്തരമുണ്ടെന്നും ഇതു മനസ്സിലാക്കാ നുള്ള ജ്ഞാനം ഇല്ലാത്ത രാജാവേ, കണ്ണാടി കാണുന്നതുവരെ നിങ്ങളെപ്പോലെയുള്ള വിരൂപ ന്മാർ തങ്ങൾ ഏറെ സൗന്ദര്യമുള്ളവരാണെന്നു ധരിക്കുമെന്നും ശകുന്തള പറയുന്നു. കണ്ണാടി സ്വന്തം രൂപത്തെയാണ് കാട്ടിത്തരുന്നത്. വിരൂപ ന്മാരായ മനുഷ്യർ അതിലേക്ക് നോക്കുന്നതുവരെ അവർ സുന്ദരന്മാരായി സ്വയം വിചാരിച്ച് അഹങ്കരി ക്കുന്നു. ഇവിടെ ദുഷ്യന്തന്റെ മനസ്സിലാണ് വൈരൂപ്യം. ദുഷ്യന്തന്റെ സ്വാർഥതയും ദുഷ്ടമന സ്ഥിതിയുമാണിവിടെ വൈരൂപ്യമാകുന്നത്.

എല്ലാവർക്കും സുഭാഷിതത്തിലേക്ക് സ്വാഗതം. ഇന്ന് മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ വരികളാ ണ് ചിന്തക്ക് വിഷയമാക്കുന്നത്.

‘കണ്ണാടി കാണ്മാളവും തന്നുടെ മുഖമേറ്റം
നന്നെന്നു നിരൂപിക്കുമെത്രയും വിരൂപന്മാർ’

ഇവിടെ കണ്ണാടി കാണുന്നത് വിരൂപന്മാരാണ്. അവർ കുറേക്കാലമായി കണ്ണാടി കാണാറേയില്ല. അവർക്ക് ഒരു വിചാരമുണ്ടായിരുന്നു തങ്ങൾ സുന്ദരന്മാരാണെന്ന്. അവർ തെറ്റിദ്ധരിച്ചു. കണ്ണാടി എന്നാണോ കാണുന്നത് അന്ന വർക്ക് മനസ്സിലാകുന്നത് തങ്ങളുടെ വൈരൂപ്യമാണ്.

കണ്ണാടി സ്വന്തം രൂപത്തെയാണ് കാണിക്കുന്നത് എന്ന് നമുക്കറിയാമല്ലോ. കണ്ണാടിയുടെ വലിയ ഗുണവും അതു തന്നെയല്ലേ? ഒന്നും മറയ്ക്കാതെ എല്ലാം തെളിച്ച് കാട്ടിത്ത രുന്നതാണ് കണ്ണാടികൾ. ഇതിൽ നോക്കിയാണ് നമ്മുടെ മുഖത്തിന്റെ സൗന്ദര്യം മനസ്സിലാക്കുന്നത്. വിരൂപരായ മനു ഷ്വർ അതിലേക്ക് നോക്കുന്നതുവരെ അവർ സുന്ദരന്മാരായി സ്വയം വിചാരിക്കുന്നു. അഹങ്കരിക്കുകയും ചെയ്യും.

ഇവിടെ പറഞ്ഞ വിരൂപന്മാർ ശാരീരിക സൗന്ദര്യം ഇല്ലാത്ത വരാണോ? അല്ല. അവർ ശരിക്കും സുന്ദരന്മാരായിരിക്കാം. പക്ഷേ ശാരീരിക സൗന്ദര്യം മാത്രമല്ല വേണ്ടത് എന്ന് നാം പറ യും. നമ്മുടെ പെരുമാറ്റവും സ്വഭാവവും കൊണ്ട് മറ്റുള്ളവരെ ആകർഷിക്കുമ്പോൾ നാം ശരിയായ സുന്ദരന്മാരാകുകയാണ്.

ദുഷ്ടജനങ്ങൾ സ്വന്തം കഴിവിലും സ്വന്തം പ്രവൃത്തിയിലും എപ്പോഴും ശരികൾ കണ്ടെത്തി ജീവിക്കുന്ന വരാണ്. സ്വാർത്ഥതയും ആത്മപ്രശംസയും മനുഷ്യരെ എത്രമാത്രം വിരൂപന്മാരാക്കും എന്ന് പറയേണ്ടതില്ലല്ലോ?

ഒരു അധ്യാപകൻ എന്റെ ഓർമ്മയിൽ വരുന്നുണ്ട്. അയാൾ ആരെ കണ്ടാലും സ്വയം പ്രശംസിച്ചുകൊണ്ട് സംസാരിക്കും. എന്നെ എല്ലാവരും ബഹുമാനിക്കുന്നുണ്ട്, എന്നൊക്കെ. അയാൾക്കരികിൽ നിന്നും ആവശ്യക്കാർ പോകുന്നത് വേദ നയോടെ ആയിരുന്നു. സ്വന്തം കാര്യങ്ങൾ പൊക്കിപ്പറഞ്ഞ് അയാൾ എല്ലാവരേയും കേൾപ്പിക്കും. ആ വ്യക്തി ഹെഡ്മാ സ്റ്ററായി. ഈ സ്വഭാവം തുടർന്നു. അധികാരത്തിന്റെ ലഹരി നുണഞ്ഞ അയാൾ പതിയെ മറ്റ് അധ്യാപകരുടെ നേരെ ചെളി വാരിയെറിഞ്ഞു തുടങ്ങി. അപവാദങ്ങൾ പരത്തിയും പരസ്യമായി തമാശ രൂപത്തിൽ കളിയാക്കിയും അയാൾ തന്റെ വിക്രിയകൾ തുടർന്നു. ഒടുവിൽ അയാൾക്കും ശത്രു വുണ്ടായി. ശത്രുവായ വ്യക്തി ആ വിദ്യാലയത്തിൽ പ്രവർത്തി ക്കുന്ന ആളായിരുന്നു. അയാൾ ഹെഡ്മാസ്റ്ററുമായി ഉടക്കി. പരാതികൾ അയച്ചു. കണക്കിൽ കേമനാണെന്നും കൃത്യനി ഷ്ഠയുള്ളവനാണെന്നും വീമ്പടിച്ചിരുന്ന ആ ഹെഡ്മാസ്റ്ററെ മേലുദ്യോഗസ്ഥന്മാർ അന്വേഷണം നടത്തി വിവരങ്ങൾ ശേഖ രിച്ചു. അതിൽ ഹെഡ്മാസ്റ്ററുടെ കൃത്യവിലോപങ്ങൾ നിരവ ധിയായിരുന്നു. എന്തുസംഭവിച്ചു? പെൻഷൻ പേപ്പറുകൾ ശരിയാവുന്നില്ല.

ഈ അധ്യാപകന് എന്ത് സംഭവിച്ചു? സ്വന്തം മേന്മകൾ മാത്രം ചിന്തിച്ചു. അത് പരസ്യപ്പെടുത്തി. ഒരിക്കലും സ്വന്തം മുഖത്തെ കണ്ണാടിയിൽ നോക്കിയില്ല. ആത്മപരിശോധന നടത്തിയില്ല. അങ്ങനെ വിരൂപനാണെങ്കിലും സുന്ദരനെന്ന് അഹങ്കരിച്ചു. ആത്മപ്രശംസയും അഹങ്കാരവും മനുഷ്യനെ വിരൂപനാക്കുന്നു.

വൈരൂപ്യം വർദ്ധിക്കുമ്പോൾ ചുറ്റുമുള്ള ജനം പ്രതികരി ക്കും. അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ വിരൂപന്മാരെ കണ്ണാടി കാണാൻ പ്രേരിപ്പിക്കും. അത് കാലത്തിന്റെ നിയമ മാണ്. അതിനാൽ എപ്പോഴും സ്വയം പരിശോധിച്ച്, തെറ്റുകൾ തിരുത്തി ജീവിക്കുന്നതാണ് നല്ലത്. അത് ജീവിതത്തെ എന്നും പ്രകാശിപ്പിക്കും.

Question 19.
അധികാരം കൈയാളുന്ന കഥാപാത്രങ്ങൾ പരിഹാസ്യരാകുന്നുണ്ടോ? കൊത്തുവാൾ, രാജഗുരു, വിദൂഷകൻ എന്നീ കഥാപാത്രങ്ങളെ മുൻ നിർത്തി പരിശോധിക്കുക.
Answer:
അധികാരത്തിന്റെ ഇടനാഴികൾ, അധികാരത്തിന്റെ ഉന്നത ങ്ങളിലേക്ക് കയറിപ്പറ്റാനുള്ള കുറുക്കുവഴികളാണ്. അധികാ രവും, ധനവും എപ്പോഴും അനുയായികളെ സൃഷ്ടിച്ചുകൊ ണ്ടേയിരിക്കും. സ്ഥായിയായ കൂറ് അവകാശപ്പെടാനില്ലാതെ നിയതമായ ഒരു ആശയധർമ്മ സംഹിതയൊന്നും കൂടാതെ ആടിക്കളിക്കുന്ന മനസ്സുമായി സ്വാർത്ഥത മാത്രം ലക്ഷ്യമിട്ട എന്നും ഈയൊരു വർഗ്ഗം ഉണ്ടായിരുന്നു. ഇന്നും അനവ രതം അവർ തുടരുന്നു. അവർക്ക് മാത്രം ഒരു മാറ്റവും സംഭ വിക്കുന്നില്ല. ട്രഷിസുകളിക്കാരെപോലെ തങ്ങളുടെ ലക്ഷ്യ ത്തിലേക്ക് അവർ തൂങ്ങിയാടിക്കൊണ്ടിരിക്കും.

ധനവും ജീവിതാസക്തിയും അധികാരത്തിന്റെ അപ്പക്കഷ ണങ്ങൾ നുണഞ്ഞുകൊണ്ടുള്ള ഈ ജീവിതവും അവർക്കും മടുക്കില്ല. പലപ്പോഴും രാജാവിനെക്കാൾ വലിയ രാജഭക്തി യുമായി അവർ പ്രകടനപരതയുടെ ആൾരൂപമായി മാറും. അധികാരത്തിന്റെ ഇടനാഴികൾ സ്വയം സൃഷ്ടിച്ചുകൊണ്ട് അവർ ഭരണം തുടങ്ങുന്നു.

അഗ്നിവർണ്ണന്റെ കാലുകൾ എന്ന നാടകത്തിൽ ഉപജാപക വൃന്ദത്തിന് അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ആടി ത്തിമർക്കാൻ പറ്റിയ അന്തരീക്ഷമാണുള്ളത്. പ്രജകളൊക്കെ സംഭീതരാണ്. അഗ്നിവർണ്ണൻ എന്ന രാജാവിനെ കാണാനില്ല. കാലുകൾ മാത്രമാണ് ദൃഷ്ടിഗോചരമായിട്ടുള്ളത്. ഈ അവ സ്ഥയിൽ ആരായിരിക്കും രാജാവ് എന്ന സംശയഗ്രസ്തരായി പരസ്പരം അഭിനയിക്കുന്നു. താനാണ് ഏറ്റവും വലിയവ നെന്ന് സ്വയം നടിക്കുന്നു. ഭരണത്തിന്റെ കടിഞ്ഞാൺ സ്വന്തം കൈകളിൽ ഭദ്രമാണെന്ന് ഊറ്റം കൊള്ളുന്നു.
(ഉദാ : വിദൂഷകൻ വേഷം മാറിയ രാജാവാണെന്ന ചിന്താരാ മന്റെ സംശയം)

രാജാവിന്റെ ഹിംസാത്മകതയുടെ പ്രതീകമായി കൊത്തുവാ ളുണ്ട്. രാജാവിന്റെ സിംഹാസനത്തിന് അഹിതമായി എന്തെ ങ്കിലും ഉണ്ടായാൽ കൊത്തുവാൾ രൂക്ഷമായി ഇടപെടും. അതുചിലപ്പോൾ ചോര ചിതറുന്നതുവരെ എത്തും.

നിങ്ങൾ തന്നെയാണോ രാജാവ് എന്ന ചോദ്യത്തിന് കൊത്തു വാളിന്റെ മറുപടി എന്തുവേണമെങ്കിലും ധരിച്ചോളണം എന്നാണ്. രാജാവിന്റെ കുപ്പായം ഉപജാപകവൃന്ദത്തിൽ ആർക്കും ചേരും. കൊത്തുവാളിന്, രാജഗുരുവിന്, വിദൂഷ കന് അങ്ങനെ ആർക്കും ചിന്താരാമനും, കേവലരാമനും ഇവിടെ ജനപക്ഷത്തിന്റെ പ്രതിനിധികളാകുന്നു. ചോദ്യങ്ങൾ ചോദിക്കുന്നത് അവരാണ്. ജനങ്ങൾ ചോദിക്കാൻ ആഗ്രഹി ക്കുന്ന ചോദ്യങ്ങൾ ചോദ്യം ചെയ്യിപ്പാൻ അധികാരം അനുവ ദിക്കില്ല. ചോദ്യങ്ങളെ അരിഞ്ഞു തള്ളാൻ തന്നെയാണ്, കൊത്തുവാൾ വന്നിരിക്കുന്നത്. എന്നാൽ നീതിസഹിതവും, സ്വതന്ത്ര ജനകവുമായ ചോദ്യങ്ങൾ ഉപജാപകവൃന്ദത്തിന് തന്നെ ഭീഷണിയാകുന്നു.

Question 20.
“കൊല്ലുന്നതിനേക്കാളും ശല്യമായിട്ടുള്ളൊരു കൊള്ളി വാക്കല്ലാതൊന്നും ചൊല്ലുകയില്ലദ്ദേഹം”. ശീലാവതിയെക്കൊണ്ട് ഇപ്രകാരം പറയാനിടയാക്കിയ സാഹചര്യങ്ങൽ വിശകലനം ചെയ്യുക.
Answer:
കുഞ്ചൻനമ്പ്യാരുടെ ‘ശീലാവതി ചരിതത്തിൽ സ്ത്രീയുടെ സഹനമാണാവിഷ്ക്കരിക്കുന്നത്. മുനിയായിട്ടുപോലും ഭാര്യയെ അടിച്ചമർത്തി പുരുഷാധികാരം കാണിക്കുന്ന ഭർത്താവാണ് ഉഗ്രശ്രവസ്സ് കഷായവും മുക്കുടിയും കൊടു ത്തിട്ടും നല്ലവാക്ക് പറയില്ല. ഇല്ലങ്ങളിൽ നടന്നുചെന്ന് തെണ്ടി കൊണ്ടുവരുന്ന നെല്ലുകുത്തി കല്ല് കളഞ്ഞ് വച്ചുകൊടു ത്താലും കൊള്ളിവാക്ക് മാത്രമേ പറയൂ. എടുത്താലും കൊടു ത്താലും അടുത്താലും കളിച്ചാലും പറഞ്ഞാലും കുറ്റമാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമേ പറയാനുള്ള സമു ഹത്തിൽ, കുടുംബത്തിനുള്ളിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥകൾക്ക് ഉത്തമോദാഹരണമാണ് ശീലാവതി ചരിതം. ശീലാവതിയുടെ സഹനങ്ങൾക്ക് യാതൊരു അർത്ഥവുമില്ല ഇവിടെ. പുരുഷാധിപത്യത്തെ അരക്കിട്ടുറപ്പിക്കുന്നു ഈ കഥയിൽ. സാഹിത്യകൃതികളിൽ ത്വാഗത്തിന്റെ മൂർത്തികളാ യാണ് കൂടുതലും സ്ത്രീകളെ അവതരിപ്പിക്കുന്നത്. സ്ത്രീയുടെ കണ്ണീരിലാണ് പല രചനകളും വിജയിക്കുന്ന തും. എന്നാൽ സ്ത്രീകൾക്കെതിരെയുള്ള ഇത്തരം കൈയേ റ്റങ്ങൾക്കെതിരെ ആക്ഷേപഹാസ്യരൂപത്തിലുള്ള പ്രതികര ണമാണ് കവിത.

Kerala Plus Two Malayalam Question Paper March 2023 with Answers

Question 21.
“ജീവിതകാലം മുഴുവൻ ചെലവഴിച്ചാലും സൈബർ സ്പെയ്സിന്റെ ഒരംശം പോലും തനിക്കു ചുറ്റികാണുവാൻ കഴിയുകയില്ല”. (കൈയൊ പില്ലാത്ത സന്ദേശം) ശ്രീധരൻ അനുഭവിക്കുന്ന സംഘർഷം. ഇന്നത്തെ തലമുറയുടേതു കൂടി യാണോ? പാഠസന്ദർഭങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തുക.
Answer:
കൈയ്യൊപ്പില്ലാത്ത സന്ദേശം എന്ന പാഠഭാഗം എടുത്തു ചേർത്തിരിക്കുന്നത് എം. മുകുന്ദന്റെ നൃത്തം എന്ന നോവ ലിൽ നിന്നാണ്. നമ്മുടെ നാലാം യൂണിറ്റ് മാധ്യമത്തെ കുറി ച്ചാണ്. മലയാള നോവലിൽ നവമാധ്യമങ്ങളെ എങ്ങനെ സന്നിവേശിപ്പിച്ചിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണ മാണ് നോവൽ സന്ദേശം. സാമൂഹിക നവമാധ്യമങ്ങൾ പല പ്പോഴും തട്ടിപ്പിന്റേയും, ചൂഷണത്തിന്റേയും ഒരു അധോലോ കമായി തരംതാഴാറുണ്ട്. കള്ളനാണയങ്ങൾ എവിടെയും കാണാം. സ്വാഭാവികമായും, പേരില്ലാതെ, മുഖമില്ലാതെ പരി ചയങ്ങൾ സ്ഥാപിക്കുകയും അതുവഴി തട്ടിപ്പിന്റേയും, ചൂഷ ണത്തിന്റെയും പുതിയ ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നു.

ടി.പി. ശ്രീധരൻ മധ്യവയസ്സു പിന്നിട്ടപ്പോഴാണ് നവമാധ്യമങ്ങ ളുടെ ഉറ്റ തോഴനായി മാറുന്നത്. ആരുടേയും കുറ്റംകൊണ്ട ല്ല. അപ്പോൾ മാത്രമാണ് അവ പ്രചാരത്തിലായത്. അന്നു മുതൽ അയാളുടെ ജീവിതം മാറുന്നതു നാം കണ്ടു. ജീവിത ത്തിന്റെ മൊത്തത്തിലുള്ള അവസ്ഥതന്നെ മാറിപ്പോയി. ജീവി തത്തിന്റെ വേഗത വർദ്ധിച്ചു. എങ്കിലും പുതിയ ലോക ത്തിന്റെ പാച്ചിലിനൊപ്പമെത്താൻ അയാൾക്കു കഴിയുന്നില്ല. ജീവിതത്തിന്റെ ഏകാന്ത നിമിഷങ്ങളിൽ തനിക്കു കൂട്ടുവന്ന കമ്പ്യൂട്ടറിനുപോലും ശ്രീധരനെ കൂടെ കൂട്ടാൻ പറ്റുന്നില്ല. വേഗതയുടെ ആ യന്ത്രത്തിൽ പലപ്പോഴും കാലിടറിപോകുന്ന കഥാപാത്രം.

കമ്പ്യൂട്ടർ വന്നതോടുകൂടി ശ്രീധരന്റെ സ്വഭാവങ്ങളിലും വ്യത്യാസം വന്നു. ദിനചര്യകൾ മാറി. ചെറുപ്പം മുതലുള്ള ശീല ങ്ങൾ മാറി. കമ്പ്യൂട്ടർ മധ്യവയസ്സു പിന്നിട്ട് ശ്രീധരനെ മറ്റൊരു മനുഷ്യനാക്കി മാറ്റി. ഇന്റർനെറ്റ് കണക്ഷൻ അയാൾക്ക് ശരി ക്കുമൊരു വലയായി തീരുകയായിരുന്നു. ഒരുപാട് ഗുളി കകൾ കഴിക്കുന്ന ശ്രീധരന് കമ്പ്യൂട്ടർ ശരിക്കുമൊരു മരു ന്നായി. മറ്റൊരു ഗുളിക. പക്ഷേ എന്നിട്ടും മറകൾക്കുള്ളിൽ നിന്നുകൊണ്ട് ആളുകൾ നിഴൽനാടകം കളിക്കുന്നതു മാത്രം ശ്രീധരന് മനസ്സിലായില്ല. കാത്തു കാത്തിരുന്ന് പ്രയോജന മില്ലാത്ത, ഇന്റർനെറ്റ് അന്വേഷണങ്ങൾക്കുശേഷം വീണ്ടും അഗ്നിയുടെ മെസേജ് വരുന്നിടത്ത് പാഠഭാഗം അവസാനി ക്കുകയാണ്. ചിലപ്പോൾ ഒരു കളിപ്പിക്കൽ, അല്ലെങ്കിൽ ഒരു വിലക്കുരുക്ക്. എന്തായാലും മേൽവിലാസമില്ലാത്ത കൈയ്യൊപ്പില്ലാത്ത സന്ദേശങ്ങളുടെ കൂമ്പാരത്തിനിടയിൽ ശ്രീധരന്മാർ വലയുകതന്നെയാണ്.

ഈ പാഠഭാഗത്തിൽ എം. മുകുന്ദൻ സൃഷ്ടിക്കുന്ന യാഥാർ ത്ഥത്തിന്റെ മറ്റൊരു വശമുണ്ട്. പ്രതീതി യാഥാർത്ഥ്യം. ഒറ്റനോട്ടത്തിൽ യാഥാർത്ഥ്യമാണെന്ന് തോന്നു മെങ്കിലും യാഥാർ ത്ഥമില്ല. കണ്ണാടിയിലെ പ്രതി ബിംബം പോലെ. പ്രതിബിംബം സത്യമാണ്. പക്ഷേ അതേസമയം അത് അയഥാർത്ഥവുമാണ്. ഒരേസമയം യാഥാർ ത്ഥ്യവും, അയഥാർത്ഥവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളായി തീരുക. ഈ ഒരു സങ്കീർണ്ണ സാങ്കേതി കത്വം ഈ നോവലിന്റെ ഭാഗമായിട്ട് അവതരിപ്പിക്കപ്പെടുന്നു. ജീവിതത്തിന്റെ പരിച്ഛേദമാകുമ്പോഴും, യാഥാർത്ഥ്യത്തിന്റെ സ്പർശമില്ലാതെ, മരവിച്ചു മാറിനിൽക്കുന്ന ബിംബങ്ങൾ കൊണ്ടാണ് എം. മുകുന്ദൻ ഈ പ്രഹേളിക സൃഷ്ടിച്ചിരിക്കു ന്നത്. ഈ ഇമെയിൽ സന്ദേശം പ്രതീതി യാഥാർത്ഥ്യമാണ്. സത്യത്തിൽ കത്തുപോലെ അതിനൊരു രൂപമില്ല. ഏതു രൂപത്തിലേക്കും നമുക്കതിനെ മാറ്റിയെടുക്കാം. പക്ഷേ അതിന്റെ ശരിയായ അവസ്ഥയിൽ അതു നിഴലുപോലെയാ ണ്. നമുക്കതിനെ കാണാം, അനുഭവിക്കാം, ആശയവിനിമയം നടത്താം. പക്ഷേ നമുക്കതിനെ സ്പർശിക്കാൻ കഴിയില്ല. കൈയിലെടുക്കാൻ സാധിക്കില്ല.

ഈ നോവൽ ഭാഗത്ത് പ്രതീതി യാഥാർത്ഥ്യത്തിന്റെ നിഴലു കൾ സ്പർശിക്കുന്ന അനേകം ഘടകങ്ങൾ കണ്ടെത്താൻ കഴിയും. ഉദാ: ഈ അഗ്നിതന്നെ. ശ്രീധരൻ ഒരിടത്തു ചിന്തി ക്കുന്നുണ്ട്. ഇയാൾ കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ നിന്നാകാം, അല്ലെങ്കിൽ തൊട്ടപ്പുറത്തെ വീട്ടിൽ നിന്നാകാം. ഒരിക്കലും പരസ്പരം മനസ്സിലാക്കാതെ, ഒരു ചുമരിന്റെ അകലത്തിൽ താമസിക്കുന്ന അടുത്ത മുറിയിൽ നിന്നുമാകാം. യാഥാർത്ഥ്യത്തിനുനേരെ മൂടുപടമണിഞ്ഞ്, അയഥാർത്ഥമായതിനെ കൈയ്യെത്തിപ്പിടിക്കാൻ ശ്രമി ക്കുന്ന മനുഷ്യന്റെ വല്ലാത്തൊരു ജിജ്ഞാസയുടെയും മറ്റൊരു മുഖമാണിത്. ഒരു ഒളിച്ചുകളിയുടെ സുഖം. പക്ഷേ ഈ ഒളിച്ചുകളിയിൽ ജയവും തോൽവിയും ഇല്ല. ഇന്റർനെറ്റ് എന്ന മായികലോകത്തിൽ മാത്രമേ ഈ ഒളിച്ചുകളി ഉള്ളൂ. പുറത്തെ യഥാർത്ഥ ലോകത്തിൽ കണ്ടുമുട്ടിയാലും മനസ്സി ലാകാത്ത അത്ര അപരിചിതത്വത്തിൽ അലിഞ്ഞുള്ള ജീവി തം. വെളിപ്പെടുത്താൻ കഴിയാത്ത രഹസ്യങ്ങളുടെ ഭാരവും പേറിയുള്ള നിഴൽ ജീവിതം.

ആധുനിക സാമൂഹിക മാധ്യമങ്ങൾ പലപ്പോഴും ഈ ഒരു ആശയക്കുഴപ്പത്തിന്റെ നടുവിലാണ്. ഒരു കൈയ്യൊപ്പി ല്ലാത്ത ജീവിതം. നിഴലുകളിലൂടെയുള്ള സഞ്ചാരം. അപരി ചിതൻ എന്നും അപരിചിതൻ മാത്രം. എത്രയൊക്കെ ഹൃദയം തുറന്നാലും, സ്വന്തം മേൽവിലാസം പരസ്വമാക്കാതെ ഇരിക്കു ന്നിടത്തോളം അപരിചിതൻ തന്നെ. ചുവന്ന തെരുവുകളിൽ സന്തോഷം തേടി പോകുന്നവരുണ്ട്. അതേ അവസ്ഥ തന്നെ യാണ് ഈ നവമാധ്യമങ്ങളിൽ സന്തോഷവും ദുഃഖവും പങ്കു വെയ്ക്കുന്നവരുടെ കാര്യവും. സ്വയം ഒന്നും വെളിപ്പെടു ത്താതെ, തന്റെ മാത്രം ആശ്വാസത്തിനുവേണ്ടി സർവ്വതും ഇറ ക്കിവെച്ച്, ആശ്വാസത്തോടെ തിരിച്ചു പോരുന്നപോലെ ഒര പരിചിതനോട് എല്ലാം പങ്കുവെയ്ക്കാം എന്ന് അഗ്നി വെളി പ്പെടുത്തിയതിൽ ഒരു അനൗചിത്വവും ഇല്ല. എന്നെ മനസ്സി ലാക്കാത്തിടത്തോളം, സുരക്ഷിതമായ ഒളിവിൽ നിന്നുകൊണ്ട് തന്റെ മാത്രം ആശ്വാസത്തിനായി ഹൃദയം തുറക്കുന്നവർ ഏറെ ഉള്ള ഒളിയിടം കൂടിയാണ് നവ സൈബർ ലോകം. ഇന്റർനെറ്റും, മറ്റ് സോഷ്യൽ മീഡിയകളും വഴി ചതിക്കപ്പെ ടുന്നവരുടെ എണ്ണം ഇന്ന് വളരെ വർദ്ധിച്ചിരിക്കുന്നു. വീട്ട മാരും, വിദ്യാർത്ഥിനികളും, ജീവിതത്തിന്റെ താളം നഷ്ട പെട്ട്, ഈ ദുരിതക്കയത്തിൽ പതിച്ചിട്ടുണ്ട്. അപ്പോഴാണ് ശ്രീധ രന്റെ ചിന്താഗതിപോലെ കൈയ്യൊപ്പില്ലാത്ത സന്ദേശങ്ങൾ ലോകമെങ്ങും പരക്കുന്നത്. നാടിന്റേയും, വീടിന്റേയും പേരി ല്ലാതെ വേരുകളില്ലാതെ, ഒരു ഓളപ്പരപ്പിലെന്നപോലെ, ഉപ് രിതലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ജീവിതം.

ജങ്ക് സന്ദേശങ്ങൾ ഭരിക്കുന്ന വെബ് ലോകത്തിലൂടെ, ഏകാ സനായ കപ്പിത്താനെപ്പോലെ അലയുകയാണ് ശ്രീധരൻ. ഒരി ടത്തും ഉറയ്ക്കാനാകാതെ, ഏതാണ് ലക്ഷ്യമെന്ന് തിരിച്ചറി യാനാകാതെ അനന്തമായ സാഗരത്തിന്റെ അതിവിശാലത യിൽ അമ്പരന്ന് കഴിയുന്ന മനുഷ്യൻ. മധ്യവയസ്സിന്റെ അവ ശതയ്ക്കപ്പുറം, അനേകം ഗുളികകളാൽ നിർമ്മിതമായ ജീവി തശൈലി രോഗങ്ങളുടെ ഉടമ. എല്ലാ തത്വചിന്തകളെയും വെടിയാൻ ശ്രീധരനെ പഠിപ്പിച്ചത് കമ്പ്യൂട്ടറാണ്. കമ്പ്യൂട്ട റിന്റെ അനന്തമായ വെബ് നിലാകാശത്ത് അലഞ്ഞുതിരിഞ്ഞ ശ്രീധരന് ഒരു കാര്യം വ്യക്തമായി. തന്റെ മനുഷ്യായുസ്സു മുഴു വൻ ത്വജിച്ചാലും ഈ വലിയ കടലിലെ ഒരുതുള്ളിപോലും ആകില്ല. അങ്ങനെ തത്വചിന്തകളെ പടിക്കു പുറത്താക്കി ശ്രീധരൻ മുന്നോട്ടുപോകുന്നു. വിശ്വാസ പ്രമാണങ്ങളെയും ബലികഴിച്ചു അയാൾ.

തന്റെ ദിനചര്യകൾപോലും മാറ്റി മറി ച്ചു. ഈ അത്ഭുതലോകത്തിലെ ആലീസാകാൻ അയാൾ സ്വയം ബലിയർപ്പിച്ചു. എന്നിട്ടും തിരിച്ചുകിട്ടിയത് മുഴുവൻ ചതികളും, അറിയാത്ത മുഖങ്ങളുടെ ഒളിച്ചുകളികളും എപ്പോഴും അയാൾക്ക് ലഭിക്കുന്നത് ആവശ്യമില്ലാത്ത അറിവു മാത്രമാണ്, നെറ്റ് ലോകം കനിഞ്ഞു നൽകുന്നത്. നൈരാശ്യ ത്തിന്റെ പടുകുഴിയിലേക്ക് പതിക്കുമ്പോഴാണ് വീണ്ടും അഗ്നിയിലൂടെ അയാൾ പുതുജീവിതത്തിലേക്ക് തിരിയുന്ന ത്. പ്രതീതി യാഥാർത്ഥ്യത്തെ ഏറ്റവും വിദഗ്ധമായി ഏകാ ന്തതയിൽ മുന്നിൽക്കുന്ന ശ്രീധരന്റെ ഭാവനാസാമ്രാജ്യത്തി ലേക്ക്, എം. മുകുന്ദൻ കയറ്റി വിടുന്നുണ്ട്. യാഥാർത്ഥ്യ അയ ഥാർത്ഥ്യങ്ങളുടെ വടംവലിയിൽ അയാൾ സ്വയം കുരുങ്ങു കയാണ്.

ചുവടെ തന്നിട്ടുള്ള ഗദ്യഭാഗം വായിച്ച് 22 മുതൽ 24 വരെ ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. (3 × 2 = 6)

ജഡമായിക്കഴിഞ്ഞ പാരമ്പര്യത്തിന്റെ ശീലങ്ങൾ പിന്തുടരാൻ ശ്രമിച്ച കാവ്യരീതികളെ ഇരുപതാം നൂറ്റാണ്ടിലെ കവിത തിരസ്കരിച്ചു. പ്രധാനമായും മൂന്നു ധാരകൾ ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലെ മലയാള കവിതയിൽ സമാന്തരമായി നില നിന്നതു കാണാം. കേരള വർമ്മയും മറ്റും നിലകൊണ്ട നിയോക്ലാസിക് പാര മ്പര്യവും രാജരാജവർമ്മ പ്രതിനിധാനം ചെയ്തു നവീകരണപരമായ ധാരയും കൊടുങ്ങല്ലൂർ കളരി യുടെ നേതൃത്വത്തിലുള്ള വെണ്മണി വഴിയും. സാമ്പ്രദായികമായ ഭാരതീയ കാവ്യബോധത്തിന്റെയും ദർശന പദ്ധതികളു ടെയും അടിസ്ഥാനത്തിലാണ് ഈ മൂന്നു ധാരകളും വികസിച്ചു വന്നത്. ആവിഷ്കരണ ത്തിന്റെ രീതിഭേദമാ യിരുന്നു അവയുടെ വ്യത്യസ്തത. സംസ്കൃത ബദ്ധമായ കാവ്യഭാഷയോടും കാവ്യരൂപങ്ങളോടും അടിമത്തത്തോളമെത്തുന്ന വിധേയത്വം പുലർത്തുകയും പാണ്ഡിത്യ പ്രധാനവും സങ്കേത ബദ്ധവുമായ ശൈലിയിൽ എഴുതുകയുമായിരുന്നു നിയോക്ലാസിക് കവികൾ.

മഹാ കാവ്യവും ചമ്പുവും ദണ്ഡകവുമൊക്കെയായിരുന്നു ശബ്ദഭംഗിയിൽ മാത്രം രമിച്ച ഈ ഭ്രംശ ക്ലാസിസത്തിന്റെ പ്രിയപ്പെട്ട കാവ്യ രൂപങ്ങൾ. കാവ്യഭാഷയിലെ സംസ്കൃത മേൽക്കോയ്മയ്ക്കും പ്രമേയത്തിലെ ആഢ്യതയ്ക്കു മെതിരായ നിരോധനമായിരുന്നു വെണ്മണി പാരമ്പര്യ ത്തിന്റെ പച്ച മലയാളം പക്ഷേ അവിടെ കവിത വിനോദ മായിത്തീർന്നു.

Question 22.
ലേഖകന്റെ അഭിപ്രായത്തിൽ മലയാള കവിതയിലെ മൂന്നു ധാരകൾ ഏതെല്ലാമാണ്?
Answer:
കേരളവർമ്മയും മറ്റും നിലകൊണ്ട നിയോക്ലാസിക് പാരമ്പ ര്യവും രാജാരാജവർമ്മ പ്രതിനിധാനം ചെയ്ത നവീകരണപര മായ ധാരയും കൊടുങ്ങല്ലൂർ കളരിയുടെ നേതൃത്വത്തി ലുള്ള വെണ്മണി വഴിയും, സാമ്പ്രാദായികമായ ഭാരതീയ കാവ്യബോധത്തിന്റെയും ദർശനപദ്ധതികളുടെയും അടി സ്ഥാനത്തിലാണ് ഈ മൂന്നുധാരകളും വികസിച്ചുവന്നത്.

Question 23.
നിയോക്ലാസിക് കവികളുടെ രചനാപരമായ പ്രത്യേകതകൾ എഴുതുക.
Answer:
സംസ്കൃത ബദ്ധമായ കാവ്യഭാഷയോടും കാവ്യരൂപങ്ങ ളോടും അടിമത്തത്തോളമെത്തുന്ന വിധേയത്വം പുലർത്തു കയും പാണ്ഡിത്യ പ്രധാനവും സാങ്കേതബദ്ധവുമായ ശൈലി യിൽ എഴുതുകയുമായിരുന്നു നിയോക്ലാസിക് കവികൾ.

Question 24.
പച്ചമലയാളം വ്യത്യസ്തമായത് എങ്ങനെ?
Answer:
കാവ്യഭാഷയിലെ സംസ്കൃതമേൽക്കോയ്മയ്ക്കും പ്രമേയ ത്തിലെ ആഢ്യതയ്ക്കുമെതിരായ നിരോധാനമായിരുന്നു വെണ്മണി പാരമ്പര്യത്തിന്റെ പച്ചമലയാളം.

Kerala Plus Two Malayalam Question Paper March 2023 with Answers

25 മുതൽ 27 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരമെ ഴുതുക. (8 സ്കോർ വീതം) (2 × 8 = 16)

Question 25.
തിന്മയുടെ ആധിക്യത്താലുള്ള പരിസ്ഥിതി നാശവും അതിനെ വീണ്ടെടുക്കാനുള്ള കാട്ടാളന്റെ കഠിന ശ്രമങ്ങളുമാണോ ‘കിരാതവൃത്തം’ എന്ന കവിത? നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
ഈ കവിതയിൽ കാണുന്ന പരിസ്ഥിതിക്കും അതിന്റെ വിനാ ശത്തിനുമൊപ്പം സാംസ്കാരികമായ വിനാശവും സംഭവിക്കു ന്നുണ്ട്. കാടിനെ തകർത്തെറിയുമ്പോൾ നാഗരികതയിൽ നിന്നും വ്യത്യസ്തമായ ഗ്രാമീണ സംസ്കൃതിയാണ് തകരുന്ന ത് എന്നീ കവിത തെളിയിക്കുന്നു.

നീറായ വനത്തിലാണ് കാട്ടാളൻ നിൽക്കുന്നത്. നെഞ്ചത്ത് ഒരു കുന്തം കുത്തിയാണ് കാട്ടാളൻ നിൽക്കുന്നത്. പടയ ണിയിൽ ഭൈരവിക്കാലം വരുമ്പോലൊരു കാഴ്ചയാണിത്. ഇവിടെ കാട്ടാളന്റെ നെഞ്ചിലെ പന്തം കാട്ടാളൻ സ്വയം ത ച്ചതാണോ? എങ്കിൽ ഇതൊരു കലാരൂപം പോലൊരു പ്രക ടനമായി മാറും. അതിനാൽ നെഞ്ചത്ത് തറച്ച പന്തം കാടു തകർത്തവർ കുത്തിയതാണ്. അല്ലെങ്കിൽ തന്റെ കാടു തകർന്നവരുടെ ഭയവും വേദനയും കാട്ടാളന്റെ നെഞ്ചിൽ എരിയുന്ന പന്തമാണിത്. കാടിന്റെ ആകാശത്ത് അച്ഛൻ ചത്തുകിടക്കുന്നു. കരിമേഘമാകാം ആ അച്ഛൻ. തുടർ ന്നുള്ള വരികളിൽ ആ സൂചനയുണ്ട്. അമ്മ മലയോരത്തി രുന്ന് ദുഃഖിക്കുകയാണ്. മരം പോയ മാമലകളുടെ താഴ്വാര ങ്ങളുടെ വരൾച്ച ഇവിടെ കാണാം. കാട്ടാളൻ വേഴാമ്പലി നെപ്പോലെ മഴയ്ക്കായി കാത്തിരിക്കുകയാണ്. ഈ കാട് അല്ലാതെയായിരിക്കുന്നു. കാകോളക്കടലാണിപ്പോൾ. കടുത്ത വേദനകളുടെ കോട്ടയാണിത്. അതിൽ കരിമരണം കാവലിരിക്കുന്നു.

ഇടിമിന്നൽ പൂത്തിരുന്നതായിരുന്നു മാനം. അതിൽ കിനാ ക്കളായിരുന്നു വിതച്ചിരുന്നത്. തുളസീക്കാടുകൾ പോയി. ഈറൻമുടികൾ കോതിയ സന്ധ്യകൾ പോയി. ഇതിൽ സന്ധ കളിൽ പരിസ്ഥിതിയും വൈയക്തിക ജീവിതവും കാണു ന്നു. പച്ചകൾ പച്ചക്കാളയെന്നും പുൽച്ചാടിയെന്നും വിളിക്കും. ചാടി നടന്നിരുന്ന മുത്തങ്ങപ്പുല്ലുകൾ നഷ്ടമാ യി. അമ്പിളി പ്രതിഫലിച്ചിരുന്ന കറുകപ്പുല്ല് പൊയ്പോയി. ചിലങ്കകൾ കെട്ടിയ കാറ്റും തരിവള കെട്ടിയ കാട്ടാറും ഇല്ലാ തായി. മുളനാഴിയിൽ നിറച്ച പഴഞ്ചാറും ഇല്ലാതായി.

ഈ പരിസ്ഥിതി വിനാശത്തോടുള്ള പ്രതിഷേധം കവിതയിൽ നിറയുന്നുണ്ട്. തീണ്ടി അശുദ്ധം വരുത്തിയ ആൾ കാട്ടാള കുല നിയമം അനുസരിച്ച് കൊല്ലപ്പെടേണ്ടവർ തന്നെ. പരി സ്ഥിതി മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസമാ ണ്. അത് തീണ്ടുന്നവൻ പുരാതനമായ ആചാരങ്ങളുടെ രീതി യിൽ അശുദ്ധമാക്കപ്പെടേണ്ടവർ ആണ്. ചരിത്രത്തിൽ സംഭ വിച്ചത് തിരിച്ചാണ്. നാഗരികന്റെ ശരീരവും വീടും തൊട്ടു തീണ്ടിയ മണ്ണിന്റെ മക്കളെ അശുദ്ധമാക്കി മാറ്റിയ ചരിത്രം. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും തകരുമെന്നും താൻ അന്നു ചിരിക്കുമെന്നും ആശിക്കുന്ന കാട്ടാളൻ ഏതൊരു കാലഘട്ടത്തിന്റെയും ഉള്ളിൽ പടരുന്ന പ്രകൃതി പ്രേമത്തിന്റെ ഗായകനാണ്. കാമുകനാണ്. വനം അന്യമായി കാണപ്പെടു കയും ജീവിതം വനമോടികളിൽ ആടിത്തെളിയുകയും ചെയ്യുന്ന ഒരു കാലമാണ് കാട്ടാളന്റെ സ്വപ്നവും പ്രതീക്ഷയും.

കാട്ടാളന്റെ ദർശനം വനജീവിതത്തിന്റെ തകർച്ചയിൽ നിന്നും രൂപാന്തരപ്പെട്ടതാണ്. സംസ്കാരത്തിന്റെ വേർതിരിവുകൾ ഉണ്ടാക്കി ഒരു നഗരം വെട്ടിപ്പിടിച്ചവർ എന്നും പണിക്കായി തയ്യാറാക്കി നിർത്തിയ ഒരു അടിയാളവർഗ്ഗം ഉണ്ട്. മണ്ണിന്റെ മക്കൾ. അവർക്ക് എല്ലാം നിഷേധിച്ചിരുന്നു. ദൈവത്തേയും വിദ്യയേയും മനുഷ്യ പാരമ്പര്യത്തെയും. തീണ്ടലും അയി വുംകൊണ്ട് മേലാളർ സംസ്കാരത്തിന്റെ ഉയർന്ന പടവു കളിൽ കഴിഞ്ഞു. മണ്ണിന്റെ ചെളിയും ചേറും പുരണ്ടവർ നാട്ടിൽ നിന്നും നഗരങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടു. മേലാളന്റെ തീണ്ടലും അശുദ്ധവും നടപ്പിലാക്കേണ്ടത് അടി യാളവർഗ്ഗമായിരുന്നു എന്ന് കാട്ടാളൻ വിളിച്ചറിയിക്കുന്നു. കാട് തീണ്ടി അശുദ്ധമാക്കുന്നവരെ അശ്വമാരായി അക വേണ്ടതായിരുന്നു. എങ്കിൽ കാടും കാട്ടിലെ ജീവിതവും ഇവിടെ നശിക്കില്ലായിരുന്നു.

Question 26.
‘പുലിക്കോട്ടിൽ ഹൈദറിന മറ്റു മാപ്പിളപ്പാട്ട് രചയിതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് പ്രമേയത്തിലെ കേരളീയതയും സ്ത്രീപക്ഷ ചിന്തകളുമാണ്. പ്രസ്താവന യുടെ പൊരുൾ പരിശോധിക്കുക.
Answer:
സംഗീതവും കലയും മനുഷ്യനുണ്ടാക്കിയ അതിർവരമ്പുക ളുടെ മതിൽക്കെട്ട് തകർത്ത് സമരസപ്പെടുമെന്ന്, ഹൈദര ലിയുടെ സംഗീതസുധ ആസ്വദിക്കുവാൻ ചെങ്ങന്നൂരിനട ത്തുള്ള അമ്പലത്തിലെ മതിൽക്കെട്ടു പൊളിച്ച് ജനം തെളി യിച്ചതാണ്. ഹൈദരലിക്ക് കഥകളി സംഗീതം ആലപിക്കാ നായി അവർ മതിൽക്കെട്ട് പൊളിച്ചു. സ്റ്റേജ് പകുതി മതിൽക്കെട്ടിനകത്തും പകുതി പുറത്തുമായി പണിതു. ഹൈദരാലിയുടെ സംഗീതം ഒഴിവാക്കാതെ അമ്പലത്തിന്റെ മതിൽക്കെട്ട് പൊളിച്ച് കഥകളി അവതരിപ്പിച്ചു. ഹൈദ രിന്റെ ആലാപനമാധുര്യത്തിന് മുമ്പിൽ മതപരമായ ആചാ രങ്ങളുടേയും വിശ്വാസങ്ങളുടേയും മതിൽക്കെട്ടാണ് ചെങ്ങ സൂരിനടുത്തുള്ള അമ്പലത്തിൽ തകർന്നത്.

2006 ജനുവരി 5ന് ഈ പാദുഷാ ഒരു കാറപകടത്തിൽ പൊലിഞ്ഞുപോയി. ലോകം കണ്ട അനശ്വര കഥകളി സംഗീ തജ്ഞനായിരുന്നു ഹൈദരലി. അദ്ദേഹത്തിന്റെ ജീവിതം പോലെത്തന്നെയായിരുന്നു ആത്മകഥയും. സാധാരണ ക്കാർക്ക് അപ്രാപ്യമായിരുന്ന കഥകളി സംഗീതത്തെ രാഗ സന്നിവേശം. കൊണ്ട് വളരെ ലളിതമാക്കി ജനഹൃദയങ്ങളെ കവരാൻ കഴിഞ്ഞ അതുല്യപ്രതിഭ.

അദ്ദേഹത്തിന്റെ ജീവിതത്തിൽ ചില വിസ്മയങ്ങൾ എന്നുമുണ്ടായിരുന്നു. കലാമണ്ഡലത്തിൽ ചേരുവാൻ ജാമ്യ ത്തിന് 2000 രൂപ നൽകിയ നാട്ടുകാരനും നല്ലവനുമായ സി.പി.അന്തോണി ചേട്ടൻ ഈ പ്രതിഭയെ കൈപൊക്കി കാല ത്തിന് നൽകുകയായിരുന്നു. കലാമണ്ഡലത്തിലെ പഠന ത്തിനുശേഷം ഇനിയെന്ത് എന്ന് വിഷമിച്ചപ്പോൾ അന്ന് കലാ മണ്ഡലം അദ്ധ്യക്ഷനും ഫാക്ടിന്റെ എം.ഡിയുമായ ശ്രീ. എം.കെ.കെ.നായർ ഹൈദരലിക്ക് പഠിപ്പ് കഴിഞ്ഞ ഉടനെ ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലി നൽകി. പിന്നെ ഹൈദരലി കഥകളിയരങ്ങുകളുടെ സംഗീതാർച്ചനയായി മാറി. കലാമണ്ഡലം നീലകണ്ഠ നമ്പീശൻ, കലാമണ്ഡലം ശിവരാമൻനായർ, കലാമണ്ഡലം ഗംഗാധരൻ, കാവുങ്കൽ മാധവപ്പണിക്കർ, തൃപ്പുണിത്തറ ശങ്കരവാര്യർ, എൻ.കെ.വാ സുദേവപ്പണിക്കർ, എം.ആർ. മധുസൂദനമേനോൻ എന്നിവ രായിരുന്നു ഗുരുക്കന്മാർ.

കുട്ടിക്കാലത്തുതന്നെ കുഞ്ഞു ഹൈദരാലിക്ക് ബാപ്പ യുടെ സംഗീതവാസനയുണ്ടെന്ന് ആൾക്കാർ അറിഞ്ഞിരു ന്നു. ചലച്ചിത്ര നടനും നല്ലൊരു സംഗീതജ്ഞനുമായിരുന്ന ശ്രീ.ഒടുവിൽ ഉണ്ണികൃഷ്ണൻ ഹൈദരാലിക്കു വേണ്ടി തബല വായിച്ചിട്ടുണ്ട്.

കഥകളിയിൽ കർണ്ണാടിക് സംഗീതത്തെ കൊണ്ടുവന്നു, സംഗീതപ്രധാനമായ കഥകളി സംഗീതത്തെ രാഗാധിഷ്ഠിത മായ സംഗീതമാക്കി മാറ്റി എന്നൊക്കെയുള്ള ആരോപണങ്ങൾ യാഥാസ്ഥിതികർ ഉന്നയിച്ചിരുന്നു. എന്നാൽ കഥകളി സംഗീ ഭാവ പൂർണ്ണമാക്കി നാടകീയ രൂപത്തിൽ അനായാസമായി ആലപിക്കാൻ ഹൈദരാലിക്കേ കഴിഞ്ഞിട്ടു ള്ളൂ ചില ചലച്ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്. അയോദ്ധ്യാ, ശ്രീ ഹൈദരലി എന്നിവയാണ് ചലച്ചിത്രങ്ങൾ. അദ്ദേഹം ചിട്ടപ്പെടുത്തിയ തില്ലാനയും വർണ്ണവും സഹൃദയർ സ്വീകരിച്ചതാണ്. ശ്രീ ബാലഭാസ്കറുമായി ചേർന്ന് ‘ദി ബിഗ്ബാൻഡ്’ എന്ന ഫ്യൂഷൻ സംഗീതപരിപാടി നടത്തിയി ട്ടുണ്ട്. ഒപ്പം നല്ലൊരു ചിത്രകാരനും പെയിന്ററും കൂടിയാ ണെന്ന് അറിയുന്നവർ കുറവാണ്.

മതത്തിന്റെ മതിൽക്കെട്ട് തകർത്ത് സംഗീതസാധനയാണ് ജീവിതം എന്ന് അറിയിച്ച് ഹൈദരലിയുടെ ഓർമ്മയ്ക്കായി വെണ്ടാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഉപദേശകസമിതി ഹൈദരലി സ്മാരക കഥകളി അവാർഡ് ഏർപ്പെടുത്തിയി ട്ടുണ്ട്.

പോരാട്ടങ്ങളുടെ ജീവിതമായിരുന്നു ഹൈദരാലിയു ടേത്. കുട്ടിക്കാലം മുതൽ തിരസ്കൃതനായിരിക്കുന്നവന്റെ വേദനകൾ അനുഭവിച്ചു. കലാമണ്ഡലത്തിൽ ചേർന്നതും ഫാക്ടിലെ കഥകളി സ്ക്കൂളിൽ ജോലിക്കു ചേർന്നതുമെല്ലാം ആകസ്മികത നിറഞ്ഞ ജീവിതരംഗങ്ങളായിരുന്നു. കഥകളി എന്താണെന്ന് അറിയാത്ത പ്രായത്തിൽ കഥകളി സംഗീതം പഠിച്ചു. കലാമണ്ഡലത്തിലെ ഒറ്റപ്പെടലുകൾ അവഗണിച്ച് ഉയർന്നുവന്നു.

1960ൽ പട്ടിക്കാംതൊടി ചരമദിനത്തോടനുബന്ധിച്ച് ഹൈദർ പൊന്നാനിയും ശങ്കരൻ എമ്പ്രാന്തിരി ശിങ്കിടിയു മായി കഥകളി അരങ്ങേറ്റം നടന്നു. കഥകളി ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലീമിന്റെ അരങ്ങേറ്റം. പലപ്പോഴും കഥകളി പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ല. അമ്പലങ്ങളിലെ പരി പാടികളിൽ ലിസ്റ്റിൽ ഹൈദരലി ഉണ്ടാകില്ല. 8-ാം വർഷ ത്തിൽ ചേന്ദമംഗലം ക്ഷേത്രത്തിൽ 3 ദിവസത്തെ മുഴുനീള പരിപാടിക്ക് ഹൈദരലിയും ലിസ്റ്റിൽ വന്നു. ബസ്സിൽ ദീർഘ യാത്ര ചെയ്യുന്നതും പരിപാടി നടത്തുന്നതിന്റെ സന്തോ ഷവും കൊണ്ട് ഉറക്കമില്ല. ചേന്ദമംഗലത്ത് സന്തോഷമായി കൂടുമ്പോൾ ടീം ലീഡർ പറഞ്ഞു. ഹൈദരാലിയും സുബ ഹ്മണ്യനും ഉടനടി കലാമണ്ഡലത്തിൽ എത്തണം. റഷ്യക്കാർ കാത്തിരിക്കുന്നുണ്ട്. ഇതുകേട്ട് നിരാശരായി ഇരുവരും തിരി ച്ചുപോന്നു. സ്തബ്ധരായ രണ്ടുപേരും ബസ്സിൽ നിന്നും ചാടി ആത്മഹത്യ ചെയ്യണമെന്നും വിചാരിച്ചുപോയി. കലാ മണ്ഡലത്തിൽ എത്തിയപ്പോൾ അവിടെ ആരുമില്ല. ശൂന്യമാ യിരുന്നു. എന്നിട്ടും ഹൈദരലി പൊരുതി നിന്നു.

ഹരിപ്പാട് തലത്തോട്ട് ക്ഷേത്രത്തിൽ ഹൈദരലിയുടെ ശിഷ്യന്റെ അരങ്ങേറ്റം നടക്കുന്നു. ശിഷ്വനും കുടുംബവും ഹൈദരലി വേണമെന്ന് നിർബന്ധമായി. ഒടുവിൽ അമ്പ ലക്കാരിൽ രണ്ടു വിഭാഗമുണ്ടായി. അവർ മതിൽ പൊളിച്ച് സ്റ്റേജ് പുറകോട്ടു നീട്ടി. അവിടെ നിന്ന് പാടിയപ്പോൾ ദൈവത്തെ കൈയൊന്ന് നീട്ടിയാൽ തൊടാമെന്ന് ഹൈദ ഒലിക്കു തോന്നി. ഈ ഫിലിംഗിൽ അജിതോഹരേ ജാ മാധവാ വിഷ്ണോ പാടിയത് ഹൈദരലി ഓർക്കുന്നു.

കഥകളിയെ ആഢ്യകലയായി ഉയർത്തി നിർത്തുന്ന വർക്കുപോലും ഈ അതുല്യസംഗീതചക്രവർത്തിയെ ഒഴി വാക്കാൻ സാധിച്ചില്ല. ഒരു കാറപടകത്തിൽ പൊലിഞ്ഞത് കഥകളിയുടെ ശബ്ദമായിരുന്നു. ജനങ്ങൾ നെഞ്ചേറ്റിയ . ഹൃദയസംഗീതം. കഥകളിയുടെ സ്വച്ഛമായ സംഗീതം.

Kerala Plus Two Malayalam Question Paper March 2023 with Answers

Question 27.
മനുഷ്യർ കാണാത്തതും ഗൗളികൾ കാണുന്നതുമായ മനുഷ ത്വരാഹിത്യത്തിന്റെ നിരവധി ചിത്രങ്ങൾ അവതരിപ്പിക്കുന്ന കഥയാണ് ഗൗളിജന്മം. കഥാ സന്ദർഭങ്ങളെ ആസ്പദമാക്കി വിലയിരുത്തുക.
Answer:
ആശുപത്രിവാസം മടുത്ത രണ്ട് ഗൗളികൾ ദാമ്പത്യം തുടങ്ങി. ജന്തുക്കൾ അങ്ങിനെയാകാം). അവർ ഒരു മുന്നറിയിപ്പ് കാണുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരം. അതൊരു പക്ഷേ ചുമരിലെ സ്റ്റിക്കറാകാം. അതിനിടയിൽക്കൂടി, അതിൽ കയറി യായിരിക്കാം ഇവർ ദാമ്പത്യം തുടങ്ങിയത്. ആസക്തി ഒരു ങ്ങിയപ്പോൾ കണ്ണ് തെളിഞ്ഞു. താഴെ നിശ്ചലദൃശ്യം പോലെ അവശനായ യുവാവും കാൽക്കീഴിലിരിക്കുന്ന ഭാര്യയും. യുവതിയുടെ കണ്ണിൽ സഹതാപമുണർത്തുന്ന ശൂന്യത.

ഒരു സുഹൃത്ത് വരുന്നതറിഞ്ഞ് ആൺഗൗളി പെൺഗൗളിയ്ക്ക് മുന്നറിയിപ്പ് നൽകി. രണ്ടു ചെരുപ്പുകളുടെ കുളമ്പുശബ്ദം കേട്ടത് ചെരുപ്പ് നല്ല കട്ടിയുള്ള ഹീലുള്ളതാണെന്നും അത് ഫാഷനുള്ളതാണെന്നും തോന്നിപ്പിക്കുന്നു. ഇരുട്ട് കുത്തനെ പതിച്ച പോലെയാണവർ വന്നത്.

ഒരു സഹതാപവുമില്ലാത്ത സുഹൃത്താണിത്. അവരുടെ വാക്കുകൾ ക്രൂരമായിരുന്നു. യുവതിയോട് അബോർഷൻ നടത്താനും പറഞ്ഞു. അലിവില്ലാതെ യുവാവിനെക്കുറിച്ച് പറഞ്ഞു. ഇതുകേട്ട് പെൺ ഗൗളി പ്രതിഷേധിച്ച് ചിലച്ചു. ആൺഗൗളി ശാസിച്ചു. പല്ലി ചിലച്ചാൽ, അതും ബുധനാഴ്ച തെക്കുപടിഞ്ഞാറിരുന്ന് ചിലച്ചാൽ മരണം സംഭവിക്കു മെന്നുമാണ് മനുഷ്യന്റെ വിശ്വാസം. പെൺഗൗളിക്ക് കുറ്റബോ ധമായി. സുഹൃത്ത് പോയി. യുവാവ് യുവതിയെ നോക്കി ദയനീയമായി ചോദിച്ചു. എന്റെ കുഞ്ഞിനെ നീ കളയുമോ?

ഡോക്ടർ വന്നു. ആക്സിഡന്റിലായ യുവാവിനെ ഫിസി ഷ്യനെ കാണിച്ചിരുന്നെങ്കിൽ അയാൾ മഞ്ഞപ്പിത്തം ബാധി ക്കാതെ രക്ഷപ്പെട്ടേനെ. പൊൻകുന്നം വർക്കിയുടെ കഥാ പാത്രമായ കിശോരലാലിനുണ്ടായ തിരിച്ചറിവുണ്ടായിരുന്നെ ങ്കിൽ ഡോക്ടറുടെ പിടിയിൽ നിന്നും ഇയാൾ രക്ഷപ്പെട്ടേ നെയെന്ന് ആൺഗൗളി പറഞ്ഞു.

ഇതെല്ലാം എങ്ങനെ അറിയുന്നുവെന്ന പെൺ ഗൗളിയുടെ ചോദ്യത്തിന് മറുപടി രസമായി. കഴിഞ്ഞ ജന്മത്തിലെ കഥാ കൃത്താണ് ഗൗളി. മലയാളത്തിലെ മികച്ച കഥാകാരനാണെന്ന അഹന്ത ഉണ്ടാ യി രു ന്നു. അതി നാലി പ്പോൾ ഉത്തരം താങ്ങുന്ന ഗൗളിയായി മാറി.

ഈ സമയം മുജ്ജന്മത്തെക്കുറിച്ച് ഓർമ്മയില്ലാത്ത പെൺഗൗളി ദുഃഖിച്ചു. ബുദ്ധന് എന്ത് ബോധം കിട്ടിയെന്ന തിന് ആൺഗൗളി മറുപടി പറഞ്ഞില്ല. അത് ദാർശനികനാ യി. പ്രഭാഷണം തുടങ്ങി. അപ്പോൾ പെൺഗൗളി നിർബന്ധി ച്ചു. മമതയാണ് സർവ്വദുഃഖങ്ങൾക്കും കാരണമെന്ന് ബുദ്ധന് മനസ്സിലായിയെന്ന് ആൺ ഗൗളി പറഞ്ഞു. ഇതു കേട്ട പെൺഗൗളി പൊട്ടിച്ചിരിച്ചു. അടുക്കളച്ചുമരിൽ കഴിയുന്ന സ്ത്രീകൾക്ക് ഇതറിയാം. ആൺഗൗളി പതറിപ്പോയി.

യുവാവ് മരിക്കുന്നു. ആൺഗൗളി പ്രവാചകനെപ്പോലെ പറ ഞ്ഞു. ആ യുവതി തന്റെ കുഞ്ഞിനെ പ്രസവിക്കില്ല. അവൾ മറ്റൊരു ജീവിതം സ്വീകരിക്കും.

ആൺഗൗളിക്ക് മറ്റ് പെൺഗൗളികളിൽ കുഞ്ഞ് ഉണ്ടാകാം. പക്ഷെ തനിക്ക് യുവതിയുടെ ജീവിതം കാണണം, മാത്രമല്ല പെണ്ണുങ്ങളെക്കൊണ്ട് എന്തെല്ലാം സാധിക്കുമെന്നറിയണം എന്നുപറഞ്ഞ് പെൺഗൗളി യുവതിയുടെ ബാഗിലേക്ക് എടു ത്തുചാടി അപ്രത്യക്ഷയായി.

Kerala Plus Two Malayalam Question Paper March 2024 with Answers

Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf March 2024 to improve time management during exams.

Kerala Plus Two Malayalam Previous Year Question Paper March 2024

Time: 2½ Hours
Total Score: 80 Marks

വിദ്യാർത്ഥികൾക്കുള്ള പൊതു നിർദ്ദേശങ്ങൾ:

  • 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യ ങ്ങൾ വായിക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കാം.
  • ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരി ഗണിക്കണം.

1 മുതൽ 6 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉചിതമായ രണ്ടു ഉത്തരം തിരഞ്ഞെടുത്തൊഴു തുക. 2 സ്കോർ വീതം. (5 × 2 = 10)

Question 1.
“പ്രകാശം ജലം പോലെയാണ്” എന്ന കഥയിൽ കാട്ജിനെ ഇന്ത്യാ സിന്റെ പ്രത്യേകതകളായി പറയുന്ന കാര്യങ്ങൾ:
• ഒരു തുറമുഖനഗരമാണ്.
• ഷവറിൽ നിന്നു വരുന്ന വെള്ളം മാത്രമുള്ള സ്ഥല മാണ്.
• ഒരു മുറ്റവും ഉൾക്കടലിനോടു ചേർന്ന ബോട്ടുകള ടുപ്പിയ്ക്കാനുള്ള സ്ഥലവും ഉണ്ടായിരുന്നു.
• പൊള്ളുന്ന വേനലും മഞ്ഞും കാറ്റുമുള്ള, നദിയോ കടലോ ഇല്ലാത്ത സ്ഥലമാണ്.
Answer:
• ഒരു മുറ്റവും ഉൾക്കടലിനോടു ചേർന്ന ബോട്ടുകള ടുപ്പിയ്ക്കാനുള്ള സ്ഥലവും ഉണ്ടായിരുന്നു.
• ഒരു തുറമുഖനഗരമാണ്.

Question 2.
“അവകാശങ്ങളുടെ പ്രശ്നം” എന്ന കഥയിൽ ദിവാക രൻ എത്തിച്ചേർന്ന തെരുവിന്റെ സവിശേഷതകൾ:
• മരിച്ചവരുടെ ഛായാപടങ്ങൾ മാത്രം വില്ക്കുന്ന തെരുവ്.
• മനുഷ്യത്വത്തിന് പ്രാധാന്യം നല്കിയ കച്ചവടക്കാർ.
• വെളിച്ചത്തിന്റെ ധാരാളിത്തമുള്ള കടകളുള്ള സ്ഥലം.
• ഒരു കടയിലെ ചിത്രം മറ്റൊരു കടയിൽ ഉണ്ടാവുക യില്ല.
Answer:
• മരിച്ചവരുടെ ഛായാപടങ്ങൾ മാത്രം വില്ക്കുന്ന തെരുവ്.
• വെളിച്ചത്തിന്റെ ധാരാളിത്തമുള്ള കടകളുള്ള സ്ഥലം.

Question 3.
“കാക്കാരശ്ശിനാടക” ത്തിന്റെ രണ്ട് സവിശേഷതകൾ:
• ഫലിതവും പരിഹാസവും മുഖമുദ്രയാക്കിയിട്ടുള്ള വിനോദനാടകരൂപം.
• പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെ വേഷ ങ്ങൾ.
• പാളകൾകൊണ്ടാണ് കോലങ്ങൾ നിർമ്മിക്കുന്നത്.
• ശിവപുരാണവുമായി ബന്ധപ്പെട്ട ഐതീഹ്യം ഇതി വൃത്തമാകുന്നു.
Answer:
• ഫലിതവും പരിഹാസവും മുഖമുദ്രയാക്കിയിട്ടുള്ള വിനോദനാടകരൂപം.
• ശിവപുരാണവുമായി ബന്ധപ്പെട്ട ഐതീഹ്യം ഇതി വൃത്തമാകുന്നു.

Kerala Plus Two Malayalam Question Paper March 2024 with Answers

Question 4.
പുലിക്കോട്ടിൽ ഹൈദറുമായി ബന്ധപ്പെട്ട ശരിയായ രണ്ടു വസ്തുതകൾ:
• മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ജനിച്ചു. സി.പി. ആന്റണി ജാമ്യം നിന്നു.
• മുഹമ്മദ് അബ്ദുറഹിമാന്റെ അനുയായി ആയി ത്തീർന്നു.
• തിരസ്കൃതനായിട്ടാണ് ജനിച്ചതും വളർന്നതും.
Answer:
• മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ജനിച്ചു.
• മുഹമ്മദ് അബ്ദുറഹിമാന്റെ അനുയായി ആയി ത്തീർന്നു.

Question 5.
“മോഷണം” എന്ന കവിതയിൽ കള്ളന്റെ ന്യായീകരണ ത്തിൽ ശരിയായിട്ടുള്ള രണ്ടു വസ്തുതകൾ:
• കോഴിയിറച്ചിയും പശുവിൻപാലും വൈദ്യൻ വില ക്കിയിരുന്നു.
• പശുവിനെ മോഷ്ടിച്ചതു ചന്തയിൽ വില്ക്കുവാനാ യിരുന്നു.
• കോഴിയെ മോഷ്ടിച്ചതു പൊരിച്ചുതിന്നാനായിരുന്നു.
• തുണി മോഷ്ടിച്ചതു നാണം കാക്കാനായിരുന്നു.
Answer:
• കോഴിയെ മോഷ്ടിച്ചതു പൊരിച്ചുതിന്നാനായി രുന്നു.
• തുണി മോഷ്ടിച്ചതു നാണം കാക്കാനായിരുന്നു.

Question 6.
“കൊള്ളിവാക്കല്ലാതൊന്നും” എന്ന പാഠഭാഗത്തിൽ ശീലാവതി പറയുന്ന പരിഭവങ്ങളിൽ ശരിയായിട്ടുള്ള രണ്ടുകാര്യങ്ങൾ:
• പറഞ്ഞെങ്കിലും പറയാഞ്ഞാലും കുറ്റം
• എരിച്ചെങ്കിലും എരിക്കാഞ്ഞാലും കുറ്റം
• കരിച്ചെങ്കിലും കരിക്കാഞ്ഞാലും കുറ്റം
• ചിരിച്ചെങ്കിലും ചിരിക്കാഞ്ഞാലും കുറ്റം
Answer:
• പറഞ്ഞെങ്കിലും പറയാഞ്ഞാലും കുറ്റം
• എരിച്ചെങ്കിലും എരിക്കാഞ്ഞാലും കുറ്റം

7 മുതൽ 10 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണ ത്തിന് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരം എഴുതുക. 2 സ്കോർ വീതം. (3 × 2 = 6)

Question 7.
“മത്തേഭം പാംസുസ്നാനം കൊണ്ടല്ലോ സന്തോഷിക്കു നിത്വവും സ്വച്ഛജലം തന്നലേ കുളിച്ചാലും” – ശകുന്തള ഇപ്രകാരം പറയുന്നതിന്റെ ഔചിത്യം പരിശോധിക്കുക.
Answer:
മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ നടക്കുന്നവർ തങ്ങളുടെ കുറ്റം കാണുകയില്ല. നല്ലയാളുകൾ സ്വഭാ വഗുണം കൊണ്ട് കുറ്റമുള്ളവരെ പോലും നിന്ദിക്കുക യില്ല. നിത്വവും നല്ല ജലത്തിൽ കുളിക്കുന്ന ആന മണ്ണിൽ കുളിക്കുമ്പോഴാണ് ഏറെ സന്തോഷിക്കുന്നത് എന്ന പോലെ നല്ലവരെ നിന്ദിക്കുന്നതിലൂടെ ദുർജനം സന്തോ ഷിക്കുന്നു.

Question 8.
“പഴയ കലാമണ്ഡലത്തിൽ പഠിച്ചിറങ്ങിയവരുടെ ചെറി യസ്മരണകളിൽപ്പോളും ഭാരതപുഴയുണ്ടാകും” – കലാ മണ്ഡലം ഹൈദരലി പങ്കുവയ്ക്കുന്ന അന്നത്തെയും ഇന്നത്തെയും ഭാരതപ്പുഴയെക്കുറിച്ചുള്ള ഓർമ്മകൾ എടുത്തെഴുതുക.
Answer:
വർഷകാലത്ത് ഭയപ്പെടുത്തുന്ന രീതിയിൽ കുത്തിയൊ ലിച്ചിരുന്ന ഭാരതപ്പുഴ വേനലിൽ പോലും ഇന്നത്തെ പോലെ വറ്റിവരണ്ടിരുന്നില്ല. കലാമണ്ഡലത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു ഭാരതപ്പുഴ. അക്കാലത്ത് കലാ മണ്ഡലത്തിൽ പഠിച്ചിരുന്നവർ ക്കെല്ലാം ഭാരതപ്പുഴയോട് വളരെയധികം ഹൃദയബന്ധം ഉണ്ടായിരുന്നു.

Kerala Plus Two Malayalam Question Paper March 2024 with Answers

Question 9.
“ചിരിക്കു പിന്നിൽ ചിന്തയുണ്ട് ; അസംബന്ധങ്ങളുടെ സംബന്ധമാണ് തേങ്ങയിലെ ചിരിക്കു കാരണം” – ‘തേങ്ങ’ എന്ന കവിത പങ്കുവയ്ക്കുന്ന രണ്ട് അസംബന്ധ ചിന്തകൾ എഴുതുക.
Answer:
തേങ്ങ ഉച്ചിയിൽ വീണിട്ടും ദേവസ്യ മരിച്ചില്ല. തേങ്ങനാ രടക്കം രണ്ടായി പൊളിഞ്ഞു. ഇത് കണ്ട് ഞെട്ടിയ വ്യക്തിയെ നോക്കി ദേവസ്യ ചിരിച്ചു. ചിരി ദേവസ്യയെ മരണത്തിലെത്തിച്ചു. തേങ്ങ വീണ് മരിക്കാത്തതും ചിരിച്ച് മരിച്ചതും യുക്തിസഹജമല്ല. സാമാന്യയുക്തിക്കു പുറമെ കവിതയുടെ യുക്തിയിലും ഇത് സംഭവിക്കു ന്നതല്ല.

Question 10.
“വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ” എന്ന ഫീച്ചറിൽ സച്ചിനെക്കുറിച്ച് അഞ്ജലി ടെൻഡുൽക്കറുടെ അഭി
പ്രായം എഴുതുക.
Answer:
സച്ചിനില്ലാത്ത ക്രിക്കറ്റിനെക്കുറിച്ച് എനിക്ക് ആലോചി ക്കാനാവും. പക്ഷെ ക്രിക്കറ്റില്ലാത്ത സച്ചിനെക്കുറിച്ച് എനിക്ക് ചിന്തിക്കാനാവില്ല.

11 മുതൽ 17 വരെ ചോദ്യ ങ്ങ ളിൽ ഏതെങ്കിലും 6 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴു തുക. (4 സ്കോർ വീതം). (6 × 4 = 24)

Question 11.
“ഒരുപക്ഷേ, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പഠനം അതായിരിക്കണം” – മലയാളം മുൻഷിയെക്കുറിച്ചും ക്ലാസ്സുകളെക്കുറിച്ചുമുള്ള ഈ. സി. ജി. സുദർശന്റെ അഭിപ്രായങ്ങൾ ക്രോഡീകരിക്കുക.
Answer:
ലോകപ്രശസ്തനായ മലയാളി ഭൗതിക ശാസ്ത്രജ്ഞൻ ഇ.സി.ജി. സുദർശൻ പറയുന്നത്. ഫിസിക്സിലെ പുതിയ കണ്ടുപിടിത്തത്തിലേക്ക് അദ്ദേഹത്തെ നയിച്ച ത്. അന്നത്തെ അദ്ദേഹത്തിന്റെ മലയാള ക്ലാസുകളായി രുന്നു. ലോകം ആദരിക്കുന്ന ഇ.സി.ജി. സുദർശനെ പോലുള്ള ഒരു ശാസ്ത്രജ്ഞന്റെ വാക്കുകളിൽ നിന്നും നമുക്ക് നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും മനസ്സിലാക്കാൻ പറ്റും. നമ്മുടെ മാതൃഭാഷ ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്ര മല്ല, ജീവിതത്തിലെ എല്ലാ മേഖലകളെയും അത് സ്പർശിക്കുന്നു. നമ്മുടെ ചിന്തകളെയും സ്വപ്നങ്ങ ളെയും നിരന്തരം നവീകരിക്കാനും ആരോഗ്യപരമായ ജീവിതം പൂർണ്ണമാക്കാനും മാതൃഭാഷപഠനം വളരെ അനിവാര്യമാണ്.

പുതിയ പുതിയ ആശയങ്ങളുടെ രൂപീ കരണത്തിനും സർഗ്ഗാത്മകമായ കണ്ടെത്തലുകൾക്കും മാതൃഭാഷാപഠനം നമ്മെ സഹായിക്കുന്നു. പുതിയ അന്വേഷണങ്ങളിലേയ്ക്ക് നയിക്കാനുള്ള ഊർജ്ജം മാതൃഭാഷാപഠനം നമുക്ക് നൽകുന്നുണ്ട്. അതുപോലെ തന്നെ ചിന്തയെയും അറിവിനെയും കൂടുതൽ സർഗ്ഗാ ത്മകമാക്കാൻ മാതൃഭാഷാപഠനം നമ്മെ സഹായിക്കുന്നു. നമ്മളിൽ യുക്തിചിന്തയുണ്ടാക്കാനും ഭൗതിക വികാസം സാധ്യമാകാനും സാമൂഹിക പ്രതിബന്ധത ഉണ്ടാക്കാനും ജീവിതമൂല്യങ്ങൾ വളർത്തിയെടുക്കാനും ഭാഷാപഠനം സഹായിക്കും.

Question 12.
“അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ”.
(ദൈവദശകം – ശ്രീനാരായണഗുരു)
– ഗുരുവിന്റെ ഈ വരികളിലെ ആശയം കണ്ടെത്തുക.
Answer:
ആഹാരം, വസ്ത്രം തുടങ്ങി എന്തൊക്കെയാണോ ജീവി ക്കുന്നതിന് ആവശ്യമായിട്ടുള്ളത് അതെല്ലാം മുടങ്ങാതെ തരികയും രക്ഷിക്കുകയും ചെയ്യുന്നത് അങ്ങുതന്നെ യാണെന്ന് ഞങ്ങൾ അറിയുന്നു. ഇപ്രകാരം ഞങ്ങളെ ധന്യരാക്കുന്ന സഖികളാക്കുന്ന അങ്ങ് ഒരാൾ മാത്രമാണ്, ഞങ്ങൾക്ക് എന്നും ഏകാശ്രയമായ തമ്പു രാൻ – യജമാനൻ.

Question 13.
“നൈഷധനിവൻ താൻ ഒരീഷലില്ലാമേ നിർണ്ണയം” – ഈ ആത്മഗതത്തിൽ ദമയന്തി എത്തിച്ചേരാനുണ്ടായ കാരണ ങ്ങൾ “കേശിനിമൊഴി” എന്ന പാഠഭാഗത്തെ അപഗ്രഥിച്ച് എഴുതുക.
Answer:
നളചരിത്തിലെ നാലാംദിവസത്തിൽ കേശിനി ബാഹുക നെക്കുറിച്ചുള്ള വിവരങ്ങൾ നേരിൽ ചെന്ന് അറിയിക്കു ന്നു. അറിഞ്ഞതും കണ്ടതും കേശിനി ദമയന്തിയെ അറി യിക്കുന്നു. ഇത് എല്ലാ കേട്ട ദമയന്തി ഉറപ്പിക്കുന്നതാണ് നൈഷധനിവൻ നിർണ്ണയമെന്നത്.

കാട്ടുതീയിൽ നിന്നും രക്ഷിച്ച സമയത്ത് നളനെ കാർക്കോടകൻ ദംശിച്ചതിനാൽ നളൻ വികൃതനായി.

ഋതുപർണ്ണന്റെ തേരാളിയായി കൂടിയ നളൻ ബാഹുകൻ എന്ന് അറിയപ്പെട്ടു. ബാഹുകനിൽ നളന്റെ സ്വഭാവഗു ണങ്ങൾ കാണുന്നുവെന്ന് ബ്രാഹ്മണൻ ദമയന്തിയെ അറിയിച്ചു. ദമയന്തി രണ്ടാം സ്വയംവരത്തിന് ഋതു പർണ്ണനെ കൊട്ടാരത്തിൽ നിന്നും ക്ഷണിച്ചു. ചുരുങ്ങിയ സമയം കൊണ്ട് തേരോടിക്കാൻ നളനേ കഴിയൂ. ബാഹു കൻ ഋതുപർണ്ണനോടൊപ്പം വിദർഭയിൽ വന്നപ്പോൾ അവിടെ സ്വയംവരത്തിന്റെ ഒരുക്കങ്ങളില്ല ഈ സമ യത്തെ ദമയന്തി തോഴിയായ കേശിനിയെ പറഞ്ഞയച്ചു. ബാഹുകനെ നിരീക്ഷിച്ചറിയണം അയാൾ നളനാണോ യെന്ന് അറിയണം.

കേശിനി ബാഹുകനെ നേരിൽ കാണുകയും സംസാരിക്കു കയും ഒളിച്ചുനിന്ന് നിരീക്ഷിക്കുകയും ചെയ്തു. കേശി നിയ്ക്ക് കിട്ടിയതെല്ലാം ബാഹുകനിലെ നളനെ കണ്ടെത്താൻ പോന്നവയായിരുന്നു.

നളന്റെ അപൂർവ്വസിദ്ധികൾ കേശിനി ബാഹുകനിൽ കണ്ടെത്തി. ഭക്ഷണസാമഗ്രികൾ കൊണ്ടുവന്നാൽ കുട ത്തിൽ തനിയെ വെള്ളം നിറയുന്നതും തീ തനിയെ കത്തു ന്നതും ഭക്ഷണം പാകമാകുന്നതും കേശിനി കണ്ടു. വാടിയ പൂക്കളെ തലോടിയപ്പോൾ അവ വീണ്ടും പുഷ്പിച്ചു. ഇത് നളനു മാത്രമുള്ള വിദ്യകളാണ്.

ബാഹുകൻ ദമയന്തിയെ കുറ്റപ്പെടുത്തിയതും നളനെ നന്നാക്കിപ്പറഞ്ഞും ബാഹുകനിലെ നളനെ കാട്ടിത്തന്നു. അന്യരാജ്യത്തെ തേരാളി നളനിൽ കുറ്റം കാണാത്തതും ദമയന്തിയുടെ കോപത്തെ കുറ്റപ്പെടുത്തുന്നതും അനാ ചിതമല്ല. ബാഹുകന്റെ വൈരൂപ്യം മാത്രമാണ് ദമയന്തി യെ കുഴക്കിയത്.

കേശിനി നേരിൽ കണ്ടാണ് ബാഹുകനോട് സംസാരിച്ച ത്. മാത്രമല്ല ബാഹുകനെ ഒളിച്ചുനിന്ന് കാണുകയും ചെയ്തു. നളന്റെ വൈദഗ്ധ്യങ്ങൾ ബാഹുകനിൽ കണ്ടത് ദമയന്തിയെ ഇരുത്തി ചിന്തിപ്പിക്കുന്നു. ബാഹുകന്റെ വൈരൂപ്യമൊഴികെയുള്ളവയിൽ തേരാളി നളനാണെന്ന് തീർച്ചപ്പെടുത്തി.

Question 14.
“ഹൈദർ വിജയിച്ചത് സ്ത്രീയുടെ നൊമ്പരം ചിത്രീകരി ക്കുന്നതിലാണ്”-
മറിയക്കുട്ടിയുടെ കത്ത് എന്ന മാപ്പിളപ്പാട്ടിനെ ആസ്പദ മാക്കി വിലയിരുത്തുക.
Answer:
കേരളീയ സ്ത്രീ ജീവിതത്തോടുള്ള സമീപനവും വ്യത്യ സമായിരുന്നു. പുരുഷന്റെ ക്രൂരതയ്ക്കും വഞ്ച നയ്ക്കും പാത്രമാവുന്ന സ്ത്രീത്വം ഹൈദറിനെ വേദനി ഷിച്ചു. ‘മറിയക്കുട്ടിയുടെ കത്ത്’ എന്ന മാപ്പിളഗാനം ഇതിനു മികച്ച ഉദാഹരണമാണ്. ജയിലിൽ കഴിയുന്ന ഭർത്താവ് തന്നെ സംശയിക്കുന്നതറിഞ്ഞ്, അയാളല്ലാതെ മറ്റൊരു തന്നെ തൊട്ടിട്ടില്ലെന്നും അയാളെ കാണാനുള്ള മോഹം മാത്രമാണ് ഇപ്പോഴുള്ളതെന്നും കണ്ടുകഴി ഞ്ഞാൽ താനങ്ങു മരിച്ചുപോകട്ടെയെന്നും മറിയക്കുട്ടി ഭർത്താവിനെഴുതുന്ന കത്ത് ആരുടെയും കരളലിയി പിക്കുന്നതാണ്.

Kerala Plus Two Malayalam Question Paper March 2024 with Answers

Question 15.
താഴെ തന്നിട്ടുള്ള സാഹിത്യകാരന്മാരേയും അവരുടെ സവിശേഷതകളേയും ചേരുംപടി ചേർക്കുക.

അയ്യപ്പപ്പണിക്കർ തുള്ളൽ എന്ന ദൃശ്യകല യുടെ പ്രതിഷ്ഠാപകൻ
ഗ്രേസി സഞ്ചാര സാഹിത്യകാരൻ എന്ന നിലയിൽ പ്രസിദ്ധൻ
കുഞ്ചൻ നമ്പ്യാർ മലയാളകവിതയിലെ ആധു നികതാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കവികളിൽ പ്രമുഖൻ
എസ്. കെ.പൊറ്റെക്കാട്ട് “പടിയിറങ്ങിപ്പോയ പാർവതി” ആദ്യകഥാസമാഹാരം

Answer:
അയ്യപ്പപ്പണിക്കർ – മലയാളകവിതയിലെ ആധു നികതാ പ്രസ്ഥാനത്തിന്
തുടക്കം കുറിച്ച് കവിക ളിൽ പ്രമുഖൻ
ഗ്രേസി – “ പടിയിറങ്ങി പോയ പാർവതി” ആദ്യകഥാസമാ ഹാരം
കുഞ്ചൻ നമ്പ്യാർ – തുള്ളൽ എന്ന ദൃശ്യകല യുടെ പ്രതിഷ്ഠാപകൻ
എസ്. കെ.പൊറ്റെക്കാട്ട് – സഞ്ചാര സാഹിത്യകാരൻ എന്ന നിലയിൽ പ്രസിദ്ധൻ

Question 16.
“വികാരഭരിതമാണ് വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ” ഫീച്ചർ വിലയിരുത്തി ഒരു കുറിപ്പു തയ്യാറാക്കുക.
Answer:
ഉപന്യാസം, ലേഖനം എന്നിവയിൽ നിന്ന് വ്യത്യസ് തമാണ് ഫീച്ചർ. വായനക്കാരെ ആകർഷിക്കുന്നതിന് ചില ചേരുവകൾ അതിലുണ്ടാവും. കഥ, കവിത, അനുഭവ വിവരണം, അഭിപ്രായങ്ങൾ ഒക്കെ അതിൽ ചേർക്കാൻ കഴിയും. നാടകീയത ഇതിലെ പ്രധാന അംശമാണ്. ആകാംക്ഷ നിലനിർത്തിയുള്ള അവതരണമാണ് ഫീച്ചറുകളിൽ സാധാരണ കണ്ടുവരുന്നത്. വിനോദാംശം ഫീച്ചറിൽ മുന്നിട്ടു നിൽക്കും. ഈ പ്രത്യേകതകളൊക്കെ ഒത്തിണങ്ങിയ ഫീച്ചറാണ് ‘വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ’. നാടകീയമാ യാണ് തുടക്കം. അത് വായനക്കാരനെ അതിലേക്ക് അടുപ്പിക്കുന്നു. സച്ചിന്റെ വിടവാങ്ങലിനെക്കുറിച്ച് പിന്നീടാണ് അറിയുന്നത്. അത് വൈകാരിക തീവ്രതയോടെ അവതരിപ്പിക്കുന്നു. ഉപന്യാസ ത്തിലും ലേഖനത്തിലും ഈ വൈകാരികത ആവ ശ്യമില്ല.

ഒരു സ്പോർട്സ് ഫീച്ചറിനെ സംബന്ധിച്ചിടത്തോളം അതു പങ്കുവെയ്ക്കുന്ന സാഹചര്യത്തിന്റെ ഉദ്വേഗവു മായി അതിന്റെ ശൈലിക്ക് ബന്ധമുണ്ടാകും. ഇവിടെ നമ്മൾ കാണുന്നത്, തികച്ചും വൈകാരികത നിറഞ്ഞ ഒരു സന്ദർഭത്തിന്, നിറച്ചാർത്തേകിക്കൊണ്ട് ഫീച്ചർ തയ്യാറാ ക്കിയിരിക്കുന്നതായാണ്. നവംബർ 13 ന് മറ്റൊന്നും പ്രസക്തമല്ല. വംഖഡെ സ്റ്റേഡിയത്തിൽ. അവിടെ ഇന്ത്യ യുടെ ജയം, തോൽവി അതുപോലും അപ്രസക്തമാകു ന്നു. ഒരു കളിക്കാരൻ അയാൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രത്തെയും മറികടന്ന്, ഒരു സാർവ്വദേശീയ സങ്കൽപ ത്തിൽ അല്ലെങ്കിൽ ഒരു അന്താരാഷ്ട്ര വ്യക്തിവിശേഷ വുമായി ലോകത്തിന്റെ ക്രിക്കറ്റിന്റെ തന്നെ സ്വത്തായി മാറുന്ന അലൗകികമായ കാഴ്ചയെ ആണ് ലേഖകൻ പകർത്തിവെക്കുന്നത്. സത്യത്തിൽ ആ നിമിഷംതന്നെ ചരിത്രമാണ്. 121 കോടി ഇന്ത്യക്കാരുടെ മാത്രമല്ല, ക്രിക്കറ്റ് എന്ന കായിക ഭൂപടത്തിന്റെ മുഴുവൻ ആസ്വാദക രുടേയും കണ്ണീർ ദിനം. സ്വാഭാവികമായും ഈ ഫീച്ചർ അതിവൈകാരികതയിൽ നിറയും എന്ന കാര്യത്തിൽ സംശയമില്ല.

ഒരു വാർത്തയെ റിപ്പോർട്ട് ചെയ്യുന്നതുപോലെയല്ല, ഒരു സംഭവത്തെ രേഖപ്പെടുത്തുന്നത്. അതും ഒരു ചരി ത്രസംഭവത്തെ. ഭാവിയിൽ ലോകമെങ്ങും ഈ നിമിഷത്തെ അന്വേഷിച്ച് തിരഞ്ഞെത്തുമ്പോൾ, അവർക്കുമുന്നിൽ ആ ചരിത്രനിമിഷത്തെ രേഖപ്പെടുത്തിക്കൊണ്ട് ഈ ഫീച്ചർ നില നിൽക്കും. അതിവൈകാരികത നമ്മുടെ നാടിന്റെ തന്നെ ഒരു ചിഹ്നമാണ്. സന്തോഷങ്ങളേയും, സങ്കടങ്ങളേയും തുറന്നു പ്രകടിപ്പിക്കുന്നവരാണ് നമ്മൾ. അടക്കിപ്പിടിച്ച്, പതുക്കെ പിറുപിറുത്ത് നാം നമ്മുടെ വികാരങ്ങളെ ഒതുക്കി കളയാറില്ല. അതുകൊണ്ടുതന്നെ ആ തുറന്ന ഇട പെടലിനെ ഏറ്റവും ഹൃദ്യമായി ഈ ഫീച്ചറിൽ വരച്ചു ചേർത്തിരിക്കുന്നു. ഹൃദയസ്പർശിയായ അവതരണം, സൂക്ഷ്മമായ അംശങ്ങൾ പോലും ഒപ്പിയെടുത്തുകൊ ണ്ടുള്ള വിവരണം. അങ്ങനെ എല്ലാ അർത്ഥത്തിലും മികച്ച നിലവാരം തന്നെയാണ് ഫീച്ചർ പുലർത്തുന്നത്.

ആരാധനയുടെ അതിഭാവുകത്വത്തിൽ യാഥാർത്ഥ്യ ങ്ങൾ ചോർന്നു പോകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഫീച്ചർ എഴുത്തുകാരന് ഒരിക്കലും, മായികലോകത്തിലെ അത്ഭുത കാഴ്ചക്കാരനായി സ്വയം മറന്ന് മുന്നോട്ട് പോകാൻ പാടില്ല. റിപ്പോർട്ടിങ്ങിന്റെ ആ അതിരുകൾ വളരെ വ്യക്തിമായിത്തന്നെ തിരിച്ചറിഞ്ഞതുകൊണ്ട് തന്നെ, പക്വതയോടെത്തന്നെയാണ് ഈ ഫീച്ചർ ആസ്വാ ദകർക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്.

ഒരു ഇതിഹാസം കളമൊഴിയുമ്പോൾ ആ അവസര ത്തിനോട് ഏറ്റവും നീതി പുലർത്തിക്കൊണ്ടുതന്നെ ഫീച്ചർ ഒരുക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്. തലമുറ കൾക്കപ്പുറത്തേക്ക് പങ്കുവെയ്ക്കപ്പെടേണ്ട ഒന്നിനെ കരുതലോടെ ഒരുക്കിയെടുത്തിരിക്കുന്നു.

Question 17.
“ഹോട്മെയിൽ മേൽവിലാസം ഉണ്ടായതോടെ അയാ ളുടെ ദിനചര്യകളിൽ മാറ്റങ്ങൾ സംഭവിച്ചു” – ടി.പി. ശ്രീധ രന്റെ ദിനചര്യകളിലുണ്ടായ മാറ്റങ്ങൾ വ്യക്തമാക്കുക.
Answer:
ഹോട്ട് മെയിൽ വിലാസം ഉണ്ടായതോടെ കുട്ടിക്കാലം മുതലെ പല്ല് തേയ്ക്കാതെയും കുളിക്കാതെയും ഒരു തുള്ളി വെള്ളം കുടിക്കില്ല എന്ന് ശീലത്തോടെ വളർന്ന ടി.പി. ശ്രീധരൻ ഇപ്പോൾ പ്രാതൽ കഴിഞ്ഞാണ് പല്ല് തേയ്ക്കുന്നത്. കുളിര് തുടങ്ങിയാൽ കുളിക്കാതെ ഇരു കക്ഷങ്ങളിലും ഡിഓഡറിന്റെ സ്പ്രേ ചെയ്ത് ഷർട്ടിട്ട് ഓഫിസിലേക്ക് പോകുകയും ചെയ്യുന്നു. കുളി ഒരു ആവശ്യമല്ലെന്നും ശരീരം വൃത്തിയായി സൂക്ഷിച്ചാൽ മതി യെന്നുമാണ് ഇപ്പോൾ. അയാളുടെ വാദം. കമ്പ്യൂട്ടർ വാങ്ങുകയും ഇന്റർനെറ്റ് കണക്ഷൻ എടുത്തതിനുശേ ഷമാണ് അയാളുടെ വിശ്വാസങ്ങളിൽ ഇങ്ങനെ ചില മാറ്റ ങ്ങൾ വന്നു തുടങ്ങിയത്. കൂടാതെ, ഏറെനേരം പല സൈറ്റുകളിൽ കയറിയിറങ്ങി ആവശ്യമില്ലാത്ത വിവര ങ്ങൾ പ്രിന്റ് എടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യു ന്നു. മനുഷ്യന്റെ ഉന്നതിയ്ക്കും മറ്റുമായി കണ്ടെത്തുന്ന വസ്തുക്കളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാതെ അതി ലേയ്ക്ക് അടിമപ്പെടുന്ന ദുരന്തമാണ് ഈ ഭാഗത്ത് നോവ ലിസ്റ്റ് എം. മുകുന്ദൻ കാണിച്ചു തരുന്നത്. സാമൂഹ്യ മാധ്വ മങ്ങൾക്ക് അമിതമായി കീഴ്പ്പെടുന്ന യുവതലമുറക്കുള്ള പാഠം കൂടിയാണ് ഇത്.

Kerala Plus Two Malayalam Question Paper March 2024 with Answers

18 മുതൽ 21 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരം എ ഴുതുക. 6 സ്കോർ വീതം. (3 × 6 = 18)

Question 18.
അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധമാണോ മാർകസ് തന്റെ ‘പ്രകാശം ജലം പോലെയാണ്’ എന്ന കഥയിൽ ആവിഷ്കരിക്കുന്നത് ? ഒരു സന്ദർഭം കണ്ടെത്തി വിശദമാക്കുക.
Answer:
കുട്ടികളുടെ ഭാവന പലപ്പോഴും വന്യമാണ്. ഏതെ ങ്കിലും ഒരു സൂചനയിൽ നിന്ന് അവർ സങ്കല്പസാമാ ജ്യങ്ങൾ തന്നെ സൃഷ്ടിച്ചുകളയും. അവരുടെ അതിരു വിട്ട ഭാവനകൾ പലപ്പോഴും മുതിർന്നവരുടെ വിമർശന ങ്ങൾ ക്ഷണിച്ചുവരുത്തും. അതുകൊണ്ടുതന്നെ അവ രുടെ ഭാവനാത്മക പ്രവർത്തനങ്ങൾ പലപ്പോലും രഹ സ്വാത്മകമായിരിക്കും.

ടോട്ടോയും ജോവലും തങ്ങളുടെ സ്വപ്നയാത്രകൾ എല്ലാം രഹസ്യമാക്കി വെച്ചു. ഇവിടെ കഥാകൃത്തിന്റെ സവിശേഷമായൊരു പ്രയോഗം കൊണ്ടുകൂടിയാണ് കുട്ടികൾ തങ്ങളുടെ വിശേഷപ്പെട്ട യാത്രകൾക്ക് തയ്യാ റാകുന്നത്. സ്കൂളിൽ പഠനത്തിൽ മികവു പുലർത്തി യാൽ അവരുടെ ആവശ്യമായ തുഴവെള്ളം വാങ്ങികൊ ടുക്കാമെന്ന് അച്ഛനെകൊണ്ട് അവർ സമ്മതിപ്പിച്ചു. വാക്ക് പാലിക്കാൻ ഒരു അലുമിനിയം വള്ളം തന്നെ അയാള വർക്ക് വാങ്ങികൊടുത്തു. കുട്ടികൾ ആ വള്ളം മുകളി ലേക്കെത്തിച്ചു. എല്ലാ ബുധനാഴ്ചകളിലും മാതാപിതാ ക്കൾ സിനിമ കാണാൻ പോകുമ്പോൾ അവർ ആ വള്ളം സ്വീകരണ മുറിയിൽ ഇറക്കി. ഏറ്റവും വലിയ ബൾബു തന്നെ പൊട്ടിച്ച് അതിൽ നിന്നുള്ള പ്രകാശത്തിന്റെ കുത്തൊഴുക്കിൽ നിറഞ്ഞ് ഒഴുകി തുഴഞ്ഞുനടന്നു. പ്രകാശം ജലം പോലെയാണെന്ന് കഥാകൃത്തിന്റെ സവി ശേഷമായൊരു പ്രയോഗം, പ്രായോഗിക ജീവിതത്തിൽ അവർ പകർത്തി. അച്ഛനമ്മമാർ തിരിച്ചുവരുവോളം അവരാ സ്വീകരണമുറിയിലും മറ്റു മുറികളിലും വെളി പ്രവാഹത്തിൽ സ്വയം തുഴഞ്ഞുനടന്നു. കടലിൽ നാവികർ ദിശ കണ്ടെത്താൻ സഹായിക്കുന്ന ഉപകര ണങ്ങളും അവർ ഇതിനകം സ്വന്തമാക്കി കഴി ഞ്ഞിരുന്നു.

Question 19.
താഴെ കൊടുത്തിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാ നത്തിൽ പി. പത്മരാജന്റെ ജീവചരിത്രക്കുറിപ്പ് തയ്യാ റാക്കുക.
Kerala Plus Two Malayalam Question Paper March 2024 with Answers 1
Answer:
പി. പത്മരാജൻ
മലയാള ചലച്ചിത്ര സംവിധായകന്, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മ രാജൻ. 1945 മെയ് 23 ന് ആലപ്പുഴ ജില്ലയിൽ ജനിച്ചു. മലയാള കഥയിൽ ആധുനികതയുടെ വരവറിയിച്ചവരിൽ പ്രധാനി യായിരുന്നു.

പ്രസിദ്ധ നോവലുകൾ – പ്രതിമയും രാജകുമാരിയും, നക്ഷത്രങ്ങളേ കാവൽ
പ്രസിദ്ധ കഥാസമാഹാരങ്ങൾ – പ്രഹേളിക, അപരൻ, പുക കണ്ണട
അവാർഡുകൾ – കേരള സാഹിത്യ അക്കാദമി അവാർഡ് തിരക്കഥാരജചനയ്ക്കുള്ള സംസ്ഥാന അവാർഡ് ദേശീയ തലത്തിൽ രജതകമലം ലഭിച്ചിട്ടുണ്ട്.

Question 20.
‘പദത്തിന്റെ പഥത്തിൽ’ എന്ന പാഠഭാഗത്തിൽ കലാ ണ്ഡലം ഹൈദരലി പങ്കുവയ്ക്കുന്ന ബാപ്പയേയും ഉമ്മ യേയും കുറിച്ചുള്ള ഓർമ്മകൾ കണ്ടെത്തി അവതരിപ്പി ക്കുക.
Answer:
ഒമ്പത് പ്രസവിച്ച, ഇനി പ്രസവിക്കില്ലാന്ന് കരുതിയിരുന്ന പാത്തുമ്മയെ അദ്ഭുതപ്പെടുത്തിയ ഗർഭമായിരുന്നു. ഈ വിസ്മയം നാട്ടുകാർ പറഞ്ഞു രസിക്കാൻ തുടങ്ങിയ തോടെ നാണം കൊണ്ട് മാറിത്താമസിച്ച ഉമ്മ. ആർക്കും ആവശ്യമില്ലാത്ത ജന്മമായി ഉമ്മയുടെ വയറ്റിൽ ഞാൻ വളർന്നു. ഇതാണ് ഉമ്മയെക്കുറിച്ചുള്ള ഹൈദരാലിയുടെ ഓർമ്മകൾ.

ജനിച്ചപ്പോഴേ സൗന്ദര്യം കുറഞ്ഞ ഒരു വികൃതരൂപനായ കുട്ടിയായിരുന്നു താനെന്നാണ് ഹൈദരലി പറയുന്നത്. മൊയ്തുട്ടിയുടെ പത്താമത്തെ കുട്ടി, വികൃതി. ഹൈദര ലിക്ക് അഞ്ച് വയസുള്ളപ്പോൾ പിതാവ് മരിച്ചു. അങ്ങനെ ‘ഹൈദറിന്റെ തലകണ്ടപ്പോഴേ മൊയ്തുട്ടി പോയി’ എന്ന് നാട്ടുകാരും പറഞ്ഞുതുടങ്ങി. തിരസ്കൃതനായിട്ടാണ് താൻ ജനിച്ചതും വളർന്നതും എന്ന് ഹൈദരലി പറ യുന്നു.

കുട്ടിക്കാലത്ത് ഹൈദരലിയെ മടിയിലിരുത്തി ബാപ്പ അന്നന്നത്തെ സിനിമാപ്പാട്ടുകൾ പാടി കേൾപ്പിക്കുമായി രുന്നു. അദ്ദേഹത്തിന്റെ സ്നേഹവും ലാളനയും പാട്ടാ യിരുന്നു. പാട്ടുകൊണ്ട് ചെക്കൻ പുലരുമെന്ന് ബാപ്പ വിശ്വസിച്ചി രിക്കണം. അത് യാഥാർഥ്യമാകുകയും ചെയ്തു.

Kerala Plus Two Malayalam Question Paper March 2024 with Answers

Question 21.
സഞ്ചാരസാഹിത്യകൃതികളുടെ സവിശേഷതകൾ ‘ബദ രിയും പരിസരങ്ങളും’ ‘യമുനോത്രിയുടെ ഊഷ്മളത യിൽ’ എന്നീ പാഠഭാഗങ്ങളുടെ അടിസ്ഥാനത്തിൽ വില യിരുത്തുക.
Answer:
സഞ്ചാര സാഹിത്യ പ്രസ്ഥാനത്തിന് തന്നെ നമ്മുടെ സാഹിത്യമണ്ഡലത്തിൽ തുടക്കം കുറിക്കുന്നത് തന്നെ മല യാളത്തിലാണ്. പാറമേൽ തോമകത്തനാരുടെ ‘വർത്ത മാന പുസ്തകം’ എന്ന ഗ്രന്ഥം ഈ സാഹിത്യശാഖയ്ക്ക് ഒരു നല്ല തുടക്കം നൽകി. മലയാള സാഹിത്യം അത യൊന്നും വളർന്നിട്ടില്ലാത്ത ആ കാലഘട്ടത്തിൽ ‘വർത്ത മാന പുസ്തകം’ സാഹിത്യശാഖയ്ക്കുതന്നെ നല്ലൊരു മുതൽക്കൂട്ടായിതീർന്നു. ഭാരതത്തിലെ ഒരു ഭാഷയ്ക്കും അവകാശപ്പെടാനില്ലാത്ത വലിയൊരു സംഭാവന തന്നെ യായിരുന്നു അത്. ആ സംഭാവന മലയാളസാഹിത്യ ത്തിനും വലിയൊരു പ്രചോദനവും, ശക്തിയും പകർന്നുതന്നിരിക്കണം. പിന്നീട് കെ.പി. കേശവമേ നോന്റെ ‘ബിലാത്തിവിശേഷമാണ് ഈ സഞ്ചാരസാഹി ത്വശാഖയിൽ ഉണ്ടായ മറ്റൊരു മികച്ച കൃതി. എസ്.കെ. യുടെ വരവോടെ പിന്നീട് ഈ സാഹിത്യശാഖയ്ക്ക് തിരി ഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇരുപതോളം സഞ്ചാരസാ ഹിത്യകൃതികളിലൂടെ, എസ്.കെ. പൊറ്റക്കാട് ഈ സാഹി തൃശാഖയെ സമ്പന്നമാക്കി.

A. സാഹസികനായ സഞ്ചാരി (എസ്.കെ.)
സാഹസികനായ സഞ്ചാരിയായിരുന്നു എസ്.കെ. പൊറ്റെക്കാട്. അദ്ദേഹം ഒരു സാഹിത്യകാരൻ ആകാതെ ഇരുന്നേക്കാം. പക്ഷേ ഒരു സഞ്ചാരിയായി ചരിത്രത്തിൽ അദ്ദേഹം അറിയപ്പെടുമായിരുന്നു. സാഹിത്യപശ്ചാത്തലം അദ്ദേഹത്തിന്റെ സഞ്ചാര ദാഹത്തിന് കടിഞ്ഞാൺ ഇട്ടിട്ടു ണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ജീവിതത്തിൽ എല്ലാ ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ ഭാഗമാകാൻ, സഞ്ചരിക്കാൻ എസ്.കെ. ശ്രമിച്ചുകൊണ്ടി രുന്നു. ആ സഞ്ചാരം പതിറ്റാണ്ടുകൾ മുമ്പായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഗ്ലോബൽ പൊസിഷ നിങ്ങ് സിസ്റ്റവും (GPS) മൊബൈൽ സാറ്റലൈറ്റ് ഫോണുകളും, ആധുനിക ഗതാഗത വാർത്താവിനിമയ സൗകര്യങ്ങളൊന്നും, സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന ആ കാലത്ത്, കേട്ടുകേൾവി പോലും ഇല്ലാത്ത ലോക ത്തിന്റെ മറുകോണുകളിലേക്ക് യാത്രയാവുക എന്നതു തന്നെ സാഹസികതയുടെ മറുപുറമാണ്.

സൗമ്യമായ് പുഞ്ചിരിച്ചു കൊണ്ടാണ് ഓരോ എസ്.കെ ഭൂമികകൾക്കുള്ളിലേക്കും കടന്നുചെന്നത്. അത് ഹിമാ ലയ താഴ്വരയിലേക്കാണെങ്കിലും, ആഫ്രിക്കയിലെ ഇരുണ്ട ഭൂവിഭാഗങ്ങളിലേക്കായാലും, ആപത്തുകളെ ഭയന്ന് പിന്മാറുകയല്ല, ആപത്തുകളെ അറിഞ്ഞു കൊണ്ടുതന്നെ കടന്നുചെല്ലുകയായിരുന്നു. അതൊരു എടുത്തുചാട്ടമല്ല. മറിച്ച് സഞ്ചാരം കൊണ്ട് പാകം വന്ന മനസ്സിന്റെ താപസതുല്യമായ പക്വതയാണ്. ആഫ്രിക്ക യിലെ തലവെട്ടികളായ, നരഭോജികളായ ഗോത്രങ്ങളി ലും, ഗ്രാമങ്ങളിലും ഒരു അത്ഭുതംപോലെ കടന്നുചെ ന്നപ്പോൾ, ആപത്തുകൾ തലനാരിഴ വ്യത്യാസത്തിൽ അക ന്നുപോയിട്ടുണ്ട്. അപ്പോഴൊന്നും ഒരു മുൻകരുതലും എടുക്കാതെ അദ്ദേഹം മുന്നോട്ടുപോയി. യാത്രകളെ അദ്ദേഹം ഭയന്നില്ല. ഒരു ദുരനുഭവവും സഞ്ചാരത്തിൽ നിന്ന് എസ്.കെ.യെ പുറകോട്ട് നീക്കിയില്ല.

B. യാത്രയ്ക്കുവേണ്ടി യാത്ര : എസ്.കെ. പൊറ്റക്കാട് നടത്തിയതെല്ലാം യാത്രയ്ക്കുവേണ്ടി ഉള്ള യാത്രകളായി രുന്നു. സഞ്ചാരം മാത്രം മുന്നിൽ കണ്ടുകൊണ്ടാണ് അദ്ദേഹം യാത്രകൾ പ്ലാൻ ചെയ്തത്. അതുകൊണ്ടു തന്നെ എസ്.കെ.യെ സംബന്ധിച്ചിടത്തോളം മറ്റു തിരക്കു കളൊന്നും തന്നെ അദ്ദേഹത്തെ അലട്ടിയില്ല. ഏതെ ങ്കിലും ചുമതലകളോ, ഉത്തരവാദിത്വങ്ങളോ എസ്. കെ.യ്ക്ക് ആശങ്ക നൽകിയില്ല. സ്വാഭാവികമായും താൻ ചെന്നു കാണുന്ന നാടിനു വേണ്ടി തന്നെത്തന്നെ സ്വയം സമർപ്പിക്കുവാൻ എസ്.കെ.യ്ക്കു സാധിച്ചിരുന്നു. ഒരു ഉപാധികളുമില്ലാതെ സഞ്ചാരത്തിന്റെ ലഹരികളിലേക്ക് എസ്.കെ. സ്വയം മുങ്ങിത്താഴുന്നു.

C. പച്ചയായ ജീവിതസാഹചര്യം തേടി :- എസ്.കെ. പൊറ്റെക്കാടിന്റെ യാത്രകൾ എല്ലാം പച്ചയായ ജീവിത സാഹചര്യം തേടിയായിരുന്നു. കൃത്രിമമായ, ആഢംബര ങ്ങളോ, പൊങ്ങച്ചത്തിന്റെ പളുപളപ്പോ എസ്.കെ. യെ ഒരിക്കലും ആകർഷിച്ചിരുന്നില്ല. ഒരു തനി നാട്ടിൻപുറ ത്തുകാരനായിരുന്നു എസ്.കെ. സ്വാഭാവികമായും തന്റെ നാട്ടിൻപുറത്തെ സൗഹൃദപൂർണ്ണവും, നിഷ്കളങ്കവുമായ ജീവിത സാഹചര്യങ്ങളിലെ പച്ചപ്പ് അന്യനാടുകളിൽ അദ്ദേഹം കണ്ടെത്തും. ഭാഷയ്ക്കും, വേഷഭൂഷാദി കൾക്കും മാത്രമേ വ്യത്യാസമുള്ളൂ എന്നും, ബാക്കി യെല്ലാം ലോകത്തിന്റെ നാനാഭാഗങ്ങളിലും ഒന്നുതന്നെ യാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് തന്നെയാണ്, വിശാലമായ ലോകത്തിന്റെ ഏതുകോണിൽ ചെന്നാലും ഗ്രാമീണത തേടാൻ അദ്ദേഹത്തെ പ്രേരിപ്പി ച്ചത്. ഏതു നാട്ടിൻപുറവും നന്മകളാൽ സമൃദ്ധമെന്ന് എസ്.കെ. തിരിച്ചറിഞ്ഞു. തന്റെ നാട്ടിൻപുറത്തിന്റെ മണവും, ചൂടും മറ്റിടങ്ങളിൽ നിന്ന് അൽപ്പം വ്യത്യസ്തമാ യാണെങ്കിലും അനുഭവിച്ചതിനാൽ എസ്.കെ. വലിയ ഗൃഹാതുരത്വം അനുഭവിച്ചിരുന്നില്ല.

D. യൗവ്വനം തൊട്ട് സഞ്ചാരം രക്തത്തിലലിഞ്ഞു ചേർന്നത് : എസ്.കെ. യെ സംബന്ധിച്ചിടത്തോളം സഞ്ചാരം രക്തത്തിൽ അലിഞ്ഞുചേർന്ന ഒന്നാണ്. പുറം നാടുകളിൽ നീണ്ടയാത്രകൾ കഴിഞ്ഞ് തിരിച്ചെത്തിയാലും, യാത്രയോടുള്ള അടങ്ങാത്ത കൃഷ്ണ എസ്.കെ.യിൽ ബാക്കി കിടപ്പുണ്ടാകും. നാട്ടിൽ ഉള്ള അപൂർവ്വ അവ സരങ്ങളിൽ പോലും തന്നെ പുലർച്ചെ ബസ്റ്റാന്റിലെ ത്തുന്ന എസ്.കെ. ഏതെങ്കിലും വിദൂര ഗ്രാമത്തിലേ ക്കുള്ള ഒരു ബസ്സിലാണ് കയറി ഇരിക്കുക. പ്രത്യേകി
ച്ചൊരു തയ്യാറെടുപ്പും ഇല്ലാതെ അവിടെ ചെന്നിറങ്ങും. ആ ഗ്രാമത്തിലെ ഇടവഴികളിലൂടെയും, പാടവരമ്പുക ളിലൂടെയും, നാട്ടുവഴികളിലൂടെയും ചിരപരിചിതനെപോ ലെ, അലസമായങ്ങനെ നടക്കും. പൂർവ്വകാലത്തിന്റെ എല്ലാ ഉന്മേഷവും, ഊർജ്ജവും വാരിനിറച്ച നന്മകളുടെ ആ വിളനിലത്തിൽ അലയുമ്പോൾ എസ്.കെ. അല കികമായ ആനന്ദം അനുഭവിച്ചറിഞ്ഞിരിക്കണം. അപ്പോ ഴേക്കും ആ നാട്ടിൻപുറത്തെ കുറച്ചു നല്ല മനുഷ്യരുമായി അടുത്ത സൗഹൃദം തന്നെ എസ്.കെ. സ്ഥാപിച്ചിട്ടുണ്ടാ കും. ഇങ്ങനെ യാത്രകളെ പ്രണയിച്ച, രക്തത്തിൽ അലിയിച്ച ഒരു സഞ്ചാരസാഹിത്യകാരനാണ് എസ്.കെ.

E. യാത്രയുടെ മാനുഷികമുഖം : യാത്രയുടെ മാനുഷി കമുഖം അതായിരുന്നു എസ്.കെ. പൊറ്റക്കാടിന്റെ സഞ്ചാരം. ജീവിതവ്രതമാക്കിയപ്പോഴും, അതിനൊരു യാന്ത്രികമായ മുഖം അദ്ദേഹം നൽകിയില്ല. മറിച്ച് മാനു ഷികമായ മുഖം നൽകി. യാന്ത്രികത, യാത്രയെ മാത്ര മല്ല അതിനെക്കുറിച്ച് ആസ്വാദകരുടെ മനസ്സിലുണ്ടാ ക്കുന്ന ഓർമ്മകൾക്കുപോലും മടുപ്പ് ഉണ്ടാക്കും. അതു കൊണ്ടുതന്നെ എസ്.കെ. തന്റെ യാത്രയിലുടനീളം ഓർമ്മകൾ, മനുഷ്വത്വപരമായ, മനുഷ്യസ്നേഹത്തിൽ അടി യുറച്ച രീതിയിൽ അവതരിപ്പിച്ചു. അതുകൊണ്ടുതന്നെ എസ്.കെ.യുടെ യാത്രാവിവരണങ്ങൾ ഒന്നും തന്നെ നമ്മുടെ ആസ്വാദന മണ്ഡലത്തിൽ മടുപ്പ് സൃഷ്ടിച്ചില്ല.

F. സർവ്വോപരി എസ്.കെ. സാഹിത്യകാരൻ : എല്ലാ റ്റിനും ഉപരിയായി എസ്.കെ. ഒരു കഥാകാരനായിരുന്നു. കഥാലോകത്തിന്റെ ഒരു വലിയ ഭാവനാത്മക ലോകം അദ്ദേഹത്തിനു സ്വന്തമായിരുന്നു. ആ ലോകം പകർന്നു നൽകിയ ആത്മവിശ്വാസവും, പ്രചോദനവും അദ്ദേഹ ത്തിന്റെ യാത്രാപഥങ്ങളിൽ പ്രകാശം പരത്തിയിരുന്നു. സ്വാഭാവികമായും ഭൂമികയുടെ വർണ്ണനകളിൽ അദ്ദേഹം വരച്ചിട്ട വാങ്മയചിത്രങ്ങൾ വായനക്കാർക്ക് ഇത്ര ഹൃദ്യ മായിത്തീരാനുള്ള കാരണം അദ്ദേഹത്തിന്റെ ഈ സാഹി തപാരമ്പര്യം തന്നെയാണ്. കഥാലോകം തുറന്നുവെ യ്ക്കുന്ന വർണ്ണക്കാഴ്ചകൾ എസ്.കെ. തന്റെ സഞ്ചാര ലോകത്തും വരച്ചുവെച്ചു. എസ്.കെ.യുടെ ജനപ്രീതി യുടെ അടിസ്ഥാനം തന്നെ ഇതുതന്നെയാണ്.

എം. പി. വീരേന്ദ്രകുമാർ : അനേകം കർമ്മമണ്ഡലങ്ങൾ: എസ്.കെ. പൊറ്റക്കാട്ടിൽ നിന്നും, എം.പി. വീരേന്ദ്രകു മാറിനെ വ്യത്യസ്തമാക്കുന്ന ഘടകം, എം.പി. അനേകം കർമ്മ മണ്ഡലങ്ങളിൽ വ്യാപരിക്കുന്നു എന്നതാണ്. ‘അനേക ഏകം’ എന്നത് അന്വർത്ഥമാണ് എം.പി. വീരേ ന്ദ്രകുമാറിന്റെ കാര്യത്തിൽ. പത്രപ്രവർത്തകൻ, മാധ്യമസ്ഥാ പനമുള്ള സാംസ്ക്കാരിക പ്രവർത്തകൻ, രാഷ്ട്രീയ നേതാവ്, പ്രഭാഷകൻ എന്നിങ്ങനെ നിരവധി മണ്ഡലങ്ങ ളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന ഒരാളാണ് എം.പി. വീരേ ന്ദ്രകുമാർ. വിവിധ കർമ്മമണ്ഡലങ്ങളിൽ ഒരേ സമയം വ്യാപൃതനാകുമ്പോൾ പലയിടത്തും പോരായ്മകൾ ഉണ്ടാ വുക മാനുഷികമാണ്. അവിടെയാണ് എം.പി. വ്യത്യസ്ത നാകുന്നത്. വിവിധ കർമ്മമണ്ഡലങ്ങളെ ഒരേ തനിമയിൽ കൈകാര്യം ചെയ്യാൻ സാധാരണമായ മികവാണ് എം. പി.യ്ക്ക്.

ഈ വ്യത്യസ്ത കർമ്മമണ്ഡലങ്ങളിലൂടെയുള്ള സഞ്ചാരം അദ്ദേഹത്തെ തികഞ്ഞ ഒരു യാത്രികനാക്കി മാറ്റി. സ്വാഭാ വികമായും ഔദ്യോഗികമായും, അല്ലാതെയും അനവധി യാത്രകൾ സ്വദേശത്തും, വിദേശത്തുമായി എം.പി.വീരേ ന്ദ്രകുമാർ നടത്തുന്നു. അതിലൂടെ സഞ്ചാരത്തിനോട് എന്തെന്നില്ലാത്ത ഒരു അഭിനിവേശം ഉടലെടുത്തു. യാത്ര കൾക്കുവേണ്ടിയുള്ള യാത്രകളല്ല, എസ്.കെ.യെ പോലെ, എം.പി. നടത്തിയിട്ടുള്ളത്. അനവധി ആവശ്യങ്ങൾക്കിടയി ലൂടെ, യാത്രയെ, അതിന്റെ ആത്മാവിനെ പതിയെ തൊട്ട റിയുകയായിരുന്നു. അങ്ങനെ യാത്രകളെ സ്നേഹിച്ച് യാത്രയ്ക്കായി നടത്തിയ യാത്രയാണ് യമുനോത്രിയുടെ ഊഷ്മളത എന്ന ലേഖനത്തിന് ആധാരമായ തീർത്ഥയാ ത്ര. ഹിമവൽസാനുവിൽ അലിഞ്ഞിറങ്ങാൻ, ഭാരതീയ ദർശ നങ്ങളുടെ ആ മഹാഗരിമയിൽ വലയം പ്രാപിക്കാനായി ഒരു സാർത്ഥകയാത്ര.

A. എം. പി.യുടെ അന്വേഷണാത്മക സഞ്ചാരം : എം. പി. വീരേന്ദ്രകുമാറിന്റെ യാത്രകളിലൂടെ കടന്നുപോകു മ്പോൾ നമുക്ക് കണ്ടെത്താൻ കഴിയുന്ന ഏറ്റവും വലിയ കാര്യം ആ യാത്രികന്റെ അന്വേഷണാത്മക സമീപനങ്ങ ളാണ്. സത്യത്തെ അന്വേഷിച്ചു കണ്ടെത്തുന്നതുപോലെ, താൻ ചെന്നെത്തുന്ന ഭൂമിയുടെ വിശദാംശങ്ങളിലേക്ക് ചരിത്രപരവും, പുരാണാത്മകവുമായ ഒരു ഗവേഷണ വിദ്യാർത്ഥിയായി മാറി അദ്ദേഹം ചെന്നെത്തുന്നു. അവിടെ അദ്ദേഹം വായനക്കാരേയും തന്നെത്തന്നെയും മറക്കു ന്നു. കണ്ടെത്തുന്ന വസ്തുതകളുടെ ആധികാരികത മാത്രമായിരിക്കും ലക്ഷ്യം. അങ്ങനെ സ്വയം ഒരു വിദ്യാർത്ഥിയായും, അന്വേഷകനായും, ഒടുവിൽ എല്ലാം വിവരിക്കുന്ന നല്ലൊരു അധ്യാപകനായും എഴുത്തിൽ എംപി. തിളങ്ങുന്നു. എസ്.കെ. പൊറ്റെക്കാടും എം. പി.യും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം അതുത ന്നെയാണ്. വിവരണാത്മക സഞ്ചാരസാഹിത്യത്തിലും, ഭാവനതുളുമ്പുന്ന വർണ്ണനകളിലും കൂടി ഏറ്റവും ലളി തമായി ആ നാടിന്റെ അന്തരീക്ഷത്തിലേക്ക് നമ്മെ പറ ത്തിക്കൊണ്ടുപോകാൻ എസ്.കെ.യ്ക്കു കഴിയും. എന്നാൽ എം.പി.യാകട്ടെ ആ ഭൂമിയുടെ ചരിത്രവും, മിത്തുകളും, പുരാണവും, പാരമ്പര്യവും ഗവേഷണത്തി ലൂടെ കണ്ടെത്തി നമുക്കു മുന്നിൽ അവതരിപ്പിക്കും.

B. ഔദ്യോഗികമുഖം : യാത്ര എം.പി. വീരേന്ദ്രകുമാ റിൽ ഗൗരവമായിത്തുടങ്ങുന്നത് മധ്യവയസ്സ് പിന്നിട്ട് വാർദ്ധക്യത്തിലേക്ക് കാലൂന്നിത്തുടങ്ങിയ കാലത്താണ്. അതുകൊണ്ട് തന്നെ എസ്.കെ.യുടെ ഒരു സാഹസികത എം.പിയ്ക്ക് അന്യമാണ്. ചുറുചുറുക്കും, യൗവ്വനവും, എസ്.കെ.യെ വൻകരകൾ താണ്ടാൻ പ്രാപ്തനാക്കി. ഇന്നത്തെ ആധുനിക സങ്കേതങ്ങളും, വാർത്താവിനിമയ ഉപാധികളും ഒക്കെ ഉണ്ടെങ്കിലും എം.പി.യ്ക്ക് ആ ചെറിയ വെല്ലുവിളികൾപോലും ഏറ്റെടുക്കാൻ തടസ്സമാ കുന്നത് പ്രായമാണ്.

മറ്റൊരു പ്രധാന വ്യത്യാസം എം.പി.യുടെ സഞ്ചാരസാ ഹിത്യത്തിൽ സൂക്ഷ്മപരിശോധനയിൽ ഒരു ഔദ്യോഗിക പരിവേഷം കണ്ടെത്താൻ കഴിയും. എസ്.കെ. യിൽ നിന്നും ഘടകവിരുദ്ധമായ ഒരു നിലപാടാണ് അത്. മാനു ഷിക മുഖത്തിന്റെ മൂർത്തിഭാവമായിരുന്നു എസ്.കെ. പൊറ്റക്കാട്. അതുകൊണ്ടുതന്നെ സാധാരണ മനുഷ്യരു മായി അടുത്തിടപെടാൻ എസ്.കെ.യ്ക്കു നിഷ്പ്രയാസം സാധിച്ചു. എന്നാൽ ഈ ഔദ്യോഗിക പരിവേഷം എം. പി.യ്ക്ക് അനേകം പരിമിതികളെ സൃഷ്ടിച്ചു. അടിസ്ഥാ നവിഭാഗങ്ങളിലേക്ക് സ്വതന്ത്രമായി ഇറങ്ങിച്ചെല്ലാൻ സാധിക്കാതെ വന്നു.

Kerala Plus Two Malayalam Question Paper March 2024 with Answers

താഴെ തന്നിട്ടുള്ള ഖണ്ഡിക വായിച്ച് 22 മുതൽ 24 വരെ ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തര മെഴുതുക. (2 സ്കോർ വീതം) (3 × 2 = 6)

പരമ്പരാഗത മാധ്യമങ്ങൾക്ക് പകരമാകുമോ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകൾ എന്ന ഗൗരവതരമായ ഒരു ചോദ്യം ലോകത്തിന്റെ പലകോണുകളിൽ നിന്ന് ഉയരു ന്നുണ്ട്. ഇന്റർനെറ്റ് പൂർവ്വകാലത്ത് പുറംലോകവാർത്ത കൾ മുതൽ അയൽപക്കവർത്തമാനങ്ങൾ വരെ ലഭിച്ചി രുന്നത് പരമ്പരാഗത മാധ്യമങ്ങൾ വഴിയായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. വാർത്തകൾ ഉദ്ഭവിക്കുന്ന ഇടത്തു നിന്നു തന്നെ തൽക്ഷണം അവ സൈബർ ലോകത്ത് എത്തുന്നു. ഇങ്ങനെ വാർത്ത എഴുന്നുവർ പരമ്പരാഗത വഴിയിൽ എഴുത്തുശിക്ഷണമോ എഡിറ്റിങ് പരിശീലനമോ ഒന്നും ലഭിച്ചവർ ആയിരിക്കണമെന്നില്ല. ഇത് മാധ്യമഭാഷയുടെ വാർപ്പുമാതൃകകളെ തകർക്കുന്നു. ഫേസ്ബുക്കിലും മറ്റും ദൈനംദിന വിഷയങ്ങളിൽ ആധി കാരികതയോടെ വിശകലനം നടത്തുന്നവരുടെ എണ്ണവും ഇന്ന് കൂടുതലാണ്; സാധാരണ എഡിറ്റോറി യൽ പേജ് ലേഖനങ്ങളെക്കാളും മികച്ചതരത്തിൽ എഴു തപ്പെടുന്ന പോസ്റ്റുകൾക്ക് വായനക്കാരും ധാരാളമുണ്ട്. പത്രത്തിൽ തൽക്ഷണ ചർച്ചയ്ക്ക് ഒരു സാധ്യതയും ഇല്ല. ഇവിടെയാവട്ടെ, അഭിപ്രായങ്ങളും നിരീക്ഷണങ്ങളും തൊട്ടുതാഴെ കമന്റ് രൂപത്തിൽ പ്രത്യക്ഷപ്പെടും. നിരന്ത രസംവാദങ്ങൾ സോഷ്യൽ മീഡിയയെ ഒഴിവാക്കാനാ കാത്ത മാധ്യമരൂപമാക്കി മാറ്റിക്കഴിഞ്ഞു. അതുകൊ ണ്ടാകാം ഇന്ന് “ഫിഫ്ത്ത് എസ്റ്റേറ്റ്” എന്ന വിളിപ്പേരും സാമൂഹികസമ്പർക്ക മാധ്യമങ്ങൾക്കു ലഭിച്ചത്.

Question 22.
“ഗൗരവതരമായ ഒരുചോദ്യം ലോകത്തിന്റെ പലകോണു കളിൽ നിന്ന് ഉയരുന്നുണ്ട്” – ഏതാണ് ആ ചോദ്യം?
Answer:
പരമ്പരാഗത മാധ്യമങ്ങൾക്ക് പകരമാകുമോ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകൾ എന്ന ചോദ്യം.

Question 23.
“ഇതു മാധ്യമഭാഷയുടെ വാർപ്പു മാതൃകകളെ തകർക്കുന്നു” – ഏത്?
Answer:
ഇന്നത്തെ പുത്തൻ തലമുറ

Question 24.
സാമൂഹികസമ്പർക്ക മാധ്യമങ്ങൾക്കു ലഭിച്ച വിളിപ്പേര് ഏന്ത്?
Answer:
ഫിഫ്ത്ത് എസ്റ്റേറ്റ്

25 മുതൽ 27 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒന്നര പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (8 സ്കോർ വീതം). (2 × 8 = 16)

Question 25.
നമ്മുടെ നാടോടിസംസ്കാരത്തിന്റെയും ‘പടയണി’ എന്ന അനുഷ്ഠാന കലാരൂപത്തിന്റെയും അടിത്തറയിൽ കെട്ടി യുയർത്തിയ ഒരു കാവ്യശില്പമാണ് ‘കിരാതവൃത്തം’. – കവിത വിശകലനം ചെയ്തു നിരീക്ഷണക്കുറിപ്പു തയ്യാ റാക്കുക.
Answer:
കടമ്മനിട്ടയുടെ നാരായത്തിൽ മലയാളത്തിന് ലഭിച്ച അപൂർവ്വമായ വംശസ്മൃതികളുടെ ബിംബമാണ് കാട്ടാ ളൻ. കാട്ടാളൻ എന്ന കവിതയിലും കിരാതവൃത്തത്തിലും വംശത്തിന്റെ പ്രാചീനതയിലെ സ്വാർത്ഥകമായ ജീവിത ത്തിനായി കാട്ടാളൻ നിൽക്കുന്നു.

തീ പിടിച്ച് നീറായിത്തീർന്ന വനത്തിൽ കാട്ടാളൻ നിൽക്കുന്നു. നെഞ്ചത്ത് ആരോ തറച്ച പന്തം കുത്തി നിന്ന് കത്തുന്നു. കാട്ടാളന്റെ കണ്ണുകളിൽ പെറ്റുകിട ക്കുന്ന പുലിയുടെ ഈറൻ കണ്ണ് കാണാം. കരിമൂർഖൻ പാമ്പിന്റെ വാല് വളഞ്ഞതുപോലെ പുരികം വളച്ചുവെ ച്ചിരിക്കുന്നു. വനം ദഹിച്ചതിൽ കാട്ടാളൻ കുപിതനാണ്. ആകാശത്ത് അച്ഛൻ ചത്തുകിടക്കുന്നു. മലയോരത്ത് അമ്മയിരുന്ന് ദഹിക്കുന്നു. മുല പകുതി മുറിഞ്ഞവൾ ആറ്റിൻ തീരത്ത് കനലായി വിളിച്ചത് ചാട്ടുളിയായി കാട്ടാ ളന്റെ കരളിൽ ചെന്ന് തറച്ചു. കാട്ടാളൻ അലറുകയാണ്. അമ്പ് തറച്ച കരിമ്പുലി പോലെയും ഉരുൾപ്പൊട്ടിയ മാമ ലപോലെയും കാട്ടാളൻ അലറുന്നു.

ഈ സന്ദർഭങ്ങളിൽ കാട്ടാളൻ എന്ന ബിംബത്തെ ഒരു സ്ഥലരാശിയിൽ നിർത്തി വളർത്തിയെടുക്കുന്നു. അയാ ളുടെ പരിസരങ്ങളിൽ കാണുന്ന ജീവിതാഭിലാഷങ്ങളുടെ തിരസ്കാരങ്ങൾക്ക് നേരെ കാട്ടാളൻ അലറുന്നു. കാട്ടാ ളൻ ഏതൊരു നാടിന്റെയും ആദിമമായ വന്യജീവിത ത്തിന്റെ പ്രതിനിധിയാണ്. കാട്ടാളനെ ചൂണ്ടി മാ നിഷാ ദാ! (അരുത് കാട്ടാളാ യെന്ന് വാത്മീകി പറഞ്ഞതായ സന്ദർഭം വാത്മീകി വനത്തിലൂടെ നടക്കുമ്പോൾ ഒരു കാട്ടാളനെ കണ്ടു. ആ കാട്ടാളൻ ഇണപ്പക്ഷികളിൽ ഒന്നിനെ അമ്പെയ്യുന്നത് വാത്മീകി കണ്ടു.

വാത്മീകിക്ക് ഇത് സഹിച്ചില്ല. അരുത് കാട്ടാളാ എന്ന് പറഞ്ഞ് വാത്മീകി ഈ പ്രവൃത്തിയെ തടഞ്ഞു. അപ്പോഴേക്കും ക്രൗഞ്ചപ്പ ക്ഷികളിൽ പെൺകിളിക്ക് അമ്പേറ്റിരുന്നു. ആൺകിളി അമ്പിൽ കുടുങ്ങിയ പെൺകിളിയുടെ അടുത്തു പറ ന്നിരുന്ന് കരയുന്നത് കണ്ടപ്പോൾ വാത്മീകിക്കുണ്ടായ ശോകമാണ് ശ്ലോകമായി പരിണമിച്ചത് – രാമായണമാണ് എന്ന് പറഞ്ഞ് ആരംഭിച്ചതാണ് ആധുനിക മനുഷ്യന്റെ സംസ്കാരം.) കാട്ടാളനെ തിരസ്കരിച്ചത് അവൻ ആയുധം ഉപയോഗിക്കുന്നതിനാലും അവന് മര്യാദകൾ ഇല്ലാത്തതിനാലും ആയിരുന്നു. ദൗർഭാഗ്യവശാൽ തുടർന്നുണ്ടായ സംസ്കാരം നാഗരികമാകുകയും ആയുധങ്ങൾ യഥേഷ്ടം ഉപയോഗിച്ച് വനം നശിപ്പിക്കു കയും മര്യാദകൾ കാറ്റിൽ പറത്തി പ്രകൃതിക്കും മാനവി കതയ്ക്കും ഭീഷണി ഉയർത്തുകയും ചെയ്തു. അപ്പോൾ, കാട്ടാളന്റെ ജീവിതമായ വനം ചുട്ട് നശിപ്പി ച്ചത് നാഗരികതയായിരുന്നു.

ഈ കാട്ടാളന്റെ പ്രകൃതിയിലുള്ള ജീവിതം വന്യമായ വന ജീവിതത്തിന് തുല്യമായിരുന്നു. അച്ഛൻ ആകാശത്തു ചത്തു കിടക്കുകയും അമ്മ മലയോരത്തിരുന്ന് ദഹിക്കു കയും ചെയ്യുമ്പോൾ കവിതയിലെ സ്ഥലമെന്നത് വായ നക്കാരന് അനുഭവിക്കാൻ സാധിക്കുന്നു. ആകാശവും മലയോരവും അച്ഛന്റേയും അമ്മയുടെയും ദാരുണമായ അന്തസ്ഥലമായി കവിതയിൽ വായിക്കപ്പെടുമ്പോൾ കാട്ടാളന്റെ വനജീവിതത്തിന്റെ ആഴം മനസ്സിലാകുന്നു.

അലകടലിന്റെ പേരു പറിക്കാൻ കുതറുന്ന കാട്ടാളൻ കാടിന്റെ നീരുവകളിലാണ് അലകടലിന്റെ വേരുകൾ കണ്ടെത്തുന്നത്.

തുടർന്നുള്ള വരികളിൽ കാട്ടാളനു ചുറ്റുമുള്ള പ്രക തിയെ കാണുന്നു. അത് ജീവനറ്റ പ്രകൃതിയാണ്. മാനം മൗനമായിരിക്കുന്നു. ഒരു കിളിപോലും പറക്കുന്നില്ല. ഇല കൾ കാറ്റിലാടുന്നില്ല. വേഴാമ്പൽ തേങ്ങിക്കരയുന്നതു പോലെ മഴയ്ക്കായി കാട്ടാളൻ കാത്തിരിക്കുന്നു. മാന്തോ പുകളുരുകുന്ന മണ്ണിലാണ് കാട്ടാളൻ ഇരിക്കുന്നത്. ഭ്രാന്തമായ സ്നേഹത്തിനായി ദാഹം പെരുകുന്നു. ചത്തുകിടക്കുന്ന കരിമേഘങ്ങളുടെ കകോള ലാണോ ആകാശമെന്നന്നു നൈരാശ്യത്തിലാണ് കാട്ടാളനി പ്പോൾ കഴിയുന്നത്. കരിഞ്ഞ മരണം കാവൽ ഇരിക്കുന്ന കടുത്ത നോവിന്റെ കോട്ടയിൽ താൻ അകപ്പെട്ടിരിക്കു ന്നു. തന്റെ കാടും മാനവും നഷ്ടമായിരിക്കുന്നു. എന്റെ കിനാവുകൾ വിതച്ചിരുന്ന ഇടിമിന്നൽ പൂത്തിരുന്ന മാനം ഇന്നെവിടെ? തുളസിക്കാടുകൾ പോയ്പോയി. ഈറൻ മുടി കോതിയ സന്ധ്യകൾ നഷ്ടമായി. ഈ വരിയിൽ ഒരു സ്ത്രീ രൂപം ദൃശ്യമാണ്. ഈറൻ മുടി കോതുന്നത് സന്ധ യാണെങ്കിലും അതിലെ സന്ധ്യക്കു കാണുന്ന സ്ത്രീരൂ പത്തിന്റെ പശ്ചാത്തലത്തിൽ കാട്ടാളന്റെ പ്രിയതമയുടെ ഓർമ്മകൾ ഉണ്ടായിരിക്കാം.

ഈ സന്ദർഭത്തിൽ കാണുന്നത് കണ്ണകിയാണെന്ന് ഇവിടെ ഒരു വ്യാഖ്യാനമുണ്ട്. കണ്ണകി മുല പറിച്ചെറിഞ്ഞ് മധുര വെണ്ണീറാക്കിയ സംഭവമാണ് ഇവിടെ കാണുന്നത ത്. കണ്ണകിയുടെ പുരാവൃത്തം ഈ പാഠത്തിന്റെ ഒടു വിലായി കൊടുത്തിട്ടുണ്ട്.

അവൾ മുല പാതി മുറിഞ്ഞവളാണ്. ആറ്റിൻകരയിലെ അവളുടെ നിലവിളി കനലായി മാറുകയും ആ കന ലിന്റെ നിലവിളി കാട്ടാളന്റെ നെഞ്ചിൽ ചാട്ടുളിയായി ആഞ്ഞുതറച്ചതുമാണ്. പ്രകൃതിയുടെ പച്ചപ്പും സുഭഗ തയും കാട്ടാളന്റെ സ്വന്തം ഇടമാണ്. അതിന്റെ തകർച്ച യിലേക്ക് കാട്ടാളൻ വീണ്ടും നോക്കുന്നു. മുത്തങ്ങാപ്പു ല്ലുകളും അതിൽ തുള്ളിയിരുന്ന പച്ചപൈക്കളും കാണാ തായിരിക്കുന്നു. മഴയുടെയും മണ്ണിന്റെയും കുളിരണി യുന്നതുപോലെയാണ് നമ്മുടെ മാമലകളിലും താഴ്വര കളിലും മുത്തങ്ങപ്പുല്ലുകൾ വളരുന്നത്. അതിൽ തുള്ളി ച്ചാടുന്ന ചെറുവിരലിനേക്കാൾ ചെറിയ പച്ചക്കാളകൾ, പച്ചപ്പയ്യുകൾ മണ്ണിൽ നോക്കിനടക്കുന്ന ഏതൊരു മനുഷ്യന്റേയും പച്ചപ്പുള്ള ഓർമ്മയാണ്. കറുകപ്പുല്ലുക ളുടെ തുമ്പിൽ രാത്രിയിലെ അമ്പിളിയുടെ നിലാവ് കള മെഴുതുന്നു. ആ കളങ്ങളിൽ ദേവി സ്തുതികൾ പാടി രസിച്ചിരുന്ന രാത്രികൾ കാട്ടാളൻ അയവിറക്കുന്നു. പ്രകൃ തിയുടെ കളമെഴുത്തും കളംപാട്ടും കാട്ടാളൻ അറി ഞ്ഞതും കണ്ടതുമായ ദേവി സങ്കല്പത്തോട് ചേർന്നാണ് ആവിഷ്കരിച്ചിരിക്കുന്നത്. കവുങ്ങിൻ ചോലകളിലും കോലങ്ങളിലും ആടുന്ന പടയണിയുടെ രാത്രിയായി രിക്കാം കവിയുടെ മനസ്സിൽ ഉണരുന്നത്. ആ രാത്രി . യെയായിരിക്കും കാട്ടാളന്റെ മനസ്സിൽ തുടികൊട്ടുന്നത്.

ഈ രാത്രിയുടെ വന്യമായ സന്തോഷം പങ്കിട്ട് നാളുകൾ കാട്ടാളൻ ഓർക്കുന്നു. ആ രാത്രിക്ക് ചിലങ്കകൾ കെട്ടി യത് കാറ്റായിരുന്നു. തരിവള മുട്ടിയത് കാട്ടാറും. തണൽമ രങ്ങളുടെ ചുവട്ടിൽ കാടത്തികൾ ചുവടൊത്തു കളിക്കു ന്നു. ഈ കാടത്തികളെ വർണ്ണിക്കുന്നത് ആദിമ ദ്രാവിഡ സൗന്ദര്യ ത്തിന്റെ വന്യതയോടെയാണ്. അവരുടെ ശരീരം കരിവീട്ടി മരത്തിന്റെ കാതൽ. (മരത്തിന്റെ ഉൾഭാഗത്തെ കറുപ്പ് നിറവും നിറചാരുതയും ചേർന്ന ഉറപ്പുള്ളത് കൺപീലികൾ കൊണ്ടൊരു കാട് വളർന്നിരിക്കുന്നു. കവിളത്ത് അഴകേഴും വീണിരിക്കുന്നു. മുടി കെട്ടഴിഞ്ഞ് ഉണർന്നിരിക്കുന്നു. ഉടല് ഇളകി അരക്കെട്ട് ഇളകി മുല കൾ ഇളകി ഉയർന്നും താഴ്ന്നും കാർമേഘം പോലുള്ള നിറമുള്ള മുടികൾ ചിതറിയുമാണ് കാടത്തി കളിക്കുന്ന ത്. ഈ സമയങ്ങളിൽ ഈ നൃത്തം കണ്ട് ആസ്വദിച്ച് മുള നാഴിയിൽ പഴഞ്ചാറ് നിറച്ചത് ഒരു മോന്ത മോന്തി ലഹരി പിടിച്ചവനായിരുന്നു കാട്ടാളൻ.

തുടർന്നുള്ള ഭാഗങ്ങളിൽ കാട്ടാളൻ ഇന്നിന്റെ അവ സ്ഥയെ ചിന്തിക്കുന്നു. കാട്ടാളത്തികളുടെ നൃത്തം ആസ്വ ദിച്ചിരുന്ന താൻ ഇന്നെവിടെ? എന്റെ കിടാങ്ങളെവിടെ? അവർ തേൻ കൂട്ടുകൾ തേടിപ്പോയ എന്റെ ആൺകുട്ടി കളായിരുന്നു. പൂക്കൂട നിറയ്ക്കാൻ പോയ പെൺകു ട്ടികളായിരുന്നു എന്റെ കിടാങ്ങൾ. അമ്മിഞ്ഞ കുടിച്ച കുഞ്ഞ് തന്നുടെ ചുണ്ടത്തൊട്ടിയ ആമ്പൽ പൂമൊട്ടുക ളായ കൊച്ചരിപ്പല്ലുകളെവിടെ?

ഇപ്പോൾ ഈ വനത്തിലുയരുന്ന കരിഞ്ഞമണം തളിരെല്ലു കൾ കരിയുന്നതിന്റെതാണോ? മലകൾ ഉരുകിയൊലി ക്കുന്ന നിറങ്ങളാണോ ദിക്കുകളിൽ നിറയുന്നത്? ഈ ഘട്ട ത്തിൽ ഈറ്റപ്പുലി മുരളുന്ന കാട്ടാളന്റെ കണ്ണിൽ നിന്നും ഒരു തീത്തുള്ളി ഊറിയടർന്നു. കരളിൽ നുറുങ്ങിപ്പോയ നട്ടെല്ല് നിവർന്ന് കാട്ടാളൻ എഴുന്നേറ്റു. ചുരമാന്തിയെഴുന്ന കരുത്തിന്റെ തിരമാലകൾ ചീറിയലച്ചു. കാട്ടാളന്റെ തകർന്ന ഹൃദയം ഈ വരികളിൽ വ്യക്തമാണ്. സ്വന്തം വീര്യം നഷ്ട പ്പെടുത്തേണ്ടി വന്ന കാട്ടാളന്റെ കരളിന്റെ ദൈന്യത അവന് അറിയാം. കാട്ടാളന്റെ ഇന്നത്തെ ദാരുണമായ അവസ്ഥക്ക് മുമ്പിലാണ് വായനക്കാർ വന്നു നിൽക്കുന്നത്.

കാട്ടാളന്റെ സ്വത്വം ഉണർന്നു പ്രവർത്തിക്കുന്നു. തുടർന്നുള്ള വരികളിൽ കാട്ടാളൻ തന്റെ പ്രദേശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചു പിടിക്കലിനായി ശക്തി സംഭ രിക്കുന്നു. കൽമഴു എടുത്ത് വേട്ടക്കാരുടെ കൈകൾ വെട്ടുമെന്ന് അറിയിക്കുന്നു. മല താണ്ടി അശുദ്ധമാക്കി യവരെ തലയില്ലാതെ ഒഴുക്കണം. മരങ്ങളരിഞ്ഞ് എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാലകൾ എടുത്ത് ജഗ ത്തിൽ (ലോകത്തിൽ) തൂക്കിയിടും. കൊരല് ഊരിയെ ടുത്ത് കുഴലൂതി വിളിക്കും. ഈ സമയങ്ങളിൽ മത്താടി മയങ്ങിയ ശക്തികൾ എത്തുമ്പോൾ കുല വില്ലിൽ പ്രാണന്റെ ഞരമ്പുകൾ പിരിച്ച ഞാണ് ഏറ്റി ഇടിമിന്നലൊ ടിച്ച് അഗ്നിത്തിരയുതിർത്ത് അത് കരിമുകിലിൽ ചെന്നു രഞ്ഞ് പേമാരിയായി പെയ്യും. ആ മഴ പേമഴയായി പൊടി വേരുകൾ മുളപ്പിക്കും. പടരുന്ന മുള പൊട്ടി വിളിക്കും, സൂര്യന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയരും. വനത്തിന്റെ സുഭഗത ആടിത്തെളിയും. വന മൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാതാകും. താനന്നു ചിരിക്കുമെന്ന് കാട്ടാളൻ ഉറച്ചു പറഞ്ഞു.

Kerala Plus Two Malayalam Question Paper March 2024 with Answers

Question 26.
താഴെ തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ “അഗ്നിവർണ്ണന്റെ കാലുകൾ” എന്ന നാടകത്തെ വിലയി രുത്തുക.
• അധികാരത്തിന്റെ ജീർണ്ണത
• ഉപജാപക വൃന്ദങ്ങളുടെ മുതലെടുപ്പ്
• പൗരസമൂഹത്തിന്റെ നിസ്സംഗത
• ഭരണവ്യവസ്ഥയെ ശുദ്ധീകരിക്കാമെന്ന പ്രതീക്ഷ.
Answer:
കാളിദാസന്റെ രഘുവംശത്തിലെ രാജാവായ അഗ്നി വർണൻ സൂര്യവംശത്തിലെ ഏറ്റവും കഴിവുകെട്ട, സുഖ ലോലുപനായ രാജാവാണ്. അധഃപതനത്തിന്റെ അ യറ്റമാണ് അഗ്നിവർണൻ. ആറു കഥാപാത്രങ്ങളാണീ നാട കത്തിൽ. കൂടാതെ ഗായകസംഘവുമുണ്ട്. അയോധ്യ യിലെ കൊട്ടാരത്തിൽ വിദൂഷകൻ രണ്ടു മരക്കാലുകളും തലയിലേറ്റി പ്രവേശിക്കുകയാണ്. സ്വയം പരിചയപ്പെടു ത്തുന്ന വിദൂഷകൻ രാജാവിനെ സ്തുതിക്കാൻ ജനത്തോ ടാവശ്യപ്പെടുകയാണ്. മരക്കാലുകൾ സിംഹാസന ത്തിൽവച്ച് പ്രജകൾക്ക് ദർശനം നൽകുന്നു പിന്നീട്. പരാ തികൾ കേൾക്കാൻ രാജാവിന് സമയമില്ല. അതി നാൽ മരക്കാലുകളെ ആ കൃത്വം ഏല്പിച്ചിരിക്കുകയാണ്. ജനങ്ങൾ ആവലാതികൾ കാലുകളോട് പറഞ്ഞാൽ മതി യത്രെ.

വിശപ്പിന് പോംവഴി തേടിയെത്തുന്ന ജനത്തെ പരിഹസി ച്ചുകൊണ്ട് വിദൂഷകൻ പറയുന്നത് ഇപ്രകാരമാണ് “അതിനു വിശപ്പുണ്ടോ നമുക്ക്? അല്ല, വിശപ്പുപോലുള്ള താണതരം കാര്യങ്ങളിൽ നാം വ്യാപൃതരാകാറുണ്ടോ എന്നാണ് വിദൂഷകന് സംശയം.” തുടർന്ന് കേവലരാമനും ചിന്താരാമനും രംഗത്തെത്തുന്നു. കേവലരാമൻ സാധാ രണക്കാരന്റെ പ്രതിനിധിയാണ്. ചിന്താരാമൻ ബുദ്ധിജീ വികളുടെയും. ചിന്താരാമന്റെ കൈയിൽ തടിച്ച ഒരു പുസ്തകമുണ്ട്. “ഇവിടെ യൊക്കെ ശവത്തിന്റെ ദുർഗന്ധം നിങ്ങൾക്ക് തോന്നിയില്ലേ” – എന്ന് കേവല രാമൻ ചോദിക്കുന്നു. അത് അധികാരത്തിന്റെ ജീർണ്ണാ വസ്ഥയെത്തന്നെയാണ് സൂചിപ്പിക്കുന്നത്. ആ ദുർഗന്ധ ത്തിലും സ്വസ്ഥമായിരുന്ന് വായിക്കാൻ ചിന്താരാമന് കഴി യുന്നു! സാധാരണ ജനത്തിന്റെ പ്രശ്നങ്ങളിൽ നിന്നകന്ന് വിഹരിക്കുന്ന ബുദ്ധിജീവി ജാടകളെയാണ് നാടകക്കാ രൻ കളിയാക്കുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും മാര കാവ്യാധികളും ഉദ്യോഗസ്ഥ ദുഷ്ഭരണവും ഒന്നും അവരെ ബാധിക്കുന്നേയില്ല.

കേവലരാമൻ ചിന്താരാമന്റെ ഉപദേശപ്രകാരം സിംഹാ സനത്തിലെ കാലുകൾ ഒതുക്കിവച്ച് അതിലിരുന്ന ഉറ ങ്ങുന്നു. അപ്പോൾ നിയമപാലകനായ കൊത്തുവാൻ പ്രവേശിക്കുന്നു. അയാൾ കേവലരാമനെ അടിച്ച് താഴെ യിറക്കുന്നു. രാജാവിന്റെ അധികാരം കൊത്തുവാളി ലൂടെ പ്രയോഗത്തിലെത്തുന്നു. മരക്കാലുകൾക്ക് പിന്നിൽ എല്ലാ അവയവങ്ങളും ഉണ്ടെന്ന് കൊത്തുവാൻ വ്യക്തമാക്കുന്നു. അതിനാൽ കേവലരാമന്റെ സങ്കടങ്ങൾ മരക്കാലുകളോട് പറയാൻ അയാൾ ആവശ്യപ്പെടുന്നു! ഇവിടെ ഒരു രാജാവില്ല എന്നതാണ് തന്റെ സങ്കടമെന്ന് കേവലരാമൻ പറയുന്നു. ചിന്താരാമന്റെ കൈയിലെ പുസ്തകം കണ്ട് കൊത്തുവാൻ പറയുന്നതിങ്ങനെ യാണ്: ‘വായുണ്ടെങ്കിലും വായിക്കാൻ നേരമില്ലാഞ്ഞിട്ട് അദ്ദേഹം (രാജാവ്) വേറൊരാളെ ഇരുത്തി വായിപ്പിക്കു ന്നുണ്ട്, അറിയാമോ?

രാജാവിന്റെ എഴുന്നള്ളത്തിനെ സൂചിപ്പിക്കുന്ന കൊമ്പു വിളിയുടെ അകമ്പടിയോടെ രാജഗുരു പ്രവേശിക്കുന്നു. രാജാവിനോടെന്നപോലെ തന്നോട് ആദരവ് കാണിക്ക ണമെന്ന് രാജഗുരു ആവശ്യപ്പെടുന്നു. ഞങ്ങളുടെ പരാതി ആരോടാണ് പറയേണ്ടത് എന്ന് കേവലരാമൻ ചോദിക്കുന്നു. കാലുകളോട് പരാതി പറയാനും താൻ അത് കുറിച്ചെടുത്തോളാം എന്നുമായിരുന്നു അദ്ദേഹ ത്തിന്റെ മറുപടി. രാജാവിന്റെ ഇന്ദ്രിയങ്ങൾക്കെല്ലാം പിടി പതു പണിയുണ്ട്! മരിച്ചുപോയ രാജാവിന്റെ വിദൂഷ കനായിരുന്നു രാജഗുരുവെന്ന് ചിന്താരാമൻ വ്യക്തമാ ക്കുന്നു.

കൊമ്പും കുഴലിന്റെയും അകമ്പടിയോടെ വിദൂഷകൻ വീണ്ടും പ്രവേശിക്കുന്നു. വിദൂഷകന്റെ വരവിന് ഇത്തരം ആചാരങ്ങൾ എന്നുമുതൽ ഏർപ്പെടുത്തി എന്ന് രാജ ഗുരുവിന്റെ ചോദ്യത്തിന് മറുപടിയായി വിദൂഷകൻ പറ യുന്ന മറുപടി ഇതാണ് – “വിദൂഷകൻ രാജാവിന്റെ ഉറ്റ തോഴനാണെന്ന് കുഴലൂത്തുകാർക്കറിയാം. എന്റെ പുറപ്പാടിന് എന്തിനും കൊമ്പും കുഴലും വേണ്ടെന്ന് വയ്ക്കണം. ആയിക്കൊള്ളട്ടെ, വിരോധമില്ല’. അധികാര ദുർവിനിയോഗത്തിന്റെ നേർസാക്ഷ്യമാണ് ഇത്തരം പ്രവ ത്തികൾ. രാജാവിന്റെ മരക്കാലുകൾ തിരികെ എടുത്തു കൊണ്ടുപോകാനാണ് വിദൂഷകൻ എത്തിയിരിക്കുന്നത്. സിംഹാസനത്തിലിരിക്കാൻ വേണ്ടി സഭാവാസികൾ മത്സ രിക്കുന്നു. അപ്പോൾ വീണ്ടും രാജാവിന്റെ വരവിനെ സൂചിപ്പിക്കുന്ന വാദ്യഘോഷങ്ങൾ മുഴങ്ങുന്നു. എല്ലാ വരും നിശ്ശബ്ദരാകുന്നു. അപ്പോൾ മുറ്റമടിക്കുന്ന ചൂലും കിണ്ടിയിൽ വെള്ളവുമായി അടിച്ചുതളിക്കാരി പ്രവേശി ക്കുന്നു.

അവിടെയാകെ അടിച്ചുതളിക്കാരി വൃത്തിയാക്കുന്നു. വിദൂഷകൻ മരക്കാലുമെടുത്തു സ്വകാര്യമുറിയിലേക്ക് പോകുന്നു. ജീർണ്ണിച്ച അധികാര വ്യവസ്ഥയേയും മറ്റും ശുദ്ധീകരിക്കാനാണ് അടിച്ചുതളി.

Question 27.
“സ്ത്രീമനസ്സിന്റെ ഭൂപടങ്ങളെ അടയാളപ്പെടുത്തുന്ന താണ് ഗ്രേസിയുടെ കഥകൾ”. –
‘ഗൗളിജന്മം’ എന്ന കഥയുടെ അടിസ്ഥാനത്തിൽ ഈ പ്രസ്താവനയെ വിലയിരുത്തി ഉപന്യാസം തയ്യാറാക്കുക.
Answer:
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഓപ്പ റേഷനു ശേഷം കിടക്കുമ്പോഴാണ് ഗ്രേസി ഈ കഥയെ ഴുതിയത്. എല്ലാവരുടേയും സംസാരത്തിൽ ഇടപെടുന്ന പല്ലികളെക്കുറിച്ച് എഴുതിയ കഥയുടെ വളർച്ച കണ്ട് കഥാകൃത്ത് സ്വയം അത്ഭുതപ്പെട്ടിട്ടുണ്ട്. ഗൗളികളെ ഭാര്യാഭർത്താക്കന്മാരായി സങ്കൽപ്പിച്ച് കഥയെഴുതി. ആശു പത്രിയിൽ കിടക്കുമ്പോൾ ആരെങ്കിലും കാണുവാൻ വരുന്നത് ഗ്രേസിക്ക് ഇഷ്ടമില്ല. ആരോഗ്യമുള്ള ശരീര ത്തോട് അസൂയയാണെന്ന് ഗ്രേസി പറയുന്നു. ഈ രണ്ടു കാര്യങ്ങളും കഥാകാരിയുടെ മനസ്സിൽ ഉണർത്തിയ പ്രചോദനങ്ങളാണ് ഈ കഥക്ക് വിഷയമായത്.

വളരെ ദാർശനികമായ രീതിയിൽ കഥ പകുതി കഴിഞ്ഞ് മുന്നോട്ട് പോകുന്നുണ്ടെങ്കിലും പെൺഗൗളിയുടെ ഇട പെടൽ കഥയെ ഈ സമൂഹത്തിന്റെ ചില തലങ്ങളെ വിമർശിക്കാൻ അവസരമൊരുക്കി. കഥയിൽ കടന്നുവ രുന്ന കഥാപാത്രങ്ങൾ വിവിധ സമൂഹങ്ങളെ പ്രതിനിധി കരിക്കുന്നുണ്ട്. ദാമ്പത്യത്തെക്കുറിച്ച്, ഡോക്ടർമാരുടെ എത്തിക്സിനെക്കുറിച്ച്, സന്ദർശകയടങ്ങുന്ന ഈ സമു ഹത്തിന്റെ വിവാഹസങ്കൽപ്പത്തെക്കുറിച്ച്, പുരുഷാധിപ ത്വത്തെ സംബന്ധിച്ച്, സ്ത്രീ സമൂഹത്തെക്കുറിച്ച് എല്ലാം ഈ കഥ ചില വസ്തുതകൾ ആവിഷ്ക്കരിക്കുന്നുണ്ട്. അവയിൽ വ്യക്തമായ സാമൂഹിക വിമർശനം അടങ്ങു ന്നുണ്ട്.

യുവതിയും യുവാവും തമ്മിലുള്ള ദാമ്പത്വത്തിന്റെ ഭാവി നമുക്കറിയില്ല. യുവതി അയാളുടെ കുഞ്ഞിനെ പ്രസ വിച്ചോ എന്നറിയില്ല. മരിക്കാറായ യുവാവിന്റെ മനസ്സ് പിട യുന്നത് കുഞ്ഞിനെ ഓർത്തും കുഞ്ഞിനെ സൂക്ഷിച്ച് തന്നെ സ്നേഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഭാര്യയെ ഓർത്തുമാണ്. മരിക്കാറായ മനുഷ്യന്റെ ആത്മദുഃഖം ദാമ്പത്യത്തിന്റെ വസന്തമായ കുഞ്ഞിനെക്കുറിച്ചുള്ള വേവലാതിയാണ്.

സന്ദർശകയുടെ ദാമ്പത്യസങ്കൽപ്പം വളരെ ക്രൂരമാണ്. അത് വിധവയെ രക്ഷപ്പെടാൻ ഉപദേശിക്കുന്നു. മരിക്കാ റായ ഭർത്താവിന്റെ മുമ്പിൽ വച്ചാണ് ക്രൂരമായി പറയു ന്നത്. കസിനും ഇതുപോലെ അപകടത്തിൽപ്പെട്ട് മഞ്ഞ പിത്തം വന്നാണ് മരിച്ചത്. ആരതിയോട് അബോർഷൻ ചെയ്യാനും ഭർത്താവ് മരിച്ചു കഴിഞ്ഞാൽ തളരാതെ മറ്റൊരു ജീവിതം തുടങ്ങണമെന്നും ഉപദേശിക്കുന്നു. വിവാഹത്തിന്റെ ബന്ധം മരണം വരെ മാത്രമാണെന്നും അതിനപ്പുറത്തെ ഓർമ്മകൾ വേണ്ടെന്നും സന്ദർശക പറ യുന്നു. ഇത് വിദേശ സംസ്ക്കാരത്തിന്റെ വിവാഹ സങ്കൽപ്പമാണ്. ഒരേസമയം പലരുമായി ചേർന്ന് ജീവി ക്കുന്നതും ഒരാളിൽ കുഞ്ഞുണ്ടായിരിക്കേ മറ്റൊരാ ളേയും പ്രാപിക്കുന്നത് സ്വന്തം സ്കിൽ അനുസരിച്ച് സ്വതന്ത്ര ജീവിതം നയിക്കുന്ന വിദേശ സംസ്കാരത്തിൽ സാധാരണമാണ്. അതാകട്ടെ ആരതി ഉൾക്കൊള്ളുന്ന ഇൻഡ്യൻ സംസ്ക്കാരത്തിന് അനുയോജ്യമല്ല. നമ്മുടെ കുടുംബ വ്യവസ്ഥിതിയുടെ തകർച്ച സ്വപ്നം കാണു ന്നവളാണ് ഇതിലെ സന്ദർശക . ഈ കുടുംബം തകർന്നാൽ മറ്റൊന്ന്. അതും തകർന്നാൽ കുടുംബ ത്തിന് പകരമെന്ത്? സന്ദർശകയ്ക്ക് അതൊന്നും അറി യേണ്ടതില്ല.

വിവാഹം പവിത്രമാണെന്നും വിവാഹശേഷവും വിധവ യായിരിക്കുന്നതിൽ ദാമ്പത്യബന്ധത്തിന്റെ പാവനമായ ഓർമ്മകളുണ്ടെന്നും സന്ദർശക ചിന്തിക്കുന്നില്ല. അവരത് മരിക്കാറായ വ്യക്തിയുടെ മുഖത്തു നോക്കിയാണ് പറയുന്നത്.

ആരതിയെന്ന പേര് ദാമ്പത്യത്തിന്റെ പവിത്രമായ ഒരു ചട ങ്ങിനെ ഓർമ്മിപ്പിക്കുന്നു. ഭാര്യ ഭർത്താവിന്റെ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ തീ ഒരു താലത്തിലേക്ക് വച്ച് ആര തിയുഴിയുന്നു. ഭർത്താവിവിടെ മരിക്കാറായി. അതിൽ നിന്നും പകർന്ന അഗ്നിയാണ് ഭാര്യയുടെ ഉദരത്തിൽ കഴി യുന്നത്. ആ വെളിച്ചം തന്നെയാണ് വെളിച്ചം കാണി ക്കാതെ കെടുത്തുന്നത്.

സന്ദർശക ആധുനിക നാഗരിക സമൂഹത്തിന്റെ കുളമ്പടി ശബ്ദം കേൾപ്പിക്കുന്ന പടക്കുതിര തന്നെ. അവൾ വന്ന പ്പോൾ ഇരുട്ട് കുത്തനെ പതിച്ചതായി കഥാകാരി പറ യുന്നു.

ഡോക്ടർമാർ എത്തിക്സ് കൈവിടുന്നത് ഇതിലുണ്ട്. അപകടത്തിൽപ്പെട്ട യുവാവിന്റെ മരണകാരണം ഡോക്ട റാണ്. അപകടത്തിലെ പരിക്കല്ല മരണകാരണം. മഞ്ഞ പിത്തമാണ്. ഒരു ഫിസിഷ്യനെ കാണിച്ചിരുന്നെങ്കിൽ അയാൾ രക്ഷപ്പെടുമായിരുന്നു. ഡോക്ടറുടെ ഈഗോ മെഡിക്കൽ എത്തിക്സിനെ തകർത്തു.

Kerala Plus Two Malayalam Question Paper March 2024 with Answers

പുരുഷാധിപത്യത്തിന്റെ അഹന്തയും ഇവിടെ കാണുന്നു. യുവാവിന്റെ മരണത്തെക്കുറിച്ച് ആൺഗൗളിക്ക് എല്ലാമ റിയാം. മുൻജന്മത്തെക്കുറിച്ചറിയാം. ബുദ്ധനെപ്പോലെ ആൺഗൗളിക്കും ഉണ്ട് ബോധോദയം. പെണ്ണുങ്ങൾക്ക് സാധ്യമാകാത്ത കാര്യമാണത്രേ ബുദ്ധന്റെ ബോധോദയം. ഇതുപറയുന്ന ആൺഗൗളിയും തികഞ്ഞ ജ്ഞാനമുള്ള വനാണെന്ന് അഹങ്കരിക്കുന്നു.

എഴുത്തുകാരുടെ ബുദ്ധിജീവി ചമയലിനെ ഈ കഥ വിമർശിക്കുന്നു. പൊൻകുന്നം വർക്കിയുടെ കഥാപാത്ര മായ കിഷോരലാലിന്റെ തിരിച്ചറിവ് ഡോക്ടർക്കില്ലെന്നും ഇതറിഞ്ഞത് പഴയ ജന്മത്തിലെ കഥാകൃത്തായതുകൊ ണ്ടാണെന്നും ആഗൗളി അറിയിക്കുന്നു. മാത്രമല്ല മികച്ച കഥകൾ എഴുതിയിരുന്നതിന്റെ വിചാരമുണ്ടാക്കിയ അഹങ്കാരത്താൽ ഈ ജന്മത്തിൽ ഉത്തരം താങ്ങുന്ന ഗൗളിയായി മാറേണ്ടി വന്നുവെന്ന് അറിയിക്കുന്നു. സമൂ ഹത്തെ മാറ്റിനിർത്തി, സാധാരണക്കാരിൽ നിന്നും മാറി ബുദ്ധിജീവി ചമയുന്ന എഴുത്തുകാരുടെ മുഢമായ ഈഗോയാണ് കഥാകൃത്ത് തുറന്നു പറയുന്നത്.

ജീവന് വില കൽപ്പിക്കാത്തതും സാമ്പത്തിക ലാഭത്തിന് ഊന്നൽ നൽകുന്നതുമായ ആശുപത്രികളുടെ ആശം സ്വതയേക്കാൾ ഒരു പക്ഷേ ഭീകരമായത് ഇവിടെ കാണാം. ഇത് അടിസ്ഥാനപരമായി ഒരു ഡോക്ടറെ
പൈശാചികമാക്കുന്ന ഈഗോയാണ്. മനസ്സാക്ഷി മരി ച്ചവരുടെ താവളമായി നമ്മുടെ തൊഴിൽ സേവന രംഗ ങ്ങൾ മാറിയിരിക്കുന്നു.

നമ്മുടെ ചില മൂഢവിശ്വാസങ്ങളെ വിചാരണ ചെയ്യു ന്നുണ്ട്. ബുധനാഴ്ച തെക്കു പടിഞ്ഞാറിരുന്ന് ഗൗളി ചിലച്ചാൽ മരണം തീർച്ചയെന്നത് നമ്മുടെ മിത്തിക്കൽ മന സ്സാകാം. അതിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ മനസ്സിൽ അത് ഒന്ന് സ്പർശിക്കുന്നുണ്ടായിരിക്കാം. മരി ക്കാൻ പോകുന്ന നിരാശനായ യുവാവിന് ഇതൊരു അടി യായിരിക്കാം. ഈ വിശ്വാസത്തിന്റെ പ്രചാരം അയാളുടെ മനസ്സിന്റെ സ്വൈര്യം ഇല്ലാതാക്കുന്നുണ്ടായിരിക്കാം. ശുഭ കാര്യങ്ങൾക്കും സത്യപ്രസ്താവനകൾക്കും എല്ലാം മല യാളിക്കിടയിൽ ഇടപെടുന്ന ഗൗളി ശാസ്ത്രബുദ്ധിയുള്ള നമ്മുടെ മായാത്ത മൂഢവിശ്വാസങ്ങളെ കാണിക്കുന്നു.

സ്ത്രീയുടെ അവസ്ഥയെന്താണ്? ഭാര്യ യുവാവിന്റെ കാൽക്കലിരിക്കുന്നു. സന്ദർശക ആരതിയോട് യുവാ വിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ പറയുന്നു. ഇതി ലേതാണ് ഈ കഥയിലെ സ്ത്രീസമൂഹം. അത് കഥയിൽ കാണുന്നത് പെൺഗൗളിയുടെ സംസാരത്തിലാണ്. ഒരു സ്ത്രീക്ക് എന്തെല്ലാം ചെയ്യാമെന്ന് അത് കണ്ടെത്താൻ പോകുകയാണ്. അത് തന്റെ ആൺഗൗളിയെ തള്ളിക്കള യുന്നു. ഏതു പെണ്ണിലും കുഞ്ഞുങ്ങൾ ഉണ്ടാകാം. പക്ഷേ, ജീവിതം വ്യക്തിപരമായി തീരുമാനങ്ങളെടുത്ത്

പുതിയ അനുഭവങ്ങൾ തേടലാണ് എന്ന് പെൺഗൗളി പറ യുന്നു. യുവതിയുടെ ബാഗിനുള്ളിൽ കടന്നുകൂടിയ പെൺഗൗളി ദാമ്പത്യം കളഞ്ഞ് പുതിയ അനുഭവത്തിലേക്ക് പോകുന്നു. അവൾക്ക് ദാമ്പത്യമെന്നത് വേണമെങ്കിൽ കള യാവുന്നതും ഏതു പെണ്ണിലും കുഞ്ഞുങ്ങളെ ഉണ്ടാ ക്കാൻ പുരുഷൻ കാണിക്കുന്ന ആഗ്രഹമാണ്. പുരുഷൻ നിയന്ത്രിക്കുന്ന ദാമ്പത്യത്തിനെതിരാണവൾ. ആൺ ഗൗളി യിലൂടെ പുരുഷന്റെ സമൂഹത്തെ കാണിക്കുന്നു. അത് സ്ത്രീയെ അവഗണിക്കുന്നു. അറിവുണ്ടെന്ന് അഹങ്ക രിക്കുന്നു. വായനയും എഴുത്തും മികച്ചതാണെന്ന, പുരു ഷന്റേതാണെന്ന അറിവാണ് അതിനെ അഹങ്കാരത്തി ലേക്ക് നയിക്കുന്നത്. കഴിഞ്ഞ ജന്മങ്ങൾ അതിനറിയാം. സ്ത്രീക്ക് ഒരിക്കലും പ്രവേശിക്കാനാകാത്ത പുരുഷലോ കത്തിന്റെ അഹന്തയാണ്, പുരുഷാധിപത്യത്തിന്റെ മേധാ വിത്തമാണ് ആൺഗൗളിക്കുള്ളത്.

സ്ത്രീസമൂഹത്തിന്റെ പ്രതിഷേധം കഥയിൽ കാണാം. അത് പുരുഷനെ എതിർക്കുന്നു. ബുദ്ധന് ഭാര്യയേയും മക നേയും ഉപേക്ഷിച്ച് ലഭിച്ച ബോധോദയം ഒരു സ്ത്രീക്ക് അടുക്കളച്ചുമരുകൾക്കുള്ളിൽ നിന്നും ലഭിക്കുന്നുണ്ട്. അതാകട്ടെ സ്ത്രി ദുഃഖത്തിന്റെ പൊതുവായ മനസ്സാണ്. വളരെ പ്രായോഗികമായ സ്ത്രീ അനുഭവത്തെ പുരു ഷന്റെ ദാർശനികതയ്ക്ക് പകരം വയ്ക്കുന്നു.

ബുദ്ധന്റെ ദാർശനികതക്കു പകരം, അഥവാ പുരുഷന്റെ അഹങ്കാരത്തിനു പകരം വളരെ പ്രായോഗികമായി സ്ത്രീയുടെ ദുഃഖത്തിന്റെ കാരണമായി പുരുഷനെ സ്ഥാപിച്ചു വയ്ക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ തിരിച്ചറി വാണീ കഥ. മമതയാണ് ദുഃഖത്തിന് കാരണമെങ്കിൽ പുരു ഷനാണ് സ്ത്രീ ദുഃഖത്തിന്റെ കാരണം.

ഇപ്രകാരം വളരെ അയുക്തികമായതെന്ന് വിചാരിക്കുന്ന രണ്ട് ഗൗളികളിൽ നിന്നും പ്രായോഗിക ജീവിതത്തിന്റെ പുറംമോടികളുടെ പൊള്ളത്തരം തുറന്നുകാട്ടിയ കഥാ കൃത്താണ് ഗ്രേസി.

Kerala Plus Two English Board Model Paper 2022 with Answers

Teachers recommend solving Kerala Syllabus Plus Two English Previous Year Question Papers and Answers Pdf Board Model Paper 2022 to improve time management during exams.

Kerala Plus Two English Board Model Paper 2022 with Answers.

Time : 2 1/2 Hours
Maximum : 80 scores

Part – I

A. Answer any four questions from 1 to 6. Each carries 1 Score. (4 × 1 = 4)

Read the following passage and answer the questions given below:
In 2006, an Indian TV show called Business Bazigar launched an entrepreneur hunt and solicited ideas for new businesses. I entered this contest with a business proposal. My idea was to organize the rickshaw sector and make it a profitable venture. According to my proposal, rickshaws were to be redesigned so that the spaces on the vehicles could be sold for the pufposes of advertising and brand promotion. Also, I indicated that additional revenues could be made by selling products like water, juice, biscuits, mobile-cards and newspapers, to the passengers. I won the show and was offered the seed money of Rupees 150 lakhs.

Question 1.
Which Indian T.V. show in 2006 launched an entrepreneur hunt?
Answer:
The Indian TV Show called Business Baazigar launched an entrepreneur hunt.

Question 2.
What was Irfan’s business proposal?
Answer:
Irfan’s business proposal was to redesign rickshaws so that the space on the vehicles could be sold for advertisements and brand promotion.

Question 3.
According to Irfan, how could rickshaw pullers make additional revenues?
Answer:
According to Irfan, rickshaw pullers could make additional revenues by selling products like water, juice, biscuit, mobile cards and newspapers to passengers.

Question 4.
Why did he want to redesign the rickshaws?
Answer:
He wanted to redesign rickshaws so that the space on the vehicles could be sold for advertisements and brand promotion.

Kerala Plus Two English Board Model Paper 2022 with Answers

Question 5.
Which word in the passage means ‘to ask for information’?
Answer:
The word is “solicited”.

Question 6.
Why didn’t he accept the Seed money?
Answer:
He did not accept the seed money because he was not willing to accept the conditions laid down by the Organizers of the TV Show.

B. Answer all questions from 7 to 10. Each carries I score. (4 × 1 = 4)

Imagine that you are a colleague of the teacher in the story ‘Crime and Punishment’. The teacher has been continuously threatened by the boy. He shares his worries and requests for your advice. Write four pieces of advice using the following expressions.

Question 7.
You’d better _____
Answer:
You’d better tell the boy’s parents about his misbehaviour.

Question 8.
Why don’t you _____
Answer:
Why don’t you ask him some other question?

Question 9.
If I were you, _____
Answer:
If I were you, I would stop teaching such a boy.

Question 10.
I would advise you ____
Answer:
I would advise you to treat the boy with more compassion.

Part – II

A. Answer any three questions from 11 to 15. Each carries 2 scores. (4 × 1 = 4)

My father says, With obvious Pride:
‘Son, we’ve stopped working on all the rice.
It was quite inconvenient. The farmer gained nothing
only fools turn to rice farming for gain;
This is better money. What good times I
The government gives rice to those who don’t have paddy fields.

Question 11.
Why did father stop working on ail the rice?
Answer:
Father stopped working on all the rice because it was quite inconvenient and the farmer gained nothing.

Question 12.
What is the better money mentioned in the Stanza?
Answer:
The better money is the money that comes from the rubber. Instead of cultivating rice, the father has planted rubber in his paddy field.

Question 13.
Write two suggestions to promote rice farming.
Answer:
i) Indian agriculture is called “a gamble on monsoon”. Governments must ensure that the rice farmers do not suffer any loss because of crop failure.

ii) Governments must give the rice farmers all kinds of assistance so that they can make rice farming a profitable profession.

Question 14.
Pick out an instance of satire in the poem.
Answer:
“What good times! The government gives rice to those who don’t have paddy fields.”

Kerala Plus Two English Board Model Paper 2022 with Answers

Question 15.
“Only fools turn to rice-farming for gain.” Elaborate the idea contained in this lin.
Answer:
The father is of the opinion that only fools turn to rice farming for gain. Rice farming involves a lot of hard work. The farmers run a lot of risk because of the unpredictability of the weather.

B. Answer any two questions from 16 to 18. Each carries 2 scores. (2 × 2 = 4)

Question 16.
Read the following passage and fill In the blanks choosing appropriate phrasal verbs from those given in brackets.
Nomita and Ajit have _____ (go out with/split up) their relationship. She said that she could not ____ (put up with/put up) Ajit anymore.
Answer:
split up, put up with

Question 17.
An extract from the conversation between Mrs. Smith and Mr. Brown in ‘Post Early for Christmas’ is given below. Report the conversation.
Mrs. Smith : Could you really manage a turkey for Christmas, Mr. Brown?
Mr. Brown : Yes, I think I can spare one.
Answer:
Mrs Smith asked Mr. Brown if he could really manage ‘ a turkey for Christmas. Mr Brown thought he could spare one.

Question 18.
Rewrite the following as directed:
a) We started the Green Belt Movement in 1977. (Begin the sentence with ‘The Green Belt Movement)
b) Two major incidents of forest fire were reported by the firemen.(Begin with’The fire men)
Answer:
a) The Green Belt Movement was started in 1977.
b) The fire men reported two major incidents of forest fire.

Part – III

B. Answer any three questions from 19 to 23. Each, carries 4 scores. (3 × 4 = 12)

Question 19.
The English club of your school has decided to stage the play ‘The Hour of Truth’. As the director of the play, prepare a script of an introductory announcement.
Answer:
Respected Principal, teachers, parents and my dear students, We are going to present before you the famous play “The Hour of Truth” by Percival Wilde. It tells the story of Robert Baldwin, his wife Martha, his son John and his daughter Evie. John Gresham owns a bank. Baldwin is the governor of the bank. John Gresham misappropriates a huge sum from the bank and is arrested and is in jail. If Baldwin can say “I don’t remember” in the court, Gresham will be acquitted. To say those three words, Gresham offers Baldwin $100,000. Baldwin’s family members need money for different reasons. Will Baldwin say those three words? Watch and see!

Kerala Plus Two English Board Model Paper 2022 with Answers

Question 20.
A debate is conducted by the NSS unit of your school on the topic ‘Women Empowerment is the only weapon to abolish dowry system,. Imagine that you are one of the debaters favouring the topic. Write your arguments in a paragraph. There should be at least four points.
Answer:
I strongly say that women empowerment is the only weapon to abolish dowry system. If women are empowered the greedy husband or his parents and relatives will not dare to demand dowry. Women empowerment gives women the power to manage their things without depending on their husbands. Women empowerment will increase their sense of self-reliance. Women empowerment will teach them the mantra of “T rust Thyself. Physically man may be stronger, but mentally women are not inferior to men. We have women like Margaret Thatcher, Indira Gandhi, and Kalpana Chawla who were in no way inferior to men.

Question 21.
“I wish there were more Horegallus in this world.’ – Sudha Murty. Prepare a paragraph on the relevance of Horegallus in this world.
Answer:
A hbregallu.is a stone bench on which tired people can rest and regain their energy. Such stones are usually undpr shady trees. Tired travellers unburden themselves, sit, and talk to some sympathetic listener. Life is & journey and we all are travellers. Each one of us carries burdens of various sorts. If there is some patient and sympathetic listener, we can unburden ourselves and feel relieved. The horegallu will not solve your problem but it gives you a temporary relief. The author expects each of us to be a horegallu.

Question 22.
‘I have got only a few years to live, but I’ll live those as I’ve lived the rest of my life. I’ll go to my grave clean!’ Robert Baldwin never comprised with the corruption and the corrupted. Prepare a character sketch of Robert Baldwin.
Answer:
Robert Baldwin is the protagonist of this play. He lives in a trim little cottage with his wife Martha and his son John and daughter Evie. He is working as the governor of a bank owned by John Gresham. His salary is very low, 60 dollars a week. His son John earns only 30 dollars a week. With this limited income they live reasonably happily.

Suddenly there is a problem in their lives. John Gresham has misappropriated bank money and he is in jail. The bank is closed and Baldwin will have no job. Only Baldwin is the witness for the misappropriation. If he gives his true testimony, John ;1^pE8sham will definitely go to jail for a long period. Baldwin is honest and he has taught his family the importance of honesty.

When Baldwin returns home after the arrest of John Gresham, his wife and children rush to him to know the latest news. Initially his wife and the children tell him that he should say the truth during the trial even if it means jail term for Gresham. But when they come to know that Gresham has offered him a bribe of 100,000 dollars just to say‘I don’t remember1 when some incriminating questions are asked in the court, they change their stance. They try to find out all kinds of loopholes to make Baldwin accept the bribe. Martha, John and Evie do their best to make Baldwin change his mind. But he asserts that he wants to go to his grave clean.

He does love Gresham. He even named his son after him. Even now he remembers how he worked with him for so long. They were boys together. They worked side by side. All this is true, but he is not willing to tell a lie to save his friend and employer even when he is offered a cofossal sum of 100,000 dollars.

Baldwin’s honesty is repaid abundantly. Even Gresham is proud of him and he recommends him to Mr Marshall, the President of the Third International. At the end of the play we see Marshall coming to the house of Baldwin and offering him a job at the Third International. We see Baldwin crying in the end. He must have been crying for two reasons – his friend Gresham has confessed his guilt and he will surely be punished. Secondly he is shedding tears of joy in gratitude to God who has amply repaid his honesty. Honesty, Baldwin proves, beyond an iota of doubt, is the best policy.

Kerala Plus Two English Board Model Paper 2022 with Answers

Question 23.
Adolescents are falling victims to substance abuse and drug abuse cases are growing in larger proportions. Draft an email to the Editor of a National Daily highlighting the abuse of drugs among adolescents and children.
Answer:
editorindianexpress@hotmail.com
These days more and more adolescents and yovng children are falling victims to substance and drug abuse. I am writing this letter to inform people about the possible risks they run because of drug abuse. Drug abuse has both mental and physical impacts. The drug addict experiences sensory deprivation. He has a general feeling of physical discomfort and there are personality changes in him. The addict feels depressed. He fails to respond either to his environment or to other people. His mental disturbance can be like paranoia.

The addict knows he has a problem. But he does not know the source of his problem and he looks for its cause in everything but himself. He looks upon external objects with suspicion. Anything outside scares him and he draws further and farther into himself. There are also drug related physical disorders. Dirty needles and solutions used for injecting drugs can cause abscesses in the arms and veins. They can cause liver disease, venereal disease and infection of the kidney and brain. Sniffing cocaine and amphetamines can damage the tissue of the nose.

Marijuana and tobacco smoking can cause lung diseases. Babies of women addicted to opiates are likely to be born addicted and to suffer from withdrawal symptoms. Cocaine and amphetamines cause hair fall. Marijuana can damage cells. A drug addict can easily get pneumonia, tuberculosis, mal-nutrition and weight loss. An overdose of any sensual drug can cause respiratory or cardiac failure and death.
Mehboob Saithu, Irinjalakuda

B. Answer any one question from 24 to 25. Carries 4 scores. (1 × 4 = 4)

Question 24.
Edit the passage given below:
It was 1983, we live in Jakarta, in a lovely, white colonial home bn a street that was quiet. It was a pleasant, almost perfect life, until the day I was taken to visit a orphanage in the city. I do not remember the orphanage how looked, but I vividly remember the children.
Answer:
In was 1983. We were then living in Jakarta in a lovely, white, colonial home on a street that was quiet. It was a pleasant, almost perfect life, until the day I was taken to visit an orphanage in the city. I do not remember the orphanage or how it looked, but I vividly remember the children.

Question 25.
Prepare a profile of Shaheen Mistri using the hints given below:

SHAHEEN MISTRI

Birth : 16 March, 1971, Mumbai, India.
Education : BA, M.A. St. Xaviers College (University Mumbai) University Manchester
Occupation : CEO, Teach For India
Books : Redrawing India, The Teach For India Story, Muglie Goes to Mumbai
Known for : Social Activist, The founder of Akanksha Foundation
Answer:
Shaheen Mistri was born on 16 March’1971, in Mumbai India. She did her B.A. from St. Xavier’s College, affiliated to University of Mumbai. She did her M.A. from the University of Manchester. She is the CEO (Chief Executive Officer) of “Teach for India”. She has written a number of books including “Redrawing India”, “The Teach for India Story”, and “Miss Muglie Goes to Mumbai”. She is a very famous social activist and is the founder of “Akanksha Foundation”.

Part – IV

A. Answer any three questions from 26 to 29. Each carries 6 scores. (3 × 6 = 18)

Question 26.
Inspired by Christine Legarde’s Speeqh on The 3Ls of Empowerment, Sowhrida club of your school has decidecf to conduct a Seminaf on International o atsWomen’s Day (March 8). Prepare a report of the
Answer:

SOWHRIDA CLUB
G.S.S.S. IRINJALAKUDA

REPORT ON THE SEMINAR CONDUCTED ON
INTERNATIONAL WOMEN’S DAY ON 8 MARCH 2022

The Seminar began at 10.00 a.rri; in the School auditorium. It was presided over by Miss Liz Kumari, the Chairperson of the Local Women Empowerment Wing. In her inaugural address she said the Seminar was inspired by the speech of Christine Legarde on the 3 Ls of Empowerment. Three speakers presented each of the 3 Ls, Learning, Labour and Leadership. The first speaker was the local MLA Mrs. Kunjumol Beeran. She said that education is the foundation on which any change is built. She said there is a proverb in Africa which says that “If you educate a boy, you train a man. But if you educate a woman, you train a village.”

The second speaker was Geeta Nandakumar, Principal of PG Centre, where only women are admitted for the various regular courses it offers. She said the 2nd L, Labour, helps a woman to achieve her true potential. She also insisted that society must . follow the principle of “equal pay for equal work”. The 3rd speaker Biwi Suleiman said that the 3rd L, Leadership, enables women to rise and fulfil their inborn abilities and talents. Then they become ready to “dare the difference”.

The listeners had some doubts to ask and the speakers clarified their doubts. The principal Ammini Rajan thanked everyone for their cooperation. The seminar came to a close by 1.00 p.m.
Lilly Joseph
Secretary
9.3.22

Question 27.
In connection with the inauguration of the Entrepreneurship club, Irfan Alam, the founder of Sammaan Foundation visits your school. Imagine that you get an opportunity to interview him. Write the likely interview questions and the possible answers.
Answer:
I: IrfanAlam, Please say a few words about yourself. Irfan Alam: I am a simple human being but a big dreamer. I come from a village. I love ideas and innovation.

I: Irfan, When and how did yougetthis idea of the 3-wheeled revolution?

Irfan: I was 17 then. I was travelling in a rickshaw and I was thirsty. I asked the” Hfckshaw puller if he had any water. He did not have any. The next day I gave 8 bottles of water to 5 rickshaw pullers. For a bottle the profit would be 2 rupees. We shared the profit 50-50.

I: How did you get this idea of redesigning the rickshaws?

Irfan: In 2008, an Indian TV Show called Business Bazigar wanted ideas for new. businesses. I suggested that rickshaws should be designed in such a way that the spaces on the vehicle could be sold for advertising and brand promotion.

I: Why did you refuse the seed money offered by the Organizers of the TV Show?

Irfan: I refused the seed money offered by the Organizers of the TV Show because I was not willing to accept the conditions laid down by the Organizers. I: Can you describe the operation model of SammaaN?

Irfan: When a rickshaw puller approaches SammaaN he is given training on basic etiquette and traffic rule. Then we help him to get a bank loan for a new rickshaw. We stand as guarantors.

I: What are the benefits of SammaaN?

Irfan: Rickshaw pullers feel empowered. Their wives and children attend free evening classes, it is profitable. Last year it made a profit of 8 lakhs.

Kerala Plus Two English Board Model Paper 2022 with Answers

Question 28.
The neighbour justified the need for wall by stating ‘Good fences make good neighbours’. Comment on the statement and prepare a write up.
Answer:
Good fences make good neighbours means it is good to have some limits between neighbours so that their relations will remain healthy at all times. If there is unlimited freedom between neighbours, trouble will soon start. Suppose you grow goats in your house. Your neighbour has a vegetable garden. If there is no fence your goats will go and eat up the vegetables of your neighbour. Will he like it? Suppose your neighbour’s children come and open your fridge and eat up all the good food you have kept there. Will you like it? So there must be some boundaries between neighbours and only then there will be good relations.

Question 29.
Prepare a blurb of “Oru Sankeerthanam Pole’ making use of the hints given below:
• Perumbadavam Sreedaran has written several novels and short stories.
• The novel revolves around the life of Dostoyevsky from the time of his meeting with Anna till their union.
• It won numerous awards, the most prestigious one being the 1996 Vayalar Award.
• The novel depicts the string of failed relationships, poverty and diseases haunt the gambler.
• The masterpiece was published by Samkeerthanam plications in 1993.
• Notable works by Perumbadavam – Narayanam, Asthapadi.
Answer:
Perumpadavam Sreedharan is a great writer from Karala and he has written several novels and short stories. Some of his most important works are “Narayanam”, Asthapadi” and his masterpiece “Oru Sankeerthanam Pole”. It won a number of Awards, the most prestigious being the 1996 Vayalar Award. It was published in 1993 by Sankeerthanam Publications. The novel revolves round the life of Dostoevsky from the time of his meeting with Anna till their union.

Dostoyevsky had promised his editor Stellovsky that he would complete the novel “The Gambler” within a few months, but he had not yet written a single page. On the advice of a friend, he recruits a stenographer, Anna, to speed up the completion. Anna had great respect for the novelist. But he was nothing like she imagined. On the surface, Dostoyevsky was an alcoholic, gambler and epileptic who could evoke revulsion in anyone. But Anna slowly discovers the deeper characteristics in his personality, which slowly progresses into the emotion of Love.

B. Answer any two questions from 30 to 32. Each carries 6 scores. (2 × 6 = 12)

Question 30.
Read the following headlines:
Effect of this lockdown on a student – Times of India:
Impact of Lockdown on the mental health of students – India Today:
Lockdown has worsely affected the mental health and happiness of our students. You have decided to arouse public opinion on this matter via a blog entry. How could it be?.
Answer:
The effect’lockdown is worst for the mental health ansHwippiness of a student. The student is unable to meet his/her friends and enjoy what they used to do in the pre-COVID days. The enormous potential that they used in their daily life is now blocked. The on-line classes are not a proper substitute for live classes where there is interaction between teachers and students.

Sitting in a room looking at your TV or your mobile phone and listening to the teacher is a really boring experience. It takes the fun out of learning. The students don’t have the chance of talking together, playing together and mingling with one another for any kind of social activities. This seclusion makes them mentally weak. When you go to school or college you are not learning just from the lectures you hear from your teachers or the notes you take down.

When you travel to college and when you return hgme after classes you see so many things, you meet so many people and you imbibe so many ideas. In the college you have so many different activities – games, sports, debates, discussions and so on. All this helps in making you into a knowledgeable and wise person. Education is not just some facts, figures and formulae, but it is training for life. This training we can’t get when we are locked down within the 4 walls of our room.

Kerala Plus Two English Board Model Paper 2022 with Answers

Question 31.
Imagine that you are a lady assistant in the play ‘Post Early For Christmas’. You decide to write a letter of apology to the Post Master General stating your innocence and requesting him to reinstate you on duty. Write the likely letter.
Answer:
From
Catherine Barkley
Postal Assistant master
Kansas.

To
The Post Master General
Central Post office
Washington DC.

29 December 2021
Sub: Confusion over the Ticking Parcel

First of all I want to apologize for what happened during the previous week of Last Christmas. I was too busy with work and different people were coming to the post office with strange requests. Somebody wanted a pint of beer. A man who was partially deaf was going on irritating me as he could not understand my questions and was giving me wrong answers. And then came this foreign tourist with a packet. I weighed the packet and told him the amount he should pay. He gave me the amount and went away. When I put the parcel away, there was some ticking noise coming from it. The people around thought it , was a time bomb. Somebody wanted me to bring a bucket of water.

The police was called in. The police also thought it was a time bomb. So the policeman put the parcel into the bucket of water. The foreign tourists returned because he had forgotten his gloves at the post office counter. He was upset to see his parcel in the bucket of water. It was actually an expensive clock which he bought from Switzerland and now it is spoiled and he is very angry.

I am sorry that I was the cause for all this trouble. I should have been more discreet in my actions. In my confusion I just did things as I was told by the worried people around. My sincere apologies.
Yours sincerely,
Sd/-
(Catherine Barkley)

Question 32.
Wangari Maathai, a Kenyan environmental and political activist always nurture^ >a( sensitive and reverential love of nature. She won the Nobel Prize for Peace in 2004 for her contribution to sustainable development, democracy and peace. Prepare an article about her to be published in your school magazine.
Answer:

WANGARI MAATHAI

Wangari Maathai is a Kenyan. She is an environmental and political activist. She was born on 1 April 1940. From her very childhood she developed a love for Nature and the Environment. Alarmed at the way deforestation was taking place in Kenya and the world at large, she founded the Green Belt Movement. She wanted people to plant trees and protect them and not to destroy them. She thought that trees are the umbrellas that shaded the earth from the scorching heat of the sun.

She advocated environmental conservation and she fought for women’s rights. She propagated sustainable development. She won many Awards. In 1986 she was given the Right to Livelihood Award. In 2004 she received the Nobel Prize. She was the first African woman go get a Nobel Prize. She did a lot for environmental protection. She breathed her last on 25 Septem ber 2011.

Part – V

A. Answer any two questions from 33 to 35. Each carries 8 scores. (2 × 8 = 16)

Question 33.
Read the following advertisement:

MAXWEALTH AND COMPANY

133 MARINE STREET

MUMBAI

REQUIRE OFFICE ASSISTANTS

We, the leading Logistics Company invites application from eligible candidates for

Eligibility :

  • Graduation in any subject
  • Computer Skill.
  • Excellent Communication Skill

Age : Below 30 yrs.

Telephone : 0141 – 4222709

Fax : 01678 – 467346

Email : hrmaxwealth.co,in

A renowned Logistics company has invited application for the post of Office Assistants. Imagine that you are a graduate and would like to apply for the post. Prepare a job application letter and resume.

Answer:
From
Maggie Hayden
39 Milton Drive
Aluva, Kerala

To
Maxwealth and Company
133 Marine Street
Mumbai.
24 April 2022

APPLICATION FOR THE POST OF AN OFFICE ASSISTANT

Dear Sirs.
This has reference to your advertisement dated 20 April 2022 in “London Times” calling applications for the posts of Office Assistants. I have a Master’s Degree in Commerce and I have a Diploma in Computer Programming. I have worked as an Asstt. Manager in a Software Development Company for 3 years.

I bring along with me the willingness to work hard and do my best for the company that employs me.
I assure you full satisfaction if I am given a chance to work in your prestigious company. Copieš of all my documents and my detailed Resume are enclosed, Hoping to hear from you soon, Yours faithfully,
(Maggie Hayden)
Encl:5

RESUME OF MAGGIE HAYDEN

Name and Address: Maggie Hayden 39 Federal Avenue Aluva 683101 Kerala.

Mobile NO.: 8647028828807

e-mail : maggiehayden@hotmail.com

Date of birth : 11 January 1996

Nationality :  Indian

Marital Status : Single

Qualifications :

  • M.Com with 76% marks, Calicut University, 2018.
  • B.Com with 82% marks, Calicut University 2016.
  • +2 with all A”s from Don Bosco HSS Irinjalakuda.

Technical Quals : Diploma in Computer Programming with Specialization in Java, SQL, and C++

Experience : WorKeda an Asstt. Manager in GJ Infotech, Palarivattom, Kochi, for 3 years from April 2018 to February 2021.

Special Abilities : Excellent Communications Skills with IELTS.

Hobbies : Travel and Reading

Languages Known : Malayalam, English, Hindi

References :

  • Prof Naveen Vithayahtil, Khanna Nagar, Koratty 70252002001
  • Mr. Tom Nettikkadan, M.L.A., Chalafcudy 70121010891

I hereby certify that all the information given above is true to the best of my knowledge and belief.

Sd/
(Maggie Hayden)

Question 34.
On Anti Drug Day, you are to deliver a speech on “Drug Abuse : A Social Menace.” Draft the script of the speech.
Answer:
Respected Principal, teacher and my dbar students, Today is theAriti-Drug Dayof this year. I am asked
to speak about the subject “Drug Abuse: A Social Menace”. Every day we, hear youngsters getting caught for crimes connected with drug abuse. Drug abuse haS;both mental and physical impacts.

The drug addict experiences sensory deprivation. He has a general feeling of physical discomfort and there are personality changes in him. The addict feels depressed. He fails to respond either to his environment or to other people. His mental disturbance can be like paranoia. The addict knows he has a problem. But he does not know the source of his problem and he looks for its cause in everything but himself. He looks upon external objects with suspicion.

Anything outside scares him and he draws further and further into himself. There are also drug- related physical disorders. Dirty needles and solutions used for injecting drugs can cause abscesses in the arms and veins. They can cause liver disease, venereal disease and infection of the kidney and brain. Sniffing cocaine and amphetamines can damage the tissue of the nose. Marijuana and tobacco smoking can cause lung diseases. Babies of women addicted to opiates are likely to be born addicted and to suffer from withdrawal symptoms. Cocaine and amphtetamines cause hair fall. Marijuana can damage cfeflsf. A drug addict can easily get pneumonia, tubeifdulosis, mal-nutrition and weight loss. An overdose of any sensual drug can cause respiratory or cardiac failure and death.

Kerala Plus Two English Board Model Paper 2022 with Answers

Question 35.
Read the poem given below. Compare the poem with ‘Any woman’, written by Katheriene Tynan.

Mother O’mine, O mother O’mine
Rudyard Kipling

If I were hanged on the highest hill,
Mother O’ mine, O mother O, mine!

I know whose love would follow me still,
Mother O’mine, O mother O’mine!

If I were drowned in the deepest sea,
Mother O’ mine, O mother O, mine!

I know whose tears would come down to me,
Mother O’mine, O mother O’mine!

If I were damned of body and soul,
I know whose prayers would make me whole,
Mother O’ mine, O mother O’ mirae!

Answer:
In the poem “Mother O’Mine, O Mother O’mine” by Rudyard Kipling shows the close relationship of a mother and her daughter. The love that the mother has for her daughter is very deep. The daughter feels that even if she were hanged on the highest hill, her mother’s love would follow her. If she were drowned in the deepest sea, she knows whose tears would follow her th§re. If her body and soul were damned, she knows whose prayers would make her whole again, The aughter has such faith in her mother. The poem is short and sweet. It is in rhyme and there is a lot of repetition.

“Any Woman” by Katharine Tynan is about “Mother’s Love”. There is a saying that since God could not be everywhere at the same time, he created mothers. It shows the importance of mothers. Mother is a synonym for love. Their love is unconditional. The expect nothing in return for the love they give you. That is the most important thing about a mother’s love.

Right from a child is formed in the womb, the mother starts loving her baby. Once the baby is born, its entire care is done by the mother. Feeding it, cleaning it, nursing it, making it sleep, making it comfortable all this is done by the mother. When her child is sick, the mother keeps awake the whole her child. She knows without her the child will not live and grow comfortably. That is why we see her praying, “God don’t take my life away until my children grow up!” Mother’s love is unique and there is nothing that can be compared to it. What we are today is the result of our mothers’ love.

The poem is in simple language. The entire poem is an exquisite metaphor. It is in rhyme. Except the first stanza, the rhyming scheme is abab. Between the two poems, I prefer the poem “Any Woman” by Katharine Tynan.

Plus Two Malayalam Previous Year Question Papers and Answers Kerala Syllabus

HSE Kerala State Syllabus Plus Two Malayalam Previous Year Model Question Papers and Answers Pdf HSSLive Free Download are part of SCERT Kerala Plus Two Previous Year Question Papers and Answers. Here HSSLive.Guru have given Higher Secondary Kerala Plus Two Malayalam Previous Year Sample Question Papers with Answers based on CBSE NCERT syllabus.

Board SCERT, Kerala Board
Textbook SCERT Textbook Based
Class Plus Two
Subject Malayalam
Papers Previous Papers, Model Papers, Sample Papers
Category Kerala Plus Two

Kerala Plus Two Malayalam Previous Year Question Papers and Answers

We hope the given HSE Kerala Board Syllabus Plus Two Malayalam Previous Year Model Question Papers and Answers Pdf HSSLive Free Download will help you. If you have any query regarding HSS Live Kerala Plus Two Malayalam Previous Year Sample Question Papers with Answers based on CBSE NCERT syllabus, drop a comment below and we will get back to you at the earliest.

Plus Two Malayalam Textbook Answers

HSSLive Plus Two