Kerala Plus One Physics Board Model Paper 2022 with Answers

Reviewing Kerala Syllabus Plus One Physics Previous Year Question Papers and Answers Pdf Board Model Paper 2022 helps in understanding answer patterns.

Kerala Plus One Physics Board Model Paper 2022 with Answers

Time: 2 Hours
Total Scores: 60

Answer any five questions from 1 to 7. Each carries 1 score. (5 × 1 = 5)

Question 1.
Which one of the following fundamental forces in nature binds protons and neutrons?
(a) Gravitation force
(b) Electromagnetic force
(c) Strong nuclear force
Answer:
(c) Strong nuclear force

Question 2.
1 Angstrom [1Å] = ______________
(a) 10-15 m
(b) 10-10 m
(c) 10-12 m
Answer:
(b) 10-10 m

Question 3.
The magnitude of a null vector is ______________
(a) 1
(b) Zero
(c) Unpredictable
Answer:
(b) Zero

Kerala Plus One Physics Board Model Paper 2022 with Answers

Question 4.
When a bus suddenly moves forward, a passenger is jerked backward. Name the law used to explain the above situation.
(a) Law of area
(b) Second law of motion
(c) Law of inertia
Answer:
(c) Law of inertia

Question 5.
The ratio of tensile stress to the longitudinal strain is ______________
(a) Young’s modulus
(b) Elasticity
(c) Elastomer
Answer:
(a) Young’s modulus

Question 6.
Working of a hydraulic lift is based on ______________ law.
(a) Pascal’s law
(b) Newton’s law
(c) Kepler’s law
Answer:
(a) Pascal’s law

Question 7.
The change of solid state to vapour state without passing through the liquid state is called ______________
(a) Melting
(b) Sublimation
(c) Regelation
Answer:
(b) Sublimation

Answer any 5 questions from 8 to 14. Each carries 2 scores. (5 × 2 = 10)

Question 8.
Show the impulse is equal to the change in momentum. (2)
Answer:
Relation between impulse and momentum
We know from Newton’s second law
F = \(\frac{\Delta P}{\Delta t}\)
ΔP = FΔt

Kerala Plus One Physics Board Model Paper 2022 with Answers

Question 9.
Kerala Plus One Physics Board Model Paper 2022 with Answers Q9
In the given stress-strain graph identify the stresses S1 and S2 corresponding to points B and D respectively. (2)
Answer:
B – Yield Strength
D – Ultimate Strength

Question 10.
A body falls through a fluid. (1 + 1)
(i) Name the forces acting on the falling body.
(ii) Name the velocity of the body when the net force acting on it is zero.
Answer:
(i) Weight of the body, Resultant upthrust, Viscous drag.
(ii) Terminal velocity

Question 11.
The triple point of carbon dioxide is -56.6°C. Express this temperature on a Fahrenheit scale. (2)
Answer:
Kerala Plus One Physics Board Model Paper 2022 with Answers Q11

Question 12.
State the law of equipartition of energy. (2)
Answer:
Law of equipartition of energy: The total kinetic energy of a molecule is equally divided among the different degrees of freedom.

Question 13.
The equation for the velocity of the simple harmonic motion is V(t) = -ω A sin(ωt + φ). Find the expression for the acceleration of simple harmonic motion. (2)
Answer:
We know y = a sin ωt
Velocity v = \(\frac{\mathrm{dy}}{\mathrm{dt}}\) = aω cos ωt
Acceleration a = \(\frac{\mathrm{d}^2 \mathrm{y}}{\mathrm{dt}^2}\) = -aω2 sin ωt
a = -aω2 sin ωt
a = -ω2y

Question 14.
What is meant by standing waves? (2)
Answer:
Kerala Plus One Physics Board Model Paper 2022 with Answers Q14
When two waves of the same amplitude and frequency traveling in opposite directions superimpose the resulting wave pattern does not move to either side. This pattern is called a standing wave.

Answer any 6 questions from 15 to 22. Each carries 3 scores. (6 × 3 = 18)

Question 15.
The correctness of equations can be checked by the principle of homogeneity of dimensions. (1 + 2)
(i) State the principle of homogeneity of dimensions.
(ii) Using this principle, check whether the following equation is dimensionally correct.
\(\frac{1}{2}\)mv2 = mgh
Answer:
(i) The dimensions of all terms on the other side of an equation are the same.
(ii) [\(\frac{1}{2}\)mv2] = M × (LT-1)2 = ML2T-2
[mgh] = M × LT-2 × L = ML2T-2
∴ Dimension of LHS = dimension of RHS
Hence the equation is dimensionally correct.

Kerala Plus One Physics Board Model Paper 2022 with Answers

Question 16.
(i) Draw the velocity time graph of a uniformly accelerated object.
(ii) Using the graph derive an equation for displacement in terms of initial velocity V(0) and acceleration (a). (1 + 2)
Answer:
Kerala Plus One Physics Board Model Paper 2022 with Answers Q16

Question 17.
Find the magnitude of the resultant of two vectors \(\overrightarrow{\mathrm{A}}\) and \(\overrightarrow{\mathrm{B}}\) in terms of their magnitudes and angle θ between them.
Answer:
Kerala Plus One Physics Board Model Paper 2022 with Answers Q17
Consider two vectors \(\vec{A}(=\overrightarrow{O P})\) and \(\vec{B}(=\overrightarrow{O Q})\) making an angle θ.
Using the parallelogram method of vectors, the resultant vector \(\vec{R}\) can be written as,
\(\vec{R}=\vec{A}+\vec{B}\)
SN is normal to OP and PM is normal to OS.
From the geometry of the figure
OS2 = ON2 + SN2
but ON = OP + PN
ie. OS2 = (OP + PN)2 + SN2 ……….(1)
From the triangle SPN, we get
PN = B cos θ and SN = B sin θ
Substituting these values in eq.(1), we get
OS2 = (OP + B cos θ)2 + (B sin θ)2
But OS = R and OP = A
R2 = (A + B cos θ)2 + B2 sin2θ
⇒ R2 = A2 + 2AB cos θ + B2 cos2θ + B2 sin2θ
⇒ R2 = A2 + 2AB cos θ + B2
⇒ R = \(\sqrt{A^2+2 A B \cos \theta+B^2}\)

Question 18.
A mass rests on a horizontal plane. The plane is gradually inclined horizontally until the mass just begins to slide. Find an equation for the coefficient of static friction (μs) between the block and the surface.
Answer:
Consider a body placed on an inclined plane. Gradually increase the angle of inclination till the body placed on its surface just begins to slide down.
If α is the inclination at which the body just begins to slide down, then α is called the angle of repose.
Kerala Plus One Physics Board Model Paper 2022 with Answers Q18
The limiting friction F acts in an upward direction along the inclined plane.
When the body just begins to move, we can write
F = mg sin α …………..(1)
From the figure normal reaction,
N = mg cos α ………….(2)
dividing eq (1) by eq (2)
\(\frac{F}{N}=\frac{m g \sin \alpha}{m g \cos \alpha}\)
μ = tan α ………..(3)

Question 19.
Find the angle between force \(\overrightarrow{\mathrm{F}}=(3 \hat{\mathrm{i}}+4 \hat{\mathrm{j}}-5 \hat{\mathrm{k}})\) unit and displacement \(\overrightarrow{\mathrm{d}}=(5 \hat{\mathrm{i}}+4 \hat{\mathrm{j}}+3 \hat{\mathrm{k}})\) unit.
Answer:
Kerala Plus One Physics Board Model Paper 2022 with Answers Q19

Question 20.
Angular momentum of a rotating body is \(\overrightarrow{\mathrm{l}}=\overrightarrow{\mathrm{r}} \times \overrightarrow{\mathrm{p}}\). Using this relation arrive at the equation, \(\frac{\mathrm{dl}}{\mathrm{dt}}=\vec{\tau}\).
Answer:
Angular momentum of a particle, \(\vec{l}=\overrightarrow{\mathrm{r}} \times \overrightarrow{\mathrm{p}}\)
When differentiating on both sides, we get
Kerala Plus One Physics Board Model Paper 2022 with Answers Q20

Question 21.
(i) The value of acceleration due to gravity is maximum at the ______________
(a) Poles
(b) Centre of the earth
(c) Equator
(ii) Find the height at which g is reduced to \(\frac{g}{2}\). (Radius of earth – RE) (1 + 2)
Answer:
(i) Poles
Kerala Plus One Physics Board Model Paper 2022 with Answers Q21

Question 22.
(i) Differentiate streamline flow and turbulent flow.
(ii) What is meant by critical speed in fluid dynamics? (2 + 1)
Answer:
(i) In streamlined flow, the velocity of fluid particles passing through any given point is the same.
In turbulent flow, the velocity of fluid particles passing through any given point is changing.
(ii) Critical speed is the speed of fluid particles below which flow is streamlined and above which flow is turbulent.

Answer any 3 questions from 23 to 27. Each carries 4 scores. (3 × 4 = 12)

Question 23.
An object released near the surface of the earth is accelerated downward under the influence of gravity.
(i) Write down the equations of motion in this case.
(ii) Also plot a graph connecting acceleration and time in this case. (3 + 1)
Answer:
(i) u = 0, a = g, s = h
v = u + at
⇒ v = 0 + gt
⇒ v = gt
S = ut + \(\frac{1}{2}\)at2
⇒ S = \(\frac{1}{2}\)gt2
v2 = u2 + 2as
⇒ v2 = 2gh
⇒ v = \(\sqrt{2 g h}\)
(ii)
Kerala Plus One Physics Board Model Paper 2022 with Answers Q23

Question 24.
(i) What is meant by work done by a force?
(ii) Write down any two conditions in which work done is zero.
(iii) Write any one example of negative work. (1 + 2 + 1)
Answer:
(i) The work done by the force is defined as the product of a component of the force in the direction of the displacement and the magnitude of this displacement.
(ii) 1. Work done by centripetal force.
2. A person carrying a load on his head walks along a level road.
(iii) Work done by frictional force.

Kerala Plus One Physics Board Model Paper 2022 with Answers

Question 25.
A heat engine is a device by which a system is made to undergo a cyclic process that results in the conversion of heat to work. Explain briefly the operations of a Carnot’s heat engine and draw the Carnot’s cycle. (4)
Answer:
The Carnot cycle consists of two isothermal processes and two adiabatic processes.
Kerala Plus One Physics Board Model Paper 2022 with Answers Q25
The cylinder is placed on the source. The gas expands and the temperature increases. This is the first stroke of the heat engine. The expansion is isothermal.
During this expansion, the working substance originally at the state A (P1, V1, T1) has a new variable (P2, V2, T1). The variation A to B is shown by AB in the v-p graph.
During the second stroke, the cylinder is placed on the stand and the gas is allowed to expand further and reach the state C. The new coordinates are (P3, V3, T2). This expansion is adiabatic.
The third stroke is carried out when the cylinder is placed on the zink. The cylinder undergoes isothermal compression and coordinate becomes (P4, V4, T2).
In the fourth and final stroke, the cylinder is placed on the non-conducting stand. The gas is compressed back to state A. This is adiabatic compression.

Question 26.
(i) What do you mean by simple harmonic motion?
(ii) Prove that the projection of uniform circular motion on any diameter of the circle is simple harmonic motion. (1 + 3)
Answer:
(i) Simple harmonic motion is the simplest form of oscillatory motion.
The oscillatory motion is said to be simple harmonic motion if the displacement ‘x’ of the particle from the origin varies with time as x(t) = A cos (ωt + φ).
where x(t) = displacement x as a function of time t
A = amplitude
ω = angular frequency
(ωt + φ) = phase (time-dependent)
φ = phase constant or initial phase
(ii) Consider a particle moving along the circumference of a circle of radius ‘a’ and center O, with uniform angular velocity ω.
AB and CD are two mutually perpendicular diameters along X and Y axis.
At time t = 0. let the particle be at P. so that ∠P0OB = φ.
After time ‘t’ second, let the particle reach P so that ∠POP0 = ωt.
N is the foot of the perpendicular drawn from P on the diameter CD.
Similarly, M is the foot of the perpendicular drawn from P to the diameter AB.
When the particle moves along the circumference of the circle, the foot of the perpendicular executes to and fro motion along the diameter CD or AB with O as the mean position.
From the right angle triangle OMP, we get
cos (ωt + φ) = \(\frac{\mathrm{OM}}{\mathrm{OP}}\)
∴ OM = OP cos (ωt + φ)
⇒ X = a cos (ωt + φ) ……….(1)
Similarly, we get
sin (ωt + φ) = \(\frac{y}{a}\)
⇒ Y = a sin (ωt + φ) ……….(2)
Equation (1) and (2) are similar to equations of S.H.M.
Equation (1) and (2) shows that the projection of uniform circular motion on any diameter is S.H.M.
At t = 0, if the particle is at B, then φ = 0.
Then equations (1) and (2) reduce to
x = a cos ωt ……….(3)
y = a sin ωt ………..(4)

Question 27.
A resonance column is an example of a closed pipe.
(i) Sketch the pattern of waveforms of the first two harmonics formed in a closed pipe.
(ii) Show that in a closed pipe ,the frequencies of the first two harmonics are in the ratio 1 : 3. (2 + 2)
Answer:
(i)
Kerala Plus One Physics Board Model Paper 2022 with Answers Q27
(ii) In closed tube: In a closed tube, one end is closed and the other end is open. An air column in a glass tube partially filled with water is an example of a closed system.
The air column in the tube can be set into vibrations with the help of air excited by a tuning fork. The longitudinal waves thus generated are reflected at the closed end and a node is formed there [reflected and incident waves are out of phase and at the closed end, they superimpose to give minimum displacement]. At the open end, the displacement is maximum and an antinode is formed.
If L is the length of the air column, the antinode occurs at x = L.
We know the condition for antinode
x = \((\mathrm{n}+1 / 2)^{\lambda / 2}\)
∴ L = \((\mathrm{n}+1 / 2)^{\lambda / 2}\) for n = 0, 1, 2,……etc.
The wavelength, λ = \(\frac{2 L}{(n+1 / 2)}\) ……..(1)
for n = 0, 1, 2, 3…. etc.
The frequency υ = \((\mathrm{n}+1 / 2) \frac{\mathrm{V}}{2 \mathrm{~L}}\) ……..(2)
for n = 0, 1, 2,…. etc.
From this equation, it is clear that the air column can vibrate with different modes of frequencies (normal modes or harmonics)
Fundamental Mode(or) First Harmonic
We get fundamental mode when n = 0
Substitute this in eq(2), we get
Kerala Plus One Physics Board Model Paper 2022 with Answers Q27.1

Answer any 3 questions from 28 to 32. Each carries 5 scores. (3 × 5 = 15)

Question 28.
A ball is projected at an angle θ with the horizontal
(i) What is the path followed by this ball?
(a) Circle
(b) Ellipse
(c) Parabola
(ii) Derive an equation for the path followed by the ball.
(iii) A cricket ball is thrown at a speed of 28 ms-1 at an angle θ = 30° with the horizontal. Calculate the maximum height. (sin 30 = 0.5) (1 + 2 + 2)
Answer:
(i) c, Parabola
(ii) S = ut + \(\frac{1}{2}\)at2
y = u sin θt – \(\frac{1}{2}\)gt2
But we know horizontal displacement,
x = u cos θ × t
⇒ t = \(\frac{x}{u \cos \theta}\) ………(2)
Substitute eq.(2) eq.(1), we get
Kerala Plus One Physics Board Model Paper 2022 with Answers Q28
In this equation g, θ and u are constants.
Hence eq.(4) can be written in the form y = ax + bx2
where a and b are constants. This is the equation of a parabola.
i.e. the path of the projectile is a parabola.
(iii) u = 28 m/s
θ = 30°
H = \(\frac{u^2 \sin ^2 \theta}{2 g} H=\frac{(28)^2 \sin ^2 30}{2 \times 9.8}\) = 10 m

Question 29.
A car is moving on a circular level road. (1 + 4)
(i) What are the three forces acting on the car?
(ii) Derive an expression for the maximum safe speed of the car.
Answer:
(i)
Kerala Plus One Physics Board Model Paper 2022 with Answers Q29
(ii) Consider a vehicle moving over a level curved road. The two forces acting on it are
1. Weight (mg) vertically down
2. The reaction (N)
The normal reaction can’t produce sufficient centripetal force required for circular motion. The centripetal force for circular motion is provided by friction. This friction opposes the motion of the car moving away from the circular road. Hence condition for circular motion can be written as Centripetal force ≤ force of friction
Kerala Plus One Physics Board Model Paper 2022 with Answers Q29.1

Question 30.
State and prove Bernoulli’s principle. (5)
Answer:
(i) Bernoulli’s theorem: As we move along a streamline the sum of the pressure (p), the kinetic energy per unit volume \(\frac{\rho v^2}{2}\) and the potential energy per unit volume (ρgh) remains a constant.
(OR)
The total energy of an incompressible non-viscous liquid flowing from one place to another without friction is a constant.
Mathematically Bernoulli’s theorem can be written as
\(p+\frac{1}{2} \rho v^2+\rho g h\) = constant
Kerala Plus One Physics Board Model Paper 2022 with Answers Q30
Consider an incompressible liquid flowing through a tube of non-uniform cross-section from region 1 to region 2.
Let P1 be the pressure, A1 the area of the cross-section, and V1 the speed of flow at the region 1.
The corresponding values in Region 2 are P2, A2, and V2 respectively.
Region 1 is at a height of h1 and Region 2 is at a height of h2.
The work done on the liquid in a time ∆t at region 1 is given by
W1 = force × distance
= P1 A1 ∆x1
= P1 ∆V1 (∵ A1 ∆x1 = ∆V1)
Where ∆x1 is the displacement produced at region 1, during the time interval ∆t.
Similarly, work done in a time ∆t at region 2 is given by,
W2 = -P2 A2 ∆x2
W2 = -P2 ∆V2
[Here -ve sign appears as the direction of \(\overrightarrow{\mathrm{p}}\) and ∆x are in opposite directions.]
Net work done ∆W = P1 ∆V1 – P2 ∆V2
According to the equation of continuity
∆V1 = ∆V2 = ∆V
∆W = P1 ∆V – P2 ∆V
∆W = (P1 – P2) ∆V …………(1)
This work changes the kinetic energy, pressure energy, and potential energy of the fluid.
If ∆m is the mass of liquid passing through the pipe in a time ∆t,
the change in Kinetic energy is given by ∆k.E = \(\frac{1}{2} \Delta m V_2^2-\frac{1}{2} \Delta m V_1^2\)
∆k.E = \(\frac{1}{2} \Delta \mathrm{~m}\left(\mathrm{~V}_2^2-\mathrm{V}_1^2\right)\) ……….(2)
Change in gravitational potential energy is given by
∆p.E = ∆mgh2 – ∆mgh1
∆p.E = ∆mg(h2 – h1) …………(3)
According to the work-energy theorem work done is equal to the change in kinetic energy plus the change in potential energy.
i.e; ∆W = ∆kE + ∆pE ……..(4)
Substituting eq. 1, 2, and 3 in eq. 4, we get
Kerala Plus One Physics Board Model Paper 2022 with Answers Q30.1
i.e. Total energy at the region (1) = The total energy at the region (2)
∴ \(P+\frac{1}{2} \rho V^2+\rho g h\) = a constant

Kerala Plus One Physics Board Model Paper 2022 with Answers

Question 31.
(i) Define the orbital velocity of a satellite.
(ii) Obtain an equation for orbital velocity.
(iii) Write the relationship connecting orbital velocity and escape speed. (1 + 3 + 1)
Answer:
(i) Orbital velocity of a satellite: Orbital velocity of a satellite is the velocity required for a satellite to revolve around the earth in a fixed orbit.
(ii) Expression for orbital velocity: Consider a satellite of mass m revolving with orbital velocity ‘v’ around the earth at a height ‘h’ from the surface of the earth.
Let M be the mass of the earth and R be the radius of the earth.
Kerala Plus One Physics Board Model Paper 2022 with Answers Q31
The gravitational force of attraction between earth and satellite.
F = \(\frac{\mathrm{GMm}}{(\mathrm{R}+\mathrm{h})^2}\)
Centripetal force required for the satellite
F = \(\frac{\mathrm{mv}^2}{(\mathrm{R}+\mathrm{h})}\)
For stable rotation,
Centripetal force = Gravitational force
⇒ \(\frac{\mathrm{mv}^2}{(\mathrm{R}+\mathrm{h})}=\frac{\mathrm{GMm}}{(\mathrm{R}+\mathrm{h})^2}\)
⇒ v = \(\sqrt{\frac{\mathrm{GM}}{(\mathrm{R}+\mathrm{h})}}\) ………(1)
(iii) Ve = \(\sqrt{2} V_0\)

Question 32.
(i) What are the analogs of mass and force in rotational motion?
(ii) Derive an expression for the kinetic energy of a rotating body. (2 + 3)
Answer:
(i) Moment of inertia and torque
(ii) Consider a body rotating about an axis passing through some point O with uniform angular velocity ‘ω’.
The body can be considered to be made up of several particles of masses m1, m2, m3,…… etc at distances r1, r2, r3,……..etc.
All the particles will have the same angular velocity ω. But their linear velocities will be different say v1, v2, v3,…….etc.
Kerala Plus One Physics Board Model Paper 2022 with Answers Q32
Kerala Plus One Physics Board Model Paper 2022 with Answers Q32.1

Kerala Plus One Malayalam Board Model Paper 2023 with Answers

Teachers recommend solving Kerala Syllabus Plus One Malayalam Previous Year Question Papers and Answers Pdf Board Model Paper 2023 to improve time management during exams.

Kerala Plus One Malayalam Board Model Paper 2023 with Answers

Time: 2½ Hours
Total Score: 80 Marks

1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിനു ഉചി തമായ രണ്ടു ഉത്തരം വീതം തിരഞ്ഞെടുത്തു ഴുതുക. 2 സ്കോർ വീതം. (5 × 2 = 10)

Question 1.
“പറയുവാനുണ്ടു പൊൻ ചെമ്പകം പൂത്ത കരളുപണ്ടേ കരി ഞ്ഞുപോയെങ്കിലും” (സന്ദർശനം) ഈ വരികളിൽ തെളിയുന്ന ആശയത്തിനു യോജിച്ച രണ്ടെണ്ണം എഴുതുക.
• പ്രതീക്ഷാനിർഭരമായ ജീവിതം
• നഷ്ടപ്പെടലിന്റെ വേദന
• ദാമ്പത്യം പകരുന്ന ആഹ്ലാദം
• ഒറ്റപ്പെട്ടുപോയതിന്റെ നിസ്സഹായത
Answer:
• നഷ്ടപ്പെടലിന്റെ വേദന
• ഒറ്റപ്പെട്ടുപോയതിന്റെ നിസ്സഹായത

Question 2.
“മത്സ”ത്തിനു ചേരുന്ന രണ്ടു വിശേഷണങ്ങൾ എടുത്തെഴുതുക.
• സ്വാതന്ത്ര്യദാഹിയായ വ്യക്തി
• വ്യവസ്ഥകൾക്ക് കീഴടങ്ങുന്ന വിധേയൻ
• ഏകാകിയായ പോരാളി
• പൊരുതാതെ ഇരയാകുന്ന നിസ്സഹായൻ
Answer:
• സ്വാതന്ത്ര്യദാഹിയായ വ്യക്തി
• ഏകാകിയായ പോരാളി

Question 3.
“കായലരികത്ത്” എന്ന ചലച്ചിത്രഗാനത്തിലെ കാവ്യാത്മകമായ പ്രയോഗങ്ങൾക്ക് രണ്ട് ഉദാഹരണങ്ങൾ എഴുതുക.
• കരളിന്റെ ഉരുളിയിലെ എണ്ണകാച്ചൽ
• വളകിലുക്കിയ സുന്ദരി
• കുടവുമായി പുഴക്കടവിൽ വരിക
• ചേറിൽ നിന്നു വളർന്ന ഹൂറി
Answer:
• കരളിന്റെ ഉരുളിയിലെ എണ്ണകാച്ചൽ
• കുടവുമായി പുഴക്കടവിൽ വരിക

Question 4.
“ലാത്തിയും വെടിയുണ്ടയും” എന്ന പാഠഭാഗത്ത് ദേവി ബഹനു മായി ബന്ധപ്പെട്ട രണ്ടു പരാമർശങ്ങൾ എടുത്തെഴുതുക.
• ചുറ്റിലും നടക്കുന്ന പ്രശ്നങ്ങളെ അവഗണിക്കുക
• സാമൂഹിക മാറ്റത്തിനായി നിസ്വാർത്ഥ സേവനം ചെയ്യുക
• വ്യക്തിജീവിതത്തിൽ ഒതുങ്ങികൂടുക
• ഗ്രാമീണവനിതകളുടെ പുനരുദ്ധാരണത്തിനായി പ്രവർത്തിക്കുക.
Answer:
• സാമൂഹിക മാറ്റത്തിനായി നിസ്വാർത്ഥ സേവനം ചെയ്യുക
• ഗ്രാമീണവനിതകളുടെ പുനരുദ്ധാരണത്തിനായി പ്രവർത്തിക്കുക.

Question 5.
“പുറപ്പെട്ടേടത്താ-
ണൊരായിരം കാതമവൾ നടന്നിട്ടും” (സംക്രമണം) ഈ വരികളു മായി ബന്ധപ്പെടുത്താവുന്ന രണ്ട് ആശയങ്ങൾ ഏവ?
• സ്ത്രീയുടെ ജീവിതയാത്രകളുടെ ചരിത്രം
• സമൂഹത്തിന്റെ ഗതിക്കൊത്ത് മുന്നേറൽ
• കാലമേറെ കഴിഞ്ഞിട്ടും പുരോഗമിക്കാത്ത സ്ത്രീജീവിതം
• ആയിരം കാതം നടന്നാൽ ലക്ഷ്യത്തിലെത്തിച്ചേരാം.
Answer:
• സ്ത്രീയുടെ ജീവിതയാത്രകളുടെ ചരിത്രം
• ആയിരം കാതം നടന്നാൽ ലക്ഷ്യത്തിലെത്തിച്ചേരാം.

Kerala Plus One Malayalam Board Model Paper 2023 with Answers

Question 6.
“അരുളാൽ വരുമിമ്പമൻപക-
ന്നൊരു നെഞ്ചാൽ വരുമല്ലലൊക്കെയും” (അനുകമ്പ) ഈ വരി കൾ നല്കുന്ന രണ്ട് അർത്ഥസൂചനകൾ എഴുതുക.
• കാരുണ്യം ഇരുട്ട് പടർത്തുന്നു.
• അനുകമ്പ ആനന്ദത്തിന് കാരണമാവുന്നു
• അരുൾ അജ്ഞത നല്കുന്നു
• അനുകമ്പാരാഹിത്വം ദുഃഖത്തിനും ഹേതുവാകുന്നു.
Answer:
• അനുകമ്പ ആനന്ദത്തിന് കാരണമാവുന്നു
• അനുകമ്പാരാഹിത്വം ദുഃഖത്തിനും ഹേതുവാകുന്നു.

7 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക 2 സ്കോർ വീതം. (3 × 2 = 6)

Question 7.
‘ജോനാഥൻ’ മറ്റ്’ കടൽക്കാക്കകളിൽ നിന്ന് വ്യത്യസ്തനാണെന്ന തിന് രണ്ടു തെളിവുകൾ എഴുതുക?
Answer:
ജീവിക്കുന്നതിന് ഒരു ന്യായമുണ്ടാവണം എന്ന് ജോനോഥൻ വിശ്വ സിച്ചു. തന്റെ ജനം ഇരുളിനെ കീറിമുറിച്ച് പറക്കുന്ന സ്വപ്നമാ യിരുനനു ജോനാഥന്റെ മനസ്സ് നിറയെ.

Question 8.
“ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെ – യുഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം.” ഈ വരിക ളിലെ ആശയമെന്താണ്?
Answer:
വിവാഹജീവിതത്തിന്റെ മധുവുണ്ട് ഒരു പൊന്നാതിരയെ പ്രായ മേറിയ വൈലോപ്പിള്ളി കവി ഓർക്കുന്നതാണ് ‘ഊഞ്ഞാൽ’ എന്ന കവിത മുപ്പതുകൊല്ലം മുമ്പായിരുന്നു തന്റെ ഭാര്യയുമൊത്തുള്ള പൊന്നാതിര രാത്രിയിൽ മഞ്ഞിരുന്ന നിലാവെളിച്ചത്തിൽ ആരും കാണാതെ മാവിൻചോട്ടിലെ ഊഞ്ഞാലിൽ ഇരുന്നാടിയ രംഗം കവി ഓർക്കുന്നു. നൂറു വെറ്റില തിന്നുന്ന തിരുവാതിര രാവിൽ തങ്ങൾ അനുഭവിച്ച സന്തോഷത്തിന്റെ മധുരസ്മരണയിൽ കുറച്ച് കുടുംബകാര്യങ്ങളും ഏതാനും ജീവിതപ്പൊരുളുകളും നിവേ ദിക്കുന്ന കവിതയാണ് ഊഞ്ഞാൽ.

Question 9.
‘അനർഘനിമിഷം’ എന്ന പാഠഭാഗത്തിന്റെ രചനാപരമായ സവി ശേഷതകൾ രണ്ടെണ്ണം എഴുതുക.
Answer:
കവിതയോടടുത്ത് നിൽക്കുന്ന ആഖ്യാനം ജീവിതത്തെ അനർഘ നിമിഷമായി കാണുന്നു.

Question 10.
ഗഹനമായ ആശയങ്ങൾ ലളിതമായ ഭാഷയിൽ ആവിഷ്കരിക്കുന്ന കൃതിയാണ് ‘മുഹ് യിദ്ദീൻ മാല’ രണ്ട് ഉദാഹരണങ്ങൾ പാഠഭാ ഗത്തു നിന്നു കണ്ടെത്തി എഴുതുക
Answer:
അറബി മലയാള സാഹിത്യത്തിലെ പ്രഥമകൃതി
കോഴിക്കോട് ജീവിച്ചിരുന്ന സൂഫിവര്യനെ വാഴ്ത്തുന്നു.

11 മുതൽ 17 വരെയുള്ള ഏതെങ്കിലും 6 എണ്ണത്തിന് അപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക 4 സ്കോർ വീതം. (6 × 4 = 24)

Question 11.
ഓരോവേരും പിഴിതെറിയുമ്പോൾ നാം നമ്മുടെ വേരുകളാണ് നശിപ്പിച്ചുകൊണ്ടിരക്കുന്നതെന്ന ലേഖകന്റെ അഭിപ്രായത്തോടു പ്രതികരിക്കുക.
Answer:
നസീറിന്റെ അനുഭവ വിവരണങ്ങൾ വേരുകളുടെ ശക്തിയെക്കു റിച്ച് അറിയുന്നു. പാറയെ പിടിച്ചു നിർത്തുന്ന വേരുകളുണ്ട്. ആകാശത്തോളം ഉയർന്ന മരങ്ങളെ പിടിച്ചു നിർത്തുന്നത് ബലി ഷ്ഠമായ വേരുകളാണ്. വേരുകളിലൂടെയാണ് ഓരോ വൃക്ഷവും ആകാശത്തോളം ഉയർന്നു നിൽക്കുന്നത്. ഇതിൽ കാടിന്റേയും മരത്തിന്റെയും മണ്ണിലേക്കുള്ള വേരോട്ടത്തിന്റെ ദൃഢതയാണ് പറ യുന്നത്.

Question 12.
മത്സ്യത്തിന്റെ നിലനില്പിനുവേണ്ടിയുള്ള പോരാട്ടത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നവരുടെ പക്ഷത്താണോ കടൽ? വ്യക്തമാ ക്കുക.
Answer:
ടി.പി. രാജീവന്റെ മത്സ്യം ഭാഷയുടെ സാമാന്യ രീതിയിൽ മനസ്സി ലാക്കപ്പെടുകയില്ല. കവിത ആധുനിക മനുഷ്യവ്യഥകളുടെ പാരി സ്ഥിതി ദുരന്തങ്ങളും പരസ്പരമുള്ള കുടിപ്പകകളും സാംസ്ക്കാ രികമായി നിവേതനമാക്കുന്നതും വ്യാപാര തന്ത്രങ്ങളുടെ ഭാഗ മായി അപമാനവൽക്കരിക്കുന്നതും വ്യാവസായികമായ വളർച്ച യിൽ മാനവസമൂഹത്തെ പുറത്താക്കപ്പെടുന്നതും എല്ലാം ഉൾക്കൊള്ളുന്നതാണ് കവിത.

ഈ കവിതയിൽ മത്സ്യത്തിന് രണ്ടു രൂപങ്ങൾ ഉണ്ട്. ആരംഭത്തിൽ കാണുന്ന മണൽത്തരിയോളം പോന്ന ഈ മത്സ്യം ഒടുവിലെത്തു മ്പോൾ ചുട്ടുപഴുത്ത സൂചിപ്പൊട്ടായി മാറുന്നു.

മത്സ്യം മണൽത്തരിയോളം ചെറുതായതിന്റെ ആശയം വളരെ വലു താണ്. നമുക്ക് വിശ്വസിക്കാനാകാത്ത ഒരു അവസ്ഥയാണ് ഈ മത്സ്യത്തിന്റെ ചെറിയ രൂപം, മണൽത്തരിയോളം പോന്ന രൂപം. ഇവിടെ ഉദ്ദേശിക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധയ്ക്കും കാഴ്ച കൾക്കും അകലെ ജീവിക്കുന്ന ഒരു മനുഷ്യാവസ്ഥയെയായി രിക്കാം. ആരാലും അറിയപ്പെടാതെയും ആരാലും പ്രസിദ്ധീക രിക്കപ്പെടാതെയും സ്വയം അറിയപ്പെടാതെയും ജീവിക്കുന്ന അവ സ്ഥയാണിവിടെ കാണിക്കുന്നത്. ഇങ്ങനെ ചെറുതായിരിക്കുന്ന തായിരുന്നു മത്സ്വത്തിന്റെ അതിജീവന രഹസ്യം. അധികാര ത്തിനും പ്രശസ്തിക്കും വേണ്ടിയല്ല ഈ മത്സ്യം ജീവിക്കുന്നത്. അതിനാൽ ഈ മത്സ്യത്തെ കുരുക്കുവാൻ ആർക്കും കഴിയു ന്നില്ല.

നമ്മുടെ സാമാന്യബോധത്തിൽ മത്സ്യം ഒരു ജലജീവിയാണ്. ഈ മത്സ്യം ഒരിക്കൽ മനുഷ്യന്റേയോ മറ്റു ജീവികളുടേയോ പിടിയിൽ അകപ്പെടാം. മാർക്കറ്റിൽ വിൽക്കപ്പെടാം. മനുഷ്യനാലോ മറ്റ് ജീവി കളാലോ ഭക്ഷിക്കപ്പെടാം. ഇത്തരത്തിലുള്ള ഒരു മത്സ്യത്തെ ടി.പി. രാജീവൻ കവിതയിലേക്ക് സ്വീകരിച്ചപ്പോൾ ചില വ്യതിയാനങ്ങ ളിലൂടെയാണ് അത് കടന്നുപോകുന്നത്.

മണൽത്തരിയോളം ചെറുതായി കടൽത്തിരയോട് പൊരുതി നിൽക്കുന്ന അവസ്ഥയാണ് ഈ മത്സ്വത്തിനുള്ളത്. സ്വന്തം ആവാ സത്തിലെ ഘടകങ്ങളോട് അത് പൊരുതിയിട്ടാണ് നിലനിൽക്കു ന്നത്. മത്സ്യം ചെറുതായിരിക്കുന്നതിനാൽ അതിന് പൊരുതി ജീവി ക്കേണ്ടി വരുന്നു. അതിനു നേരെ വരുന്ന തിരകൾ ശക്തങ്ങ ളാണ്. അത് മത്സ്യത്തെ കരയിലേക്ക് വലിച്ചെറിയുവാൻ ശ്രമി ക്കുന്നു. കടലിലെ മത്സ്വത്തിന്റെ ചുടലപ്പറമ്പാണ് കര, തിരയിൽ പെട്ടാൽ കരയിൽ പിടഞ്ഞു മരിക്കുക മാത്രമാണ് സംഭവിക്കു ന്നത്. ആ കരയിലെ ഉപ്പളങ്ങളിലേക്കാണ് മത്സ്യത്തെ ഉണക്കാ നിടാൻ ശ്രമിക്കുന്നത്. ഒരു പക്ഷേ അത് അവയെ ഉണക്കിയെടു ക്കുന്ന സ്ഥലമാകാം.

അതിനാൽ ഈ ചെറിയ രൂപത്തിൽ കഴിയുന്ന മത്സ്യത്ത ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന പുറമ്പോക്കിലെ സാധു ക്കളായ മനുഷ്യരായി കരുതാം. അവർ സമ്പാദിക്കാൻ ഒന്നും ആവാതെ രോഗങ്ങൾ വന്നാൽ പട്ടിണി കിടന്നാൽ ആരാലും ശുശ്രൂഷിക്കപ്പെടാതെ ജീവിച്ചു തീർക്കുന്നവരാണ്. അവരുടെ പ്രതിരൂപമായിരിക്കാം മത്സ്യം. അതിനാൽ പുറമ്പോക്കിലേക്ക് വലി റിയപ്പെടുന്നു. മനുഷ്യർക്കിടയിൽ ചെറിയവനായ ഒരുവനാണ് മത്സ്യം. ജീവിതം പൊരുതി മാത്രമേ മുന്നേറ്റു. ദയനീയമായി മാർജി നലൈസ് ചെയ്യപ്പെട്ട മനുഷ്യരുടെ പ്രതീകമാണ് മത്സ്യം.

ഇവൻ ഒരു കണ്ണാടിയിലുമില്ല, ഒരു മ്യൂസിയത്തിലെ ചില്ലുകൂട്ടിലും കാഴ്ച വസ്തുവാകുന്നില്ല. പുറമ്പോക്കിൽ കഴിയുന്നവന്റെ മെഴുകു പ്രതിമയോ ഛായകളോ ആരും പ്രദർശിപ്പിക്കുന്നില്ല. ഇവൻ ഒരു കഥയിലും വരുന്നില്ല. ഇവന്റെ ദുഃഖങ്ങൾ ആവി ഷ്ക്കരിച്ച് മഹത്വത്തിലേക്ക് ആരും ഉയർത്തുന്നില്ല. ഒരു ചന്ത യിലും വിൽപ്പന വസ്തുവായി നാണം കെടുന്നുമില്ല. ആരും വില കൊടുത്തു വാങ്ങുവാനുള്ള മൂലം ഇവനില്ല. തൊഴിൽ ചെയ്യിക്കുവാൻ പോലും ഇവനെ ആരും വാങ്ങില്ല. കാരണം, ഇവൻ ദുർബലനാണ്. കഴിവുകളുടേയും പ്രാപ്തികളുടേയും ഇല്ലായ്മയിലാണ് ഒരുവൻ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെ ടുന്നത്.

കവിതയുടെ അവസാനത്തിൽ മത്സ്യത്തിനു സംഭവിക്കുന്ന രൂപ മാറ്റം അതിന്റെ ജീവിതത്തിന്റെ ദയനീയമായ അസ്വസ്ഥതയെ യാണ് കാണിക്കുന്നത്. അത് ചുട്ടുപഴുത്തിരിക്കുന്നു. സൂചിപ്പൊ ട്ടുപോലെ ഓടിക്കൊണ്ടിരിക്കുകയാണ്. ജീവിതം കൂടുതൽ തീവ്രവും അഗ്നിപോലെ തിളച്ചു മറിയുന്നതുമായിത്തീർന്നിരി ക്കുന്നു. മത്സ്യത്തെ മനുഷ്യനായി സങ്കൽപ്പിച്ചാൽ ഈ അവസ്ഥ ഒരുവന്റെ അസ്വസ്ഥതകളാണ്; രോഗാവസ്ഥകളാണ് കാണിക്കു ന്നത്. ചുട്ടുപഴുത്ത് ഓടിക്കൊണ്ടിരിക്കുന്ന ഈ മത്സ്യത്തിന് തന്നെ പിടികൂടാനിരിക്കുന്ന തന്റെ മരണത്തെക്കുറിച്ച് അറിയുവാൻ കഴി യുന്നില്ല. ഈ ലോകം മുഴുവൻ അവസാനിച്ചുകൊണ്ടിരിക്കുക യാണ്. അത് പിന്നിൽ ദഹിച്ചു വരികയാണ്. അതു ചുട്ട് അഗ്നി ഗോളമായി മാറുകയാണ്.

ഇങ്ങനെ ചെറുതിന്റെ അതിജീവനവും ഒടുവിലെ വിനാശവുമാണ് ഈ കവിതയിലെ ആശയങ്ങളിൽ കാണുന്നത്.

Kerala Plus One Malayalam Board Model Paper 2023 with Answers

Question 13.
സ്വപ്നാവസ്ഥയിലുള്ള ആഗ്രഹങ്ങളെ യഥാർത്ഥമായി അവത രിപ്പിക്കുമ്പോഴാണ് സിനിമ ജനപ്രിയമാകുന്നതെന്ന നിരീക്ഷണം ശരിയാണോ? നിങ്ങളുടെ അഭിപ്രായങ്ങൾ ക്രോഡീകരിക്കുക.
Answer:
സ്വപ്നാവസ്ഥയിലുള്ള ആഗ്രഹങ്ങളെ യഥാർത്ഥമായി അവത രിപ്പിക്കാനുള്ള ശേഷി സിനിമയിലോളം മറ്റൊന്നിനില്ല. മറ്റേതൊരു മാധ്യമത്തേക്കാളും സിനിമ സ്വപ്നങ്ങളെ ദൃശ്യവൽക്കരിക്കുന്നു. അതിനാൽ ലോകത്തിൽ ഏറ്റവും അധികം ആളുകൾ ആസ്വദി ക്കുന്നത് സിനിമയാണ്. കമ്പോളത്തിലെ വിപണന സ്വപ്നങ്ങ ളിൽനിന്ന് സ്വന്തം അഭിരുചിക്കിണങ്ങിയ സ്വപ്നം തിരഞ്ഞെട ക്കാൻ ആസ്വാദകന് ഈ കലാരൂപം സ്വാതന്ത്ര്യം അനുവദിച്ച കൊടുത്തിട്ടുണ്ട്. ഇത്തരം ഒരു വിപണന ശൃംഖല സിനിമയേക്കാൾ അധികമായ് മറ്റൊരു കലാരംഗത്തും ഇല്ല. ഈ അവസ്ഥ നില നിൽക്കുതന്നെ സിനിമ കാണാനും താൽപര്യം പ്രാപിക്കാനും കാണികളായ് നാം തയ്യാറാണ്.

സിനിമയിൽ നാം ആഗ്രഹിക്കുന്നതും നടക്കാതെ പോയതുമായ സകലമൂല്യങ്ങളും ആവിഷ്ക്കരിക്കാറുണ്ട്. ഇത്തരം കിട്ടാതെ പോകുന്ന സ്വപ്നജീവിതം ആസ്വാദകലോകം അറിഞ്ഞു സ്വീക രിക്കുന്നതാണ്. അതിനാലാണ് നായകൻ നന്മചെയ്യുമ്പോഴും തിന്മയ്ക്ക് കൂട്ടുനിൽക്കുന്ന വില്ലനെ തല്ലുമ്പോഴും കാണികൾ കയ്യടിച്ച് പ്രോത്സാഹനം നൽകുന്നത്. ഇങ്ങനെ നായകന് നാം തന്നെ അറിഞ്ഞുകൊടുക്കുന്ന ഉയർച്ചയ്ക്ക് ഒരാസ്വാദകനും അഭി രുചി പ്രകടിപ്പിക്കുന്നില്ല. എ.പി. രാമചന്ദ്രൻ പരമാനന്ദം എന്ന തന്റെ കവിതയിലൂടെ സിനിമാ നായകന്മാർ അനുഭവിക്കുന്ന സ്വപ്ന യാഥാർത്ഥ്യങ്ങളെ സുന്ദരമായി ഓർമ്മപ്പെടുത്തുന്നു. കാണിക ളായ ആസ്വാദകരുടെ താൽപര്യങ്ങൾക്കനുസരിച്ച് ശത്രുവിനെ നേരിടുന്ന നായകൻ, നമുക്ക് മനസ്സിൽ പ്രേമിക്കാൻ മാത്രം ഇടം കിട്ടുന്ന സമകാലിക സാഹചര്യത്തിൽ വെള്ളിത്തിരയിൽ നമുക്ക് പകരമായി മതിയാവോളം പ്രണയിക്കുകയും പാടുകയും കളി ക്കുകയും ചെയ്യുന്നു.

നമുക്കായ് പ്രേമിക്കുന്ന അവനാണ് സിംഹാസനം കിട്ടുന്നത്. അവന് മാത്രമാണ് തിരശ്ശീലയുടെ വെൺവെളിച്ചം എന്നാൽ ഇതൊക്കെ ആസ്വദിച്ചും മനസ്സിൽ പ്രേമിച്ചും പരസ്പരം കാണാൻ സാധിക്കാതെ നാം ഇത്തിരി തണു പ്പിൽ ഒരു കസേര സ്ഥലത്ത് ഇരുട്ടിൽ ചാഞ്ഞിരിക്കുന്നവർ മാത്രം. അതിൽ പരമാനന്ദം അനുഭവിക്കുന്നവരാണ് നാം. മൂന്നു മണിക്കൂറിന്റെ ആനന്ദം നാം ഇത്തിരി പണത്താൽ നേടി ഇറങ്ങി പോരുമ്പോൾ നായകൻ നേടുന്നത് വെള്ളിത്തിരയുടെ തിള ക്കവും ധനവും ആർഭാടവുമാണ്. കവി ഇത് പരിഹാസം കലർന്ന പുഞ്ചിരിയോടെയാണ് പറയുന്നത്. വരികൾക്കിടയിലെ അർത്ഥം യഥാർത്ഥ സത്യം നമ്മോട് പറയുന്നുണ്ട്. മാത്രമല്ല, ഇരുട്ടിൽ ചാഞ്ഞിരിക്കുന്നതാണ് നമ്മൾക്ക് പരമാനന്ദം എന്ന് കവി ഓർമ്മി പ്പിക്കുന്നു. ഇത് വെറും ഓർമ്മിപ്പിക്കലല്ലായെന്ന് നാം അറിയുന്നു.

Question 14.
കവി പ്രയോഗിക്കുന്ന പ്രതീകങ്ങളിൽ അവ്യവസ്ഥിതത്വം ഉണ്ട്. (കാവ്യകലയെക്കുറിച്ച് ചില നിരീക്ഷണങ്ങൾ) പാഠഭാഗത്തെ ഒരു ഉദാഹരണം ചൂണ്ടക്കാട്ടി വ്യക്തമാക്കുക.
Answer:
മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ അന്വേഷണം എന്ന കവിത യിലെ കാറ്റ്’. മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ മാസ ഴത്തിന്റെ ഒടുവിൽ ഒരിക്കലും പിടികൊടുക്കാത്തവനായി അമ്മയെ ആശ്ലേഷിക്കുന്ന തൈക്കുളിർക്കാറ്റ് എന്നിവ.

Question 15.
ആൾക്കൂട്ടം ദേശസ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുമ്പോൾ തങ്കം നായർ അവരോടൊപ്പം ചേരാത്തത് എന്തുകൊണ്ടാവാം?
Answer:
തങ്കം സ്വന്തം കുടുംബത്തിന്റെ അകച്ചുമരുകളിൽ നിന്നും സ്വത ന്ത്രയാകുന്നില്ല. ജീവിതം നൽകുന്ന സുഖങ്ങളിൽ സഹജീവിക ളുടെ വേദനകൾ കാണുന്നില്ല. അവർ ഒരു അമ്മയായിരുന്നിട്ടും വെടിയേറ്റ് വീണ കുഞ്ഞിന്റെ അരികിലേക്ക് പോകുന്നില്ല, അതിൽ അവർ കുറ്റബോധത്തിന് അടിമയായിത്തീരുന്നു. സ്വാതന്ത്ര്യസമ രസേനയിൽ ഉൾപ്പെടാതിരിക്കാൻ സ്വന്തം മക്കളെ ഗ്രാമത്തിലേ കവർ അയച്ചു. തങ്കവും ഭർത്താവും സ്വാർത്ഥമെന്നു വിളി ക്കുന്ന ഈ സുരക്ഷിതത്വത്തിന്റെ ലോകത്തിന്റെ പ്രതിനിധികളാണ്.

Question 16.
പീലിക്കണ്ണുകൾ എന്ന പാഠഭാഗത്ത് അമ്മ കൃഷ്ണനു നല്കുന്ന ശിക്ഷയേയും സമ്മാനങ്ങളേയും കുറിച്ചുള്ള ഓർമ്മകൾ എഴു തുക.
Answer:
കൃഷ്ണന്റെ ബാല്യകാലാനുഭവം ചെറുശ്ശേരി വിവരിക്കുന്നതിൽ ഏറ്റവും ഹൃദ്യമായിത്തോന്നിയത് കൃഷ്ണനെ അമ്മ ശിക്ഷിക്കുന്ന ഭാഗത്താണ് . കൂട്ടുകാരായ പിള്ളരെ നുള്ളിയതിന് അമ്മ കണ്ണനെ പീലികൊണ്ട് അടിച്ചു. കണ്ണൻ പിണങ്ങി ഊണുകഴിക്കാൻ ചെല്ലാ തിരുന്നപ്പോൾ അമ്മയ്ക്ക് സങ്കടമായി കണ്ണനെ അനുനയിപ്പി ക്കാൻ അമ്മ കടുംപച്ച നിറമുള്ള ചേലയുമായി ചെന്നു. പുത്തൻ ചേല ലഭിച്ചപ്പോൾ കണ്ണന്റെ പിണക്കമെല്ലാം മാറി.

Question 17.
ഗർഭപാത്രം നീക്കം ചെയ്യുന്ന ഓപ്പറേഷനാണെന്നു പറഞ്ഞതോ ടുകൂടി അമ്മയുടെ പ്രവത്തികളിൽ ശസ്ത്രക്രിയ) വരുന്ന മാറ്റ ങ്ങൾ എന്തൊക്കെയാണ്?
Answer:
അമ്മ എന്ന അത്ഭുത പ്രതിഭാസത്തെ സ്നേഹവും അത്ഭുതവു മായ അനുഭവത്തിലൂടെ തിരിച്ചറിയുകയാണ് ശസ്ത്രക്രിയ എന്ന കഥയിലൂടെ കഥാനായകൻ, ഗർഭപാത്രം നീക്കം ചെയ്യുന്ന ഓഷ റോഷനാണെന്ന് പറഞ്ഞതോടുകൂടി അമ്മയിൽ വല്ലാത്തൊരു വ്യതിയാനമാണ് കഥാനായകൻ കാണുന്നത്. ആദിയോ ആശ കയോ ഒന്നുമില്ലാതെ സാന്ദ്രമായ മുഖം. തന്നെ കാണേണ്ട താമസം ആ ഇമകൾ നിർന്നിമേഷമാകുന്നുവെന്ന് കഥാകാരൻ കണ്ടെത്തു ന്നു. സ്മരണകൾ എത്ര അടർത്തി നോക്കിയാലും ഇത്രയധികം സമയം തന്നെ നോക്കി നിന്നമ്മയെ അയാൾ കണ്ടെത്താനായി സാധിച്ചില്ല. എന്നാൽ മുടി നരച്ച് ഈ വയസ്സൻ മകനെ തൊട്ടും പിടിച്ചും കൊണ്ട് പിറകെ നടക്കുകയാണ് അമ്മ. അമ്മയുടെ ഓഷ റേഷന് വെറും സർജിക്കലായ ഉള്ളടക്കമല്ല ഉള്ളത്. അതിന് ആ രികമായ പല ഒരുക്കങ്ങളും സംഭവിക്കുന്നുണ്ടെന്ന് കഥാകാരൻ മനസ്സിലാക്കി തുടങ്ങുന്നത് ഇതോടുകൂടിയാണ്. ഓപ്പറേഷന്റെ ദിവസം അടുക്കുംതോറും അമ്മ കൂടുതൽ കൂടുതൽ തരളിത യാവുകയാണ്. മകനല്ലാതെ വേറാരും അമ്മയുടെ ലോകത്തില്ല. മകനാകട്ടെ നാൾക്കുനാൾ വളരെ ചെറുപ്പമായതു പോലെയാണ് അമ്മയ്ക്ക് തോന്നുന്നത് ആ മാനസികാവസ്ഥയിലേയ്ക്ക് മാറാൻ മകൻ തയ്യാറാകുന്നതോടെയാണ് കഥ മുന്നോട്ടുപോകുന്നത്.

കുളിക്കാൻ തോർത്തെടുത്തുകൊണ്ട് വരുന്നതും കുളികഴിയു മ്പോൾ തലയിൽ വെള്ളം നല്ലോണം പോയിട്ടില്ല ഇങ്ങോട്ടുകാ ണിച്ചോ ഞാൻ തോർത്തിത്തരും, എന്നിടത്തൊക്കെ ആ ഉചിത ഭാവം ഉൾക്കൊള്ളുന്നതായി വായനക്കാർക്ക് അനുഭവപ്പെടുന്നു. ദുർബലമായ എതിർപ്പോടുകൂടി അമ്മയ്ക്ക് വഴങ്ങുന്ന സുഖം കഥാകാരൻ അനുഭവിക്കുമ്പോഴാണ് കഥാകാരൻ ബാല്യത്തിന്റെ സുഖവും അമ്മ മനസ്സിന്റെ താളവും സുഖവും അനുഭവിച്ച് തിർക്കുന്നത്. അമ്മയ്ക്ക് തന്റെ മേലുള്ള അവകാശത്തിന് ജനന ത്തിനേക്കാളും മുമ്പുള്ള അവസ്ഥ വരെയുണ്ടെന്ന ധാരണയി ലാണ് കഥാകാരൻ അമ്മയ്ക്ക് മുൻപിൽ നിൽക്കുന്നത്. രാത്രി യിൽ അമ്മയുടെ അരികത്ത് കിടക്കുമ്പോഴാണ് അസ്ഥികൾ പോലെ ശുഷ്കമായ ആ വിരലുകൾ എന്റെ മുടിയിഴകളിൽ ഇഴഞ്ഞു നടക്കുകയാണെന്ന് അയാൾ അറിയുന്നത്. അപ്പോൾ മാത്രമാണ് പുൽക്കൊടിയിൽനിന്ന് മഞ്ഞുതുള്ളികൾ ഇറ്റുന്നതു പോലെയാണ് സമയം നീങ്ങുന്നതെന്ന് അയാൾ അറിയുന്നത്. അമ്മയുടെ വാത്സല്യം ബോധപൂർവ്വം പിടിച്ചുവാങ്ങുന്ന ഒരുവ നായി അയാൾ മാറുകയാണ്. അമ്മയുടെ വിരലുകളുടെ ചലനം മന്ദീഭവിക്കുന്നത് ഒട്ടും താൽപര്യമില്ലാതെ. അയാൾ ഒന്നുകൂടി മുര ടനാക്കി.

അപ്പോൾ പ്രതീക്ഷിച്ചതുപോലെ വീണ്ടുമതാ വിരലുകൾ തന്റെ തലച്ചോറിൽ പുതിയ തരംഗങ്ങൾ സൃഷ്ടിച്ചത് അയാൾ അറി യുന്നു. അയാൾ അതിൽ സന്തോഷിക്കുകയും ചെയ്യുന്നു. നാൽപ്പത്തഞ്ചു വയസ്സു കഴിഞ്ഞ ഞാനെന്ന ഭാവം മനസ്സിൽ നിന്ന് അടർന്ന് പോയപ്പോൾ മാത്രമാണ് അമ്മയുടെ ഗന്ധത്താൽ ചുഴ പ്പെട്ട് കിടക്കുന്ന വല്ലാത്തൊരു ഗന്ധം അയാൾ അനുഭവിക്കു ന്നത്. അമ്മയുടെ മനസ്സമാധാനത്തിന് വേണ്ടിയാണെന്ന ന്യായീക രണമാണെങ്കിലും അതായിരുന്നില്ല സത്യം. അങ്ങനെ കിടന്നാൽ മാത്രമേ ആ നിഷ്കളങ്കത അനുഭവിക്കാൻ സാധിക്കു എന്ന തിരി ച്ചറിവാണ് അയാളെ അതിന് നിർബന്ധിപ്പിക്കുന്നത്. അങ്ങനെ ഈ കഥ മുഴുവനായും മാതൃസ്നേഹത്തിന്റെ ദീപ്തമായ ഭാവ ങ്ങൾ കൊണ്ട് നിറഞ്ഞതാണ്. അമ്മ എന്ന ഭാവത്തിന്റെ അർത്ഥവും ഔചിത്യവും ഈ കഥയ്ക്ക് അനുയോജ്യമായ രീതി യിലാണ്, കഥാകാരൻ ആവിഷ്ക്കരിച്ചിരിക്കുന്നത്. സകല നീതി ശാസ്ത്രത്തേയും സൗന്ദര്യ സങ്കൽപ്പത്തേയും തകർത്തുകളയുന്ന ഒരു ഉചിതഭാവമാണതിന്. അവകാശവാദങ്ങളൊന്നും ആഗ്രഹി ക്കാതെ ഉദാരമായ കൊടുക്കൽ പ്രക്രിയയുടെ നിഷ്ക്കളങ്ക ഇട മാണത്.

Kerala Plus One Malayalam Board Model Paper 2023 with Answers

18 മുതൽ 21 വരെയുള്ള ഏതെങ്കിലും 3 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക . 6 സ്കോർ വിതം. (3 × 6 = 18)

Question 18.
സ്വാതന്ത്ര്വബോധത്തിൽ നിന്ന് ദുർമരണത്തിലേക്കുള്ള (ഓർമ്മ യുടെ ഞരമ്പ് വീഴ്ചയാണോ വൃദ്ധയുടെ എഴുത്തും ജീവി തവും? പ്രസ്താവനയുടെ പൊരുൾ പരിശോധിക്കുക.
Answer:
വൃദ്ധയുടെ ജീവിതവും എഴുത്തും അസ്വാതന്ത്ര്യം അനുഭവിക്കു ന്നുണ്ട്. ഡൽഹിയിലേക്ക് ഭർത്താവ് കൊണ്ടുപോയില്ല. ഇതിന്റെ കാരണം കേൾക്കുമ്പോൾ വായനക്കാർക്ക് എഴുത്തുകാരിയായ, വൃദ്ധയായിത്തീർന്ന കഥാപാത്രത്തോട് സഹതാപം തോന്നും. അച്ഛന്റെ അസ്ഥിത്തറയ്ക്ക് ആര് തിരികൊളുത്തും എന്ന് അമ്മാ യിയമ്മ ചോദിക്കുന്നത് നമ്മുടെ കഥാപാത്രത്തിന്റെ അസ്വാത ന്ത്യത്തെ കാണിക്കുന്നു.

വൃദ്ധയും എഴുത്തും അസ്വതന്ത്രമായിരുന്നു. അമ്മായിയമ്മ കാണാതെ രാത്രീല് മുകളിലെ മുറിയിൽ മൂലയിൽ വിളക്ക് കാണി ച്ചുവച്ചാണ് കഥ എഴുതിയത്. അമ്മായിയമ്മ ചോദിക്കുന്നത് എഴു ത്തുകൊണ്ട് തറവാട്ടിലേക്ക് എന്താണ് പ്രയോജനം എന്നാണ്.

Question 19.
‘കൈപ്പാട്’ കേൾക്കുന്നുണ്ടോ എന്നീ ഹ്രസ്വചിത്രങ്ങൾ പരി സ്ഥിതി സംബന്ധമായ വിഷയങ്ങളിൽ സമാനത പുലർത്തുന്നവ യാണോ? താരതമ്യം ചെയ്ത് നിങ്ങളുടെ കണ്ടെത്തലുകൾ അവ തരിപ്പിക്കുക.
Answer:
‘കൈപ്പാട്’ ‘കേൾക്കുന്നുണ്ടോ’ എന്നീ ഹ്രസ്വചിത്രങ്ങൾ വറ്റിയിട്ടി ല്ലാത്ത മനുഷ്യനന്മയേയും നിഷ്ക്കളങ്കമായ ജീവൽ പ്രേരണക ളേയും പ്രേക്ഷകനു മുന്നിൽ അവതരിപ്പിക്കുന്നു. അകളങ്കിതമായ കൈപ്പാടുനിലങ്ങളിൽ പാടി വരുന്ന ഓലഞ്ഞാലിക്കുരുവികളെപ്പോ ലെ. ഇരുട്ടിന്റെ ലോകത്ത് നിറയെ പ്രകാശം പരത്തുന്ന ഭാവന യുടെ വർണ്ണലോകമാണ് ഹസ്നയെന്ന നഴ്സറിക്കാരിയിൽ കാണാൻ കഴിയുന്നത്. നിസർഗ്ഗ സുന്ദരമായ ഭാവനയുടെ ലോക മെങ്കിലും നാമെല്ലാവരും സ്വപ്നം കാണുന്ന പ്രപഞ്ചത്തിന്റെ കാഴ്ച യാണ് ഹസ്നയുടെ അകക്കണ്ണിൽ തെളിയുന്നത്. കൈപ്പാടിലാ കട്ട തെളിമയുള്ള അകളങ്കിതമായ ഭൂമിയുടെ ഒരു തുണ്ട് പ്രക തിക്കൊരു നിവേദ്യമായി സ്വാഗതമരുളി നിൽക്കുന്നു.

കൈപ്പാട് ഉണർത്തുപാട്ടാണ്; പ്രകൃതിയിലേക്ക് മടങ്ങാനും, അതിനെ ആശ്ലേ ഷിക്കാനും. നമുക്കു ചുറ്റും വറ്റിക്കൊണ്ടിരിക്കുന്ന പ്രകൃതി സ്നേഹത്തിന്റേയും, ജീവനത്തിന്റേയും ഓർമ്മപ്പെടുത്തലുകൾ കൈപ്പാടിലുണ്ട്. സ്നേഹത്തിന്റെ ഒരു തുരുത്തായി ഹസ്നയെന്ന പെൺകിടാവ് ‘കേൾക്കുന്നുണ്ടോ?’യിൽ അവതരിപ്പിക്കപ്പെടുന്നു. എല്ലാ ശബ്ദങ്ങളും ഗന്ധങ്ങളും അവളിൽ രൂപങ്ങളുണർത്തുന്നു. ബാല്യനിർനിവേഷമായ ഭാവനയുടെ ലോകം അവൾക്കു മുന്നിൽ അതരിപ്പിക്കുന്നു. ആരോടും പരിഭവമില്ലാത്ത, നന്മകൾ മാത്രം നിറഞ്ഞ നിറച്ചാർത്തുകൾ ഭാവനയുടെ വസന്തം ചാർത്തുന്ന ബാല്യകുതൂഹലങ്ങളുടെ ലോകം. ഈ വർണ്ണങ്ങൾ നമുക്കു മു നിൽ ജീവത്തായ അനുഭവമായി അവതരിപ്പിക്കുന്നത് കൈപ്പാടി നീർക്കാക്ക യും, കുഞ്ഞു മീനുകളും ഞ്ഞാലിക്കിളികളും പങ്കുവെക്കുന്ന ജീവൽ പ്രകൃതി അകളങ്കിത മാണ്.

പരസ്പരാശ്രയത്വത്തിന്റെ സുഗന്ധവാഹിയായൊരു തെന്നൽ കൈപ്പാടിൽ പ്രേക്ഷകർക്ക് അനുഭവവേദ്യമാണ് മണ്ണിനെ ഫലഭൂ യിഷ്ടമാക്കുന്ന മണ്ണിരകളും മീനും ഓലഞ്ഞാലിയും നെല്ലോലയും തെങ്ങോലയും കീടങ്ങളും ദേശാടനക്കിളികളും എല്ലാം ആശ്രിത ത്വത്തിന്റെ പാഠങ്ങൾ പകരുന്നു. കേൾക്കുന്നുണ്ടോ? എന്ന ചോദ്യ ത്തിന് ഉണ്ടെന്ന് ഉത്തരം പറയാം അല്ലെങ്കിൽ നിശ്ശബ്ദമായിരിക്കാം. ഉണ്ടെന്നു കേൾക്കാൻ കാതോർത്തിരിക്കുന്ന ഹസ്നയെ നാം മറ ന്നുപോകുന്നു. അമ്മുവിനും ബിജുവിനും സ്നേഹപൂർവ്വം കൊടു ക്കാൻ സൂക്ഷിച്ചിരിക്കുന്ന ജെംസ് മിഠായിക്കു വേണ്ടി വിളിക്കു മ്പോഴും അവൾക്ക് നിശ്ശബ്ദതയാണ് ഉത്തരമായി ലഭിക്കുന്നത്. നന്മയെ തിരിച്ചറിയാനാകാത്ത കല്ലിച്ച മനുഷ്വമനസ്സുകൾക്കിടയിൽ ഹസ്നയ്ക്ക് വർക്ക്ഷോപ്പ് തൊഴിലാളി ചാക്കോയാണ് പരിഗണന നൽകുന്നത്. സഹജീവികളോടുള്ള മനുഷ്യന്റെ നിർദ്ദയമായ പ്രതി കരണത്തിന്റെ കാലുഷ്യങ്ങൾ കേൾക്കുന്നുണ്ടോ?’യിൽ വളരെ പ്രകടമാണ്. അമ്മയ്ക്കുപോലും കുഞ്ഞിനോട് സഹിഷ്ണുത പുലർത്താനോ ക്ഷമയോടുകൂടി പെരുമാറാനോ കഴിയുന്നില്ല.

മാത്യു എന്ന വർക്ക്ഷോപ്പ് ഉടമയുടെ പെരുമാറ്റം ലാഭക്കൊതിയ നായ ഒരു മുതലാളിയുടേതായി മാറുന്നു. മാറുന്ന ഉപഭോഗസം സ്കാരത്തിന്റെ എല്ലാ ദോഷങ്ങളും ബാധിച്ചതിനാലാകാം 16 വരി റോഡിന്റെ അരികിലുള്ള വർക്ക്ഷോപ്പ് നല്ല വിലയ്ക്ക് വിൽക്കു ന്നതിന് അദ്ദേഹം ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ അച്ഛനെ പഴിച്ചു കൊണ്ടുള്ള സംസാരവും മറ്റൊരു രീതിയിലേക്കല്ല നീങ്ങുന്നത്. ഈ ആശങ്കകൾ ഒരു വിധത്തിലും കൈപ്പാടിൽ കടന്നുവരുന്നില്ല. എന്നാൽ അസുലഭമായ ഈയൊരു തുണ്ടുഭൂമിയെ മണ്ണിന്റെ യാച ന ലഘുചിത്രം കാഴ്ചക്കാരനു നൽകുന്നു. ഹസ്നയെ ആൾകൂട്ട ത്തിനിടയിൽ കാണാതാവുന്നതും തിരിച്ചുകിട്ടുമ്പോൾ മുതലാളി പറ യുന്നതുമായ കാര്യങ്ങൾ മനുഷ്വത്വം മരവിച്ചു തുടങ്ങിയ ഒരു സമു ഹത്തിൽ നിന്നു മാത്രമേ കേൾക്കു

കൈപ്പാട് ഭൂമിയ്ക്ക് സമാനമായ തരളവും ലഘുവുമായ ഒരു ജൈവാന്തരീക്ഷം ഹസ്നയുടെ മനസ്സിലുണ്ട്. സ്വാർത്ഥനായ പൂച്ച താൻ ചെയ്ത അബദ്ധത്തെ തിരിച്ചറിയുന്നതിലെ ഫലിതത്തെ ചാക്കോയോട് കേൾപ്പിക്കുന്നതിലെ നിസ്വമായ ഭാവത്തെ നോക്കുക. കഥ ചൊല്ലലിന്റെ മാധുര്യം ഉൾക്കണ്ണിന്റെ ഭാവനയിൽ ഉണ്ട കണ്ണുള്ള ഈച്ചയായും പൊട്ടാറായ വലിയ വയറുള്ള പു യായും മാറുന്നു. സമ്പത്തും സന്തോഷവും പങ്കിടുന്നതിലെ അസുഖത്തെക്കുറിയ്ക്കുന്ന ഈ കഥയിലെ കഥാപാത്രങ്ങൾ കൈപ്പാടിലേക്ക് ചേക്കേറുമ്പോൾ അവിടെ സഹകരണത്തി ന്റെയും സാഹോദര്വത്തിന്റേയും പാഠങ്ങൾ പഠിക്കുന്നു. ഓല ഞ്ഞാലിക്കിളികൾ അനേകായിരം ഇലകൾ കോർത്ത് കുടുക ട്ടുന്നു. സന്തോഷം ചിലമ്പുന്ന കുഞ്ഞുങ്ങളുണ്ടാകുന്നു. ജീവി തപാഠമാകുന്നു. നാം കൊയ്തെടുക്കുമ്പോൾ വീഴുന്ന നെന്മണി കളെ കൊത്തുന്ന പക്ഷികൾക്കും നമ്മോടു തോന്നുന്ന സ്നേഹത്തെ തിരിച്ചറിയുന്നു.

ഹസ്ന പങ്കുവെയ്ക്കുന്ന ആശങ്കകൾ അവളെക്കുറിച്ചുള്ളതല്ല മറിച്ച് ഈ ലോകത്തെ എല്ലാവരെക്കുറിച്ചുമുള്ളതാണ്. അവളുടെയു ഒളിലെ പൂച്ചയും ഈച്ചയും പശുവും ചെറുക്കനും വടിയും മനു ഷസ്വഭാവങ്ങളുടെ ഓരോ പതിപ്പുകളാണ്. അവളുടെ ഉള്ളിലെ വർണ്ണച്ചിറകുകളുള്ള തത്ത പൂച്ചയോട് എങ്ങോട്ടാ നീ പോകുന്ന തെന്നു ചോദിക്കുമ്പോൾ പൂച്ച പറയുന്നത് താൻ ഒച്ചുകളുള്ളിട ത്തേക്ക് പോകുന്നുവെന്നാണ്. പ്രതികരണം നഷ്ടപ്പെട്ട ഒരു സമൂഹത്തിലാണ് താൻ ജീവിക്കുന്നതെന്ന് ഒരർത്ഥത്തിൽ നമ്മോട വൾ പറയുന്നു. വരാൻ പോകുന്നത് വലിയ കാര്യങ്ങളാണെന്നും തങ്ങളെപ്പോലെ ചെറുതുകൾക്ക് ഈ സമൂഹത്തിൽ സ്ഥാനമി ല്ലെന്നും കാലിന്നടിയിലെ മണ്ണ് ചോർന്നുപോകുന്നതറിയണമെന്ന് ചാക്കോ പറയുന്നതിലെ ആപൽസന്ദേശങ്ങൾ തന്നെയാണ് കൈപ്പാ ടിന്നവസാനം പങ്കു വയ്ക്കപ്പെടുന്നത്.

Question 20.
കേരളീയ സംസ്കാരവുമായി ബന്ധപ്പെട്ട സൂചനകൾ ‘ഊഞ്ഞാ ലിൽ’ എന്ന കവിതയിൽ പ്രത്യക്ഷപ്പെടുന്നുണ്ടോ? പാഠഭാഗത്തെ ആസ്പദമാക്കി വിശദീകരിക്കുക.
Answer:
ഒരു വെറ്റില നൂറുതേച്ചു നീ തന്നാലും
ഈ തിരുവാതിരരാവ് താംബൂല (മുറുക്കാനുള്ള കൂട്ട്) പ്രിയമാണ്. മഞ്ഞിനാൽ തണുത്തു ചൂളിയിടുന്നെങ്കിലും തിരുവാതിരയുടെ പ്രേമലോലുപമായ അന്തരീക്ഷത്താൽ സുഖകരമാണ്. വാർദ്ധ ക്വത്തിലെത്തിയെങ്കിലും പ്രിയേ നമുക്കും ചിരിക്കുക. മാവുകൾ പുക്കുന്ന ഈ ധനുമാസം നൽകുന്ന മധുരഗന്ധം യൗവ്വനത്തി ന്റേയും കഴിഞ്ഞകാലത്തിന്റേയും ജീവിതമാധുര്യത്തെ ഓർമ്മക ളിൽ കൊണ്ടെത്തിക്കുന്നു. മുപ്പതുവർഷം മുൻപ് പ്രിയേ നീ ഈ പൊൻതിരുവാതിരയെപ്പോൽ സുന്ദരമന്ദസ്മിതയായിരുന്നു. ഇതു പോലൊരു രാവിൽ അന്നു നാം രാത്രിയിലാരും കാണാതെ ഊഞ്ഞാലിലാടി, നൂറുവെറ്റില തിന്നു ചുവന്ന ചുണ്ടുപോലുള്ള പ്രഭാതം വരെ. ആ വയസ്സൻ മാവിനെക്കുറിച്ചുള്ള ഓർമ്മയി ലിന്നെന്റെ മനസ്സിലുണർന്നു.

ഉണ്ണിക്കു കളിക്കാനൊരുഞ്ഞാൽ അതിൽ കെട്ടിയിരിക്കുന്നു. ആ ഉണ്ണിയിന്ന് നേരത്തെയുറങ്ങിയെ ങ്കിൽ ഉറങ്ങട്ടെ. ചിന്തകളില്ലാതെ ചിരിച്ചു രസിക്കുന്ന ബാല്യകാ. ലത്തവർ സുഖമായുറങ്ങട്ടെ. രസനയുടെ ഇഷ്ടങ്ങളിൽ നിന്നും ജീവിതത്തിന്റെ തരളതയിലേക്കും പ്രണയത്തിലേക്കുമെത്തുന്ന തിന് കുറച്ചുകാലം വേണം. മാങ്ങയോടുള്ള കൊതിയിൽ നിന്നും മാമ്പൂവിന്റെ മദഗന്ധത്തിലെത്താൻ കുറച്ചുനാളുകൾ വേണം. ഈ നിലാവിന്റെ വശ്യശക്തിയാലാകാം എന്റെ ഉള്ളിലൊരാൾ ഉണരുന്നു. യൗവ്വനകാലത്തിന്റെ തീഷ്ണതയിൽ ഈ ഊഞ്ഞാ ലിൽ നീ വന്നിരിക്കുക. പതുക്കെ ഇളം കാറ്റേറ്റെന്നപോൽ നിന്നെ ഞാനാട്ടാം. ഇതു പറയവെ നീയെന്തിനാണ് ചിരിക്കുന്നത്. നിന്റേ തായി നീ യൗവ്വനത്തിൽ കാത്തുസൂക്ഷിച്ച ആ മനോഹരസ്മിതം ഇപ്പോഴും നിന്നിലുണ്ട് പ്രിയേ,

ഈ ഊഞ്ഞാൽ പടിയിന്മേൽ ചെറുവെള്ളിത്താലി പോലെ ചേർന്നി രിക്കുക. മെല്ലിച്ച എന്റെ കൈകൾക്ക്, ഇഷ്ടസന്താനമായി മാറി നിന്റെ തടിച്ച ഉദരം. നമ്മുടെ മകൾ നല്ല കുടുംബിനിയായി നഗര ത്തിൽ കഴിയുന്നു. എങ്കിലും സ്വപ്നം കാണാം. ഈ നാട്ടിൻപുറം ഇവിടെ തിരുവാതിരയാടാൻ അമ്പിളി (ചന്ദ്രൻ) ഈ നാട്ടിൻപുറത്ത് ആയിരം കൽമണ്ഡപത്തിൽ വിളക്കു തെളിയിക്കുന്നു. വലിയ ദുഃഖത്തിലും ജീവിതോല്ലാസത്തിന്റെ വേരുറപ്പ് വേറെവിടെക്കാ ണാനാകും?

പാഞ്ഞിന്റെ തണുപ്പിനാൽ ചുളിഞ്ഞുപോകുമെങ്കിലും വിശ ഷിനാൽ വിറയ്ക്കുകിലും അയൽപക്കത്തെ പാവം സ്ത്രീകളുടെ തിരുവാതിരപ്പാട്ട് നീ കേൾക്കുന്നില്ലേ. മുകളിലൂടെ പാറിപ്പോകുന്ന യുദ്ധവിമാനം വേട്ടപ്പക്ഷിയെപ്പോലെ പറന്നു പോകുന്നു. ഒരു ദുഃസ്വപ്നം പോലെ, പാഞ്ഞു മാഞ്ഞു പോകുമീ കാലുഷ്യം. എന്നാൽ നാമാസ്വദിക്കുന്ന തിരുവാതിരയും, തിരുവാതിര നക്ഷ തവും മിന്നും ആകാശത്ത് തീക്കട്ടപോൽ മിന്നിത്തെളിയുന്നു. തിരുവാതിരയിൽ മാവുകൾ പൂക്കും, രാഗോന്മീലമായി നമ്മളെ പോലെ ആകാശത്ത് ചന്ദ്രൻ നിറഞ്ഞു നിൽക്കും. മനുഷ്യർ പര സ്പരം സ്നേഹിക്കും ഈ ഭൂമിയിൽ അധികാരത്തോടെ വസി ക്കും. ജീവിതക്കുരുക്കെന്ന കയറിനെ ഊഞ്ഞാലാക്കി മാറ്റാൻ കഴി യുന്നതല്ലേ ജയം.

ഈ തിരുവാതിര രാവിൽ മനസ്സിനെ നൃത്തലോലമാക്കുന്ന ആ ഗാനം ‘കല്ല്യാണി കളവാണി ഗാനം പ്രിയേ നീയാലപിക്കുക. എന്റെ മനസ്സിനെ പുളകിതമാക്കിയ ആ ഗാനം സ്വർണ്ണക്കമ്പികൾ പാകിയ നിന്റെ മധുര നാദമുതിർക്കുന്ന കണ്ഠനാളത്തിൽ നിന്നുമൊഴുകവേ, ആലോലം നീളുന്ന ആ പാട്ടിന്റെ ഈരടികൾ ഊഞ്ഞാൽ വള്ളിയിലെന്റെ മനതാരിളകിയാടവേ, വെള്ളിക്കമ്പി കൾ നരപാടിയ നിയല്ല എന്റെ മുന്നിൽ, കണ്വമാമുനിയുടെ പ്രിയ മകൾ ശകുന്തളയാണ്. ഇത് പുനിലാവു നിറഞ്ഞ മുറ്റമല്ല ഇത് ഹിമാചലത്തിൻ താഴ്വാരത്തിലെ മനോഹരമായ മാലിനി നദീതീ രമാണിത്. ചന്ദ്രതാരകനിബദ്ധമായ ആകാശമല്ല നീ ഓമനിച്ച് വന ജ്യോത്സനയാണ് മുകളിൽ പൂത്തുനിറഞ്ഞുനിൽക്കുന്നത്. നിന്റെ ഇളമാൻ നിറയെ പുള്ളികളുള്ള ദീർഘാപാംഗൻ മാഞ്ചുവട്ടിൽ വിശ്രമിക്കുന്നു.

ജീവിതത്തെ സ്നേഹിക്കുവാൻ പഠിച്ചൊരു മനസ്സിനാൽ സന്തോ ഷത്തോടെ നീ പാടുക. വെള്ള തുണിത്തുമ്പിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ദേവവധുവായ തിരുവാതിരയാൽ വേഗമേറ
നാളെ നാം പലവിധ പണികളെടുത്ത് പകൽ വേളയിൽ ക്ഷീണി തയാകുമ്പോൾ ഈ രാത്രിയെക്കുറിച്ചോർത്തു ലജ്ജിക്കുമോ? എന്തിന് ? ജീവിതത്തിൽ സുഭഗവും സാരവുമായ ചില നല്ല സന്ദർങ്ങൾ – നല്ല നിമിഷങ്ങൾ മാത്രമുണ്ടാകാം. അതിൽ ചിലത് ഇപ്പോഴാടുന്നൊരീ ഊഞ്ഞാലിലാടിത്തീർക്കാം. നീയൊരു പാട്ടും കുടി പാടി നിർത്തുക. നമുക്കു പോകാം.

Kerala Plus One Malayalam Board Model Paper 2023 with Answers

Question 21.
സ്ത്രീജീവിതത്തെ സംബന്ധിച്ച പരമ്പരാഗത കാഴ്ചപ്പാടുകളിൽ നിന്നും പുതിയ ബോധങ്ങളിലേക്ക് സംക്രമിപ്പിക്കുന്നതിന്റെ ആവി ഷ്കാരമാണോ സംക്രമണം കവിത? ഉപന്യാസം തയ്യാറാക്കുക.
Answer:
ആറ്റൂർ രവിവർമ്മയ്ക്ക് എപ്പോഴും എഴുതാവുന്ന ഒന്നല്ല കവിത കുറേക്കാലമായി ഉള്ളിൽ പിടയ്ക്കുന്ന ഏതെങ്കിലും ഒരനുഭവ ത്തിന്റെ പുറത്ത് ചാടിക്കലാണ് അദ്ദേഹത്തിന്റെ കവിത, അംഗീ കരിക്കാൻ സാധിക്കാത്ത ഒരനുഭവത്തിന്റെ അല്ലെ ങ്കിൽ സംസ്ക്കാരത്തിന്റെ മാറ്റിപാർപ്പിക്കലാണ് ആ കവിതകളിൽ പലതും നിലനിൽക്കുന്ന സംസ്ക്കാരമോ അനാചാരങ്ങളോ, ഐതിഹ്യങ്ങളോ എന്തുമാകട്ടെ അതിനെതിരെ പ്രതികരിക്കുക എന്നതു് അദ്ദേഹത്തിന്റെ രീതിയാണ്. തളിർത്തു പൂക്കേണ്ട ജീവി ത ത്തിന്റെ ദുരന്തര കാരണങ്ങൾ എന്തുമാകട്ടെ അതിനെ എതിർക്കുക കവിയ്ക്ക് എതിർപ്പേയല്ല. അസ്വാതന്ത്ര്യത്തിന്റെ ആഴങ്ങൾ എന്തിലായാലും അതിനെ എതിർക്കുക തന്നെയാണ് ആറ്റൂർ ചെയ്യുന്നത്. ഉയരാൻ ഇടമുള്ള സ്ഥലങ്ങളിൽ പരാജയ പ്പെടുമ്പോൾ കവിക്ക് സഹിക്കാൻ സാധിക്കുന്നില്ല. ഏത് സംസ്ക്കാരത്തിന്റെ പേരിലാണെങ്കിലും കവി അത് അംഗീകരി ക്കുന്നില്ല.

നവീനകാവ്യശൈലിയുടെ ആചാരങ്ങൾ നിലനിൽക്കു ന്നതിനെ ആശ്രയിക്കുന്നു. ഏവർക്കും ഗുണകരമല്ലായെങ്കിൽ അതിനെ അംഗീകരിക്കാൻ ആരിന് അത്രകണ്ട് താൽപര്യമില്ല. ഈ കവിതയിൽ തന്റെയുള്ളിൽ കുടികൊള്ളുന്ന സത്യം ചീഞ്ഞു നാറുന്ന ഒരു ജഡമായി മാറിയെന്ന് കവി അറിയുന്നു. സഹനം കൊണ്ടും പ്രയത്നം കൊണ്ടും ഒന്നും നേടാനാവാത്തവളുടെ ഓർമ്മയാണ് ജഡം. ജീവിതത്തിൽ പ്രതീക്ഷകളും മോഹങ്ങളും പണയം വെയ്ക്കേണ്ടിവരുന്ന ഒരു വിഭാഗമായി മാറിയിരിക്കുന്നു. ബാഹ്യജീവിതത്തിൽ അതിന്റെ ബുദ്ധിമുട്ടുകൾ ഞാൻ അനുഭ വിക്കുന്നുണ്ടെങ്കിലും എന്റെ തന്നെയുള്ള ആ നാറ്റത്തെ സ്വയം ഇല്ലാതാക്കി ചത്തപോലെ ജീവിക്കാൻ പഠിച്ചിരിക്കുകയാണെന്ന് വിരലുകൾ മൂക്കിൽ തിരികി നടക്കുകയാണെന്ന ബിംബത്തിൽ നിന്ന് മനസ്സിലാക്കാം.

ഇത് ഞാൻ അംഗീകരിക്കുന്നപോലെ വേറെ ആരും തന്നെ അംഗീകരിക്കുന്നില്ല. ആളുകളൊക്കെ വഴിമാറി നട ക്കുന്നതായി കവി കണ്ടെത്തുകയും ചെയ്യുന്നു. അർഹിക്കുന്ന സ്ഥാനം കൊടുക്കാൻ സാധിക്കാത്ത ആർഷസംസ്ക്കാരത്തെക്കു റിച്ചും കവി പറയുന്നുണ്ട്. ആ സംസ്ക്കാരം സത്യത്തിൽ ചീഞ്ഞു നാറുകയാണ്. അവിടെ ജനിച്ച് മരിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗ ത്തിനും അനുഭവേദ്യമായ സ്വാതന്ത്ര്യം കിട്ടുന്നില്ല എന്നത് സത്യ മാണ് അതിലുപരി അസ്വാതന്ത്ര്യത്തിന്റെ വേദനകൾ സ്വയം അനു ഭവിക്കേണ്ടതായും വരുന്നുണ്ട്.

എനിക്ക് അറിവുവെച്ചപ്പോൾ മുതലാണ് ഞാൻ എന്നിലെ എന്റെ സംസ്ക്കാരത്തെക്കുറിച്ച് അറിഞ്ഞത് അവൾ എല്ലാം സഹിക്കുന്ന സഹനയായ അമ്മയായി മാറിയത് കാലം കൊണ്ടും ശീലം കൊണ്ടും രൂപം പ്രാപിച്ചത് ഞാൻ അറിഞ്ഞിരുന്നു. എന്റെ ശീല ങ്ങളെ, എന്റെ രൂപത്തെ, എന്റെ തെളിയാകാഴ്ചയെ രൂപപ്പെടു ത്തുന്നതിൽ അവൾക്ക് വളരെയേറെ പ്രാധാന്യമുണ്ടായിരുന്നു. എന്റെ കാഴ്ചയും ഉൾക്കാഴ്ചയും തെളിയിക്കാനായി എന്റെ കണ്ണിലെ നൂലട്ടയായി ഈ സംസ്ക്കാരം മാറിയിരുന്നു. എന്നാൽ വിശപ്പിനാൽ നരി വലിച്ച് തിന്ന് ചത്തവന് തള്ളയായും അവൾ പരി ണമിച്ചു എന്നും പറയുന്നു. ഏത് തെറ്റിനേയും സ്വയം ഏറ്റുവാ ങ്ങുന്ന അമ്മയായി ഭാരതം മാറുന്നു. അതുപോലെ അമ്മയും തുടർന്ന് വരുന്ന സ്ത്രീകളൊക്കെ ചെയ്യാതെറ്റിന്റെ പാപങ്ങൾ പേറുന്നവരാണ്.

ഈ അമ്മമാർ തന്നെയാണ് മക്കളെ നേർവഴിക്ക് നടത്താനായി അവരുടെ കാഴ്ചയും തെളിച്ചവുമായി മാറുന്നത്. മധുസുദനൻ നായരുടെ അമ്മയുടെ കത്തുകൾ എന്ന കവിത യിൽ പഴയ കത്തുകൾ കത്തിച്ചു കളയാം അവ പഴയതല്ലേ എന്നു പറയുന്നിടത്ത് കവി സമർത്ഥിക്കുന്നുണ്ട് അത് ഞാൻ തന്നെയാണെന്ന്. എന്റെ സംസ്ക്കാരവും ജീവിതവും ആചാ രവും അനുഷ്ഠാനവും ഈ തരത്തിൽ രൂപപ്പെടുത്തുന്നതിൽ അമ്മയ്ക്ക് വളരെയേറെ സ്ഥാനമുണ്ട്. ആ സ്ഥാനം നമ്മുടെ സംസ്ക്കാരത്തിനുകൂടി അവകാശപ്പെട്ടതാണ്. എന്നാൽ അതിലെ തിന്മകൾ ഉപേക്ഷിച്ചില്ലായെങ്കിൽ അവ ജഢതുല്യമായ ജീവന്റെ സ്വഭാവം പ്രകടിപ്പിക്കാൻ സാധിക്കാത്ത ഒന്നായി മാറുകയും ചെയ്യും. കവിത അതിന്റെ രൂപമാറ്റ പ്രക്രിയയിലൂടെയാണ് മുന്നേ റുന്നത്. സംസ്ക്കാരത്തിൽ നിന്ന് അത് സംസ്ക്കാരം പകർന്നു കൊടുക്കാൻ അനുയോജ്യമായ അമ്മയിലേയ്ക്ക് മാറി പാർക്കു ന്നു. ഇതോടുകൂടി വായനക്കാരൻ ആശയസംഘടനത്തിൽ നിന്ന് സ്വതന്ത്രമാവുകയും സ്ത്രീയുടെ ജീവിതത്തിൽ ശ്രദ്ധകേന്ദ്രീക രിക്കുകയും ചെയ്യുന്നു.

ഒപ്പം സ്ത്രീയെന്നത് താൻ പരിചപ്പെട്ട ഒരുവൾ മാത്രമല്ലയെന്നും അനേകായിരം സ്ത്രീകളുടെ പ്രതിനിധി മാത്രമാണ് അവളെന്നും കണ്ടെത്താൻ സാധിക്കുന്നു. സ്ത്രീ ആയി ജനിച്ചതുകൊണ്ട് മാത്രം പ്രതികരിക്കാൻ സാധിക്കാത്ത ഒരുവളായി അവൾ മാറുന്നു. അവളുടെ തലയ്ക്കുമീതെ പ്രതീക്ഷിക്കാതെ വന്നുചേർന്ന ആ രൂപമാണ് അവളെ സ്ത്രീയെന്നു വിളിക്കാൻ പ്രാപ്തയാക്കുന്നത്. അവളുടെ കാതുകളിൽ ഒരു കടൽ ഇര സുന്നത്രയും ദുഃഖം കനം തിങ്ങുന്നുണ്ടെങ്കിലും ഒരു തിരപോലും തീരത്തെ മറികടന്ന് പുറത്തേക്ക് വന്നില്ല. പീഢനങ്ങളുടേയും വേദനകളുടേയും പഴിചാരലുകളുടെയും തിരസ്ക്കാരത്തി ന്റെയും എത്ര ഇടവഴികളിലൂടെയാണ് ഇന്ത്യൻ സ്ത്രീകൾ കടന്ന് ഏകാന്തമായി മുന്നേറിയിട്ടുള്ളത്. അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊടിയാതിരുന്നു. ഇതാർക്കുവേണ്ടി എന്തിനുവേണ്ടി രൂപപ്പെടുത്തിയതാണെന്ന് നമുക്ക് ഇപ്പോഴും അറിയില്ല. വേതന യില്ലാത്ത തൊഴിലാളികളായി പാതിരാത്രിവരെ പണിയെടുക്കുന്ന ഒരുവിഭാഗം സ്ത്രീകളാണ് ഇന്ത്യൻ സംസ്ക്കാരത്തെ കുടുംബങ്ങ ളിൽ ഭദ്രമാക്കാൻ പുലർകാലങ്ങളിൽ എണീയ്ക്കുകയും രാത്രി വൈകി കിടക്കുകയും ചെയ്ത് അവൾ സ്വയം തേഞ്ഞുതീരുക യാണ്.

വീട്ടിലേയ്ക്കുള്ള വഴി മറക്കാതിരിക്കാൻ കാവലായി അമ്മയെ ഇരുത്തിയും നമ്മുടെ സംസ്ക്കാരത്തെ രൂപപ്പെടുത്തി. വേതനമില്ലാതെ പണിയെടുക്കുന്ന ഇവരെ നാം ത്വാഗിനിയായ സ്ത്രീകളാക്കി വാഴിച്ചു. അതാണ് നല്ലതെന്ന് നാം വ്യക്തമാക്കു കയും ചെയ്തു. ഇന്ത്യൻ സംസ്ക്കാരവും സാഹിത്യ കൃതികളും അതേറ്റുപാടി കൈയ്യടി വാങ്ങിയപ്പോൾ അതിൽ സ്വന്തം സത്യം ഊരിവീണ് പ്രയാസപ്പെട്ടവർ ഉയർന്ന് ചിന്തിക്കാനും ജീവിക്കാനും ആഗ്രഹിച്ച ഒരു വിഭാഗക്കാരായിരുന്നു. അവളുടെ ദിനചര്യകൾ രൂപപ്പെടുത്തിയത് ജാതിയോ മതങ്ങളോ ആചാരങ്ങളോ ആയിരി ക്കാം അതിനാൽ തന്നെ. ഇവളോളം വൈകിയുറങ്ങാറില്ല ഒരു നക്ഷ തവും ഒറ്റ സൂര്യൻപോലും ഇവളോളം നേരത്തെ പിടഞ്ഞെണ് ക്കാറില്ല. ഇതൊക്കെ അതിശക്തിപരമായി പറയുകയാണെങ്കിലും ഓരോ വിട്ടിലും അവസാനം ഉറങ്ങുന്നതും തനിക്കുവേണ്ടിയല്ലാതെ പിണഞ്ഞെഴുന്നേൽക്കേണ്ടിവരുന്നതും സ്ത്രീയാണ്. സ്ത്രീയെ ഇത്തരത്തിൽ രൂപപ്പെടുത്തി കുടുംബത്തിലെ ബാക്കിയെല്ലാവരും അലസരായി മാറുകയാണ് ചെയ്യുന്നത്. പുറപ്പെട്ട ഇടത്തേയ്ക്കു തന്നെ നടന്നെത്താൻ എത്ര കാതമവൾ നടക്കുന്നു.

അടുക്കള യിൽ നിന്ന് ഉമ്മറത്തേക്ക് കിണറിൻ അരികിലേയ്ക്ക്….. അങ്ങനെ വീട് വൃത്താന്തമാക്കി ഒരു ലോകത്തെ സൃഷ്ടിച്ചിരിക്കുകയാണ് നമ്മുടെ സമൂഹം അവൾക്കുവേണ്ടി. എത്ര വേദനിപ്പിച്ചാലും ക്ഷമി ക്കാൻ പഠിപ്പിച്ചും എത്ര അടികിട്ടിയാലും എതിർക്കാതിരിക്കാനും നാമവളെ ചെറുപ്പത്തിലെ ശീലിപ്പിച്ചു. അങ്ങനെ ഇന്ത്യയുടെ പെൺകുഞ്ഞുങ്ങൾ മുഴുവൻ പേടിയും ഉണർവുമില്ലാത്ത പ്രതി രോധിക്കേണ്ടിടത്ത് പ്രതിരോധിക്കാത്തെ എത്ര തെരുവുകളിലാണ് എരിഞ്ഞമരുന്നത് എന്ന് കവി ദുഃഖത്തോടെ ചിന്തിക്കുന്നു. എന്താ യാലും കവി സത്യമായ വേദനയിൽ നിന്ന് രൂപപ്പെടുത്തിയ കവി തയാണത്. തന്റേതെന്ന് സ്വന്തമെന്നും തന്നെ ഓർമ്മിക്കാനുമായി എന്താണ് തന്റെ വീട് വ്യാകരണം നമുക്ക് മാറ്റിവെച്ചിരിക്കുന്നത്.

ഇറയത്തിന് പുറത്ത് ചാരി വെച്ചിരിക്കുന്ന ഒരു കുറ്റിച്ചൂല്. അടു ക്കളയിൽ ആരും കാണാതെ ഉണക്കാനിട്ടിരിക്കുന്ന നിലം തുട യ്ക്കുന്ന തുണി. വക്ക് ഞെരുങ്ങി ആർക്കും വേണ്ടാത്ത പാത്രം അതെല്ലാമാണ് അമ്മയുടെ ഉപയോഗവസ്തുക്കൾ. എല്ലാം ഉപേ ക്ഷിച്ചവയോ അടുത്തുതന്നെ ഉപേക്ഷിക്കപ്പെടേണ്ടതായോ ആയ വസ്തുക്കളാണതെല്ലാം. എന്നാൽ ഒന്നിൽ മാത്രം അവൾ സമ സ്ഥാനമുള്ളവളാണ്. മരണമെന്നാൽ ഒരടിമണ്ണാണ്. അതാണ് പ്രകൃതി പുരുഷനും സ്ത്രീക്കും മാറ്റിവെച്ചിരിക്കുന്നത്. പ്രക തിയ്ക്ക് തന്റെ ജീവജാലങ്ങളിൽ ഒന്നിനെപ്പോലും വ്യത്യാസമില്ല. ഈ മനസ്സിലാക്കൽ പാഠപുസ്തകത്തിലേയോ അധികാരവർഗ്ഗ ത്തിന്റേയോ സ്വഭാവമല്ല പ്രകൃതിയ്ക്ക് എന്ന് കാണിക്കുന്നു.

അവളുടെ ജഢം സംസ്ക്കരിക്കപ്പെടുമ്പോൾ അത് അതിന്റെ ആത്മാവിനെ ഗതികിട്ടാത്ത ആ ജഢത്തിൽ നിന്നും അഴിച്ചെടുക്കു ന്നു. എന്നിട്ട് ഞാൻ അതിനെ സസൂഷ്മം വേറൊരുടലിൽ ചേർക്കാൻ ആഗ്രഹിക്കുന്നു. എന്ത് തന്നെയായാലും അത് നൂലട്ട പോലെ ഇഴയുന്ന ത് ശരീരത്തിനോട് ചേർക്കുകയില്ല. അത് കടും കർമ്മങ്ങൾക്കൊരുങ്ങുന്ന കടുവയിലാണ് പ്രതിഷ്ഠി ക്കുക. തന്റെ ആവശ്യങ്ങൾ സ്വയമായി ചെയ്യാൻ പ്രാപ്തിയുള്ള ഒരാളുടെ ശരീരവുമായിരിക്കണം അതിന്. അതെനിക്ക് നിർബന്ധ മുണ്ടെന്ന് കവി പറയുന്നു. വിശക്കുമ്പോൾ ഈരിലിറങ്ങുന്ന നര ഭുക്കായ കടുവയായി അത് മാറണമെന്ന് കവി ആഗ്രഹിക്കുന്നത് അതുകൊണ്ടാണ്. അവളുടെ നാവിനെ എടുത്തു മറ്റൊരു കുര ലിൽ ചേർക്കാൻ താൻ ആഗ്രഹിക്കുന്നു. അത് ഇറയത്തെ ചില്ലു രുചിച്ചിടുന്ന കൊടിച്ചിയിലല്ല, വിശക്കുമ്പോൾ ഇര വളഞ്ഞു കൊന്നു തിന്നുന്ന ചെന്നായയിലാണ്. സമൂഹവ്യവസ്ഥിതിയിൽ നടത്തേണ്ട ശാസ്ത്രക്രിയയെക്കുറിച്ച് കവി ബോധവാനാണ്. അറിയേണ്ടിടത്ത് മനസ്സിലാക്കി യഥോചിതം അവളെ ചേർക്കുകയും ഓർമ്മിപ്പിക്കു കയും വേണമെന്ന് കവി പറയുന്നു.

ചുവടെ കൊടുത്തിട്ടുള്ള കവിതാ ഭാഗം വായിച്ച് 22 മുതൽ 24 വരെ ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. 2 സ്കോർ വിതം. (3 × 2 = 6)

മനുഷ്യരിൽ മാത്രമല്ല
കവിതയുള്ളത്. വസ്തുക്കളിലുമുണ്ട്.
ഈ കസേരയിൽ,
അത് വൃക്ഷമായി നിന്ന്
വഴിപോക്കരെ മഴയിൽ നിന്ന്
കാത്തതിന്റെ ഓർമ്മകളുണ്ട്
ഈ മേശമേൽ ഇതു പണിത
മനുഷ്യന്റെ അളവുകളും വിരൽപ്പാടുകളുമുണ്ട്
ഈ പുസ്തകത്തിൽ,
മനുഷ്യർ സ്നേഹിക്കുകയും കലഹിക്കുകയും
സന്തോഷിപ്പിക്കുകയും സങ്കടപ്പെടുകയും
ചെയ്യുന്നുണ്ട്.
ഒന്നാലോചിച്ചാൽ, കവിത എല്ലാറ്റിലുമുണ്ട്.
കവിതയിൽ ഒഴിച്ച്
അതിൽ മനുഷ്വരുടെ ആത്മപ്രണയവും
അനശ്വരതയ്ക്കായുള്ള വ്യാമോഹവും മാത്രമേയുള്ളു
മറഞ്ഞുപോയ ഏതോ ഭാഷയ്ക്ക് വേണ്ടിയുള്ള
വെറും വിലാപമാണ് കവിത.
അഥവാ, നിലവിൽ വരാനിടയില്ലാത്ത
ഏതോ ലോകത്തിനു വേണ്ടിയുള്ള
വ്വർഥമായ നിലവിളി. (മനുഷ്യരിൽ മാത്രമല്ല)

Question 22.
മനുഷ്യരിൽ മാത്രമല്ല കവിതയുള്ളത് എന്നുപറയാനുള്ള കാരണ മെന്ത്?
Answer:
മനുഷ്യരിൽ മാത്രമല്ല കവിതയുള്ളത്. വസ്തുക്കളിലും വൃക്ഷമാ യി നിന്ന് വഴിപോക്കരെ മഴയിൽ നിന്ന് കാത്തതിന്റെ ഓർമ്മകളു ണ്ട്. മേശമേൽ മനുഷ്യൻ പണിത അളവുകളും വിരൽപ്പാടുകളു മുണ്ട്. ഈ പുസ്തകത്തിൽ മനുഷ്യർ സ്നേഹിക്കുകയും കല ഹിക്കുകയും സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യു ന്നുണ്ട്. ഒന്നാലോചിച്ചാൽ കവിത എല്ലാത്തിലുമുണ്ട്.

Kerala Plus One Malayalam Board Model Paper 2023 with Answers

Question 23.
കവിതയൊഴിച്ച് മറ്റെന്തൊക്കെയാണ് കവിതയിലുള്ളത്?
Answer:
മനുഷ്യരുടെ ആത്മപ്രണയവും അനശ്വരതയ്ക്കായുള്ള വ്യാമോ ഹവും.

Question 24.
കവിത എന്തിനുവേണ്ടിയുള്ള വിലാപവും നിലവിളിയുമാണ ന്നാണ് കവി പറയുന്നത്?
Answer:
മറഞ്ഞുപോയ ഏതോ ഭാഷയ്ക്ക് വേണ്ടിയുള്ള വിലാപമാണ് കവിത. നിലവിൽ വരാനിടയില്ലാത്ത ഏതോ ലോകത്തിനു വേണ്ടിയുള്ള വ്യർത്ഥമായ നിലവിളിയാണ് കവിതയെന്ന് കവി പറയുന്നു.

25 മുതൽ 27 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒന്നരപും ത്തിൽ കവിയാതെ ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 25.
വിഹ്വലതകളുടെ ഇരുട്ടിലും ഓർമ്മയിലുദിക്കുന്ന പ്രണയിനി യുടെ മുഖം ജനനാന്തര സാന്ത്വനമെന്ന് സന്ദർശനം, കവി പറ യുന്നതിനോട് പ്രതികരിച്ചുകൊണ്ട് വർത്തമാനകാല സഹാചര്യ ങ്ങളിൽ കവിതയുടെ ആശയം പ്രസക്തമാണോയെന്ന് പരിശോ ധിക്കുക.
Answer:
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സന്ദർശനം സാധാരണക്കാരന്റെ രീതിയിൽ പറഞ്ഞാൽ നല്ല ക്ലാസിക്കൽ കവിതയാണ്. കവി തന്റെ പൂർവ്വ കാമുകിയെ കണ്ടുമുട്ടുകയാണ്. അവർ പരസ്പരം മിണ്ടാതെ അകന്നു പോകുന്നു. അതിനിടയിൽ കവിയുടെ ഓർമ്മ കളിൽ പ്രണയിച്ചിരുന്ന പഴയ കാലഘട്ടം കടന്നുവരുന്നു. ആ ഓർമ്മകളിൽ കവിയുടെ പ്രണയം നിറസുഗന്ധവും വസന്തവും നിറഞ്ഞതായിരുന്നെന്ന് നമ്മൾ അറിയുന്നു.

കവിതയിൽ പ്രണയ കാലഘട്ടത്തെ അതീവ സുന്ദരമായാണ് ആവി ഷ്ക്കരിക്കുന്നത്. വാക്കുകൾകൊണ്ട് വികാരഭാവങ്ങളെ നിറ ചാർത്തുകളിൽ അവതരിപ്പിക്കുവാൻ കഴിയുമെന്നതിന് നേർസാക്ഷിയായി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ തൂലികയിൽ നിന്നും രചിക്കപ്പെട്ട ഒരു അനശ്വര കവിതയാണിത്.

പ്രണയിച്ചിരുന്നപ്പോൾ കവിക്കുണ്ടായിരുന്ന അവാച്യമായ ആന നത്തെ കവി അവതരിപ്പിക്കുന്നു. കവിയുടെ മനസ്സ് പൂത്ത ചമ്പകം പോലെയായിരുന്നു. പ്രണയിനിയുടെ സാമീപ്യത്തെ അവ തരിപ്പിക്കുന്നതിലെ ഭാവനാ സൗന്ദര്യം വാക്കുകൾക്കതീതമായ ആനന്ദമാണ് നൽകുന്നത്. ചമ്പകപ്പൂവിന്റെ നിറവും സുഗന്ധവും പ്രണയികൾക്ക് പ്രിയപ്പെട്ടതാണ് പ്രത്യേകിച്ച് വിരഹികളായവർക്ക്’ മദിപ്പിക്കുന്ന ചമ്പക ഗന്ധത്തിന്റെ ആസ്വാ ദ്വതയാണ് കവിയുടെ സന്തോഷത്തിന് ഉണ്ടായിരുന്നത്. കവി അനുരാഗത്തിലമർന്ന് അതിന്റെ വശ്യതയിൽ മുങ്ങിയിരിക്കുകയാ ണ്. ചമ്പകം പൊൻ ചമ്പകമാണ്. ആ പൊൻ ചമ്പകം കവിയുടെ പ്രണയാനുഭൂതിയുടെ പ്രതിരൂപമായി ഇവിടെ ഉപയോഗിക്കുന്നു. ആ പൊൻ ചമ്പകം പൂത്തിരിക്കുന്നു. കവിയുടെ കരളിലാണ് പൊൻ ചമ്പകം പൂത്തിരിക്കുന്നത്.

അനുരാഗ വിവശനായ കാമു കന്റെ കരളിൽ പൊൻ ചമ്പകം പൂത്തത്ത് പ്രണയിനിയുടെ സാമീ പത്താലാണ്. കാമുകി ഇവിടെ ചമ്പകത്തെ പുഷ്പിക്കുന്ന ഋതു വാണ് ഋതുസുന്ദരിയാണ് . വസന്തമാണ്. അവളുടെ സാമീപ ത്തിൽ കവിയുടെ മനസ്സ് പൊൻ ചെമ്പകമായി പൂത്തിരിക്കുന്നു. പ്രണയഭാവങ്ങൾക്ക് ഉചിതമായ ഒരു പ്രകൃതി ദൃശ്യമാണ് കവി ഉപയോഗിക്കുന്നത്. ചമ്പകപ്പൂക്കളല്ല പൂത്തതായി പറയുന്നത്. ചെമ്പകം മരത്തോടെ പൂർണ്ണമായി പുത്തിരിക്കുന്നു. പ്രണയം മനുഷ്യനെ തരളിതനാക്കുന്നു. പ്രകൃതിയിലെ വസന്തകാലം പോലെ മനുഷ്യന് ഏറ്റവും ആസ്വാദ്യകരമായ വികാരമാണ് പ്രണ യമെന്ന് ഇവിടെ നാം അറിയുന്നു.

പ്രണയിനിയുടെ വിരൽസ്പർശം കവിയെ പുളകിതനാക്കുന്നു. തന്റെ കാമുകിയുടെ കൈവിരലുകൾ കവി കാണുന്നു. അത് കന ക മൈലാഞ്ചിനീരിൽ തുടുത്തിരിക്കുന്നു. പ്രണയത്തിന്റെ മനോരമായ സൗകുമാര്യമാണ് ഈ വരിയിൽ കാണുന്നത്. പ്രണയിക്കുമ്പോൾ കാമുകീകാമുകൻമാർ പരസ്പരം നോക്കി ക്കാണുന്നത് സാധാരണതയിൽ കവിഞ്ഞ ഭാവനകളോടെയാണ്. കാമുകന് കാമുകിയെ കാണുമ്പോൾ മറ്റുള്ളവരിൽ നിന്നും വ്യത്യ സ്തമായ, അഭൗമ സൗന്ദര്യത്താൽ ആകർഷിക്കുന്ന ഒരു ദേവത യായിപ്പോലും തോന്നും. കാമുകി കാമുകനെ നോക്കുന്നതും ഓർക്കുന്നതും ഇതുപോലെയാണ്.

ഹൃദയങ്ങളിൽ പ്രണയം കുറുകുമ്പോൾ അവർ പ്രിയപ്പെട്ടവ രാണ്; ആൾക്കൂട്ടത്തിൽ വ്യത്യസ്തരാണ്. ഒരുപക്ഷേ മറ്റുള്ളവർക്ക് പ്രണയികളെ കാണുമ്പോൾ അപ്രിയങ്ങൾ ഉണ്ടാകാം. പക്ഷേ പ്രേമിക്കുന്നവർക്ക് പരസ്പരം കാണുമ്പോഴും ഓർക്കുമ്പോഴും സാധാരണതയിൽ കവിഞ്ഞ മോഹനമായ വ്യക്തിവിശേഷങ്ങൾ തോന്നുന്നു.

തന്റെ പ്രണയിനിയുടെ കൈവിരൽ സ്പർശിച്ചപ്പോൾ കവിയുടെ ഉള്ളിൽ കിനാവ് ചുരക്കുന്നു. ആ വിരലുകൾ അലങ്കരിക്കപ്പെട്ട വയാണ്. സ്വർണ്ണവർണ്ണമുള്ള മൈലാഞ്ചി നീരിൽ തുടുത്തിരി ക്കുന്ന വിരലുകളാണവ. തന്റെ കാമുകിയും അണിഞ്ഞൊരുങ്ങി യിരിക്കുന്നു. മൈലാഞ്ചിയണിഞ്ഞ വിരലുകളാണെങ്കിലും അത് കവിയെ സംബന്ധിച്ചിടത്തോളം സ്വർണ്ണ നിറമുള്ള മൈലാഞ്ചി നീരാണ്. ഈ കനകമൈലാഞ്ചി നീരിൽ അവളുടെ വിരലുകൾ തുടുത്തിരിക്കുന്നു. തന്റെ സ്പർശിച്ച വിരലുകളുടെ തുടുപ്പിൽ കവി മുഴുകിയിരിക്കുന്നതും ഓർമ്മിച്ചിരിക്കുന്നതും പ്രണയവികാ രത്തിന്റെ അനുഭൂതിയാണ്. വിരലുകളുടെ തുടുപ്പ് കവിയുടെ പ്രണയാർദ്രമായ മനസ്സിന്റെ സുന്ദരമായ തോന്നലുകളാണ്.

ഈ വിരലുകളുടെ സ്പർശനം കവിയെ അനുരാഗിയാക്കി മാറ്റി. കവിയിൽ കിനാവുകൾ ചുരന്നു. ചുരക്കുന്നത് കിനാവുകളാണ ന്നതും കിനാവ് ചുരക്കുകയാണെന്നതും പ്രണയ സമ്മോഹങ്ങ ളുടെ മധുരമായ രൂപങ്ങളാണ്. കവിയുടെ കിനാവുകളിൽ പ്രണ യിയുടെ വിരലുകൾ തുടുത്തിരിക്കുന്നു. പ്രണയഭാജനത്തെ ആവി ഷ്ക്കരിക്കുന്നതിൽ ഈ വാക്കുകൾ എത്രയോ വ്യക്ത ളായിത്തീർന്നിരിക്കുന്നു. കുട്ടിക്കുവേണ്ടി അകിട് ചുരക്കുന്നതിന്റെ സ്നേഹവാത്സല്യങ്ങളും നൈസ്സർഗ്ഗികതയും എല്ലാം ചുരക്കുക എന്ന വാക്കിലൂടെ മലയാളിക്ക് പരിചിതമാണ്. കിനാവ് ചുരക്കു ന്നു എന്ന് പറയുമ്പോൾ പ്രണയത്തിന്റെ നൈസ്സർഗ്ഗികമായ സാഫ ലമാണ് വായനക്കാർക്ക് അനുഭവിക്കാൻ കഴിയുന്നത്.

കവിതയും സാഹിത്യവും നിശ്ശബ്ദമായ അനുഭവങ്ങളെ വാക്കുകളിലൂടെ ആവിഷ്ക്കരിക്കലാണ് കവികൾ അവയെ വാക്കുകളിൽ ഒപ്പിയെടുക്കുന്നു.

കാമുകിയുടെ പ്രണയാർദ്രമായ കണ്ണുകളെക്കുറിച്ച് കവി പാടു ന്നത് കാവ്യാനുഭൂതിയുടെ മൂടൽ മാമലകളിലെ നറും കുളിരായി മാറുന്നു. കാമുകിയുടെ കണ്ണിലെ കൃഷ്ണമണികളെ കവി കാണു ന്നതിലെ സൗന്ദര്യം പ്രണയാർദ്രമായ ഭാവനാസുഖമാണ് നൽകു ന്നത്. കാമുകിയുടെ കണ്ണിലുള്ളത് കൃഷ്ണകാന്തമാണ്. കാന്ത ത്തെപ്പോലെ വശീകരിക്കുന്ന കൃഷ്ണമണികളാണവ. ആ കണ്ണു കൾ നെടിയതാണ്. കാമുകിയുടെ സൗന്ദര്യവും കണ്ണിലെ കൃഷ്ണ മണികളുടെ പ്രണയാർദ്രമായ വശ്യതയുമാണ് ഇവിടെ നാമറിയു ന്നത്. ഈ കൃഷ്ണമണികളിൽ നിന്നും കിരണങ്ങൾ വരുന്നു. അവ യേറ്റ് കവിയുടെ മനസ്സ് പൂക്കുന്നു. സൂര്യരശ്മിയുടെ വെളിച്ച ത്തിൽ പൂത്തു നിൽക്കുന്ന മരച്ചില്ലകളെ സങ്കൽപ്പിച്ചുകൊണ്ടുള്ള പ്രണയ വരികളാണിത്. കാമുകിയുടെ നോട്ടത്താൽ പൂക്കുന്ന കവിയുടെ മനസ്സ് വളരെ സുന്ദരമായി ഇവിടെ ആവിഷ്ക്കരിച്ചി രിക്കുന്നു.

കൃഷ്ണമണികളെ കൃഷ്ണകാന്തങ്ങളെന്ന് രചിച്ചപ്പോൾ ഈ വരി കൾക്ക് ഒരു നവശോഭ കൈവന്നിരിക്കുന്നു. അതിന്റെ കിരണ മേറ്റ് ചില്ലകൾ പൂക്കുന്നത് കവിയുടെ മനസ്സിലാണ്.

മേൽ വിവരിച്ച പ്രയോഗങ്ങളിൽ തന്റെ പ്രണയാനുഭവത്തെ പ്രകൃ തിയുടെ സൗന്ദര്യത്തിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നു. കാമുകി യുടെ കാഴ്ചയും സ്പർശനവും കവിയെ പ്രണയാർദ്രനാക്കു ന്നു. സ്വാഭാവികമായ വളർച്ചയിൽ പ്രകൃതിയിൽ വളരെ നൈസ്സർഗികമായുണ്ടാകുന്ന വസന്തത്തിന്റെ കാഴ്ചകളിലൂടെ യാണ് കവി ഈ പ്രണയാനുഭവത്തെ ആവിഷ്ക്കരിക്കുന്നത്. കവി യുടെ പ്രണയാനുഭൂതിയെ ചമ്പകം പൂത്തതും, ചില്ലകൾ പൂത്തതും കാവ്യാനുഭൂതിയാക്കി മാറ്റുന്നു.

പ്രണയത്തിന്റെ ഗന്ധർവ്വ കവിതയാണ് സന്ദർശനം കവിത. രാത്രിയിലെ നിലാവിൽ അലഞ്ഞ് പകലാകും മുമ്പേ ഭൂമി വെടിയുന്ന ഗന്ധർവ്വന്റെ ശാപം പോലൊന്ന് ഈ കവിതയിലെ ഭാവസൗന്ദര്യത്തെ വർദ്ധിപ്പിക്കുന്നു. സന്ദർശിക്കുന്നത് എന്നേക്കു മായി പിരിയുവാനാണെന്ന ഗന്ധർവ്വദുഃഖം കവിതയെ തരളിതമാ ക്കുന്നു. പകലാകും മുമ്പേ പിരിഞ്ഞുപോകേണ്ടിവരുന്ന ഒരു ഗന്ധർവ്വന്റെ സന്ദർശനമായി ഈ കവിത തോന്നാം. അതിന് പ്രേര ണയാകുന്നത് ഈ കാവ്യപ്രയോഗങ്ങളാണ്.

Kerala Plus One Malayalam Board Model Paper 2023 with Answers

Question 26.
സൈക്കിൾ തേടി തെരുവിലൂടെ അലയുമ്പോൾ റിച്ചിയും ബ്രൂണോയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വിവ രിക്കുക.
Answer:
ബൈസിക്കിൾ തീവ്സിലെ കഥ വാൽമിലായിലെ ബ്ലോക്ക് എച്ച് – ൽ അപ്പാർട്ട്മെന്റ് ഒന്നിൽ താമസിക്കുന്ന അന്റോണിയോ റിച്ചി, ഭാര്യ മരിയ റിച്ചി, മകൻ ബ്രൂണോയും 5 മാസത്തോളം പ്രായ മായ ബ്രൂണോയുടെ അനുജനുമടങ്ങുന്ന കുടുംബത്തിന്റേയും കളവുപോയ ഭാരക്കുറവുള്ള ഫിഡസ് ബ്രാന്റ് സൈക്കിളിന്റേതു മാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും കൊടികുത്തിവാണ യുദ്ധാ നന്തര ഇറ്റാലിയൻ സാമൂഹികാവസ്ഥയെ ഈ സിനിമ പ്രതിഫലി പ്പിക്കുന്നു. ഏതൊരു വസ്തുവും ലഭ്യമാകുന്നതിന് കാലവിളംബം അനുഭവപ്പെടുന്ന ഒരു സാമൂഹിക അവസ്ഥ. ഈ സിനിമയുടെ അന്തർധാരയാണ്. ജീവിക്കുന്നതിനാവശ്യമായ പണം കണ്ടെത്താൻ ഒരു തൊഴിലന്വേഷിക്കുകയും അപൂർവ്വമായി മാത്രം തൊഴിൽ കൈയ്യിലെത്തുകയും ചെയ്യുന്ന സാമൂഹികാവസ്ഥയിൽ മനുഷ്യർ മോഷ്ടാക്കളാകുന്നു. റിച്ചിയുടെ സൈക്കിൾ മോഷ്ടിക്കപ്പെടുന്നു. മോഷ്ടിക്കുന്നവനും കുടുംബപ്രാരാബ്ധങ്ങളുണ്ടെന്ന് സിനിമയിൽ വ്യക്തമാണ്. എന്നാൽ കള്ളന്റെ പിന്നിൽ കാവലായി ഒരു ആൾക്കൂട്ടം നിലയുറപ്പിക്കുമ്പോൾ റിച്ചിയെ സഹായിക്കാനെത്തിയ പോലീസുകാരൻ പോലും നിസ്സഹായനായിത്തീരുന്നു. റിച്ചിക്കു മുന്നിൽ ആൾക്കൂട്ടമാണ് വില്ലൻ വേഷമണിയുന്നത്.

ചലച്ചിത്രത്തിന്റെ ആരംഭത്തിൽ എംപ്ലോയ്മെന്റ് ഉദ്യോഗസ്ഥൻ പേരു വിളിക്കുമ്പോൾ ഊഴവും കാത്ത് നിൽക്കുന്ന ആൾക്കൂട്ടം അവ രുടെ മുറുമുറുപ്പുകൾ, തൊഴിലിനായി ഒച്ചവയ്ക്കൽ എല്ലാം അത പ്തമായ ഒരു സമുഹത്തിന്റെ പ്രതികരണങ്ങളാണ്. സുഹൃത്ത് റിച്ചി യെത്തേടി ആൾക്കൂട്ടത്തിൽ നിന്നും വരുന്നിടത്തുനിന്നും തുട ങ്ങുന്നു റിച്ചിയും ആൾക്കൂട്ടവും തമ്മിലുള്ള പൊരുത്തക്കേട്.

വെള്ളമെടുക്കുവാൻ വരുന്ന മരിയക്കു മുന്നിലും കുടുംബിനി കളുടെ ആൾക്കൂട്ടമുണ്ട്. ബക്കറ്റിൽ വെള്ളമെടുത്തു വരുന്ന മരി യയെ റിച്ചി സഹായിക്കുന്നു. തൊഴിൽ ലഭിച്ച സന്തോഷത്തേ ക്കാൾ പണയം വച്ച് സൈക്കിളുണ്ടെങ്കിലെ ജോലിക്കു പോകാ നാകു എന്ന സങ്കടമാണ് റിച്ചിക്കു മുന്നിൽ, 6100 ലിറയ്ക്ക് താൻ എന്ത് ചെയ്യും എന്ന വേവലാതിയാണ് റിച്ചിക്ക് പ്രാവിൻ കുടു കൾപോലെ അവർക്ക് ചുറ്റും അപ്പാർട്ടുമെന്റുകൾ നിരന്നു നിൽക്കുന്നുണ്ട്. വെളളം നിറഞ്ഞ നദിയിലേക്ക് താൻ ചാടിയെന്ന് റിച്ചിക്കു തോന്നുന്നു. ആൾക്കൂട്ടത്തിന്റെ അസുഖകരമായ അന്ത രീക്ഷത്തിൽ നിന്നും കുടുംബത്തിന്റെ സാന്ത്വനത്തിലേക്ക് റിച്ചി യെത്തുമ്പോൾ ഭാര്യ മരിയയുടെ ഉചിതവും തന്ത്രപരവുമായ ഇട പെടൽ നാം കാണുന്നു.

തന്റെ വീട്ടിലെ കിടക്ക വിരിപ്പുകൾ മുഴു വനുമെടുത്ത് വെടിപ്പാക്കി അവർ പണപ്പെടുത്തുന്നു. അവി ടെയും ആൾക്കൂട്ടത്തെ കാണാം. 7500 ലിറയ്ക്ക് പുതപ്പുകൾ പണയം വെച്ച് 6100 ലിറയ്ക്ക് സൈക്കിളിന്റെ ബാധ്യത വീട്ടിലേക്ക് വരുന്നു. ഭാരക്കുറവുള്ള മെച്ചപ്പെട്ട മോഡലായ Fides ബ്രാന്റ് സൈക്കിൾ ചുമലിലും വച്ചു നടക്കുന്ന റിച്ചി. ആ സൈക്കിൾ എത്ര പ്രിയപ്പെട്ടതാണെന്നു നമ്മെ അറിയിക്കുന്നു. എംപ്ലോയ്മെന്റ് ആഫീസിലെ ഉദ്യോഗസ്ഥൻ ആ സൈക്കിൾ താഴെ വയ്ക്കെടോ എന്നു പറയുമ്പോഴാണ് അയാളാ വസ്തു താഴെ വയ്ക്കുന്നത്. മരിയ ദർശനക്കാരിയുടെ വീട്ടിലേക്ക് ചെല്ലുമ്പോഴും ആൾക്കൂട്ട മുണ്ട്. ആതുരതകൾ, ദാരിദ്ര്യം ദുഃഖം ഇതെല്ലാം തന്നെ ആത്മീയ തയുടെ പേരിലുള്ള ചൂഷണങ്ങൾക്ക് പറ്റിയ അവസ്ഥകളാണെന്ന് സൈക്കിൾ മോഷ്ടാക്കൾ തെളിയിക്കുന്നു. ദർശനക്കാരിക്ക് 50 രൂപ ഭാര്യ കൊടുക്കുമ്പോൾ മുഖം ചുളിക്കുന്ന റിച്ചി പിന്നീട് സൈക്കിൾ മോഷ്ടിക്കുമ്പോൾ ദർശനക്കാരിയുടെ തിരക്കിലേക്ക് ഓടിവരുന്നത് വിരോധാഭാസമായി തോന്നാം.

എന്നാൽ സാമു ഹിക അവസ്ഥയുടെ ശരിപ്പകർപ്പാണത്. ആൾക്കൂട്ടത്തിൽനിന്നും റിച്ചി വീട്ടിലെത്തുമ്പോഴുള്ള മാറ്റം ശ്രദ്ധിക്കുക. സന്തോഷം പങ്കി ടുന്നത് അയാളുടെ കുടുംബത്തിലാണ്. ഭാര്യയെ നോക്കിച്ചിരി ക്കുന്നതിലും കുസൃതി വിളമ്പുന്നതിലും അയാൾ കാണിക്കുന്ന താൽപ്പര്യം ആൾക്കൂട്ടത്തിലേക്കു പോകുമ്പോൾ ഇല്ലാതാകുന്നു. തൊഴിലിന്റെ ആദ്യദിനത്തിൽ കുട്ടിയോടൊപ്പം അയാൾ തിരിക്കു ന്നു. തെരുവുകൾ തിരക്കുള്ളതാകുന്നു. തിരക്കിനിടെ സൈക്കി ളുകൾ, ട്രാമുകൾ, തിരക്കു നിറഞ്ഞ ബസ്സുകൾ ക്യൂവിൽ കാത്തു നിൽക്കുന്ന ജനങ്ങൾ എന്നിവ പ്രേക്ഷകനെ ശ്വാസംമുട്ടിക്കുന്ന കാഴ്ചകളാണ്. പരസ്യക്കമ്പനിയുടെ ഓഫീസിൽ നിന്നും ലഭിച്ച കോണിയും തോളിലേറ്റി സൈക്കിളിൽ ഏറെ ആയാസത്തോടെ റിച്ചി പോകുന്നു. അയാൾ മാത്രമല്ല കൂട്ടിന് വേറെയുമുണ്ട് ആളു കൾ. നഗരവീഥികളിലെ തിരക്കിനിടയിലൂടെ അയാൾ ഊളിയിടു ന്നു.

ആൾക്കൂട്ടങ്ങളുടെ വിഹ്വലതകളെ സൂചിപ്പിച്ചുകൊണ്ട് തലങ്ങും വിലങ്ങും സൈക്കിളുകൾ, ചിലതിന്റെ സമീപദൃശ്യ ങ്ങൾ. ചിലതിന്റെ വേഗത്തിൽ തിരിയുന്ന ചക്രങ്ങൾ, ചിലത് അരി കിലേക്ക്. മറ്റു ചിലത് അകലേക്ക് പാതയുടെ ഒരരികിൽ നിന്നും റിച്ചി നോക്കുമ്പോൾ അപ്പുറത്ത് തിരക്കില്ല. അവിടെ മരങ്ങൾ വരി വരിയായി നിൽക്കുന്നു. ഇവിടെ സംഗീതം പശ്ചാത്തലത്തിലുണ്ട്. റിച്ചി ഊളിയിട്ട് ആൾക്കൂട്ടത്തിൽ നിന്നും ജീവിത പ്രതീക്ഷകൾ നെയ്തെടുക്കാമെന്നത് അയാളുടെ മനസ്സിന്റെ ആഖ്യാനമായി കാണാം.

പോസ്റ്റർ എങ്ങനെയൊട്ടിക്കണമെന്ന് റിച്ചിയെ പരസ്യക്കമ്പനിയിലെ ജോലിക്കാരൻ പഠിപ്പിക്കുന്നു. ഒരു മാദകനടിയുടെ ചിത്രമുള്ള പര സ്വമാണ്. ഈ സമയത്ത് പശ്ചാത്തലത്തിൽ ഒരു ക്ലാരനറ്റ് സംഗീത മുണരുന്നു. ഭിക്ഷക്കാരായ രണ്ടു കുട്ടികളെ കാണാം. ഒരാളുടെ കയ്യിലെ ക്ലാരിനറ്റിൽ നിന്നാണ് സംഗീതം. അടുത്ത് വരുന്ന കുട്ടിയെ നിർദ്ദയം ചവിട്ടുന്ന പരസ്യക്കമ്പനിത്തൊഴിലാളിയിലൂടെ കമ്പോള വ്യവസ്ഥിതിക്ക് സ്തുതിപാടുന്ന സമൂഹം ദാരിദ്ര്യത്തെ എപ്രകാരമാണ് മെതിച്ചുകൂട്ടുന്നതെന്നു കാണാം. ഈ പശ്ചാത്തല ത്തിൽ ശാന്തമാണ് തെരുവോരം. എന്നാൽ റിച്ചി പരസ്യം പതിക്കുന്ന ഫ്ളോറിഡയിൽ ആൾക്കൂട്ടം വീണ്ടും വില്ലനായി വരുന്നു.

സൈക്കിൾ കള്ളന്മാർ റിച്ചിയുടെ സൈക്കിളിൽ നോട്ടമിടുകയും തന്ത്രപൂർവ്വം മോഷ്ടിക്കുകയും ചെയ്യുന്നു. ആൾക്കൂട്ടം ഈ കളവു കാണുന്നില്ല. കള്ളന്റെ സൈക്കിൾ വേഗത്തെ സഹായി ക്കാനെന്നോണം റിച്ചി ചാടിക്കയറിയ മോട്ടോർകാർ വേഗം കുറ യ്ക്കുന്നു. റിച്ചിയുടെ നേരെ പരിഹസിക്കുന്ന ആൾക്കൂട്ടം. കള്ളന്റെ കൂട്ടാളിയുടെ തന്ത്രത്തിൽ പെട്ട് റിച്ചിയുടെ സൈക്കിൾ നഷ്ടപ്പെ ടുന്നു.

പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെല്ലുന്ന റിച്ചിയുടെ മുന്നിൽ പോലീസ് ഉദ്യോഗസ്ഥൻ നിസ്സാരമായി വെറുമൊരു ക്കിളോ എന്നു ചോദിക്കുമ്പോൾ, അയാളുടെ മനസ്സ് തകർന്നു പോകുന്നു. വേലിതന്നെ വിളവു തിന്നുന്നത് കണ്ട വേദനയിൽ പുറത്തേക്കുവരുന്ന റിച്ചിക്കു മുമ്പിൽ തിരക്കിൽ പുളയുന്ന നഗ രവീഥി. അതേ ആൾക്കൂട്ടം. സാന്ധ്യ ശോഭയുടെ പശ്ചാത്തല ത്തിൽ റിച്ചിയുടെ ദൃശ്യങ്ങൾ വീണ്ടും ഇരുൾ വീണ മനസ്സിനെ കാണിക്കുന്നു. കുട്ടിയോടു നുണ പറഞ്ഞ് സുഹൃത്തിനെ ത്തേടിയെത്തുന്ന റിച്ചി. രാഷ്ട്രീയ നേതാവിന്റെ പ്രസംഗം കേൾക്കുന്ന റിച്ചി, തന്റെ കൂട്ടുകാരന്റെ ഗായകസംഘത്തിന്റെ കഴുത സംഗീതവും, കാതടപ്പിക്കുന്ന രാഷ്ട്രീയനേതാവിന്റെ പൊള്ളയായ പ്രസംഗവും ഒരുപോലെയാണെന്ന് തിരിച്ചറിയുന്നു. സ്നേഹമയിയായ മരിയ ഈ അവസരത്തിൽ റിച്ചിയെത്തേടി വരു ന്നു. കുടുംബസ്നേഹത്തിന്റെ ശീതളച്ഛായ ഈ സന്ദർഭത്തിലുണ്ട്.

റിച്ചിയുടെ മുഖത്തുനിന്നും മരിയ വായിച്ചെടുക്കുന്ന സങ്കടം ഇതിനെയാണ് സൂചിപ്പിക്കുന്നത്. സുഹൃത്തിനോടൊപ്പം സൈക്കി ളന്വേഷിച്ച് അയാൾ പുറപ്പെടുന്ന മുനിസിപ്പാലിറ്റിയുടെ മാലി ന്യനിർമ്മാർജ്ജന വണ്ടിയുടെ ചുമതലയുളള അയാളുടെ സുഹൃത്ത് റിച്ചിക്ക് ആശ്വാസവും പ്രതീക്ഷയും പകരുന്നു. പ്രഭാ തത്തിൽ തെരുവുകൾ വൃത്തിയാക്കുന്നതും പഴയതുപോലെ നഗരം തിരക്കിലേക്ക് വരുന്നതും ആൾക്കൂട്ടം റിച്ചിയ്ക്കു മുൻപിൽ സത്വം മറയ്ക്കുന്നൊരു മറയായി വരുന്നതും കാണുന്നു. തന്റെ ഫിഡെസ് സൈക്കിളിന്റെ ഏതെങ്കിലുമൊരു ഭാഗം ലഭിക്കുമെ ന്നൊരു പ്രതീക്ഷ റിച്ചിയിലുണ്ട്. അതുപോലെ മകൻ ബ്രൂണോ യിലും. പക്ഷേ നേരം ദീർഘിക്കുമ്പോൾ അത് മങ്ങിപ്പോകുന്നു. തന്റെ സുഹൃത്തുക്കളുടെ നിർദ്ദേശങ്ങളൊന്നും ഫലം കാണാതാ വുന്നതിൽ സങ്കടപ്പെട്ടു നിൽക്കുമ്പോൾ സൈക്കിളിന്റെ ഒരു ഫ്രെയിമിൽ ചായം തേച്ചു മറയ്ക്കുന്ന ഒരു വാണിഭക്കാരനുമായി റിച്ചി കയർക്കുന്നുണ്ട്..പാലീസിനെ വിളിച്ച് പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

അയാളെ അധിക്ഷേപിക്കുന്ന വാണിഭ ക്കാരനൊപ്പം ആൾക്കൂട്ടവുമുണ്ട്. പിന്നിൽ ഒരു ജനസമുദ്രം ആർത്തിരമ്പുമ്പോൾ മകനും സുഹൃത്തും കൂട്ടുകാരുമായി ആടി യുലഞ്ഞയാൾ കടന്നുപോകുന്നു. ഇതിനിടയിൽ പെയ്യുന്ന മഴയിൽ നിശ്ചലമാകുന്ന ആൾക്കൂട്ടം. മഴയിൽ നിന്നും രക്ഷപ്പെടാൻ ഓടു മ്പോൾ ബ്രൂണോ വീഴുന്ന രംഗം ഏറെ സ്വാഭാവികമായി തോന്നും. ഇവിടേക്ക് ഓടിവരുന്ന പുരോഹിതന്മാരുടെ അരികു പറ്റിയുള്ള അവരുടെ നിൽപ്പും സംസാരവും ജീവിതക്ലേശത്തിന്റെ പടുകുഴിയിൽ നിൽക്കുന്ന അച്ഛനെ സൂക്ഷിച്ച് നോക്കുന്ന ബ്രൂണോയെ നാം ഇവിടെ കാണുന്നു. അച്ഛന്റെ ആകുലതകളെ അടുത്തറിയുന്നത് ഒരുപക്ഷേ ആ മഴയിൽ ഒറ്റപ്പെട്ടപ്പോഴാകാം.

മഴ മാറുന്നതോടെ അവർ നിന്നിരുന്ന കെട്ടിടത്തിന്റെ ഗേറ്റിനുമു ന്നിൽ മോഷ്ടാവ് ഒരു വൃദ്ധനോടു സംസാരിക്കുന്നതു കാണു ന്നു. അയാളെ കണ്ടപാടെ റിച്ചി അയാൾക്കു പിന്നാലെ ഓടുന്നു. ഇവിടെ ആൾക്കൂട്ടമില്ല. വിജനമായിത്തീരുന്നു നഗരം ആരും സഹായിക്കാനില്ലാതെ നിറയെ കെട്ടിടങ്ങളും വഴികളും ചെറുവ ഴികളും നിറഞ്ഞ് റിച്ചിയെ കുഴയ്ക്കുന്നു. ബ്രൂണോയുടെ മാത്രം സഹായമുണ്ട്. നഗരമൊരു പ്രഹേളികയാകുന്നു. കള്ളനുമായി സംസാരിച്ച വൃദ്ധനെ നോക്കി നടന്നു നടന്ന് ഒരു കെട്ടിടത്തിനു ള്ളിലേക്ക് കടക്കുന്നു. പള്ളിയാണത്. ക്ഷൗരം ചെയ്യാൻ വരിയായി നിൽക്കുന്ന വൃദ്ധരായ മനുഷ്യരാണ് അവിടെ അധികവും മേൽനോട്ടം നടത്തുന്നവരുടെ അന്വേഷണങ്ങൾക്ക് റിച്ചി ചെവി കൊടുക്കുന്നില്ല. ഇവിടെയും ആൾക്കൂട്ടമുണ്ട്. ദാരിദ്ര്യം നിറഞ്ഞ നാട്ടിൽ സൗജന്യമായി ലഭിക്കുന്ന ഭക്ഷണത്തിനായെത്തിയവരാണ വർ. പക്ഷേ ഭക്ഷണം ലഭിക്കണമെങ്കിൽ പള്ളിയിലെ ശുശ്രൂഷക ളിൽ പങ്കെടുക്കണം. വൃദ്ധൻ ഭക്ഷണത്തിനായി പള്ളിയിൽ വന്ന താണ്. റിച്ചി വൃദ്ധനുവേണ്ടിയും റിച്ചിക്കു മുന്നിൽ വൃദ്ധന്റെ ദൃശ്യം മാത്രം. വൃദ്ധനു പിന്നിൽ വലിയൊരു ജനക്കൂട്ടവും.

ഇതിനിടയിൽ പള്ളിയിൽ പാട്ടുപാടുന്നത് പശ്ചാത്തലത്തിൽ കാണാം ആരും പേജിൽ with my soul എന്നും തുടങ്ങുന്ന പാട്ട് ഒരു തര ത്തിൽ വിരോധാഭാസം പോലെ തോന്നിയേക്കാം. തമ്മിൽ തമ്മിലുള്ള സംസാരത്തിൽ നിന്ന് ഉച്ചയ്ക്ക് പാസ്തയും ഉരുളക്കിഴങ്ങു കറി യുമാണെന്നറിയുന്നു.

‘ദാരിദ്വാർത്തിയോളം വരില്ലൊരാർത്തിയും എന്ന കവി വാക്യത്തെ ഈ രംഗങ്ങൾ ശരിവയ്ക്കുന്നു. വൃദ്ധനെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും മോഷ്ടാവ് Via della-യിലെ 15-ാം നമ്പർ അപ്പാർട്ടുമെന്റിലാണെന്നു മനസ്സിലാക്കി. എന്നാൽ അയാളെ കുട്ടിക്കൊണ്ടു പോകാനുള്ള ശ്രമം പരാജയപ്പെട്ടു. ഇട യ്ക്കുവെച്ച് വൃദ്ധൻ ഒളിച്ചുകടന്നു. ഊണു കഴിക്കണമെന്നയാൾ നുണ പറഞ്ഞു. ഭക്തർ പുറത്തുപോകാതിരിക്കാൻ അടച്ചു പൂട്ടിയ പള്ളിയിൽ നിന്നും റിച്ചി പിൻവാതിലിലൂടെ പള്ളി ഭാരവാഹികളുടെ ജല്പനങ്ങൾക്കിടയിൽ കടന്നുവരുമ്പോൾ, പിൻവാതിലിനോടു ചേർന്ന മുറിയിൽ കൂട്ടിയിട്ട രൂപങ്ങൾ കണ്ട് ബ്രൂണോ ഒരു നിമിഷ ത്തേക്ക് അതിശയിക്കുന്നുണ്ട്. വിലയില്ലാതെ ആർക്കും വേണ്ടാത്ത വരായിക്കിടക്കുന്ന വിശുദ്ധ രൂപങ്ങൾ.

നിരാശനായി അച്ഛനു പിന്നാലെ കൂടെ നടക്കുന്ന ബ്രൂണോ റിച്ചി യോട് അയാളെ ഊണുകഴിക്കാൻ വിട്ടതുകൊണ്ടല്ലേ അയാൾ പോയ തെന്ന ചോദ്യം റിച്ചിയെ ചൊടിപ്പിക്കുന്നു. ബ്രൂണോക്ക് ചെകിട്ടത്ത് തന്നെ അടി കിട്ടി. ബ്രൂണോ കരഞ്ഞു. അവർ പിണങ്ങി പാതയുടെ രണ്ടുവശങ്ങളിലായി നടന്നു. വൃദ്ധൻ പുഴ കടന്നുപോയി എന്നു ചിന്തിച്ച് അയാൾ പുഴവക്കിൽ തിരയാൻ ഒരുമ്പെട്ടു. ബ്രൂണോയോട് പാലത്തിൽ കാത്തു നിൽക്കാൻ പറഞ്ഞ് പുഴവക്കത്തു നിൽക്കു മ്പോൾ ആരോ പുഴയിൽ വീണെന്ന ആരവം അയാൾ കേൾക്കു ന്നു. പാലത്തിനരികെ കാത്തുനിൽക്കുന്ന മകനെപ്പറ്റി ആകുലനായി റിച്ചി ഓടിവരുന്നു. മകൻ വെളളത്തിൽ വീണുപോയെന്ന ആശങ്ക യിൽ വരുമ്പോൾ പാലത്തിനരികിലെ പടി ചവിട്ടിക്കയറി വരുന്ന ബ്രൂണോയെ കാണുന്നു. കുടുംബസ്നേഹിയായ വാത്സല്യനിധി യായ റിച്ചി മകനെയും കൂട്ടി ഹോട്ടലിലേക്കു പോകുന്നു.

തെരു വിൽ ഫുട്ബോൾ ക്ലബ്ബുകൾക്ക് ജയ് വിളിച്ചു പോകുന്ന ആരാധ കർ നിറഞ്ഞ ട്രക്കുകൾ കാണുന്നു. ഹോട്ടലിൽ അച്ഛനും മകനും ഭക്ഷണത്തിനിരിക്കുന്നു. തൊട്ടപ്പുറത്തൊരു ധനിക കുടുംബം ഭക്ഷണം കഴിക്കുന്നു. അവരിൽ ബ്രൂണോയുടെ സമപ്രായക്കാര നായൊരു കുട്ടിയുണ്ട്. അവൻ കഴിക്കുന്ന അതേ ഭക്ഷണം റിച്ചി ബ്രൂണോയ്ക്കുവേണ്ടി ഓർഡർ ചെയ്യുന്നു. മോസറെല്ല സാന്റ് വിച്ച് കഴിക്കുമ്പോഴുള്ള ബ്രൂണോയുടെ അപരിചതത്വം അത്തരം ഭക്ഷ ണപദാർത്ഥങ്ങൾ അവനു ശീലമില്ലെന്നും, അവന്റെ നിസ്വമായ പ്രക തത്തെക്കുറിച്ചും പ്രേക്ഷകനു ബോധ്യപ്പെടും. ഈ ഭോജനശാലയിലെ ഗായകരുടെ സാന്നിദ്ധ്യം സാധാരണക്കാർക്ക് അന്യമായ വിനോദത്തെ സൂചിപ്പിക്കുന്നു.

ഹോട്ടലിലെ ഭക്ഷണവും കഴിഞ്ഞ് ഇനിയെന്തു ചെയ്യുമെന്ന ചിന്ത യിൽ പുറത്തു നിൽക്കുന്ന റിച്ചി ദർശനക്കാരിയുടെ അരികി ലേക്കു പോകാനുറയ്ക്കുന്നു. അവിടെ ആൾക്കൂട്ടങ്ങൾക്കിട യിൽ ദർശനക്കാരിയുടെ അരുളപ്പാടുകളും പണത്തോടുള്ള ആസക്തിയും വ്യക്തമാകുന്നു. ക്യൂ തെറ്റിച്ച് മുന്നോട്ടു കയറാൻ ബ്രൂണോ കാണിക്കുന്ന മിടുക്ക് ആരെയും രസിപ്പിക്കും. ഇപ്പോൾ കിട്ടിയാൽ കിട്ടും അല്ലെങ്കിൽ നോക്കേണ്ടെന്ന ദർശനക്കാരിയുടെ അരുൾകേട്ട് റിച്ചി വിഷണ്ണനാകുന്നു. പിന്നീട് പുറത്തിറങ്ങി അപ്പാർട്ടുമെന്റുകൾക്കിടയിലൂടെ നടക്കുമ്പോൾ പാതകൾ വിജനമാണ്.

പെട്ടെന്ന് മോഷ്ടാവ് റിച്ചിയുടെ മുന്നിൽ വന്നുപെടുന്നു. അയാൾ ഓടി വേശ്വാലയത്തിലേക്ക് ഓടിക്കയറുന്നു. പിന്നാലെ റിച്ചിയും . സമയം കഴിഞ്ഞെന്നും പുറത്തുപോകണമെന്നുമുള്ള നിർദ്ദേശ ങ്ങളെ റിച്ചി വകവെയ്ക്കുന്നില്ല. പലമുറികളിലും നോക്കി അവ സാനം മോഷ്ടാവിനെ പിടികൂടി പുറത്തേക്കു കൊണ്ടുവന്നു. ആൾക്കൂട്ടം വലുതാകാൻ തുടങ്ങി. മോഷ്ടാവിന്റെ അമ്മ ഇടപെട്ടു. കളവിന് കൂട്ടുനിന്നവനും വന്നു. ആൾക്കൂട്ടം റിച്ചിക്കെതിരായി. എല്ലാവരും റിച്ചിക്കെതിരെ വാളോങ്ങുന്നതിനിടയിൽ ബ്രൂണോ പോലീസിനെ വിളിച്ചുകൊണ്ടുവന്നു. ഇവിടെ ആൾക്കൂട്ടം റിച്ചിക്കു മുന്നിൽ കള്ളനെ സംരക്ഷിക്കാനായി വരുന്നു. കള്ളന്റെ മോഹാ ലസ്യപ്പെട്ട അവസ്ഥയ്ക്ക് റിച്ചിയാണ് കാരണമെന്നും അവർ ആരോ പിക്കുന്നു. പോലീസ് റിച്ചിയെയും കൂട്ടി കള്ളന്റെ വീട് പരിശോധി ക്കുന്നതിനായി പുറപ്പെടുന്നു. അവിടെ നിന്നും സൈക്കിളോ അതിന്റെ ഭാഗങ്ങളോ കണ്ടെടുക്കാനായില്ല.

പോലീസും നിസ്സഹാ യനാകുന്നു. അധിക്ഷേപങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങി ബ്രൂണോയും റിച്ചിയും ആൾക്കൂട്ടത്തിൽ നിന്നും പുറത്ത് ഫുട്ബോൾ സ്റ്റേഡിയത്തിനരികിലെത്തുന്നു. ആരവങ്ങൾ മുറു കുന്നു. റിച്ചിയുടെ മാനസിക സംഘർഷം നിരത്തി അനേകം സൈക്കിളുകൾ മുന്നിലൂടെ വേഗത്തിൽ പായുന്നു. കറങ്ങുന്ന ചക്രങ്ങൾ, ഇതെല്ലാം റിച്ചിയുടെ മനോനിലയെ സൂചിപ്പിക്കുന്നു. കപടലോകത്തിൽ താൻ മാത്രം ആത്മാവും ഹൃദയവുമായി നട ന്നാൽ അധിക്ഷേപിക്കപ്പെടുമെന്ന് റിച്ചിക്കു തോന്നിത്തുടങ്ങി. തെരു വോരത്ത് ഒറ്റയ്ക്കു വച്ച സൈക്കിളിൽ അയാൾ നോട്ടമിട്ടു. ഒരു ദുർബ്ബല നിമിഷത്തിൽ ബ്രൂണോയെ ബസ്സിൽ പോകാൻ നിർബ ന്ധിച്ച് അല്പസമയത്തിനുള്ളിൽ അയാൾ സൈക്കിളെടുത്ത് പാഞ്ഞു. ആൾക്കൂട്ടം അയാൾക്കു പിന്നാലെ പാഞ്ഞു.

റിച്ചിയേൽക്കുന്ന ദുരന്തം അയാളുടെ സൈക്കിൾ മോഷ്ടിക്കപ്പെ ട്ടപ്പോൾ ആരും സഹായിക്കാനില്ലാതായി. അയാൾ മോഷ്ടിച്ച പ്പോൾ ആൾക്കൂട്ടം അയാൾക്കു നേരെ ഒന്നടങ്കം തിരിഞ്ഞു. തന്റെ അച്ഛൻ സൈക്കിളുമായി പിടിക്കപ്പെട്ടതുകണ്ട് ബ്രൂണോ അച്ഛ നോടു ചേർന്ന് ആൾക്കൂട്ടത്തോടും യാചന ചെയ്യുന്നു. അഭിമാനം തകർന്നവനായി, എല്ലാം നഷ്ടപ്പെട്ടവനായി റിച്ചി തന്റെ വീടിന്റെ സ്വാസ്ഥ്യത്തിലേക്ക് തിരിക്കുന്നു. അയാൾക്കരികിലൂടെ സൈക്കി ളുകൾ പായുന്നു. തിക്കിക്കയറുന്ന ബസ്സുകൾ അയാളുടെ മന സ്സിന്റെ അവസ്ഥയെ കാണിക്കുന്നു. വേഗമാർന്ന തെരുവിന്നരി കിലൂടെ പുതിയൊരു നാളെയെ വരവേൽക്കാമെന്ന ചിന്തയോടെ അവർ നീങ്ങുന്നു.

ഈ സിനിമയിൽ ആൾക്കൂട്ടം മൂല്യശോഷണം വന്ന ഒരു സമൂഹ ത്തിന്റെ സ്വഭാവവൈചിത്ര്യങ്ങൾ പ്രദർശിപ്പിക്കുന്നു. സ്റ്റേറ്റ് അതിന്റെ അധികാരത്തെ സമൂഹത്തിന്റെ സംരക്ഷണത്തിനുപ യോഗിക്കാതെ വരുമ്പോൾ നിയമവാഴ്ച അലങ്കോലപ്പെടുന്നു. മോഷണം സാമ്പത്തികത്തട്ടിപ്പുകൾ (മതത്തിന്റെ പേരിൽ നടക്കു ന്നതാണെങ്കിലും) കൈക്കൂലി എല്ലാം പെരുകുന്ന സമൂഹം. റിച്ചി യെപ്പോലുള്ളവർ കുടുംബത്തിന്റെ ഭദ്രതയ്ക്കു വേണ്ടി നില നിൽക്കുന്നു. ഉത്തമനായൊരു കുടുംബ നാഥനാവാൻ അയാൾക്കു കഴിയുന്നു.

മനുഷ്യമനസ്സിന്റെ ഒരു പ്രതീകമായി സൈക്കിൾ ഈ ചലച്ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. തന്റെ തോളിൽ സുരക്ഷിതമാക്കുന്ന സൈക്കിൾ പോലെത്തന്നെയാണ് റിച്ചിയുടെ മനസ്സും. പട്ടണ ത്തിന്റെ കാപട്യങ്ങൾക്കിടയിൽ മാദകനടിയുടെ ചിത്രമൊട്ടിക്കുമ്പോ ഴാണ് അയാൾക്കത് നഷ്ടപ്പെടുന്നത്. ആൾക്കൂട്ടത്തിന്റെ അപഹാ സ്വതയെയും രൗദ്രമായ ഭാവത്തെയും ഇതേ സൈക്കിളുകൾ ഓർമ്മ പ്പെടുത്തുന്നു. അസ്വസ്ഥമാവുന്ന സമൂഹമനസ്സ് പലപ്പോഴും തലങ്ങും വിലങ്ങുമായി പായുന്ന സൈക്കിളുകളിലൂടെ ഡിസിക്ക ഓർമ്മപ്പെടുത്തുന്നു.

Kerala Plus One Malayalam Board Model Paper 2023 with Answers

Question 27.
ജന്മവാസനകൾ മനുഷ്യസ്വഭാവത്തെ എങ്ങനെയെല്ലാം നയിക്കു ന്നുവെന്നതിന്റെ തെളിവാണ് ‘വാസനാവികൃതി’ യിലെ ഇക്കണ്ട കുറുപ്പിന്റെ ജീവിതം. കഥാസന്ദർഭങ്ങളെ മുൻനിർത്തി ചർച്ച ചെയ്യുക.
Answer:
രാജശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നായകൻ തനിക്കുപറ്റിയ അമ ളിയെക്കുറിച്ച് പറയുന്ന മട്ടിലാണ് വാസനാവികൃതി അവതരിപ്പി ച്ചിരിക്കുന്നത്. മാനസാന്തരം വന്ന കള്ളൻ പാപമോചനത്തിനായി കാശിക്കു പോകുകയാണെന്ന് ഹാസ്വരൂപത്തിൽ പറഞ്ഞുവെക്കു ന്നുണ്ട്. എന്നാൽ ആദ്യകാല കഥകിൽ മിക്കതിലും കാണുന്നതു പോലെ തനിക്കു പറ്റിയ അബദ്ധത്തെക്കുറിച്ചു പറയുന്ന കേവ ലാഖ്യാനമല്ല വാസനാവികൃതി. സ്വയം കഥാപാത്രമായി നിന്നു കൊണ്ട് കഥ പറയുന്നതിന്റെ കയ്യടക്കം ഇക്കണ്ടക്കുറിഷ് എന്ന കഥാപാത്രത്തിന് പൂർണത നൽകുന്നു. ആ കഥാപാത്രത്തിൽ സ്വാഭാവസവിശേഷതകളും നർമ്മമൂറുന്ന വിവരണവുമാണ് ഈ കഥയെ വ്യത്യസ്തമാക്കുന്നത്.

മോഷണകലയിലെ തന്റെ പാരമ്പര്യമഹിമയെ കുറിച്ച് ാധാ നാ രായണീയം എന്ന ശൈലി ഉപയോഗിച്ച് സറ്റയറിക്കാലായാണ് ഇക്കണ്ടക്കുറുപ്പ് വിശദീകരിക്കുന്നത്. അഞ്ചെട്ട് സർഗ്ഗം കാവ്യം ഭംഗിയായി പഠിച്ച മിടുക്കനായിട്ടു ചെറുപ്പത്തിലെ കോണം കട്ടും പ്രഹരം വാങ്ങിയും തന്റെ വാസനാബലത്തിൽ പെട്ടുപോയവ നാണ് അയാൾ. സ്വന്തം ജീവിതത്തെ, തെറ്റുകളെ വിഡ്ഢി ത്തെ നർമ്മം കലർത്തി നോക്കിക്കാണാനുള്ള കഴിവാണ്. കള്ള നായിട്ടും ആ കഥാപാത്രത്തോട് വായനക്കാരന് അനുപാതം തോന്നാൻ കാരണം. കൊലപാതകത്തെപ്പോലും ഹാസ്യാത്മക മായി ആഖ്വാനം ചെയ്യുന്നതിലൂടെ അയാൾ ആ തെറ്റുകൾക്ക് ലാഘവത്വം വരുത്തുന്നു. അയാളുടെ സ്വന്തം കളിയാക്കലിൽ ആത്മനിന്ദയോടൊപ്പം സ്വയം നവീകരിക്കലുമുണ്ട്. അങ്ങനെ മന ശ്ശാസ്ത്രപരമായി ജന്മവാസനകളായ കാടത്തത്തെയും ആ ജീവി തത്തെയും കുറ്റവാസനയെയും മോഷണവാസനയെയുമെല്ലാം അതിജീവിച്ച് ആദ്ധ്യാത്മിക ചിന്തയിലൂടെ ഉയരുന്ന കഥാപാത്ര മായിട്ടും ജീവിതത്തെ ഉടനീളം ഹാസ്യത്മകമായി ലാഘവത്വ ത്തോടെ സമീപിക്കുന്ന ഒരു രസികനായും ഇക്കണ്ടക്കുറുപ്പിനെ നമുക്ക് വിലയിരുത്താം.

Kerala Plus One Malayalam Question Paper March 2018 with Answers

Teachers recommend solving Kerala Syllabus Plus One Malayalam Previous Year Question Papers and Answers Pdf March 2018 to improve time management during exams.

Kerala Plus One Malayalam Previous Year Question Paper March 2018

Time: 2½ Hours
Total Score: 80 Marks

1 മുതൽ 7 വരെയുള്ള ഏതെങ്കിലും 6 ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. ഓരോന്നിനും 2 സ്കോർ വീതം. (സ്കോർസ് : 6 × 2 = 12)

Question 1.
പിള്ളേരെ നുള്ളിനാനെന്നങ്ങു ചൊല്ലീട്ടു
പീലി കൊണ്ടെന്നെയടിച്ചാളമമ
കേണുകൊണ്ടന്നു വഴക്കായിപ്പോയിഞ്ഞാ-
നൂണിന്നു വാരാതെ നിന്ന നേരം
തെണ്ടമായെന്നതിന്നെന്നു നീ നൽകിന
കണ്ടിക്കാല മറക്കൊല്ലാതെ – ഈ വരികളിൽ കാണാവുന്ന, കൃഷ്ണഗാഥയുടെ രണ്ടു സവിശേഷതകൾ തെരഞ്ഞെടുത്തെഴു തുക.
• മയവും ലയവുമുള്ള കാവ്യഭാഷ
• അലങ്കാരഭംഗി
• ഇന്നു പ്രചാരത്തിലില്ലാത്ത പദങ്ങളുടെ സാന്നിദ്ധ്യം
• ഈശ്വരഭക്തി
Answer:
• മയവും ലയവുമുള്ള കാവ്യഭാഷ
• ഇന്നു പ്രചാരത്തിലില്ലാത്ത പദങ്ങളുടെ സാന്നിദ്ധ്യം

Question 2.
‘അർഹിക്കുന്ന ആദരം കിട്ടാത്ത യജമാനന്റെ ഈർഷ്യയോടെ അയാൾ ചോദിച്ചു’ – ഓർമയുടെ ഞരമ്പിലെ ഈ വാക്യത്തിൽ നിന്ന് പെൺകുട്ടിയുടെ ദാമ്പത്യത്തെ കുറിച്ച് ലഭിക്കുന്ന സൂചന യെന്ത്? ഒറ്റവാക്വത്തിൽ പ്രസ്താവിക്കുക.
Answer:
പുരുഷാധിപത്യത്തിലധിഷ്ഠിതമായ ദാമ്പത്യബന്ധം

Question 3.
‘ആൾക്കൂട്ടം സൈക്കിൾ മോഷ്ടാക്കളിലെ ഒരു പ്രധാന കഥാപാ തമാണ്’ – ഈ പ്രസ്താവനയെ സാധൂകരിക്കുന്ന രണ്ടു ദൃശ്യ ങ്ങൾ കണ്ടെത്തിയെഴുതുക.
Answer:
കള്ളന്റെ പിന്നിൽ കാവലായി നിൽക്കുന്ന ആൾക്കൂട്ടം, എംപ്ലോ യ്മെന്റ് ഉദ്യോഗസ്ഥൻ, പേരുവിളിക്കുമ്പോൾ ഊഴവും കാത്തു നിൽക്കുന്ന ആൾക്കൂട്ടം.

Question 4.
‘സന്ദർശനം’ എന്ന കവിതയിൽ പ്രണയത്തിന്റെ മനോഹാരിത ആവിഷ്കരിക്കുന്ന രണ്ടു പ്രയോഗങ്ങൾ കണ്ടെത്തുക.
• പൊൻ ചെമ്പകം പൂത്ത കരൾ
• കറപിടിച്ച ചുണ്ടിൽ തുളുമ്പാത്ത കവിത
• കൃഷ്ണ കാന്തങ്ങൾ തൻ കിരണമേറ്റ് ചില്ലകൾ പൂത്തു
• രാത്രിതൻ നിഴലുകൾ നമ്മൾ
Answer:
• പൊൻചെമ്പകം പൂത്ത കരൾ
• കൃഷ്ണകാന്തങ്ങൾ തൻ കിരണമേറ്റ് ചില്ലകൾ പൂത്തു.

Question 5.
‘കൈപ്പാട്’ എന്ന ചലച്ചിത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററിൽ ചേർക്കാവുന്ന രണ്ടു പ്രസ്താവനകൾ എഴുതുക.
• ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വസുധ പുരസ്കാരം നേടി.
• ……………………………
• ……………………………
Answer:
• 2010 – ലെ സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ പുര സ്ക്കാരം നേടിയ മലയാളം ഡോക്യുമെന്ററി.
• പ്രാദേശികമായ ഒരു ആവാസ വ്യവസ്ഥയുടെ സൂക്ഷ്മമായ ചിത്രീകരണം.

Kerala Plus One Malayalam Question Paper March 2018 with Answers

Question 6.
‘മുഹ്യിദ്ദീൻ മാല’ എന്ന കൃതിക്ക് യോജിക്കുന്ന രണ്ടു വിശേഷ ണങ്ങൾ എഴുതുക.
• അറബി മലയാള സാഹിത്യത്തിലെ പ്രഥമ കൃതി എന്നറിയപ്പെ ടുന്നു.
• പ്രാദേശികമായ പ്രമേയത്തെ അവതരിപ്പിക്കുന്നു.
• ദുർഗ്രഹമായ ഭാഷാശൈലിയാണ്.
• ഒരു സുഫി ശ്രേഷ്ഠന്റെ അപദാനങ്ങൾ വാഴ്ത്തുന്നു.
Answer:
• അറബിമലയാള സാഹിത്വത്തിലെ പ്രഥമകൃതി എന്നറിയപ്പെ ടുന്നു.
• ഒരു സൂഫി ശ്രേഷ്ഠന്റെ അപദാനങ്ങൾ വാഴ്ത്തുന്നു.

Question 7.
‘ഉയിരിൻ’ കൊലക്കുടുക്കാക്കാവും കയറിനെ – യുഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം’ – ഈ വരിക ളിലെ കാഴ്ചപ്പാട് എന്ത്?
• ജീവിത ദു:ഖത്തെ മറികടക്കാമെന്ന വിശ്വാസം
• ജീവിതത്തോടുള്ള മടുപ്പ്
• ജീവിതത്തിന് മൂല്യമില്ലെന്ന വിശ്വാസം
• ജീവിതത്തോടുള്ള നിസംഗത
Answer:
• ജീവിതദു:ഖത്തെ മറികടക്കാമെന്ന വിശ്വാസം.

8 മുതൽ 15 വരെയുള്ളവയിൽ ഏതെങ്കിലും 7 ചോദ്യങ്ങൾക്ക് നാലോ അഞ്ചോ വാക്യത്തിൽ ഉത്തരമെഴുതുക. ഓരോന്നിനും 4 സ്കോർ വീതം. (7 × 4 = 28)

Question 8.
‘റോഡിനു മധ്യേ പിടിപ്പിച്ചിരിക്കുന്ന വർണച്ചെടികൾക്കു പകരം നാട്ടുവൃക്ഷങ്ങളായിരുന്നു വേണ്ടിയിരുന്നത്’. – എൻ.എ. നസീ റിന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ? പ്രതികരണ ക്കുറിപ്പ് തയ്യാറാക്കുക.
Answer:
തീർച്ചയായും യോജിക്കുന്നുണ്ട്. പണ്ടത്തെ ഭരണാധികാരികളെ ക്കുറിച്ച് പഠിക്കുന്ന ചരിത്രത്തിന്റെ ഏടുകളിൽ മാത്രമാണ് തെരു വോരങ്ങളിൽ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന രീതികൾ അവശേഷിക്കുന്നത്. ആധുനിക മനുഷ്യന് നിറങ്ങളും വ്യത്യസ്ത മാർന്ന രൂപങ്ങളും മാത്രം മതി. ഗുണം വേണ്ട. നാട്ടുവൃക്ഷങ്ങൾ തണൽ മാത്രമല്ല തന്നിരുന്നത്. അവ വിശപ്പുമാറ്റാനും ഉതകിയി രുന്നു. പ്രകൃതിയുടെ വരദാനങ്ങൾ തന്നെയാണവ. പിഴുതെറി യപ്പെടുന്ന വൃക്ഷങ്ങളുടേയും അറുത്തെറിയപ്പെടുന്ന വേരുക ളുടേയും ശവപ്പറമ്പായി മാറുന്ന നമ്മുടെ നാട്ടിൽ പുതിയ കാഴ്ച പാടുകൾ ഉണ്ടാവേണ്ടിയിരിക്കുന്നു. മണ്ണിലേക്കിറങ്ങിയുള്ള ഒരു മാറ്റത്തിന് നാം തുടക്കം കുറിക്കേണ്ടിയിരിക്കുന്നു.

Question 9.
‘അപ്പുവും മധുവും ഇവരോട് ചേരാതിരിക്കുവാൻ വേണ്ടി എത്ര ശ്രമപ്പെട്ടാണ് നാട്ടിലേക്ക് അയച്ചതെന്ന് അവരോർത്തു’ – ഈ വാക്യത്തിലൂടെ തങ്കം നായർ എന്ന കഥാപാത്രത്തിന്റെ മനോ ഭാവം എഴുത്തുകാരി ആവിഷ്കരിക്കുന്നത് എങ്ങനെ? വ്യക്തമാ ക്കുക?
Answer:
തങ്കത്തിന്റെ മക്കളാണ് അപ്പുവും മനുവും. ബ്രിട്ടീഷിന്ത്യയിൽ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് തങ്കത്തിന്റെ ഭർത്താവ്. സ്വാതന്ത്ര്യ സമരങ്ങളോട് ഇന്ത്യക്കാരി എന്ന നിലയിൽ ഒരനുകൂല വികാരം ഉണ്ടായിരുന്നെങ്കിലും ജീവിതത്തിന്റെ സുഖസൗക ര്യങ്ങളിൽ നാടിന്റെ നിലവിളികൾ അവർ കേട്ടില്ല. അപ്പുവിനേയും മനുവിനേയും തന്റെ നാട്ടിലേക്ക് തങ്കം അയക്കുന്നത് കുട്ടി കൾക്കിടയിൽ രൂപപ്പെട്ട സ്വാതന്ത്ര്വസമരത്തിനു വേണ്ടിയുള്ള വിപ്ല വസംഘത്തിൽ അവർ പെടരുതെന്ന് കരുതിയതുകൊണ്ടാണ്. അവിടെ അവർ സ്വാർത്ഥ യായി. സ്വന്തം സുഖം സ്വന്തം കുടുംബം എന്നിവ മാത്രമാണ് അവരുടെ കരുതലിലുണ്ടായിരു ന്നത്. സമരങ്ങൾ അപകടകരമാണെന്ന് തങ്കം കരുതി. ജീവിതദു രിതങ്ങൾ അവർ അനുഭവിച്ചിട്ടില്ല. സ്വന്തം കുടുംബത്തിന്റെ അക ചുമരുകളിൽ നിന്നും സ്വതന്ത്രയാകുന്നില്ല തങ്കം ഒരിക്കലും. സഹ ജീവികളുടെ വേദനകൾ അവർ കാണുന്നില്ല.

Question 10.
‘കായലരികത്ത്’ എന്ന ചലച്ചിത്രഗാനം പുതിയ കാലത്തെ ചല ചിത്രഗാനങ്ങളിൽ നിന്ന് എങ്ങനെയൊക്കെ വ്യത്യസ്തമായിരി ക്കുന്നു? നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
‘കായലരികത്ത്’ എന്ന സിനിമാപാട്ട് ഒരു മാപ്പിളപ്പാട്ടാണ്. ഈ ഗാനത്തിന് സംഗീതം നൽകിയ രാഘവൻ മാസ്റ്റർ തന്നെയാണ് ഇത് പാടിയതും.

ഈ പാട്ടിൽ മൊയ്തു എന്നൊരു മീൻപിടുത്തക്കാരൻ പാട്ടു പാടി ഒരു ചായക്കടയിൽ ഇരിക്കുന്നതാണ് കാണിക്കുന്നത്. ഈ പാട്ടിന് സിനിമയുമായി പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ല. പാട്ടിൽ വരുന്ന വിഷയമാണ് പാട്ടിന്റെ ദൃശ്യങ്ങളിൽ അഭിനയിച്ചു കാണിക്കുന്നത്. ആ വിഷയത്തിന് സിനിമയുമായി ബന്ധമില്ല.

ഈ പാട്ടിൽ മൊയ്തു മീൻവല നന്നാക്കുന്നതാണ് കാണി ക്കുന്നത്. അയാൾ ചായക്കടയിൽ ഇരുന്ന് വല നന്നാക്കിക്കൊ ണ്ടാണ്. പാടുന്നത്.

പാട്ട് കേട്ട് ആസ്വദിക്കുന്ന ചായക്കടയിലുള്ളവരെ കാണിക്കുന്നുണ്ട്. സപ്ലയർ വെള്ളമുണ്ടും ബനിയനും ആണ് ധരിച്ചിരിക്കുന്നത്. ചായ അടിക്കുന്ന ആൾ പാട്ട് കേട്ട് രസിച്ച് ഒരു ചില്ല് ഗ്ലാസ്സിലെ ചായയിൽ ടീസ്പൂണും ഇട്ട് പാട്ടിനൊപ്പം ഇളക്കുന്നുണ്ട്.

പാട്ട് കേട്ട് രണ്ട് സ്ത്രീകൾ ചായക്കടക്കു മുമ്പിലേക്ക് വരുന്നുണ്ട്. അവർ പാട്ടു പാടുന്ന മൊയ്തുവിനെ കണ്ട് കടാക്ഷിച്ച് അഭിനയി ക്കുന്നുണ്ട്. ആദ്യം വരുന്നവർ ഒരു മുസ്ലിം സ്ത്രീയാണ്. അവൾ ഒരു കുടം ഒക്കത്തു വച്ചിട്ടുണ്ട്. പാട്ടിൽ ഒക്കത്തു കുടവുമായി വരുന്ന സ്ത്രീയെക്കുറിച്ച് പറയുന്നുണ്ട്. രണ്ടാമത്തെ സ്ത്രീ മുസ്ലിം അല്ല.

ഈ പാട്ടിൽ പഴയകാല സിനിമകളുടെ സ്വഭാവ സവിശേഷതകൾ കാണുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമായത് ഇതാണ് പഴയ സിനിമകളിൽ ചില പാട്ടുകൾ സിനിമയുമായി ബന്ധം കാണാത്തവ യായിരിക്കാം. നീലിയുടെ കുട്ടിയെ പോസ്റ്റുമേൻ പരിപാലിക്കുന്നത് മാസ്റ്റർ കണ്ടതിനു തൊട്ടു പിറകെയാണ് ‘കായലരികത്ത്’ എന്ന ഗാനം ‘നീലക്കുയിൽ’ സിനിമയിൽ കടന്നു വരുന്നത് പോസ്റ്റ്മോനെ അച്ഛൻ എന്ന് വിളിച്ച് കുട്ടി കൊഞ്ചുന്നതിനു ശേഷമാണ് പാട്ട് വരുന്നത്. പ്രണയംകൊണ്ട് സ്ത്രീകൾ പുരുഷനെ തടവിലാക്കു ന്നതാണ് ഈ പാട്ടിന്റെ വിഷയം. ഈ വിഷയത്തിന് സിനിമയുമായി ആശയപരമായ ബന്ധം ഉണ്ട്. പാട്ടിനു മുമ്പുള്ള മുകളിൽ പറഞ്ഞ ദൃശ്വവുമായി ബന്ധമില്ല.

പഴയകാല സിനിമകളുടെ മറ്റൊരു സ്വഭാവം കാണുന്നുണ്ട്. പഴയ സിനിമകളിൽ പാട്ട് അഭിനയിച്ചാണ് ദൃശങ്ങൾ ഷൂട്ട് ചെയ്യുന്നത്. പാട്ടിലെ വരികളിലെ ആശയം അഭിനയിക്കുന്നു. “കുടവുമായി പുഴക്കടവിൽ വന്നെന്നെ” എന്ന വരികൾ പാടുമ്പോൾ ഒരു മുസ്ലിം സതി ഒക്കത്ത് കുടവുമായി വരുന്ന സീൻ കാണാം. പഴയ സിനിമകളിൽ ഈ പ്രവണത പ്രേംനസീർ – ഷീല ജോഡികളുടെ അഭിനയത്തിൽ ഉള്ളവയാണ്.

Kerala Plus One Malayalam Question Paper March 2018 with Answers

Question 11.
“ശസ്ത്രക്രിയയിലെ അമ്മ പൊയ്പ്പോയ കാലത്തെ വീണ്ടും സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്.” – ഈ അഭിപ്രായത്തെ ശരിവെ ക്കുന്ന രണ്ട് സന്ദർഭങ്ങൾ കഥയിൽ നിന്ന് കണ്ടെത്തിയെഴുതുക.
Answer:
ശസ്ത്രക്രിയ എന്ന കഥയിൽ ഗർഭാശയ ശസ്ത്രക്രിയ തീരുമാ നിച്ചതോടുകൂടി അമ്മയുടെ മനസ്സിൽ ഉണ്ടാവുന്ന മാറ്റങ്ങളെയാണ് കെ.പി. രാമനുണ്ണി അവതരിപ്പിക്കുന്നത്. മകനെ കാണുന്നമാത്ര യിൽ അമ്മയുടെ ഇമകൾ നിർന്നിമേഷമാകുന്നു. മുടിനരച്ച വയ സ്സൻ മകനെ തൊട്ടും പിടിച്ചും പുറകേ നടക്കുന്ന അമ്മ പഴയ കാലത്തെ പുനസൃഷ്ടിക്കുകയാണ്. ഓപ്പറേഷന്റെ ദിവസം അടു കുന്തോറും അമ്മ കൂടുതൽ തരളിതയാവുന്നു. മകനല്ലാതെ വേറാരും അമ്മയുടെ ലോകത്തില്ലാതായി. കുളികഴിഞ്ഞുവരുന്ന മകനോട് ‘തലയിൽ വെള്ളം നല്ലോണം പോയിട്ടില്ല. ഇങ്ങോട്ടു കാണിച്ചോ ഞാൻ തോർത്തിതരാം’ എന്നു പറയുന്ന അമ്മ മകന്റെ തലയിൽ രാസ്നാതിപ്പൊടി തിരുമ്മിക്കൊടുത്തും രാത്രിയിൽ അരികത്തു കിടക്കുന്ന മകന്റെ തലമുടിയിൽ ശുഷ്ക്കമായ വിര ലുകൾ ഓടിച്ചും പഴയ കാലത്തെ പുന സൃഷ്ടിക്കുന്നു. അമ്മയുടെ മനസ്സിൽ മകൻ കൊച്ചുകുട്ടിയായി മാറുകയാണ്.

Question 12.
‘ഇല്ല. ഒന്നും ശരിക്കറിഞ്ഞുകൂടായിരുന്നു. അജ്ഞത, കാര്യമായി ഒന്നും അറിഞ്ഞില്ല’ – ‘അനർഘനിമിഷത്തിലെ ഈ വാക്യത്തി ലൂടെ ബഷീർ അവതരിപ്പിക്കുന്ന ആശയമെന്ത് ? നിഗമനങ്ങൾ അവതരിപ്പിക്കുക.
Answer:
‘അനർഘ നിമിഷം’ – ബഷീറിന്റെ സാഹിത്വസപര്യയിൽ വേറിട്ടു നിൽക്കുന്നു. ജീവിതത്തിന്റെ താളം ചിലപ്പോഴൊക്കെ നിലച്ചുപോ കാവുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. എപ്പോഴും വെളിപ്പെടു ത്താൻ സാധിക്കാത്ത മഹാരഹസ്യമായ നിമിഷം. അതു തീവ മായ വേർപാടിന്റെ അനർഘനിമിഷമാണ്. വേദനയുടെ മഹാതി രത്ത് നാം ഒറ്റപ്പെടുന്ന നിമിഷം. പതിവായ ശൈലികളിൽ നിന്നും, രീതികളിൽ നിന്നും ബഷീർ ‘അനർഘനിമിഷ ത്തിൽ വ്യത്യസ്ത നാകുന്നു. ആഖ്യാനശൈലിയിലും, പദപ്രയോഗങ്ങളിലും ബഷീ റിൽ ഏറ്റവും പ്രിയംകരമായ സൂഫി ചൈതന്യത്തിന്റെ സ്വാധീനം കാണാൻ കഴിയുന്നു. അപാരമായ ശാന്തത ഉള്ളിൽ വഹിച്ചുകൊ ണ്ടാണ്, ഇതിൽ ബഷീർ സംസാരിക്കുന്നത്. ഏകാന്തതയുടെ ഏറ്റവും കഠിനമായ തിരിച്ചറിവോടെ ഇനി ഒറ്റയ്ക്കാണെന്ന യാഥാർത്ഥ്യം; വേർപാടിന്റെ ഏറ്റവും കനപ്പെട്ട മുഹൂർത്തം. ആ തീഷ്ണ മുഹൂർത്തത്തിലേക്ക് ബഷീർ നമ്മെയും കൊണ്ടുപോ വുകയാണ്. വേദനയുടെ തീരത്ത് നാം ഒറ്റപ്പെട്ടുപോകുന്ന കഠി നമായ അവസ്ഥ.

അപാരമായ സ്നേഹത്തിന്റെ കരുത്തുറ്റ ഒഴുക്ക് അനർഘനിമി ഷത്തിൽ കാണാം. ലൗകികതയുടെ ക്ഷണപ്രഭകളോടല്ല ഇവിടെ ബഷീർ പ്രണയം പ്രഖ്യാപിക്കുന്നത്. അലൗകികമായ, ആത്മീയ അനുഭൂതിതന്നെയാണ് ബഷീറിന്റെ സന്ദേശത്തിന്റെ കാതൽ. ജീവ നും, മരണവും തമ്മിലുള്ള വലിയൊരു മുഖാമുഖം – അനർഘ നിമിഷത്തി ന്റെ അടിയൊഴുക്കായി നിലനിൽക്കുന്നുണ്ട്. ആഴത്തി ലുള്ള തിരിച്ചറിവിന്റെ, ആത്മസാക്ഷാത്ക്കാരത്തിന്റെ അടയാളം കുടിയാണ് ‘അനർഘനിമിഷം’.

Question 13.
‘ചിറകു നിർത്തുവാനാവാതെ തൊണ്ടയിൽ
പിടയുകയാണൊരേകാന്ത രോദനം’ –
‘സന്ദർശനത്തിലെ ഈ വരികൾ കാമുകന്റെ മാനസിക ഭാവത്തെ വ്യക്തമാക്കാൻ എത്രമാത്രം സമർത്ഥമാണ്? വ്യക്തമാക്കുക.
Answer:
ഇവിടെ കവി ഏകനായി പിടയുകയാണ്: പ്രേമത്തിന്റെ മരണമു ഹൂർത്തത്തിലാണ് കവിയിപ്പോൾ നിൽക്കുന്നത്. ഏകാന്തമായ രോദനമായി അത് മാറുന്നു. കവിത പാടിയിരുന്ന കവിയുടെ തൊണ്ടയിൽ പിടയുന്നത് കരച്ചിലാണ്.

കവിക്ക് തന്റെ പൂർവ്വകാമുകിയെ ഇപ്പോഴും ഇഷ്ടമാണ്. ഒരുപക്ഷേ മറ്റാരേക്കാളുമധികമായി അവളെ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷെ, കവിക്ക് മാറ്റം വന്നിരിക്കുന്നു. ചുണ്ടുകൾ കറപിടിച്ചിരി ക്കുന്നു. പ്രണയം പൂത്ത കരള് കരിഞ്ഞു പോയിരിക്കുന്നു. എങ്കിലും തന്റെ കാമുകിയോട് സംസാരിക്കണമെന്നുണ്ട്. പക്ഷേ സംസാരമല്ല വരുന്നത്. തൊണ്ടയിൽ കുരുങ്ങിയ കരച്ചിലാണ് പൊട്ടിപ്പുറപ്പെടുന്നത്. അതിനെ കവി നിയന്ത്രിക്കുകയാണ്.

തന്റെ പൂർവ്വകാമുകിയുടെ മുമ്പിൽ പൊട്ടിക്കരയുവാൻ പോലും കഴിയാത്തവനായി കവി. പറയാനുള്ള വാക്കുകൾ മനസ്സിൽ ഉയ രുന്നുണ്ട്. അവ പക്ഷികളെപ്പോലെയാണെന്ന് സൂചനകളുടെ ഭാവം കൊണ്ട് അറിയുന്നു.

“ചിറകു നിർത്തുവാനാതെ തൊണ്ടയിൽ
“പിടയുകയാണൊരേകാന്ത രോദനം”

പക്ഷേ അവക്ക് ചിറകു നീർത്തുവാൻ കഴിയുന്നില്ല. കരള് കരിഞ്ഞുപോയിരിക്കുന്നു. ദുഃഖം മനസ്സിനെ കീഴടക്കിയിരിക്കു ന്നു. പൊട്ടിക്കരയുന്നതിന്റെ സൗഖ്യവും കവിയ്ക്ക് നഷ്ടപ്പെട്ടിരി ക്കുന്നു.

ഇവിടെ വാക്കുകളെ പക്ഷികളായി സങ്കൽപ്പിക്കുന്നു. കാമുകി യോട് പറയേണ്ട വാക്കുകളെയാണ് പക്ഷികളായി സങ്കൽപ്പിക്കു ന്നത്. പ്രണയം കിനിയുന്ന വാക്കുകൾ പക്ഷികളെപ്പോലെയാണ്. അവ സ്വതന്ത്രമായി പാറിപ്പറക്കുന്നവയാണ്. വ്യക്തിയുടെ മന സ്സിലെ ബന്ധനങ്ങൾ പൊട്ടിച്ച് സ്വതന്ത്രമായ വികാരങ്ങളിലേക്ക് ഒരുവനെ നയിക്കുന്നത് പ്രണയമാണ്; ഈ പ്രണയം തുളുമ്പുന്ന വാക്കുകളാണ്. ഈ വാക്കുകളെ പക്ഷികളാണെന്നും അവ രോദ നങ്ങളായി തൊണ്ടയിൽ പിടയുകയാണെന്നും കവി എഴുതിയപ്പോൾ അത് ആ കണ്ടുമുട്ടലിലെ തീവ്രമായ സമ്മിശ്ര വികാരങ്ങളെ സുന്ദ രമായി ആവിഷ്ക്കരിക്കുന്നവയായി. ചുള്ളിക്കാടിന്റെ ഗന്ധർവ്വഭാ വനയാണ് ഈ സന്ദർഭത്തിൽ കാണുന്നത്.

Question 14.
‘ജോനാഥൻ ലിവിങ്സ്റ്റൺ’ എന്ന കടൽക്കാക്ക നിങ്ങളെ എങ്ങ നെയൊക്കെ പ്രചോദിപ്പിക്കുന്നു? അഭിപ്രായങ്ങൾ എഴുതുക.
Answer:
‘ജോനാഥൻ ലിവിങ്സ്റ്റൺ എന്ന കടൽകാക്ക’ എന്ന പുസ്തകം 1970-ൽ എഴുതിയതാണ്. അതുവരെ നിലനിന്നിരുന്ന നോവൽ രീതികൾക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് ആസ്വാദകരെ ആകർഷിച്ച മനോഹരമായ പുസ്തകമാണിത്. ഇതിലെ കഥ വളരെ പ്രചോദനാത്മകമായ ജീവിതശൈലി തിരഞ്ഞെടുത്ത ഒരു കടൽകാക്കയുടെതാണ്. ജോനാഥൻ എന്ന കടൽകാക്ക തന്റെ കർമ്മം കൊണ്ട് പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ സന്നദ്ധനാ യവനാണ്. ജോനാഥൻ അതുവരെ നിലനിന്നിരുന്ന കടൽകാക്ക കളുടെ ജീവിതചിന്താഗതിയെ വിലയിരുത്തുകയും പുതിയ കണ്ടെത്തലുകളുടെ സാധ്യതകളെ മനസ്സിലാക്കുകയും ചെയ്തു. ആയിരം കൊല്ലം മീന്തലകളുടെ മീതെ പരക്കംപാഞ്ഞ് മരിക്ക രുത് എന്ന്, ജോനാഥൻ മനസ്സിലുറപ്പിക്കുന്നു. നമുക്ക് ജീവിക്ക ണമെന്നും, അത് ന്യായമായ അവകാശമാണെന്നും അതിൽ വിജ യവും സ്വതന്ത്ര്യവുമുണ്ടെന്നും ജോനാഥന്റെ കണ്ടെത്തൽ പ്രചോ ദനത്തോടെയാണ് വായനക്കാരിൽ എത്തുന്നത്.

ജോനാഥൻ എന്ന സങ്കൽപ്പത്തിന് നൂറുകണക്കിന് മഹാന്മാരുടെ ജീവിതവിജയത്തിന്റെ വഴികളുടെ സ്വഭാവം ദർശിക്കാം. വിജയി യുടെ ശക്തി ലക്ഷ്യത്തിലേക്കുള്ള തീക്ഷണമായ ആഗ്രഹമാ ണെന്ന് ഈ നോവൽ നിശബ്ദമായി ഘോഷിക്കുന്നുണ്ട്. കിലോ മീറ്ററിൽ ആയിരം മൈൽ വേഗതയിൽ പറക്കുമ്പോൾ പ്രാപ്പിടി തന്റെ പോലെ തന്റെ ചിറകുകൾ ഒതുക്കിവെയ്ക്കാൻ ജോനാ ഥൻ മടികാണിക്കുന്നില്ല. അനാവശ്യമായ ദുരഭിമാനം അയാളെ അലട്ടാത്തതിൽ നമുക്ക് സന്തോഷം തോന്നും

വളരെ വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. കട ലിനുമീതെ കടലിന്റെ നടുവിൽ ആകാശത്ത് – എന്നിങ്ങനെ ഭാവ നയ്ക്ക് അത്ഭുതവും അനന്തവുമായ ഇടങ്ങൾ നൽകിയാണ് ജോനാഥൻ പറന്ന് ഉയരുന്നത്. ‘മറ്റു കടൽകാക്കകളെപ്പോലെ താണു പറന്ന് എന്ന വാചകത്തോടുകൂടി ജോനാഥന്റെ ജീവിത ലക്ഷ്യം സാധാരണക്കാരിൽ നിന്നും വ്യത്യസ്തമാണെന്ന് വായന ക്കാരൻ മനസ്സിലാക്കുന്നു. അയാൾ തന്റെ മാനസിക നിലവാ രത്തെ തോൽവിയുടെ വക്കിൽനിന്ന് വിജയത്തിന്റെ പാതയി ലേയ്ക്ക് മാറ്റി പാർപ്പിക്കുകയും ചെയ്യുന്നു. വിജയത്തിലുള്ള അവന്റെ ആത്മവിശ്വാസമാണ് ഇരുട്ടിനെ കീറിമുറിച്ച് പ്രതിസന്ധി കളെ തരണം ചെയ്യാനും കൂടുതൽ ദൂരേയ്ക്ക് പറക്കാനും അവന് ശക്തി നൽകുന്നത്.

വേറിട്ട വഴി വെട്ടുന്നവന് അനുഭവിക്കേണ്ടി വരുന്ന എല്ലാ ദുരിതങ്ങളും, ഒറ്റപ്പെടലുകളും ജോനാഥൻ എന്ന കടൽകാക്ക അനുഭവിക്കുന്നുണ്ട്. വീട്ടിൽ നിന്നും കൂട്ടത്തിൽ നിന്നും ഒഴിവാകേണ്ടിവന്ന ജോനാഥനെ വിജയത്തിന്റെ പുതിയ പാതകളാണ് സ്വീകരിക്കുന്നത്. ഇത്തിരിപോന്ന ജീവിതത്തിൽ നീ എന്തിനാണ് മാനവും മര്യാദയും കളഞ്ഞുകുളിക്കുന്നത് എന്ന മുതിർന്ന കാക്കകളുടെ ചോദ്യത്തിനു മറുപടിയാണ് ജോനാഥന്റെ ജീവിതം. സത്യത്തിൽ ജോനാഥൻ എന്ന കടൽകാക്ക ആവേശ ത്തോടെ ഉയർന്ന് പറക്കുമ്പോഴൊക്കെ നേടാൻ ആഗ്രഹിച്ച സ്വാത ന്ത്യവും ജീവിതവും വളരെ പ്രചോദനാത്മകമാണ്. വായനക്കാ രൻ തന്റെ ജീവിത ബലഹീനതകളെ മറക്കുകയും ലക്ഷ്യത്തിന്റെ മാർഗ്ഗങ്ങളെ സ്വീകരിക്കാൻ തയ്യാറാകുകയും ചെയ്യുന്നു.

വർഷങ്ങൾക്കുശേഷവും ഈ കടൽകാക്ക വായനക്കാരന്റെ മന സ്സിൽ മരിക്കാതെ പറക്കുകയാണ്. കാലാന്തരത്തിൽ പുതിയ മഹാ പ്രതിഭകൾ ജന്മമെടുക്കുമ്പോൾ അവരുടെ ജീവിതത്തെ വായന ക്കാരൻ ജോനാഥന്റെ കൂടെ ചേർത്തുവായിക്കും. ആ ധൈര്യം ജോനാഥൻ ലോകത്തിന് നൽകിയ വലിയ പ്രചോദനമാണ്. അടുത്ത വായനക്കാരന്റെ മനസ്സിലേക്ക് ജോനാഥൻ എന്ന കടൽകാക്ക കട ലിനുമീതെ ആയിരം മൈൽ വേഗതയിൽ പറക്കുകയാണ്.

Kerala Plus One Malayalam Question Paper March 2018 with Answers

Question 15.
തിരുവാതിരയുടെ പശ്ചാത്തലം ഊഞ്ഞാലിൽ’ എന്ന കവിതയ്ക്ക് നൽകുന്ന ഭാവഭംഗി വിശകലനം ചെയ്യുക.
Answer:
തിരുവാതിര രാവിൽ മുപ്പതു കൊല്ലം മുമ്പുള്ള ഊഞ്ഞാലും നിലാവും ഓർക്കുന്ന കവി ഊഞ്ഞാൽ കെട്ടിയ മുതുക്കൻ മാവിന്റെ രാഗഭാവങ്ങൾ വർണ്ണിക്കുന്നു. മുതു മാവ് ഇന്നും പൂത്തത് അന്നത്തെ തിരുവാതിര രാവിന്റെ ഓർമ്മ നുകർന്നിട്ടാണ്. കവിയും ഭാര്യയും ഊഞ്ഞാലാടിയ ഓർമ്മയിൽ പൂത്ത മുതുമാവിൽ ഉണ്ണിമാ ങ്ങകൾക്കായി ഒരു ഊഞ്ഞാലു കെട്ടി, അത് വിരിഞ്ഞുവന്ന മാമ്പു കളുടെ പൂങ്കുലയിൽ ഉണ്ണിമാങ്ങകൾ ഉറക്കമാണ്. അവയുടെ കുഞ്ഞുരൂപത്തെ ഉറക്കമായി സങ്കൽപ്പിക്കുന്നു. ചിരിച്ച് തുള്ളുന്ന ബാല്യവും ചിന്തകളില്ലാതെ ഉറങ്ങുകയാണ്. തുടർന്ന് ഉണ്ണിമാ ങ്ങയ്ക്കും കൗമാരമാകുന്നു. അതിന് കാലം വരണം. മാങ്ങ ഉണ്ടായ കാലത്തിൽ നിന്നും മാമ്പൂവിന്റെ മദഗന്ധത്തിലേക്ക് എത്തിച്ചേരാൻ കൗമാരത്തിന് ഇത്തിരി കാലം വേണമെന്ന് കവി സങ്കൽപ്പിക്കുന്നു. ഈ വരികളിൽ മുതുമാവിന്റെ കൗമാരസ്വപ്നങ്ങൾ കവി കണ്ട ടുക്കുന്നു. തിരുവാതിര രാവിന്റെ ഓർമ്മയിൽ വീണ്ടും പുക്കുന്ന മുതുമാവിനും, മാമ്പൂവിന്റെ മദഗന്ധമുള്ള കൗമാരമാണിപ്പോൾ.

പ്രായമായ കവിയുടെ തിരുവാതിര രാവ് നുകരുന്ന വേളയിൽ ഊഞ്ഞാൽ കെട്ടിയ മുതുമാവിനും കൗമാരസ്വപ്നങ്ങളുണ്ടായി യെന്ന് വളരെ വ്യംഗ്യമായി മാധുര്യത്തിൽ, പ്രണയലോലുപമായ മനുഷ്യ മനസ്സിന്റെ ഇണക്കത്തിൽ പ്രകൃതിയേയും ആവിഷ്ക്ക രിക്കലാണ്. മുതുമാവിന്റെ കൗമാരം പ്രായമായ കവിയുടെ മുപ്പ തുകൊല്ലം മുമ്പുള്ള യൗവ്വന സുരഭിലമായ നിമിഷങ്ങളെപ്പോലെ യാണ്. ഇത് കവിയും പ്രകൃതിയും യൗവ്വനദൃഷ്ടിയിൽ ഒന്നാണെന്ന് അറിയിക്കുന്നു. വികലമായ ഹൃദയരാഗങ്ങൾ ഈ പ്രകൃതിക്കും ഉണ്ട്. അതിൽ ഊഞ്ഞാൽ കെട്ടിയാടുവാൻ താൻ പ്രേരിതനാകുക മാത്രമാണ് എന്ന് കവി പറയുന്നു.

16 മുതൽ 20 വരെയുള്ളവയിൽ ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. ഓരോന്നിനും 6 സ്കോർ വീതം. (4 × 6 = 24)

Question 16.
പുലർച്ചയ്ക്കെണീറ്റിട്ടു ശ്വാസം വിടാനേ
കിടച്ചില്ല നേരം, അടിപ്പും തുടപ്പും
അലക്കും നനം വിരുന്നുണുവെപ്പും
തൊഴുത്തും പറമ്പും കടയ്ക്കായ് നടപ്പും
കഴുത്തിന്നുളുക്കും നടുക്കാകെ നോവും
പനിക്കോളുമുണ്ടെന്നു തോന്നുന്നിതാരേ
ചെവിക്കൊള്ളുവാൻ……? (താരാട്ട് – സച്ചിദാനന്ദൻ
ഈ വരികളിലെ ആശയം ‘സംക്രമണം’ എന്ന കവിതയിൽ ആവി
ഷ്കരിക്കുന്നുണ്ടോ? താരതമ്യം ചെയ്യുക.
Answer:
സ്ത്രീ ജീവിതത്തെക്കുറിച്ച് കവികൾ വ്യത്യസ്തമായ കാഴ്ചപ്പാടാണ് സ്വീകരിക്കാറുള്ളത്. പഴയകാലഘട്ടങ്ങളിൽനിന്ന് വ്യത്യസ്തമായി സ്ത്രീകൾ അവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരി ക്കുന്നു. അടിച്ചമർത്തപ്പെട്ട സ്വാതന്ത്ര്യവും തുടച്ചുനീക്കപ്പെട്ട സ്വവ്യക്തിത്വവും വേദനാജനകമാണെന്ന് കണ്ടെത്തലായിരിക്കാം കവിതയിലേക്കും സ്ത്രീ വിഷയങ്ങൾ പടർന്നുകയറാൻ കാരണ മായത്. കാലാകാലങ്ങളിൽ വരുന്ന മാറ്റമൊന്നും സ്ത്രീയെ സംബ ന്ധിച്ച് വിഷയമല്ലാതിരിക്കുകയാണ്. അവളുടെ സുരക്ഷിതത്വവും സമൂഹനീതിയും ഇപ്പോഴും വെല്ലുവിളികളുയർത്തി നിലനിൽക്കു ന്നവയാണ്. നിയമപരമായി ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരാണ്. വിദ്യാഭ്യാസത്തിനുള്ള അവകാശം, അഭിപ്രായസ്വാതന്ത്ര്യം, ജോലി സ്വാതന്ത്ര്യം, പ്രവർത്തന സ്വാതന്ത്ര്വം ഇതെല്ലാം സ്ത്രീകൾക്ക് അനു വദിച്ച് കൊടുത്തിട്ടുണ്ട്.

എന്നാൽ വീട് എന്ന സാമൂഹ്യവ്യവസ്ഥ അവിടെ നിസ്വാർത്ഥസേ വനത്തിന് യാതൊരു വേതന വ്യവസ്ഥയും വിലയും കൽപ്പിക്കു ന്നില്ല. കോടിക്കണക്കിന് ഇന്ത്യൻ ജനതയെ മൂല്യാധിഷ്ഠിതമായി വളർത്തുന്നതിൽ ഒരു കുടുംബം വഹിക്കുന്ന സ്ഥാനം വലുതാണ്. അതിൽ തന്നെ ഏറ്റവും ത്വാഗപൂർണ്ണമായ സ്ഥാനം വഹിക്കുന്നത് സ്ത്രീയാണ്. സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും സന്തോഷങ്ങ ളും വേണ്ടെന്ന് വെച്ചാണ് അവൾ മക്കളോടൊപ്പം യാത്രയാവുകയും അവരുടെ ക്ലേശങ്ങളിൽ താങ്ങാവുകയും ചെയ്യുന്നത്. എന്നാൽ ആ സ്ത്രീയെ ത്വാഗിനിയായ സ്ത്രീയെന്ന് വിളിച്ച് പുകഴ്ത്തി പാടാന ല്ലാതെ അവൾക്ക് മികച്ച ജീവിതസാഹചര്യം ഒരുക്കിക്കൊടുക്കാൻ വരെ ആ കുടുംബവ്യവസ്ഥ തയ്യാറാകുന്നില്ല. അലിഖിതമായ ഇത്തരം നിയമങ്ങൾ കൊണ്ടാവും, പല സാഹിത്യ കൃതികളിലും പരിഗണനാർഹ മായ സ്ഥാനം സ്ത്രീക്ക് കൊടുക്കുന്നത്.

അത്തരത്തിലുള്ള രണ്ട് കവിതകളുടെ താരതമ്യമാണ് ഇവിടെ. വീട് അമ്മയുടെ മിടുക്കിൽ നടക്കുമ്പോഴും അവളുടെ ആവശ്യവ സ്തുക്കൾ വളരെ നിസാരമാണ്. ഒരു കുറ്റിച്ചൂല്, മണത്തോടു കൂടിയ നിലം തുടയ്ക്കുന്ന തുണി, എല്ലാവരാലും ഉപേക്ഷിക്ക പെട്ട് വക്ക്, ഞണുങ്ങിയ കത്തി പാത്രം എന്നിവയൊക്കെയാണ് എന്നാണ് ആറ്റൂരിന്റെ അഭിപ്രായത്തിൽ ഈ വീടിന്റെ വ്യാകരണ ത്തിൽ നിന്ന് രക്ഷപ്രാപിക്കണമെന്ന താക്കീതാണ് കവി നമ്മോട് പറയുന്നത്. അല്ലാതെ സഹതാപത്തിന്റെ അനാവശ്യ കണ്ണുനീര ല്ല. സ്ത്രീകൾ നേടിയെടുക്കേണ്ട വഴികളുടെ ശക്തികളെ കവി കാണിച്ചുതരുന്നു.

യന്ത്രംപോലെയുള്ള ആ ആത്മാവിനെ അലറി മുന്നേറാൻ തയ്യാറുള്ള കടുവയിൽ വയ്ക്കണം. ശക്തവും ധീര തയുള്ള കാൽവെപ്പാണ് നൂലട്ടപോലെ ഇഴയുന്ന ണ ഭാവ ത്തേക്കാൾ സ്ത്രീയ്ക്ക് സുരക്ഷിതത്വമെന്ന് അദ്ദേഹം തിരിച്ചറി യുന്നു. സച്ചിദാനന്ദന്റെ കവിതയിലെ ഇതിവൃത്തം ഇതിനുസമാനം തന്നെയാണ്. സ്വന്തം കാര്യങ്ങൾ നോക്കാൻ സമയമില്ലാതെ ജീവി തമാകുന്ന നേട്ടോട്ടത്തിൽപെടുന്ന സ്ത്രീ കഥാപാത്രമാണ് താരാ ട്ടിലേത്. പുലർച്ച എഴുന്നേറ്റ് ശ്വാസം വിടാൻപോലും നേരമില്ലാതെ പണിയെടുക്കുന്ന, ആരാലും ശ്രദ്ധിക്കപ്പെടാത്ത സ്ത്രീ ജീവിതാ വസ്ഥയുടെ നേർക്കാഴ്ചയാണ് ‘താരാട്ടിൽ’ കാണുന്നത്. ഇതിനെതിരെയുള്ള ആഹ്വാനമാണ് സംക്രമണത്തിൽ ആവിഷ്ക്ക രിക്കുന്നത്.

Question 17.
‘കേൾക്കുന്നുണ്ടോ’ എന്ന ചലച്ചിത്രത്തിന്റെ പ്രദർശനത്തിനു മുന്നോടിയായി പ്രസ്തുത സിനിമയെ പരിചയപ്പെടുത്തുന്ന ആമുഖ ഭാഷണം തയ്യാറാക്കുക.
Answer:
‘A good documentary film is the creative treatment of actuality’ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘കേൾക്കു ന്നുണ്ടോ’ എന്ന ഡോക്യുമെന്ററി അത്തരത്തിലൊന്നാണ്. 2009 – ൽ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഈ ഡോക്യുമെന്ററി കാഴ്ച യില്ലാത്ത ഹസ്ന എന്ന കുട്ടിയുടെ അനുഭവലോകമാണ് ആവി ഷ്ക്കരിക്കുന്നത്, പാർശ്വവല്ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതി നിധിയെന്ന നിലയിൽ തന്റെ ചുറ്റുപാടുകളിൽ കേൾക്കുന്ന ഓരോ ചെറു ശബ്ദവും കൊതിയോടെ കേൾക്കുന്ന ഹസ്നയുടെ ശബ്ദത്തെ പക്ഷേ ആരും ശ്രദ്ധിക്കുന്നില്ല. ‘കേൾക്കുന്നുണ്ടോ? എന്ന ചോദ്യത്തിന് ആരും ഉത്തരം നല്കുന്നില്ല.

Question 18.
‘അനേകം അർത്ഥങ്ങളെ നിഷ്പാദിപ്പിക്കുന്ന വാഗ് ബിന്ദുക്കളാണ് കവി തെരഞ്ഞെടുക്കുന്നത്’ – എം.എൻ. വിജയന്റെ ഈ നിരീ ക്ഷണത്തെ മുൻനിറുത്തി മത്സ്യം എന്ന കവിതയിലെ ‘മത്വം’, ‘കടൽ’ എന്നീ പദങ്ങൾക്ക് ലഭിക്കാവുന്ന അർത്ഥസാധ്യകളെ വിശ കലനം ചെയ്യുക.
Answer:
ടി. പി. രാജീവന്റെ മത്സ്യം ഭാഷയുടെ സാമാന്യ രീതിയിൽ മനസ്സിലാക്കപ്പെടുകയില്ല. കവിത ആധുനിക മനുഷ്യവ്യഥകളുടെ പാരിസ്ഥിതി ദുരന്തങ്ങളും പരസ്പരമുള്ള കുടിപ്പകകളും സാംസ്ക്കാരികമായി നിശ്ചിത നമാക്കുന്നതും വ്യാപാര തന്ത്രങ്ങളുടെ ഭാഗമായി അപമാനവൽക്കരിക്കുന്നതും വ്യാവസാ യികമായ വളർച്ചയിൽ മാനവ സമൂഹത്തെ പുറത്താക്കപ്പെടുന്ന തും എല്ലാം ഉൾക്കൊള്ളുന്നതാണ് കവിത.

ഈ കവിതയിൽ മത്സ്യത്തിന് രണ്ടു രൂപങ്ങൾ ഉണ്ട്. ആരംഭത്തിൽ കാണുന്ന മണൽത്തരിയോളം പോന്ന ഈ മത്സ്യം ഒടുവിലെത്തു മ്പോൾ ചുട്ടുപഴുത്ത സൂചിപ്പൊട്ടായി മാറുന്നു.

മത്സ്യം മണൽത്തരിയോളം ചെറുതായതിന്റെ ആശയം വളരെ വലു താണ്. നമുക്ക് വിശ്വസിക്കാനാകാത്ത ഒരു അവസ്ഥയാണ് ഈ മത്സ്യത്തിന്റെ ചെറിയ രൂപം; മണൽത്തരിയോളം പോന്ന രൂപം. ഇവിടെ ഉദ്ദേശിക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധയ്ക്കും കാഴ്ച കൾക്കും അകലെ ജീവിക്കുന്ന ഒരു മനുഷ്യാവസ്ഥയെയായിരി ക്കാം. ആരാലും അറിയപ്പെടാതെയും ആരാലും പ്രസിദ്ധീകരിക്ക പ്പെടാതെയും സ്വയം അറിയപ്പെടാതെയും ജീവിക്കുന്ന അവസ്ഥ യാണിവിടെ കാണിക്കുന്നത്. ഇങ്ങനെ ചെറുതായിരിക്കുന്നതായി രുന്നു മത്സ്യത്തിന്റെ അതിജീവന രഹസ്യം. അധികാരത്തിനും പ്രശ സ്തിക്കും വേണ്ടിയല്ല ഈ മത്സ്യം ജീവിക്കുന്നത്. അതിനാൽ ഈ മത്സ്യത്തെ കുരുക്കുവാൻ ആർക്കും കഴിയുന്നില്ല.

നമ്മുടെ സാമാന്യബോധത്തിൽ മത്സ്യം ഒരു ജലജീവിയാണ്. ഈ മത്സ്യം ഒരിക്കൽ മനുഷ്യന്റേയോ മറ്റു ജീവികളുടേയോ പിടിയിൽ അകപ്പെടാം. മാർക്കറ്റിൽ വിൽക്കപ്പെടാം. മനുഷ്യനാലോ മറ്റ് ജീവി കളാലോ ഭക്ഷിക്കപ്പെടാം. ഇത്തരത്തിലുള്ള ഒരു മത്സ്യത്തെ ടി.പി. രാജീവൻ കവിതയിലേക്ക് സ്വീകരിച്ചപ്പോൾ ചില വ്യതിയാനങ്ങളി ലൂടെയാണ് അത് കടന്നുപോകുന്നത്.

മണൽത്തരിയോളം ചെറുതായി കടൽത്തിരയോട് പൊരുതി നിൽക്കുന്ന അവസ്ഥയാണ് ഈ മത്സ്യത്തിനുള്ളത്. സ്വന്തം ആവാ സത്തിലെ ഘടകങ്ങളോട് അത് പൊരുതിയിട്ടാണ് നിലനിൽക്കുന്ന ത്. മത്സ്യം ചെറുതായിരിക്കുന്നതിനാൽ അതിന് പൊരുതി ജീവി ക്കേണ്ടി വരുന്നു. അതിനുനേരെ വരുന്ന തിരകൾ ശക്തങ്ങളാണ്. അത് മത്സ്യത്തെ കരയിലേക്ക് വലിച്ചെറിയുവാൻ ശ്രമിക്കുന്നു. കട ലിലെ മത്സ്യത്തിന്റെ ചുടലപ്പറമ്പാണ് കര, തിരയിൽ പെട്ടാൽ കര യിൽ പിടഞ്ഞു മരിക്കുക മാത്രമാണ് സംഭവിക്കുന്നതു് ആ കരയിലെ ഉപ്പളങ്ങളിലേക്കാണ് മത്സ്യത്തെ ഉണക്കാനിടാൻ ശ്രമിക്കുന്നത്. ഒരു പക്ഷേ അത് അവയെ ഉണക്കിയെടുക്കുന്ന സ്ഥലമാകാം.

അതിനാൽ ഈ ചെറിയ രൂപത്തിൽ കഴിയുന്ന മത്സ്യത്തെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന പുറമ്പോക്കിലെ സാധുക്കളായ മനു ഷ്യരായി കരുതാം. അവർ സമ്പാദിക്കാൻ ഒന്നും ആവാതെ രോഗ ങ്ങൾ വന്നാൽ പട്ടിണി കിടന്നാൽ ആരാലും ശുശ്രൂഷിക്കപ്പെടാതെ ജീവിച്ചു തീർക്കുന്നവരാണ്. അവരുടെ പ്രതിരൂപമായിരിക്കാം മത്സ്വം, അതിനാൽ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്നു. മനു ഷ്യർക്കിടയിൽ ചെറിയവനായ ഒരുവനാണ് മത്സ്യം, ജീവിതം പൊരുതി മാത്രമേ മുന്നേറ്റു. ദയനീയമായി മാർജിനലൈസ് ചെയ്യ പ്പെട്ട മനുഷ്യരുടെ പ്രതീകമാണ് മത്സ്യം.

അവൻ ഒരു കണ്ണാടിയിലുമില്ല, ഒരു മ്യൂസിയത്തിലെ ചില്ലുകൂട്ടിലും കാഴ്ചവസ്തുവാകുന്നില്ല. പുറമ്പോക്കിൽ കഴിയുന്നവന്റെ മെഴുകു പ്രതിമയോ ഛായകളോ ആരും പ്രദർശിപ്പിക്കുന്നില്ല. അവൻ ഒരു കഥയിലും വരുന്നില്ല. അവന്റെ ദുഃഖങ്ങൾ ആവിഷ്ക്കരിച്ച് മഹ ത്വത്തിലേക്ക് ആരും ഉയർത്തുന്നില്ല. ഒരു ചന്തയിലും വിൽപ്പന വസ്തുവായി നാണം കെടുന്നുമില്ല. ആരും വില കൊടുത്തു വാങ്ങുവാനുള്ള മൂല്യം അവനില്ല. തൊഴിൽ ചെയ്യിക്കുവാൻ പോലും അവനെ ആരും വാങ്ങില്ല. കാരണം, അവൻ ദുർബല നാണ്. കഴിവുകളുടേയും പ്രാപ്തികളുടേയും ഇല്ലായ്മയിലാണ് ഒരുവൻ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്നത്.

കവിതയുടെ അവസാനത്തിൽ മത്സ്യത്തിനു സംഭവിക്കുന്ന രൂപ മാറ്റം അതിന്റെ ജീവിതത്തിന്റെ ദയനീയമായ അസ്വസ്ഥതയെയാണ് കാണിക്കുന്നത്. അത് ചുട്ടുപഴുത്തിരിക്കുന്നു. സൂചിപ്പൊട്ടുപോലെ ഓടിക്കൊണ്ടിരിക്കുകയാണ്. ജീവിതം കൂടുതൽ തീവ്രവും അഗ്നി പോലെ തിളച്ചു മറിയുന്നതുമായിത്തീർന്നിരിക്കുന്നു. മത്സ്യത്തെ മനു ഷ്യനായി സങ്കൽപ്പിച്ചാൽ ഈ അവസ്ഥ ഒരുവന്റെ അസ്വസ്ഥതക ളാണ്; രോഗാവസ്ഥകളാണ് കാണിക്കുന്നത്. ചുട്ടുപഴുത്ത് ഓടിക്കൊ ണ്ടിരിക്കുന്ന ഈ മത്സ്യത്തിന് തന്നെ പിടികൂടാനിരിക്കുന്ന തന്റെ മരണത്തെക്കുറിച്ച് അറിയുവാൻ കഴിയുന്നില്ല. ഈ ലോകം മുഴു വൻ അവസാനിച്ചുകൊണ്ടിരിക്കുകയാണ്. അത് പിന്നിൽ ദഹിച്ചു വരികയാണ്. അതു ചുട്ട് അഗ്നിഗോളമായി മാറുകയാണ്. ഇങ്ങനെ ചെറുതിന്റെ അതിജീവനവും ഒടുവിലെ വിനാശവുമാണ് ഈ കവിതയിലെ ആശയങ്ങളിൽ കാണുന്നത്.

Kerala Plus One Malayalam Question Paper March 2018 with Answers

Question 19.
‘അമിത ലാളന കൊണ്ട് നാമാകാനുള്ള സാധ്യത അവർക്ക് കൂടു തൽ ബോധ്യമുണ്ടായിരുന്നെന്ന് തോന്നുന്നു’.
‘കണ്ണുകളിൽ വഴിയുന്ന വാത്സല്യത്തോടെ അമ്മ ഈ വയസ്സൻ മകനെ തൊട്ടും പിടിച്ചുംകൊണ്ട് പിറകെ നടക്കുന്നു’,
‘ശസ്ത്രക്രിയ’യിലെ ഈ വാക്യങ്ങൾ അമ്മയ്ക്ക് സംഭവിക്കുന്ന ഭാവമാറ്റത്തെ സൂചിപ്പിക്കുന്നുണ്ട്. കാരണമെന്ത്? വിശകലനം ചെയ്യുക’.
Answer:
ഈ കഥയുടെ നിലനിൽപ്പുതന്നെ ഗർഭപാത്രം എന്ന അടിസ്ഥാന ലോകത്തെ ആശ്രയിച്ചാണ്. അതേവരെ തോന്നാത്ത അടുപ്പമാണ് ശസ്ത്രക്രിയയോടുകൂടി അമ്മയ്ക്ക് മകനോട് തോന്നുന്നത്. അമ്മ അതുവരെ മകനോട് കാണിക്കാതിരുന്ന അടുപ്പമാണ് ശസ്ത്രക്രി യയുടെ ദിവസം നിശ്ചയിച്ച നാൾ തുടങ്ങി പ്രകടിപ്പിച്ചുകൊണ്ടി രുന്നത്. എന്ന് തുടങ്ങിയാണോ താൻ മകനായി ബാല്യത്തി ലേയ്ക്ക് നാൽപ്പത്തഞ്ചുവയസ്സായ മകൻ കടന്നു ഊളിയിടാൻ തയ്യാറായത്. അന്ന് തുടങ്ങി. അയാൾ അനുഭവിക്കാതിരുന്ന ലോക ജ്ഞാനത്തിന്റെ പുതിയ തലങ്ങൾ അയാൾ അനുഭവിച്ച തുടങ്ങി. ഇന്ദ്രിയങ്ങൾകൊണ്ട് ലോകത്തെ അനുഭവിക്കുന്ന അത്ഭുത പ്രതിഭാസമാണ് മകനിൽ സംജാതമാകുന്നത്. അക്ഷ രാർത്ഥത്തിൽ കഥയുടെ അടിസ്ഥാനം തന്നെ ഗർഭപാത്രമാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. ഗർഭാശയം നീക്കം ചെയ്യുന്ന ഓഷ റേഷന്റെ തിയ്യതി നിശ്ചയിക്കുന്നതോടുകൂടി അമ്മയിൽ വല്ലാത്തൊ രുമാറ്റം പ്രകടമാകുന്നത് മകന്റെ മനോദഷ്ടിയിൽ പ്രകടമാക്കു ന്നുണ്ട്. ആ മാറ്റത്തിൽ കണ്ണികളാകുന്നത് രണ്ടുപേർ മാത്രമാണ്. അമ്മയും മകനും അമ്മയ്ക്ക് ഇനി ഈ ലോകം എന്ന് പറയു ന്നത് മകൻ മാത്രമായി മാറുന്നു.

അതോടുകൂടിയാണ് തന്നെ കാണുമ്പോൾ കണ്ണുകൾ ഇത്ര നിർന്നിമേഷമാകുന്നുവെന്നതെന്ന് മകൻ തിരിച്ചറിയുന്നു. ആ തിരിച്ചറിവോടുകൂടി ഒരുവട്ടം കൂടി ബാല്യാനുഭവത്തിന്റെ ഗർഭപാത്രത്തിലേയ്ക്ക് മുങ്ങി നിവരാൻ അയാൾ ആഗ്രഹിക്കുന്നുണ്ട്. ഇതുവരെ അമ്മ ഇത്രയേറെ തന്നെ സൂക്ഷിച്ചുനോക്കിയിട്ടില്ലെന്ന് കഥാകാരൻ ഓർമ്മിച്ചു. വാത്സല്യം അമ്മയിൽ ഇതുവരെ ഒരു നോക്കോ വാക്കോ ചെറുപുഞ്ചിരിയോ ആയിരുന്നുവെന്ന് അയാൾ സ്മരിക്കുന്നു. ചെറുപ്പത്തിലെ അച്ഛൻ മരിച്ച തന്നെ ലാളിയ്ക്കുകയല്ല അമ്മ ചെയ്തിരുന്നത് മറിച്ച് ജീവിക്കാൻ പഠിപ്പിക്കലായിരുന്നുവെന്ന് അയാൾ മനസ്സിലാക്കു ന്നത് ഈ തിരിച്ചറിവിലാണ്. അതും അമ്മയുടെ ഉള്ളിലെ ഗർഭ പാത്രം ഉള്ളപ്പോൾ അത് എന്തുകൊണ്ടാണ് തന്നെ സ്നേഹിക്കാ തിരുന്നത് എന്ന് അയാൾക്ക് ഒട്ടും മനസ്സിലായില്ല. ഇത് നഷ്ടപ്പെ ടുന്നത് തന്റെ മകന്റെ ബാല്യത്തെ കൂടി നഷ്ടപ്പെടുത്തും എന്നുവരെ അമ്മ ചിന്തിക്കുന്നതായി തോന്നിപ്പോകും. ഏറ്റവും ദുർബലമായ എതിർപ്പോടുകൂടി അമ്മയ്ക്ക് വഴങ്ങുമ്പോഴത്തെ സുഖം രസകരമായ അനുഭൂതിയാണെന്ന് നാൽപ്പത്തഞ്ചു കഴിഞ്ഞ മകൻ കണ്ടെത്തുന്നതോടുകൂടി അയാൾ ബാല്യത്തിന്റെ വേറിട്ട അനുഭവങ്ങൾ സ്വന്തമാക്കുന്നു.

അങ്ങനെ അയാൾ സമ യത്തിന്റെ താളം പുൽക്കൊടിയിൽ നിന്ന് മഞ്ഞുതുള്ളികൾ ഇറ്റുന്നതുപോലെയാണെന്ന് കണ്ടെത്തുന്നത്. ഇത് ബാല്യത്തിന് ശേഷം അയാൾ ആദ്യമായി തിരിച്ചറിഞ്ഞു. അമ്മയുടെ ഗന്ധ ത്താൽ ചുറ്റപ്പെട്ടപ്പോൾ മാത്രമാണ് അയാൾ വല്ലാത്തൊരു തിരി ച്ചറിവിലേക്ക് എത്തുന്നത്. മരണത്തിന്റെ നിരന്തരമായ ഓർമ്മപ്പെ ടുത്തലാണ് നിഴലുകളായി ജീവിതത്തിൽ കൂടെ നടക്കുന്നതെന്ന് ഇനിയും എത്ര അറിയാത്ത ബോധവും താളവും ഈ അമ്മയുടെ അനുഭൂതിമണ്ഡലത്തിൽ നിന്ന് അയാൾ നേടിയെടുത്തു. അക്ഷ രാർത്ഥത്തിൽ അതൊക്കെ അമ്മയുടെ ഗർഭപാത്രാനുഭൂതികൾ തന്നെയാണ്. അമ്മയുടെ ഗന്ധവും, അനുഭവവും ആശയുമാ യിരുന്നു ആ നാളുകളിലൊക്കെ അയാളെ കൊണ്ട് നടത്തിച്ചു കൊണ്ടിരുന്നത്. എത്രയെത്ര ബാലാനുഭവങ്ങളുടെ പ്രസന്നത യാണ് ഈ നാലുദിനംകൊണ്ട് കഥാനായകൻ അനുഭവിച്ചത്. അവ സാനം ഓപ്പറേഷൻ സമയത്ത് അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അമ്മയെ ഓപ്പറേഷൻ ചെയ്യേണ്ടിവന്ന അയാൾ ദൈവികമായ പരി വേഷത്തോടെ, അമ്മയുടെ ഗർഭപാത്രം ഓപ്പറേഷൻ ടേബിളിന്റെ താഴെവെച്ച് തൊട്ടിയിലേക്ക് മുറിച്ച് ഇടുന്നു.

അപ്പോൾ ആ തൊട്ടി യിലേയ്ക്ക് അയാൾ സൂക്ഷിച്ച് നോക്കി താൻ ജനിച്ച ഇടം. താൻ തന്റെ സത്യത്തെ രൂപപ്പെടുത്തിയതും മൗനമായി എന്റെ അമ്മ യും അച്ഛനും എന്നോട് സംവദിച്ച ഇടം. പരിചരണയോടുകൂടി എന്നെ രൂപപ്പെടുത്തിയ ഈ ഗർഭപാത്രം മുറിഞ്ഞ് വീണപ്പോൾ ഞാനും അമ്മയും തമ്മിൽ അടുപ്പം വരാൻ കാരണമായ ആ അവ യവത്തെ മനസാവരിക്കുകയാണ് അദ്ദേഹം. ആ ഇടപെടലാണ് എനിക്ക് അമ്മ തന്ന സ്വാതന്ത്ര്യം, സുരക്ഷിതത്വം, സ്നേഹം, പരി ഗണന എല്ലാം…. എല്ലാം….. അതില്ലാതെ ഞാനില്ല എന്ന സത്വവും അയാൾ തിരിച്ചറിയുന്നു. അങ്ങനെ നോക്കിയാൽ ഈ കഥയിൽ ഗർഭപാത്രത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. മാത്രമല്ല ഈ കഥ ജീവിക്കുന്നതുതന്നെ ആ പ്രതീകത്തിന്റെ ശക്തിയിൽ ആണ്.

Question 20.
തന്റെ ജീവിതത്തെ ഹാസ്യാത്മകമായാണ് ഇക്കണ്ടക്കുറുപ്പ് നോക്കിക്കാണുന്നതെന്ന് പറയാമോ? കഥാസന്ദർഭങ്ങളെ മുൻനി റുത്തി വിശദീകരിക്കുക.
Answer:
മലയാളത്തിലെ ആദ്യത്തെ ചെറുകഥയാണ് ‘വാസനാവികൃതി. ‘വാസന’ ജന്മസിദ്ധമാണ്. ഒരിയ്ക്കലും ഉപേക്ഷിക്കാൻ കഴിയാത്ത ഒന്ന്, ഒരു മോഷ്ടാവിന്റെ ആഖ്വാനത്തിലൂടെയാണ് ഈ കഥ ഇതൾ വിരിയുന്നത്. മോഷണപാരമ്പര്യമുള്ള ഒരു കുടുംബ ത്തിലെ ഒരംഗം ആ മോഷണപാരമ്പര്യത്തിന്റെ പെരുമ നില നിർത്താനാവശ്യമായ എല്ലാ കർമ്മങ്ങളും നിരന്തരം ചെയ്തു കൊണ്ട് ജീവിക്കുകയാണ്.

‘ഇക്കണ്ടക്കുറുപ്പ്’ എന്നാണ് ഈ കഥയിലെ നായക കഥാപാത ത്തിന്റെ പേര്. നാട്ടിൽ നിൽക്കാവുന്നിടത്തോളം കളവ് ചെയ്തു കുട്ടി. കളവുകൾ തന്നെ പലതരത്തിൽ ഉണ്ട്. തീവെട്ടിക്കൊള്ള യും, ഒറ്റയ്ക്കുപോയി മോഷ്ടിക്കലും ഇങ്ങനെ മോഷണകലയിൽ പരീക്ഷണങ്ങളുമായി നാടുചുറ്റുമ്പോഴാണ് പോലീസ് കേസു കൾ ഊർജിതമായി അന്വേഷിക്കാൻ തുടങ്ങിയത്. ഒരു നമ്പൂതിരി ഗൃഹത്തിൽ നമ്പൂതിരി പുത്രന്റെ ഒത്താശയോടുകൂടി ഇക്കണ്ടക്കുറുപ്പ് വലിയ കളവ് തന്നെ നടത്തി. അച്ഛൻ നമ്പൂതി രിക്ക് കറുപ്പുകലർന്ന മരുന്ന് പാലിൽ അറിയാതെ കലക്കിക്കൊ ടുത്തുകൊണ്ടായിരുന്നു മോഷണം. ആ കഠിനപ്രയോഗം അച്ഛൻ നമ്പൂതിരിയുടെ മരണത്തിൽ തന്നെ കലാശിച്ചു. അവിടെ നിന്ന് മോഷ്ടിച്ച ആഭരണപ്പെട്ടി ‘ഇക്കണ്ടക്കുറുപ്പ്’ തന്റെ പ്രാണനായി കയായ കല്യാണിക്കുട്ടിക്കാണു കൊടുത്തത്. അതിൽ നിന്ന് ഒരു പുവെച്ച മോതിരം കല്യാണിക്കുട്ടി തന്നെ കഥാനായകന്റെ ഇടതു മോതിര വിരലിന്മേൽ ഇട്ടുകൊടുക്കുകയും ചെയ്തു.

കൊച്ചി രാജ്യത്തെ പോലീസിന്റെ ശല്യം കൂടിയപ്പോൾ ഇക്കണ്ട കുറുപ്പ് ‘മദിരാശിയിലേക്ക് മുങ്ങി. ഒരു മാസക്കാലം ഉണ്ടും, ഉറ ങ്ങിയും, കാഴ്ചകൾ കണ്ടും ചിലവഴിച്ചു.

ഏറ്റവും ഹാസ്യാത്മകമായി കഥയിൽ വിവരിച്ചിരിക്കുന്ന സംഭവം കഥാനായകനായ ‘ഇക്കണ്ടക്കുറുപ്പിനു’ പറ്റിയ ഏറ്റവും വലിയ അമളിതന്നെ. ആ അബദ്ധം ഭൂലോകത്തിലെ എല്ലാ കള്ളന്മാർക്കും അപമാനകരവും. കൊച്ചു കുട്ടികൾപോലും ചെന്നുചാടാത്തതു മായ ഒന്നായിരുന്നു. എല്ലാവർക്കും ഒരു പാഠം.

മദിരാശിയിലെ അലസവും, ഏറ്റവും സുഖപ്രദവുമായ താമസത്തി നിടയിൽ കഥാനായകൻ ഗുജിലിത്തെരുവിൽ ചെന്നുപെട്ടു. വിയർക്കാതെ സമ്പാദിച്ച അന്യന്റെ സ്വത്തുകൊണ്ടുള്ള ജീവിതം. അതിന്റെ സുഭിക്ഷതയിൽ ഒന്നു കൊഴുത്ത നായകൻ ഒരു തീരു മാനം എടുത്തിരുന്നു. തന്റെ വാസനാ വികൃതി’ ഇവിടെ എടുത്തു കൂടാ. അതൊരു വിവേകം നിറഞ്ഞ നിശ്ചയമായിരുന്നു. എന്നാൽ ഗുജിലിത്തെരുവിലെ തിരക്കിൽ, സ്വയം മറന്ന് ഒരു സുന്ദരിയുടെ നേരെ വായുംപൊളിച്ച് നോക്കിനിന്ന ഒരു കോന്ത്രമ്പല്ലുകാരനെ കണ്ട തോടെ എല്ലാം കീഴ്മേൽ മറിഞ്ഞു. കഥാനായകന്റെ ജന്മവാസന വീണ്ടും വികൃതി കാണിച്ചു.

തന്റെ പൂവെച്ച മോതിരം ഇട്ട ഇടതുകൈകൊണ്ടുചെന്ന് ആ വായ് നോക്കിയുടെ പോക്കറ്റിൽ അയാൾ നിക്ഷേപിച്ചു. ഒരു നോട്ടു ബുക്കുമാത്രം കിട്ടി. അതുമെടുത്ത് ആൾക്കൂട്ടത്തിൽ ലയിച്ചു. വളരെ വൈകിയാണ് മോതിരം നഷ്ടപ്പെട്ട വിവരം ഇക്കണ്ടക്കു റുപ്പ് അറിയുന്നത്. അതെവിടെപോയി എന്ന് എത്ര ആലോചി ച്ചിട്ടും പിടികിട്ടിയില്ല. പിറ്റേന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി വിശദമായ പരാതിയും നൽകി. കല്യാണിക്കുട്ടിയെ കുറിച്ചോർത്ത പ്പോൾ പരാതി നൽകാതിരിക്കാനും സാധിച്ചില്ല. അവൾ എത സ്നേഹത്തോടെ സമ്മാനിച്ചതാണ് ആ മോതിരം ! ദാനസമ്പന്നന്മാ രായ ഏതെങ്കിലും സന്മാർഗ്ഗികൾ അത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചാൽ കിട്ടാതെ പോകരുതല്ലോ.

ആ കഥയില്ലായ്മയ്ക്ക് അന്നുതന്നെ മറുപടി കിട്ടി. അന്നുച്ചതി രിഞ്ഞ് ഒരു പോലീസുകാരൻ വന്ന് ആ മോതിരം നീട്ടി. അതെ ങ്ങനെ കിട്ടി എന്നു പറഞ്ഞപ്പോൾ – സത്വത്തിൽ ഇക്കണ്ടക്കു റുപ്പ് സ്തബ്ധനായിപോയി. ഓർമ്മപോലും നഷ്ടപ്പെട്ട് നിന്നു പോയി.

പൊട്ടിച്ചിരിപ്പിക്കുന്നതു മാത്രമല്ല, ഓർത്തോർത്തു ഊറിച്ചിരിക്കുന്ന അവസ്ഥയിലേക്കും ചില ഹാസ്യരംഗങ്ങൾ അനുവാചകരെ കൊണ്ടുപോകും. ആ ഒരു അവസ്ഥയിലേക്കാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ വാസനാകൃതിയിലെ അവസാന രംഗങ്ങൾ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. എല്ലാം നഷ്ടപ്പെട്ടു നിൽക്കുന്ന, ശിക്ഷയേറ്റുവാങ്ങുന്ന കഥാനായകനോട് നമുക്ക് സഹതാപമല്ല, പരിഹാസമാണ് തോന്നുക.

ഗുജിലി തെരുവിൽ പോലീസുകാരന്റെ പോക്കറ്റിലെ നോട്ട്ബുക്ക് കണ്ട്, അത് കനമുള്ള പേഴ്സാണെന്നുകരുതി ആർത്തിയോടെ കൈയിട്ടു. തിരിച്ചെടുത്തപ്പോൾ നോട്ട്ബുക്ക്. അതുമായി ജന ക്കൂട്ടത്തിനിടയിലേക്ക് ഊളിയിട്ടുമറയുന്ന ഇക്കണ്ടക്കുറുപ്പിന്റെ അമളി പറ്റിയ മുഖം. പല ഘടകങ്ങൾ അവിടെ ഒന്നിച്ചെത്തിവരു ന്നുണ്ട്. അമിതമായ ആത്മവിശ്വാസത്തിന്റെ ബലിയാടായി മാറി കഥാനായകൻ. സത്വത്തിൽ പോലീസുകാരൻ കൈക്കൂലി കൊടു ക്കാഞ്ഞിട്ടാണ് മോതിരം തരാത്തതെന്നു കരുതി ഒരു അഞ്ചുരൂപാ നോട്ട് എടുത്തുപിടിച്ചു നിൽക്കുന്ന കഥാനായകന്റെ മുഖം. ഒടു വിൽ ആ നഗ്നസത്വത്തിനുമുന്നിൽ ഓർമ്മകൾ നഷ്ടപ്പെടുന്ന ഇക്ക ണ്ടക്കുറുപ്പ് എന്ന നമ്മുടെ നായകൻ വായനക്കാർക്ക് ചിരിയുടെ വിരുന്നൊരുക്കുക തന്നെയാണ് ചെയ്യുന്നത്.

ഇക്കണ്ടക്കുറുപ്പിന് പറ്റിയ അബദ്ധവഴിയിൽ ഏറ്റവും വിചിത്രമായി വായനക്കാർക്ക് അനുഭവപ്പെടുക : മോതിരം നഷ്ടപ്പെട്ടതറിഞ്ഞ പ്പോൾ ഒരിക്കൽപോലും തലേദിവസത്തെ മോഷണശ്രമത്തെക്കു റിച്ച് അയാൾക്ക് ഓർമ്മ വന്നില്ല എന്നതാണ്. വഴിനീളെ അയാൾ സഞ്ചരിക്കുന്നുണ്ട്. തലേദിവസം നടന്ന വഴികളും, ഭവനങ്ങളും അരിച്ചുപെറുക്കി പരിശോധിക്കുന്നുണ്ട്. എന്നിട്ടും തലേദിവ സത്തെ നോട്ടുബുക്ക് ശ്രമത്തെക്കുറിച്ച് (പാഴായ മോഷണശ്രമം) ഒരു ചെറിയ ലാഞ്ചനപോലും തോന്നിയില്ല.

കിട്ടിയത് എന്താണെന്നുപോലും നോക്കാതെ അശ്രദ്ധമായി കണ ക്കാക്കി അയാൾ കൈയ്യിൽ വെച്ചു. അല്ലെങ്കിൽ ആ നോട്ട്ബുക്ക് ശ്രദ്ധാപൂർവ്വം പരിശോധിച്ചിരുന്നെങ്കിൽ അതിലെ ഉള്ളുകള്ളികൾ മനസ്സിലാകുമായിരുന്നു. എല്ലാ രീതിയിലും അയാൾ മണ്ടത്തരങ്ങൾ മാത്രം പ്രവർത്തിച്ചു.

കഥാകൃത്ത് പ്രകടിപ്പിച്ച വലിയൊരു സംവിധാന മികവ് ഇവിടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഒരു കള്ളൻ പ്രത്യേകിച്ച് ഇക്കണ്ടക്കു റുപ്പിനെപോലെ ഒരാൾ പെട്ടെന്ന് മനംമാറ്റം സംഭവിച്ച് നല്ലവനാ വുക എന്നത് വിശ്വാസയോഗ്യമായി വായനക്കാർ സ്വീകരിക്കില്ല. ഘട്ടം ഘട്ടമായി യുക്തിഭദ്രതയോടുകൂടി, അതിനുള്ള ഒരു സാഹ ചര്യംകൂടി ഒരുക്കിക്കൊണ്ടുവരുന്നതിൽ കഥാകൃത്ത് വിജയിച്ചു. ഒരു പശ്ചാത്താപത്തിന് ഇക്കണ്ടക്കുറുപ്പിനെ പ്രേരിപ്പിക്കുംവണ്ണം, അത മാത്രം അപമാനകരമായ ഒരു അബദ്ധത്തിലേക്ക്, അയാൾ പതി ക്കേണ്ടത് കഥയുടെ ഘടനാപരമായ കെട്ടുറപ്പിന് അത്യാവശ്യമായി രുന്നു. കഥാഖ്യാനത്തിന്റെ എല്ലാ സാധ്യതകളും പരമാവധി പ്രയോ ജനപ്പെടുത്തിക്കൊണ്ടുതന്നെയാണ് കഥാകൃത്ത് അത് നിർവ്വഹിക്കു
ന്നതും.

Kerala Plus One Malayalam Question Paper March 2018 with Answers

കവിത വായിച്ച് 21 മുതൽ 23 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴു തുക. (ആകെ സ്കോർ 8)

ഉണ്ണിയായിരുന്നപ്പോൾ കണ്ടു ഞാനെൻ മുറ്റത്തെ
മണ്ണിലൂടരിച്ചുപോമൊരു പാഴ്പ്പുഴുവിനെ

കണ്ണിനുണ്ടിസം കാണാൻ, കാവിയും കറുപ്പുമാം
കണ്ണികൾ തൊടുത്തപോൽ കമനീയമാണം ഗം

“അപ്പു, നീ ദ്രോഹിക്കരുതമ്മ ചൊല്ലിനാൾ,”ചിറ്റു
രപ്പനാടുവാനെണ്ണ കൊണ്ടുപോം പുഴുവല്ലോ”.

ശരിയാ,ണിളവെയ്ലിൽ മിന്നുന്നു മെഴുക്കാർന്ന
പരിചാ, അനു, വാർദ്രസ്നിഗ്ദ്ധമാണെങ്ങും തൊട്ടാൽ

വിശ്വസിച്ചു, ഞാൻ, വിസമയിക്കയും ചെയ്തേൻ, എത്ര
ദുസ്തരദൂരം മാർഗ്ഗം, എന്തു പാവനയത്നം!

അറിവു ഞാനി, ന്നതോ നിസ്സാരശലഭത്തിൻ
ചെറുകുഞ്ഞാണിപ്പുഴു, മുഢഭാവനാപാത്രം!

എങ്കിലും പുഴുവില, ലേതു ജീവിയിലുമി –
ന്നെൻകരം പരുഷമായ് പതിയാൻ ഭാവിയ്ക്കുകിൽ

“അപ്പു, നീ ദ്രോഹിക്കരും തമ്മ ചൊല്ലുന്നു.“ചിറ്റൂ –
ര്പ, നാടുവാനെണ്ണ കൊണ്ടുപോം പുഴുവല്ലോ!”

(പരിച – വിധം, തനു – ശരീരം, സ്നിഗ്ദ്ധം – നനുത്തത്,
ദുസ്തരം – മറികടക്കാനാവാത്ത, പരുഷം – പരുക്കൻ)

Question 21.
പുഴുവിന്റെ സൗന്ദര്യത്തെ കവി ആവിഷ്കരിക്കുന്നതെങ്ങനെ? (2)
Answer:
കണ്ണിനിമ്പമാർന്ന കറുപ്പും കാവിയും കലർന്ന കണ്ണികൾ ചേർത്തുവച്ചതുപോലെ കമനീയമാണ് ആ പുഴു. ഇളം വെയി ലിൽ മിന്നുന്ന ആ പുഴുവിന്റെ ശരീരം മെഴുക്കാർന്നതും സ്നിഗ്ദ്ധ വുമാണ്.

Question 22.
അമ്മയുടെ ഉപദേശം പിൽക്കാലത്ത് കവിയ്ക്കുണ്ടാക്കിയ നന്മ എന്ത്? (2)
Answer:
സഹജീവികളെ സ്നേഹിക്കാനുള്ള മനസ്സാണ് കവിക്ക് ലഭിച്ചനമ.

Question 23.
ശ്രീനാരായണഗുരുവിന്റെ ‘അനുകമ്പാ ദർശനം’ ഈ കവിതയിൽ കാണാനാവുമോ? താരത്മ്യം ചെയ്യുക. (4)
Answer:
മുറ്റത്തെ മണ്ണിലൂടരിച്ചുപോയ പാപുഴുവിനെ കൊല്ലാനൊരു ങ്ങിയ കവിയോട് ചിറ്റൂരപ്പന് എണ്ണ കൊണ്ടുപോകുന്ന പുഴുവിനെ ദ്രോഹിക്കരുതെന്നു് അമ്മ പറയുന്നു. പില്ക്കാലത്ത് ശലഭത്തിന്റെ ചെറുകുഞ്ഞാണ് പുഴുവെന്ന് തിരിച്ചറിയുമ്പോഴും അമ്മ പറഞ്ഞ വാക്കുകൾ കവി ഓർക്കുന്നു. ആ ഉപദേശം സഹജീവികളെ സ്നേഹിക്കാനുള്ള മനസ്സാണ് കവിക്കു നല്കിയത്. ഇതേ ദർശനം തന്നെയാണ് ശ്രീനാരായണഗുരു അനുകമ്പാ ദർശനത്തിലും ആവിഷ്ക്കരിക്കുന്നത്. അനുകമ്പ, കരുണ, ദയ തുടങ്ങിയ പ്രകൃതി തന്നെ മനുഷ്യനു പകർന്നു നല്കുന്ന ഗുണപാഠങ്ങളാണ്. അവ മറന്നുകൊണ്ടുള്ള, അവയെ ഉപേക്ഷിച്ചുകൊണ്ടുള്ള ജീവിതം മാനവകുലത്തിന് ഹിതകരമല്ല എന്നാണ് അനുകമ്പാദശകം പകർന്നു നല്കുന്നത്.

24 ഉം 25 ഉം ചോദ്യങ്ങളിൽ ഒന്നിനു മാത്രം ഒന്നര പുറത്തിൽ കവിയാതെ ഉത്തരം എഴുതുക.

Question 24.
‘സ്വാതന്ത്ര്യം എന്ന വാക്ക് ഉച്ചരിച്ചപ്പോൾ അവരുടെ വ പല്ല് സെറ്റ് ദയനീയതയോടെ പുറത്തേക്ക് വന്നു’ – ഈ വാക്യം ഓർമ്മ യുടെ ഞരമ്പ് എന്ന കഥയിൽ എത്രത്തോളം പ്രസക്തമാണ്? സ്വാതന്ത്ര്വത്തിന്റെ വിവിധ തലങ്ങൾ കഥ ആവിഷ്കരിക്കുന്നതെ ങ്ങനെ.
Answer:
ഓർമ്മയുടെ ഞരമ്പ് കഥ പ്രതീക്ഷിക്കാത്ത പരിസമാപ്തിയുള്ള കഥയാണ്. ഒരു വൃദ്ധയുടെ ജീവിതത്തിന്റെ ആകെത്തുകയായ പാരതന്ത്ര്യത്തിന്റെ കഥയാണിത്. തീരെ പ്രതീക്ഷിക്കാത്ത ഒരു അവസാനമാണിതിനുള്ളത്.

വൃദ്ധ പറഞ്ഞ മൂന്നാമത്തെ കഥ തുങ്ങിമരണമാണ്. കഴുത്തിൽ കയർ കുരുങ്ങുമ്പോൾ അത് കഴുത്തിലെ നീല ഞരമ്പിൽ വിഴ ണം. ഇതിലെ ആന്തരിക ദുഃഖം വൃദ്ധയിൽനിന്നും പെൺകുട്ടിക്ക് എളുപ്പത്തിൽ മനസ്സിലായി. ഒരു സ്ത്രീയുടെ ദുഃഖം മറ്റൊരു സ്ത്രീ പെട്ടെന്നറിയുന്നു. പാരതന്ത്ര്യത്തിന്റെ അവസാനം ഒരു ദുർമ്മരണമാണെന്ന് വൃദ്ധ പറയുന്നു.

ഈ വൃദ്ധയുടെ സംസാരത്തിനിടയിൽ സ്വാതന്ത്ര്യം എന്ന പദം ഉച്ച രിക്കപ്പെടുമ്പോൾ അത് തികച്ചും സ്വതന്ത്രമായി പുറമേക്ക് വരു ന്നില്ല. കൃത്രിമമായ വയ്പ് പല്ലുകളെ അത് ഉന്തിത്തള്ളുന്നു. സ്വാതന്ത്ര്യം എന്ന വാക്ക് ഉച്ചരിക്കാൻ വൃദ്ധ ബുദ്ധിമുട്ടുന്നു. അവ രുടെ മുഖം ദയനീയമാകുന്നു. ഈ കാഴ്ച കണ്ട് പെൺകുട്ടിക്ക് അസ്വസ്ഥത തോന്നുന്നു.

ജീവിച്ചിരുന്നപ്പോൾ സ്വതന്ത്രയായിരുന്നില്ല വൃദ്ധ. എഴുത്തുകാരി “യെന്ന നിലയിൽ വള്ളത്തോളിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. വിവാ ഹശേഷം ‘ചോറും കറീം വയ്ക്കുന്ന, പൊണ് സാധാരണ സ്ത്രീയായി മാറി. എഴുതാനുള്ള സ്വാതന്ത്ര്വം വിവാഹത്തോടെ നഷ്ട മായി. ആണുങ്ങളുടെ കള്ളപ്പേരിൽ എഴുതി അയച്ചു. അതിൽ ഒന്ന് സമ്മാനാർഹമായി. ആളുകൾ മേൽവിലാസക്കാരനെ കണ്ടെത്തി വൃദ്ധയുടെ വീട്ടിലെത്തിയപ്പോൾ ആ കഥയുടെ അവകാശം വൃദ്ധ യുടെ ഭർത്താവ് സ്വയം ഏറ്റെടുത്തു. വൃദ്ധയുടെ ജീവിതത്തിലെ അസ്വാതന്ത്ര്യത്തിന്റെ മറ്റൊരു ദുരന്തം. ഒരു മനുഷ്യന്റെ പരിഗണ നപോലും വൃദ്ധയ്ക്ക് ലഭിച്ചില്ല.

ഡൽഹിക്ക് പോകുവാൻ താൽപ്പര്യവും ആഗ്രഹവും ഉണ്ടെങ്കിലും ഭർത്താവ് കൊണ്ടുപോയില്ല. വീട്ടിലെ പശുക്കളെ നോക്കലും അമ്മായിയമ്മയുടെ ഭർത്താവിന്റെ അസ്ഥിത്തറയിലെ വിളക്ക് വയ്ക്കലുമാണ് വൃദ്ധയുടെ ജോലി. സ്ത്രീയായിരിക്കുന്ന ശാപമായി കരുതപ്പെട്ട ഒരു കാലമായി ഇതിനെ കാണാം.

വൃദ്ധ സ്വാതന്ത്ര്യം എന്ന് ഉച്ചരിച്ചപ്പോൾ വയ്പ് പല്ല് സെറ്റ് വികൃത മായി ഉന്തിനിന്നത് കാണുന്നവർക്ക് വളരെ ദയനീയമായ കാഴ്ച യാണ്. സ്ത്രീശക്തി പ്രകടിപ്പിക്കാൻ കഴിയാതിരുന്ന നിശ്ശബ്ദയായ ഒരു ബലിമൃഗമാണവർ. കഥയിൽ കാണുന്ന പഴയകാലത്തിന്റെ സംസ്ക്കാരം ഇതായിരുന്നു. അടിമയാണ് സ്ത്രീ. അവൾ പണി ചെയ്യേണ്ടവളാണ്. എത്ര പണിയെടുത്താലും എത്ര ക്ഷീണിച്ചാലും വീണ്ടും വീണ്ടും പണിയെടുക്കുന്ന അടിമയാണ് സ്ത്രീ പുരു ഷൻ ഉടമയുമാണ്. ഫ്യൂഡൽ കാലഘട്ടത്തിന്റെ ഈ സംസ്ക്കാ രവും മനോഭാവവുമാണ് വൃദ്ധയുടെ ദയനീയമായ ഇരിപ്പിൽ കാണുന്നത്.

സ്വാതന്ത്ര്യം എന്ന പദം ഉച്ചരിക്കുവാൻ പോലും വൃദ്ധയ്ക്ക് കഴി യുന്നില്ല. അത് ഉച്ചരിക്കുവാനുള്ള ആത്മശക്തി വൃദ്ധയ്ക്ക് ചോർന്നുപോയി. സ്ത്രീ ജന്മത്തിന്റെ ശക്തി മുഴുവൻ നഷ്ടപ്പെ ട്ടതിന്റെ ഒരു ഇരയാണ് വൃദ്ധ.

മനുസ്മൃതിയിൽ എഴുതിയ ‘നഃസ്ത്രീ സ്വാതന്ത്വമർഹതി’ എത്രയോ സ്ത്രീ ജന്മങ്ങളെ ദുരിതക്കടലിൽ താഴ്ത്തി. നൂറ്റാണ്ടുകളായി അടി ചമർത്തപ്പെട്ട ഒരു ദയനീയ സമൂഹമാണ് സ്ത്രീകൾ. ഈ നിസ്സ ഹായത മുഴുവൻ വൃദ്ധയുടെ ആ ദയനീയമായ സ്വാതന്ത്ര്യം എന്ന ഉച്ചാരണത്തിൽ കാണുന്നുണ്ട്.

‘ഓർമ്മയുടെ ഞരമ്പ്’ സ്ത്രീ സ്വാതന്ത്യ്രത്തിന്റേയും ദേശസ്വാതന്ത്ര്യ ത്തിന്റേയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റേയും ഇല്ലായ്മയിൽ പിട യുന്ന വൃദ്ധയുടെ ഓർമ്മകളാണ്.

ദേശസ്വാതന്ത്ര്യം: ദേശത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഈ കഥ യിലെ ആവിഷ്ക്കാരം വൃദ്ധയുടെ ജീവിതകാമനകളിലേക്കും വിവാഹത്തിലേക്കും നിറം മാറി രചിക്കപ്പെട്ടിരിക്കുന്നു. വള്ള ത്തോൾ കവിയുടെ അംഗീകാരത്തെ വൃദ്ധ ഇപ്പോഴും കാണു ന്നതുപോലെയാണ് ഓർമ്മിക്കുന്നത്. സാക്ഷാൽ സരസ്വതി തന്നെ എന്ന അംഗീകാരം തന്റെ ശിരസ്സിൽ ഇപ്പോഴും ഉണ്ടെന്ന് കരുതി വൃദ്ധ തന്റെ ശിരസ്സ് തലോടുകയും ചെയ്തു. ഇന്ത്യയിലെ സ്വാത ന്ത്ര്യസമരവും വിദേശ വസ്ത്ര ബഹിഷ്ക്കരണവും കഥയിൽ പറ യുന്നുണ്ട്. അന്ന് സ്വാതന്ത്ര്യംന്ന് വച്ചാൽ എല്ലാവർക്കും വലി യൊരു ഭ്രാന്തായിരുന്നു. ആ പഴയ കാലത്ത് ഖദറേ ഉടുക്കൂ…. തനിക്ക് സ്വന്തമായി കറുത്ത കരയുള്ള സാരിയുണ്ടായിരുന്നതും വൃദ്ധ ഓർക്കുന്നുണ്ട്.

സ്വാതന്ത്ര്യസമരകാലത്തെ ഓർമ്മകൾ കഥയിൽ പിന്നെ വഴിമാറി പോകുകയാണ് ചെയ്യുന്നത്. വൃദ്ധയുടെ വിവാഹ ജീവിതത്തിന്റെ വിക്ഷോഭങ്ങളിലേക്ക് അത് ഒഴുകിച്ചേരുകയാണ് ചെയ്യുന്നത്. അതിനാൽ നാടിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കഥയിലെ ആവി ഷ്ക്കാരം ഒരു അരികുപറ്റൽ മാത്രമായിത്തീരുന്നു.

സ്ത്രീ സ്വാതന്ത്ര്യം : സ്ത്രീയുടെ സ്വാതന്ത്ര്യം പുരുഷന്റെ അധികാര ങ്ങളുടെ ഇച്ഛക്കൊപ്പമായിരുന്നു. ഡൽഹിക്കു പോകുവാൻ കഴി യാത്ത സ്ത്രീ, പശുക്കളെ നോക്കാനും അച്ഛന്റെ അസ്ഥിത്തറക്ക് വിളക്ക് വയ്ക്കുവാനുമായി വീട്ടിൽ കഴിയേണ്ടവളാണ്. വൃദ്ധയുടെ ഓർമ്മകളായാണ് ഈ സ്വാതന്ത്ര്വദാഹത്തെ കഥയിൽ ആവിഷ്ക്കരി ക്കുന്നത്. അവരെ വീട്ടുജോലികൾ പറഞ്ഞ് പഠിപ്പിച്ച് ഇരുത്തിയത് മറ്റൊരു സ്ത്രീയാണെന്നത് പുരുഷാധിപത്യത്തിന്റെ ഒരു ഉപാധികാ രമായിട്ടാണ് കാണേണ്ടത്. അതായത് ഭർത്താവിന്റെ അധികാരത്തിൻ കീഴിൽ ഭർത്താവിന്റെ അമ്മയ്ക്ക് സ്വാഭാവികമായി ലഭിക്കുന്ന അധി കാരം. ഭർത്താവിന്റെ അച്ഛന്റെ അസ്ഥിത്തറയിലെ വിളക്ക് തെളിയി ക്കാൻ മരുമകൾ വേണമെന്നത് വീട്ടിലെ അധികാരം ഭർത്താവിനാ ണെന്ന് അറിയിക്കുന്നു. അച്ഛന്റെ അസ്ഥിത്തറയിലെ വിളക്കിനെ ഭർത്താവിന്റെ അസ്ഥിത്തറയിലെ വിളക്കായി കണ്ടിരുന്നുവെങ്കിൽ ആ വീട്ടിലെ അധികാരം ഭർത്താവിന്റെ അമ്മയുടേത് ആകുമായിരു ന്നു. മരുമകളായിരുന്ന വൃദ്ധയുടെ ഓർമ്മകളിൽ ഡൽഹി കാണു ന്നതിനുള്ള കൊതിയും ഭർത്താവിനോടൊപ്പം ആയിരിക്കുവാനുള്ള ആഗ്രഹവും ഇല്ലാതാകുകയാണ്.

ആവിഷ്ക്കാര സ്വാതന്ത്ര്യം: ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ചുട ലയായിരുന്നു വൃദ്ധയുടെ ജീവിതം. വള്ളത്തോൾ അഭിനന്ദിച്ച ഈ എഴുത്തുകാരിയെ ഭർത്താവിന്റെ വീട്ടുകാർ അംഗീകരിച്ചി ല്ല. സമ്മേളനത്തിന് കവിത വായിച്ച പെൺകുട്ടിയെ ഇഷ്ടപ്പെട്ട തിനെച്ചൊല്ലി ഭർത്തൃഗൃഹത്തിൽ പ്രശ്നങ്ങളുണ്ടായി. പെണ്ണായാൽ ചോറും കറീം വയ്ക്കണം എന്നതാണ് ഭർത്തൃവീട്ടിലെ പൊതു വിചാരം.

മാത്രമല്ല, ഡൽഹിക്ക് പോകാൻ കൊതിച്ച് വീട്ടിലിരുന്ന സമയത്ത് വീട്ടിലെ ആണുങ്ങളുടെ കള്ളപ്പേരിൽ രചിച്ച കഥയ്ക്ക് സമ്മാനം ലഭിച്ചപ്പോൾ ഭർത്താവ് ആ കഥ സ്വയം എഴുതിയതാണെന്ന് പറഞ്ഞ് സമ്മാനം ഏറ്റുവാങ്ങിയത് ആ വൃദ്ധയുടെ മറവിയിലും തെളിഞ്ഞു നിൽപ്പുണ്ട്. സ്ത്രീ അടുക്കളയിൽ കഴിയാനുള്ളവളാണ്. അടുക്ക ളയിൽ നിന്നും അരങ്ങത്തേക്ക് പ്രവേശിക്കരുതെന്ന് പഴയ ഇന്ത്യൻ കുടുംബ വ്യവസ്ഥിതിയുടെ ബലിയാടായിരുന്നു ഈ വൃദ്ധ.

സ്വാതന്ത്ര്വം എന്ന വാക്ക് പറയുമ്പോൾ വയ്പ് പല്ല് ഉന്തിവരുന്ന വികൃതമായ കാഴ്ച പെൺകുട്ടിയെ അലോസരപ്പെടുത്തുണ്ട്. വാർദ്ധക്യത്തിലെത്തിയപ്പോൾ സ്വാതന്ത്ര്യം എന്നു പറയുന്നതു പോലും കാണുന്നവർക്ക് ബീഭത്സമായിത്തീരുന്നു. വൃദ്ധയുടെ ജീവിതത്തിലെ എല്ലാ ദയനീയതയും ഈ കാഴ്ചയിൽ ഉണ്ട്.

Kerala Plus One Malayalam Question Paper March 2018 with Answers

Question 25.
‘ജനപ്രിയ(കച്ചവട സിനിമകൾ സ്വപ്ന ലോകത്തിന്റെ ഭ്രമാത്മകത യാണ് പൊതുവേ പ്രതിഫലിപ്പിക്കുന്നത്’- ‘ബൈസിക്കിൾ തീവ്സ്’ എന്ന സിനിമ ഈ സ്വഭാവത്തിൽ നിന്ന് എത്ര മാത്രം മാറി നിൽക്കുന്നു? വിശകലനം ചെയ്ത് ലഘുലേഖനം തയ്യാറാക്കുക.
Answer:
ആധുനിക ലോകത്തിന്റെ ജനപ്രിയമായ കലാരൂപമാണ് സിനിമ. വെള്ളിത്തിരയുടെ സ്വാധീനം ജനതയിൽ അവരുടെ വസ്ത്രധാ രണ രീതിയിലും മോനേ ദിനേശാ പോലുള്ള സംഭാഷണ ശകല ങ്ങളിലും സാമൂഹ്യപ്രശ്നങ്ങളിൽ പുതിയ മുന്നേറ്റം കുറിക്കുന്ന തിലും (ഹൗ ഓൾഡ് ആർ യു, ട്രാഫിക്) സമൂഹത്തെ ഗുണപര മായി മാറ്റിത്തീർക്കുന്നത് കാണാം’.

സിനിമ നായക സങ്കൽപ്പത്തിൽ സ്വീകരിക്കുന്ന മിത്തിക്കൽ പരി വേഷം ജനങ്ങളെ സ്വാധീനിക്കുന്നതാണ്. താരങ്ങൾ കടന്നുവ കു മ്പോൾ ജനങ്ങൾക്കിടയിലുണ്ടാകുന്ന ആകർഷണത്തിന് കാരണം അവർ നിർമ്മിച്ച കഥാപാത്രങ്ങളോട് ജനങ്ങളുടെ മനസ്സ് ഒട്ടിപ്പിടിച്ചുനിൽക്കുന്നതാണ്.

ബൈസിക്കിൾ തീവ്സ് തികച്ചും റിയലിസ്റ്റിക്കായ ആഖ്യാനമാണ്. യുദ്ധാനന്തര ഇറ്റലിയിലെ ദരിദ്രരായ ജനത്തിന്റെ തൊഴിൽ തേടി യുള്ള അന്വേഷണവും കടബാധ്യതകളിൽ ഉഴലുന്നതുമാണ് ഇതിലെ വിഷയം.

ഡിസിക്കയുടെ ബൈസിക്കിൾ തീവ്സ് റിയാലിസ്റ്റിക് സിനിമ കൾക്ക് വലിയൊരു പ്രചോദനമാണ്. അതിഭാവുകത്വമില്ലാതെ സൈക്കിൾ ചുമന്നു നടക്കുന്ന റിച്ചിയും നഗരത്തിൽ തലങ്ങും വിലങ്ങും പായുന്ന സൈക്കിളുകളും ജീവിതത്തിന്റെ സാധാര ണത്വം കാണിക്കുന്നു. ബൈക്കും കടവുമായി ജീവിതവിജയം നേടുന്ന ജനപ്രിയ സിനിമകളുടെ നായകസങ്കൽപ്പത്തിൽ നിന്നു മുള്ള ഇതിന്റെ വ്യതിയാനം കാണികളെ ജീവിതം അറിയാൻ പ്രേരി ഷിക്കുന്നു. അവർ അനുഭവിക്കുന്നതിന്റെ യാഥാർത്ഥ്യങ്ങൾ വെള്ളി ത്തിരയിലൂടെ സംവദിക്കുമ്പോൾ സിനിമാ ഫ്രെയിമുകളുടെ വിതാ നത്തിൽ കലയുടെ സൗന്ദര്യം അതിന് ലഭിക്കുന്നുണ്ട്. പാരസ്പര ത്തിന്റെ ലോകത്ത് കുടുംബം കെട്ടിപ്പടുക്കുന്ന ഭാര്യയും ഭർത്താവും അവരുടെ മക്കളും സൈക്കിളും ഏതൊരു കുടും ബത്തിന്റേയും രൂപമാകുന്നു.

ഈ സിനിമ ഒരു ഉൽപ്പന്നത്തേയും പ്രചരിപ്പിച്ചിരിക്കയില്ല. ഫിഡന് സൈക്കിൾ ജനത്തിനിടയിൽ ട്രെൻഡായി മാറുവാൻ ഈ സിനിമ നിമിത്തമായിരിക്കില്ല. പക്ഷേ ഇതിലെ ചില ദൃശ്യങ്ങളിൽ ജനം മൂല്യ ങ്ങളെ വിശകലനം ചെയ്തിട്ടുണ്ടായിരിക്കും. പള്ളിയിലെ പ്രാർത്ഥ നയും പ്രാർത്ഥനക്കു വരുന്നവർക്കു മാത്രമുള്ള ഭക്ഷണവും ഒരു മുറിയിൽ നാട്ടിയിട്ടിരിക്കുന്ന വിശുദ്ധന്മാരുടെ രൂപങ്ങളുടെ നിർജീവതയും കാണുന്നവന്റെ മനസ്സ് ഭേദിക്കുന്നതാണ്. സമ്പ ന്നനും പാവപ്പെട്ടവനും ഇരുന്ന ഹോട്ടൽ മുറി ഈ സമൂഹത്തിന്റെ നേർക്കാഴ്ചയാണ്. പാവപ്പെട്ടവരുടെ ഒറ്റപ്പെടുന്ന ലോകത്തെ സംഘർഷങ്ങൾ ഈ സിനിമ അനാവരണം ചെയ്യുന്നു. കേവലം ജീവിച്ചു പോകുക മാത്രമാണിവരുടെ സ്വപ്നം. അതൊരു സ്വപ്നം കാണലല്ല. അതിനാൽ ബൈസിക്കിൾ തീവ്സ് നിസ്സഹാ യനായ മനുഷ്യർ നന്മയിലേക്ക് സഞ്ചരിക്കുന്ന വേളയിൽ അവര നുഭവിക്കുന്ന ജീവിതത്തിന്റെ സംാസം ഈ സിനിമ കാണി ക്കുന്നു.

സിനിമയുടെ റിയാലിസ്റ്റിക് സമീപനത്തിൽ ബൈസിക്കിൾ തീവ്സ് വലിയൊരു പ്രേരകശക്തിയായിരുന്നു. ടു വുമൺ ഇതേ റിയാ ലിസ്റ്റിക് രീതിയിലുള്ള ഡിസിക്കയുടെ മറ്റൊരു സിനിമയാണ്. അതിഭാവുകത്വവും അതിനിറങ്ങളും ഇല്ലാത്ത ക്യാമറക്കാഴ്ചക ളുടെ സിനിമ ചരിത്രത്തിൽ എന്നുമൊരു ടെക്സ്റ്റ് പുസ്തകമായി രുന്നു ബൈസിക്കിൾ തീവ്സ്.

ന്യൂസ്പേപ്പർ ബോയ് മലയാളത്തിലെ റിയലിസ്റ്റിക് സിനിമയാണ്. ഓടയിൽ നിന്ന് മറ്റൊരു സിനിമയാണ്. സ്വപ്നാത്മകമായ സിനിമ കളേക്കാൾ സമൂഹത്തെ പുരോഗതിയിലേക്കും പരിവർത്തനത്തി ലേക്കും നയിക്കുന്നത് റിയാലിറ്റിയുള്ള സിനിമകളാണ്. ഇവ നിർവ്വ ഹിക്കുന്ന സാമൂഹിക ചലനം സ്റ്റൈലിലും ഫാഷനിലും മാത്ര മായി ഒതുങ്ങുന്നില്ല. അത് സമൂഹത്തിന്റെ രക്ത നാഡിക ളായിത്തീരുന്നു.

ബൈസിക്കിൾ തീവ്സ് സമൂഹത്തിലെ ചില ധാരണകളെ പോസ്റ്റ്മോർട്ടം ചെയ്യുന്നു. മതാചാരങ്ങളുടെ പൊള്ളത്തരം, കടം വാങ്ങലിന്റെ നിർദ്ദയത, പോലീസിന്റെ നിസംഗത എന്നിവയെല്ലാം സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കുന്നവയാണ്.

Kerala Plus One Physics Board Model Paper 2023 with Answers

Reviewing Kerala Syllabus Plus One Physics Previous Year Question Papers and Answers Pdf Board Model Paper 2023 helps in understanding answer patterns.

Kerala Plus One Physics Board Model Paper 2023 with Answers

Time: 2 Hours
Total Scores: 60

Section – A

Answer any 5 questions from 1 to 7. Each carries 1 score. (5 × 1 = 5)

Question 1.
The escape speed from the surface of the earth is ________________ (1)
Answer:
11.2 km/s

Question 2.
Which physical quantity is conserved in all types of collision? (1)
Answer:
Linear momentum

Question 3.
The radius of a capillary tube is doubled. The height of capillary rise will be ________________ (1)
(i) 2h
(ii) h
(iii) \(\frac{h}{2}\)
(iv) √h
Answer:
(iii) \(\frac{h}{2}\)

Kerala Plus One Physics Board Model Paper 2023 with Answers

Question 4.
State true of false.
The rusting of iron is an irreversible process. (1)
Answer:
True

Question 5.
Does the sound waves in air longitudinal or transverse? (1)
Answer:
Longitudinal

Question 6.
The area under velocity-time graph gives ________________ (1)
Answer:
Displacement

Question 7.
Will two vectors be parallel or perpendicular if the cross-product between them is zero? (1)
Answer:
Parallel

Section – B

Answer any 5 questions from 8 to 14. Each carries 2 scores. (5 × 2 = 10)

Question 8.
Check whether the equation \(\frac{1}{2}\)mv2 = mgh is dimensionally correct by the method of dimensions. (2)
Answer:
\(\frac{1}{2}\)mv2 = M(LT-1)2 = ML2T-2
[mgh] = M × LT-2 × L = ML2T-2
Since the dimensions on both sides of the equation are the same, the equation is dimensionally correct.

Question 9.
Write down the type of energy present in each of the following: (4 × ½ = 2)
(i) Flowing water
(ii) Spring of a clock
(iii) Rolling ball
(iv) Raised hammer
Answer:
(i) KE
(ii) PE
(iii) KE
(iv) PE

Kerala Plus One Physics Board Model Paper 2023 with Answers

Question 10.
(a) What is an ideal gas? (1)
(b) Write down the equation for the pressure of an ideal gas and interpret the terms used in it. (1)
Answer:
(a) The gas that obeys all gas laws at all conditions of pressure and temperature is called an ideal gas.
(b) P = \(\frac{1}{3} \mathrm{~nm} \overline{\mathrm{v}}^2\)
n → number of molecules per unit volume
m → mass of molecule
\(\bar{v}\) → average velocity of molecules

Question 11.
(a) What is the angle of contact of a liquid with a solid surface? (1)
(b) Different shapes of water drops on a lotus leaf and glass plate are given below. Redraw it and mark the angle of contact in each case. (1)
Kerala Plus One Physics Board Model Paper 2023 with Answers Q11
Answer:
(a) Angle of contact is the angle between the solid surface and the tangent drawn to the liquid surface at the point of contact inside the liquid.
Kerala Plus One Physics Board Model Paper 2023 with Answers Q11.1

Question 12.
(a) What is a moment of force? (1)
(b) Under what conditions, the torque due to an applied force is zero? (1)
Answer:
(a) Torque or rotating effect of force.
(b) (i) When the force is applied exactly on the origin or axis of rotation.
(i) When the angle between position vector, \(\overrightarrow{\mathrm{r}}\) and force is zero or 180°.

Question 13.
Match the following. (2)

Physical Quantity Symbol
(i) Gravitational constant g
(ii) Gravitational potential energy F
(iii) Gravitational force G
(iv) Gravitational intensity V

Answer:

Physical Quantity Symbol
(i) Gravitational constant G
(ii) Gravitational potential energy V
(iii) Gravitational force F
(iv) Gravitational intensity g

Question 14.
(a) What is the shape of the path followed by a projectile? (1)
(b) Bharath wants to draw the variation of velocity components of a projectile motion with time. Help him with a correct diagram. (1)
Answer:
(a) Parabola
(b) The vertical component vy = v sin θ decreases and becomes zero at maximum height and then increases. The horizontal component vx = v cos θ remains constant.
Variation of vertical components
Kerala Plus One Physics Board Model Paper 2023 with Answers Q14
Variation of horizontal components
Kerala Plus One Physics Board Model Paper 2023 with Answers Q14.1

Section – C

Answer any 6 questions from 15 to 21. Each carries 3 scores. (6 × 3 = 18)

Question 15.
(a) What are significant figures? (1)
(b) State the number of significant figures of the following: (2)
(i) 0.007 m2
(ii) 2.64 × 1024 kg
(iii) 0.2370 g cm-3
(iv) 6.320 J
Answer:
(a) Significant figures are digits in the measured value that are reliable plus the uncertain digit.
(b) (i) 1
(ii) 3
(iii) 4
(iv) 4

Kerala Plus One Physics Board Model Paper 2023 with Answers

Question 16.
(a) Define impulse. (1)
(b) Why is it more dangerous to fall on ice than fresh snow? (1)
(c) The passengers fall backward when a bus at rest, starts moving suddenly. Why? (1)
Answer:
(a) Impulse is the product of force and time for which it acts
Impulse = Force × time
(b) ice is harder compared to fresh snow. The impulse caused by fresh snow is less than ice.
(c) This is due to the inertia of rest.

Question 17.
(a) State Hooke’s law. (1)
(b) Draw the stress-strain curve for a metal and mark the following: (2)
(i) Yield point
(ii) Proportional limit
(iii) Fracture point
Answer:
(a) For small deformations, the stress and strain are proportional to each other.
i.e., stress ∝ strain
Stress = k × strain
Where k is the proportionality constant and is known as the modulus of elasticity.
Kerala Plus One Physics Board Model Paper 2023 with Answers Q17

Question 18.
(a) What are nodes and anti-nodes? (1)
(b) Draw the first two harmonics of vibrations of a stretched string fixed at both ends and mark nodes and anti-nodes. (2)
Answer:
(a) The position of maximum amplitude in a standing wave is termed as antinode and the position of minimum amplitude (zero) is termed as node.
Kerala Plus One Physics Board Model Paper 2023 with Answers Q18

Question 19.
(a) State law of conservation of angular momentum. (1)
(b) What ¡s the torque of the force \(\overrightarrow{\mathrm{F}}=(2 \hat{\mathrm{i}}-5 \hat{\mathrm{j}}+4 \hat{\mathrm{k}})\) acting at the point \(\overrightarrow{\mathrm{r}}=(3 \mathrm{i}+3 \mathrm{j}+3 \mathrm{k})\) about the origin? (2)
Answer:
(a) If the external torque acting on a rotating body is zero, its angular momentum is constant.
Kerala Plus One Physics Board Model Paper 2023 with Answers Q19
τ = \(27 \hat{\mathrm{i}}-6 \hat{\mathrm{j}}-21 \hat{\mathrm{k}}\)

Question 20.
Deduce the equation for uniformly accelerated motion, S = ut + \(\frac{1}{3}\)at2 where s – displacement, u – initial velocity, t – time, and a – acceleration. (3)
Answer:
Kerala Plus One Physics Board Model Paper 2023 with Answers Q20
Consider a body moving along a straight line with uniform acceleration a.
Let ‘u’ be the initial velocity and ‘v’ be the final velocity. ‘S’ is the displacement traveled by the body during the time interval ‘t’.
Displacement of the body during the time interval t,
S = average velocity × time
S = \(\left(\frac{v+u}{2}\right) t\)
But v = u + at ………(2)
Substitute eq.(2) in eq.(1), we get
S = \(\left(\frac{u+a t+u}{2}\right) \mathrm{t}\)
S = ut + \(\frac{1}{2}\)at2

Kerala Plus One Physics Board Model Paper 2023 with Answers

Question 21.
(a) What is a conservative force? (1)
(b) Obtain the expression for energy stored in a spring. (2)
Answer:
(a) If work done by a force is independent of the path followed and depends only on the initial and final position, the force is conservative.
(b)
Kerala Plus One Physics Board Model Paper 2023 with Answers Q21
Consider a massless spring fixed to a rigid support at one end and a body attached to the other end. The body moves on a frictionless surface.
If a body is displaced by a distance dx, The work done for this displacement dw = Fdx
∴ Total work done to move the body from x = 0 to x
Kerala Plus One Physics Board Model Paper 2023 with Answers Q21.1
W = \(-\frac{1}{2} k x^2\)
This work is stored as potential energy in the spring.
Hence the potential energy of a spring.
P.E. = \(\frac{1}{2} k x^2\)

Section – D

Answer any 3 questions from 22 to 25. Each carries 4 scores. (3 × 4 = 12)

Question 22.
(a) What is a Carnot engine? (1)
(b) Draw the P-V curve of the Carnot engine and mark the different thermodynamic processes. (2)
(c) Is it possible to design a Carnot engine with 100% efficiency? Substantiate. (1)
Answer:
(a) A reversible heat engine operating between two temperatures is called Carnot’s engine.
(b)
Kerala Plus One Physics Board Model Paper 2023 with Answers Q22
(c) No. Efficiency of Carnot engine is η = 1 – \(\frac{\mathrm{Q}_2}{\mathrm{Q}_1}\)
For η = 1, Q2 must be zero, which is impossible.

Question 23.
(a) What is retardation? (1)
(b) A car moving along a straight highway with a speed of 126 km/h is brought to a stop within a distance of 200 m. What is the retardation of car? How long does it take to stop the car? (3)
Answer:
(a) Retardation is rate of decrease in velocity or decrease in velocity in are second.
Kerala Plus One Physics Board Model Paper 2023 with Answers Q23

Question 24.
(a) What is a second’s pendulum? (1)
(b) The length of a second’s pendulum on the surface of earth is 1 m. What will be the length of a second’s pendulum on the surface of moon? (3)
Answer:
(a) Second pendulum is the pendulum whose time period is 2s.
Kerala Plus One Physics Board Model Paper 2023 with Answers Q24
Kerala Plus One Physics Board Model Paper 2023 with Answers Q24.1

Question 25.
(a) Differentiate between conduction and convection of heat. (1)
(b) Write any two factors on which the rate of heat flow of an iron bar depend. (1)
(c) At what temperature do the Celsium and Fahrenheit thermometers have same numerical value? (2)
Answer:
(a) In conduction, heat transfers between two adjacent parts of a body due to temperature difference.
In convection, different parts of fluid moves from one point to other.
(b) (i) Temperature difference
(ii) Area of cross section
(iii) Length of iron bar
Kerala Plus One Physics Board Model Paper 2023 with Answers Q25

Section – E

Answer any 3 questions from 26 to 29. Each carries 5 scores. (3 × 5 = 15)

Question 26.
Acceleration due to gravity changes with depth.
(a) Derive the expression for acceleration due to gravity at a depth d, from the surface of the earth. (3)
(b) What is the value of acceleration due to gravity at a depth 250 km from the surface of the earth (R = 6400 km)? (2)
Answer:
(a)
Kerala Plus One Physics Board Model Paper 2023 with Answers Q26
If we assume the earth as a sphere of radius R with uniform density ρ,
mass of earth = volume × density
M = \(\frac{4}{3} \pi R^3 \rho\) ………..(1)
We know acceleration due to gravity on thfe surface,
g = \(\frac{\mathrm{GM}}{\mathrm{R}^2}\) ……….(2)
Substituting eq(1) in eq(2), we get
Kerala Plus One Physics Board Model Paper 2023 with Answers Q26.1
Kerala Plus One Physics Board Model Paper 2023 with Answers Q26.2

Question 27.
(a) Find the magnitude and direction of the resultant of two vectors \(\overrightarrow{\mathrm{A}}\) and \(\overrightarrow{\mathrm{B}}\) in terms of their magnitude and angle θ between them. (3)
(b) The horizontal range of a projectile fired at an angle of 15° is 50 m. Calculate its velocity of projection. (2)
Answer:
(a)
Kerala Plus One Physics Board Model Paper 2023 with Answers Q27
Consider two vectors \(\overrightarrow{\mathrm{A}}(=\overrightarrow{\mathrm{OP}})\) and \(\overrightarrow{\mathrm{B}}(=\overrightarrow{\mathrm{OQ}})\) making an angle q.
Using the parallelogram method of vectors, the resultant vector \(\vec{R}\) can be written as,
\(\vec{R}=\vec{A}+\vec{B}\)
SN is normal to OP and PM is normal to OS.
From the geometry of the figure
OS2 = ON2 + SN2 but ON = OP + PN
ie. OS2 = (OP + PN)2 + SN2 ……….(1)
From the triangle SPN, we get
PN = B cos q and SN = B sin q
Substituting these values in eq(1), we get
OS2 = (OP + B cos q)2 + (B sin q)2
But OS = R and OP = A
R2 = (A + B cos q)2 + B2 sin2q
R2 = A2 + 2AB cos q + B2 cos2q + B2 sin2q
R2 = A2 + 2 AB cos q + B2
R = \(\sqrt{A^2+2 A B \cos \theta+B^2}\)
The resultant vector \(\vec{R}\) make an angle a with \(\vec{A}\).
From the right angled triangle OSN,
Kerala Plus One Physics Board Model Paper 2023 with Answers Q27.1

Question 28.
(a) State and prove Bernoulli’s principle. (3)
(b) Define viscosity. (1)
(c) On which factors does the viscous force depend? (1)
Answer:
(a) As we move along a streamline the sum of the pressure (ρ), the kinetic energy per unit volume \(\frac{\rho v^2}{2}\) and the potential energy per unit volume (ρgh) remains a constant.
(OR)
The total energy of an incompressible non-viscous liquid flowing from one place to another without friction is a constant.
Mathematically Bernoulli’s theorem can be written as \(\mathrm{p}+\frac{1}{2} \rho \mathrm{v}^2+\rho \mathrm{gh}\) = constant
(b) Viscosity is liquid friction. When liquid layer moves over another liquid layer, there is a force of friction between the liquid layers, opposing the motion of layers. The coefficient of viscosity for a fluid is defined as the ratio of shearing stress to the strain rate.
(c) Area of contact of liquid, velocity gradient (\(\frac{V}{L}\)).

Kerala Plus One Physics Board Model Paper 2023 with Answers

Question 29.
(a) State Newton’s second law of motion. (1)
(b) Arrive at the law of conservation of momentum from second law and state the law of conservation of momentum. (3)
(c) A bullet of mass 0.010 kg is fired by a gun of mass 100 kg. If the muzzle speed of the bullet is 50 m/s, what is the recoil speed of the gun? (1)
Answer:
(a) The rate of change of momentum of a body is directly proportional to the applied force and takes place in the direction in which the force acts.
Mathematically this can be written as
F ∝ \(\frac{\Delta \mathrm{p}}{\Delta \mathrm{t}}\)
(b)
Kerala Plus One Physics Board Model Paper 2023 with Answers Q29
Consider two bodies A and B with initial momenta PA and PB. After collision, they acquire momenta \(\mathrm{P}_{\mathrm{A}}^1\) and \(\mathrm{P}_{\mathrm{B}}^1\) respectively.
According to Newton’s second law, the change in momentum of A due to the collision with B,
\(\mathrm{F}_{\mathrm{AB}} \Delta \mathrm{t}=\mathrm{P}_{\mathrm{A}}^1-\mathrm{P}_{\mathrm{A}}\)
FAB = \(\frac{P_A^1-P_A}{\Delta t}\) ………(1)
Similarly the change in momentum of B due to the collision with A,
\(\mathrm{F}_{\mathrm{BA}} \Delta \mathrm{t}=\mathrm{P}_{\mathrm{B}}^1-\mathrm{P}_{\mathrm{B}}\)
FBA = \(\frac{P_B^1-P_B}{\Delta t}\) ………..(2)
[Where ∆t is time for which the two bodies are in contact]
According Newton’s third law, we can write
Kerala Plus One Physics Board Model Paper 2023 with Answers Q29.1
Total momentum before collision = Total momentum after collision
(c) m = 0.010 kg
M = 100 kg
v = 50 m/s
V = \(\frac{\mathrm{mv}}{\mathrm{M}}\)
= \(\frac{0.010 \times 50}{100}\)
= 0.005 m/s
= 5 × 10-3 m/s

Kerala Plus One Malayalam Question Paper March 2019 with Answers

Teachers recommend solving Kerala Syllabus Plus One Malayalam Previous Year Question Papers and Answers Pdf March 2019 to improve time management during exams.

Kerala Plus One Malayalam Previous Year Question Paper March 2019

Time: 2½ Hours
Total Score: 80 Marks

1 മുതൽ ആറു വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (5 × 2 = 10)

Question 1.
‘സുഖം ഒരു മാരകലഹരിയാണെന്ന് മിസ്സിസ് നായർക്കുതോന്നി’. (ലാത്തിയും വെടിയുണ്ടയും)
– ഇവിടെ സുഖം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഏതെല്ലാം കാര്യങ്ങളെയാണ്?
• എന്റെ വീട്, എന്റെ കുടുംബം എന്ന ചിന്തയുമായി ഒതുങ്ങി കഴിയൽ.
• പ്രക്ഷോഭങ്ങൾക്കുശേഷം കൈവരുന്ന സ്വാതന്ത്ര്യം
• ഉയർന്ന സൗകര്യങ്ങളുള്ള, അലോസരങ്ങളില്ലാത്ത ജീവിതം
• വേദനിക്കുന്ന മനുഷ്യർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ ശുശ്രൂഷിക്കൽ.
Answer:
• എന്റെ വീട് എന്റെ കുടുംബം എന്ന ചിന്തയുമായി ഒതുങ്ങിക്ക ഴിയൽ
• ഉയർന്ന സൗകര്യങ്ങളുള്ള, അലോസരങ്ങളില്ലാത്ത ജീവിതം.

Question 2.
ജോനാഥന്റെ സ്വപ്നത്തോട് ചേരാതെ നിൽക്കുന്ന സങ്കല്പങ്ങൾ ഏവ?
• തന്റെ ജനം ഇരുമ്പിനെ കീറിമുറിച്ച് പറക്കുന്നത്.
• ഇരതേടിപ്പിടിച്ച് കാക്കകൾ മാന്യമായി കഴിഞ്ഞുകൂടുന്നത്.
• ആവുന്നിടത്തോളം കാലം ജീവനോടെ ഇരിക്കുക എന്നത്.
• കൂടുതൽ ഉയർന്ന് പറന്ന് കൂടുതൽ ദൂരം കാണുക എന്നത്.
Answer:
• ഇര തേടിപ്പിടിച്ച് കാക്കകൾ മാന്യമായി കഴിഞ്ഞുകൂടുന്നത്.
• ആവു ന്നിടത്തോളം കാലം ജീവനോടെ ഇരിക്കുക എന്നത്.

Question 3.
‘ഇങ്ങനെയുള്ള ഞാനെന്നെ മറക്കിലും
നിങ്ങളേയെന്നും മറക്കയില്ലേ’ (പീലിക്കണ്ണുകൾ)
– ഈ വരികൾ നമുക്ക് നല്കുന്ന ജീവിതപാഠം എന്താണ്? ഒരു വാക്യത്തിൽ ഉത്തരമെഴുതുക.
Answer:
അച്ഛനമ്മമാരുടെ കരുതലും സ്നേഹവായ്പും നാം ഒരിക്കലും മറക്കരുത്.

Question 4.
‘അവൻ ഒരു കഥയിലും പിടികൊടുത്തില്ല’.-
‘മത്സ്യ’ത്തിലെ ഈ വരിക്കു യോജിക്കുന്ന ആശയസൂചനകൾ തെരെഞ്ഞെടുക്കുക.
• അവനെ ആർക്കും അപകടപ്പെടുത്താൻ കഴിഞ്ഞില്ല.
• മറ്റുള്ളവർക്ക് കുറ്റം പറയാനുള്ള അവസരം ഉണ്ടാക്കിയില്ല.
• നാട്ടുമൊഴികളിലൂടെ അവൻ പ്രശസ്തനായില്ല.
• മറ്റുള്ളവർക്കു മുന്നിൽ അവൻ കാഴ്ചവസ്തുവായില്ല.
Answer:
• അവനെ ആർക്കും അപകടപ്പെടുത്താൻ കഴിഞ്ഞില്ല.
• മറ്റുള്ള വർക്കു മുന്നിൽ അവൻ കാഴ്ചവസ്തുവായില്ല.

Question 5.
‘എന്റെ ചിരിക്കകത്തുള്ള ദുഃഖത്തിന്റെ മുഴക്കം അവർ കേൾക്കു ന്നില്ല.’
അനർഘനിമിഷത്തിലെ ഈ വാക്യത്തിൽ ബഷീർ തന്റെ രചനാര ഹസ്യം ഒളിപ്പിച്ചുവച്ചിട്ടുണ്ടോ? എന്താണത് ? ഒറ്റ വാക്യത്തിൽ ഉത്ത രമെഴുതുക.
Answer:
ആഴമേറിയ ജീവിതക്ലേശങ്ങൾ അനുഭവിക്കുമ്പോഴും സാഹിത്യ ത്തിലൂടെ മറ്റുള്ളവരെ ചിരിപ്പിക്കുകയാണ് ബഷീർ എന്ന മഹാ നായ സാഹിത്യകാരൻ.

Kerala Plus One Malayalam Question Paper March 2019 with Answers

Question 6.
‘അറിഞ്ഞാലും, തിരക്കേറിയ ഈ ജീവിതത്തിൽ വേരുകൾക്ക് എന്തു പ്രസക്തിയാണ്?
ഈ ചോദ്യത്തിൽ അടങ്ങിയിരിക്കുന്ന ആശയങ്ങൾ എടുത്തെഴു തുക.
• ജീവജാലങ്ങളുടെ നിലനില്പ് അവയെ ഭൂമിയുമായി ബന്ധി ഷിക്കുന്ന വേരുകളിലാണെന്ന് മറക്കരുത്.
• മരങ്ങളെക്കുറിച്ചും വേരുകളെക്കുറിച്ചും ചിന്തിച്ചുകൊണ്ടിരു ന്നാൽ വികസനം സാധ്യമാവില്ല.
• വേരുകൾ നഷ്ടപ്പെടുന്നവർക്ക് ജന്മദേശം വിട്ട് അലയേണ്ട തായി വരുന്നു.
• ജീവിതത്തിരക്കിനിടയിൽ വൃക്ഷങ്ങളുടെ വേരുകളെപ്പറ്റി ആലോചിച്ച് സമയം പാഴാക്കരുത്.
Answer:
• ജീവജാലങ്ങളുടെ നിലനിൽപ് അവയെ ഭൂമിയുമായി ബന്ധിപ്പി ക്കുന്ന വേരുകളിലാണെന്ന് മറക്കരുത്.
• വേരുകൾ നഷ്ടപ്പെടു ന്നവർക്ക് ജന്മദേശം വിട്ട് അലയേണ്ടി വരുന്നു.

7 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണത്തിന് ഉത്ത രമെഴുതുക. 4 സ്കോർ വീതം. (8 x 4 = 32)

Question 7.
താഴെ തന്നിരിക്കുന്ന പ്രസ്താവനകളെ യോജിച്ച വിധം പട്ടിക പ്പെടുത്തുക.
• പരിസ്ഥിതിക്കുണ്ടാവുന്ന തകർച്ചയ്ക്ക് മുകസാക്ഷിയാവുന്നു.
• മനുഷ്യനും മറ്റു ജീവജാലങ്ങളും പരസ്പരം ആശ്രയിച്ചു ക ഴിയുന്ന ജീവിതം ചിത്രീകരിക്കുന്നു.
• പരിസ്ഥിതിപ്രശ്നങ്ങൾക്കു മുന്നിൽ നിസ്സഹായരാകുന്ന മനു ഷ്യരെ അവതരിപ്പിക്കുന്നു.
• ഇഴയുകയും നടക്കുകയും നീന്തുകയും പറക്കുകയും ചെ യ്യുന്ന ജീവവൈവിധ്യങ്ങളെ ഒന്നിച്ചുകൊണ്ടുവരുന്നു.

കൈപ്പാട് കേൾക്കുന്നുണ്ടോ?
•  ………………………. •  ……………………….
• ……………………….. • ………………………..

Answer:
കൈപ്പാട്
• മനുഷ്യനും മറ്റു ജീവജാലങ്ങളും പരസ്പരം ആശ്രയിച്ചു കഴി യുന്ന ജീവിതം ചിത്രീകരിക്കുന്നു.
• ഇഴയുകയും നടക്കുകയും നീന്തുകയും പറക്കുകയും ചെയ്യുന്ന ജീവവൈവിധ്വങ്ങളെ ഒന്നിച്ചുകൊണ്ടുവരുന്നു.

കേൾക്കുന്നുണ്ടോ
• പരിസ്ഥിതിക്കുണ്ടാവുന്ന തകർച്ചയ്ക്ക് മൂക സാക്ഷിയാ വന്നു.
• പരിസ്ഥിതി പ്രശ്നങ്ങൾക്കു മുന്നിൽ നിസ്സഹായരാകുന്ന മനു ഷ്വരെ അവതരിപ്പിക്കുന്നു.

Question 8.
‘അമ്മ പറേണതുപോലെ, പെണ്ണായാൽ
ചോറും കറീം വയ്ക്കണം, പെറണം….. (ഓർമ്മയുടെ ഞരമ്പ്)
ചേറിൽനിന്നു ബളർന്നുപൊന്തിയ
ഹൂറി നിന്നുടെ കൈയിനാൽ, നെയ്യ്-
ച്ചോറു വെച്ചതു തിന്നുവാൻ കൊതി-
വേറെയുണ്ടെൻ നെഞ്ചിലായ (കായലരികത്ത്…..)
രണ്ട് പാഠസന്ദർഭങ്ങളിലും തെളിയുന്നത് സ്ത്രീകളെപ്പറ്റിയുള്ള പരമ്പരാഗത സങ്കല്പമാണോ? വ്യക്തമാക്കുക.
Answer:
കെ.ആർ മീരയുടെ ഓർമ്മയുടെ ഞരമ്പ് സ്ത്രീയുടെ യാഥാർ ങ്ങളുടെ കഥയാണ്. വീട്ടിലും സമൂഹത്തിലും പുരുഷാധി പത്യത്തിന്റെ നിയന്ത്രണങ്ങൾക്കകത്ത് അകപ്പെട്ട ബലിമൃഗങ്ങ ളായി സ്ത്രീകൾ ഇന്നും കഴിയുന്നു. കഥയിലെ വൃദ്ധയുടെ യൗവന കാലഘട്ടത്തിലും ഇങ്ങനെയായിരുന്നു അവസ്ഥ. പുരു ഷന് കസേരയും രാവിലത്തെ ചായയും ഭക്ഷണവം കുളിക്കു വാനുള്ള ചൂടുവെള്ളവും തയ്യാറാക്കിക്കൊടുക്കുകയും മക്ക ൾക്കും അമ്മയ്ക്കും ഭർത്താവിനും വീടിന്റെ ശുചിത്വത്തിനും വേണ്ടി പുലരി മുതൽ പണിയെടുത്ത് നടുവൊടിഞ്ഞ് രാത്രിയിൽ മയങ്ങും മുമ്പ് ഭർത്താവിന്റെ സുഖത്തിനായി കിടക്ക വിരി നിവർത്തിക്കൊടുക്കേണ്ടി വരികയും ചെയ്യുന്ന സ്ത്രീ ദുഃഖപു തിയാണ്. സ്ത്രീകളെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പത്തിന് ഉദാഹരണമാണ് ഈ കഥയിലെ വൃദ്ധ.

“കായലരികിൽ വലയെറിഞ്ഞപ്പോൾ വളകിലുക്കിയ സുന്ദരി” ഒരു കാല്പനിക സൗന്ദര്വമായാണ് അനുഭവപ്പെടുന്നത്. പെണ്ണുകെട്ടിന് കുറിയെടുക്കുമ്പോൾ തന്നെയും ഒരു നറുക്കിന് ചേർക്കണമെന്ന് മാത്രമേ യുവാവിന് അഭ്യർത്ഥനയുള്ളൂ. അവളെ കണ്ട് മാത്ര യിൽ തന്നെ യുവാവിന് സകലനിയന്ത്രണവും വിട്ടുപോയെന്നു തമാശയായി പറയാമെങ്കിലും പ്രണയത്തെക്കുറിച്ചുള്ള ബഷീറി യൻ സങ്കല്പമനുസരിച്ചാണെങ്കിൽ ഒരു കറുത്ത ഫലിതം നമു ക്കിതിലും ദർശിക്കാൻ കഴിയും. പെണ്ണുകെട്ടാൻ ആൾക്കാരെ പരി ഗണിക്കുമ്പോൾ ഞാനും നിന്നെ പ്രണയിക്കുന്നുണ്ടെന്നതിനാൽ തന്റെ അപേക്ഷയും പരിഗണിക്കണമെന്ന പരിദേവനമോ വിഷാ ദമോ വരികളിൽ കുരുങ്ങികിടക്കുന്നുണ്ട്.

ചേറിൽ നിന്ന് ഉയർന്നുപൊങ്ങിയ ഹൂറി (അതായത് താഴ്ന്ന നില യിൽ ജീവിക്കുന്ന കുടുംബത്തിലെ സുന്ദരി നിന്നെ കുടുംബി നിയാക്കാൻ ഈ കാമുകൻ ആഗ്രഹിക്കുന്നു. അവളെ വധുവായി ലഭിക്കുമ്പോഴാണ് നെയ്ച്ചോറു തിന്നാനുള്ള നെഞ്ചിലെ പുതി ഒന്നടങ്ങുന്നതെന്നാണ് കാമുകന്റെ മതം. അങ്ങനെ പഴയ കാല സാമൂഹിക ജീവിതത്തിന്റെ നേർപ്പതിപ്പായി മാറുന്നു പഴയകാല സിനിമയും ഈ പാട്ടും. ഈ രണ്ട് പാഠസന്ദർഭങ്ങളിലും തെളിയു ന്നത് സ്ത്രീകളെപ്പറ്റിയുള്ള പരമ്പരാഗത സങ്കല്പമാണ്.

Question 9.
‘നിലനില്ക്കുന്ന മൂല ധാരണകളെ ചോദ്യം ചെയ്യാനും സിനിമ സന്നദ്ധമാവാറുണ്ട്. (സിനിമയും സമൂഹവും)
ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന ഉദാഹരണങ്ങൾ നമ്മുടെ ചലച്ചിത്രങ്ങളിൽ ലഭ്യമാണോ? ചർച്ച ചെയ്യുക.
Answer:
സിനിമ ഒരു സാംസ്ക്കാരിക ഉത്പന്നമാണ്. അത് വിറ്റഴിക്കപ്പെടു ന്നത് കമ്പോളത്തിലാണ്. അത് ആസ്വദിക്കുന്നവരും വിറ്റഴിക്ക ടുന്നതും ജനങ്ങളാണ്. സിനിമ പറയുന്നതാകട്ടെ മാനുഷിക തല ങ്ങളെക്കുറിച്ചാണ്. കാലാകാലങ്ങളിൽ മനുഷ്യനനുഭവിക്കുന്ന വിപ്ലവങ്ങൾ, പ്രണയം തുടങ്ങി എല്ലാ മാനുഷിക വികാരങ്ങ ളെയും അതാവിഷ്ക്കരിക്കുന്നുണ്ട്. സിനിമകൾ യാഥാർത്ഥ്യലോ കത്ത് നിന്ന് മാറി സ്വപ്നലോകത്ത് സഞ്ചരിക്കുന്നു എന്നതാണ് പൊതുവെ പറയുന്നതെങ്കിലും സിനിമ വിനിമയം ചെയ്യുന്ന അർത്ഥതലങ്ങൾ മനസ്സിലാക്കുമ്പോൾ അതുമാത്രമല്ല സിനിമകൾ ആവിഷ്ക്കരിക്കുന്നത് എന്ന് കാണാം.

ഇന്ന് കാണുന്ന സമകാലിക പ്രശ്നങ്ങളോടൊക്കെ അതാതുകാ ലഘട്ടത്തിൽ പ്രതികരിക്കുന്നത് സിനിമ ക ളാണ്. നമ്മുടെ രാഷ്ട്രീയം, സാംസ്ക്കാരികമായ മൂല്യച്യുതി അല്ലെങ്കിൽ മാറ്റം ത്തരം കാര്യങ്ങളെ ധൈര്യമായി നേരിടാൻ സിനിമയ്ക്കല്ലാതെ മറ്റൊരു മാധ്യമത്തിനും കഴിവില്ല എന്നത് ശ്രദ്ധേയമാണ്.

Kerala Plus One Malayalam Question Paper March 2019 with Answers

Question 10.
മുതിർന്ന ഒരാളുടെ ഉള്ളിലുള്ള കുട്ടിയെയാണ് ശ്രീകൃഷ്ണന്റെ വാക്കുകൾ വെളിപ്പെടുത്തുന്നത് – പീലിക്കണ്ണുകൾ’ എന്ന പാഠ ത്തെ ആസ്പദമാക്കി ഈ പ്രസ്താവനയുടെ സാധുത പരിശോ ധിക്കുക.
Answer:
‘കൃഷ്ണഗാഥ’ എന്ന കൃതിയിലൂടെ ചെറുശ്ശേരി കൃഷ്ണന്റെ ബാല്യത്തെ അവതരിപ്പിക്കുകയില്ല. അനുഭവിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. മലയാളികൾക്ക് കൃഷ്ണബാല്യം സ്വന്തം പുത സ്നേഹമായി മാറിയത് കൃഷ്ണഗാഥയിലൂടെയാണ്. ചെറുശ്ശേരി യാണ് ദൈവമായ കൃഷ്ണനെ മാനുഷിക പരിവേഷത്തോടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. അങ്ങനെ ഓടക്കുഴൽ പിടിച്ച് നമ്മുടെ മക്കളിൽ ഒരാളായി മാറിയെങ്കിൽ അത് എഴുത്തുകാരന്റെ കാവ വൈഭവം തന്നെയാണ്. കൃഷ്ണന്റെ ബാല്യകാലാനുഭവവും അവിടെ നിന്ന് മധുരയിലേക്കുള്ള പറിച്ചുനടലുമാണ് കവിതയുടെ അനുഭവം.

കൃഷ്ണൻ സ്വമാതാപിതാക്കളേക്കാൾ ബഹുമാനിക്കു ന്നത് വളർത്തു മാതാപിതാക്കളെയാണ്. അല്ലയോ അച്ഛാ അങ്ങ് ഇപ്പോൾതന്നെ നമ്മുടെ ദേശത്തേക്ക് പോകണം. അങ്ങ് യാദ വന്മാർക്കെല്ലാം സന്തോഷം പ്രദാനം ചെയ്ത് അവിടെ വാഴണം. ഞാൻ എത്രയും വേഗം അമ്മയെ കാണാനായി വരുന്നുണ്ടെന്ന് അറിയിക്കണം. ഇങ്ങനെയൊക്കെ പറയിക്കുന്ന കവി, കവിതയി ലൂടെ ജീവിതാനുഭവമായ ബാല്യത്തിലേക്ക് നമ്മെ നടത്തിക്കൊ ണ്ടുപോകുന്നു. ആ ആസ്വാദ്വതയാണ് കവിതയുടെ അനുഭവ മണ്ഡലം.

Question 11.
ഇരുളിലിപ്പോൾ ഉദിക്കുന്നു നിൻ മുഖം
കരുണമാം ജനനാന്തര സാന്ത്വനം –
തനിക്കാകെയുള്ള സമാശ്വാസം പ്രണയിനിയുടെ മുഖമാണെന്നാ ണല്ലോ ‘സന്ദർശന’ത്തിലെ നായകൻ പറയുന്നത്. എന്നിട്ടും അവ ളെ പിരിയാൻ അയാൾ തീരുമാനിക്കുന്നത് എന്തുകൊണ്ടാവും? നിഗമനങ്ങൾ കുറിക്കുക.
Answer:
കാമുകിയോട് സംസാരിച്ച് മുമ്പുണ്ടായിരുന്ന പ്രണയതീരത്ത് വീണ്ടും ചെന്നെത്തുവാൻ കവി ഉള്ളിൽ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, ആ ആഗ്രഹങ്ങൾ പറയാനാകാതെ കവി മൗനിയായിപ്പോ കുന്നു. പണ്ടേ പിരിഞ്ഞവരാണെന്ന യാഥാർത്ഥ്വം കവി തിരിച്ചറി യുന്നു. സന്ദർശനം കവിത ഒരു യാത്രാരേഖയാണ്. ജീവിത യാത്രാരേഖ. ഏതൊരു വ്യക്തിയേയും പോലെ ജീവിതം യാത്ര യാകുന്ന ഒരു വ്യക്തിയുടെ യാത്രാരേഖ, അയാൾ വിഹ്വലന യുമായാണ് യാത്ര ചെയ്യുന്നത്. ഒരു പ്രണയതീരം അയാൾക്കുണ്ട്. അവിടെ ആശ്വാസം കൊണ്ടിരിക്കുമ്പോൾ തന്റെ കൂടെ പൂർവ്വകാ മുകിയുമുണ്ട്. പക്ഷെ അയാൾ ആ തീരത്ത് താമസിക്കുവാൻ ആഗ്രഹിക്കുന്നില്ല. അയാൾ കണ്ടുമുട്ടിയ തന്റെ പൂർവ്വകാമുകി യെവിട്ട് വീണ്ടും യാത്രയാകുകയാണ്. വീണ്ടും മനസ്സിന്റെ വിഹ്വ ലതകളിലേക്ക്…….. പ്രക്ഷുബ്ധമായ…… നഗരത്തിരക്കുകളിലേക്ക് മദ്യപാനത്തിലേക്ക്……… സത്രങ്ങളിലേക്ക്….. ഇരുളിലേക്ക് ……….. അയാൾ പോവുകയാണ്.

പ്രണയം ഒരു യാത്രയാണ്. ജീവിതത്തിന്റെ വളവുകളും തിരി വുകളും ഒരുമിച്ച് പോകുന്ന യാത്ര. ഇവിടെ കാമുകൻ വേർപി രിയുകയാണ്. കാമുകിയെ കണ്ടുമുട്ടിയതിനുശേഷം കവി പിന്തി രിയുന്നു. ഒറ്റയടിപ്പാതയിലൂടെയുള്ള തുടരുന്ന യാത്രയാണ് സന്ദർശനം കവിത.

Question 12.
‘കേൾക്കുന്നുണ്ടോ?’ എന്ന ഹ്രസ്വചിത്രത്തിൽ കാഴ്ചയില്ലാത്തവ രെ അവഗണിക്കുന്ന ഒരു സമൂഹത്തെയാണോ കാണാൻ സാ ധിക്കുന്നത്? രണ്ടു ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി വിവരിക്കുക.
Answer:
ശബ്ദങ്ങളുടേയും ഗന്ധങ്ങളുടേയും അനുഭവങ്ങൾ തീർക്കുന്ന രൂപങ്ങൾക്കൊപ്പം സ്പർശനത്തിൽ നിന്നും അനുഭൂതമാകുന്ന ഭാവതലവും ‘കേൾക്കുന്നുണ്ടോ?’ എന്ന ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ശബ്ദങ്ങൾ നൽകുന്ന അനുഭവങ്ങൾക്കൊപ്പം ഹസ്നയുടെ ഭാവനാതലവും ഉയർന്നുവരുന്നതിനാൽ ചിത്രത്തിൽ ശബ്ദത്തിന്റെ ലോകമാണ് അവൾ കൂടുതലായി സ്നേഹിക്കു ന്നത്. ചാക്കോ പെയിന്റ് ചെയ്യുന്ന ശബ്ദവും ഗന്ധവും ചാക്കോ യുടെ പരിഹാസവും പാട്ടയിൽ തട്ടിത്തടഞ്ഞുവീഴാൻ പോകു അതിലെ ചിരിയുണർത്തുന്ന ഭാവവും ശബ്ദത്തിലൂടെയുള്ള സംവേദനത്തെയാണ് കാണിക്കുന്നത്. അവളെ കൂടാതെ കുട്ടി കൾ ക്രിക്കറ്റു കളിക്കുന്ന ശബ്ദം അവളിലുണർത്തുന്ന കൂ ഫലത്തെ നോക്കുക.

ഉമ്മച്ചി അടുക്കളപ്പണി ചെയ്യുന്നിടത്തെ ത യുടെ ശബ്ദങ്ങളിലൂടെ ഹസ്ന ഭാവനയിലേക്കുയരുന്നു. സഹ ചാരിയായ വടി തട്ടുന്ന ശബ്ദമാണവൾക്ക് കുട്ട് ക്രിസ്തുമസ് ആഘോഷങ്ങൾ അവളിലേക്ക് കാരോൾ സംഗീതമായും നൃത്താ ഘോഷങ്ങളുടെ ശബ്ദവുമായാണ് വരുന്നത്. മാത്യു ആന്റ് സൺസ് ഗാരേജിലേക്കെത്തുന്ന പതിവു വാഹനങ്ങളുടെ ശബ്ദ ങ്ങൾക്കെല്ലാം മുകളിൽ 16 വരി റോഡിന്റെ നിർമ്മാണത്തിലേർപ്പെ ടുന്ന വാഹനങ്ങളുടേയും മറ്റും ശബ്ദഘോഷങ്ങൾ കടന്നുവരി കയും ചെറിയ ശബ്ദങ്ങളെ തമസ്കരിക്കുകയും ചെയ്യുന്നു. യന്ത്രങ്ങളുടെ ശബ്ദഘോഷങ്ങൾക്കപ്പുറത്ത് തന്റെ കൂട്ടുകാർ കളിക്കാൻ തിരഞ്ഞെടുത്ത പുതിയ മൈതാനത്തെ ശബ്ദാഘോ ഷത്തിലേക്കെത്തുമ്പോൾ സ്കൂളിലേക്കുള്ള യൂണിഫോമുമിട്ട് പ്രതീക്ഷകളുടെ വിഹായസ്സിലേക്ക് അവൾ ഉറ്റുനോക്കുന്നു. പല യിടത്തും കാഴ്ചയില്ലാത്തവരെ അവഗണിക്കുന്ന ഒരു സമു ഹത്തെ കാണാൻ സാധിക്കുന്നു.

Question 13.
ചെറുപ്പത്തിൽ മകനു പകർന്നു നല്കാൻ കഴിയാത്ത വാത്സല്യ ത്തെപ്പറ്റിയുള്ള കുറ്റബോധമാണ് ശസ്ത്രക്രിയയ്ക്കു വിധേയമാ കുന്നതിനു മുമ്പുള്ള ദിവസങ്ങളിലെ അമ്മയുടെ സ്വഭാവമാറ്റ ത്തിനു കാരണം.
– ഈ നിരീക്ഷണത്തോടു നിങ്ങൾ യോജിക്കുന്നുണ്ടോ? സ്വന്തം അഭിപ്രായം വ്യക്തമാക്കുക.
Answer:
അമ്മ എന്ന അത്ഭുത പ്രതിഭാസത്തെ സ്നേഹവും അത്ഭുതവു മായ അനുഭവത്തിലൂടെ തിരിച്ചറിയുകയാണ് ശസ്ത്രക്രിയ എന്ന കഥയിലൂടെ കഥാനായകൻ, ഗർഭപാത്രം നീക്കം ചെയ്യുന്ന ഓപ്പ റോഷനാണെന്ന് പറഞ്ഞതോടുകൂടി അമ്മയിൽ വല്ലാത്തൊരു വ്യതിയാനമാണ് കഥാനായകൻ കാണുന്നത്. ആധിയോ ആശ കയോ ഒന്നുമില്ലാതെ സാന്ദ്രമായ മുഖം. തന്നെ കാണേണ്ട താമസം ആ ഇമകൾ നിർന്നിമേഷമാകുന്നുവെന്ന് കഥാകാരൻ കണ്ടെത്തു ന്നു. സ്മരണകൾ എത്ര അടർത്തി നോക്കിയാലും ഇത്രയധികം സമയം തന്നെ നോക്കി നിന്ന അമ്മയെ അയാൾക്ക് കണ്ടെത്താ നായി സാധിച്ചില്ല. എന്നാൽ മുടി നരച്ച് ഈ വയസ്സൻ മകനെ തൊട്ടും പിടിച്ചും കൊണ്ട് പിറകെ നടക്കുകയാണ് അമ്മ അ യുടെ ഓപ്പറേഷന് വെറും സർജിക്കലായ ഉള്ളടക്കമല്ല ഉള്ളത്. അതിന് ആന്തരികമായ പല ഒരുക്കങ്ങളും സംഭവിക്കുന്നുണ്ടെന്ന് കഥാകാരൻ മനസ്സിലാക്കി തുടങ്ങുന്നത് ഇതോടുകൂടിയാണ്.

ഓഷ റോഷന്റെ ദിവസം അടുക്കുംതോറും അമ്മ കൂടുതൽ കൂടുതൽ തരളിതയാവുകയാണ്. മകനല്ലാതെ വേറാരും അമ്മയുടെ ലോകത്തില്ല. മകനാകട്ടെ നാൾക്കുനാൾ വളരെ ചെറുപ്പമായതു പോലെയാണ് അമ്മയ്ക്ക് തോന്നുന്നത് ആ മാനസികാ വസ്ഥയിലേയ്ക്ക് മാറാൻ മകൻ തയ്യാറാകുന്നതോടെയാണ് കഥ മുന്നോട്ടു പോകുന്നത്. കുളിക്കാൻ തോർത്തെടുത്തുകൊണ്ട് വരുന്നതും കുളികഴിയുമ്പോൾ തലയിൽ വെള്ളം നല്ലോണം പോയിട്ടില്ല. ഇങ്ങോട്ടുകാണിച്ചോ ഞാൻ തോർത്തിത്തരും, എന്നി ടത്തൊക്കെ ആ ഉചിതഭാവം ഉൾക്കൊള്ളുന്നതായി വായന ക്കാർക്ക് അനുഭവപ്പെടുന്നു. ദുർബലമായ എതിർപ്പോടുകൂടി അമ്മയ്ക്ക് വഴങ്ങുന്ന സുഖം കഥാകാരൻ അനുഭവിക്കുമ്പോ ഴാണ് കഥാകാരൻ ബാല്യത്തിന്റെ സുഖവും അമ്മ മനസ്സിന്റെ താളവും സുഖവും അനുഭവിച്ച് തീർക്കുന്നത്. അമ്മയ്ക്ക് തന്റെ മേലുള്ള അവകാശത്തിന് ജനനത്തിനേക്കാളും മുമ്പുള്ള അവ സ്ഥ വരെയുണ്ടെന്ന ധാരണയിലാണ് കഥാകാരൻ അമ്മയ്ക്ക് മുൻപിൽ നിൽക്കുന്നത്.

രാത്രിയിൽ അമ്മയുടെ അരികത്ത് കിട ക്കുമ്പോഴാണ് അസ്ഥികൾ പോലെ ശുഷ്കമായ ആ വിരലുകൾ എന്റെ മുടിയിഴകളിൽ ഇഴഞ്ഞു നടക്കുകയാണെന്ന് അയാൾ അറിയുന്നത്. അപ്പോൾ മാത്രമാണ് പുൽക്കൊടിയിൽനിന്ന് മഞ്ഞു തുള്ളികൾ ഇറ്റുന്നതു പോലെയാണ് സമയം നീങ്ങുന്നതെന്ന് അയാൾ അറിയുന്നത്. ബാല്യത്തിൽ ലഭിക്കാത്ത അമ്മയുടെ വാത്സല്യം ബോധപൂർവ്വം പിടിച്ചുവാങ്ങുന്ന ഒരുവനായി അയാൾ മാറുകയാണ്. അമ്മയുടെ വിരലുകളുടെ ചലനം മന്ദീഭവിക്കുന്നത് ഒട്ടും താൽപര്യമില്ലാതെ. അയാൾ ഒന്നുകൂടി മുരടനാക്കി. അപ്പോൾ പ്രതീക്ഷിച്ചതുപോലെ വീണ്ടുമത് വിരലുകൾ തന്റെ തലച്ചോറിൽ പുതിയ തരംഗങ്ങൾ സൃഷ്ടിച്ചത് അയാൾ അറി യുന്നു. അയാൾ അതിൽ സന്തോഷിക്കുകയും ചെയ്യുന്നു. നാൽപ്പത്തഞ്ചു വയസ്സു കഴിഞ്ഞ ഞാനെന്ന ഭാവം മനസ്സിൽ നിന്ന്

അടർന്ന് പോയപ്പോൾ മാത്രമാണ് അമ്മയുടെ ഗന്ധത്താൽ ചുഴ പ്പെട്ട് കിടക്കുന്ന വല്ലാത്തൊരു ഗന്ധം അയാൾ അനുഭവിക്കു ന്നത്. അമ്മയുടെ മനസ്സമാധാനത്തിന് വേണ്ടിയാണെന്ന ന്യായീക രണമാണെങ്കിലും അതായിരുന്നില്ല സത്യം. അങ്ങനെ കിടന്നാൽ മാത്രമേ ആ നിഷ്കളങ്കത അനുഭവിക്കാൻ സാധിക്കൂ എന്ന തിരി ച്ചറിവാണ് അയാളെ അതിന് നിർബന്ധിപ്പിക്കുന്നത്. അങ്ങനെ ഈ കഥ മുഴുവനായും മാതൃസ്നേഹത്തിന്റെ ദീപ്തമായ ഭാവങ്ങൾ കൊണ്ട് നിറഞ്ഞതാണ്. അമ്മ എന്ന ഭാവത്തിന്റെ അർത്ഥവും ഔചിത്യവും ഈ കഥയ്ക്ക് അനുയോജ്യമായ രീതിയിലാണ്, കഥാ കാരൻ ആവിഷ്ക്കരിച്ചിരിക്കുന്നത്. സകല നീതിശാസ്ത്രത്തേയും സൗന്ദര്യ സങ്കൽപ്പത്തേയും തകർത്തുകളയുന്ന ഒരു ഉചിതഭാവ മാണതിന്. അവകാശവാദങ്ങളൊന്നും ആഗ്രഹിക്കാതെ ഉദാരമായ കൊടുക്കൽ പ്രക്രിയയുടെ നിഷ്ക്കളങ്ക ഇടമാണത്. ചെറുപ്പത്തിൽ മകനു നൽകാൻ കഴിയാത്ത വാത്സല്യം കൂടിയാണ് അമ്മ ശസ്ത്ര ക്രിയക്കു മുൻപ് പകർന്ന് നൽകാൻ ശ്രമിക്കുന്നത്.

Kerala Plus One Malayalam Question Paper March 2019 with Answers

Question 14.
ഇതൊക്കെയാണെങ്കിലും പലതരം ഗന്ധങ്ങൾ നിറഞ്ഞ ഈ മുറി അവൾക്ക് ഇഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. ഈ വീട്ടിലെ ഏറ്റവും വായുസഞ്ചാരമുള്ള മുറി ഇതാണെന്ന് പെൺകുട്ടി വിചാരിച്ചു. (ഓർമ്മയുടെ ഞരമ്പ്)
വൃദ്ധയുടെ വ്യക്തിത്വം പെൺകുട്ടി തിരിച്ചറിഞ്ഞതിനെക്കുറിച്ച് സു ചിപ്പിക്കുന്നവയല്ലേ ഈ വാക്യങ്ങൾ? കഥാസന്ദർഭത്തെ മുൻനിർ ത്തി വിശദീകരിക്കുക.
Answer:
വൃദ്ധയുടെ ജീവിതത്തിൽ അവർ അനുഭവിച്ച ഓരോ അവ സ്ഥയും ആണ് ഓർമ്മകളിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. പെൺകുട്ടിയും വൃദ്ധയും രണ്ടു തലമുറയിൽ പെട്ടവരും രണ്ടു തരം ചിന്താഗതി പുലർത്തുന്നവരുമാണ്. വൃദ്ധ സ്വന്തം അനുഭ വത്തിലുടെ മനസ്സിലാക്കിയ കാര്യങ്ങൾ പുതിയ തലമുറയെ പറ ഞ്ഞു കേൾപ്പിക്കുന്നു. പെൺകുട്ടിക്ക് അനുഭവങ്ങൾ ഇല്ല. അവൾ ഭാവനയിലൂടെ ജീവിതത്തെ നോക്കിക്കാണുന്നു. വൃദ്ധ യുമായുള്ള ഇടപെടൽ പെൺകുട്ടിയിൽ ദാർശനികമായ മാറ്റങ്ങൾ .

സൃഷ്ടിച്ചിരിക്കുന്നതായിക്കാണാം. അവളുടെ പ്രതികരണത്തിന്റെ സ്വഭാവത്തിലുണ്ടായ മാറ്റം കഥാന്ത്വത്തിൽ കാണുന്നു. പുരുഷാ ധിപത്യത്തിനെതിരായ മനോഭാവം കഥയിലാകമാനം പെൺകുട്ടി പ്രകടിപ്പിക്കുന്നുണ്ട്. സ്ത്രീസമത്വം സ്വപ്നം കണ്ടിരുന്ന വൃദ്ധ യോട് ക്രമേണ അവൾക്ക് അടുപ്പം തോന്നി. അവർ പറഞ്ഞ രണ്ടു കഥയും അവളെ സ്വാധീനിച്ചതുകൊണ്ടാണ് മൂന്നാമത്തെ കഥ യെക്കുറിച്ച് അറിയാൻ അവൾ ആഗ്രഹിക്കുന്നത്. തലമുറകളായി അനുഭവിക്കുന്ന അടിച്ചമർത്തലുകളും അവഹേളനങ്ങളും അബോധശക്തിയായി രൂപംകൊള്ളുന്നു. ഇതിനെ അതിജീവി ക്കാനുള്ള പ്രയത്നമാണ് സ്ത്രീവിമോചന പ്രവർത്തനമായി മാറു ന്നത്.

Question 15.
‘ലെയിൽ കിടന്ന് തീ ചെന്നു
ഉലയിൽ കിടന്ന് ഇരുമ്പ് ചെമന്നു
ഉലയിൽ കിടന്ന് തീ പോലെ പകലും ചെന്നു’. (ചരിത്രം – ഡി വിനയചന്ദ്രൻ)
ക്ലാസ്സിൽ നടന്ന ഒരു ചർച്ചയിൽ അധ്വാനവും സാഹിത്വവും തമ്മി ലുള്ള ബന്ധമാണ് കവി ഈ വരികളിൽ സൂചിപ്പിക്കുന്നത് എന്ന് ഒരു കുട്ടി അഭിപ്രായപ്പെട്ടു. നിങ്ങളുടെ പ്രതികരണം കുറിക്കുക.
Answer:
സ്വാഭിപ്രായം എഴുതാൻ ശ്രമിക്കുക.

16 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം (ഉത്തരം ഒരു പുറത്തിൽ കവിയാതെ) (5 × 6 = 30)

Question 16.
‘കനിയില്ലാകാലം കനിയെ കൊടുത്തോവർ
കരിഞ്ഞ മരത്തിൻമേൽ കായായ് നിറച്ചോവര (മുഹയിദ്ദീൻമാലി
‘അരുളുള്ളവനാണു ജീവിയെ-
ന്നുരുവിട്ടീടുകയീ നവാക്ഷരി.’ (അനുകമ്പ)
കാരുണ്യമാണ് ജീവന്റെ ആധാരം എന്ന വസ്തുത മനസ്സിലാക്കി യവരാണ് ലോകാചാര്യൻമാർ, പാഠഭാഗങ്ങളെ മുൻ നിർത്തി വിവരിക്കുക
Answer:
ശൈഖ് മുഹയുദ്ദീൻ അബ്ദുൽഖാദർ ശൈഖമാർക്കെല്ലാം നേതാ വാ യി രു ന്ന വനാണ്. അല്ലാഹു വിന്റെ സ്നേഹഭാജനമായ അദ്ദേഹം അവസാനമില്ലാത്ത മേന്മയ്ക്ക് ഉടയവനായവനാണ്. അദ്ദേഹത്തിന്റെ മേന്മയിൽ സ്വൽപം മാത്രം പറയാൻ ഞാൻ ആഗ്ര ഹിക്കുകയാണ്. ഞാനദ്ദേഹത്തിന്റെ ഗുണഗണങ്ങളെ പാലിലെ വെണ്ണപോൽ കാവ്യമായി ചൊല്ലാൻ ആഗ്രഹിക്കുന്നു. ഇതു പഠി ക്കുന്നവർ ഭാഗ്യമുള്ളവരാണ്. പണ്ഡിതന്മാരായ ആളുകൾ കാട്ടി ത്തരും ഖാസി മുഹമ്മദ് എന്ന് പേരായ ആ പണ്ഡിതൻ, കോഴി ത്തോട്ടുത്തു തന്നിൽ പിറന്നോൻ എഴുതിയതിൽ നിന്നാണ് ഈ കാര്യങ്ങളൊക്കെയും മനസ്സിലാക്കാൻ തരപ്പെട്ടത്.

അദ്ദേഹം അറിവും സ്ഥാനമാനങ്ങളും ഇല്ലാത്ത സാധുജന ങ്ങൾക്ക് അറിവും സ്ഥാനമാനവും നൽകിയവനാണ്. അഹങ്കാ ദത്താൽ ഇതൊക്കെ ഉപയോഗിച്ചവരിൽ നിന്ന് അവയെല്ലാതും പറിച്ചു കളഞ്ഞ് സാധാരണക്കാരനാക്കിയത് അദ്ദേഹം തന്നെ യാണ്. ഉള്ളതിനേക്കാളും വലിയ നില കാണിച്ച് നടന്ന ഗുരുക്ക ന്മാരെ ഉള്ള നില കളഞ്ഞ് നിലത്തിന്റെ താഴെ നടത്തിച്ചു കള ഞ്ഞതും അദ്ദേഹം തന്നെയാണ്. ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന ദോഷങ്ങളെ ഉറക്കത്തിൽ കിനാവിലൂടെ കാണിച്ചുകൊ ടുത്ത് രക്ഷിച്ചതും അദ്ദേഹം തന്നെയാണ്. പാമ്പിന്റെ രൂപത്തിൽ ജിന്നുകൾ അദ്ദേഹത്തെ വിരട്ടാൻ ചെന്നു. എന്നാൽ അദ്ദേഹം യാതൊരു ഭയവുമില്ലാതെ അവയെ പറിച്ചെറിഞ്ഞു എന്നതും നാം അറിഞ്ഞിരിക്കണം.

ജിന്നിനെ വിളിപ്പിച്ച് ഒരു പൈതലിനെ തിരികെ കൊടുത്തതും അദ്ദേഹം തന്നെയാണ്. പഴങ്ങൾ ഇല്ലാത്ത കാലത്ത് പഴങ്ങളും ക്ഷാമം വന്നകാലത്ത് ഉണങ്ങിയ മരത്തിൽ കായ്കനികളും നിറച്ച് ജനങ്ങളെ സഹായിച്ചതും അദ്ദേഹം തന്നെ യാണ് എന്ന് മുഹയുദ്ദീൻ മാലയിൽ പറയുന്നു. ഗുരു അനുക സയിലാകട്ടെ മനുഷ്യന്റെ ജീവിതം അരുള് നൽകുവാനാണ്. കാരുണത്തിന്റെ സ്പർശമില്ലെങ്കിൽ മനുഷ്യൻ ഗന്ധമില്ലാത്ത പൂവാണ് എന്നും അസ്ഥിയും തോലും മാത്രമായ തല നാറുന്ന ശരീരം മാത്രമാണ്, മാത്രമല്ല മരുഭൂമിയിൽ ഒഴുകുന്ന ഒരൊറ്റ തുള്ളി വെള്ളം മാത്രമാണ് എന്നും കാരുണ്യം പുഷ്പത്തിന്റെ സുഗന്ധം പോലെയും ജലപ്രവാഹം പോലെയും ജീവചൈതന്യമുള്ള ശരീരം പോലെയുമാണ്. കാരുണ്യമാണ് മനുഷ്യന് ചൈതന്യം നൽകുന്നത് എന്നും പറയുന്നു.

Question 17.
പച്ചയും ചുവപ്പുമാം കണ്ണുമായ്, പോരിൻ വേട്ട-
പക്ഷിപോലാ പാറിപ്പോകുമാ വിമാനവും
ഒരു ദുഃസ്വപ്നം പോലെ പാഞ്ഞു മാഞ്ഞുപോമെന്നാൽ
തിരുവാതിരത്താരത്തിക്കട്ടെയെന്നും മിന്നും.’ (ഊഞ്ഞാലിൽ)
ജീവിതത്തിന്റെ വിരുദ്ധഭാവങ്ങളെ കൂട്ടിയിണക്കാനുള്ള കവിയു ടെ ആഗ്രഹമല്ലേ ഈ വരികളിൽ തെളിയുന്നത്?
പാരമ്പര്യം – ആധുനികത
യുദ്ധകാലം – കുടുംബ ജീവിതത്തിലെ സ്വസ്ഥത
സ്വപ്നം – യാഥാർത്ഥ്യം
– എന്നീ സൂചനകളുമായി ചേർത്ത് മേൽതന്നിരിക്കുന്ന വരി കൾക്ക് ഒരു വ്യാഖ്വാനക്കുറിപ്പ് തയ്യാറാക്കുക
Answer:
യാഥാർത്ഥ്യങ്ങളിൽ നിന്ന് സ്വപ്നത്തിലേക്കുള്ള ഒരു ഊഞ്ഞാലാ ട്ടമാണീ കവിത. ‘ഊഞ്ഞാൽ’ കവിതയിലേക്ക് പ്രവേശിക്കുമ്പോൾ ആസ്വാദക ഹൃദയങ്ങളിൽ ആദ്യം ഉയരുന്ന ഒരു സന്ദേഹം അതു തന്നെയാണ്. ഇതൊരു സ്വപ്നമാണോ? ‘വൈലോപ്പിള്ളി കവിത കളിലെ നിരന്തര സാന്നിധ്യമാകുന്ന ദാമ്പത്യപ്പൊരുത്തക്കേടുകളും, പരാതിയും പരിഭവവും നിറഞ്ഞ കുറ്റപ്പെടുത്തലുകളും ഒക്കെ മാറ്റിവെച്ച് സമാധാനപൂർണ്ണവുമായ ദാമ്പത്യത്തിലെ വാർധക്യം, ഈ കവിതയിൽ നിറയുകയാണ്. തിരുവാതിര നിലാവുപോലെ ശുഭവും, സുന്ദരവുമാണ് കവിത.

കവിത ആരംഭിക്കുന്നതുതന്നെ തികച്ചും പോസിറ്റീവായ വിചാര ധാരയോടുകൂടിയാണ്. ഒരു വെറ്റില നൂറുതേച്ചു നീ തന്നാലും, ഈ തിരുവാതിരരാവുപോലെ മഞ്ഞിനാൽ ചുളുമ്പോഴും മധുരം ചിരിക്കുന്നു നമ്മുടെ ജീവിതം. വാർധക്വം പലതുകൊണ്ടും ഈ കാലഘട്ടത്തിൽ മടുപ്പിന്റെ അവശതയുടെ, അവഗണനയുടെ ഒക്കെ ഉരുണ്ട ലോകമായി മാറുന്നു. അങ്ങനെയൊരു അവസ്ഥ യിലാണ് മഞ്ഞുകൊണ്ടു ചുളുമ്പോഴും മധുരം ചിരിക്കുന്ന കവി യേയും, ഭാര്യയേയും നാം കവിതയിൽ കണ്ടെത്തുന്നു. ചില്ലറ വേദനകളും, ചെറിയ ബുദ്ധിമുട്ടുകളൊന്നും തന്നെ അവരുടെ ദാമ്പത്യജീവിതത്തിന്റെ ഈ അവസാനരംഗത്തിന് മങ്ങലേൽപ്പിക്കു ന്നില്ല. അതുകൊണ്ടുതന്നെയാണ് യാഥാർത്ഥ്യത്തിനു മുകളിൽ കൂടിയുള്ള സ്വപ്നങ്ങളുടെ ഊഞ്ഞാലാട്ടമായി ഈ കവിത മാറു ന്നത്.

‘നര’ പലപ്പോഴും അനുഭവങ്ങളുടെ പാഠങ്ങൾ തന്നെയാണ്. ജീവി തത്തിന്റെ പല രംഗങ്ങളിലും പ്രകടിപ്പിച്ച പക്വതയില്ലായ്മ കൾക്കുള്ള ഒരു നല്ല മറുപടി. വാർധക്വത്തിൽ, ‘നര’ വീണ ജീവി തത്തിലേക്ക് തിരുവാതിരരാവ് വിരുന്നെത്തുമ്പോൾ, മുമ്പ് ജീവി തത്തിൽ ഉണ്ടായ എടുത്തു ചാട്ടങ്ങൾക്കുള്ള നല്ല മറുപടിയായി ‘നര’ എന്ന പ്രതീകം മാറുന്നു. ഒത്തുതീർപ്പുകളുടേയും, പര സ്പരം തിരിച്ചറിഞ്ഞ കുറവുകളുടേയും, ഗുണങ്ങളുടേയും നല്ലൊരു തിരിഞ്ഞുനോട്ടം കൂടി വാർധക്യം പകർന്നുതരുന്നു. സ്വാഭാവികമായും ജീവിതത്തിലെ ഒരു രണ്ടാം മധുമാസക്കാല മായി അതുമാറുന്നു.

ദാമ്പത്യത്തിന്റെ ആരംഭത്തിൽ, മധുവിധുവിന്റെ ലഹരിയിൽ ഇതേ പോലെ ആതിരനിലാവിന്റെ ലഹരിയിൽ അവർ സ്വയം അലിഞ്ഞി ട്ടുണ്ട്. പുലരിയെത്തുവോളം, ഊഞ്ഞാലിൽ സ്വയം മറന്നിട്ടുണ്ട്. ഒരാവർത്തനം കവി ആവശ്യപ്പെടുന്നു. യൗവ്വനം അസ്തമിച്ചിട്ടു ണ്ടാകാം. ജീവിതചക്രത്തിന്റെ (കാലചക്രം) തിരച്ചിലിൽ എല്ലാം മാറിയിട്ടുണ്ടാകാം. എങ്കിലും പഴയ ഓർമ്മകളെ ഒന്നുകൂടി പൊടി തുടച്ച് മിനുക്കിയെടുക്കാം. പഴയകാലത്തിന്റെ ഓർമ്മകളുമായി പഴയ പുഞ്ചിരി മാത്രം കവി തന്റെ പ്രാണപ്രേയസിയുടെ മുഖ ത്തുനിന്ന് കണ്ടെടുക്കുന്നു. ആ മന്ദസ്മിതത്തിൽ, ആ ദാമ്പത്യ ത്തിന്റെ സംതൃപ്തി മുഴുവൻ നിറഞ്ഞു നിൽക്കുന്നുണ്ട്.

സുഖവും സംതൃപ്തിയും നിറഞ്ഞ നാട്ടിൻപുറത്തിന്റെ വിശു ദ്ധിയെ വാഴ്ത്താൻ കവി മറക്കുന്നില്ല. നഗരത്തിന്റെ വമ്പു കൾക്കും അപ്പുറം, നാട്ടിൻപുറത്തിന്റെ നന്മയെ പ്രതിഷ്ഠിക്കാൻ കവി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സ്നേഹത്തിന്റെയും, ഐക്യ ത്തിന്റെയും ആ മണ്ണിലാണ് ബന്ധങ്ങളുടെ വേരുകൾ കൂടുതൽ ആഴത്തിൽ ഉറയ്ക്കുന്നത്. ഇതൊക്കെയാണെങ്കിലും ചില യാഥാർ ത്ഥ്യങ്ങളിലേക്ക്, കവി നമ്മെ നയിക്കുന്നുണ്ട്. കാൽപ്പനികതയുടെ നിറവിലും, യാഥാർത്ഥ്യത്തിന്റെ രജതരേഖകൾ കവി കാണാതെ പോകുന്നില്ല. അല്ലെങ്കിലും
“തുടുവെള്ളാമ്പൽ പൊയ്കയല്ല, ജീവിതത്തിന്റെ

കടലേ കവിതയ്ക്കു ഞങ്ങൾക്കു മഷിപ്പാത്രം’ – എന്ന് പാടിയ കവിയ്ക്ക് അങ്ങനെയൊന്നും കണ്ണടയ്ക്കാൻ കഴിയില്ല.

നാട്ടിൻപുറത്തിന്റെ നന്മയും വിശുദ്ധിയും പാടുന്നതോടൊപ്പം വൈലോപ്പിള്ളി അവിടത്തെ ‘പഞ്ഞ’ ത്തെക്കുറിച്ചും (ഇല്ലായ്മ) പറയുന്നു. ഇല്ലായ്മകളുടെ വറുതിയിലും, കണ്ണീരിന്റെ പാട്ടിനാൽ തിരുവാതിരയെ വരവേൽക്കുന്ന അയൽ സ്ത്രീകളുടെ നൊമ്പരം കവി കാണാതെ പോകുന്നില്ല. അങ്ങകലെ നടക്കുന്ന യുദ്ധ ത്തിന്റെ കെടുതി അവരേയും ബാധിച്ചിരിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോഴും, തിരുവാതിരയുടെ നിറവിനുവേണ്ടി പാടുകയാണവർ. തിരുവാതിര തീക്കട്ടപോലെ എന്ന പഴമൊഴി അവരുടെ കാര്യത്തിൽ പൂർണ്ണമായും ശരിയാ വുകയാണ്. തന്റെ ജീവിത സൗഭാഗ്യങ്ങളുടെ സമൃദ്ധിയിലും, കവി തൊട്ടടുത്തു നിന്നുയരുന്ന വേദനയുടെ കനലുകൾ കാണാതെ പോകുന്നില്ല. ഇവിടെയാണ് വൈലോപ്പിള്ളിയിലെ ശുഭാപ്തി വിശ്വാസിയെ നാം അടുത്തറിയുന്നത്. എല്ലാം മാറ്റങ്ങൾക്കും വിധേയമാണ് പ്രകൃതിപോലും. പരസ്പരം കലഹിക്കുന്ന, യുദ്ധം ചെയ്യുന്ന ജനതതികൾ പരസ്പരം സ്നേഹിക്കും. യുദ്ധം തോൽ ക്കുകയും മനുഷ്യൻ ജയിക്കുകയും ചെയ്യും. അങ്ങനെ കൊല ക്കുരുക്കുകൾ പോലും രൂപം മാറി വിനോദത്തിന്റെ ഊഞ്ഞാ ലുകളാകും………

ജീവിതത്തെ സ്നേഹിക്കുവാൻ വേണ്ടി പാടാൻ കവി ഭാര്യയോട് ആവശ്യപ്പെടുന്നു. മനസ്സിനെ നൃത്തം ചെയ്യിക്കാൻ പോലും ശക്തി യുള്ള പ്രേയസിയുടെ സ്വർണ്ണക്കമ്പികൾ മീട്ടുന്ന കണ്ഠത്തിൽ നിന്നുള്ള ഗാനം. കവിയുടെ കരൾ ഊഞ്ഞാൽക്കയർ പോലെ ആ ഗാനത്തിൽ കമ്പനം കൊള്ളുകയാണ്. സംഗീതം എല്ലാം മാറ്റിമറി ക്കുന്നു. പ്രായവും, പശ്ചാത്തലവും, കാലവും, അന്തരീക്ഷവും സകലതും മാറുന്നു. ജീവിതം പുതുമയുള്ളതാക്കി മാറ്റുന്നു.

ജീവിതത്തെ അഗാധമായി സ്നേഹിക്കുവാൻ സംഗീതം നമ്മ പ്രാപ്തരാക്കും. അങ്ങനെ ഈ തിരുവാതിര രാവ് സന്തോഷ ത്തിന്റെ ഏറ്റവും വലിയ സന്ദർഭമാകട്ടെ. അവിടെ സംഗീത സാന്ദ്ര മാകുന്നതോടെ പുനിലാവണി മുറ്റം മാലിനിതീരവും, വെൺനര കലർന്ന പത്നി, കണ്വമുനിയുടെ ആശ്രമകന്യകയുമായിരുന്നു. ഭാവനയുടെ അളവറ്റ പ്രവാഹത്തെ നൊടിയിട കൊണ്ട് സൃഷ്ടി ക്കാൻ സംഗീതത്തിനു സാധിക്കുന്നു.

Kerala Plus One Malayalam Question Paper March 2019 with Answers

Question 18.
സാമൂഹിക സാഹചര്യങ്ങളാണ് മനുഷ്യരെ കുറ്റവാളികളാക്കുന്നത് എന്ന ആശയം വിറ്റോറിയോ ഡിസീക്ക ‘സൈക്കിൾ മോഷ്ടാക്ക ളി’ൽ പങ്കുവയ്ക്കുന്നുണ്ടോ? ചലച്ചിത്രത്തിൽ നിന്നുള്ള ഉദാഹര ണങ്ങൾ ചൂണ്ടിക്കാട്ടി സ്വന്തം അഭിപ്രായം വ്യക്തമാക്കുക
Answer:
ദരിദ്രനായ അന്റോണിയോ റിച്ചിയുടെ ജീവിതത്തിലെ ദൗർഭാഗ്യ പൂരിതമായ ഒരധ്യായമാണ് ഡിസീക്ക കൃതിയിലൂടെ അനാവരണം ചെയ്യുന്നത്. പണിയില്ലാതെ തെണ്ടി നടക്കുന്ന റിച്ചിക്ക് ഒടുവി ലൊരു പണികിട്ടി. അതു ചെയ്യാൻ സ്വന്തമായി ഒരു സൈക്കിൾ വേണം. വീട്ടിലുണ്ടായിരുന്ന പഴയ തുണികളും പുതപ്പുകളു മൊക്കെ പണയം വച്ചിട്ടാണ് അയാളുടെ ഭാര്യ നേരത്തെ പണയ ത്തിലായിരുന്ന സൈക്കിൾ തിരിച്ചെടുക്കാനാവശ്യമായ തുക കണ്ടെത്തിയത്. പണി ആരംഭിച്ച ആദ്യദിവസം തന്നെ സൈക്കിൾ മോഷ്ടിക്കപ്പെട്ടു. സൈക്കിൾ തേടി നടന്ന് നിരാശനായപ്പോൾ റിച്ചിയും ഒരു സൈക്കിൾ മോഷ്ടിച്ചു. എന്നാൽ സമർഥനായ മോഷ്ടാവല്ലാത്തതുകൊണ്ട് അയാൾ കൈയോടെ പിടിക്കപ്പെട്ടു. നാമമാത്രമായ ഈ ഇതിവൃത്തത്തിൽ നിന്നാണ് സിസ സാട്ടി നിയും ഡിഡിക്കയും ചേർന്ന് മനുഷ്യവികാരങ്ങളുടെ സമസ്ത ഭാവങ്ങളുമിണങ്ങിയ ഒരു കലാശില്പം വികസിപ്പിച്ചെടുത്തത്.

സൈക്കിൾ മോഷ്ടിക്കപ്പെട്ട അന്റോണിയോ റിച്ചി എന്ന ഹതഭാ ഗനായ ഒരു വ്യക്തിയുടെ മാത്രം കഥയല്ല. ‘സൈക്കിൾ മോഷ്ടാ ക്കൾ’. ചിത്രം തുടങ്ങുമ്പോൾ തൊട്ട് അവസാനിക്കുന്നതുവരെ നാം കാണുന്ന ആൾക്കൂട്ടം ഇതിലെ പ്രധാന കഥാപാത്രമാണ്. കഥാനായകന്റെ പ്രശ്നം തന്നെയാണ് ആൾക്കൂട്ടം എന്ന ഈ കഥാപാത്രവും പ്രതിഫലിപ്പിക്കുന്നത്. എന്തെങ്കിലും ഒരു പണി ക്കുവേണ്ടി ആകുലരായി തടിച്ചുകൂടിയ ജനസഞ്ചയത്തെയാണ് ചിത്രാരംഭത്തിൽ കാണുന്നത്. അതേ പ്രശ്നം തന്നെയാണ് റിച്ചി യേയും ആൾക്കൂട്ടത്തിൽ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്.

റിച്ചിയുടെ വഥകൾ ആൾക്കൂട്ടത്തിൽ പ്രതിഫലിക്കുന്നുവെ ങ്കിലും പലപ്പോഴും ആൾക്കൂട്ടം റിച്ചിയുടെ ശത്രുപക്ഷത്താണു ള്ളത്. ആൾക്കൂട്ടം അയാളെ ഒറ്റപ്പെടുത്തുന്നു, പരിഹസിക്കുന്നു. ആക്രമിക്കാനൊരുങ്ങുന്നു. തന്റെ സൈക്കിൾ നഷ്ടപ്പെട്ടുവെന്ന് റിച്ചി വിളിച്ചുകൂവുമ്പോൾ അയാളെ സഹായിക്കാൻ ആരുമെത്തു ന്നില്ല. അതേസമയം കളളനുവേണ്ടി വാദിക്കാനും അയാളെ രക്ഷി ക്കാനും പലരുമുണ്ടുതാനും. ഒടുക്കം റിച്ചിയൊരു സൈക്കിൾ മോഷ്ടിക്കുമ്പോൾ ജനക്കുട്ടം അയാളെ കൈയോടെ പിടികൂടു കയും ചെയ്യുന്നു.

ആൾക്കൂട്ടത്തെപ്പോലെതന്നെ ഈ ചിത്രത്തിലെ പ്രധാനഘടക മാണ് സൈക്കിളുകളും, ഒരു സൈക്കിൾ സ്വന്തമായുണ്ടായിരി ക്കുക; അതു സുരക്ഷിതമായിരിക്കുക എന്നതാണല്ലോ സൈക്കിൾ മോഷ്ടാക്കളിലെ മർമ്മപ്രധാനമായ കാര്യം. ഇക്കാര്യത്തിൽ അസാ ധ്യതയിൽ ആകുലനായിത്തീരുന്ന കഥാനായകന്റെ കൺമുന്നി ലൂടെ എണ്ണമറ്റ സൈക്കിളുകൾ കടന്നുപോകുന്നുണ്ട്. പണയ പീടികയിൽ വെച്ചും മാർക്കറ്റിൽ വെച്ചും സൈക്കിളുകളുടെ നീണ്ടനിരകൾ നാം കാണുന്നു. ആദ്യ ദൃശ്യത്തിൽ അയാളോട് സൗമനസ്യം കാട്ടുകയും പിന്നത്തെ ദൃശ്യത്തിൽ അയാളെ പരിഹ സിക്കുകയും ചെയ്യുന്ന സൈക്കിളുകൾ അന്തരംഗത്തിൽ അയാളെ പ്രലോഭിപ്പിക്കുകയാണ്. സൈക്കിൾ മത്സരം, കളി കാണാൻ വന്ന വരുടെ നീണ്ടനിര എന്നിവയെല്ലാം അയാളിൽ പ്രലോഭനത്തിന്റെ നിലയ്ക്കാത്ത ഓളങ്ങളുയർത്തുമ്പോൾ കൂട്ടത്തിൽ നിന്നകന്ന് ഒറ്റപ്പെട്ടിരിക്കുന്ന ഒരു സൈക്കിൾ കവർന്നെടുക്കുക ഒരു സ്വാഭാ വിക പ്രക്രിയയായി മാറുന്നു.

Question 19.
‘ഞരമ്പ് എലിമ്പ് എന്നിവ ചേർത്തുവച്ചു
ചുളിഞ്ഞതോൽകൊണ്ട മുടിയിട്ടാൽ
ആളെന്നപേരായതിനൊക്കുമെങ്കിൽ
ഒരാളുതാൻ, ആ ഗളിതാംഗചേഷ്ടൻ’ (മാപ്പ്, വള്ളത്തോൾ)
(എലിമ്പ് – എല്ല്, ഗളിതാംഗചേഷ്ടൻ – ശരീരചലനമില്ലാത്തവൻ)
ഒരു കറ്റില്, ഒരു നാറ്ത്തോപ്പ്
ഞണുങ്ങിയ വക്കാർന്നൊരു കഞ്ഞിപ്പാത്രം
ഒരട്ടി മണ്ണവൾ (സംക്രമണം, ആറ്റൂർ)
– ദയനീയമായ മനുഷ്യാവസ്ഥയെയാണ് രണ്ട് കവിതാഭാഗങ്ങ ളിലും ആവിഷ്കരിച്ചിരിക്കുന്നത്. അവ തമ്മിലുള്ള സാമ്യം വ്യത്യാ സങ്ങളെപ്പറ്റി ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
വള്ളത്തോളിന്റെ ‘മാപ്പ്’ എന്ന കവിതയിൽ മനുഷ്യജീവിതത്തിന്റെ ദയനീയാവസ്ഥയെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ചലനശേഷി യില്ലാതെ, എല്ലും ഞരമ്പും മാത്രം ചേർന്ന ചുളിഞ്ഞ തൊലി കൊണ്ട് മൂടിയിട്ട ഒരാളെ ആളെന്നു വിളിക്കാനാവുമോ എന്നാണ് കവി ചോദിക്കുന്നത്. മനുഷ്യാവസ്ഥയുടെ ഏറ്റവും പരിതാപക രമായ അവസ്ഥയെയാണിവിടെ സൂചിപ്പിക്കുന്നത്. അത്രമാത്രം ദാരിദ്ര്യം ആ ശരീരത്തെ കാർന്നുതിന്നിരിക്കുന്നു അനുക്ഷണം മരണത്തെ പുൽകുന്നവന് വെള്ളം നൽകാൻ പോലും തയ്യാറാ വാത്ത മനുഷ്യർ, മനുഷ്യരൂപം തന്നെ ദാരിദ്രത്താൽ നഷ്ടപ്പെട്ട ഒരാളുടെ ദയനീയചിത്രമാണ് കവി ഇവിടെ വരച്ചിട്ടിരിക്കുന്നത്. 1925-ൽ പുറത്തിറങ്ങിയ ഈ കവിത ഷൊർണ്ണൂർ ചെറുവണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വച്ച് കവി കണ്ട ഒരു തൊഴിലാളിയുടെ മരണത്തെ പരാമർശിച്ചെഴുതിയതാണ്.

മനുഷ്യാവസ്ഥയുടെ മറ്റൊരു ദയനീയ മുഖമാണ്. ആറ്റൂരിന്റെ സംക്രമണം എന്ന കവിതയിലും കാണാനാവുന്നത്.

ആറ്റൂരിന്റെ ‘സംക്രമണം’ എന്ന കവിത സ്ത്രീ അസ്വാതന്ത്ര്യത്തെ ക്കുറിച്ചാണ് നമ്മോട് സംസാരിക്കുന്നത്. അടിമത്വം വഴി സ്ത്രീ അനുഭവിക്കുന്ന യാന്ത്രികതയെ കവി ചൂണ്ടിക്കാണിക്കുന്നുണ്ട്. കാലാകാലങ്ങളായി വന്ന പരിഷ്ക്കാരങ്ങളൊന്നും തന്നെ സ്ത്രീയുടെ ജീവിതത്തെ മെച്ചപ്പെടുത്തിയില്ല. മറിച്ച് കൂടുതൽ കൂടുതൽ ദുഃഖങ്ങളിലേക്ക് ആഴ്ത്തുകയാണ് ചെയ്തത്. ഈ കവി തയിലൂടെ നമ്മുടെ സംസ്കാരം സ്ത്രീയ്ക്ക് നൽകിയ പരിവൃത്തി അടിമത്തത്തിന്റേയും വേലക്കാരിയുടേയും ആണ്. ഇത് വിചി തവും വേദനാജനകവുമാണ്. കാലങ്ങളായി നമ്മുടെയുള്ളിൽ ഒരു ജഡം ചീഞ്ഞുനാറുന്നുണ്ട്. അത് അടിമത്വത്തിന്റെയാണ്. അത് എടുത്ത് മാറ്റിക്കളയാൻ സാധിക്കാത്ത വണ്ണം നമ്മളെ (സ്ത്രീ) മാറ്റിപ്പെടുത്തിയിരിക്കുന്നുവെന്ന് കവി കണ്ടെത്തിയിരി ക്കുന്നു. നമ്മുടെ സംസ്കാരം, സ്ത്രീകൾക്ക് തുല്യസ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തില്ല എന്നതും ദുഃഖകരമാണ്.

കാലക മേണ അവളിൽ വന്നുഭവിച്ച് ആ അസ്വാതന്ത്ര്വം അവളിൽ പുതി യൊരു ഭാവം സൃഷ്ടിച്ചു. അതിൽ നിന്ന് രക്ഷപ്പെടാൻ സാധി ക്കാത്തവണ്ണം അതവളെ നിർവീര്യമാക്കി. യാതൊന്നും നേടാൻ സാധിക്കാതെ അവൾ ജീവിതം മുഴുമിപ്പിക്കാൻ വിധിക്കപ്പെട്ടവ ളായി. ഇതുകൊണ്ട് ത്യാഗിനി എന്ന പേരില്ലാതെ യാതൊന്നും അവൾക്ക് നേടാൻ സാധിച്ചില്ല. സ്വന്തം ശരീരവും മനസ്സും മറ്റൊ രുവന്റെ ഇച്ഛയ്ക്കൊത്ത് സഞ്ചരിക്കേണ്ടതിന്റെ ഗതികേട് അസ്വാ തത്ത്വത്തിന്റെ ഏറ്റവും അടിത്തട്ടിലെ അനുഭവമാണ്. ജീവിത ത്തിൽ യന്ത്രമായി മാറേണ്ടി വരുന്നവൾ മരണത്തോടെ സ്വന്തം ശരീരത്തിൽ നിന്ന് ആത്മാവ് രക്ഷപ്പെടേണ്ടി വരുമ്പോൾ, കവി ആഗ്രഹിക്കുന്നു. അവളെ മറ്റൊരാത്മാവിലേക്ക് സന്നിവേശിപ്പി ക്കും. ആ സന്നിവേശിപ്പിക്കൽ നിലവിലിരിക്കുന്ന നിയമാവലികളെ മറികടന്ന് പുതിയ വഴി വെട്ടി ജീവിതത്തിലേക്ക് പുതിയ അർത്ഥ തലങ്ങൾ കണ്ടെത്തും എന്ന് കവിയ്ക്കപ്പുറമാണ്. ഇത്തരത്തി ലുള്ള മാറ്റങ്ങൾ കവി കണ്ടെത്തുന്നുണ്ടെങ്കിൽ അത് കണ്ട് മടുത്ത സ്ത്രീ വേദനകളോടുള്ള പ്രതികരണമാണ്.

Question 20.
ജനപ്രിയ സിനിമകളിലെ ഗാനചിത്രീകരണങ്ങളുടെ പൊതുസ്വ ഭാവമല്ല ‘കായലരികത്ത്’ എന്ന ഗാനത്തിനുള്ളത് എന്നൊരഭിപ്രാ യമുണ്ട്. അതിനെ യാഥാർത്ഥ്യവുമായി അടുപ്പിച്ചു നിർത്തുന്ന ഘടകങ്ങളെപ്പറ്റി ചർച്ചചെയ്യുക.
Answer:
‘കായലരികത്ത്’ എന്ന സിനിമാപ്പാട്ട് ഒരു മാപ്പിളപ്പാട്ടാണ്. ഈ ഗാന ത്തിന് സംഗീതം നൽകിയ രാഘവൻ മാസ്റ്റർ തന്നെയാണ് ഇത് പാടിയതും.

ഈ പാട്ടിൽ മൊയ്തു എന്നൊരു മീൻപിടുത്തക്കാരൻ പാട്ടുപാടി ഒരു ചായക്കടയിൽ ഇരിക്കുന്നതാണ് കാണിക്കുന്നത്. ഈ പാട്ടിന് സിനിമയുമായി പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ല. പാട്ടിൽ വരുന്ന വിഷയമാണ് പാട്ടിന്റെ ദൃശ്യങ്ങളിൽ അഭിനയിച്ചു കാണിക്കുന്നത്. ആ വിഷയത്തിന് സിനിമയുമായി ബന്ധമില്ല.

ഈ പാട്ടിൽ മൊയ്തു മീൻവല നന്നാക്കുന്നതാണ് കാണിക്കുന്നത്. അയാൾ ചായക്കടയിൽ ഇരുന്ന് വല നന്നാക്കിക്കൊണ്ടാണ് പാടു ന്നത്.

പാട്ട് കേട്ട് ആസ്വദിക്കുന്ന ചായക്കടയിലുള്ളവരെ കാണിക്കു ന്നുണ്ട്. സപ്ലയർ വെള്ള മുണ്ടും ബനിയനും ആണ് ധരിച്ചിരിക്കു ന്നത്. ചായ അടിക്കുന്ന ആൾ പാട്ട് കേട്ട് രസിച്ച് ഒരു ചില്ല് ഗ്ലാസ്സിലെ ചായയിൽ ടിസ്പൂണും ഇട്ട് പാട്ടിനൊപ്പം ഇളക്കു ന്നുണ്ട്. പാട്ട് കേട്ട് രണ്ട് സ്ത്രീകൾ ചായക്കടക്കു മുമ്പിലേക്ക് വരുന്നുണ്ട്. അവർ പാട്ടുപാടുന്ന മൊയ്തുവിനെ കണ്ട് കടാക്ഷിച്ച് അഭിനയിക്കുന്നുണ്ട്. ആദ്യം വരുന്നവൾ ഒരു മുസ്ലീം സ്ത്രീയാണ്. അവർ ഒരു കുടം ഒക്കത്തുവെച്ചിട്ടുണ്ട്. പാട്ടിൽ ഒക്കത്തു കുട വുമായി വരുന്ന സ്ത്രീയെക്കുറിച്ച് പറയുന്നുണ്ട്. രണ്ടാമത്തെ സ്ത്രീ മുസ്ലീം അല്ല.

ഈ പാട്ടിൽ പഴയകാല സിനിമകളുടെ സ്വഭാവ സവിശേഷകൾ കാണുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമായത് ഇതാണ്: പഴയ സിനിമകളിൽ ചില പാട്ടുകൾ സിനിമയുമായി ബന്ധം കാണാത്ത വയായിരിക്കാം. നീലിയുടെ കുട്ടിയെ പോസ്റ്റുമേൻ പരിപാലിക്കു ന്നത് മാസ്റ്റർ കണ്ടതിനു തൊട്ടു പിറകെയാണ് ‘കായലരികത്ത്’ എന്ന ഗാനം ‘നീലക്കുയിൽ’ സിനിമയിൽ കടന്നുവരുന്നത്.

പോസ്റ്റ്മേനെ അച്ഛൻ എന്ന് വിളിച്ച് കുട്ടി കൊഞ്ചുന്നതിനു ശേഷ മാണി പാട്ട് വരുന്നത്. പ്രണയം കൊണ്ട് സ്ത്രീകൾ പുരുഷനെ തടവിലാക്കുന്നതാണ് ഈ പാട്ടിന്റെ വിഷയം. ഈ വിഷയത്തിന് സിനിമയുമായി ആശയപരമായ ബന്ധം ഉണ്ട്. പാട്ടിനു മുമ്പുള്ള മുകളിൽ പറഞ്ഞ ദൃശ്യവുമായി ബന്ധമില്ല.

പഴയകാല സിനിമകളുടെ മറ്റൊരു സ്വഭാവം കാണുന്നുണ്ട്. പഴ സിനിമകളിൽ പാട്ട് അഭിനയിച്ചാണ് ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുന്നത്. പാട്ടിലെ വരികളിലെ ആശയം അഭിനയിക്കുന്നു. “കുടവുമായി പുഴക്കടവിൽ വന്നെന്നെ” എന്ന വരികൾ പാടുമ്പോൾ ഒരു മുസ്ലീം സ്ത്രീ ഒക്കത്ത് കുടവുമായി വരുന്ന സീൻ കാണാം. പഴയ സിനിമകളിൽ ഈ പ്രവണത പ്രേംനസീർ ഷീല ജോഡികളുടെ അഭിനയത്തിൽ ഉള്ളവയാണ്.

‘കായലരികത്ത്’ പാട്ട് ഷൂട്ടിങ്ങ് നടക്കുമ്പോൾ നിർമ്മാതാവായ ടി.കെ.പരീക്കുട്ടി കുടവുമായി ചായക്കടയിലേക്ക് വരുന്ന ഒരു മുസ്ലിം സ്ത്രീയെ അഭിനയിപ്പിക്കുന്നത് കണ്ട് അതിനെ എതിർത്തു. കൊച്ചിയിൽ വഞ്ചിക്കാരുടെ നടുവിൽ കഴിയുന്ന തന്റെ വീട് തകർത്തു കളയുമെന്ന് അയാൾ ഭയന്നു. മുസ്ലീം സ്ത്രീയെ ഈ ഭാഗം അഭിനയിക്കുന്നതിൽ നിന്നും മാറ്റണമെന്ന് അയാൾ നിർബന്ധിച്ചു. ഒരു മുസ്ലീം സ്ത്രീ കുടവുമായി ചായ ക്കടയിലേക്ക് വരുന്നത് കണ്ടാൽ കോളിളക്കം ഉണ്ടാകുമെന്ന് അയാൾ ഭയന്നു. രാമു കാര്യാട്ടും പി ഭാസ്കരനും അയാളെ അനുനയിപ്പിച്ചു. സിനിമ റിലീസായി. ഈ ഗാനം വന്നപ്പോൾ തിയ റ്ററിൽ കയ്യടിയായിരുന്നു. നവോത്ഥാനത്തിലൂടെ വളർന്ന കേര ളീയരുടെ മതനിരപേക്ഷത വ്യക്തമാക്കിയതായിരുന്നു സംഭവം.

Kerala Plus One Malayalam Question Paper March 2019 with Answers

Question 21.
അതിജീവനത്തിനായി എത്ര പിടിച്ചുനിന്നാലും ഒരു ദിവസം ന ശിക്കുകതന്നെ ചെയ്യും എന്ന മുന്നറിയിപ്പാണോ ‘മത്സ്യം’ എന്ന കവിത മുന്നോട്ടുവയ്ക്കുന്നത്? പാഠസന്ദർഭങ്ങൾ വിശകലനം ചെ യ്ത് ലഘുപന്യാസം തയ്യാറാക്കുക.
Answer:
ടി.പി. രാജീവിന്റെ മത്സ്യം ആവിഷ്ക്കരിക്കുന്നത്. മത്സ്യത്തിന്റെ ജീവിതമല്ല. അതീവ സ്വതന്ത്രമായി ജീവിക്കുന്ന ഒന്നിന്റെ പ്രതിരു പമായ ഒരു കഥാപാത്രമാണ്. അതിജീവനത്തിന്റെ സാഹസിക തയും ചെറുതായിരിക്കുന്നതിന്റെ സൗകര്യങ്ങളും മത്സ്യത്തിനുണ്ട്. മത്സ്യം ഇത്തരത്തിൽ പെരുമാറുന്ന മനുഷ്യരുടെ പ്രതിരൂപമാ ണെന്ന് പറയാം.

‘മത്സ്യം’ – കവിതയിൽ മനുഷ്വ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പല സാധ്യതകളും സൂചിപ്പിക്കുന്നുണ്ട്. സ്വന്തം ആവാസവ്യവസ്ഥിതി യിലെ പല ഘടകങ്ങളും സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുവാൻ യത്നിക്കുന്നതായി കാണാം ‘ വേലിയേറ്റവും വേലിയിറക്കവും വലക്കണ്ണികളും ചൂണ്ടക്കൊളുത്തുകളും പരുന്തിന്റെ കണ്ണു കളും ഉപ്പുവയലുകളും ധ്രുവങ്ങളും കഥകളും അറിയ ങ്ങളും ചന്തയും ഈ മത്സ്യത്തെ പിടികൂടാൻ ശ്രമിക്കുന്നു. മത്സ്യത്തെ പിടികൂടാൻ ശ്രമിക്കുന്ന ഈ ഘടകങ്ങൾ മനുഷ്യന്റെ ലോകത്തിൽ നിന്നുകൊണ്ട് വിശദീകരിക്കുവാൻ ഈ കവിതയ്ക്ക് സാധിക്കുന്നു. വേലിയേറ്റവും വേലിയിറക്കവും മനുഷ്യ സമൂഹ ത്തിലെ സാംസ്ക്കാരികമായ ജീർണ്ണതകളോ നവോത്ഥാനങ്ങളോ ആകാം.

വലക്കണ്ണികളും ചൂണ്ടക്കൊളുത്തുകളും പരുന്തിന്റെ കണ്ണുകളും മനുഷ്യന്റെ ലോകം ഭരിക്കുന്ന സാമ്പത്തിക ശക്തിക ളാകാം. ഉപ്പുവയലുകൾ മനുഷ്യന്റെ ആവാസത്തിലേക്ക് വരുന്ന കോർപ്പറേറ്റ് ഭീമന്മാരുടെ കടന്നുകയറ്റങ്ങൾ ആയിരിക്കാം. ധ്രുവ ങ്ങൾ മനുഷ്യന്റെ മരണസ്ഥലമാകാം. കഥകളിൽ പിടികൊടുക്ക പ്പെടുന്നതിന് ഈ കവിതയിൽ പുതിയൊരു ചിന്ത കൈവരുന്നു. നമ്മൾ ഇഷ്ടപ്പെടുന്ന കഥകളിലൂടെ അനശ്വരരാക്കപ്പെടുന്നതിന്റെ പാപ്പരത്തമാണ് ഇവിടെ അറിയിക്കുന്നത്. ഒരു വ്യക്തിയെ ആൾ ദൈവമാക്കുന്നത് കഥകളാണ്. ഈ കഥകളാണ് മതപരമായ ചടങ്ങുകളുണ്ടാക്കി മനുഷ്യനെ മയക്കിക്കിടത്തുന്നത്. അക്വേറിയ ങ്ങളും ചന്തയും മനുഷ്യന്റെ സ്വത്വത്തെ ഇല്ലാതാക്കുന്ന പണ ത്തിന്റെ ആധിപത്യങ്ങളാണ്. ഒരു പക്ഷെ മനുഷ്യന്റെ ആവാസ ത്തിൽ ഈ പാരതന്ത്ര്യ ഘടകങ്ങൾ വളരെ സ്വാഭാവികമായിട്ടായി രിക്കാം തടസ്സങ്ങൾ സൃഷ്ടിക്കുന്നതും തടയണകൾ തീർക്കു ന്നതും.

മനുഷ്യന്റെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യങ്ങൾ പ്രതി കാത്മകമായി മത്സ്വത്തിന് സംഭവിക്കുന്നുണ്ട്. പരുന്തിന്റെ ആക മണവും ഉപ്പളങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ച് നിലനിൽപ്പ് ആപത്തിലാ ക്കുന്നതും കാണുന്നു. പരുന്തിനെ ശത്രുക്കളായി കാണാം. ഉപ്പ ളങ്ങളിൽ കാണാവുന്നത് വ്യാവസായിക പുരോഗതിയിൽ സംഭ വിക്കാവുന്ന മാറ്റിപ്പാർപ്പിക്കലുകൾ ആയിരിക്കാം. കൂടങ്കുളവും നർമ്മദയും നന്ദിഗ്രാമും എല്ലാം സ്വന്തം ആവാസത്തിൽ നിന്നും മനുഷ്യനെ പുറന്തള്ളി വ്യാവസായിക ഭീമന്മാരുടെ അമിത ലാഭം ഉണ്ടാക്കുന്നവയാണ്.

സ്വന്തം സ്ഥലത്തുതന്നെ അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. ചില വലക്കണ്ണികൾ അവനെ കുരുക്കിലിടാൻ ശ്രമിക്കുന്നു. കോർപ്പ റേറ്റ് ഭീമന്മാരും മുതലാളിത്വവും സർക്കാരിന്റെ കണ്ണുകളും വ്യക്തി സ്വാതന്ത്ര്യത്തെ കുരുക്കുന്നതായിരിക്കാം ഇവിടെ സൂച നയായിത്തീരുന്നത്.

ഇരയിട്ട് പ്രലോഭിപ്പിക്കുന്ന ചൂണ്ടക്കൊളുത്തുകൾ കാണുന്നു. വിഴുങ്ങുവാൻ വരുന്ന വായ്ത്തലകളും കാണുന്നുണ്ട്. മനു ഷ്യന്റെ ധനപരമായ പ്രലോഭനങ്ങൾക്കു മീതെയാണ് മുതലാളിത്ത ത്തിന്റെ പരുന്തുകൾ പറക്കുന്നത്.

സംസ്ക്കാരത്തിന്റെ ബാക്കിപത്രമായി സ്വീകരിക്കാവുന്ന കഥക ളിൽ കുടുങ്ങിപ്പോകാവുന്ന അവസ്ഥകൾ ഉണ്ടാകുന്നുണ്ട്. പച്ച യായ ജീവിതത്തിന് കഥയായി മാറുമ്പോൾ ചില വ്യതിയാനങ്ങൾ വരാം. ചിലവയെല്ലാം മറയ്ക്കപ്പെടും. ചിലതെല്ലാം കൂട്ടിച്ചേ ർത്തും അയാൾ കഥയിൽ അകപ്പെട്ട് തലമുറകളിലേക്ക് പകർത്ത പ്പെടുമായിരുന്നു.

ചന്തകളിൽ സ്വയം വിൽക്കപ്പെടുന്ന നാണംകെട്ട സാഹചര്യവും ഉണ്ടാകുമായിരുന്നു. മറ്റുള്ളവർക്കു മുമ്പിൽ നാണം കെട്ട് വിലകെട്ട വസ്തുവായി (സാധനമായി) അയാൾ മാറുമായിരുന്നു. കടലിനും ഭ്രാന്തുപിടിച്ച് കഴിഞ്ഞിരുന്നു. രക്ഷ തേടാൻ ഈ മത്സ്യത്തെ ചുട്ടുപഴുത്ത സൂചിപ്പൊട്ടു പോലെയാക്കിത്തീർത്തി രുന്നു. അകം ശാന്തമാകാത്ത ഒരു ജന്മമാക്കി മാറ്റിയിരുന്നു.

മത്സ്യത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഏറ്റവും വലിയ ഭീഷണി വരുന്നത് സ്വന്തം ആവാസത്തിൽത്തന്നെയാണ്. ജീവിക്കുന്ന ഇടം കവിതയിൽ കടൽ മത്സ്യത്തെ മനുഷ്യജീവിയുടെ പ്രതിരൂപമായി സങ്കൽപ്പിച്ചാൽ ഭൂമി) തന്നെ ഇല്ലാതാകുകയാണ്. ആ ഇടത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലായിരിക്കുകയാണ്. അതാകട്ടെ മത്സ്യത്തിന്റെ സ്വാതന്ത്ര്യവും ജീവിതവും അടുത്തുതന്നെ അപ കടപ്പെടുത്തുകയാണ് ചെയ്യുന്നത്.

22 ഉം 23 ഉം ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് ഒന്നര പുറത്തിൽ കവി യാതെ ഉത്തരമെഴുതുക. (8 സ്കോർ വീതം) (1 × 8 = 8)

Question 22.
എങ്ങനെയുള്ള ഒരു സമൂഹമാണ് ‘വാസനാവികൃതി’ എന്ന കഥ യിൽ നിലകൊള്ളുന്നത്? താഴെ തന്നിരിക്കുന്ന സൂചനകൾ വിക സിപ്പിച്ച് കഥയുടെ തലം വിശകലനം ചെയ്യുക.
– വിദ്യാഭ്യാസം
– നിയും പരിപാലനം
– മനുഷ്വബന്ധങ്ങളിലെ വിള്ളൽ
– സ്വത്തിനോടും പണത്തോടുമുള്ള ആർത്തി
– നന്മ തിന്മകളെപ്പറ്റിയുള്ള സങ്കല്പങ്ങൾ
Answer:
ആഖ്യാന പ്രധാനമാണ് ‘വാസനാവികൃതി’ എന്ന കഥ. കഥയുടെ വക്താവ് ‘ഇക്കണ്ടക്കുറുപ്പ്’ എന്നു പേരുള്ള കഥാപാത്രം തന്നെയാണ്. ഈ കഥയുടെ രചനാപരമായ സവിശേഷത പര സ്പരബന്ധത്തോടെ കഥാകാരൻ സംഭവങ്ങളെ കോർത്തിണക്കി യിരിക്കുന്നു എന്നതാണ്. ഏകദേശം ഒന്നേകാൽ നൂറ്റാണ്ടിനുശേ ഷവും, ഈ സൈബർ യുഗത്തിലും ഈ കഥ വായനയുടെ എല്ലാ ആസ്വാദനതപ്തിയും നമുക്ക് പകർന്നു തരുന്നുണ്ട്. അതുകൊ ണ്ടുതന്നെ കാലാതിവർത്തിയായ ഒരു സർവ്വസ്വീകാര്യത ഈ കഥ യ്ക്കുണ്ട്. അതുതന്നെയാണ് ഈ കഥ മുന്നോട്ടു വയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വശവും.

കഥാപാത്രത്തെ കൊണ്ടുതന്നെ കഥ പറയിക്കുന്ന രീതി. ഈ രീതി യുടെ ഏറ്റവും വലിയ സവിശേഷത അത് കഥ പറച്ചിലിന്റെ വിശ്വാ സ്വത വർദ്ധിപ്പിക്കും എന്നതാണ്. ഇതൊരു മോഷ്ടാവിന്റെ കഥ യാകുമ്പോൾ വിശ്വാസ്വതയ്ക്ക് തീർച്ചയായും വലിയ സ്ഥാനമാണ് ഉള്ളത്. ഒപ്പം ആഖ്യാന പ്രധാനമായ കഥയ്ക്ക് ഈ രീതി പൂർണ്ണ മായ ഔചിത്വഭംഗിയും നൽകുന്നു.

‘വാസനാവികൃതി’ എന്ന കഥ അവതരിപ്പിക്കുവാൻ കഥാകൃത്ത്. കത്തിന്റെ രൂപമാണ് മനസ്സിൽ ആദ്യം കണ്ടിരുന്നത്. കഥയുടെ ആദ്യാവസാനമായുള്ള രൂപം അനുവാചകനിൽ അങ്ങനെയൊരു തോന്നലാണ് സൃഷ്ടിക്കുക. സംബോധന ചെയ്യേണ്ടത് ആർക്കാ ണെന്ന ആശയക്കുഴപ്പത്തിൽ നിന്നായിരിക്കണം കഥാകൃത്ത് തുട ക്കത്തിൽ തന്നെ രൂപമാറ്റം വരുത്തിയിട്ടുണ്ടാവുക. പക്ഷെ ഒടുക്കം ഒരു ആശയക്കുഴപ്പവുമില്ലാതെ കത്തെഴുതി പൂർത്തി യാക്കി ഒപ്പം ഇട്ട് വെച്ചിരിക്കുന്നു. ഒപ്പം പേരും.

കത്തെഴുതിയ വ്യക്തിയുടെ സ്വഭാവം കത്തിൽ നിന്ന് വ്യക്തമാണ്. എന്തായാലും കത്തുകളുടെ രൂപം കഥയിൽ സ്വീകരിക്കുമ്പോൾ പല കുറവുകളും പ്രത്യേകിച്ച് പറയേണ്ടാത്ത പലതും കടന്നു വരാം. അതുകൊണ്ടാവാം സംബോധന ഒഴിവാക്കിയത്. എന്താ യാലും മലയാള സാഹിത്വത്തിലെ ആദ്യ ചെറുകഥ വളരെ കരു തലോടെ തന്നെ രൂപപ്പെട്ടതാണെന്നു വ്യക്തം.

ആദ്യകാല ചെറുകഥകളുടെ സ്വഭാവമായ അമിത വർണ്ണന, മല യാളത്തിലെ ആദ്യകഥയായ ‘വാസനാവികൃതിയെ അത്രയൊന്നും ബാധിച്ചതായി തോന്നുന്നില്ല. കഥാപാത്ര പ്രധാനമായ കഥയാ യിട്ടും കഥാപാത്രത്തിന്റെ രൂപഭാവങ്ങളെക്കുറിച്ചോ, പാത്രപ്രധാ നമായ കഥകൾക്കു പ്രിയംകരമായ കാണപ്പെടുന്ന സംഗതികളെ ക്കുറിച്ചു പോലും വർണ്ണനയില്ല. എങ്കിലും മിഴിവുള്ളൊരു കഥാ പാത്രമായി ‘ഇക്കണ്ടക്കുറുപ്പ്’ കഥയിൽ നിറയുന്നു. ഈ പേരു പോലും കഥാപാത്രത്തിനു നൽകിയിട്ടുള്ളത് വളരെ കരുതലോ ടുകൂടിയാണെന്നു കാണാൻ കഴിയും (സൂക്ഷ്മമായ പരിശോധ നയിൽ) – അറിയപ്പെടുന്ന മോഷ്ടാവായിരുന്ന നാലാമച്ഛന്റെ പേരാ ണത്. സ്വാഭാവികമായും, പിന്നെ ആ പേരിന്റെ നിലയും, വിലയും കാത്തു സൂക്ഷിക്കേണ്ടേ? നിലവാരത്തോടു കൂടി ആ പേര് നില നിർത്തേണ്ടേ? അതുതന്നെയായിരുന്നു അയാളുടെ കർമ്മല
ക്ഷ്യവും.

കഥയുടെ അവസാനഭാഗത്ത് സംഭവിക്കുന്ന അമളിയോടെ കഥ അടിമുടി മാറുന്നു. ഏതൊരു കർമ്മത്തിന്റേയും വിജയസാധ്യത കൾ അതാചരിക്കുന്ന വ്യക്തിയിൽ ഉണ്ടാക്കുന്ന ആത്മവിശ്വാസം ഒട്ടും ചെറുതായിരിക്കില്ല. ഇവിടെ, ‘ഇക്കണ്ടക്കുറുപ്പി’ നെ സംബ ന്ധിച്ചിടത്തോളം തോൽവി എന്നത് തനിക്ക് സംഭവിക്കാത്തതും, മറ്റുള്ളവർക്ക് മാത്രം വന്നുഭവിക്കുന്നതുമായ ഒരു ഏടാകൂടമാ ണെന്ന തെറ്റിദ്ധാരണ പിന്നെ ബുദ്ധിമാനായി ഈ ലോകത്തിൽ താൻ മാത്രമേ ഉള്ളു എന്ന സ്ഥിരം ധാരണയും രണ്ടുംകൂടി ചേർന്നപ്പോഴാണ് ലോകത്തിലെ ഏറ്റവും വലിയ മണ്ടത്തരം സംഭ വിച്ചത്. അബദ്ധങ്ങളുടെ രാജാവായി സ്വയം മാറിയ ഇക്കണ്ടക്കു റുപ്പിന് ഇനി ഈ തൊഴിൽ ഭൂഷണമല്ലെന്നുറപ്പായി, തൊഴിലും, താവഴിയും മാറുക തന്നെ. പുണ്യക്ഷേത്രദർശനങ്ങളും, ഭക്തി മാർഗ്ഗവും തന്നെ ശരണം.

ഈ കഥാപാത്ര മനംമാറ്റത്തിൽ തികഞ്ഞ വിശ്വാസ്വത പുലർത്തു ന്നതിൽ കഥാകൃത്ത് വിജയിച്ചിരിക്കുന്നു. കത്തെഴുതി ഒപ്പിട്ട് തിരു മാനം പ്രഖ്യാപിക്കുന്ന ഇക്കണ്ടക്കുറുപ്പ്, ഒരു പ്രതിജ്ഞ നിറവേ റ്റുന്ന തരത്തിൽ വായനക്കാർക്കുമുന്നിൽ കൂടുതൽ വിശ്വസ്ത നാകുന്നു.

തന്റെ വാസനാബലത്തിൽ (വാസനാവികൃതി) അവസ്ഥാവിശേഷം കൊണ്ട് താൻ അനുഭവിക്കേണ്ടിവന്ന ഈ മഹാ അപമാനം തനിക്ക് മാത്രമല്ലെന്നും, തന്റെ മുൻതലമുറകൾക്കു കൂടി (നാലാമച്ഛന്റെ പേര് അപമാനകരം എന്ന തികഞ്ഞ ബോധോദയത്തിൽ നിന്നാണ് ഇക്കണ്ടക്കുറുപ്പിന്റെ ‘ഈശ്വരസേവ’ ആരംഭിക്കുന്നത്. ആകെ നോക്കുമ്പോൾ പുതിയ വിളംബരങ്ങളുമായി എത്തിയ നവോ സ്ഥാനകലകളിൽ കൂടി കാണാത്ത കൈയ്യടക്കം കഥാകൃത്ത്, മല യാളത്തിലെ ഈ ആദ്യ കഥയിൽ തന്നെ പ്രകടിപ്പിച്ചിരിക്കുന്നു. ഏതൊരു ഭാഷയ്ക്കും അഭിമാനിക്കാൻ കഴിയുന്ന ഒരു തുടക്കം ഏതൊരു പ്രസ്ഥാനത്തിനും തിലകക്കുറിയാകാൻ കഴിയുന്ന ഒരു ശുഭാരംഭം- അതാണ് വാസനാവികൃതി. വേങ്ങയിൽ കുഞ്ഞി രാമൻ നായനാർ തന്റെ ആദ്യകഥ കൈരളിയുടെ വാണി വിലാസ ത്തിലേക്കുള്ള തൊടുകുറിയാക്കി മാറ്റി. ചെറുകഥാ പ്രസ്ഥാ നത്തെ സംബന്ധിച്ച് തങ്ങളുടെ ആദ്യ രചനാ സംരംഭം തന്നെ ആ പ്രസ്ഥാന ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറി. പിൽക്കാ ലത്ത് മലയാള ചെറുകഥാ പ്രസ്ഥാനത്തിന്, ഊടും പാവും നെയ്യു ന്നതിൽ നിസ്തുലമായ പങ്കാണ് വാസനാവികൃതി’ നിർവ്വഹിച്ചി ട്ടുള്ളതെന്ന് കാണാൻ കഴിയും.

ഒന്നേകാൽ നൂറ്റാണ്ട് മുൻപ് വെറും ആയിരത്തി ഒരുനൂറോളം വാക്കുകൾ കൊണ്ട് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ കൊത്തിവച്ച വാസനാവികൃതി’ എന്ന കഥാശില്പം ഇന്നും ചെറു കഥാ പ്രസ്ഥാനത്തിന് മാതൃകയായിക്കൊണ്ട് നിലനിൽക്കുന്നു.

Kerala Plus One Malayalam Question Paper March 2019 with Answers

Question 23.
‘പറയാനുള്ളത് നേരെ പറഞ്ഞാൽ കവിതയാവില്ല
‘ആധുനികകാലത്ത് കവിത സങ്കീർണ്ണമായി തീർന്നിരിക്കുന്നു’ – ‘കാവ്യകലയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ’ എന്ന ലേഖ നത്തിലെ ആശയങ്ങളാണ് മുകളിൽ നൽകിയിരിക്കുന്നത്. സന്ദർ ശനം, സംക്രമണം എന്നീ കവിതകളെ വിലയിരുത്താൻ സഹായ കമാണോ ഈ നിരീക്ഷണങ്ങൾ? പരിശോധിച്ച് ഉപന്യാസം തയ്യാ റാക്കുക.
Answer:
ആറ്റൂർ രവിവർമ്മയ്ക്ക് എപ്പോഴും എഴുതാവുന്ന ഒന്നല്ല കവിത. കുറെക്കാലമായി ഉള്ളിൽ പിടയ്ക്കുന്ന ഏതെങ്കിലും ഒരനുഭവ ത്തിന്റെ പുറത്ത് ചാടിക്കലാണ് അദ്ദേഹത്തിന്റെ കവിത. അംഗീ കരിക്കാൻ സാധിക്കാത്ത ഒരനുഭവത്തിന്റെ അല്ലെങ്കിൽ സംസ്കാ രത്തിന്റെ മാറ്റിപാർപ്പിക്കലാണ് ആ കവിതകളിൽ പലതും. നില നിൽക്കുന്ന സംസ്ക്കാരമോ അനാചാരങ്ങളോ, ഐതിഹ്യങ്ങളോ എന്തുമാകട്ടെ അതിനെതിരെ പ്രതികരിക്കുക എന്നത് അദ്ദേഹ ത്തിന്റെ രീതിയാണ്. തളിർത്തു പൂക്കേണ്ട ജീവിതത്തിന്റെ ദുര ന്തരകാരണങ്ങൾ എന്തുമാകട്ടെ അതിനെ എതിർക്കുക കവിയ്ക്ക് എതിർപ്പേയല്ല. അസ്വാതന്ത്ര്യത്തിന്റെ ആഴങ്ങൾ എന്തിലായാലും അതിനെ എതിർക്കുക തന്നെയാണ് ആറ്റൂർ ചെയ്യുന്നത്.

ഉയരാൻ ഇടമുള്ള സ്ഥലങ്ങളിൽ പരാജയപ്പെടുമ്പോൾ കവിക്കത് സഹി ക്കാൻ സാധിക്കുന്നില്ല. ഏത് സംസ്കാരത്തിന്റെ പേരിലാണ ങ്കിലും കവി അത് അംഗീകരിക്കുന്നില്ല. നവീനകാവ്യശൈലി യുടെ ആചാരങ്ങൾ നിലനിൽക്കുന്നതിനെ ആശ്രയിക്കുന്നു. എവർക്കും ഗുണകരമല്ലായെങ്കിൽ അതിനെ അംഗീകരിക്കാൻ ആറ്റൂരിന് അത്രകണ്ട് താൽപര്യമില്ല. ഈ കവിതയിൽ തന്റെയു ള്ളിൽ കുടികൊള്ളുന്ന സത്യം ചീഞ്ഞുനാറുന്ന ഒരു ജഡമായി മാറിയെന്ന് കവി അറിയുന്നു. സഹനം കൊണ്ടും പ്രയത്നം കൊണ്ടും ഒന്നും നേടാനാവാത്തവളുടെ ഓർമ്മയാണ് ജഡം. ജീവിതത്തിൽ പ്രതീക്ഷകളും മോഹങ്ങളും പണയം വെയ്ക്കേണ്ടി വരുന്ന ഒരു വിഭാഗമായി മാറിയിരിക്കുന്നു.

ബാഹ്യജീവിതത്തിൽ അതിന്റെ ബുദ്ധിമുട്ടുകൾ ഞാൻ അനുഭവിക്കുന്നുണ്ടെങ്കിലും എന്റെ തന്നെയുള്ള ആ നാറ്റത്തെ സ്വയം ഇല്ലാതാക്കി ച പോലെ ജീവിക്കാൻ പഠിച്ചിരിക്കുകയാണെന്ന് വിരലുകൾ മൂക്കിൽ തിരുകി നടക്കുകയാണെന്ന ബിംബത്തിൽ നിന്ന് മന സ്സിലാക്കാം. ഇത് ഞാൻ അംഗീകരിക്കുന്നതുപോലെ വേറെ ആരുംതന്നെ അംഗീകരിക്കുന്നില്ല. ആളുകളൊക്കെ വഴിമാറി നട ക്കുന്നതായി കവി കണ്ടെത്തുകയും ചെയ്യുന്നു. അർഹിക്കുന്ന സ്ഥാനം കൊടുക്കാൻ സാധിക്കാത്ത ആർഷസംസ്ക്കാരത്തെക്കു റിച്ചും കവി പറയുന്നുണ്ട്. ആ സംസ്കാരം സത്വത്തിൽ ചീഞ്ഞു നാറുകയാണ്. അവിടെ ജനിച്ച് മരിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗ ത്തിനും അനുഭവവേദ്യമായ സാതന്ത്ര്യം കിട്ടുന്നില്ല എന്നത് സത്യ മാണ്. അതിലുപരി അസ്വാതന്ത്ര്യത്തിന്റെ വേദനകൾ സ്വയം അനുഭവിക്കേണ്ടതായും വരുന്നുണ്ട്.

ബാലചന്ദ്രൻ ചുളളിക്കാടിന്റെ സന്ദർശനം സാധാരണക്കാരന്റെ ഒരു കമന്റ് രീതിയിൽ പറഞ്ഞാൽ ഒരു ക്ലാസിക്കൽ കവിതയാണ്. കവി തന്റെ പൂർവ്വകാമുകിയെ കണ്ടുമുട്ടുകയാണ്. അവർ പര സ്പരം മിണ്ടാതെ അകന്നുപോകുന്നു. അതിനിടയിൽ കവിയുടെ ഓർമ്മകളിൽ പ്രണയിച്ചിരുന്ന പഴയ കാലഘട്ടം കടന്നുവരുന്നു. ആ ഓർമ്മകളിൽ കവിയുടെ പ്രണയം നിറസുഗന്ധവും വസ ന്തവും നിറഞ്ഞതായിരുന്നുവെന്ന് നമ്മൾ അറിയുന്നു.

കവിതയിൽ പ്രണയ കാലഘട്ടത്തെ അതീവ സുന്ദരമായാണ് ആവിഷ്ക്കരിക്കുന്നത്. വാക്കുകൾകൊണ്ട് വികാരഭാവങ്ങളെ നിറ ചാർത്തുകളിൽ അവതരിപ്പിക്കുവാൻ കഴിയുമെന്നതിന് നേർസാ ക്ഷിയായി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ തൂലികയിൽ നിന്നും രചി ക്കപ്പെട്ട ഒരു അനശ്വര കവിതയാണിത്.

പ്രണയിച്ചിരുന്നപ്പോൾ കവിക്കുണ്ടായിരുന്ന അവാച്യമായ ആന ഒത്ത കവി അവതരിപ്പിക്കുന്നു. കവിയുടെ മനസ്സ് പുത്ത ചമ്പകം പോലെ യായിരുന്നു. പ്രണയിനിയുടെ സാമീപ്യത്തെ അവതരിപ്പിക്കുന്നതിലെ ഭാവനാ സൗന്ദര്യം വാക്കുകൾക്കതീത മായ ആനന്ദമാണ് നൽകുന്നത്. ചമ്പകപ്പൂവിന്റെ നിറവും സുഗ ന്ധവും പ്രണയിനികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് വിദ ഹികളായവർക്ക്. മദിപ്പിക്കുന്ന ചമ്പക ഗന്ധത്തിന്റെ ആസ്വാദ്യത യാണ് കവിയുടെ സന്തോഷത്തിന് ഉണ്ടായിരുന്നത്. കവി അനു രാഗത്തിലമർന്ന് അതിന്റെ വശ്യതയിൽ മുങ്ങിയിരിക്കുകയാണ്. ചമ്പകം പൊൻ ചമ്പകമാണ്. ആ പൊൻ ചമ്പകം കവിയുടെ പ്രണ യാനുഭൂതിയുടെ പ്രതിരൂപമായി ഇവിടെ ഉപയോഗിക്കുന്നു. ആ പൊൻ ചമ്പകം പൂത്തിരിക്കുന്നു. കവിയുടെ കരളിലാണ് പൊൻ ചമ്പകം പൂത്തിരിക്കുന്നത്. അനുരാഗ വിവശനായ കാമുകന്റെ കരളിൽ പൊൻ ചമ്പകം പൂത്തത് പ്രണയിനിയുടെ സാമീപത്താ ലാണ്. കാമുകി ഇവിടെ ചമ്പകത്തെ പുഷ്പിക്കുന്ന ഋതുവാണ്. ഋതുസുന്ദരിയാണ്. വസന്തമാണ്. അവളുടെ സാമീപ്യത്തിൽ കവി യുടെ മനസ്സ് പൊൻ ചമ്പകമായി പൂത്തിരിക്കുന്നു.

പ്രണയഭാവങ്ങൾക്ക് ഉചിതമായ ഒരു പ്രകൃതി ദൃശ്വമാണ് കവി ഉപ യോഗിക്കുന്നത്. ചമ്പകപ്പൂക്കളല്ല പൂത്തതായി പറയുന്നത്. ചെമ്പകം മരത്തോടെ പൂർണ്ണമായി പൂത്തിരിക്കുന്നു. പ്രണയം മനുഷ്യനെ തരളിതനാക്കുന്നു. പ്രകൃതിയിലെ വസന്തകാലം പോലെ മനുഷ്യന് ഏറ്റവും ആസ്വാദ്യകരമായ വികാരമാണ് പ്രണ യമെന്ന് ഇവിടെ നാം അറിയുന്നു. പ്രണയിനിയുടെ വിരൽസ്പർശം കവിയെ പുളകിതനാക്കുന്നു. തന്റെ കാമുകിയുടെ കൈവിരലുകൾ കവി കാണുന്നു. അത് കനകമൈലാഞ്ചിനീരിൽ തുടുത്തിരിക്കുന്നു. പ്രണയത്തിന്റെ മനോരഞ്ജകമായ സൗകുമാര്യമാണ് ഈ വരിയിൽ കാണുന്നത്. പ്രണയിക്കുമ്പോൾ കാമുകീകാമുകന്മാർ പരസ്പരം നോക്കിക്കാ ണുന്നത് സാധാരണതയിൽ കവിഞ്ഞ ഭാവനകളോടെയാണ്, കാമു കന് കാമുകിയെ കാണുമ്പോൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത മായ, അഭൗമ സൗന്ദര്യത്താൽ ആകർഷിക്കുന്ന ഒരു ദേവതയായി പോലും തോന്നും. കാമുകി കാമുകനെ നോക്കുന്നതും ഓർക്കു ന്നതും ഇതുപോലെയാണ്.

ഹൃദയങ്ങളിൽ പ്രണയം കുറുകുമ്പോൾ അവർ പ്രിയപ്പെട്ടവ രാണ്. ആൾക്കൂട്ടത്തിൽ വ്യത്യസ്തരാണ്. ഒരുപക്ഷേ മറ്റുള്ളവർക്ക് പ്രണയികളെ കാണുമ്പോൾ അപ്രിയങ്ങൾ ഉണ്ടാകാം. പക്ഷേ പ്രേമിക്കുന്നവർക്ക് പരസ്പരം കാണുമ്പോഴും ഓർക്കുമ്പോഴും സാധാരണതയിൽ കവിഞ്ഞ മോഹനമായ വ്യക്തിവിശേഷങ്ങൾ തോന്നുന്നു.

തന്റെ പ്രണയിനിയുടെ കൈവരിൽ സ്പർശിച്ചപ്പോൾ കവിയുടെ ഉള്ളിൽ കിനാവ് ചുരക്കുന്നു. ആ വിരലുകൾ അലങ്കരിക്കപ്പെട്ട വയാണ്. സ്വർണ്ണവർണ്ണമുള്ള മൈലാഞ്ചി നീരിൽ തുടുത്തിരി ക്കുന്ന വിരലുകളാണവ. തന്റെ കാമുകിയും അണിഞ്ഞൊരുങ്ങി യിരിക്കുന്നു. മൈലാഞ്ചിയണിഞ്ഞ വിരലുകളാണെങ്കിലും അത് കവിയെ സംബന്ധിച്ചിടത്തോളം സ്വർണ്ണനിറമുള്ള മൈലാഞ്ചി നീരാണ്. ഈ കനകമൈലാഞ്ചി നീരിൽ അവളുടെ വിരലുകൾ തുടുത്തിരിക്കുന്നു. തന്നെ സ്പർശിച്ച വിരലുകളുടെ തുടുപ്പിൽ കവി മുഴുകിയിരിക്കുന്നതും ഓർമ്മിച്ചിരിക്കുന്നതും പ്രണയവികാ രത്തിന്റെ അനുഭൂതിയാണ്. വിരലുകളുടെ തുടുപ്പ് കവിയുടെ പ്രണയാർദ്രമായ മനസ്സിന്റെ സുന്ദരമായ തോന്നലുകളാണ്.

ഈ വിരലുകളുടെ സ്പർശനം കവിയെ അനുരാഗിയാക്കി മാറ്റി. കവിയിൽ കിനാവുകൾ ചുരന്നു. ചുരക്കുന്നത് കിനാവുകളാ ണെന്നതും കിനാവ് ചുരക്കുകയാണെന്നതും പ്രണയ സമ്മോ ഹങ്ങളുടെ മധുരമായ രൂപങ്ങളാണ്. കവിയുടെ കിനാവുകളിൽ പ്രണയിനിയുടെ വിരലുകൾ തുടുത്തിരിക്കുന്നു. പ്രണയഭാജ നത്തെ ആവിഷ്ക്കരിക്കുന്നതിൽ ഈ വാക്കുകൾ എത്രയോ വ്യക്തങ്ങളായിത്തീർന്നിരിക്കുന്നു. കുട്ടിക്കുവേണ്ടി അകിട് ചുര ക്കുന്നതിന്റെ സ്നേഹവാത്സല്യങ്ങളും നെസ്സർഗ്ഗികതയും എല്ലാം ചുരക്കുക എന്ന വാക്കിലൂടെ മലയാളിക്ക് പരിചിതമാണ്. കിനാവ് ചുരക്കുന്നു എന്ന് പറയുമ്പോൾ പ്രണയത്തിന്റെ നെസ്സർഗിക മായ സാഫല്യമാണ് വായനക്കാർക്ക് അനുഭവിക്കാൻ കഴിയുന്നത്. കവിതയും സാഹിത്യവും നിശ്ശബ്ദമായ അനുഭവങ്ങളെ വാക്കു കളിലൂടെ ആവിഷ്ക്കരിക്കലാണ്. കവികൾ അവയെ വാക്കുക ളിൽ ഒപ്പിയെടുക്കുന്നു.

കാമുകിയുടെ പ്രണയാർദ്രമായ കണ്ണുകളെക്കുറിച്ച് കവി പാടു ന്നത് കാവ്യാനുഭൂതിയുടെ മൂടൽ മാമലകളിലെ നറും കുളിരായി മാറുന്നു. കാമുകിയുടെ കണ്ണിലെ കൃഷ്ണമണികളെ കവി കാണു ന്നതിലെ സൗന്ദര്യം പ്രണയാർദ്രമായ ഭാവനാസുഖമാണ് നൽകു ന്നത്. കാമുകിയുടെ കണ്ണിലുള്ളത് കൃഷ്ണകാന്തമാണ്. കാന്ത ത്തെപ്പോലെ വശീകരിക്കുന്ന കൃഷ്ണമണികളാണവ. ആ കണ്ണു കൾ നെടിയതാണ്. കാമുകിയുടെ സൗന്ദര്യവും കണ്ണിലെ കൃഷ്ണ മണികളുടെ പ്രണയാർദ്രമായ വശ്യതയുമാണ് ഇവിടെ നാമറിയു ന്നത്. ഈ കൃഷ്ണമണികളിൽ നിന്നും കിരണങ്ങൾ വരുന്നു. അവ യേറ്റ് കവിയുടെ മനസ്സ് പൂക്കുന്നു. സൂര്യരശ്മിയുടെ വെളിച്ച ത്തിൽ പൂത്തുനിൽക്കുന്ന മരച്ചില്ലകളെ സങ്കൽപ്പിച്ചുകൊണ്ടുള്ള പ്രണയവരികളാണിത്. കാമുകിയുടെ നോട്ടത്താൽ പൂക്കുന്ന ക വിയുടെ മനസ്സ് വളരെ സുന്ദരമായി ഇവിടെ ആവിഷ്ക്കരിച്ചിരി ക്കുന്നു.

കൃഷ്ണമണികളെ കൃഷ്ണകാന്തങ്ങളെന്ന് രചിച്ചപ്പോൾ ഈ വരി കൾക്ക് ഒരു നവശോഭ കൈവന്നിരിക്കുന്നു. അതിന്റെ കിരണ മേറ്റ് ചില്ലകൾ പൂക്കുന്നത് കവിയുടെ മനസ്സിലാണ്.

മേൽവിവരിച്ച പ്രയോഗങ്ങളിൽ തന്റെ പ്രണയാനുഭവത്തെ പ്രക തിയുടെ സൗന്ദര്യത്തിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നു. കാമുകി യുടെ കാഴ്ചയും സ്പർശനവും കവിയെ പ്രണയാർദ്രനാക്കുന്നു. സ്വാഭാവികമായ വളർച്ചയിൽ പ്രകൃതിയിൽ വളരെ നൈസ്സർഗ്ഗിക മായുണ്ടാകുന്ന വസന്തത്തിന്റെ കാഴ്ചകളിലൂടെയാണ് കവി ഈ പ്രണയാനുഭവത്തെ ആവിഷ്ക്കരിക്കുന്നത്. കവിയുടെ പ്രണയാ നുഭൂതിയെ ചമ്പകം പൂത്തതും, ചില്ലകൾ പൂത്തതും കാവ്യാനു ഭൂതിയാക്കി മാറ്റുന്നു.

പ്രണയത്തിന്റെ ഗന്ധർവ്വ കവിതയാണ് സന്ദർശനം കവിത. രാത്രി യിലെ നിലാവിൽ അലഞ്ഞ് പകലാകും മുമ്പേ ഭൂമി വെടിയുന്ന ഗന്ധർവ്വന്റെ ശാപം പോലൊന്ന് ഈ കവിത. സന്ദർശിക്കുന്നത് എന്നേക്കുമായി പിരിയുവാനാണെന്ന ഗന്ധർവ്വദുഃഖം കവിതയെ തരളിതമാക്കുന്നു. പകലാകും മുമ്പേ പിരിഞ്ഞു പോകേണ്ടി വരുന്ന ഒരു ഗന്ധർവ്വന്റെ സന്ദർശനമായി ഈ കവിത തോന്നാം. അതിന് പ്രേരണയാകുന്നത് ഈ കാവ്യപ്രയോഗങ്ങളാണ്.

Kerala Plus One Physics Question Paper SAY 2019 with Answers

Reviewing Kerala Syllabus Plus One Physics Previous Year Question Papers and Answers Pdf SAY 2019 helps in understanding answer patterns.

Kerala Plus One Physics Previous Year Question Paper SAY 2019

Time: 2 Hours
Total Scores: 60

Answer any three questions from 1 to 4. Each carries one Score. (3 × 1 = 3)

Question 1.
The rotational analogue of mass is called _____________
Answer:
Moment of inertia

Question 2.
Which among the following possesses the highest specific heat capacity?
(i) Metals
(ii) Ice
(iii) Water
(iv) Glass
Answer:
(iii) Water

Question 3.
A light body and a heavy body have equal kinetic energies, which one has greater momentum?
Answer:
Heavy Body

Kerala Plus One Physics Question Paper SAY 2019 with Answers

Question 4.
Select the strongest force from the following list.
(Electromagnetic force, Gravitational force, Weak nuclearforce)
Answer:
Electromagnetic force

Answer any six questions from 5 to 11. Each carries two Scores. (6 × 2 = 12)

Question 5.
Obtain the relation between linear velocity and angular velocity.
Answer:
Kerala Plus One Physics Question Paper SAY 2019 with Answers Q5
Let the ∆θ be the angle constructed by the body during the time interval ∆t.
The angular velocity can be written as
ω = \(\frac{\Delta \theta}{\Delta t}\) ……..(1)
If the distance traveled by the object during the time ∆t is ∆r (ie. PP1 = ∆s)
then the speed v = \(\frac{\Delta r}{\Delta t}\) ……..(2)
But ∆s = R∆θ
where R = \(|\vec{r}|=|\vec{r}|\)
Substituting ∆r = R∆θ in eq.(1) we get
v = \(\frac{\Delta \mathrm{r}}{\Delta \mathrm{t}}=\frac{\mathrm{R} \Delta \theta}{\Delta \mathrm{t}}\)
But we know, when ∆t → 0, \(\frac{\Delta \theta}{\Delta t}=\frac{d \theta}{d t}\)
∴ Instantaneous velocity, v = R \(\frac{d \theta}{d t}\) = Rω

Question 6.
The position-time graph of two objects A and B are shown below.
Kerala Plus One Physics Question Paper SAY 2019 with Answers Q6
(a) Which body has greater velocity?
(b) Find the ratio of velocities of A and B.
Answer:
(a) A
Kerala Plus One Physics Question Paper SAY 2019 with Answers Q6.1

Question 7.
The moment of inertia of a thin rod of mass M and length l about an axis perpendicular to the rod at its midpoint is \(\frac{M \ell^2}{12}\). Find the moment of inertia of the rod about an axis perpendicular to it and passing through one end of the rod.
Answer:
Kerala Plus One Physics Question Paper SAY 2019 with Answers Q7
Kerala Plus One Physics Question Paper SAY 2019 with Answers Q7.1

Question 8.
Derive an expression for the variation of g with height (h) above the earth’s surface.
Answer:
Kerala Plus One Physics Question Paper SAY 2019 with Answers Q8
The acceleration due to gravity on the surface of the earth,
g = \(\frac{\mathrm{Gm}}{\mathrm{R}^2}\) …….(1)
At a height of h, the acceleration due to gravity can be written as,
Kerala Plus One Physics Question Paper SAY 2019 with Answers Q8.1

Question 9.
Derive the relation CP – CV = R where CP and CV are molar-specific heat capacities of an ideal gas at constant pressure and volume respectively and R is the universal gas constant.
Answer:
According to 1st law of thermodynamics
∆Q = ∆U + P∆V
If ∆Q heat is absorbed at constant volume (∆V = 0)
Kerala Plus One Physics Question Paper SAY 2019 with Answers Q9
= \(\left[\frac{\Delta \mathrm{U}}{\Delta \mathrm{~T}}\right]_{\mathrm{P}}+P\left[\frac{\Delta \mathrm{~V}}{\Delta \mathrm{~T}}\right]_{\mathrm{P}}\) ………(2)
From the ideal gas equation for one mole PV = RT
Differentiating w.r.t. temperature (at constant pressure)
\(p\left[\frac{\Delta \mathrm{~V}}{\Delta \mathrm{~T}}\right]_{\mathrm{P}}\) = R ……..(3)
Substituting in equation (2)
CP = \(\frac{\Delta \mathrm{U}}{\Delta \mathrm{~T}}\) ………(4)
Equation (4) – Equation (1), we get
CP – CV = R

Kerala Plus One Physics Question Paper SAY 2019 with Answers

Question 10.
What do you mean by Mean free path? Give an equation for the Mean free path.
Answer:
The mean free path is the average distance covered by a molecule between two successive collisions.
Mean free path l = \(\frac{1}{\sqrt{2} n \pi d^2}\)

Question 11.
A particle executes SHM of amplitude A. At what distance from the mean position is its kinetic energy equal to its potential energy?
Answer:
KE = PE
Kerala Plus One Physics Question Paper SAY 2019 with Answers Q11
y = \(\frac{A}{\sqrt{2}}\), where A is amplitude when y = \(\frac{A}{\sqrt{2}}\), the potential and kinetic energy of SHM motion becomes equal.

Answer any six questions from 12 to 18. Each carries three Scores. (6 × 3 = 18)

Question 12.
A large force acting for a short time is called an impulsive force.
(a) What is the SI unit of impulse?
(b) Two billiard balls each of mass 0.05 kg moving in opposite directions with a speed of 6 m/s collide and rebound with the same speed. What is the impulse imparted to each ball due to the other?
Answer:
(a) NS
b) Impulse = change in momentum
= m1υ1 – m2υ2
But m1 = m2 = 0.05 kg
υ1 = 6 m/s, u2 = -6 m/s
i.e, impulse = 0.05 (6 – (-6))
= 0.05(12)
= 0.6 kg m/s

Question 13.
The velocity-time graph of an object is given below.
Kerala Plus One Physics Question Paper SAY 2019 with Answers Q13
(a) The area under this graph gives _____________
(b) Derive the relation \(V_0 t+1 / 2 a t^2\) using the above graph.
Answer:
(a) Displacement
(b)
Kerala Plus One Physics Question Paper SAY 2019 with Answers Q13.1

Question 14.
A body cools from 80°C to 50°C in 5 minutes. Calculate the time it takes to cool from 60°C to 30°C. The temperature of the surrounding is 20°C.
Answer:
According to Newton’s law of cooling,
rate of cooling ∝ temperature difference
Kerala Plus One Physics Question Paper SAY 2019 with Answers Q14

Kerala Plus One Physics Question Paper SAY 2019 with Answers

Question 15.
Derive an expression for the period of oscillation of a loaded spring.
Answer:
Kerala Plus One Physics Question Paper SAY 2019 with Answers Q15
Consider a body of mass m attached to a massless spring of spring constant K.
The other end of the spring is connected to a rigid support as shown in the figure.
The body is placed on a frictionless horizontal surface.
If the body is displaced towards the right through a small distance ‘x’, a restoring force will be developed.
Kerala Plus One Physics Question Paper SAY 2019 with Answers Q15.1

Question 16.
The stress-strain graph of two materials A and B are shown below.
Kerala Plus One Physics Question Paper SAY 2019 with Answers Q16
(a) State the law which relates stress with strain.
(b) Which of the two materials has the greater Young’s modulus?
(c) Which of the two materials is more ductile?
Answer:
(a) According to Hooke’s law, stress is directly proportional to strain.
(b) A (The material A has more slope than B)
(c) A

Question 17.
A solid cylinder of mass 20 kg rotates about its axis with an angular speed of 100 rad s-1. The radius of the cylinder is 0.25 m. What is the kinetic energy associated with the rotation of the cylinder? What is the magnitude of the angular momentum of the cylinder about its axis?
Answer:
Mass of cylinder, m = 20 kg
Angular velocity, ω = 100 rad/s
Radius r = 0.25 m
Moment of inertia I = \(\frac{1}{2} m r^2\)
= \(\frac{1}{2}\) × 20 × (0.25)2
= 0.625 kg m2
Kinetic energy KE = \(\frac{1}{2} \mathrm{I} \omega^2\)
= \(\frac{1}{2}\) × 0.625 × (100)2
= 3125 J
Angular momentum L = Iω
= 0.625 × 100
= 62.5 kg m2 s-1

Question 18.
Carnot cycle for a heat engine with an ideal gas as the working substance is shown below.
Kerala Plus One Physics Question Paper SAY 2019 with Answers Q18
(a) Name the four processes taking place in the Carnot cycle.
(b) Can a Carnot engine work if its sink and source are interchanged? Explain.
Answer:
(a) (i) Iso thermal expansion
(ii) Adiabatic expansion
(iii) Iso thermal compression
(iv) Adiabatic compression
(b) No, Heat always flows from a higher temperature to a lower temperature.

Answer any 3 questions from 19 to 22. Each carries four Scores. (3 × 4 = 12)

Question 19.
The figure below shows the path of a projectile motion.
Kerala Plus One Physics Question Paper SAY 2019 with Answers Q19
(a) Obtain the expressions for maximum height and time of flight.
(b) What is the angle of projection for maximum horizontal range?
Answer:
(a)
Kerala Plus One Physics Question Paper SAY 2019 with Answers Q19.1
The time taken by the projectile to cover the horizontal range is called the time of flight.
The time of flight of the projectile is decided by u sin q.
The time of flight can be found using the formula s = ut + \(\frac{1}{2}\)at2
Taking vertical displacement s = 0, a = -g and initial vertical velocity = u sin θ, we get
0 = u sin θt – \(\frac{1}{2}\)gt2
\(\frac{1}{2}\)gt2 = u sin θt
t = \(\frac{2 u \sin \theta}{g}\)
Vertical height
The vertical height of the body is decided by the vertical component of velocity (u sin q).
The vertical displacement of the projectile can be found using the formula v2 = u2 + 2as
When we substitute v = 0, a = -g, s = H and u = u sin θ, we get
0 = (u sin θ)2 + 2 × -g × H
2gH = u2 sin2θ
H = \(\frac{u^2 \sin ^2 \theta}{2 g}\)
(b) 45°

Kerala Plus One Physics Question Paper SAY 2019 with Answers

Question 20.
Several games such as billiards, marbles, or carrom involve collision.
(a) What is meant by completely inelastic collision?
(b) Show that in a perfectly elastic collision in one dimension, the relative velocity after the collision is numerically equal to the relative velocity before the collision.
Answer:
(a) Inelastic collision, only momentum is conserved.
(b) Collisions in one Dimension: If the initial velocities and final velocities of both the bodies are along a straight line, then it is called one-dimensional motion.
Kerala Plus One Physics Question Paper SAY 2019 with Answers Q20
Consider two bodies of masses m1 and m2 moving with velocities u1 and u2 in the same direction and in the same line.
If u1 > u2 they will collide. After collision let v1 and v2 be their velocities.
By conservation of linear momentum.
m1u1 + m2u2 = m1v1 + m2v2 ……….(1)
m1u1 – m1v1 = m2v2 – m2u2
m1 (u1 – v1) = m2 (v2 – u2) ………….(2)
This is an elastic collision, hence K.E. is conserved.
Kerala Plus One Physics Question Paper SAY 2019 with Answers Q20.1

Question 21.
Kepler formulated three laws of planetary motion.
(a) State Kepler’s law of periods.
(b) A Saturn year is 29.5 times the Earth year. How far is Saturn from the sun if the Earth is 1.5 × 109 km away from the sun?
(c) Of which conservation law is Kepler’s second law of planetary motion, a consequence?
Answer:
(a) The square of the period of revolution of a planet is proportional to the cube of the semi-major axis of the ellipse.
ie. T2 ∝ a3
(b) radius of earth Re = 1.5 × 108 km
Period of earth Te = 1 year
Period of Saturn, Ts = 29.5 years
We know T2 ∝ a3
for earth 12 ∝ (1.5 × 108)3 ……….(1)
for Saturn (29.5)2 ∝ Rs …………(2)
\(\frac{1^2}{(29.5)^2} \propto \frac{\left(1.5 \times 10^8\right)^3}{R_s^3}\)
Rs = 1.432 × 1013 m
(c) Law of conservation of momentum.

Question 22.
When a metallic sphere falls through castor oil, its velocity becomes uniform, called terminal velocity.
(a) Write the expression for terminal velocity.
(b) The terminal velocity of a copper ball of radius 2 mm falling through a tank of oil at 20°C is 6.5 cm/s. Compute the viscosity of the oil at 20°C. The density of oil is 1.5 × 103 kg/m3. The density of copper is 8.9 × 103 kg/m3.
(c) Raindrops falling under gravity do not acquire very high velocity. Why?
Answer:
(a) Terminal velocity v = \(\frac{2}{9} a^2 \frac{(\rho-\sigma) g}{\eta}\)
(b) Radius, r = 2 × 10-3 m
Velocity v = 6.5 × 10-2 m/s
Density of oil = 1.5 × 103 kg/m3
Density of copper ρ = 8.9 × 103 kg/m3
Kerala Plus One Physics Question Paper SAY 2019 with Answers Q22
(c) Raindrops acquire terminal velocity.

Answer any three questions from 23 to 26. Each carries five scores. (3 × 5 = 15)

Question 23.
The correctness of the equation can be checked using the principle of homogeneity in dimensions.
(a) State the principle of homogeneity.
(b) Using this principle, check whether the equation f = \(2 \pi \sqrt{\frac{\ell}{\mathrm{~g}}}\) is dimensionally correct, where f – frequency, l – length, and g – acceleration due to gravity.
(c) The velocity V of a particle depends on time ‘t’ as V = At2 + Bt. Find the dimensions and units of A and B.
Answer:
(a) For the correctness of an equation, the dimensions on either side must be the same.
(b) f = \(2 \pi \sqrt{\ell / g}\)
Dimension of f = \(\frac{1}{T}\) = T-1
Dimension of \(\frac{\ell}{g}=\frac{L}{1 / T^2}\) = T2
Dimensions on both sides are different. Hence this equation is wrong,
(c) v = At2 + Bt
v = At2
\(\frac{L}{T}\) = AT2
Dimension of A = \(\frac{\mathrm{L}}{\mathrm{TT}^2}\) = LT-3
Unit = m/s3
v = Bt
\(\frac{L}{T}\) = BT
Dimension of B = \(\frac{\mathrm{L}}{\mathrm{~T}^2}\) = LT-2
Unit = m/s2

Question 24.
The static friction comes into play at the moment the force is applied.
(a) Write the relation between static friction and normal reaction.
(b) Determine the maximum acceleration of the train in which a box lying on its floor will remain stationary, given that the coefficient of static friction between the box and the train’s floor is 0.15.
(c) State the laws of limiting friction.
Answer:
(a) fs = μsN
(b) ma = μsmg
a = μsg
= 0.15 × 10
= 1.5 m/s2
(c) (1) The force of maximum static friction is directly proportional to the normal reaction
(2) The force of static friction is opposite to the direction in which the body tends to move.
(3) The force of static friction is parallel to the surfaces in contact.
(4) The force of maximum static friction is independent of the area of contact (as long as the normal reaction remains constant).
(5) The force of static friction depends only on the nature of surfaces in contact.

Kerala Plus One Physics Question Paper SAY 2019 with Answers

Question 25.
While conducting a resonance column experiment in the laboratory you can hear the maximum sound at a certain height.
(a) Which phenomenon is responsible for this?
(b) Is the resonance column apparatus an open pipe or a closed pipe?
(c) Find the ratio of frequencies of the first three harmonics in the Resonance column apparatus.
Answer:
(a) Resonance
(b) Closed pipe
(c) For closed pipe
Kerala Plus One Physics Question Paper SAY 2019 with Answers Q25

Question 26.
A fluid moving in a pipe of varying cross-sectional area is shown below.
Kerala Plus One Physics Question Paper SAY 2019 with Answers Q26
(a) What is the difference between streamlined flow and turbulent flow?
(b) State and prove Bernoulli’s principle.
Answer:
(a) Stream line flow is regular but turbulent flow is irregular.
(b) The total energy of an incompressible non-viscous liquid, flowing from one place to another without friction is a constant.
Mathematically Bernoulli’s theorem can be written as
\(p+\frac{1}{2} \rho v^2+\rho g h\) = constant

Kerala Plus One Malayalam Question Paper March 2020 with Answers

Teachers recommend solving Kerala Syllabus Plus One Malayalam Previous Year Question Papers and Answers Pdf March 2020 to improve time management during exams.

Kerala Plus One Malayalam Previous Year Question Paper March 2020

Time: 2½ Hours
Total Score: 80 Marks

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം
(4 × 2 = 8)

Question 1.
“തന്റെ ജനം ഇരുളിനെ കീറിമുറിച്ച് ഉയർന്നു പറക്കുന്ന സ്വപ്ന മായിരുന്നു അവന്റെ മനസ്സു നിറയെ” (ജോനാഥൻ) ഈ വാക്യ ത്തിലെ ആശയത്തിന് യോജിച്ചവ രണ്ടെണ്ണം എടുത്തെഴുതുക.
• പ്രതിസന്ധികളെ അതിജീവിക്കുക
• അടിമത്തവുമായി പൊരുത്തപ്പെടുക
• സമൂഹത്തെ പരിവർത്തിപ്പിക്കുക
• പാരമ്പര്യത്തിൽ മുഴുകി ജീവിക്കുക
Answer:
• പ്രതിസന്ധികളെ അതിജീവിക്കുക.
• സമൂഹത്തെ പരിവർത്തിപ്പിക്കുക.

Question 2.
“ജീവിതം പോലെ നിഷ്കൽ വെളിച്ചം പൊലിഞ്ഞു പോകു ന്നതും” (സന്ദർശനം) ഇവിടെ പ്രകടമാവുന്ന ഭാവങ്ങൾ ഏതൊ ക്കെയാണ് ?
• പ്രതീക്ഷ
• സംതൃപ്തി
• നിരാശ
• നിസ്സഹായത
Answer:
• നിരാശ,
• നിസ്സഹായത

Question 3.
അനർഘ നിമിഷത്തിന് യോജിച്ച രണ്ടു വിശേഷണങ്ങൾ എടു ത്തെഴുതുക.
• കവിതയോടടുത്തുനിൽക്കുന്ന ആഖ്യാനം
• ആക്ഷേപഹാസ്യം മുഖ്യ പ്രമേയമാവുന്നു
• സാമൂഹിക രാഷ്ട്രീയ വിമർശനം നിർവ്വഹിക്കുന്നു
• ജീവിതത്തെ അനർഘനിമിഷമായി കാണുന്നു
Answer:
• കവിതയോടടുത്ത് നിൽക്കുന്ന ആഖ്യാനം
• ജീവിത്തെ അനർഘനിമിഷമായി കാണുന്നു.

Question 4.
“പഴുത്ത ഇരുമ്പിൽ കൂടം തട്ടി ആയിരം രൂപങ്ങൾ വളരുന്നു (ചരിത്രം).” ഈ വരിക്ക് യോജിക്കുന്ന രണ്ടു വസ്തുതകൾ എഴു തുക.
• മനുഷ്യാധ്വാനത്തിന് യാതൊരു പ്രസക്തിയുമില്ല
• അദ്ധ്വാനം പുതിയൊരു സമൂഹത്തെ രൂപപ്പെടുത്തുന്നു
• ഉൽപ്പന്നങ്ങൾ മനുഷ്യരെ കീഴടക്കുന്നു
• അദ്ധ്വാനത്തിൽ നിന്ന് കല പിറവികൊള്ളുന്നു
Answer:
• അധ്വാനം പുതിയൊരു സമൂഹത്തെ രൂപപ്പെടുത്തുന്നു.
• അദ്ധ്വാനത്തിൽനിന്ന് കല പിറവി കൊള്ളുന്നു.

Question 5.
മുഹ്യിദ്ദീൻ മാലയുടെ സവിശേഷതയുമായി വരുന്ന രണ്ടു പ്രസ്താവനകൾ എടുത്തെഴുതുക.
• അറബി മലയാള സാഹിത്യത്തിലെ പ്രഥമകൃതി
• കോഴിക്കോട് ജീവിച്ചിരുന്ന സൂഫിവര്യനെ വാഴ്ത്തുന്നു.
• കാലം കൃത്യമായി രേഖപ്പെടുത്തിയ പ്രാചീനകൃതി
• പോർച്ചുഗീസ് അധിനിവേശത്തെക്കുറിച്ചുള്ള ഗ്രന്ഥം
Answer:
• അറബി മലയാള സാഹിത്യത്തിലെ പ്രഥമകൃതി,
• കോഴിക്കോട് ജീവി ച്ചിരുന്ന സൂഫിവര്യനെ വാഴ്ത്തുന്നു.

Kerala Plus One Malayalam Question Paper March 2020 with Answers

6 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഓന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. 2 സ്കോർ വീതം (3 × 2 = 6)

Question 6.
കായലരികത്ത് എന്ന ഗാനത്തിൽ സാമൂഹിക ജീവിതത്തെ പ്രതി ഫലിപ്പിക്കുന്ന രണ്ടു സൂചനകൾ എഴുതുക?
Answer:
ഉരുളിയിൽ എണ്ണാകാച്ചുന്നതും, വെള്ളം മുക്കാൻ വേണ്ടി കുടു വുമായി പെൺകുട്ടി പുഴയിലേക്ക് വരുന്നതും അക്കാലത്തെ സാമൂഹിക ജീവിതത്തെ പ്രതിഫലിപ്പിക്കുന്നു.

Question 7.
“ഒരേ സമയത്തു കരയുകയും ചിരിക്കുകയും ചെയ്യുന്ന ഭാരത മാതാവിനെപ്പോലെ ഉജ്ജ്വലയും ഗംഭീരവദയുമായിരുന്നു ആ യുവതി” ലാത്തിയും വെടിയുണ്ടയും ഈ പ്രയോഗം ഉചിതമാ വുന്നതെങ്ങനെ? വ്യക്തമാക്കുക.
Answer:
വെടിയേറ്റു വീണ കുഞ്ഞിന്റെ ശരീരം വാരിയെടുത്ത ദേവി ബഹനനെ പട്ടാളവും പോലീസും തല്ലിച്ചതച്ചെങ്കിലും പ വ്യൂഹം തീർത്ത പട്ടാളക്കാരന്റെ തോക്കിനെ അവർ ഭയന്നില്ല. ഉജ്വലമായ അചഞ്ചലമായ ആത്മധൈര്യം അവർക്കുണ്ടായിരുന്നു.

Question 8.
പീലിക്കണ്ണുകൾ എന്ന കവിതയിൽ അമ്മയുടെ സ്നേഹം നിറഞ്ഞുനിൽക്കുന്ന രണ്ടു മുഹൂർത്തങ്ങൾ എഴുതുക.
Answer:
കൂട്ടുകാരെ നുള്ളിയതിനുള്ള ശിക്ഷയായി പീലികൊണ്ട് കൃഷ്ണനെ അടിക്കുകയാണ് അമ്മ. പീലിയായതിനാൽ കൃഷ്ണന് വേദനിക്കുന്നില്ല. മയിൽപീലികൊണ്ട് തല്ലിയതിലുള്ള സങ്കടം മാറ്റാ നായി കടും പച്ചനിറത്തിലുള്ള മഞ്ഞച്ചേലയും ചുറ്റാടയും അമ്മ നൽകുന്നു കണ്ണന്.

Question 9.
അധികനേരമായ് സന്ദർശകർക്കുള്ള മുറിയിൽ മൗനം കുടിച്ചിരി ക്കുന്നു നാം – ഇവിടെ മൗനം കുടിയ്ക്കുക’ എന്ന പ്രയോഗം ധ്വനിപ്പിക്കുന്നതെന്ത്?.
Answer:
കവിയും പ്രണയിനിക്കും ഇടയിലുണ്ടായ അകൽച്ചയാണിവിടെ സൂചിപ്പിക്കുന്നത്. സംസാരിക്കാൻ ധാരാളമുണ്ടെങ്കിലും ഒന്നും സംസാരിക്കാനാകാത്ത മനസിന്റെ മരവിപ്പും കൂടി സൂചിതമാകുന്നു.

10 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 4 സ്കോർ വീതം. (5 × 4 = 20)

Question 10.
“ചിറകുനിർത്തുവാനാവാതെ തൊണ്ടയിൽ പിടയുകയാണൊരേ കാന്തരോദനം.” ‘സന്ദർശന’ ത്തിലെ നായകന്റെ മാനസികാവ സ്ഥയെ ആവിഷ്കരിക്കാൻ ഈ പ്രയോഗം സഹായകമാണോ? വ്യക്തമാക്കുക.
Answer:
ഒരിക്കൽ പ്രണയിച്ചവർ വീണ്ടും കണ്ടുമുട്ടുന്നു. അവർ കണ്ടിട്ടും പരസ്പരം മൗനം കുടിച്ചിരിക്കുന്നതിൽ വിഷാദമുണ്ട്. ഈ സന്ദർഭ ത്തിൽ ജീവിതം വെളിച്ചം പൊലിഞ്ഞ് സന്ധ്യപോലെയാകുന്നു. അവിടെയും ദുഃഖമാണ്. പ്രണയം പൂത്ത കരൾ കരിഞ്ഞുപോ യതാണ്. തൊണ്ടയിൽ ഏകാന്ത രോദനം പിടയുന്നു. മാത്രമല്ല പ്രണയം നഷ്ടമായി കവി കഴിയുന്നത് നഗരത്തിൽ നരകരാത്രി യിലാണ്. മാത്രമല്ല, ഒടുവിൽ ഇനി കരച്ചിലിന്റെ അഴിമുഖം കാണാതെ പിരിയുവാൻ തീരുമാനിക്കുന്നതിലും ഈ കവിതയെ ഹൃദയസ്പർശിയാക്കുന്നത് വിഷാദഭാവമാണെന്ന് പറയാം.

Kerala Plus One Malayalam Question Paper March 2020 with Answers

Question 11.
“മണ്ണിലേക്ക് ഊർന്നു വീഴുന്ന ഒരിലപോലും വേരുകൾക്കായി ട്ടാണല്ലോ മണ്ണടരുകളിലേക്ക് താണുപോകുന്നത്.” (വേരുകൾ നഷ്ടപ്പെടുത്തുന്നവർ) ഇതിലൂടെ ലേഖകൻ മുന്നോട്ടു വയ്ക്കുന്ന ജീവിതദർശനമെന്താണ് ? നിരീക്ഷണങ്ങൾ കുറിക്കുക.
Answer:
നസീറിന്റെ അനുഭവ വിവരണത്തിൽ വേരുകളുടെ ശക്തിയെക്കു റിച്ച് അറിയുന്നു. പാറയെ പിടിച്ചുനിർത്തുന്ന വേരുകളുണ്ട്. ആകാ ശത്തോളം ഉയർന്ന മരങ്ങളെ പിടിച്ചു നിർത്തുന്നത് ബലിഷ്ഠമായ വേരുകളാണ്. വേരുകളിലൂടെയാണ് ഓരോ വൃക്ഷവും ആകാശ ത്തോളം ഉയർന്നു നിൽക്കുന്നത്. ഇതിൽ കാടിന്റെയും മരത്തി ന്റേയും മണ്ണിലേക്കുള്ള വേരോട്ടത്തിന്റെ ദൃഢതയാണ് പറയുന്നത്.

Question 12.
നിത്യ ജീവിതത്തിലെ കുറവുകളെ പൂരിപ്പിക്കുകയാണ് ജനപ്രിയ സിനിമകൾ ചെയ്യുന്നത്. ഈ പ്രസ്താവനയോട് നിങ്ങൾ യോജി ക്കുന്നുണ്ടോ ? വ്യക്തമാക്കുക.
Answer:
ഇന്ന് കാണുന്ന സമകാലിക പ്രശ്നങ്ങളോടൊക്കെ അതാതുകാ ലഘട്ടത്തിൽ പ്രതികരിക്കുന്നത് ജനപ്രിയ സിനിമകളാണ്. നമ്മുടെ രാഷ്ട്രീയം, സാംസ്ക്കാരികമായ മൂല്യച്യുതി അല്ലെങ്കിൽ മാറ്റം ഇത്തരം കാര്യങ്ങളെ ധൈര്യമായി നേരിടാൻ സിനിമയ്ക്കല്ലാതെ മറ്റൊരു മാധ്യമത്തിനും കഴിവില്ല എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല സിനിമ പ്രവർത്തിക്കുന്ന സമൂഹത്തെക്കുറിച്ച് ജനപ്രിയ സിനിമ കൾ ബോധവാന്മാരാണ്. ജനപ്രിയ സിനിമകളെക്കുറിച്ച് പൊതുവെ പറയുന്ന കുറ്റമാണ് അതിന്റെ പ്രകടമായ സ്വഭാവം അതിശയോക്തിയാണെന്നുള്ളതാണ്. എന്നാൽ ഒരു കലയെന്ന നിലയ്ക്ക് അതൊരു തെറ്റാണെന്ന് പറയാൻ സാധിക്കുകയില്ല. ഈ സവിശേഷ സ്വഭാവം സത്യത്തെ വക്രീകരിക്കുകയും യാഥാർത്ഥ്യങ്ങളിൽ നിന്ന് അകറ്റുകയും ചെയ്യുന്നു.

സാധാരണ ജനങ്ങൾ ഇഷ്ടപ്പെടുന്ന വഴികളിലൂടെ സിനിമ സഞ്ചരിക്കു കയും മറക്കാൻ ശ്രമിക്കുന്ന യാഥാർഥ്യങ്ങളെ ബോധപൂർവ്വം ഒഴിവാക്കുകയുമാണ് ഇത്തരം സിനിമകൾ ചെയ്യുന്നത്. അതിനെ തെറ്റിനേക്കാൾ പഠനവിധേയമാക്കേണ്ട മേഖലയാണെന്നു പറയാം. നമുക്ക് നഷ്ടപ്പെട്ടുപോയ മൂല്യച്യുതിയിൽ അമർഷംകൊണ്ട ഒരു സമൂഹമാണ് സിനിമയുടെ ആസ്വാദനതലത്തിലൂടെ അത് കണ്ട ത്തുന്നതെന്ന് മറക്കരുത്. സാധാരണ ജനങ്ങൾക്ക് നഷ്ടപ്പെട്ടതോ, അവർ ആഗ്രഹിക്കുന്നതോ ആയ ഒരിടത്തിലൂടെ സിനിമയെ സഞ്ച രിപ്പിക്കുക എന്നത് സിനിമ പിടിക്കുന്നവന്റെ കഴിവ് കുടിയാണ്. ജാതി, വർഗ്ഗം, മതം, രാഷ്ട്രീയം, കുടുംബം എന്നിവയെക്കുറി ച്ചുള്ള പൊതുബോധത്തെ മിക്കപ്പോഴും മൂല്യവൽക്കരിക്കുക മാത്രമാണ് ജനപ്രിയ സിനിമകൾ ചെയ്യുക. സംഗീതം, വസ്ത്രധാ രണം, സൗന്ദര്യം എന്നിവയിലെല്ലാം അതിഭാവുകത്വം നൽകുക എന്നത് ഇത്തരം സിനിമയുടെ സ്വഭാവമാണ്.

Question 13.
ആറ്റിലും തീയിലും വീഴാതെ കണ്ടെന്നെപ്പോറ്റി വളർത്തുന്നതു നിങ്ങളല്ലോ? ഇവിടെ അടിവരയിട്ട പ്രയോഗത്തിന് ഒന്നിലധികം അർത്ഥം ലഭിക്കുന്നുണ്ടോ? പരിശോധിക്കുക.
Answer:
പെറ്റുജീവൻ നൽകുന്നതു മാത്രമല്ല അച്ഛനമ്മമാരുടെ കർത്തവ്യം, മറിച്ച് യാതൊരപകടങ്ങളിലും പെടാതെ അവരെ പരിപാലിക്ക ൽ കൂടി അവരുടെ കടമയാണ്. ആറ്റിലും തീയിലും വീഴാതെ സംരക്ഷിച്ച് കൃഷ്ണനെ വളർത്തിയ മാതാപിതാക്കളെ ബഹുമാ ന പുരസ്ക്കാരം കൃഷ്ണൻ കാണുന്നു. “ഇങ്ങിനെയുള്ള ഞാനെന്നെ മറക്കിലും നിങ്ങളെയെന്നും മറക്കില്ല’ എന്ന വരിക ളിലൂടെ, കവി കുട്ടികളുടെ ചിന്തയിലൂടെ മാതാപിതാക്കളുടെ കർത്തവ്യങ്ങളെ നമ്മളെ ഓർമ്മിപ്പിക്കുന്നു.

Question 14.
“അരുളില്ലയതെങ്കിലസ്ഥി തോൽ
സിര നാറുന്നൊരുടമ്പു താനവൻ;
മരുവിൽ പ്രവഹിക്കുമംബുവ-
പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം” അനുകമ്പയില്ലാത്തവരെ, ഇങ്ങനെ വിശേഷിപ്പിക്കുന്നത് എത്രമാത്രം ഉചിതമാണ്? വ്യക്ത മാക്കുക.
Answer:
കാരുണ്യം, ദയ, സഹാനുഭൂതി ഇവ മുന്നിനും കൂടി നമ്മുടെ ജീവി തത്തിൽ അർത്ഥമുണ്ടാക്കണം. ഇവ മൂന്
നും കൂടിയ അർത്ഥവി ശേഷണം ഒന്നു തന്നെയാണ് നമ്മുടെ ജീവനക്ഷത്രം. കാരുണ്യ മുള്ളവനാണ് മനുഷ്യനെന്നു മന്ത്രം ഉരുവിടുക. ജീവിതം ദേഷ് മാകും. (ജീവനക്ഷത്രമാണ് നമ്മെ ഈ സാഗരം (ജീവിതമാകുന്ന കടൽ കടത്തി മോക്ഷത്തിലേക്ക് നയിക്കുന്നത്. കാരുണ്യം വറ്റി പോയാൽ നമ്മുടെ ശരീരം വെറും അസ്ഥിയും തോലും, ഞര മ്പുകളും ചേർന്ന നാറുന്ന ഒന്നായി (ശരീരം) മാറും, മരുഭുമിയിലെ പ്രഹേളികയായ മരിചിക പോലെയും, ഗന്ധമില്ലാത്ത പൂവ് പോലെയും ആ ദേഹം (ആ പുരുഷൻ) ഫലമില്ലാത്തതാകും. തികച്ചും ഉചിതമായ ഒരു വിശേഷണം തന്നെയാണിത്.

Question 15.
“ഏതായാലും അമ്മയുടെ ഓപ്പറേഷന് വെറും സർജിക്കലായ ഉള്ളടക്കമല്ല ഉള്ളതെന്ന് ഞാൻ മനസ്സിലാക്കിക്കഴിഞ്ഞു.” (ശസ്ത്ര (ക്രിയ) മകന്റെ ഈ തിരിച്ചറിവിന് കാരണമെന്താവാമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? വ്യക്തമാക്കുക.
Answer:
അമ്മ എന്ന അത്ഭുത പ്രതിഭാസത്തെ സ്നേഹവും അത്ഭുതവു മായ അനുഭവത്തിലൂടെ തിരിച്ചറിയുകയാണ് ശസ്ത്രക്രിയ എന്ന കഥയിലൂടെ കഥാനായകൻ, ഗർഭപാത്രം നീക്കം ചെയ്യുന്ന ഓപ്പ റേഷനാണെന്ന് പറഞ്ഞതോടുകൂടി അമ്മയിൽ വല്ലാത്തൊരു വ്യതിയാനമാണ് കഥാനായകൻ കാണുന്നത്. അമ്മയുടെ ഓപ്പറേ ഷന് വെറും സർജിക്കലായ ഉള്ളടക്കമല്ല ഉള്ളത്. അതിന് ആ രികമായ പല ഒരുക്കങ്ങളും സംഭവിക്കുന്നുണ്ടെന്ന് കഥാകാരൻ മനസ്സിലാക്കി തുടങ്ങുന്നത് ഇതോടുകൂടിയാണ്. ഓപ്പറേഷന്റെ ദിവസം അടുക്കുംതോറും അമ്മ കൂടുതൽ കൂടുതൽ തരളിത യാവുകയാണ്.

മകനല്ലാതെ വേറാരും അമ്മയുടെ ലോകത്തില്ല. മകനാകട്ടെ നാൾക്കുനാൾ വളരെ ചെറുപ്പമായതു പോലെയാണ് അമ്മയ്ക്ക് തോന്നുന്നത് ആ മാനസികാവസ്ഥയിലേയ്ക്ക് മാറാൻ മകൻ തയ്യാറാകുന്നതോടെയാണ് കഥ മുന്നോട്ടുപോകുന്നത്. അമ്മയ്ക്ക് തന്റെ മേലുള്ള അവകാശത്തിന് ജനനത്തിനേക്കാളും മുമ്പുള്ള അവസ്ഥവരെയുണ്ടെന്ന ധാരണയിലാണ് കഥാകാരൻ അമ്മയ്ക്ക് മുൻപിൽ നിൽക്കുന്നത്. നാൽപ്പത്തഞ്ചു വയസ്സു ‘കഴിഞ്ഞ ഞാനെന്ന ഭാവം മനസ്സിൽ നിന്ന് അടർന്ന് പോയപ്പോൾ മാത്രമാണ് അമ്മയുടെ ഗന്ധത്താൽ കുഴപ്പെട്ട് കിടക്കുന്ന വല്ലാ ത്തൊരു ഗന്ധം അയാൾ അനുഭവിക്കുന്നത്.

അമ്മയുടെ മനസ്സ മാധാനത്തിന് വേണ്ടിയാണെന്ന ന്യായീകരണമാണെങ്കിലും അതാ യിരുന്നില്ല സത്യം. അങ്ങനെ കിടന്നാൽ മാത്രമേ ആ നിഷ്കളങ്കത അനുഭവിക്കാൻ സാധിക്കൂ എന്ന തിരിച്ചറിവാണ് അയാളെ അതിന് നിർബന്ധിപ്പിക്കുന്നത്. അങ്ങനെ ഈ കഥ മുഴുവനായും മാതൃസ്നേഹത്തിന്റെ ദീപ്തമായ ഭാവങ്ങൾ കൊണ്ട് നിറഞ്ഞ താണ്. അമ്മ എന്ന ഭാവത്തിന്റെ അർത്ഥവും ഔചിത്യവും ഈ കഥയ്ക്ക് അനുയോജ്യമായ രീതിയിലാണ്, കഥാകാരൻ ആവി ഷ്ക്കരിച്ചിരിക്കുന്നത്. സകല നീതിശാസ്ത്രത്തേയും സൗന്ദര്യ സങ്കൽപ്പത്തേയും തകർത്തുകളയുന്ന ഒരു ഉചിതഭാവമാണതി ന്. അവകാശവാദങ്ങളൊന്നും ആഗ്രഹിക്കാതെ ഉദാരമായ കൊടു ക്കൽ പ്രക്രിയയുടെ നിഷ്ക്കളങ്ക ഇടമാണത്. ചെറുപ്പത്തിൽ മകനു നൽകാൻ കഴിയാത്ത വാത്സല്യം കൂടിയാണ് അമ്മ ശസ്ത്ര ക്രിയക്കു മുൻപ് പകർന്ന് നൽകാൻ ശ്രമിക്കുന്നത്.

Kerala Plus One Malayalam Question Paper March 2020 with Answers

16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഒരുപുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 6 സ്കോർ (4 × 6 = 24)

Question 16.
ഒറ്റപ്പെട്ടു പോകുന്നതിന്റെ അരക്ഷിതാവസ്ഥയും ഒറ്റക്കാണ ങ്കിലും പൊരുതി നിൽക്കാനുള്ള ശ്രമങ്ങളുമാണ് മത്സ്യത്തെ വ്യത്യ സ്തനാക്കുന്നത്? ഈ പ്രസ്താവനയോട് പ്രതികരിക്കുക.
Answer:
ടി.പി. രാജീവൻ ഏറ്റവും ആർജ്ജവം നിറഞ്ഞതും നവീനവും ആയ സാഹിത്യ അഭിരുചികളുടെ, മാറുന്ന കാഴ്ചപ്പാടുകളുടെ പ്രതിനിധിയായി മലയാളത്തിൽ മാറുന്നു. ഒരേസമയം തികച്ചും വ്യത്യസ്തവും, എന്നാൽ ജനപ്രിയവും ആയ സാഹിത്യമേഖലക ളിൽ ഒരേ ഒരളവുകോണിൽ തന്നെ വിജയം കൈവരിക്കാൻ സാധിക്കുന്നത് നിസ്സാരമായ ഒരുകാര്യമല്ല. കൃത്യമായ ഒരു ചട്ടക്കൂ ടിൽ ഒതുങ്ങി നിൽക്കുന്ന എന്ന പഴയ ഫോർമുലയിൽ നിന്നുള്ള ഒരു എടുത്തുചാട്ടം കൂടിയാകാം അത്. വ്യക്തി സ്വാതന്ത്ര്വത്തിന്റെ മോഹിപ്പിക്കുന്ന ആകാശങ്ങൾ കീഴടക്കാനുള്ള ശ്രമം കൂടിയാ കാം. എന്തായാലും മലയാള സമകാലീന സാഹിത്യത്തിൽ തികച്ചും വ്യത്യസ്തമായ ഒരു മുഖമായി മാറാൻ രാജീവിനു കഴി യുന്നു. പ്രതിച്ഛായകളുടെ തടവറയിൽ അദ്ദേഹം ഒതുങ്ങുന്നില്ല. അതുകൊണ്ട് തന്നെ ടൈപ്പ് ചെയ്യാൻ പറ്റാത്ത, സ്റ്റഫ് ചെയ്ത് വയ്ക്കാൻ കഴിയാത്ത ഒരു ബഹുമുഖത ടി.പി. രാജീവനുണ്ട്. ‘മത്സ്യം’ എന്ന കവിതയുടെ ആദ്യവരികളിൽ തന്നെ ഈ തരത്തി ലുള്ള (മേൽപ്പറഞ്ഞ ഒരു ചോദനം നമുക്ക് കാണാൻ കഴിയും.

“മണൽത്തരിയോളം പോന്നൊരു
മത്സ്യം
കടൽത്തിരയോട്
ഒറ്റയ്ക്ക് പൊരുതി നിന്നു”

മത്സ്യത്തെ എത്രത്തോളം ചെറുതാക്കാം എന്നതല്ല; അത് – മണൽത്ത രിയോളം, ഭൂമിയോളം തന്നെത്തന്നെ ശൂന്യവൽക്കരിക്കുന്നതു പോലെ – ഒറ്റയ്ക്കാണ്. കൂട്ടിനാരുമില്ലാതെ പൊരുതുകയാണ്. കട ലോളം വലിയ ആ എതിരാളിക്കു മുന്നിൽ പതറാതെ, തലകുനിയ്ക്കാ തെ. മേൽപ്പറഞ്ഞ ടി.പി.രാജീവന്റെ വ്യത്യസ്ത സാഹിത്യമുഖങ്ങൾ ഒരു ഒറ്റപ്പെട്ട ഒഴുക്കാണ്. കൂട്ടിനാരുമില്ലാതെയാണ് വ്യത്യസ്തയുടെ ഈ വഴികളിൽ ആ സാഹിത്യകാരൻ സഞ്ചരിക്കുന്നത്. പുതുമ തേടി. പിന്നെയുള്ളത് നിലനിൽപ്പിനുവേണ്ടിയുള്ള പൊരുതലാണ്. വെല്ലു വിളികളിൽ നിന്നാണ് പലപ്പോഴും ഊർജ്ജം ലഭിക്കുക. ധൈര്യവും. സ്ഥര്വവും ആ ഊർജ്ജം നൽകും. എല്ലാ യുദ്ധത്തിലും നേടു വാനായി മാത്രം ഉള്ളതല്ല. എല്ലാ പൊരുതലുകളും തോൽവിയുമാ കില്ല. അതിരറ്റ സാഹസികത ചിലപ്പോൾ ദുർബലമായ ഒന്നിനേയും വിജയതീരത്തേക്ക് അടുപ്പിക്കാം.

അതിർത്തികളില്ലാത്ത സാഹസികത, വിജയം സമ്മാനിക്കും; ഒപ്പം ശുഭാപ്തിവിശ്വാസവും. മണൽത്തരിയോളം പോന്ന മത്സ്യം കടൽത്തിരയോട് പൊരുതുമ്പോൾ ഇതു രണ്ടും വേണം. ഒരു പുതിയ പാത ജീവിതത്തിലായാലും, സാഹിത്യത്തിലായാലും വെട്ടിയുണ്ടാക്കുവാനും ഇതാവശ്യമാണ്. തളരാത്ത, പോരാട്ട വീര്യം. അവിടെ വലിപ്പ ചെറുപ്പങ്ങൾ അപ്രസക്തമാകുന്നു.

ഒരു വലിയ ജീവിത മത്സരത്തിൽ, ജയപരാജയങ്ങളുടെ കണ ക്കെടുപ്പിൽ – പലപ്പോഴും വലിപ്പ ചെറുപ്പങ്ങളുടെ അളവുകോ ലുകൾ തെറ്റുന്നു. ശക്തൻ, ദുർബലനെ കീഴ്പ്പെടുത്തും, എന്ന പഴയ പ്രകൃതി നിയമം തെറ്റുന്നു. മാൻ കൂട്ടങ്ങൾ സിംഹത്തെ ഓടിച്ചു വിടുന്ന കാഴ്ചകളിൽ നമ്മുടെ സാമൂഹിക സമവാക്യങ്ങൾ തെറ്റുന്നു. കാട്ടുപോത്തിനോട് തോൽക്കുന്ന കടുവ, നമ്മെ ഞെട്ടി പ്പിക്കാത്ത ദൃശ്യമായി മാറുന്നു. കാട്ടുനായ്ക്കളുടെ കൂട്ടം, ഒറ്റ താനെ തുരത്തുന്ന ആവേശത്തിരമാലകളിലാണ് പുതിയ ലോകം. ആ ലോകത്തിൽ മാറുന്ന അവസ്ഥകളിൽ മണൽത്തരിയും മത്സ്യവും അതിജീവനത്തിന്റെ പൊരുതലിൽ ഒറ്റയ്ക്ക് തല ഉയർത്തി നമുക്ക് മുന്നിൽ നിൽക്കുന്നു.

വിജയത്തിന്റെ ഈ ലോകത്ത് ചിലപ്പോൾ ചെറുതാകുന്നതാണ് നല്ലത്. വലുതാകുന്നതിന്റെ അലട്ടലുകൾ ഇല്ല; ഭാരക്കൂടുതലിന്റെ ആശങ്കകൾ ഇല്ല; കാഴ്ചയിൽ പെടില്ല. ഒരിക്കലും അടയാളപ്പെ ടുത്തുവാൻ കഴിയാതെ ജീവിക്കുക; സ്വന്തമായി ഒരു നിഴലിന്റെ കനംപോലും ഇല്ലാതെ… ഭാരക്കുറവിന്റെ സുഖം, എവിടേക്കും ഉയരാം. ശരീരം വേലിയേറ്റങ്ങളുടെ കുത്തിമറിച്ചിലിൽ ആടി ഉല യുമ്പോൾ എല്ലാറ്റിനും മുകളിലെത്താൻ മത്സത്തിനു കഴിയുന്നു. വലിയ ശരീരത്തിന്റെ പ്രാരാബ്ധങ്ങൾ അവനൊരു തടസ്സമല്ല. ഒഴുക്കുകൾ ഇല്ലാതെ, സർവ്വം നിശ്ചലമാകുമ്പോൾ ചെറുചലനം പോലുമില്ലാതെ, ഒന്നും അറിയാതെ, അറിയിക്കാതെ രഹസ്യങ്ങ ളുടെ ഇരുട്ടിൽ ഒളിക്കുകയും ചെയ്യാം. ചെറുതാകുന്നതിന്റെ സ്വാതന്ത്ര്യമാണത്. ആർക്കും പിടികൊടുക്കാതെ, ഒരുപക്ഷത്തും ചേരാതെ, ….. വലിയ രൂപങ്ങളുടെ മറവിൽ സര്വം വിഹരിക്കുന്നു.

വലകൾക്കൊന്നും കീഴ്പ്പെടുത്താൻ കഴിയാത്ത ശക്തിയാണവൻ. അടിമത്വത്തിന്റെ അസ്വാതന്ത്ര്യത്തിന്റെ മരണത്തിന്റെ കെണി കൾക്കൊന്നും അകപ്പെടുത്താൻ കഴിയാത്തത്ര ചെറുതാണവൻ. ചതികളുടേയോ, പ്രലോഭനങ്ങളുടേയോ തത്വശാസ്ത്രങ്ങൾക്ക് വഴിപ്പെടാത്തവൻ, അവനെതിരെയുള്ള ഭീഷണികൾക്ക് അവന്റെ വേഗത്തിനൊപ്പം എത്താൻ കഴിയാതെ പോകുന്നു. അവൻ ആക്രമണങ്ങൾക്ക് മുന്നിൽ അചഞ്ചലനാണ്. കരുത്തിന്റെ കണ്ണു കൾക്ക് അവൻ അപ്രാപ്യനാണ്. സമ്മർദ്ദങ്ങൾ കൊണ്ട് മെരു ക്കാൻ കഴിയില്ല. വിശ്വാസങ്ങളും, പ്രവചനങ്ങളും, അവന്റെ കണ ക്കുകൂട്ടലുകൾക്കും അപ്പുറം കടന്നുപോയി. ഇതിഹാസമാകാ തെ, അലങ്കാരങ്ങൾക്കു കാക്കാതെ, അടിമയാകാതെ, അനന്ത മായ കടലിന്റെ അടിയൊഴുക്കുകൾക്കൊപ്പം പാഞ്ഞുകൊണ്ടിരു ന്നു.

ഭ്രാന്തുപിടിച്ച കടലിന്റെ രക്തം തിളച്ചു മറിയുന്ന വിശാലമായ കടലിന്റെ അടിത്തട്ടിലൂടെ ചുട്ടുപഴുത്ത് പായുന്ന മത്സ്യം. പിന്നിൽ തന്റെ ലോകം ചുരുങ്ങി ചുരുങ്ങി വരുന്നത് അറിയാതെയാണ് ആ പാച്ചിൽ. നഷ്ടപ്പെട്ടത് വീണ്ടെടുക്കാനല്ല, സ്വയം നഷ്ടമാകാ തിരിക്കാനാണി പാച്ചിൽ പൊരുതി, സ്വന്തം പ്രതിരോധത്തെ ശക്തി പ്പെടുത്താൻ.

സ്വയം പ്രതിരോധങ്ങൾ തീർക്കുന്നവർക്ക് ഒടുവിൽ ബാക്കിയാ കുന്നത് ‘അരക്കില്ലകൾ’ തന്നെയാണെന്ന വ്യക്തമായ സൂചനയോ ടെയാണ് കവിത അവസാനിക്കുന്നത്. അല്ലെങ്കിൽ ഉത്തരാധുനിക സാഹിത്യത്തിന്റെ തനതു സ്വഭാവമായ ‘അധികവായന’ ആരംഭി ക്കുന്നത്. ഈ അധികവായന (അതിതവായന) വായനക്കാരന്റെ അവകാശമാണ്.

ഏത് പ്രതിരോധത്തേയും കീഴടക്കാൻ, പൊരുതാൻ ത്രാണിയുള്ള മത്സ്യം. അതിജീവനത്തിന്റെ പുതിയ മന്ത്രങ്ങൾ, തന്ത്രങ്ങളും സ്വായ മാക്കിയവൻ. എല്ലാ കൊടികളേയും, തുറമുഖങ്ങളേയും കാൽച്ചുവട്ടിലാക്കിയ നാവികൻ, എല്ലാ രഹസ്യങ്ങളുടേയും അധി പൻ. വലയും, കെണിയും നിസ്സാരമാക്കിയവൻ, വായ്ത്തലകളേ ക്കാൾ വേഗമുളളവൻ, ഭീഷണിയ്ക്കും, സമ്മർദ്ദത്തിനും, പ്രലോഭ നങ്ങൾക്കും കീഴടക്കാത്തവൻ, വിശ്വാസങ്ങളും, ഉപദേശങ്ങളും ഏശാത്തവൻ. ഇതിഹാസങ്ങൾക്കും അലങ്കാരങ്ങൾക്കും അതി തനായവൻ. അടിമയായി, കാഴ്ചവസ്തുവായി സ്വയം തകരാത്ത വൻ. എന്നിട്ടും പുതിയ പാതകൾ വെട്ടി, വളരെ വേഗം തന്റെ ലോക ത്തിന് വഴികാട്ടിയായിട്ടും, സ്വയം പ്രതിരോധമായി മാറിയിട്ടും തനിക്കു പിന്നിൽ തന്റെ സ്വന്തമായതെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരി ക്കുന്നു എന്ന് മത്സ്യം തിരിച്ചറിയുന്നില്ല.

ആസ്വാദനത്തിന്റെ ഒരു പുതിയതലം ‘മത്സ്യം’ മുന്നോട്ടുവെക്കുന്നു. അധികവായനയുടെ ഊർജ്ജം പകർന്നു തരികയും ചെയ്യുന്നുണ്ട്, ഈ കവിത. ഒറ്റപ്പെട്ട് നിന്ന് പൊരുതുന്നവർക്ക് പ്രചോദനം പക രുന്ന ഒന്നാണ് മത്സ്യം. ആരുടേയും കാൽച്ചുവട്ടിൽ അമരാതെ, ഉപ കരണമാകാതെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി മാറുന്നുണ്ട് കവി തയിലെ മത്സ്യം. ചെറുതിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് അതിനു ചുറ്റുമുള്ള വിശാലമായ ആവാസ വ്യവസ്ഥതന്നെയാണ്. സ്വാത ന്ത്ര്യത്തെ വളർത്തുന്നതും, തളർത്തുന്നതും സ്വന്തം ചുറ്റുപാടുകൾ തന്നെയാണ്. തനിക്കു പിന്നിൽ തന്റെ വഴികൾ തന്നെ അടഞ്ഞു പോകുന്ന അനുഭവം മത്സ്യത്തിലുണ്ട്. എന്തുതന്നെ പറഞ്ഞാലും അതിജീവനത്തിന്റെ മന്ത്രം തന്നെയാണ് മത്സ്യം.

Question 17.
കുടുംബ ബന്ധത്തിന്റെ ഊഷ്മളത സൈക്കിൾ മോഷ്ടാക്കൾ എന്ന ചലച്ചിത്രത്തിൽ എത്രത്തോളം പ്രതിഫലിക്കുന്നുണ്ട്? വിശദമാക്കുക.
Answer:
ഒരു ആൾക്കൂട്ടം മുഴുവൻ ദാരിദ്ര്യം അനുഭവിക്കുക. യുദ്ധം മാക്കിത്തീർക്കുക. എന്നിട്ട് തൊഴിലിന് വേണ്ടി തന്റേതായ വില പ്പെട്ട വസ്ത്രങ്ങൾ പണയം വയ്ക്കേണ്ടിവരിക. അതിൽ നിന്നും ഒരു സൈക്കിൾ സ്വന്തമാക്കുക. കടം വീട്ടാനും ജീവിക്കാനു മുള്ള ഈ സൈക്കിൾ ദരിദ്രനായ ഒരു മോഷ്ടാവ് കക്കുക. നിരാ ശയിൽ പതിച്ച വ്യക്തി ഒടുവിൽ കള്ളനാവുക എന്നത് ബൈസി ക്കിൾ തീവ്സിന്റെ നൊമ്പരങ്ങളാണ്.

റിച്ചിയെ ആൾക്കൂട്ടം പിടിച്ചതിനുശേഷം സൈക്കിൾ മോഷ്ടാ വന്ന അപമാനവുമായി റോഡിലൂടെ പോകുമ്പോൾ വിരൽ പിടിച്ച് കൂടെ നടക്കുന്ന ബ്രൂണോയാണ് റിച്ചിയെ ജീവിക്കാൻ ഇനിയും പ്രേരിപ്പിക്കുന്ന പ്രതീക്ഷകൾ നൽകുന്നത്. തിരിച്ചു നട ക്കുന്ന റിച്ചിയിൽ നിഴലിച്ച നിരാശ ബ്രൂണോയുടെ കൈപിടിക്കു ന്നതിലൂടെ ജീവിത പ്രതീക്ഷയായി മാറുന്നു.

ബൈസിക്കിൾ തീവ്സ് ദാരിദ്ര്യത്തിലും പുലർത്തുന്ന പ്രത്യാശയെ ക്കുറിച്ചുള്ള സിനിമയാണ്. യുദ്ധാനന്തരം തൊഴിലില്ലാതാകുന്ന അസംഖ്യം ആളുകൾ. തൊഴിലന്വേഷിച്ച് നടക്കുന്ന ആൾക്കൂട്ടം. അവർക്കിടയിൽ നറുക്ക് വീഴുന്ന റിച്ചി. സൈക്കിൾ ആവശ്യമായ ജോലിക്ക് അർഹരായവർക്കിടയിൽ സൈക്കിളില്ലാതെ റിച്ചി പതറി പോകുന്നതും ഭാര്യയുടെ സഹായത്തോടെ സൈക്കിൾ നേടു ന്നതും ഹൃദയദ്രവീകരണമായ സന്ദർഭങ്ങളാണ്.

ദാരിദ്ര്യത്തിന്റെ കൂടപ്പിറപ്പാണ് കടമെടുക്കലും കടം വീട്ടലും. റിച്ചിക്കും ഇതു മാത്രമാണ് ജീവിതമാർഗ്ഗം. ഇവിടെ ഭാര്യയുടെ സഹാ യത്തോടെയാണ് റിച്ചി കടമെടുക്കുന്നത്. കടം വീട്ടാനും വീട്ടിക്കാ നുമുള്ള വക ഈ സൈക്കിൾ തരുന്നതാണ്.

ദാരിദ്ര്യത്തിന്റെ മറ്റൊരു മുഖം ഹോട്ടലിൽ കാണുന്ന റിച്ചിയും ബ്രൂണോയും ഭക്ഷണം കഴിക്കുന്നിടത്ത് അവർ അനുഭവിക്കു ന്നത് വിത്യസ്തമായ വൈകാരിക തലങ്ങളാണ്. ബ്രൂണോ വെറും കുട്ടിയായി മാറുന്നു. പണക്കാരുടെ മേശയിലേക്കും അവർ കഴി ക്കുന്നതിലേക്കും നോക്കുന്നതും അവർ കഴിക്കുന്നത് ആഗ്രഹി ക്കുന്നതും ദാരിദ്ര്യത്തിന്റെ കാഴ്ചകളാണ്. സങ്കടകരമായ ജീവി തമാണ്.

ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ മകന്റെ മനസ്സു മന സ്സിലാക്കുന്ന റിച്ചി ധനിക കുടുംബത്തിലെ കുട്ടികഴിക്കുന്ന അതേ ഭക്ഷണം മകനു വേണ്ടി ഓർഡർ ചെയ്യുന്നു. റിച്ചി സൈക്കിളും മായി പിടിക്കപ്പെടുമ്പോഴാകട്ടെ ആൾക്കൂട്ടത്തോട് തന്റെ പിതാവിനുവേണ്ടി യാചിക്കുന്ന ബ്രൂണോയേയും കാണാ നാകും. ഇത് അവരുടെ ആത്മബന്ധത്തിന് തെളിവാണ്.

ഒടുവിൽ റിച്ചി മോഷ്ടാവായതിനുശേഷം സൈക്കിൾ ഉടമസ്ഥന്റെ കാരുണ്യം കൊണ്ട് രക്ഷപ്പെട്ടതെങ്കിലും അഭിമാനം തകർന്ന് ബ്രൂണോയോടൊപ്പം തിരിച്ചുവരുന്നത് വീട്ടിലെ സ്വാസ്ഥ്യ ത്തിലേക്കാണ്. ഇനിയും ജീവിതം തിരിച്ചു പിടിക്കാമെന്ന പ്രതി ക്ഷയോടെ.

ബൈസിക്കിൾ തീവ്സിലെ റിച്ചിയുടെ കുടുംബം സന്തുഷ്ടമാ ണ്. റിച്ചിക്കൊപ്പം എപ്പോഴും കാണുന്ന ബ്രൂണോ റിച്ചിയുടെ അഭ യമായ ഭാര്യ, തൊട്ടിയിൽ ഉറങ്ങുന്ന കൊച്ചുകുഞ്ഞ് എന്നിവരുടെ ലോകം ആനന്ദകരമാണ്. റിച്ചിയും ഭാര്യയും സൈക്കിളിൽ പോകു ന്നതും റിച്ചിയും മകനും സൈക്കിൾ തിരയുന്നതും ജീവിതം
നൽകുന്ന പ്രതീക്ഷയിലാണ് തുടരുന്നത്. കള്ളനാകേണ്ടി വന്ന തിനുശേഷം ബ്രൂണോയുടെ കരം പിടിച്ചുള്ള റിച്ചിയുടെ നടത്തം കുടുംബത്തിലേക്കാണ്; ജീവിതത്തിലേക്കാണ്.

Kerala Plus One Malayalam Question Paper March 2020 with Answers

Question 18.
ഡോക്യുമെന്ററിയുടെയും കഥാചിത്രത്തിന്റെയും വ്യത്യാസങ്ങൾ കൈപ്പാട്, കേൾക്കുന്നുണ്ടോ എന്നിവയെ അടിസ്ഥാനമാക്കി വിശദീകരിക്കുക.
Answer:
‘A good documentary film is the creative treatment of actuality’ എന്ന് ഡോക്യുമെന്ററി സിനിമയെ നിർവ്വചിക്കാം. മാനവ ചരിത്രം കാലഘട്ടങ്ങളിലൂടെ നല്ലതു പോലെ മനസ്സി ലാക്കിയവർക്കു മാത്രമേ നല്ല ഡോക്യുമെന്ററി സിനിമ എടുക്കാൻ കഴിയൂ; അല്ലെങ്കിൽ പത്രവാർത്തകളെ ആശ്രയിക്കേണ്ടിവരും. സാമാനത്തിൽ കൂടുതൽ സാമൂഹികപ്രതിബദ്ധതയുളളവർക്കു മാത്രമേ നല്ല ഡോക്യുമെന്ററിയുണ്ടാക്കാൻ കഴിയു. സംവിധായ കൻ അയാൾ ചിത്രീകരിക്കുവാൻ പോകുന്ന വഴിയിൽ അല്ലെ ങ്കിൽ പ്രമേയത്തിൽ ലീനമായിട്ടുള്ള സത്യത്തെ യഥാർത്ഥമായി അറിഞ്ഞിരിക്കണം. താൻ ഗ്രഹിച്ച കാര്യങ്ങളെ ചലച്ചിത്ര മാധ്യമ മുപയോഗിച്ച് എങ്ങനെ ചിത്രീകരിക്കണമെന്ന് അറിഞ്ഞിരിക്കണം. ശാസ്ത്രസാങ്കേതികവിദ്യയുടെ സന്താനമാണ് സിനിമയെന്നു പറ യുന്നത് ശരിയല്ല. വെറുതെ ക്യാമറയ്ക്കു മുൻപിൽ കാണുന്ന പ്രകൃതിയും ദൃശ്യങ്ങളുമല്ല സിനിമ. സൗന്ദര്യാനുഭൂതി ശാസ്ത്രത ത്തിന്റെ പുതിയൊരു സങ്കേതമാണ് സിനിമയിൽ നിലവിൽ വന്ന ത്. സമയത്തെ ദൃശ്യത്തിലൂടെ പ്രദർശിപ്പിക്കുവാൻ കഴിഞ്ഞു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ ശക്തി.

ഒരു പ്രത്യേക സ്ഥലകാലത്ത് കാണുന്ന ദൃശ്യപരിണാമത്തെ ചല ചിത്രം സമയബന്ധിതമായി ഇംപ്രിന്റു ചെയ്ത് എക്കാലത്തേക്കു മായി സൂക്ഷിക്കുന്നു. അതാണ് ചലച്ചിത്ര മാധ്യമ രേഖ അഥവാ ഡോക്യുമെന്ററി വികസിതരാജ്യങ്ങളിൽ ഡോക്വമെന്ററി അഥവാ നോൺ ഫിക്ഷൻ സിനിമകൾക്ക് തന്നെയാണ് കഥാചിത്രങ്ങളേ ക്കാൾ പ്രാധാന്യവും അനശ്വരതയും കൂടുതലുള്ളത്.

കൈപ്പാടിൽ മനുഷ്യരും പ്രകൃതിയും തമ്മിൽ പാരസ്പര്യത്തോടെ കഴിയുന്നു. രാസവളങ്ങൾ ചേർക്കാത്ത കൃഷി കിളിക്കും, മത്സ്യ ങ്ങൾക്കും കൃഷിനിലം വീതംവെക്കുന്ന കൃഷിക്കാരും കൈപ്പ ടിനെ ആശ്രയിക്കുന്ന അസംഖ്യം ജീവജാലങ്ങളും ചേർന്ന് സുന്ദ രമായൊരു പ്രകൃതിജീവിതം കാണിച്ചുതരുന്നു.

‘കേൾക്കുന്നുണ്ടോ’ എന്ന ഹ്രസ്വചിത്രത്തിൽ റോഡ് വികസനം ഇല്ലാതാക്കുന്ന മണ്ണിന്റെ നൊമ്പരം ഹസ്ന ഏറ്റെടുക്കുന്നുണ്ട്. അത് ഒരുഭാഗം മാത്രമാണ്. പ്രധാനമായി കാണുന്നത് കണ്ണുകാ ണാതെ, കേട്ടുകൊണ്ട് പ്രപഞ്ചത്തെ അറിയുന്ന ഹസ്നയെയാണ്. ആ കുട്ടിയുടെ സ്വപ്നവും നിറബോധവും അറിവുകളും നാം കാണുന്നു. കണ്ണുള്ളവർ അറിഞ്ഞിട്ടും പ്രതികരിക്കാത്ത നഗര വികസനത്തിൽ ഹസ്നയിരിക്കുന്നു. ഒടുവിൽ കാണികളോട് സത്വ ങ്ങൾ കേൾക്കുന്നുണ്ടോയെന്ന് സന്ദേശമായി ചോദ്യം ഉന്നയിക്ക പെടുന്നു. അവിടെ കാണി തിരിച്ചറിയുന്നു. കണ്ണുണ്ടായിട്ടും കാണുന്നില്ലായെന്ന യാഥാർഥ്യം.

ഹസ്ന ഭാവനാലോകത്ത് കഴിയുന്നത് സുന്ദരമായൊരു ലോകത്തെ കണ്ടിട്ടായിരുന്നു. കൂട്ടുകാർക്ക് മിഠായി കൊടുക്കാൻ വിളിക്കുമ്പോൾ ഹസ്നക്ക് നിശ്ശബ്ദത മാത്രമായിരുന്നു ലഭിച്ചത്. ലാഭക്കൊതിയുള്ള സമൂഹത്തിനിടയിൽ കൈപ്പാടും ഹസ്നയും സങ്കൽപിക്കുന്നത് സുന്ദരമായൊരു ലോകമാണ്.

ശബ്ദങ്ങളുടേയും ഗന്ധങ്ങളുടേയും അനുഭവങ്ങൾ തീർക്കുന്ന രൂപങ്ങൾക്കൊപ്പം സ്പർശനത്തിൽ നിന്നും അനുഭൂതമാകുന്ന ഭാവതലവും ‘കേൾക്കുന്നുണ്ടോ?’ എന്ന ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ശബ്ദങ്ങൾ നൽകുന്ന അനുഭവങ്ങൾക്കൊപ്പം ഹസ്നയുടെ ഭാവനാതലവും ഉയർന്നുവരുന്നതിനാൽ ചിത്രത്തിൽ ശബ്ദത്തിന്റെ ലോകമാണ് അവൾ കൂടുതലായി സ്നേഹിക്കു ന്നത്.

Question 19.
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് സാമൂഹിക മാറ്റങ്ങൾ സംഭ വിക്കുമ്പോൾ അതിലൊന്നും പങ്കെടുക്കാതെ മാറിനിൽക്കുന്ന ഒരു സ്ത്രീയുടെ പശ്ചാത്താപമാണോ (ലാത്തിയും വെടിയുണ്ടയും തങ്കം നായർ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്? വിശകലനം ചെയ്യുക.
Answer:
തങ്കവും ദേവീബഹനുമാണ് ഒരേ കാലഘട്ടത്തിന്റെ രണ്ടു മുഖ ങ്ങൾ. ഹരിദ്വാറിൽ തന്റെ ജ്യേഷ്ഠന്റെ ചിതാഭസ്മം ഒഴുക്കുവാൻ വന്ന തങ്കം തന്റെ തേതിയേടത്തിയെ കണ്ടെത്തി. അവരെ തിരിച്ച റിഞ്ഞ തങ്കം തേതിയേടത്തിയോട് അവരുടെ ഭർത്താവ് മരിച്ച വിവരവും, മരിക്കുന്നതിനു മുമ്പ് ഇരിക്കെ പിണ്ഡം ചെയ്യേണ്ടിവന്ന ഭാര്യയായ തേതിയേടത്തിയെക്കുറിച്ച് സംസാരിച്ചതും, അറിയി ക്കാനും തേതിയേടത്തിക്ക് നൽകുവാനായി നൽകിയ മംഗല്യസ തം നൽകുവാനും പരിശ്രമിക്കുകയാണ്. ഇവിടെയാണ് അഗ്നി സാക്ഷി നോവൽ വായനക്കാരനിൽ ഒരു നീറ്റലായി അവസാനി ക്കുന്നത്.

തങ്കം ഭർത്താവിന്റെ കൂടെ കഴിഞ്ഞ നാളുകളിലൂടെ പോവുക യാണ്. തന്റെ ദേവകിയേടത്തി ദേവി ബഹനായി സമരങ്ങൾ നയി ച്ചിരുന്നത് തങ്കം കണ്ടതാണ്. അന്ന് വളരെ ആഗ്രഹത്തോടെ തി യേടത്തിയെന്ന സമരനായികയെ പ്രത്താളുകളിൽ ഉറ്റുനോക്കി യിരുന്നു. ദേവീബഹൻ ധീരയായ സ്ത്രീയാണ്. ക്ലോക്ക് ടവറിൽ കയറിയ കുഞ്ഞിനെ മാറോടണച്ച് അടികൊണ്ട് വീണ ഭാരതമാ താവ്. ബംഗാളിലെ സമുദായ സ്പർദ്ധകളിൽ അഹിംസയുടെ ആചാര്യനോടൊപ്പം സഞ്ചരിച്ചവൾ. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒരു മന്ത്രിക്കസേരയിലും അവരെ കണ്ടില്ല. സ്വാതന്ത്ര്യസമരത്തിൽ കിനിഞ്ഞ രക്തത്തിനു വേതനം ചോദിച്ച് അവർ ചെന്നില്ല. മധ്യ പ്രദേശിലെ ഒരു ആശ്രമത്തിൽ ഗ്രാമീണ സ്ത്രീകളുടെ പുനരു ദ്ധാരണത്തിനായി പ്രവർത്തിച്ച മാതാവിന്റെ രൂപത്തിലും തങ്കം അവരെ കാണുന്നു.

ദേവീബഹൻ ഇന്നിന്റെ ഇന്ത്യൻ പ്രശ്നങ്ങൾക്ക് ഒരു ഔഷധമാണ്. സ്ത്രീകളും കുട്ടികളും ചൂഷണത്തിനിരയാകുന്ന ഈ കാലഘട്ട ത്തിന്റെ ഇരുളിനെ ഇല്ലാതാക്കുന്ന പ്രകാശമാണവർ.

എന്നാൽ ഇതേ കാലഘട്ടത്തിൽ ജീവിക്കുന്ന നോവലിലെ തങ്കം സ്വന്തം കുടുംബത്തിന്റെ അകച്ചുമരുകളിൽ നിന്നും സ്വതന്ത്രയാ കുന്നില്ല. ജീവിതം നൽകുന്ന സുഖങ്ങളിൽ സഹജീവികളുടെ വേദനകൾ കാണുന്നില്ല. അവർ ഒരു അമ്മയായിരുന്നിട്ടും വെടി യേറ്റ് വീണ കുഞ്ഞിന്റെ അരികിലേക്ക് പോകുന്നില്ല. അതിൽ അവർ കുറ്റബോധത്തിന് അടിമയായിത്തീരുന്നു. സ്വാതന്ത്ര്യസ മരസേനയിൽ ഉൾപ്പെടാതിരിക്കാൻ സ്വന്തം മക്കളെ ഗ്രാമത്തിലേ കവർ അയച്ചു. തങ്കവും ഭർത്താവും സ്വാർത്ഥമെന്നു വിളി ക്കുന്ന ഈ സുരക്ഷിതത്വത്തിന്റെ ലോകത്തിന്റെ പ്രതിനിധികളാണ്. ലാത്തികൊണ്ട ദേവീബഹനെക്കുറിച്ച് തങ്കം അന്വേഷിക്കുമ്പോൾ ഭർത്താവ് പറയുന്നത് ഒരു ഇന്ത്യക്കാരന്റെ സ്വരമല്ല. എത്രയോ പേർ മരിക്കുന്നു. മാനഭംഗപ്പെടുന്നു. നമുക്കതിലെന്താ കാര്യം എന്ന രീതിയാണ് തങ്കത്തിന്റെ ഭർത്താവിനുള്ളത്.

സ്ത്രീ മനസ്സിന്റെ രണ്ടു സ്വഭാവങ്ങളാണ് ഈ രണ്ടു വ്യക്തികളിൽ കാണുന്നത്. ദേവീബഹനന് ധാരാളം പുസ്തകങ്ങളും പ്രത ങ്ങളും വായിക്കാൻ ലഭിച്ചിരുന്ന ഇല്ലത്ത് വളർന്നവളാണ്. തങ്കം വളർന്നത് പൂജയും കർമ്മവും ജീവിതവ്രതമാക്കിയ ഇല്ലത്താണ്. തേതിയേടത്തി വിവാഹബന്ധം മുറിഞ്ഞതോടെ സാമൂഹ്യപ്ര വർത്തകയായി. തങ്കം പഠിച്ച് ഗൃഹസ്ഥയായി. രണ്ടു പേർക്കും ഉണ്ടായിരുന്ന സ്ത്രീ മനസ്സിന്റെ തീവ്രതയിൽ വ്യതിയാനങ്ങൾ ഉണ്ടാ യത് അവരുടെ വളർന്ന സാഹചര്യങ്ങൾ മൂലമായിരുന്നു.

Question 20.
വിദ്യാഭ്യാസം ലഭിച്ചിട്ടും ജന്മവാസനയാണ് വാസനാവികൃതിയിലെ ഈക്കണ്ടക്കുറുപ്പിനെ വഴിപിഴപ്പിക്കുന്നത്. മനുഷ്യരെ കൂടുതൽ നല്ല മനുഷ്വരാക്കുന്നതിൽ സാമൂഹിക സാഹചര്യങ്ങൾക്കും വിദ്യാ ശ്വാസത്തിനും പങ്കില്ലേ ? പരിശോധിക്കുക.
Answer:
മലയാളത്തിലെ ആദ്യത്തെ ചെറുകഥയാണ് ‘വാസനാവികൃതി’. ‘വാസന’ ജന്മസിദ്ധമാണ്. ഒരിയ്ക്കലും ഉപേക്ഷിക്കാൻ കഴിയാത്ത ഒന്ന്. ഒരു മോഷ്ടാവിന്റെ ആഖ്യാനത്തിലൂടെയാണ് ഈ കഥ ഇതൾ വിരിയുന്നത്. മോഷണ പാരമ്പര്വമുള്ള ഒരു കുടുംബ ത്തിലെ ഒരംഗം ആ മോഷണപാരമ്പര്യത്തിന്റെ പെരുമ നില നിർത്താനാവശ്യമായ എല്ലാ കർമ്മങ്ങളും നിരന്തരം ചെയ്തു കൊണ്ട് ജീവിക്കുകയാണ്.

‘ഇക്കണ്ടക്കുറുപ്പ്,’ എന്നാണ് ഈ കഥയിലെ നായക കഥാപാത ത്തിന്റെ പേര്. നാട്ടിൽ നിൽക്കാവുന്നിടത്തോളം കളവ് ചെയ്തു കൂട്ടി. കളവുകൾ തന്നെ പലതരത്തിൽ ഉണ്ട്. തീവെട്ടിക്കൊള്ള യും, ഒറ്റയ്ക്കുപോയി മോഷ്ടിക്കലും, ഇങ്ങനെ മോഷണകലയിൽ പരീക്ഷണങ്ങളുമായി നാടുചുറ്റുമ്പോഴാണ് പോലീസ് കേസു കൾ ഊർജിതമായി അന്വേഷിക്കാൻ തുടങ്ങിയത്. ഒരു നമ്പൂതിരി ഗൃഹത്തിൽ നമ്പൂതിരി പുത്രന്റെ ഒത്താശയോടുകൂടി ഇക്കണ്ടക്കുറുപ്പ് വലിയ കളവ്തന്നെ നടത്തി. അച്ഛൻ നമ്പൂതി രിക്ക് കറുപ്പുകലർന്ന മരുന്ന് പാലിൽ അറിയാതെ കലക്കിക്കൊ ടുത്തുകൊണ്ടായിരുന്നു മോഷണം. ആ കഠിനപ്രയോഗം അച്ഛൻ നമ്പൂതിരിയുടെ മരണത്തിൽ തന്നെ കലാശിച്ചു. അവിടെനിന്ന് മോഷ്ടിച്ച ആഭരണപ്പെട്ടി ‘ഇക്കണ്ടക്കുറുപ്പ്’ തന്റെ പ്രാണനായി കയായ കല്യാണിക്കുട്ടിക്കാണു കൊടുത്തത്. അതിൽ നിന്ന് ഒരു പുവെച്ച മോതിരം കല്യാണിക്കുട്ടിതന്നെ കഥാനായകന്റെ ഇടതു മോതിര വിരലിന്മേൽ ഇട്ടുകൊടുക്കുകയും ചെയ്തു.

കൊച്ചി രാജ്യത്തെ പോലീസിന്റെ ശല്യം കൂടിയപ്പോൾ ഇക്കണ്ട ക്കുറുപ്പ് ‘മദിരാശിയിലേക്ക് മുങ്ങി. ഒരു മാസക്കാലം ഉണ്ടും, ഉറ ങ്ങിയും, കാഴ്ചകൾ കണ്ടും ചിലവഴിച്ചു.

ഏറ്റവും ഹാസ്യാത്മകമായി കഥയിൽ വിവരിച്ചിരിക്കുന്ന സംഭവം കഥാനായകനായ ‘ഇക്കണ്ടക്കുറുപ്പിനു പറ്റിയ ഏറ്റവും വലിയ അമളി തന്നെ. ആ അബദ്ധം ഭൂലോകത്തിലെ എല്ലാ കള്ളന്മാർക്കും അപമാനകരവും. കൊച്ചു കുട്ടികൾപോലും ചെന്നുചാടാത്തതു മായ ഒന്നായിരുന്നു. എല്ലാവർക്കും ഒരു പാഠം.

മദിരാശിയിലെ അലസവും, ഏറ്റവും സുഖപ്രദവുമായ താമസത്തി നിടയിൽ കഥാനായകൻ ‘ഗുജിലിത്തെരുവിൽ ചെന്നുപെട്ടു വിയർക്കാതെ സമ്പാദിച്ച അന്യന്റെ സ്വത്തുകൊണ്ടുള്ള ജീവിതം അതിന്റെ സുഭിക്ഷതയിൽ ഒന്നു കൊഴുത്ത നായകൻ ഒരു തീരു മാനം എടുത്തിരുന്നു, തന്റെ ‘വാസനാ വികൃതി ഇവിടെ എടുത്തു കൂടാ. അതൊരു വിവേകം നിറഞ്ഞ് നിശ്ചയമായിരുന്നു. എന്നാൽ ഗുജിലിത്തെരുവിലെ തിരക്കിൽ, സ്വയം മറന്ന് ഒരു സുന്ദരിയുടെ നേരെ വായുംപൊളിച്ച് നോക്കിനിന്ന ഒരു കോമ്പല്ലുകാരനെ കണ്ട തോടെ എല്ലാം കീഴ്മേൽ മറിഞ്ഞു. കഥാനായകന്റെ ജന്മവാസന വീണ്ടും വികൃതി കാണിച്ചു.

തന്റെ പൂവെച്ച മോതിരം ഇട്ട ഇടതുകൈകൊണ്ടുചെന്ന് ആ വായ് നോക്കിയുടെ പോക്കറ്റിൽ അയാൾ നിക്ഷേപിച്ചു. ഒരു നോട്ടു ബുക്കുമാത്രം കിട്ടി. അതുമെടുത്ത് ആൾക്കൂട്ടത്തിൽ ലയിച്ചു. വളരെ വൈകിയാണ് മോതിരം നഷ്ടപ്പെട്ട വിവരം ഇക്കണ്ടക്കു റുപ്പ് അറിയുന്നത്. അതെവിടെ പോയി എന്ന് എത്ര ആലോചി ച്ചിട്ടും പിടികിട്ടിയില്ല. പിറ്റേന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി വിശദമായ പരാതിയും നൽകി. കല്യാണിക്കുട്ടിയെ കുറിച്ചോർത്ത പ്പോൾ പരാതി നൽകാതിരിക്കാനും സാധിച്ചില്ല. അവൾ എത സ്നേഹത്തോടെ സമ്മാനിച്ചതാണ് ആ മോതിരം! ദാനസമ്പന്നന്മാ രായ ഏതെങ്കിലും സന്മാർഗ്ഗികൾ അത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചാൽ കിട്ടാതെ പോകരുതല്ലോ.

ആ കഥയില്ലായ്മയ്ക്ക് അന്നുതന്നെ മറുപടി കിട്ടി. അന്നുച്ചതി രിഞ്ഞ് ഒരു പോലീസുകാരൻ വന്ന് ആ മോതിരം നീട്ടി. അതെ ങ്ങനെ കിട്ടി എന്നു പറഞ്ഞപ്പോൾ സത്വത്തിൽ ഇക്കണ്ടക്കു റുപ്പ് സ്തബ്ധനായിപോയി. ഓർമ്മപോലും നഷ്ടപ്പെട്ട് നിന്നു പോയി.

ഗുജിലി തെരുവിൽ പോലീസുകാരന്റെ പോക്കറ്റിലെ നോട്ട്ബുക്ക് കണ്ട്, അത് കനമുള്ള പേഴ്സാണെന്നുകരുതി ആർത്തിയോടെ കൈയിട്ടു. തിരിച്ചെടുത്തപ്പോൾ നോട്ട്ബുക്ക്. അതുമായി ജന ക്കൂട്ടത്തിനിടയിലേക്ക് ഊളിയിട്ടുമറയുന്ന ഇക്കണ്ടക്കുറുപ്പിന്റെ അമളി പറ്റിയ മുഖം. പല ഘടകങ്ങൾ അവിടെ ഒന്നിച്ചെത്തിവരു ന്നുണ്ട്. അമിതമായ ആത്മവിശ്വാസത്തിന്റെ ബലിയാടായി മാറി കഥാനായകൻ, സത്യത്തിൽ പോലീസുകാരൻ കൈക്കൂലി കൊടു ക്കാഞ്ഞിട്ടാണ് മോതിരം തരാത്തതെന്നു കരുതി ഒരു അഞ്ചുരൂപാ നോട്ട് എടുത്തുപിടിച്ചു നിൽക്കുന്ന കഥാനായകന്റെ മുഖം. ഒടു വിൽ ആ നഗ്നസത്വത്തിനുമുന്നിൽ ഓർമ്മകൾ നഷ്ടപ്പെടുന്ന ഇക്ക ക്കുറുപ്പ് എന്ന നമ്മുടെ നായകൻ വായനക്കാർക്ക് ചിരിയുടെ വിരുന്നൊരുക്കുക തന്നെയാണ് ചെയ്യുന്നത്.

കഥാകൃത്ത് പ്രകടിപ്പിച്ച വലിയൊരു സംവിധാന മികവ് ഇവിടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഒരു കള്ളൻ പ്രത്യേകിച്ച് ഇക്കണ്ടക്കു റുപ്പിനെപോലെ ഒരാൾ പെട്ടെന്ന് മനംമാറ്റം സംഭവിച്ച് നല്ലവനാ വുക എന്നത് വിശ്വാസയോഗ്യമായി വായനക്കാർ സ്വീകരിക്കില്ല. ഘട്ടം, ഘട്ടമായി യുക്തിഭദ്രതയോടുകൂടി, അതിനുള്ള ഒരു സാഹ ചര്യംകൂടി ഒരുക്കിക്കൊണ്ടുവരുന്നതിൽ കഥാകൃത്ത് വിജയിച്ചു. ഒരു പശ്ചാത്താപത്തിന് ഇക്കണ്ടക്കുറുപ്പിനെ പ്രേരിപ്പിക്കുംവണ്ണം, അത മാത്രം അപമാനകരമായ ഒരു അബദ്ധത്തിലേക്ക്, അയാൾ പതി ക്കേണ്ടത് കഥയുടെ ഘടനാപരമായ കെട്ടുറപ്പിന് അത്യാവശ്യമായി രുന്നു. കഥാഖ്യാനത്തിന്റെ എല്ലാ സാധ്യതകളും പരമാവധി പ്രയോ ജനപ്പെടുത്തിക്കൊണ്ടുതന്നെയാണ് കഥാകൃത്ത് അത് നിർവ്വഹിക്കു
ന്നതും.

ഇക്കണ്ടക്കുറുപ്പിന്റെ സാമൂഹിക സാഹചര്യമാണ് അയാളെ കള്ള നാക്കുന്നത്. വിദ്യാഭ്യാസവും സാമൂഹിക സാഹചര്യങ്ങളും ഒരു വ്യക്തിയെ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

Kerala Plus One Malayalam Question Paper March 2020 with Answers

താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം വായിച്ച് 21 മുതൽ 23 വരെ യുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)

മഹത്തായ എല്ലാ ഫിക്ഷനുകളും വായനക്കാരന് ജീവിക്കാൻ മറ്റൊരു അപരലോകം നിർമ്മിച്ചുകൊടുക്കുന്നുണ്ട്. ഓരോരുത്തരും തങ്ങളുടെ ഭാവനയ്ക്കും ആർജിതാനുഭവജ്ഞാനത്തിനും ഭാഷാ ബോധത്തിനും കാഴ്ചപ്പാടുകൾക്കും അനുസരിച്ച് ഓരോന്നായി സ്വീകരിച്ച് പാഠനിർമ്മിതി നടത്താനും പലവായനകളിൽ പലതായി കണ്ടെത്തി വ്യാഖ്യാനിക്കാനും ഫിക്ഷൻ അവസരമൊരുക്കുന്നുണ്ട്. മറ്റ് കലാമാധ്യമങ്ങൾക്കൊന്നുമില്ലാത്ത ഈ വ്യതിരിക്ത സ്വഭാവമാണ് ഈ സൈബർ കാലഘട്ടത്തിലും ഫിക്ഷനുള്ള ജനപ്രിയതയ്ക്കു കാരണം. വായിക്കുന്ന ആളിന്റെ ഏകാന്തതയെയും ഓർമ്മകളെയും അത്രമേൽ ഗാഢമായി അഭിസംബോധന ചെയ്യുന്ന ഒരു മാധ്യമം ഫിക്ഷൻ പോലെ വേറെയില്ല. ഒരർത്ഥത്തിൽ, മനുഷ്യന്റെ ഏകാന്ത തയെയും ഓർമ്മകളെയും സ്വരൂപിച്ച് സർഗ്ഗാത്മകമാക്കുന്ന പ്രവ ത്തിയാണ് കഥയെഴുത്ത്, ഒരാൾ ജീവിച്ചുതീർത്തതെന്ത് എന്നതല്ല. ഒരാൾ എന്ത് ഓർമ്മിക്കുന്നു എന്നതാണ് അയാളുടെ ജീവിതമെന്ന് മാർകേസ് എഴുതുന്നത് ഈ അർത്ഥത്തിലാണ്. (കപ്പൽച്ചേതം വന്ന നാവികൻ)

Question 21.
സൈബർ കാലഘട്ടത്തിലും ഫിക്ഷനുള്ള ജനപ്രിയതയ്ക്ക് കാരണം എന്താണ്?
Answer:
ഓരോരുത്തരും തങ്ങളുടെ ഭാവനയ്ക്കും ആർജിതാനുഭവ ജ്ഞാനത്തിനും ഭാഷാബോധത്തിനും കാഴ്ചപ്പാടുകൾക്കും അനുസരിച്ച് ഓരോന്നായി സ്വീകരിച്ച് പഠന നിർമ്മിതി നടത്താനും പല വായനകളിൽ പലതായി കണ്ടെത്തി വ്യാഖ്യാനിക്കാനും ഫിക്ഷൻ അവസരം ഒരുക്കുന്നുണ്ട്. മറ്റ് കലാമാധ്യമങ്ങൾക്കൊ ന്നുമില്ലാത്ത ഈ വ്യതിരിക്ത സ്വഭാവമാണ് ഈ സൈബർ കാല ഘട്ടത്തിലും ഫിക്ഷനുള്ള ജനപ്രിയതയ്ക്ക് കാരണം.

Question 22.
കഥയെഴുത്തിനെക്കുറിച്ച് ലേഖകന്റെ അഭിപ്രായമെന്ത്?
Answer:
മനുഷ്യന്റെ ഏകാന്തതയെയും ഓർമ്മകളെയും സ്വരൂപിച്ച് സർഗ്ഗാ കമാക്കുന്ന പ്രവൃത്തിയാണ് കഥയെഴുത്ത് എന്നാണ് ലേഖ കന്റെ അഭിപ്രായം.

Question 23.
ജീവിതത്തെക്കുറിച്ച് മാർകേസിന്റെ കാഴ്ചപ്പാട് എന്ത്?
Answer:
“ഒരാൾ ജീവിച്ച് തീർത്തതെന്ത് എന്നതല്ല ഒരാൾ എന്ത് ഓർമ്മി ക്കുന്നു എന്നതാണ് അയാളുടെ ജീവിതം” എന്നാണ് മാർക്സ് അഭിപ്രായപ്പെടുന്നത്.

24 മുതൽ 26 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക 8 സ്കോർ (2 × 8 = 16)

Question 24.
വൃദ്ധ, പെൺകുട്ടി, പത്മാക്ഷി എന്നീ കഥാപാത്രങ്ങളിലൂടെ സ്ത്രീ ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങളെയാണോ ഓർമ്മയുടെ ഞരമ്പ് എന്ന കഥയിൽ ആവിഷ്ക്കരിക്കുന്നത്. പരിശോധിച്ച് നിരൂപണം തയ്യാറാക്കുക.
Answer:
കഥക്കുമുണ്ട് കഥയുടേതായ ഒരു ജീവപ്രപഞ്ചം. അതിനും നമ്മുടെ ഹൃദയത്തിന്റെ താളമുണ്ട്. നമ്മുടെ ശ്വാസകോശങ്ങളി ലേക്ക് അത് പവിത്രമായ പ്രാണവായു നൽകുന്നു. മനസ്സിൽ ഭസ്മം തൊടുവിച്ച വേദനകളിൽ അത് സ്വപ്നങ്ങൾ നൽകുന്നു. അസ്ഥികൾ പോലും പൂക്കുന്ന താഴ് വരകളിൽ അത് നമ്മെ ഇരു ത്തുന്നു. ഒടുവിൽ കഥയിലെ കഥനവും കദനവും നോക്കി മാന്ന ആസ്വാദകന്റെ ലോകത്തേക്ക് കഥാപാത്രങ്ങളുടെ നിഴ ലുകൾ വരികയായി. അവർ നിഴലായി നിന്ന് ചോദിക്കുന്നു. എന്നെ മനസ്സിലായോ?

കഥാപാത്രങ്ങൾ കഥയിലെ ഉയിരിന്റെ മുദ്രകളാണ്. അത് ഒരു പക്ഷേ നമ്മുടെ ഭാവനകളിൽ മുറിവേറ്റ കിളിയെപ്പോലെ പിടയു ന്നുണ്ടാകാം. ഒരുപക്ഷേ വളരെ സൗഹാർദ്ദമായി നമ്മെ സ്വീകരി ക്കുന്നുണ്ടാകും. അവരുടെ ഹൃദയവും ഞരമ്പും മുറിപ്പെട്ടതാ കും. നമ്മെ ആഴത്തിൽ മുറിപ്പെടുത്തുന്നവരുമുണ്ടായിരിക്കും. കാറ്റ് വന്നു തഴുകുമ്പോൾ നമ്മെ കരിമ്പടം കൊണ്ട് മൂടുന്നവരു മായിരിക്കാം. കഥാപാത്രങ്ങൾ കഥകളിലെ സാംസ്ക്കാരികമായ ഘോഷയാത്രകളല്ല. പക്ഷേ കഥയുടെ സംസ്ക്കാരം നിർണ്ണയി ക്കുന്നതിന്റെ എല്ലാ ശക്തിയും അവരിൽ നിന്നും പുറപ്പെടുന്നു. ഓർമ്മയുടെ ഞരമ്പിലെ വിഭിന്ന തലമുറക്കാരാണ് വൃദ്ധയും പെൺകുട്ടിയും.

പത്മാക്ഷിക്ക് തലമുറകളുടെ വ്യതിയാനം കുറി ക്കുവാനുള്ള വേർതിരിവില്ല. കാരണം അവർ തറവാടുകളിൽ പണിക്കു നിന്നിരുന്ന വളരെ നല്ല ഹൃദയമുള്ള വേലക്കാരിയാ ണ്. ചെറിയ ചരുവത്തിൽ കഞ്ഞിയും കൊണ്ടുവന്ന പത്മാക്ഷി വൃദ്ധയെ കളിയാക്കുന്നു. അവർ പ്രായത്തെ മാത്രമേ കണ്ടുള്ളു. വൃദ്ധയുടെ ഞരമ്പിൽ നിന്നും തുലികയിലേക്ക് പടരുന്ന ചോര യാർന്ന മഷിയെ കണ്ടിട്ടില്ല. പരീക്ഷക്കു പഠിക്കാൻ തുടങ്ങിയോ എന്ന കളിയാക്കൽ തികഞ്ഞ പരിഹാസമാണ്. പ്രായത്തിന്റെ അറു തിയിൽ ശക്തി ക്ഷയിക്കുമ്പോൾ ചുറ്റും കൂടുന്നവരുടെ ഊയ ലാട്ടത്തിൽ വൃദ്ധ പെട്ടുപോകുന്നത് ഇങ്ങനെയാണ്. ഇങ്ങിനെ യാണെങ്കിലും പത്മാക്ഷി സ്നേഹസമ്പന്നയാണ്.

ഇത്തരം വേലക്കാരികൾക്ക് സൗമ്യമായ അധികാരവും ഉണ്ടായി രിക്കും. ഇവർ നിൽക്കുന്ന വീട്ടിലെ ധർമ്മാധർമ്മങ്ങൾ, ശരിതെ റ്റുകൾ ചികയുന്നവരായിരിക്കും. ശക്തരോട് പറ്റിപ്പിടിക്കുകയും അശക്തരെ ഒഴിവാക്കുകയും ചെയ്യുന്ന വേലക്കാരിയുടെ ലളി തമായ മനസ്സാണ് പത്മാക്ഷിക്കുള്ളത്. നവവധുവായ പെൺകു ട്ടിയെ അവർ കുറ്റപ്പെടുത്തി. ശ്രീമോൻ നിർബന്ധിച്ചിട്ടും കലാ ണത്തിന് പോകാഞ്ഞതിന്. തുടർന്ന് വൃദ്ധയുടെ ഒരു ലഘുജീവ ചരിത്രം കേൾപ്പിച്ചു. അതിൽ ഒരു യാഥാർത്ഥ്യം ഓർമ്മകളുടെ ഒഴുക്കിൽ ജലത്തിനടിയിലെ മണ്ണ് പോലെ തെളിഞ്ഞുവന്നു. വൃദ്ധക്ക് പുസ്തകങ്ങൾ പ്രിയപ്പെട്ടതായിരുന്നു. പുസ്തകം തിരഞ്ഞ് മടുത്തപ്പോൾ രാധേച്ചി നൽകിയ ശ്രീമോന്റേയും മീനു മോളുടേയും പുസ്തകങ്ങൾ നോക്കി നേരം കളയുന്ന, ഓർമ്മ കൾ പിടിവിട്ടുപോയ വൃദ്ധ.

വൃദ്ധയുടെ ജീവിതാവസ്ഥകളിൽ എന്നുമുണ്ടായിരുന്നത് അക്ഷ രങ്ങളും പുസ്തകങ്ങളും ആയിരുന്നു. വള്ളത്തോളിന്റെ അനു ഗ്രഹം ലഭിച്ചത് അവരുടെ എഴുത്തിനായിരുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും കഥകൾ എഴുതിയത് രഹസ്യമായൊരു ഒളിവു മുറിയിലാണ്. എഴുത്തുകാരിയുടെ ഭാവനാലോകമോ ചിന്താലോ കമോ ആ തറവാടിന്റെ അമ്മക്ക് താൽപ്പര്യമില്ല. അങ്ങനെയുള്ള പണികൾ സ്ത്രീകൾ എടുക്കണം. പശുവിനെ കുളിപ്പിക്കുന്നത് വീട്ടിലെ പണിയാണ്. അത് സ്ത്രീ എടുക്കണം. ആചാരങ്ങൾ പാലിക്കേണ്ടതും അവളാണ്. അച്ഛന്റെ അസ്ഥിത്തറയില് വിളക്ക് വെക്കണം. സ്ത്രീ വീടിനകത്തെ തത്തമ്മയായതിനാൽ അവൾക്ക് അക്ഷരവും വേണ്ട വിദ്യാഭ്യാസവും വേണ്ട.

എഴുത്തുണ്ടെങ്കിൽ അത് അഹങ്കാരമാണ്. അതിനാൽ മൂന്നാമത്തെ കഥ ദുരൂഹത യുളവാക്കിയ ദുർമരണം എന്ന വാക്കിലൊതുങ്ങി. ഇത് കഥ യാണോ? വൃദ്ധയുടെ ‘കഥ’ കഴിഞ്ഞതിന്റെതാണോയെന്ന് നാം നെടുവീർപ്പിടുന്നു. തുടർന്നുള്ള വാക്കുകളാണ് വൃദ്ധയുടെ മ വിയുടെ ഇരുണ്ട ഗുഹയിൽ നിന്നും വന്ന് നമ്മുടെ കന്നിൽ വീണ് തൂങ്ങിയാടുന്നത്. കുരുക്കിടുമ്പോൾ കഴുത്തിൽ ദാ ഈ ഞരമ്പിൽ വീഴണം എന്നത് വൃദ്ധയുടെ കഥാവസാനത്തിന്റെ ഞടുക്കുന്ന ഓർമ്മയാണ്. വൃദ്ധ സ്ത്രീയായിരുന്നു. എഴുത്തു കാരിയും. എങ്കിൽ അവൾക്ക് ഒരു കഥ മാത്രമേ പൂർത്തീകരി ക്കാനാകൂ. അതവളുടെ മരണത്തിന്റെ കഥാവസാനമാണ്. കാരണം എഴുത്തിന്റെ സ്വച്ഛതയും സ്വാതന്ത്ര്യവും എഴുത്തുകാ രിക്ക് ഇല്ലാതായാൽ മറയുന്നത് ആ വ്യക്തിത്വമാണ്; ജീവിതമാണ്.

പെൺകുട്ടിയുടെ വരവിനും പോക്കിനും ഭാവാന്തരങ്ങളുണ്ട്. അവ പോടെ വൃദ്ധയെ നോക്കിയിരുന്നവൾ ഒടുവിൽ വൃദ്ധയിരിക്കുന്ന മുറിയിൽ മാത്രമാണ് വായു സഞ്ചാരമുള്ളതെന്ന് തിരിച്ചറിഞ്ഞവ ളാണ്. വൃദ്ധയുടെ വപല്ല് പുറത്തേക്ക് ഉന്തുന്നത് അവളെ അസഹയാക്കി. പിന്നീട് തന്നെപ്പോലെ ആയിരുന്ന അവരുടെ ജീവിതം കഥയായി കേട്ടപ്പോൾ പെൺകുട്ടി തന്റെ സ്വത്വം ആ വൃദ്ധ യിലും കാണുന്നു. പെൺകുട്ടിക്കു മനസ്സിൽ വിദ്വേഷവും ജിജ്ഞാ സയും നിറഞ്ഞു. സ്വൽപ്പം സ്വതന്ത്രമായ ജീവിതരീതി പെൺകു ട്ടിക്ക് ഇഷ്ടമായിരുന്നു. പുരുഷന്റെ ലോകത്തുനിന്നും വരുന്ന അധികാരങ്ങളെ മൗനംകൊണ്ടവൾ എതിരിട്ടു. പെൺകുട്ടിയുടെ ഭാഷ ഇളകിമറിയുന്ന മൗനമായിരുന്നു.

കഥാന്ത്യത്തിൽ ഭർത്താവിന്റെ വരവിൽ ബഹുമാനം ലഭിക്കാത്ത തിന്റെ ഈർഷ്യ കണ്ടപ്പോൾ തന്റെ ലോകത്തുനിന്നും മാറാതെ “കണ്ണടി നോക്കിയിരുന്ന പെൺകുട്ടി അവിടെ തന്നെ തിരിച്ചറിയു കയായി. ഞരമ്പിലെ ഓർമ്മകളെ തപ്പുന്ന പെൺകുട്ടിക്ക് വൃദ്ധക്കു പിണഞ്ഞത് തനിക്കും പറ്റരുതെന്ന ഒരു നിശ്ചയമുള്ള തുപോലെ.

വൃദ്ധയിൽ മരണചിന്തകൾ നിസ്സഹായതയിൽ നിന്നും വരുമ്പോൾ പെൺകുട്ടിയിൽ ധീരമായൊരു സ്വത്വബോധമായി മരണം ധൈര്യ പൂർവ്വം ഒരുങ്ങിവരുന്നു. പെൺകുട്ടി തിരിച്ചറിഞ്ഞത് ഇന്നലെ യുടെ അസ്വാതന്ത്ര്യമായിരുന്നു. ഇന്നിന്റെ മറവികളായിരുന്നു. ഭാവിയിൽ ആസന്നമാകുന്ന മരണമായിരുന്നു.

വൃദ്ധയും പെൺകുട്ടിയും പത്മാക്ഷിയും സ്ത്രീത്വഭാവത്തിന്റെ വ്യത്യസ്തതലങ്ങൾ കാണിച്ചുതരുന്നു.

Kerala Plus One Malayalam Question Paper March 2020 with Answers

Question 25.
ദാമ്പത്യ ജീവിതത്തിന്റെ ഭദ്രതയും പൊരുത്തവും ദൃഢതയും പ്രഖ്യാപിക്കുന്ന കവിതയാണ് ഊഞ്ഞാലിൽ, കവിത മുന്നോട്ടുവ യ്ക്കുന്ന പ്രസാദാത്മക വീക്ഷണം അടിസ്ഥാനമാക്കി ആസ്വാദനം തയ്യാറാക്കുക.
Answer:
വൈലോപ്പിള്ളി ശ്രീധരമേനോൻ ഊഞ്ഞാൽ എന്ന കാവ്യത്തി ലൂടെ ജീവിതത്തിന്റെ രണ്ടാംഘട്ടത്തെ സന്തോഷപൂർവ്വം നോക്കി ക്കാണുന്ന വ്യക്തിയായി മാറുകയാണ്. കഴിഞ്ഞ കാലഘട്ടത്തിൽ കവി അനുഭവിച്ചുപോന്ന മധുരം ഈ ജീവിതത്തിൽ മറക്കാറാ യിട്ടില്ല, എന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. കാലത്തിന്റെ മാറ്റങ്ങൾ തന്റെ ശരീരത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അറിഞ്ഞു കൊണ്ടു തന്നെ സന്തോഷത്തോടെ ജീവിതത്തെ നോക്കിക്കാ ണുക എന്നത് അത്ഭുതകരമാണ്. ശ്രീധരമേനോന്റെ മറ്റു കവിത കളെപ്പോലെതന്നെ ഈ കവിതയിലും താത്വികമായ ഒരു ചിന്താ ഗതി അവതരിപ്പിച്ചിട്ടുണ്ട്. പ്രകൃതി, കലാകാലങ്ങളിൽ മാറ്റത്തിന് വിധേയമാകുന്ന ഒന്നാണ്. ഓരോ കാലത്തിനും അതിന്റേതായ നിറവും അനുഭവവുമാണ് അതിനുള്ളത്. ആ അനുഭവം പ്രക തിയെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യർക്ക് വ്യത്യസ്ത വൈകാ രിക അനുഭൂതിയാണ് പ്രദാനം ചെയ്യുന്നത്. കവി തന്റെ ജീവി തത്തെ നോക്കിക്കാണുന്നത് പ്രകൃതിയുമായുള്ള ഇഴയടുപ്പത്തോ ടെയാണ്.

ഭൂമിയ്ക്ക് പ്രായം, വ്വത്വാസം അനുഭവപ്പെടാത്തതു പോലെ തന്നെ മനുഷ്യന് ചിന്താഗതിയിൽ പ്രായാധിക്വം തോന്നേണ്ട കാര്യമില്ലെന്നാണ് കവിയുടെ അഭിപ്രായം. വെറ്റില നൂറു തേച്ച് തിന്നുന്ന തിരുവാതിരകൾ കുളിരുള്ളവയാണ്. നമുക്കും അതിൽ പങ്കുചേരാം. പ്രകൃതി മഞ്ഞിനാൽ ചൂടിലും മന്നിടം മധുരമായ അനുഭൂതി മനസ്സിൽ കണ്ട് ചിരിക്കുന്നു. അതിനാൽ നര വീണ നമുക്കും ഈ ചിരിയിൽ പങ്കുചേരാം. പ്രായത്തെ മറികടന്ന്, ജീവി തത്തെ ചെറുപുഞ്ചിരിയുടെ പാതയിൽ നിർത്താൻ കവിയ്ക്ക് സാധിക്കുന്നത് സന്തോഷകരമാണ്. ചില ഗന്ധങ്ങൾ, ചില നിറ ങ്ങൾ ഇവയൊക്കെ മനുഷ്യനെ ഒരു കാലഘട്ടത്തിന്റെ സ്മരണ യിലേക്ക് കൊണ്ടെത്തിയ്ക്കും. കവിയുടെ ഓർമ്മകൾ പിടഞ്ഞ ണിയ്ക്കുന്നത് മാമ്പൂവുകളുടെ മണത്താലാണ്. അതിലൂടെ ജീവി തത്തിന്റെ മധുമാസങ്ങളിലേക്ക് തിരിഞ്ഞ് നടക്കാൻ കവി ആഗ്ര ഹിക്കുകയും ചെയ്യുന്നു. മുപ്പതുകൊല്ലം മുമ്പ് കണ്ടതെങ്ങനെ യാണോ അങ്ങനെ തന്നെയാണ് കവി ഇപ്പോഴും ജീവിതത്തെ നോക്കിക്കാണുന്നത്. അന്നനുഭവിച്ച സന്തോഷവും ആർദ്രതയും ഈ പ്രായത്തിലും നമുക്കനുഭവിക്കാൻ സാധിക്കുമെന്ന കവി യുടെ നിലപാട് ആശ്വാസകരമാണ്. സ്വന്തം ഉണ്ണികളോടുള്ള ആത്മഭാഷണവും, ജീവിതവും പ്രകൃതിയും തമ്മിലുള്ള സമന്വ യവും കവിതയ്ക്ക് ജീവനേകുന്നുണ്ട്.

അനുഭവിച്ച ജീവിതത്തിൽ വത്വസ്തഭാവങ്ങളെ ഈ മുതുക്കൻ മാവ് കണ്ടുകഴിഞ്ഞിട്ടുണ്ടാ കാം. ‘കുട്ടികൾ ചിന്തവിട്ട് നേരത്തെയുറങ്ങിടട്ടെ, കൗമാരത്തി ലെത്താൻ കാലമിനിയുമുരുളണം’. അതിന് ദൃഷ്ടാന്തമായി കവി തിരഞ്ഞെടുക്കുന്നത് പ്രകൃതിയെയാണ്. മാങ്കനികളിൽ നിന്നും മാമ്പൂവിലെത്താൻ കാലം എത്ര കഴിയണം. പ്രണയം പ്രായത്തി നേക്കാൾ മനസ്സിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് കവി സ്വയം ഓർമ്മിക്കുന്നു. കൂട്ടത്തിൽ വായനക്കാരേയും. പ്രകൃതി സഹജ സ്വഭാവത്തോടെ മനുഷ്യന് പ്രണയം വിട്ടുകൊടുക്കുന്നു. ഈ നിലാവിന്റെ വശ്യതയിൽ ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു. നീ ഊഞ്ഞാലിൽ പടിയിൽ വന്നിരിക്കുമ്പോൾ ഞാൻ നിന്നെ തെന്നൽ പോലെയാട്ടിടാം. നീ അതുകേൾക്കെ എന്റെ മുഖത്ത് നോക്കി ചിരിക്കുന്നു. എന്നാൽ ആ ചിരിയിൽ യൗവ്വനത്തിന്റെ ബാക്കി കാണുകയാണ്. ഇത് പറയുമ്പോൾ ഇടയ്ക്ക് എവിടെയോ നഷ്ട പ്പെട്ട പ്രണയം വീണ്ടെടുക്കാനുള്ള സ്വയം ബോധ്വപ്പെടുത്ത ലാണോ ഇതെന്ന് തോന്നിപ്പോകും.

ജീവിതം പിടിച്ച് കേറാൻ പണി പ്പെട്ട നാളുകളിലും ജനനവും മരണവും അതിന്റെ വഴിയ്ക്ക് കട ന്നുപോകുമ്പോഴും നാം എങ്ങനെ ജീവിതത്തെ നോക്കിക്കാ ണുന്നു എന്നതാണ് പ്രധാനം. കുരിക്കിടാൻ സഹായിക്കുന്ന കയർ തന്നെയാണ് ഊഞ്ഞാല് കെട്ടാനും സഹായിക്കുന്നത് എന്ന വൈലോപ്പിള്ളിയുടെ പ്രയോഗഭംഗി അത്ഭുതകരമാണ്. നിന്റെ മധ്യവയസിലും നീ പാടുന്ന ‘കല്ല്യാണി കളവാണി’ എന്ന പാട്ട് സ്വർണ്ണകമ്പികൾ പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. അത് സൗന്ദര്വശാസ്ത്രങ്ങളെ മറികടക്കുന്ന യഥാർത്ഥ പ്രണയ ത്തിന്റെ അനുഭൂതി മണ്ഡലമാണ്. ഈ കാവ്യത്തിലുടനീളം ജീവിതം പുനർജനിക്കുന്നത് സ്നേഹത്തിന്റെ ആധിക്വം കൊണ്ടാ ണെന്ന് ഓർമ്മപ്പെടുത്തുന്നു. ജീവിതത്തിന്റെ എല്ലാ പരാജയ ങ്ങളെയും ഏറ്റെടുക്കാൻ തയ്യാറായ നമ്മുടെ മനസ്സുകൊണ്ട് നാം വീണ്ടും പാടുക. എത്ര കർമ്മബന്ധങ്ങൾ നമ്മെ നിരന്തരം മുക്കി ക്കളയുമ്പോഴും ജീവിതത്തിന്റെ മുന്തിയ സന്ദർഭം നമുക്ക് നൽകു ന്നത് സ്നേഹ അനുഭൂതികളായിരിക്കും.

കാവ്യലോകസ്മരണകളിൽ വൈലോപ്പിള്ളി കുറിക്കുന്നതായ ജീവി താഖ്യാനത്തിൽ ഊഞ്ഞാലിൽ നിന്നും വ്യത്യസ്തമായൊരു അനു ഭവം ദൃശ്യമല്ല. കവിയുടെ ഹൃദയശുദ്ധി ദാമ്പത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വെളിപ്പെടുത്തുന്നു. പരസ്പരം ഊന്നുവടികളായി ജീവി തത്തിന്റെ സായാഹ്നങ്ങളിൽക്കഴിയുന്നതിനുള്ള ആഹ്വാനവും ഈ കവിതയിലുണ്ട്. പാകം വന്ന അനുഭവങ്ങളാവിഷ്ക്കരിക്കുന്നതിൽ അദ്ദേഹം സ്വീകരിക്കുന്ന രചനാശില്പം, യാഥാർത്ഥ്യബോധം കൈമോശം വരാതെ മണ്ണിൽ തന്നെ ഉറച്ചുനിന്ന് റൊമാന്റിക് ഭാവ നയ്ക്കു കണക്കൊപ്പിച്ചുയരുന്ന ജീവിതവികിരണം ഇതെല്ലാം ഈ കവിതയിൽ നിറഞ്ഞു നിൽക്കുന്നു.

വിവാഹജീവിതത്തിന്റെ മധുവുണ്ട് ഒരു പൊന്നാതിരയെ പ്രായ മേറിയ കവി ഓർക്കുന്നതാണ് ‘ഊഞ്ഞാൽ’ എന്ന കവിത. മുപ്പതു കൊല്ലം മുമ്പായിരുന്നു തന്റെ ഭാര്യയുമൊത്തുള്ള പൊന്നാതിര രാത്രിയിൽ മഞ്ഞിറ്റുന്ന നിലാവെളിച്ചത്തിൽ ആരും കാണാതെ മാവിൻ ചോട്ടിലെ ഊഞ്ഞാലിൽ ഇരുന്നാടിയ രംഗം കവി ഓർക്കുന്നു. നൂറു വെറ്റില തിന്നുന്ന തിരുവാതിര രാവിൽ തങ്ങൾ അനുഭവിച്ച സന്തോഷത്തിന്റെ മധുരസ്മരണയിൽ കുറച്ച് കുടും ബകാര്യങ്ങളും ഏതാനും ജീവിതപ്പൊരുളുകളും നിവേദിക്കുന്ന കവിതയാണ് ഊഞ്ഞാൽ.

പ്രായമായ കവി, നര ചുഴുന്ന അവസ്ഥയിൽ തിരുവാതിര രാവിന്റെ സൗന്ദര്യം നുകരുവാൻ ആഗ്രഹിക്കുന്നു. മഞ്ഞുവീണ് മന്നിടം ചൂളുന്നുണ്ടെങ്കിലും അത് പുഞ്ചിരിക്കുന്നുണ്ട്. അതാണ് തിരുവാ തിര രാവ്, കവി കാറ്റിന്റെ വശ്യതയിൽ തന്റെ ഭാര്യയെ വീണ്ടുമൊരു തിരുവാതിര നുകരുവാൻ ക്ഷണിക്കുന്നു. ഊഞ്ഞാലിൻപടിയിൽ ഭാര്യയെയിരുത്തി തെന്നൽ പോലെ ഊഞ്ഞാലാടാൻ കവിയും ഒരു ങ്ങി. വയസ്സായെങ്കിലും യൗവ്വനത്തിന്റെ കുസൃതികൾ തനിക്കുമു ണ്ടെന്ന് വൈലോപ്പിള്ളി പറയുന്നു.

ഊഞ്ഞാൽപ്പടിയിൽ ഇരിക്കുന്ന തന്റെ ഭാര്യയെ ചെറുവള്ളിപോലെ കവി കാണുന്നു. മക്കൾ വാഴുന്ന നഗരത്തിൽ നിന്നും വ്യത്യസ്ത മാണ് നാട്ടിൻപുറം. ആതിരപ്പെണ്ണിന് ആടുന്നതിനായി അമ്പിളിയുടെ വിളക്കേന്തി നിൽക്കുന്ന ആയിരം കൽമണ്ഡപങ്ങൾ നാട്ടിൻപുറങ്ങ ളിലുണ്ട്. ദുഃഖത്തിന്റെ തീവ്രതയിലും ജീവിതോത്സവത്തിന്റെ വേരു റപ്പ് നാട്ടിൻ പുറത്തിനുണ്ട്.

പഞ്ഞമുണ്ടായാലും യുദ്ധത്തിന്റെ കെടുതികളിൽ വേദനിച്ചാലും പാഞ്ഞിൽ ചുളിയാലും തിരുവാതിര രാവ് എന്നും തീക്കട്ട പോലെ മാനത്ത് മിന്നും. മനുഷ്യർ വീണ്ടും സ്നേഹിക്കും. ജീവനെ കൊലക്കു കൊടുക്കുന്ന കുടുക്കാകുന്ന കയറിനെ തിരുവാതിര രാവ് ഊഞ്ഞാലാക്കിത്തീർക്കുന്നതാണ് ജീവിത വിജ യമെന്ന് കവി കണ്ടെത്തുന്നു.

പട്ടിണിയും ദുരിതവും നിറഞ്ഞതാണെങ്കിലും നാട്ടിൻപുറം തിരു വാതിര കാക്കുന്നു. ഊഞ്ഞാലിട്ട് ആടുന്നു. ജീവിതനൈരാശ്യ ത്തിൽ രാത്രിയിലെ വിജനതയിൽ മാവിൽ കൊലക്കുടുക്ക് കെട്ടി ആത്മഹത്യ ചെയ്യുന്ന അന്തരീക്ഷത്തിൽ നിലാവിൽ മുങ്ങി തിരു വാതിര കാക്കുന്ന മലയാളിയുടെ സ്വപ്നസുരഭിലമായ ജീവിത വിജയത്തിന്റെ വേരുറപ്പാണ് കവി ഇവിടെ വാഴ്ത്തുന്നത്.

നഗരങ്ങളിലില്ലാത്തതും നാട്ടിൻപുറങ്ങളിൽ വിഹരിക്കുന്നതുമായ സ്നേഹവും ആചാരങ്ങളും സന്തോഷങ്ങളും കവി കാണുന്നു. ദുരിതങ്ങൾക്കു നടുവിലാണ് തിരുവാതിരയിൽ ഊഞ്ഞാലാടു ന്നത്. പക്ഷേ ദാമ്പത്യത്തിന്റെ ഈ ഊഞ്ഞാലാടലിൽ നാട്ടിൻപുറ ത്തിന്റെ കുടുംബസുകൃതം വീണ്ടും സ്വപ്നങ്ങളായി വളരുന്നു. തിരുവാതിരയാടുന്ന ഭാര്യ നിലാവിൽ ശകുന്തളയായി മാറുന്നു. ആടുന്നത് മുറ്റത്തല്ല; മാലിനി നദീതിരത്താണ്. മാത്രമല്ല ഓമന യായ മുല്ലവള്ളി അരികിൽ നിൽക്കുന്നു. ഇതാണ് തിരുവാതിര യുടെ സാഫല്യമെന്ന് കവി വാഴ്ത്തുന്നു.

കവിയുടെ മക്കളും കവിയും ഭാര്യയും തമ്മിലുള്ള അകലം ഇതാ യിരിക്കും. മക്കൾ നഗരത്തിൽ വാഴുന്നു. നഗരം പരസ്പരം കല ഹിക്കുന്നു. കവിയും മക്കളും തമ്മിലുള്ള അന്തരം തലമുറക ളുടെ അന്തരമായിരിക്കാം. അത് കവിയും നമ്മളും തമ്മിലുള്ള അകലമാകാം. നാട്ടിൻപുറത്തിന്റെ നന്മകളിലേക്ക് കവി നമ്മ കൊണ്ടുപോകുന്നു. തിരുവാതിര രാവും ഊഞ്ഞാലും നൂറു വെറ്റില നോക്കുന്നതും മലയാളിയുടെ മനോഹരമായ ദാമ്പത്യ സ്നേഹമാണ്. ഇത് ഏത് ദുർഘടങ്ങളിലും മനുഷ്യരെ ഒന്നിപ്പി ക്കുമെന്നതാണ് കവിയുടെ ദർശനം.

വൈലോപ്പിള്ളിയുടെ ഭാവനാത്മകമായ മനസ്സിന്റെ നേർസാക്ഷ്യ മാണ് ഈ കവിത. ഒരുപക്ഷേ തന്റെ ഭാവനക്ക് അനുകൂല മായതാവാം തിരുവാതിര രാവ്. ആചാരങ്ങളുടെ സൗന്ദര്യം കവിയെ ആകർഷിച്ചിരിക്കാം. കവിക്കനുകൂലമായ സർഗ്ഗവാ പാരം പകരുന്ന ജീവിത സന്തോഷത്തിൽ വൈലോപ്പിള്ളി പെട്ടെന്ന് വശംവദനാകുന്നു. രാവും വെറ്റിലയും ഊഞ്ഞാലും നിലാവെളിച്ചവും കവിയെ ആകർഷിച്ചു. ഊഞ്ഞാലിടുന്ന കയ റിന്റെ അറ്റത്ത് കുടുക്കിടുന്ന നൈരാശ്യങ്ങളുടെ ലോകത്ത് അതിൽ ഊഞ്ഞാലാടുന്ന പരസ്പര സ്നേഹത്തിന്റെ ലയം തിരു വാതിര രാവ് പകർന്നു തരുന്നത് ഹൃദ്യമായ അനുഭവമാണ്.

ജീവിതം പ്രതീക്ഷകൾക്കും നൈരാശ്യങ്ങൾക്കുമിടയിലുള്ള ഊഞ്ഞാലാട്ടമാണ്. അതിന്റെ ഊയലാട്ടം എന്ന് കഴിയുന്നുവോ അത് നിശ്ചലമാകുകയും കൊലക്കുടുക്കാകുകയും ചെയ്യുന്നു. വൈലോപ്പിള്ളി സങ്കൽപ്പ ശക്തികൊണ്ട് ഈ കയറ്റങ്ങളിൽ ഊഞ്ഞാലാടുന്ന ദാമ്പത്യങ്ങളെ കാണുന്നു. പ്രായമായിട്ടും ഭാര്യയെ വിളിച്ച് ഊഞ്ഞാലാടുന്നു. വൈലോപ്പിള്ളി ജീവിതത്തിൽ ദർശിക്കു ന്നത് ഈ രൂപാന്തരമാണ്. പ്രായമേറി സ്വപ്നവും സൗഭാഗ്യങ്ങളും നശിക്കുന്ന കാലത്തിൽ നിന്നും യൗവ്വനത്തിലേക്ക് സഞ്ചരിക്കുക. ഭാര്യയെ വിളിച്ച് ഊഞ്ഞാലിൽ ഇരുത്തി തന്റെ കൈകളാൽ ആ ഊഞ്ഞാലാട്ടി വർത്തമാനകാലത്തിൽ ഒരു കാലൂന്നിയും ഓർമ്മക ളിൽ മുപ്പതുകൊല്ലം മുമ്പുള്ള പൊന്നാതിര നിലാവ് നുണഞ്ഞും സ്വപ്നങ്ങളിലേക്ക് തന്റെ ഭാവനയെ ഉണർത്തിക്കൊണ്ടുള്ള ഒരു കാലമാറ്റം. വർത്തമാനകാലത്തുനിന്നും ഭൂതകാലത്തിന്റെ സൗന്ദ ര്യത്തിലേക്ക്.

ഇതിനോടൊപ്പം ജീവിതത്തിന്റെ ദുരിതങ്ങളുടെ കൊലക്കുടുക്ക് മുറുക്കുന്ന കയറിനെ ഊഞ്ഞാലാക്കി മാറ്റുന്ന രൂപാന്തരണ ത്തിന്റെ സന്തോഷത്തിലേക്ക് ജീവിതത്തെ സുരഭിലമാക്കുന്നു കവി. മർത്ത്യായുസ്സിൽ സാരമായത് ചില മുന്തിയ സന്ദർഭങ്ങൾ അല്ല എന്നു തിരുത്തി മാത്രകൾ മാത്രമെന്ന് കവി പറയുന്നതിൽ മനസ്സിന്റെ യൗവ്വനംകൊണ്ട് ജീവിതം സുന്ദരമാക്കുന്ന കവിദർശനം വിരിഞ്ഞുകാണുന്നു.

കാച്ചിക്കുറുക്കിയ കവിതയും അനുഭൂതികളും വൈലോപ്പിള്ളി യുടെ കവിതയാണ്. പ്രായത്തെയും സമയത്തെയും കുറുക്കി മാത്രകളുടെ സന്തോഷത്തിലേക്ക് കവി വന്നെത്തുന്നു. മനസ്സും ഭാവനയും സംഗമിക്കുന്ന സർഗ്ഗപരമായ അനുഭവങ്ങളിലൂടെ ഏത് കൊലക്കുടുക്കിനേയും മറികടക്കാമെന്ന വൈലോപ്പിള്ളി യുടെ മൊഴിതന്നെയാണ് ഈ കവിതയുടെ പ്രാണൻ.

Kerala Plus One Malayalam Question Paper March 2020 with Answers

Question 26.
നിരാലംബയും നിസ്സഹായയുമായ സ്ത്രീജീവിതം കരു ത്താർജ്ജിച്ച് പ്രതികാരനിർവ്വഹണത്തിന് തയ്യാറാവുന്നതിന്റെ സ്വപ്നമാണോ സംക്രമണം എന്ന കവിതയിൽ അവതരിപ്പിക്കുന്നത്? വിലയിരുത്തുക.
Answer:
ആധുനികതയുടെ ഒരു പ്രമുഖ പ്രതിനിധിയായ രവിവർമ്മയുടെ കൃതികളിൽ സ്വന്തം വ്യക്തിത്വം – പാരമ്പര്വനിരാസം എന്നിവ അ ഷ ണ മ ക ങ്ങ ളാണ് . ആധുനിക മനുഷ്യർ നഷ്ട സ്വർഗ്ഗത്തെ കരഞ്ഞു പിഴിയാൻ നിൽക്കാതെ അതു മറക്കാൻ ഭോഗങ്ങളിൽ മുഴുകുന്നതും അതിലുള്ള നിസ്സംഗതയും യാന്ത്രി കതയും അദ്ദേഹം തന്റെ കവിതകളിൽ പകർത്തുന്നുണ്ട്. ആധു നിക മനുഷ്യന്റെ സ്വാഭാവിക സ്വഭാവങ്ങളെല്ലാം കൃതികളിൽ തെളിഞ്ഞ് കിടക്കുന്നുണ്ട്. പാരമ്പര്യത്തിന്റെ മൃതഭാരത്തെ വലി റിയുന്നതിനുള്ള ഒരു പ്രത്യായനമന്ത്രമാണ് സംക്രമണം.

ഗത കാലത്തിലേയ്ക്ക് പിൻതിരിയുക എന്നത് ഭ്രാന്തുകൊണ്ടു നശിച്ച എല്ലാ കാരണവന്മാരും, എത്തിച്ചേർന്നതായ അഗാധ വിസ്മൃതി തന്നെ. മാത്രമല്ല നിലവിലുള്ള വ്യവസ്ഥിതി നൂറായി നുറുങ്ങുക യല്ലാതെ പോംവഴികളൊന്നുമില്ലെന്നുള്ളതാണ് കവിയുടെ പക്ഷം നമ്മുടെ ആ ഷാ സംസ്ക്കാരത്തോടുള്ള ഇത്തരം മനോഭാവം ഗുണകരമാണോ എന്നറിയില്ല. തളിർത്തു പൂക്കുന്ന ജീവിതങ്ങൾ വാടിക്കൊഴിഞ്ഞു വീഴുന്നതിലുള്ള ദുഃഖവും അമർഷവും ഉള്ളിൽ തിളച്ചുമറിയുമ്പോഴാണ് രവിവർമ്മയുടെ കവിത കറുത്ത ജ്വാലക ളായി കുതിച്ചുപൊങ്ങുന്നത്. അങ്ങനെയുള്ള കൃതികൾ എപ്പോഴും ഉണ്ടാകണമെന്നില്ല. ഉണ്ടാകുമ്പോഴാകട്ടെ വലിയ പ്രക മ്പനം സൃഷ്ടിക്കുന്നു.

കവി ഉൾക്കൊള്ളുന്ന പുരുഷവർഗ്ഗത്തിന്റെ കാലുഷ്യത്തിൽ, ചീഞ്ഞളിഞ്ഞ ജഡമാകുന്ന സ്ത്രീത്വത്തിന്റെ ഒരു തിരിച്ചുവരവ് പ്രവചിക്കുന്ന പ്രവാചക സ്വഭാവമുള്ള കവിതയാണ് സംക്രമണം, സ്ത്രീയുടെ ജഡത്തിന്റെ അളിഞ്ഞ നാറ്റം അയാളേയും മറ്റുള്ള വരേയും അകറ്റുന്നത് പുരുഷന്റെ കുറ്റബോധം കൊണ്ടാണ്. സ്ത്രീ, അടിമയെപ്പോലെ ഈ ലോകത്തിന്റെ അറിവുദിച്ച ആദ്യ കാലം മുതലേ നമുക്കിടയിൽ ഉണ്ട്. അവർ അടിമത്തിന്റെ ഭീകര മായ നിസ്സംഗതയിൽ കഴിയുന്നവളാണ്. അതുകൊണ്ട് അവളുടെ കാതിൽ കടലിരമ്പുന്നില്ല. അവളുടെ കണ്ണുകൾ പാതിരയ്ക്ക് അട യ്ക്കാനുള്ളത് മാത്രമാണ്.

പ്രതികരണമില്ലായ്മയുടെ രൂക്ഷമായ നിഷ്ക്രിയത്വത്തിലാണ് സ്ത്രീ കഴിയുന്നത്. കവി സ്ത്രീയുടെ ഒരു തിരിച്ചു വരവ് സ്വപ്നം കാണുന്നു. അത് ഒരു സങ്കല്പത്തിലു ടെയാണ് ആവിഷ്ക്കരിക്കുന്നത്. സ്ത്രീയുടെ തിരിച്ചുവരവിൽ ഒരു പ്രതികാരത്തിന്റെ കനലെരിയുന്നതായാണ് കവി ഇവിടെ സങ്ക ല്പിക്കുന്നത്. സ്ത്രീയുടെ അളിഞ്ഞ ജഡത്തിന്റെ ആത്മാവിനെ വിശക്കുന്ന നരമാംസം രുചിക്കുന്ന കടുവയിലും അവളുടെ നാവിനെ വിശന്ന് ഇര വളഞ്ഞു തിന്നുന്ന ചെന്നായയിലും അവ ളിലെ വിശപ്പിനെ പട്ടണങ്ങളേയും ജനങ്ങളേയും വിഴുങ്ങുന്ന അഗ്നിയിലും, ചേർക്കുവാൻ കവി ആഹ്വാനം ചെയ്യുന്നു. ഇതാണ് സ്ത്രീത്വത്തിന്റെ തിരിച്ചുവരവ് എന്ന് കവി പ്രവചിക്കുന്നു.

സ്ത്രീ ഏതുകാലഘട്ടത്തിലും പഠനവിഷയമാണ്. സംവരണ യാണ്. തിരിച്ചും മറിച്ചും വായിച്ചിട്ടും മുഴുവനാവാത്ത പാഠമാണ്. ഇതൊക്കെയാണെങ്കിലും കവി ഭാഷയിൽ പറഞ്ഞാൽ ആയിരം കാതം നടന്നിട്ടും അവൾ പുറപ്പെട്ടേടത്തുതന്നെ നിൽക്കുന്നവ ളാണ്. കാലാകാലങ്ങളിൽ താൻ എന്ത് ചെയ്യണമെന്ന് നിർബന്ധം പിടിക്കുന്നത് സമൂഹത്തിലെ പുരുഷബിംബങ്ങളാണ്. അത് മത മാകാം, സംസ്ക്കാരമാകാം, പുരുഷനാകാം. തനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ അവളെ ഒതുക്കി നിറുത്തേ ണ്ടിടത്ത് ഒതുക്കി നിർത്താൻ കാലാകാലങ്ങളിൽ എല്ലാവരും പരി ശ്രമിച്ചിട്ടുണ്ട്. ആയിരം കാതം നടന്നിട്ടും ഒരു മലകയറി ഉന്നതിയി ലെത്താൻ അവൾക്ക് സാധിച്ചിട്ടില്ല.

ഭാഷാപരമായും സാഹിത്വപരമായും അവൾക്ക് ത്വാഗിനിയുടെ രൂപം കൊടുത്ത് ആ സാഹിത്യകൃതിയെ ഉന്നതിയിലെത്തിക്കാൻ എഴുത്തുകാർ പരിശ്രമിച്ചപ്പോൾ അത് ശരിയായ ജീവിതത്തിലും പകർത്തപ്പെട്ടു എന്നും ത്വാമനസ്ക്കയായി ജീവിക്കേണ്ടത് അവ ളാണെന്ന ചിന്താഗതി സമൂഹം കെട്ടിപ്പടുത്തു. എത്ര തെറ്റുകളെ നാം നട്ടുവളർത്തി വലുതാക്കുന്നു. ഈ ശരിയെ നമുക്ക് ഒന്ന് തൊടാൻ പോലും ധൈര്യമില്ല എന്നതാണ് സത്യം. ഭാഷാപരമായും നാം സ്ത്രീയെ വെറുതെ വിട്ടില്ല. സമൂഹം വേശ്വ, വിധവ എന്നീ പദങ്ങൾ അവൾക്ക് മാത്രമായി മാറ്റിവെയ്ക്കുകയാണ് ചെയ്ത ത്. ഈ രണ്ട് കാര്യത്തിലും സാമൂഹ്യനീതി പുരുഷന്റെ പക്ഷ ത്താണ്. മതപരമായും സ്ത്രീ നിൽക്കുന്നിടത്തുനിന്ന് ഒരടിയോളം മുന്നോട്ടു പോയിട്ടില്ല. എല്ലാ പ്രാർത്ഥനകളിലും പ്രാതിനിധ്വസ്വ ഭാവം സ്ത്രീക്കാണെങ്കിലും മതനേതാക്കൻമാർ എല്ലാംതന്നെ പുരുഷവർഗ്ഗരാണ്. അടിച്ചേൽപ്പിക്കാത്ത ഒരധാർമ്മികത ഒച്ചിനെ പോലെ നമ്മുടെ വഴികളിലൊക്കെ ഇഴഞ്ഞുനീങ്ങുന്നുണ്ട്.

വീടിന്റെ വ്യാകരണം സ്വയം നടത്തി അതിന്റെ അപ്പുറത്തുള്ള ലോകത്തെ പരിചയപ്പെടുത്താതെ ജീവിപ്പിച്ച് അധികാരവർഗ്ഗ ത്തിന്റെ ബുദ്ധികൊണ്ട് അവരെ ഉപയോഗിച്ച് ജീവിക്കുന്ന രീതി കൾ വളരെ വേദനാജനകമാണ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ പുരാ തനകാലംതൊട്ട് സ്ത്രീ പരിശ്രമിക്കുന്നുണ്ടെങ്കിലും അവൾക്ക് സാധിക്കുന്നില്ല. അവളെ നിന്നിടത്ത് നിറുത്തി തനിക്ക് പാകപ്പെട്ട രീതിയിൽ വളർത്തി തന്റെ ശരീരത്തിന്റെ പരിചാരികയാക്കി മാറ്റുന്ന സ്വഭാവം പണ്ടേയുള്ളതാണ്. അതാണ് വേദനാജനകം.

Kerala Plus One Malayalam Question Paper Sept 2021 with Answers

Teachers recommend solving Kerala Syllabus Plus One Malayalam Previous Year Question Papers and Answers Pdf Sept 2021 to improve time management during exams.

Kerala Plus One Malayalam Previous Year Question Paper Sept 2021

Time: 2½ Hours
Total Score: 80 Marks

1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മുന്നെണ്ണത്തിന് ശരിയായ ഉത്തരങ്ങൾ തിരഞ്ഞെടുത്തെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)

Question 1.
‘ജൊനാഥൻ എന്ന കടൽക്കാക്ക’യുമായി ചേർന്നു നിൽക്കുന്ന രണ്ട് ആശയങ്ങൾ എഴുതുക.
• മഹത്തായ സ്വപ്നങ്ങൾ കാണുക.
• ഇരതേടിപ്പിടിച്ച് ഒതുങ്ങി കഴിയുക.
• പരിമിതികളെ മറികടക്കാൻ ആഗ്രഹിക്കുക.
• താണു പറന്നു രസിക്കുക.
Answer:
• മഹത്തായ സ്വപ്നങ്ങൾ കാണുക
• പരിമിതികളെ മറികടക്കാൻ ആഗ്രഹിക്കുക

Question 2.
‘ഓർമ്മയുടെ ഞരമ്പ്’ എന്ന കഥയിൽ പ്രസക്തമായ കാര്യങ്ങൾ രണ്ടെണ്ണം എടുത്തെഴുതുക.
• സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശത്തെപ്പറ്റിയാണ്.
• കുടുംബത്തിലെ അസ്വസ്ഥതകളെപ്പറ്റിയാണ്.
• പുരുഷാധിപത്യത്തിനുമേലുള്ള വിജയത്തെപ്പറ്റിയാണ്.
• വിരസമായ വാർദ്ധക്യ ജീവിതത്തെപ്പറ്റിയാണ്.
Answer:
• പുരുഷാധിപത്യത്തിനു മേലുള്ള വിജയത്തെപ്പറ്റിയാണ്.
• വിരസമായ വാർദ്ധക്യ ജീവിതത്തെപ്പറ്റിയാണ്.

Question 3.
‘മത്സ്യ’ത്തിന്റെ അതിജീവനത്തെ സൂചിപ്പിക്കുന്നവ രണ്ടെണ്ണം എഴുതുക.
• കടൽത്തിരയോട് ഒറ്റയ്ക്ക് പൊരുതുക.
• ചുണ്ടകൊളുത്തുകൾക്ക് കീഴടങ്ങുക.
• വലക്കണ്ണികളിൽ നിന്ന് രക്ഷപ്പെടുക.
• ഉപ്പുവയലിലേക്ക് സഞ്ചരിക്കുക.
Answer:
• കടൽത്തിരയോട് ഒറ്റയ്ക്ക് പൊരുതുക.
• വലക്കണ്ണികളിൽ നിന്ന് രക്ഷപ്പെടുക.

Question 4.
“മാമ്പൂവിൻ നിശ്വാസമേറ്റോർമ്മകൾ മുരളുമ്പോൾ നാം പൂകു കല്ലി വീണ്ടും ജീവിതമധുമാസം!” (ഊഞ്ഞാലിൽ) ഈ വരികളിലെ ആശയത്തോടു യോജിച്ചു നിൽക്കുന്ന രണ്ടെണ്ണം എഴുതുക.
• ഓർമ്മകൾ നഷ്ടപ്പെടുന്നതിലുള്ള വേദന.
• ദാമ്പത്യജീവിതത്തിന്റെ വസന്തകാലം
• പ്രകൃതി സൗന്ദര്യം മനുഷ്യജീവിതവുമായി കുടിച്ചേരൽ.
• മാമ്പൂവിന്റെ ഗന്ധം സൃഷ്ടിച്ച അസ്വസ്ഥത.
Answer:
• ദാമ്പത്യജീവിതത്തിന്റെ വസന്തകാലം
• പ്രകൃതിസൗന്ദര്യം മനുഷ്യജീവിതവുമായി കൂടിച്ചേരൽ

Question 5.
‘കായലരികത്ത്’ എന്ന ചലച്ചിത്രഗാനത്തിന് ചേരുന്ന രണ്ടു സവി ശേഷതകൾ എഴുതുക.
• മാപ്പിളപ്പാട്ടിന്റെ ഈണം.
• നഗരജീവിതത്തിന്റെ പ്രതിഫലനം.
• നാടൻ മട്ടിലുള്ള തുറന്നുപറച്ചിൽ.
• കാർഷിക സമൃദ്ധിയെക്കുറിച്ചുള്ള സൂചന
Answer:
• മാപ്പിളപ്പാട്ടിന്റെ ഈണം
• നാടൻ മട്ടിലുള്ള തുറന്നുപറച്ചിൽ

Kerala Plus One Malayalam Question Paper Sept 2021 with Answers

Question 6.
ചുവടെ തന്നിരിക്കുന്നവയിൽ ‘അനുകമ്പ’ എന്ന പാഠഭാഗത്തിന് യോജിച്ച രണ്ടെണ്ണം എഴുതുക.
• അനുകമ്പ ദുഃഖത്തിനു കാരണമാകുന്നു.
• അരുളുള്ളവനാണു ജീവി.
• സഹജീവികളോടു സ്നേഹം പാടില്ല.
• ഇരുട്ടു കാരുണ്യത്തെ ഇല്ലാതാക്കും.
Answer:
• അരുളുള്ളവനാണു ജീവി.
• ഇരുട്ടു കാരുണ്യത്തെ ഇല്ലാതാക്കും.

7 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും നാലെണ്ണ ത്തിന് 1 – 2 വാക്യത്തിൽ ഉത്തരമെഴുതുക. 2 സ്കോർ വീതം.

Question 7.
‘സന്ദർശന’ത്തിലെ ‘നരകരാത്രി, ‘നിതപ്രയാണം തുടങ്ങിയ പദ ങ്ങൾ ആവിഷ്കരിക്കുന്ന ഭാവങ്ങൾ ഏതൊക്കെയാണ്?
Answer:
ഒരിക്കൽ പ്രണയിച്ചവർ വീണ്ടും കണ്ടുമുട്ടുന്നു. അവർ കണ്ടിട്ടും പരസ്പരം മൗനം കുടിച്ചിരിക്കുന്നതിൽ വിഷാദമുണ്ട്. ഈ സന്ദർഭ ത്തിൽ ജീവിതം വെളിച്ചം പൊലിഞ്ഞ് സന്ധ്യപോലെയാകുന്നു. അവിടെയും ദുഃഖമാണ്. പ്രണയം പൂത്ത കരൾ കരിഞ്ഞുപോ യതാണ്. തൊണ്ടയിൽ ഏകാന്ത രോദനം പിടയുന്നു. മാത്രമല്ല പ്രണയം നഷ്ടമായി താനിപ്പോൾ കഴിയുന്നത് നഗരത്തിൽ നക രാത്രിയിലാണ്. മാത്രമല്ല, ഒടുവിൽ ഇനി കരച്ചിലിന്റെ അഴിമുഖം കാണാതെ പിരിയുവാൻ തീരുമാനിക്കുന്നതിലും ഈ കവിതയെ ഹൃദയസ്പർശിയാക്കുന്നത് വിഷാദഭാവമാണെന്ന് പറയാം.

Question 8.
ആകാശത്തോളം ഉയരണമെങ്കിൽ ബലിഷ്ഠമായ വേരുകൾ വേണം (വേരുകൾ നഷ്ടപ്പെടുത്തുന്നവർ) എന്ന് ലേഖകൻ പറ യുന്നതിന്റെ ഔചിത്യമെന്താണ്?
Answer:
സീറിന്റെ അനുഭവ വിവരണത്തിൽ വേരുകളുടെ ശക്തിയെക്കു റിച്ച് അറിയുന്നു. പാറയെ പിടിച്ചുനിർത്തുന്ന വേരുകളുണ്ട്. ആകാ ത്തോളം ഉയർന്ന മരങ്ങളെ പിടിച്ചു നിർത്തുന്നത് ബലിഷ്ഠമായ വേരുകളാണ്. വേരുകളിലൂടെയാണ് ഓരോ വൃക്ഷവും ആകാശ ത്തോളം ഉയർന്നു നിൽക്കുന്നത്. ഇതിൽ കാടിന്റെയും മരത്തി ന്റേയും മണ്ണിലേക്കുള്ള വേരോട്ടത്തിന്റെ ദൃഢതയാണ് പറയുന്നത്.

Question 9.
“കഴിഞ്ഞതെല്ലാം മറന്നെനിക്കു കേറിപ്പറ്റാൻ കതകു തുറക്കുമോ? വിളക്കുകൊളുത്തുമോ?” (ഇരുട്ടിലെ മനുഷ്യൻ കവിക്ക് ഇപ കാരം അഭ്യർത്ഥന നടത്തേണ്ടി വന്ന സാഹചര്യം എന്താവാം?
Answer:
പ്രകൃതിസൗന്ദര്യവും പ്രകൃതിയുടെ സുസ്ഥിരതയും തകർത്ത മനു ഷ്യന്റെ കുറ്റങ്ങൾ പൊറുക്കാൻ പ്രാർത്ഥിക്കുന്ന കവിയെയാണ് ഇവിടെ കാണാൻ കഴിയുന്നത്. സാന്ത്വനത്തിന്റെ തൂവൽസ്പർശ ത്തിനായി പ്രകൃതിയിലേക്ക് മനസ്സുതുറക്കുന്ന ഇരുട്ടിലെ മനു ഷ്യന്റെ ഉറ്റുനോട്ടം ഈ വരികളിലുണ്ട്. കാവ്യലോകത്തെ കമനീയ സൗന്ദര്യം കവിയെ മറ്റു ദുഃഖങ്ങളിൽ നിന്നും അകറ്റുന്നതിന് സഹായിക്കുന്നു.

Question 10.
‘അനർഘനിമിഷ’ ത്തിലെ നായകൻ അഭിസംബോധന ചെയ്യുന്ന ‘ന്’ ആരാണ്? നിങ്ങളുടെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തുക.
Answer:
കവിയും ഫിലോസഫറുമായ ബഷീറിന്റെ ദൃഷ്ടിയിൽ മങ്കൊസ്റ്റിൻ മരം നീയും; അവശേഷിക്കുന്ന ബഷീർ ഞാനുമാണ്. അതായത് ഈ പ്രപഞ്ചം നീയാണ്. പ്രപഞ്ചത്തെ വേർതിരിച്ച് നിയെന്ന് വിളിച്ച് നിർത്തുന്ന ബഷീർ പ്രപഞ്ചത്തെ വളരെ ശക്തവും സനാ തനവുമായ ശക്തിസ്വരൂപമായി കാണുന്നു. തനിക്കു പരിച മുള്ള ഒട്ടനവധി പേർ വരികയും പോകുകയും താനും ആ വഴിയെ യാത്രയാവുകയുമാണ്. ഈ പ്രപഞ്ചം തന്നെ വിളിച്ചു. ഇനി അതിനെ തനിച്ചാക്കി താൻ മാത്രം തിരിച്ചു പോകുകയാണ്.

ജീവിതത്തിന്റെ നിസ്സാരതയോടൊപ്പം അതിന്റെ ആഴങ്ങളിലേ ക്കുള്ള ബന്ധങ്ങളും ബഷീർ കണ്ടെത്തുന്നു. അപാരതയുടെ അതിർത്തിയിൽ നിൽക്കുമ്പോൾ നാദബ്രഹ്മത്തിന്റെ അനന്തമായ . വിശ്രമം ബഷീർ കണ്ടെത്തുന്നത് തന്റെ ഉൾക്കണ്ണുകൊണ്ടാണ്. പ്രപഞ്ചത്തിലെ എല്ലാമറിഞ്ഞ് തികഞ്ഞവനായല്ല ബഷീർ യാത്ര യാകുന്നത്. പ്രപഞ്ചത്തെ സ്നേഹിച്ചു. അറിയാൻ ശ്രമിച്ചു. പക്ഷേ കാലമിത്രയായിട്ടും അറിയാൻ സാധിച്ചിട്ടില്ല. മന്വന്തരങ്ങളും യുഗ ങ്ങളും ഇന്നലെകളിൽ ലയിച്ചുപോയി. ഇവിടെ വിനയാന്വിതനായ ബഷീറിന്റെ പ്രപഞ്ചത്തോടുള്ള ആദരവ് പ്രകടമാകുന്നു.

ജീവിതം പ്രപഞ്ചത്തോടൊപ്പമാണ്. മരണം അതിൽ നിന്നും വിട വാങ്ങലാണ്; പ്രപഞ്ചത്തിൽ ലയിച്ചു ചേരലാണ്. അതായത് ഇന്ന ലെകളിലേക്കാണ് ലയിക്കുന്നത്. അപ്പോൾ അവശേഷിക്കുന്നത് പ്രപഞ്ചം മാത്രമാണ്.

Question 11.
“പുസ്തകം തിന്നുന്നവൻ പുസ്തപ്പുഴുവാകാം. പക്ഷേ, മണ്ണുതി ന്നുന്നവൻ ഞാഞ്ഞൂളായിത്തീരുന്നു” (കാവ്യകലയെക്കുറിച്ച് ചില നിരീക്ഷണങ്ങൾ ഈ വാക്യത്തിലൂടെ ലേഖകൻ മുന്നോട്ടുവ യ്ക്കുന്ന കാഴ്ചപ്പാട് എന്താണ്?
Answer:
എം.എൻ. വിജയന്റെ ‘കാവ്യകലയെക്കുറിച്ച് ചില നിരീക്ഷണ ങ്ങൾ’ എന്ന ലേഖനത്തിലെ അഭിപ്രായമാണിത്. പഴയകാല കവി തയെയും ആധുനിക കവിതയെയും താരതമ്വം ചെയ്യുന്ന സന്ദർഭ ത്തിലാണ് അദ്ദേഹം ഇങ്ങനെ ഒരഭിപ്രായം ഉന്നയിക്കുന്നത്. ആധു നിക വിജ്ഞാനത്തെയും ജീവിത വൈചിത്ര്യങ്ങളേയും ഉൾക്കൊ ള്ളുന്നതാവണം കവിത. അല്ലാതെ പട്ടുമെത്തയിലും പഴംപായി ലുമിരുന്ന് മുറുക്കി കഥ പറയുന്നവരെ പ്രതിഭാധനൻമാരാണെന്നു പറയാൻ വിഷമമാണ്. പുസ്തകം തിന്നുന്നവൻ പുസ്തകപ്പുഴു വാകാം. പക്ഷേ, മണ്ണ് തിന്നുന്നവൻ ഞാഞ്ഞൂളായിത്തീരുന്നു.

ആധുനിക വിജ്ഞാനബോധമുള്ള കവി കവിതയുടെ അനുഭൂ തിയുടെ രാഷ്ട്രീയം ഉൾക്കൊള്ളുന്ന കവിതയെഴുതുന്നു. അല്ലാ ത്തവർ പദക്കസർത്തുകൊണ്ട് പഴംകഥകൾ പറഞ്ഞിരിക്കുന്നവർ മാത്രമാണ്. അവരെ പ്രതിഭയുള്ളവരായി കരുതുക വിഷമമാണ്.

Kerala Plus One Malayalam Question Paper Sept 2021 with Answers

Question 12.
“എത്ര ദുർബലയാണു താൻ! എത്ര ഹീനയാണ്!” (ലാത്തിയും വെടിയുണ്ടയും) തങ്കം നായരുടെ ഈ ആത്മഗതത്തിനു പിന്നി ലുള്ള മനോഭാവം എന്തായിരിക്കാം?
Answer:
തങ്കം സ്വന്തം കുടുംബത്തിന്റെ അകച്ചുമരുകളിൽ നിന്നും സ്വത ന്ത്രയാകുന്നില്ല. ജീവിതം നൽകുന്ന സുഖങ്ങളിൽ സഹജീവിക ളുടെ വേദനകൾ കാണുന്നില്ല. അവർ ഒരു അമ്മയായിരുന്നിട്ടും വെടിയേറ്റ് വീണ കുഞ്ഞിന്റെ അരികിലേക്ക് പോകുന്നില്ല. അതിൽ അവർ കുറ്റബോധത്തിന് അടിമയായിത്തീരുന്നു. സ്വാതന്ത്ര്യസമ രസേനയിൽ ഉൾപ്പെടാതിരിക്കാൻ സ്വന്തം മക്കളെ ഗ്രാമത്തിലേക്ക വർ അയച്ചു. തങ്കവും ഭർത്താവും സ്വാർത്ഥമെന്നു വിളിക്കുന്ന ഈ സുരക്ഷിതത്വത്തിന്റെ ലോകത്തിന്റെ പ്രതിനിധികളാണ്.

Question 13.
‘സൈക്കിൾ മോഷ്ടാക്കൾ’ എന്ന ചലച്ചിത്രത്തിൽ ആൾക്കൂട്ടം പലപ്പോഴും റിച്ചിയുടെ ശത്രുപക്ഷത്താണു നിലകൊള്ളുന്നത്. രണ്ടു സന്ദർഭങ്ങൾ എഴുതുക.
Answer:
റിച്ചിക്കു സൈക്കിൾ നഷ്ടപ്പെട്ടപ്പോൾ രൂപപ്പെടാത്ത ആൾക്കൂട്ട മാണ് സൈക്കിൾ മോഷ്ടാവിനെ പിടികൂടിയപ്പോൾ രൂപപ്പെട്ടതും റിച്ചിക്കെതിരെ തിരിഞ്ഞതും. റിച്ചി സൈക്കിൾ മോഷ്ടിക്കുമ്പോൾ രൂപപ്പെട്ട ആൾക്കൂട്ടത്തിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു.

ഇവിടെ വിധി മാത്രമല്ല ആൾക്കൂട്ടവും ഒരിക്കലും റിച്ചിക്ക് അനു കൂലമായിരുന്നില്ല. റിച്ചി അനുഭവിക്കുന്ന അതേ പ്രശ്നങ്ങൾ തന്നെയാണ് അവരും അനുഭവിക്കുന്നത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും നിസ്സഹായതയും സിനിമയിലെ പൊതുവിഷയങ്ങളാ യാണ് നമുക്ക് മനസ്സിലാക്കാനാവുക.

Question 14.
‘മുഹ്യുദ്ദീൻ മാല’ യിൽ വാഴ്ത്തപ്പെടുന്ന ശൈഖ് മുഹ്യുദ്ദീൻ അബ്ദുൽ ഖാദിർ ജിലാനിയുടെ അപദാനങ്ങൾക്കു രണ്ട് ഉദാ ഹരണം പാഠഭാഗത്തുനിന്നും എഴുതുക.
Answer:
അദ്ദേഹം അറിവും സ്ഥാനമാനങ്ങളും ഇല്ലാത്ത സാധുജന ങ്ങൾക്ക് അറിവും സ്ഥാനമാനവും നൽകിയവനാണ്. അഹങ്കാ രത്താൽ ഇതൊക്കെ ഉപയോഗിച്ചവരിൽ നിന്ന് അവയെല്ലാതും പറിച്ചുകളഞ്ഞ് സാധാരണക്കാരനാക്കിയത് അദ്ദേഹം തന്നെയാ ണ്. ഉള്ളതിനേക്കാളും വലിയ നില കാണിച്ച് നടന്ന ഗുരുക്കന്മാരെ ഉള്ള നില കളഞ്ഞ് നിലത്തിന്റെ താഴെ നടത്തിച്ചു കളഞ്ഞതും അദ്ദേഹം തന്നെയാണ്. ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന ദോഷങ്ങളെ ഉറക്കത്തിൽ കിനാവിലൂടെ കാണിച്ചുകൊടുത്ത് രക്ഷിച്ചതും അദ്ദേഹം തന്നെയാണ്. പാമ്പിന്റെ രൂപത്തിൽ ജിന്നു കൾ അദ്ദേഹത്തെ വിരട്ടാൻ ചെന്നു. എന്നാൽ അദ്ദേഹം യാതൊരു ഭയവുമില്ലാതെ അവയെ പറിച്ചെറിഞ്ഞു എന്നതും നാം അറിഞ്ഞിരിക്കണം. ജിന്നിനെ വിളിപ്പിച്ച് ഒരു പൈതലിനെ തിരികെ കൊടുത്തതും അദ്ദേഹം തന്നെയാണ്. പഴങ്ങൾ ഇല്ലാത്ത കാലത്ത് പഴങ്ങളും ക്ഷാമം വന്നകാലത്ത് ഉണങ്ങിയ മരത്തിൽ കായ്ക്കനികളും നിറച്ച് ജനങ്ങളെ സഹായിച്ചതും അദ്ദേഹം തന്ന യാണ്.

15 മുതൽ 24 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും അഞ്ച് എണ്ണ ത്തിന്അ രപ്പുറത്തിൽക്കവിയാതെ ഉത്തരമെഴുതുക. 4 സ്കോർ (5 × 4 = 20)

Question 15.
“സ്മരണതൻ ദൂരസാഗരം തേടിയെൻ ഹൃദയരേഖകൾ നീളുന്നു പിന്നെയും” (സന്ദർശനം) സ്മരണകളെ സാഗരത്തോടു ചേർത്തു പറഞ്ഞിരിക്കുന്നത് എത്രത്തോളം ഉചിതമാണ്? പരിശോധിക്കുക.
Answer:
‘സന്ദർശനം’ എന്ന കവിതയിൽ ബാലചന്ദ്രൻ ചുള്ളിക്കാട് കവി തയും കാമുകിയും തമ്മിലുള്ള പ്രണയകാലഘട്ടം അവതരിപ്പി ക്കുന്നത് ഓർമ്മകളിലൂടെയാണ്. ആ ഓർമ്മകളെ സാഗരത്തോ ടുപമിക്കുന്നു. ഓർമ്മകളെ ചക്രവാളത്തിന്റെ വിദൂരതയോട് സാദ്യ ശ്യമുള്ളതായി പറയുന്നു. മാത്രമല്ല ഓർമ്മകൾ ദൂരസാഗരം തേടി യുള്ള ഒരു അലച്ചിലായി പറയുന്നു. അസ്തമയത്തിന്റെ ശോണ ച്ഛായയാണ് ഓർമ്മകൾക്കുള്ളത്.

Question 16.
‘ഓർമ്മയുടെ ഞരമ്പ്’ എന്ന കഥയിൽ ‘ഞരമ്പ്’ ഒരു പ്രതീകമായി മാറുന്നുണ്ടോ? വിലയിരുത്തുക.
Answer:
‘ഓർമ്മയുടെ ഞരമ്പ്’ എന്ന ശീർഷകം ഈ കഥയുടെ ആകർഷ ണീയമായ ഒരു വികാരമാണ്. മൂന്നാമത്തെ കഥയേതാണെന്ന് ചോദി ച്ചപ്പോൾ വൃദ്ധ പറഞ്ഞ ദുർമ്മരണം അവർ വിവരിച്ചപ്പോൾ പെൺകുട്ടിക്ക് ഭയം വികാരം പോലൊരു കോരിത്തരിപ്പുണ്ടായി. കഴുത്തിൽ കുരുക്കിട്ട് മുറുക്കുമ്പോൾ പെരടിയിലെ ഞരമ്പ് തൊട്ടുകാണിച്ച് അതിൽ കുരുക്ക് മുറുക്കുവാൻ വൃദ്ധ ആവശ പ്പെട്ടു. അത് തെറ്റിയാൽ ഓർമ്മ പോകുമെന്നും പറയുന്നു.

സ്വാതന്ത്ര്യം ദൂരെയാകുമ്പോൾ രചിക്കുന്ന മൂന്നാം കഥയാണ് ദുർമരണം. ആത്മഹത്വയെന്ന സ്വയം വിമർശിക്കപ്പെടുന്ന പദ ത്തേക്കാൾ വൃദ്ധയ്ക്ക് അഭിമതമായത് ദുർമ്മരണം എന്ന് പറയു വാനാണ്. പ്രതികരണങ്ങൾ പോലും നിർവ്വഹിക്കുവാൻ കഴി യാതെ വരുമ്പോൾ സ്ത്രീക്ക് ചേിക്കാനുള്ള കഥ ഒന്നേയുള്ളൂ. അത് സ്വന്തം കഴുത്തിൽ തെറ്റാതെ ആ ഞരമ്പിൽ കുരുക്കിടുക എന്നത് മാത്രമേയുള്ളൂ.

വൃദ്ധയുടെ അനുഭവങ്ങൾ എല്ലാം എന്നത്തേയും സ്ത്രീത്വ ത്തിന്റെ യാതനകളുടെ നൈരന്തര്യമാണ്. അതിൽ പിടയുമ്പോൾ സങ്കൽപ്പിച്ചു പോകുന്നതാണെങ്കിലും തനിക്ക് സാധിക്കാത്ത സ്വന്തം ദുർമരണത്തെക്കുറിച്ച് വാചാലമാകാൻ വൃദ്ധയ്ക്ക് സാധി ക്കുന്നു. തന്റെ ദുഃഖങ്ങൾക്ക് പൊതുവായവർക്ക് സമ്മാനിക്കാ വുന്ന മൂന്നാമത്തെ കഥയായിരിക്കണം ദുർമരണം.

വൃദ്ധയുടെ ജീവിതമാണ് ‘ഓർമ്മയുടെ ഞരമ്പ്’ എന്ന കഥ, ആ ജീവിതമാകട്ടെ വൃദ്ധയുടെ പൂർവ്വഓർമ്മകളുടെ ആവിഷ്ക്കാര ത്തിലൂടേയാണ് രൂപപ്പെടുന്നത്. ആ ഒഴുക്കിൽ നോക്കി അലസ മായി ഇരിക്കുന്ന പെൺകുട്ടിയും കൂടിയായപ്പോൾ കഥയുടെ ഒഴുക്കിന് രൂപം കൈവന്നിരിക്കുന്നു. തുടക്കത്തിൽ അലസയായി ഈ ഒഴുക്ക് നോക്കിയിരുന്ന പെൺകുട്ടി കഥാന്ത്യത്തിൽ മൂന്നാ മത്തെ കഥ അന്വേഷിച്ച് വൃദ്ധയുടെ ഓർമ്മകളുടെ ഒഴുക്കിലേക്ക് ഒഴുകുവാൻ ഒരുങ്ങുകയായി. കഥ മുഴുവൻ വൃദ്ധയുടെ ഓർമ്മ കളാണ്. കഥാരംഭം മുതൽ വൃദ്ധയുടെ ചുക്കിച്ചുവന്ന വയലറ്റ് നിറമുള്ള ഞരമ്പ് എഴുന്നു നിൽക്കുന്ന അസുന്ദരമായ കാഴ്ച കാണുന്നു. ഈ മണ്ണിലെ ഓർമ്മകളെ, മനസ്സിലേക്ക് ഒഴുക്കുന്ന ഓർമ്മകളെ നിലനിർത്തുന്ന ഞരമ്പാണത്. കുരുക്ക് ഈ ഞരമ്പിൽ വീണില്ലെങ്കിൽ ദുർമ്മാണല്ല; ഓർമ്മകളുടെ നഷ്ടമാണ് വൃദ്ധ അറി യിക്കുന്നത്.

മുകളിലേക്ക് കയറി വന്ന പത്മാക്ഷി സംസാരത്തിനിടയിൽ വൃദ്ധയ്ക്ക് ഓർമ്മ പോയതിനുശേഷമുള്ള പൊതുമാറ്റം പറയു ന്നുണ്ട്. വൃദ്ധയുടെ പഴയൊരു ബുക്കുണ്ടായിരുന്നത് ഓർമ്മ പോയതിൽപ്പിന്നെ തപ്പി നടക്കുകയാണ്. അങ്ങനെയെങ്കിൽ മൂന്നാമത്തെ കഥയേതാണെന്ന പെൺകുട്ടിയുടെ ചോദ്യത്തിന് ലഭിച്ച മറുപടിയായ ദുർമരണം വൃദ്ധ ഒരിക്കൽ ചെയ്തതാണ്. അന്ന് കുരുക്കിട്ടപ്പോൾ തെറ്റിപ്പോയതാണ് ആ ഞരമ്പ്.

കഥയുടെ ശീർഷകം രൂപപ്പെട്ടത് വൃദ്ധ ആ ഞരമ്പിനെക്കുറിച്ച് പറയുന്ന സന്ദർഭത്തിൽത്തന്നെയാണ്. വൃദ്ധയുടെ മൂന്നാത്തെ കഥ ഒരു രഹസ്വമാണ്. സ്ത്രീത്വത്തിന്റെ പെടച്ചിലാണ്. ഏതൊരു അമ്മയുടേയും ദയനീയമായ സങ്കടങ്ങളുടെ കഥയാണ്.

Kerala Plus One Malayalam Question Paper Sept 2021 with Answers

Question 17.
“രോഗങ്ങളെ മാത്രം ഭയന്നു ജീവിക്കുന്നവർക്ക്, കാട്ടുചോലയിലെ ജലം, മണ്ണ്, വായു, സൂര്യപ്രകാശം, കാറ്റ്, മഴ ഒക്കെ അന്വമാണ്”. വേരുകൾ നഷ്ടപ്പെടുത്തുന്നവർ) ലേഖകന്റെ നിരീക്ഷണ ത്തോടു നിങ്ങൾ യോജിക്കുന്നുണ്ടോ? പ്രതികരണ കുറിപ്പ് തയ്യാ റാക്കുക.
Answer:
യഥാർത്ഥ ജീവന്റെ തുടിപ്പുകൾ ഇപ്പോഴും അവശേഷിച്ചിട്ടുള്ള ആദിമ ഇടങ്ങളാണ് കാടുകൾ. അവയ്ക്കിപ്പോഴും സ്വാഭാവികമായ വിശുദ്ധി ബാക്കിയുണ്ട്. ഈ മഴക്കാടുകളുടെ ഗർഭഗൃഹത്തിലേ ക്കാണ് ലേഖകന്റെ യാത്രികൾ, മണ്ണിന്റെ മനസ്സു തൊട്ടറിഞ്ഞ് അതൊരു വെറും യാത്രയല്ല. നസീറിനെ സംബന്ധിച്ചത് ഒരു തീർത്ഥയാത്ര തന്നെയാണ്.

കാടിന് കളങ്കമല്ല. കളങ്കമില്ലാത്ത കാടിന്റെ ഭാഗമായ ഒന്നിലും മാലിന്യം ഉണ്ടാകില്ല. പിന്നെ അവിടെ മലിനമാക്കുന്നത് മനുഷ്വസാ ന്നിദ്ധ്യമാണ്. ലേഖകന്റെ ഈ പ്രസ്താവനയിൽ തന്നെ ഒരു വൈരു ധ്യമുണ്ട്. കന്യാവനങ്ങളുടെ പരിശുദ്ധി മനുഷ്യൻ തന്നെ നശിപ്പിക്കു ന്നു. നീർച്ചോലകളുടെ പുണ്യവും, പുൽമേടുകളുടെ കുളിരും, വൃക്ഷങ്ങളുടെ സുരക്ഷിതത്വവും ഒക്കെ അവൻ തന്നെ ഇല്ലായ്മ ചെയ്യുന്നു. എന്നിട്ട് കാടും, കാട്ടാറും മലിനമായി എന്ന് ഉറക്കെ അങ്ങ് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഒട്ടും മലിനമല്ല എന്ന് അവൻ സ്വയം വിശ്വസിപ്പിക്കാൻ വൃഥാ ശ്രമിക്കുന്ന മിനറൽ വാട്ടറിൽ അഭയം തേടുന്നു. ശരിക്കും പറഞ്ഞാൽ പഴയൊരു പ്രയോഗം ഇവിടെ “അർത്ഥവത്താകുന്നു. ‘ആടിനെ പട്ടിയാക്കുക! എന്നിട്ടതിനെ തല്ലി ക്കൊല്ലുക – ആധുനിക വർത്തമാനകാലത്തിൽ സൈബർ യു ത്തിൽ ജീവിക്കുന്നുവെന്ന് അഹങ്കരിക്കുന്ന മനുഷ്യൻ അതാണ്

ചെയ്തുകൊണ്ടിരിക്കുന്നത്. ‘ചങ്ങലയ്ക്കുതന്നെ ഭ്രാന്തുപിടിച്ചിരി ക്കുന്നു!

ഒരു ജനസമൂഹത്തിൽ ഭൗതികമായ വളർച്ചയ്ക്കു പിന്നിൽ അവരുടെ ആരോഗ്യകരമായ സ്വസ്ഥജീവിതം വലിയ പങ്ക് വഹി ക്കുന്നുണ്ട്. കേരളത്തിലിപ്പോൾ പരിസ്ഥിതിയുടേയും, മനുഷ്യരു ടേയും ആരോഗ്യത്തിന് ഒരേസമയം ഹാനി സംഭവിച്ചുകൊണ്ടിരി ക്കുന്നു. ചില ഓർമ്മപ്പെടുത്തലുകൾക്ക് സമയമായിരിക്കുന്നു. അടുത്ത തലമുറകളോട് നാം നീതി പുലർത്തേണ്ട സമയമായിരി ക്കുന്നു എന്ന അന്ത്യശാസനം ആ ഓർമ്മപ്പെടുത്തലുകളുടെ പിന്നി മുണ്ട്.

Question 18.
‘സ്വാതന്ത്ര്യദാഹിയായ വ്യക്തിയാണോ മത്സ്യം ?’ പരിശോധിക്കുക.
Answer:
മത്സ്യം കവിത പ്രതിരൂപാത്മക കവിതയാണ്. നിലനിൽപ്പിനായി പൊരുതുന്ന ഒരു മത്സ്യവും അതിനെ ഇരയാക്കുന്ന ഒരു കൂട്ട ത്തേയുമാണ് കവിതയിൽ കാണുന്നത്. ഇത് തികച്ചും പ്രതിരൂപഭാ ഷയിലുള്ള ഒരു കവിതയാണ്.

കടൽ ഈ ലോകമാണ്. ലോകത്തിലെ മനുഷ്യരുടെ വ്യാവസായി കലോകവും കച്ചവടവും നാഗരിക പരിഷ്ക്കാരവും പ്രതിരൂപ ഭാഷയിലാണ് പരാമർശിക്കുന്നത്.

ഉപ്പുവയലുകൾ ഉപ്പളങ്ങളാകാം. ഉപ്പളങ്ങൾ മനുഷ്യരുടെ വ്യാവ സായിക ഇടപെടലുകളെയാണ് കാണിക്കുന്നത്. മാർക്കറ്റിൽ നാണം കെട്ട് വിറ്റുപോകുന്നത് മനുഷ്യന്റെ അഭിമാനം തന്നെയാണ്. കാഴ്ച വസ്തുവായി മാറുന്ന സാഹചര്യങ്ങൾ മനുഷ്യന്റെ നാഗരിക വീക്ഷ ണമാണ് കാണിക്കുന്നത്. നാഗരിക വിനോദങ്ങളിൽ പെടുന്നവ യാണ് കെട്ടിടങ്ങളിലും കടലുകൾക്കടിയിലും അവൻ ഉയർത്തുന്ന അക്വേറിയങ്ങൾ.

മനുഷ്യന്റെ ഇടപെടലുകൾ രൂക്ഷമാകുമ്പോൾ നിസ്വരായ വ്യക്തി കൾക്കുണ്ടാകുന്ന സംഭവ ങ്ങളും ജീവിക്കാനുള്ള ആന്തരികത്വരയുമാണ് മത്സ്യത്തിൽ കാണുന്നത്. മത്സ്യം പലതിൽ നിന്നും രക്ഷപ്പെടുന്നത് അതിന്റെ ശ്രദ്ധിക്കപ്പെടാത്ത രൂപംകൊ ണ്ടാണ്. ചെറിയവനായി കഴിയുന്നവന്റെ നിലനില്പ് ഒരുതരം രക്ഷ പെടലുകളാണ്.

സാധാരണ രീതിയിൽ ജീവിക്കുവാൻ കഴിയാത്ത ഒരു വ്യക്തി യെയാണ് മത്സ്യത്തിന്റെ പ്രതിരൂപത്തിൽ കാണുന്നത്. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ആളാണിത്. പലപ്പോഴും രക്ഷപ്പെടുന്നു ഉണ്ടെങ്കിലും ജീവിതം മുഴുവൻ ഭയപ്പാടിലാണ്. വിശ്രാന്തിയില്ലാത്ത ഒരു ഓട്ടമാണ് മത്സ്യത്തിന്റെ ജീവിതം.

കവിതയുടെ അവസാനത്തിൽ കാണുന്ന ദഹിക്കുന്ന കടൽ മത്സ്യ ത്തിന്റെ ശത്രുക്കളുടെ സൃഷ്ടിയാണ്. അവരുടെ പരിശ്രമങ്ങളുടെ, ദുരയുടെ പരിണിതഫലമാണിത്. ഒഴുക്കുപോയ കടലിനും ചൂട് കൂടുന്നു. മത്സ്വത്തിന് അവസാന പരിശ്രമമെന്ന നിലയിൽ രൂപം മാറേണ്ടി വരുന്നു. ഒരു സൂചിപ്പൊട്ട് പോലെ തിളങ്ങുന്നതായി അത് മാറി.

നാഗരികതയുടെ ശാപമാണ് നമ്മുടെ ആവാസവ്യവസ്ഥയുടെ നാശം. കച്ചവടവും കച്ചവടച്ചരക്കുകളുമാണ് പ്രകൃതിയും മനു ഷിനും. ദുരമൂത്ത മനുഷ്യന്റെ കളിപ്പാട്ടങ്ങളാണ് പ്രകൃതിയിലെ ഓരോ ജീവപ്രതിഭാസവും. ദുരയുടെ പുരോഗതി ഈ ആവാസ ത്തിന്റെ നാശമാണ്. ചുട്ടുപഴുത്തു പോകുന്ന ഈ ലോകവും അതിലെ ജീവന്റെ തുടിപ്പുകളും സർവ്വനാശത്തിന്റെ പിടിയിൽ അകപ്പെടുന്നത് മനസ്സിലാക്കുവാൻ കഴിയാത്ത മുഢതയാണ് മനു ഷർക്കുള്ളത്. ഈ മുഢതയാണ് മത്സ്യം കവിതയുടെ അകപ്പൊ രുളായി നാം അറിയേണ്ടത്.

Question 19.
‘ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെയുഴിഞ്ഞാലാക്കി ത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം!” (ഊഞ്ഞാലിൽ) ഈ വരികളിൽ തെളിയുന്ന ജീവിതപാഠം വ്യക്തമാക്കുക.
Answer:
കാലം കഴിയുന്നതിനനുസരിച്ച് കൂടുതൽ ദൃഢവും ആഹ്ലാദപ്രദ വുമായിത്തീരുന്ന ദാമ്പത്യബന്ധത്തിന്റെ ഹൃദ്യമായ ആവിഷ്കാര മാണ് വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘ഊഞ്ഞാലിൽ’ എന്ന കവിത. വൈലോപ്പിള്ളിയുടെ പ്രണയോപനിഷത്ത് എന്നാണ് ഈ കവിത വിശേഷിപ്പിക്കപ്പെടുന്നത്.

ജീവിതാനുഭവത്തിന്റെ കടലിനെ മഷിക്കുപ്പിയാക്കുന്ന കവിയുടെ ദാമ്പത്യജീവിതത്തെക്കുറിച്ചുള്ള സുന്ദരമായ സ്വപ്നമാണിത്. കവിയ്ക്ക് 32 വയസ്സ് പ്രായമുള്ളപ്പോഴാണ് ഈ കവിതയുടെ രച ന. പ്രണയം കൂടുതൽ തീവ്രമാകുന്നത് വിരഹത്തിലാണെന്നും വിവാഹത്തോടെ അത് അവസാനിക്കുകയാണ് പതിവെന്നും ജീവിതവും സാഹിത്യവും ഒരുപോലെ ഉദ്ഘോഷിക്കാറുണ്ട്. എന്നാൽ വൈലോപ്പിള്ളിക്കവിതയിൽ പ്രായം കൂടുന്തോറും പ്രണ യത്തിന് തിളക്കം കൂടുകയാണ്.

വാർദ്ധക്യത്തിന്റെ വിരസത യൗവനത്തിലെ ഓർമ്മകൾ കൊണ്ട് മറികടക്കുന്ന വൃദ്ധദമ്പതികളെയാണ് ഊഞ്ഞാലിൽ നമുക്ക് കാണാൻ കഴിയുക. താംബൂലപ്രിയയായ തിരുവാതിര രാത്രിയിൽ ഭർത്താവ് ഭാര്യയോട് വെറ്റില നൂറു തേച്ചു തരാനാവ ശപ്പെടുന്നു. മഞ്ഞിൻ പുതപ്പുള്ള ഭൂമി തണുപ്പുകൊണ്ട് ചുളുക യാണെങ്കിലും മധുരമായി ചിരിക്കുന്നുണ്ടെന്നും നര കയറിയ നമുക്കും അതുപോലെ ചിരിക്കാമെന്നുമാണ് നായകൻ പറയു ന്നത്. മാമ്പൂവിന്റെ മണം വൃദ്ധനെ വീണ്ടും ജീവിതത്തിന്റെ മധു മാസങ്ങളിലേക്ക് തിരികെ കൊണ്ടുപോകുന്നു. 30 വർഷത്തിനു മുൻപുള്ള തിരുവാതിര നാളിലെ ഓർമകളിൽ വൃദ്ധദമ്പതികൾ ജീവിക്കുന്നു. മഞ്ഞും നിലാവും മധുവും ഇറ്റുവീണ ആ രാത്രി യിൽ ആരുമറിയാതെ അവർ പുലരുവോളം ഊഞ്ഞാലാടിയിട്ടുണ്ട്.

പണ്ടേപോലെ ആടിയും പാടിയും ആഘോഷത്തെ സാർത്ഥക മാക്കുകയാണവർ. നാട്ടിൻപുറത്തെ നന്മയും വിശുദ്ധിയും തിരി കെയെത്തുന്നത് അവരനുഭവിക്കുന്നു. വാർദ്ധക്യത്തിലും പുരാ ണകഥാപാത്രങ്ങളായി മാറുന്നു. കണ്വാശ്രമം മുറ്റത്ത് പുനർജനി ക്കുന്നു. ദമ്പതികൾ ദുഷ്യന്തനും ശകുന്തളയുമായി പരകായപ് വേശം നടത്തുന്നു.

ദാരിദ്ര്യത്തിന്റെ കൊടുവേനലിലും തിരുവാതിരരാവിനെ എതി ദേൾക്കാനായി പാട്ടുകൾ പാടുന്നു. കഴിഞ്ഞകാല ഓർമ്മകൾ സജീവമാക്കിക്കൊണ്ട് വാർദ്ധക്യത്തിലെ വിരസതയകറ്റി ആഹ്ലാ ദഭരിതമാക്കുന്നു. സ്നേഹവും പരസ്പരവിശ്വാസവും അടിസ്ഥാ നശിലകളായ ദാമ്പത്യത്തിൽ ഏകാന്തതയെ ഓർമ്മകൾ കൊണ്ട് അതിജീവിക്കാനാവും.

കാലം കഴിയുമ്പോൾ ജീവിത കുപ്പായത്തിന്റെ നിറം മങ്ങുന്നി ല്ലെന്നും പരസ്പര പ്രണയത്തിൽ അതിന്റെ വർണാഭ കുടുക യാണ് ചെയ്യുന്നതെന്നും ഊഞ്ഞാലിൽ എന്ന കവിത വ്യക്തമാ ക്കുന്നു.

Question 20.
“എന്റെ ചിരിക്കകത്തുള്ള ദുഃഖത്തിന്റെ മുഴക്കം അവർ കേൾക്കു ന്നില്ല” (അനർഘനിമിഷം)’ ചിരിക്കകത്തുള്ള ദുഃഖം’ എന്ന പ്രയോ ഗത്തിന്റെ അർത്ഥസൂചനകളെ മനുഷ്യജീവിതവുമായി ബന്ധിപ്പി ക്കാൻ കഴിയുമോ ? അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Answer:
1959 – ൽ പാത്തുമ്മായുടെ ആട് എന്ന നോവലിന്റെ മുഖവുര യിൽ ബഷീർ എഴുതി “ഇതൊരു തമാശക്കഥയാണ്.എങ്കിലും എഴു തുമ്പോൾ ഞാനാകെ വെന്തുനീറുകയായിരുന്നു”. ഭ്രാന്താശുപ തിയിലെ ചികിത്സാ നടക്കുന്ന സമയത്താണ് ബഷീർ ഈ നോവൽ രചിക്കുന്നത്. വായനക്കാരന്റെ രസാനുഭൂതിയിൽ കഥാ പാത്രങ്ങൾ ഫലിതവും രസവും സമ്മാനിക്കുമ്പോൾ കഥാപ തങ്ങളെ പടച്ചവന്റെ നില കണ്ണീർക്കയത്തിലായിരുന്നു. ബഷീ റിന്റെ ചിരിക്കകത്തുള്ള ദുഃഖത്തിന്റെ മുഴക്കം ചാപ്ലിന്റെ സർക്കസ് എന്ന സിനിമയിലെ കഥാപാത്രത്തെപ്പോലെയാണ് ആകസ്മിക മായി വന്നുചേർന്ന ആപത്തിൽ ഭയക്കുമ്പോൾ കാണികളെല്ലാം മറന്നു ചിരിക്കുന്നു. കോമാളിയുടെ വേദനയറിയാതെ.

ചിരിയെന്നത് ആപേക്ഷികമാണ്. ചിരിക്കുന്നവന്റെ മനോനിലയും, ചിരി ഷിക്കുന്നവന്റെ മനോനിലയും വ്യത്യസ്തമായ തലങ്ങളിലായിരിക്കും മിക്കവാറും വ്യാപരിക്കുന്നത് ഒരുവന്റെ വീഴ്ച. മറ്റനേകരെ ചിരിപ്പി ച്ചേക്കാം. എന്നാൽ വീണവന്റെ വേദനയെ (മനോവേദനയേയും) ഒരി ക്കലും അളക്കുവാൻ സാധ്യമല്ല. ബഷീറിന്റെ ജീവിതവും തുറന്നു പറച്ചിലിന്റെ തെളിവെളിച്ചത്തിലാണ് അവിടെ വെളിപ്പെടുന്ന ജീവി താവസ്ഥകളിൽ വായനക്കാരനെ രസിപ്പിക്കുന്ന പലതുമുണ്ടാകാം. ഒരു മനുഷ്യൻ എന്ന കഥയിൽ പരാമർശിക്കുന്ന ബഷീറിന്റെ ദയനീ യാവസ്ഥ വായനക്കാരന്റെ മനസ്സിനെ ചിരിപ്പിക്കും. എന്നാൽ ബഷീ റിനെ സംബന്ധിച്ച് ദൈന്യതയുടേതാണ്.

Kerala Plus One Malayalam Question Paper Sept 2021 with Answers

Question 21.
“അപ്പുവും മധുവും ഇവരോടു ചേരാതിരിക്കുവാൻ വേണ്ടി എത ശ്രമപ്പെട്ടാണു നാട്ടിലേക്ക് അയച്ചതെന്ന് അവരോർത്തു” (ലാ ത്തിയും വെടിയുണ്ടയും) സ്വാതന്ത്ര്യ സമരത്തോടുള്ള എതിർപ്പാണോ തങ്ക നായരെ ഇതിനു പ്രേരിപ്പിച്ചത് ? പരിശോധി ക്കുക.
Answer:
തങ്കത്തിന്റെ മക്കളാണ് അപ്പുവും മനുവും. ബ്രിട്ടീഷിന്ത്യയിൽ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് തങ്കത്തിന്റെ ഭർത്താവ്. സ്വാതന്ത്ര്യ സമരങ്ങളോട് ഇന്ത്യക്കാരി എന്ന നിലയിൽ ഒരനുകൂല വികാരം ഉണ്ടായിരുന്നെങ്കിലും ജീവിതത്തിന്റെ സുഖസൗക ര്യങ്ങളിൽ നാടിന്റെ നിലവിളികൾ അവർ കേട്ടില്ല. അപ്പുവിനേയും മനുവിനേയും തന്റെ നാട്ടിലേക്ക് തങ്കം അയക്കുന്നത് കുട്ടി കൾക്കിടയിൽ രൂപപ്പെട്ട സ്വാതന്ത്ര്വസമരത്തിനു വേണ്ടിയുള്ള വിപ്ല വസംഘത്തിൽ അവർ പെടരുതെന്ന് കരുതിയതുകൊണ്ടാണ്. അവിടെ അവർ സ്വാർത്ഥ യായി. സ്വന്തം സുഖം സ്വന്തം കുടുംബം എന്നിവ മാത്രമാണ് അവരുടെ കരുതലിലുണ്ടായിരു ന്നത്. സമരങ്ങൾ അപകടകരമാണെന്ന് തങ്കം കരുതി. ജീവിതദു രിതങ്ങൾ അവർ അനുഭവിച്ചിട്ടില്ല. സ്വന്തം കുടുംബത്തിന്റെ അക ചുമരുകളിൽ നിന്നും സ്വതന്ത്രയാകുന്നില്ല തങ്കം ഒരിക്കലും. സഹ ജീവികളുടെ വേദനകൾ അവർ കാണുന്നില്ല.

Question 22.
“നമ്മുടെ ജനപ്രിയ സിനിമകൾ സ്വപ്നലോകത്തിന്റെ ഭ്രമാത്മക തയെയാണ് പൊതുവേ പ്രതിഫലിപ്പിക്കുന്നത്.” (സിനിമയും സമു ഹവും) ഈ നിരീക്ഷണത്തോടു നിങ്ങൾ അനുകൂലിക്കു ന്നുണ്ടോ ? വിശദമാക്കുക.
Answer:
സ്വപ്നാവസ്ഥയിലുള്ള ആഗ്രഹങ്ങളെ യഥാർത്ഥമായി അവത രിപ്പിക്കാനുള്ള ശേഷി സിനിമയിലോളം മറ്റൊന്നിനില്ല. മറ്റേതൊരു മാധ്യമത്തേക്കാളും സിനിമ സ്വപ്നങ്ങളെ ദൃശ്യവൽക്കരിക്കുന്നു. അതിനാൽ ലോകത്തിൽ ഏറ്റവും അധികം ആളുകൾ ആസ്വദി ക്കുന്നത് സിനിമയാണ്. കമ്പോളത്തിലെ വിപണന സ്വപ്നങ്ങ ളിൽനിന്ന് സ്വന്തം അഭിരുചിക്കിണങ്ങിയ സ്വപ്നം തിരഞ്ഞെടു ക്കാൻ ആസ്വാദകന് ഈ കലാരൂപം സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തിട്ടുണ്ട്. ഇത്തരം ഒരു വിപണന ശൃംഖല സിനിമയേക്കാൾ അധികമായ് മറ്റൊരു കലാരംഗത്തും ഇല്ല. ഈ അവസ്ഥ നില നിൽക്കുതന്നെ സിനിമ കാണാനും താൽപ്പര്യം പ്രാപിക്കാനും കാണികളായ് നാം തയ്യാറാണ്.

സിനിമയിൽ നാം ആഗ്രഹിക്കുന്നതും നടക്കാതെ പോയതുമായ സകലമൂല്യങ്ങളും ആവിഷ്ക്കരിക്കാറുണ്ട്. ഇത്തരം കിട്ടാതെ പോകുന്ന സ്വപ്നജീവിതം ആസ്വാദകലോകം അറിഞ്ഞു സ്വീക രിക്കുന്നതാണ്. അതിനാലാണ് നായകൻ നന്മചെയ്യുമ്പോഴും തിന്മയ്ക്ക് കൂട്ടുനിൽക്കുന്ന വില്ലനെ തല്ലുമ്പോഴും കാണികൾ കയ്യടിച്ച് പ്രോത്സാഹനം നൽകുന്നത്. ഇങ്ങനെ നായകന് നാം തന്നെ അറിഞ്ഞുകൊടുക്കുന്ന ഉയർച്ചയ്ക്ക് ഒരാസ്വാദകനും അഭി രുചി പ്രകടിപ്പിക്കുന്നില്ല. എ.പി. രാമചന്ദ്രൻ പരമാനന്ദം എന്ന തന്റെ കവിതയിലൂടെ സിനിമാ നായകന്മാർ അനുഭവിക്കുന്ന സ്വപ്ന യാഥാർത്ഥ്യങ്ങളെ സുന്ദരമായി ഓർമ്മപ്പെടുത്തുന്നു. കാണിക ളായ ആസ്വാദകരുടെ താൽപര്യങ്ങൾക്കനുസരിച്ച് ശത്രുവിനെ നേരിടുന്ന നായകൻ, നമുക്ക് മനസ്സിൽ പ്രേമിക്കാൻ മാത്രം ഇടം കിട്ടുന്ന സമകാലിക സാഹചര്യത്തിൽ വെള്ളിത്തിരയിൽ നമുക്ക് പകരമായി മതിയാവോളം പ്രണയിക്കുകയും പാടുകയും കളി ക്കുകയും ചെയ്യുന്നു.

നമുക്കായ് പ്രേമിക്കുന്ന അവനാണ് സിംഹാസനം കിട്ടുന്നത്. അവന് മാത്രമാണ് തിരശ്ശീലയുടെ വെൺവെളിച്ചം എന്നാൽ ഇതൊക്കെ ആസ്വദിച്ചും മനസ്സിൽ പ്രേമിച്ചും പരസ്പരം കാണാൻ സാധിക്കാതെ നാം ഇത്തിരി തണു ഷിൽ ഒരു കസേര സ്ഥലത്ത് ഇരുട്ടിൽ ചാഞ്ഞിരിക്കുന്നവർ മാത്രം. അതിൽ പരമാനന്ദം അനുഭവിക്കുന്നവരാണ് നാം. മൂന്നു മണിക്കൂറിന്റെ ആനന്ദം നാം ഇത്തിരി പണത്താൽ നേടി ഇറങ്ങി പോരുമ്പോൾ നായകൻ നേടുന്നത് വെള്ളിത്തിരയുടെ തിള ക്കവും ധനവും ആർഭാടവുമാണ്. കവി ഇത് പരിഹാസം കലർന്ന പുഞ്ചിരിയോടെയാണ് പറയുന്നത്. വരികൾക്കിടയിലെ അർത്ഥം യഥാർത്ഥ സത്യം നമ്മോട് പറയുന്നുണ്ട്. മാത്രമല്ല, ഇരുട്ടിൽ ചാഞ്ഞിരിക്കുന്നതാണ് നമ്മൾക്ക് പരമാനന്ദം എന്ന് കവി ഓർമ്മി പ്പിക്കുന്നു. ഇത് വെറും ഓർമ്മിപ്പിക്കലല്ലായെന്ന് നാം അറിയുന്നു.

Question 23.
‘കൈപ്പാട്, ‘കേൾക്കുന്നുണ്ടോ’ എന്നീ ചിത്രങ്ങൾ പരിസ്ഥിതി സംബന്ധമായ ആശങ്കകൾ പങ്കുവെയ്ക്കുന്നുണ്ടോ ? താരതമ്യം ചെയ്ത് ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
കൈപ്പാട് നിലം ഒരു ആവാസവ്യവസ്ഥയാണ്. മനുഷ്യനും മറ്റു ജീവജാലങ്ങളും അടങ്ങുന്ന പരസ്പരാശ്രിതവും പ്രകൃതിക്കനു കുലവുമായ ഒരു ജീവിതരീതിയുടെ സൂക്ഷ്മമായ അവതരണ മാണ് കൈപ്പാട് എന്ന ഡോക്യുമെന്ററി.

കേൾക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രത്തിലെ ഹസ്ന ജന്മനാ അന്ധയാണ്. സ്പർശനത്തിലൂടെയും ശബ്ദത്തിലൂടെയും മുതിർന്നവർ കാണുകയും കേൾക്കുകയും ചെയ്യാത്ത ഒരു ലോകം അവളുടെ ഉള്ളിലുണ്ട്.

മനുഷ്യന്റെ നേതൃത്വത്തിൽ നടക്കുന്ന പാരിസ്ഥിതികമായ നശീക രണങ്ങൾ സൃഷ്ടിക്കുന്ന ഇരുളടഞ്ഞ ഭാവിയെക്കുറിച്ച്. ഉണ്ടാ കുന്ന നഷ്ടങ്ങളെക്കുറിച്ച് അവൾ ബോധവതിയാണ്.

കാഴ്ചയില്ലാത്ത ഈ കുട്ടി കാഴ്ചയുള്ളവരോട് ചോദിക്കുന്നത് സംഭവിക്കാൻ പോകുന്ന ദുരന്തങ്ങളെ കുറിച്ച് നിങ്ങൾ കേൾക്കു ന്നുണ്ടോ എന്നാണ്.

സ്വന്തം കാലിനടിയിലെ മണ്ണ് നാം പോലുമറിയാതെ ചോർന്നു പോകുമ്പോൾ ആശങ്കപ്പെടുന്നത് സ്വാഭാവികമാണ്. ചുറ്റുപാടിലെ ജൈവപ്രകൃതിയെക്കുറിച്ചുള്ള അറിവും അവ സംരക്ഷിക്കപ്പെ ടേണ്ടതുണ്ടെന്ന ബോധവും അനിവാര്യമാണ്.

ഈ ലോകവ്വവസ്ഥതന്നെ മാറേണ്ടതുണ്ട് എന്ന ഒരു ബോധം കാണികളിൽ സൃഷ്ടിക്കുന്നതിന് വളരെ സഹായകമാണ് കൈപ്പാ ട് കേൾക്കുന്നുണ്ടോ ഇവ പങ്കുവെക്കുന്ന ആശയങ്ങൾ.

Question 24.
“കണ്ണുകളിൽ വഴിയുന്ന വാത്സല്യത്തോടെ അതേ ഈ വയസ്സൻ മകനെ തൊട്ടും പിടിച്ചും കൊണ്ട് പിറകെ നടക്കുന്നു.” (ശസ്ത്ര ക്രിയ)
“പിള്ളരേ നുള്ളിനാനെന്നങ്ങു ചൊല്ലിട്ടു പീലികൊണ്ടെന്നെയടിച്ചാ ഉമ്മ” (പീലിക്കണ്ണുകൾ) മാതൃസ്നേഹത്തിന്റെ ആവിഷ്കാരം വ്യത്യ സ്തകാലഘട്ടങ്ങളിലെ എഴുത്തുകാർ അനുഭവിപ്പിക്കുന്നത് സമാ നരീതിയിലാണോ ? താരത്മ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
മാതം പുത്രസ്നേഹത്തിന്റെ അസുലഭ നിമിഷങ്ങളെ ആവിഷ്ക രിക്കുന്ന കഥയാണ് കെ.പി. രാമനുണ്ണിയുടെ ശസ്ത്രക്രിയ.

ഭർത്താവ് മരിച്ചതിന് ശേഷം ഏക മകനെ വളർത്തിക്കൊണ്ടുവ രാൻ അമ്മ വല്ലാതെ കഷ്ടപ്പെട്ടിരുന്നു. അമ്മയുടെ ഗർഭപാത്രം നീക്കം ചെയ്യാൻ തീരുമാനിക്കപ്പെട്ടപ്പോൾ ഡോക്ടറായ മകൻ തന്നെ ഓപ്പറേഷൻ ചെയ്യണമെന്ന് അമ്മ ആവശ്യപ്പെട്ടു.

ഓപ്പറേഷൻ അടുക്കുന്തോറും അമ്മ കൂടുതൽ തരളിതയാവു കയും വയസ്സനായ മകൻ അവർക്ക് ഒരു ചെറിയ കുട്ടിയെപ്പോലെ മാറുകയും ചെയ്തു. മകന്റെ വാസഗ്രഹം മറ്റൊരാൾ നീക്കം ചെയ്യുന്നത് അമ്മ ഇഷ്ടപ്പെട്ടില്ല. അതിനാലാണ് മകനോട് ഓപ്പറേ ഷൻ നടത്താൻ ആവശ്വപ്പെടുന്നത്.

സ്ത്രീയെന്ന നിലയിൽ തന്റെ നിലനിൽപ്പിന് ആധാരമാണത്. അത് നഷ്ടമാകുന്നതിന്റെ ആധി അവർ മറികടക്കുന്നത് പൂർവ്വകാല അനുഭവങ്ങളിലേക്ക് നടന്നുകൊണ്ടാണ്. അതിന്റെ നഷ്ടം അ യിലും മകനിലും ഉറവ വറ്റാത്ത സ്നേഹവാത്സല്യങ്ങളുടെ നിമി ഷങ്ങൾ പുനർജനിപ്പിക്കുന്നു. കളിപ്പിക്കാൻ, ഭക്ഷണം നൽകാൻ, കൂടെക്കിടത്തി കഥ പറയാൻ ഒക്കെ അവർ തയ്യാറാകുന്നത് അതു കൊണ്ടാണ്.

ഓപ്പറേഷൻ ചെയ്യാൻ തയ്യാറായി വന്ന ഡോക്ടർ വേണുഗോപാ ലിനോട് മകൻ തന്നെ ഓപ്പറേഷൻ ചെയ്യണമെന്ന് അമ്മ ആവശ്യ പ്പെടുകയും മകൻ ആ കൃത്യം നിർവഹിക്കുകയും ചെയ്തു.

മാതൃ – പുത്രബന്ധത്തിന്റെ ഏറ്റവും വൈകാരികമായ പ്രതീക മായാണ് ഈ കഥയിൽ ഗർഭപാത്രത്തെ അവതരിപ്പിക്കുന്നത്. അമ്മയും മകളും തമ്മിലുള്ള ബന്ധമൊക്കെ ശിഥിലമായിപ്പോ കുന്ന വർത്തമാനകാലത്തിൽ ആ പൊക്കിൾക്കൊടി ബന്ധത്തിന്റെ മഹത്വം അതേപോലെ ആവിഷ്ക്കരിക്കുന്ന കഥയാണിത്.

കംസനെ വധിച്ചതിനുശേഷം മധുരയിൽ വസിക്കാൻ പോകുന്ന ശ്രീകൃഷണൻ മടങ്ങിപ്പോകുന്ന നന്ദഗോപരോട് ബാല്യകാലസ്മ രണകൾ ഓർമ്മിച്ച് പറയുന്നവയാണ് സന്ദർഭം. അമ്മയെ സ്മരി ക്കുന്ന ശ്രീകൃഷ്ണനെ ഈ വരികളിൽ കാണാം.

വികൃതിയായ താൻ കൂട്ടുകാരെ നുള്ളി വേദനിപ്പിച്ചപ്പോൾ അമ്മ ദേഷ്യ പ്പെട്ട് പീലികൊണ്ട് അടിച്ചത് കണ്ണൻ ഓർക്കുന്നു. അമ്മയുടെ അടി പിലികൊണ്ടായതിനാൽ തനിക്ക് വേദനിച്ചില്ല. എന്റെ വികൃതിസ്വഭാ വത്തെയാണ് അമ്മ ശിക്ഷിച്ചത്. എന്നെ അപ്പോഴും സ്നേഹിച്ച അമ്മ പിലികൊണ്ടാണ് ശിക്ഷിച്ചത്. വാത്സല്യത്തിന്റെ ഉദാത്തഭാവത്തിൽ അമ്മയും ബാല്യത്തിന്റെ കുസൃതിയിൽ കണ്ണനും നിൽക്കുന്നു. പീലി കൊണ്ടുള്ള തല്ലലിന്റെ വാത്സല്യം കണ്ണന്റെ ബാല്യത്തെ സുന്ദരമാ ക്കിയ നിമിഷങ്ങളെയാണ് ഇവിടെ ഓർക്കുന്നത്. അന്ന് വിഷമം വന്ന് ഊണിനുചെല്ലാതെ പിണങ്ങിയപ്പോൾ അരികിൽ വന്ന് നൽകിയ പച്ച നിറമുള്ള ചേല കണ്ണനെ കുളിരണിയിച്ചു.

Kerala Plus One Malayalam Question Paper Sept 2021 with Answers

25 മുതൽ 34 വരെയുള്ള ചോദ്യങ്ങൾക്ക് ഏതെങ്കിലും അ ണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 6 സ്കോർ വീതം. (5 × 6 = 30)

Question 25.
‘ഓർമ്മയുടെ ഞരമ്പ്’ എന്ന കഥയിലെ വൃദ്ധ രചിച്ച മൂന്നു കഥ കൾ അവരുടെ തന്നെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ ? വിലയിരുത്തുക.
Answer:
‘ഓർമ്മയുടെ ഞരമ്പ്’ എന്ന ശീർഷകം ഈ കഥയുടെ ആകർഷ ണീയമായ ഒരു വികാരമാണ്. മൂന്നാമത്തെ കഥയേതാണെന്ന് ചോദി ഇപ്പോൾ വൃദ്ധ പറഞ്ഞ ദുർമ്മരണം അവർ വിവരിച്ചപ്പോൾ പെൺകുട്ടിക്ക് ഭയം വികാരം പോലൊരു കോരിത്തരിപ്പുണ്ടായി. കഴുത്തിൽ കുരുക്കിട്ട് മുറുക്കുമ്പോൾ പെരടിയിലെ ഞരമ്പ് തൊട്ടുകാണിച്ച് അതിൽ കുരുക്ക് മുറുക്കുവാൻ വൃദ്ധ ആവശ്യ പ്പെട്ടു. അത് തെറ്റിയാൽ ഓർമ്മ പോകുമെന്നും പറയുന്നു.

സ്വാതന്ത്ര്യം ദുരെയാകുമ്പോൾ രചിക്കുന്ന മൂന്നാം കഥയാണ് ദുർമ്മരണം. ആത്മഹത്യയെന്ന സ്വയം വിമർശിക്കപ്പെടുന്ന പദ ത്തേക്കാൾ വൃദ്ധയ്ക്ക് അഭിമതമായത് ദുർമ്മരണം എന്ന് പറയു വാനാണ്. പ്രതികരണങ്ങൾ പോലും നിർവ്വഹിക്കുവാൻ കഴി യാതെ വരുമ്പോൾ സ്ത്രീക്ക് രചിക്കാനുള്ള കഥ ഒന്നേയുള്ളൂ. അത് സ്വന്തം കഴുത്തിൽ തെറ്റാതെ ആ ഞരമ്പിൽ കുരുക്കിടുക എന്നത് മാത്രമേയുള്ളൂ.

വൃദ്ധയുടെ അനുഭവങ്ങൾ എല്ലാം എന്നത്തേയും സ്ത്രീത്വ ത്തിന്റെ യാതനകളുടെ നൈരന്തര്യമാണ്. അതിൽ പിടയുമ്പോൾ സങ്കൽപ്പിച്ചു പോകുന്നതാണെങ്കിലും തനിക്ക് സാധിക്കാത്ത സ്വന്തം ദുർമ്മരണത്തെക്കുറിച്ച് വാചാലമാകാൻ വൃദ്ധയ്ക്ക് സാധി ക്കുന്നു. തന്റെ ദുഃഖങ്ങൾക്ക് പൊതുവായവർക്ക് സമ്മാനിക്കാ വുന്ന മൂന്നാമത്തെ കഥയായിരിക്കണം ദുർമരണം.

വൃദ്ധയുടെ ജീവിതമാണ് ‘ഓർമ്മയുടെ ഞരമ്പ്’ എന്ന കഥ. ആ ജീവിതമാകട്ടെ വൃദ്ധയുടെ പൂർവ്വഓർമ്മകളുടെ ആവിഷ്ക്കാര ത്തിലൂടേയാണ് രൂപപ്പെടുന്നത്. ആ ഒഴുക്കിൽ നോക്കി അലസ മായി ഇരിക്കുന്ന പെൺകുട്ടിയും കൂടിയായപ്പോൾ കഥയുടെ ഒഴുക്കിന് രൂപം കൈവന്നിരിക്കുന്നു. തുടക്കത്തിൽ അലസയായി ഈ ഒഴുക്ക് നോക്കിയിരുന്ന പെൺകുട്ടി കഥാന്ത്യത്തിൽ മൂന്നാ മത്തെ കഥ അന്വേഷിച്ച് വൃദ്ധയുടെ ഓർമ്മകളുടെ ഒഴുക്കിലേക്ക് ഒഴുകുവാൻ ഒരുങ്ങുകയായി. കഥ മുഴുവൻ വൃദ്ധയുടെ ഓർമ്മ കളാണ്. കഥാരംഭം മുതൽ വൃദ്ധയുടെ ചുക്കിച്ചുവന്ന വയലറ്റ് നിറമുള്ള ഞരമ്പ് എഴുന്നു നിൽക്കുന്ന അസുന്ദരമായ കാഴ്ച കാണുന്നു. ഈ മണ്ണിലെ ഓർമ്മകളെ, മനസ്സിലേക്ക് ഒഴുക്കുന്ന ഓർമ്മകളെ നിലനിർത്തുന്ന ഞരമ്പാണത്. കുരുക്ക് ഈ ഞരമ്പിൽ വീണില്ലെങ്കിൽ ദുർമ്മരണല്ല; ഓർമ്മകളുടെ നഷ്ടമാണ് വൃദ്ധ അറി യിക്കുന്നത്.

മുകളിലേക്ക് കയറി വന്ന പത്മാക്ഷി സംസാരത്തിനിടയിൽ വൃദ്ധയ്ക്ക് ഓർമ്മ പോയതിനുശേഷമുള്ള പൊതുമാറ്റം പറയു ന്നുണ്ട്. വൃദ്ധയുടെ പഴയൊരു ബുക്കുണ്ടായിരുന്നത് ഓർമ്മ പായതിൽപ്പിന്നെ തപ്പി നടക്കുകയാണത്രേ. അങ്ങനെയെങ്കിൽ മൂന്നാമത്തെ കഥയേതാണെന്ന പെൺകുട്ടിയുടെ ചോദ്യത്തിന് ലഭിച്ച മറുപടിയായ ദുർമ്മരണം വൃദ്ധ ഒരിക്കൽ ചെയ്തതാണ്. അന്ന് കുരുക്കിട്ടപ്പോൾ തെറ്റിപ്പോയതാണ് ആ ഞരമ്പ്.

കഥയുടെ ശീർഷകം രൂപപ്പെട്ടത് വൃദ്ധ ആ ഞരമ്പിനെക്കുറിച്ച് പറയുന്ന സന്ദർഭത്തിൽത്തന്നെയാണ്. വൃദ്ധയുടെ മൂന്നാം കഥ ഒരു രഹസ്യമാണ്. സ്ത്രീത്വത്തിന്റെ പെടച്ചിലാണ്. ഏതൊരു അമ്മയുടേയും ദയനീയമായ സങ്കടങ്ങളുടെ കഥയാണ്.

Question 26.
“വസിക്കാൻ ഇടമില്ലാത്ത ഇടങ്ങളിൽ പുതിയ പുതിയ പാതകളും പദ്ധതികളുമായി വരുന്നവർക്ക് മണ്ണിനെകുറിച്ചും വേരുകളെക്കു റിച്ചും എന്തറിയാം.” (വേരുകൾ നഷ്ടപ്പെടുത്തുന്നവർ) ലേഖകന്റെ അഭിപ്രായത്തോടു പ്രതികരിച്ചുകൊണ്ടു കുറിപ്പ് തയ്യാറാക്കുക.
Answer:
കാലങ്ങളായി മനുഷ്യർ കാടിനോട് പോരാടാൻ തുടങ്ങിയിട്ട് കാലങ്ങളായി കാടും മനുഷ്യരും തമ്മിൽ രമ്യതയോടെ ജീവി ക്കാൻ ആരംഭിച്ചിട്ട്.

ഭാരതത്തിന്റെ ആർഷകാലഘട്ടത്തിന് കാടും മനുഷനും തമ്മിൽ രഞ്ജിപ്പുണ്ടായിരുന്നു. ഋഷികളുടെ കാലഘട്ടത്തിൽ കാട് മനു ഷ്വന്റെയും അഭയമായിരുന്നു. ആശ്രമങ്ങളും തപസ്സും കാടുക ളിലായിരുന്നു. മൃഗങ്ങളെ പോറ്റിയിരുന്ന ഋഷിമാരെ നാം കാണു ന്നു. മൃഗപക്ഷിജാലങ്ങളെ ഉപദ്രവിക്കാത്ത ഋഷികളെ നാം കാണു ന്നു. ക്രൗഞ്ചപ്പക്ഷികൾ കൊക്കുരുമ്മി കളിക്കുന്നതിൽ ഒന്നിനെ അമ്പ കാട്ടാളനെ നോക്കി ‘മാ നിഷാദാ’ എന്ന് ആദി ശബ്ദം കാവ്യമായി രചിച്ച് ലോകത്തോട് പറഞ്ഞ ആദി കവി വാത്മീകി സഞ്ചരിച്ച കാനനങ്ങളാണ് നമ്മുടേത്. അപവാദശരങ്ങളേറ്റ ഗർഭി ണിയായ സീതാദേവിയെ സ്വീകരിച്ചത് വാത്മീകിയുടെ വനമായി രുന്നു. മുറിവു പറ്റിയ മാൻകുട്ടിയെ പോറ്റിയ ശകുന്തള സഞ്ചരി ച്ചതാണ് നമ്മുടെ കാടുകൾ.

ഈ ആർഷസംസ്ക്കാരത്തിന്റെ നേരെ വിപരീതമായ മറ്റൊരു സംസ്ക്കാരം നാം കാണുന്നുണ്ട്. നായാടുന്നതിൽ വിദഗ്ധരായ രാജാക്കന്മാരുടെ കാലഘട്ടം. ഒരു കൂട്ടം പടയാളികളുടെ കൂടെ കാട്ടിലേക്ക് പോയി മൃഗങ്ങളെ പെരുമ്പറകൊട്ടി പേടിപ്പിച്ച് ഓടിച്ച് വനത്തിൽ സുരക്ഷിതനായി ഇരിക്കുന്ന രാജാവിന്റെ അമ്പിനു മുമ്പിലേക്ക് മൃഗങ്ങളെ എത്തിക്കുന്നതായിരുന്നു നായാട്ട് അഥവാ മൃഗയാ വിനോദം. പുലിത്തോലും മാനുകളുടെ കൊമ്പു കളും രാജാവിന്റെ കൊട്ടാരങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു.

രാജാവിന്റെ കാലം പോയപ്പോൾ ഈ രാജകീയ മുദ്രകൾ സമ്പ ന്നരുടേതായി മാറി. കാട്ടിലേക്ക് പോകുന്നത് മനുഷ്യന്റെ വിനോ ദമായി മാറി. കാട്ടിനകത്ത് റോഡുകൾ പണിത് മൃഗങ്ങളുടെ
സ്വൈരവിഹാരത്തെ അസ്വസ്ഥമാക്കി. റോഡിലെ വാഹനങ്ങളുടെ നിരകൾ അവരുടെ ആവാസ വ്യവസ്ഥിതിയെ പലതായി കീറിമു റിച്ചിട്ടു.

കാടിനെ ചൂഷണം ചെയ്യുന്നതിന്റെ വലിയൊരു ദുരന്തമായി മാറി യത്’ കാണുവാൻ കോഴിക്കോട്ടെ മാവൂരിലെ ഗ്വാളിയോർ റയോൺസിനെ ചുറ്റിപ്പറ്റിയുണ്ടായ സമരങ്ങൾ നല്ലൊരു മാതൃക യാണ്. മരങ്ങൾ വെട്ടുന്നതും അതിനെ വ്യാപകമായി വെട്ടിയിടു ന്നതും സർക്കാരിന്റെ നേതൃത്വത്തിലായി. കൈക്കൂലിവാങ്ങിയും നിയമങ്ങൾ വളച്ചൊടിച്ചും കാട്ടിലെ തടി മനുഷ്യർ കൊണ്ടുപോ യി. കാടുകൾ പാട്ടത്തിന് വാങ്ങി കുടിയേറ്റങ്ങൾ നടന്നു. അതിന് രാഷ്ട്രീയവും സർക്കാരുകളും കൂട്ടു നിന്നു. കാട് വെട്ടിത്തെ ളിച്ച് തേയിലയും കാപ്പിയും റബ്ബറും എണ്ണപ്പനകളും യൂക്കാലി കളും ഓറഞ്ചും കപ്പയും പിടിപ്പിച്ചു. സർക്കാരിന്റെ തടി കുപ്പു കളിൽ ലേലത്തിന് വച്ചു. പ്രായം നോക്കിയും നോക്കാതേയും മരങ്ങൾ കടത്തി. കൂപ്പുകളിലും കാടുകളിലും തടി പിടിക്കുന്ന തിന് ആനകളെ പരിശീലിപ്പിച്ചു. കാടുകൾ മൊട്ടക്കുന്നുകളായി. കാടിന്റെ രോദനം നാം കേട്ടില്ല. വയനാടൻ ചുരം കയറുമ്പോൾ കാണുന്ന മൊട്ടക്കുന്നുകൾ മലയാളിയുടെ കൈവേലയാണ്. മല യാളിയുടെ കൈമഴുവിന്റെ കരുത്താണ്.

കാട്ടിലെ തടി മുറിക്കുന്നതും മോഷ്ടിക്കുന്നതും കടത്തികൊണ്ടു പോയി മില്ലുകളിൽ കഷണങ്ങളാക്കി ഫർണിച്ചറുകൾ നിർമ്മിക്കു ന്നതും പൊന്നും വിലക്ക് വിൽക്കുന്നതും ആവേശമായി.

ജോൺസൻ മാഷ് രചിച്ച ഒരു കുടിയന്റെ കുമ്പസാരത്തിൽ രാത്രി യിൽ തടി മുറിച്ച് തോളിൽത്താങ്ങി ചാണകക്കുണ്ടിൽ ഒളിപ്പിക്കു

ന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. കാട്ടിൽ പട്ടയം വാങ്ങി കഴിഞ്ഞിരു ന്നവരിൽ പലരും നാട്ടിലെ പല മാന്യന്മാരും മരങ്ങളെ വെറും പണ മുണ്ടാക്കുന്ന വസ്തുക്കളായി കണ്ടു. അത് മുറിച്ചിട്ടു.

അകിറോ കുറുസോവയുടെ ഡ്രീംസ് സിനിമയിൽ കുട്ടി കാണു ന്നതുപോലെയാണ് കേരളത്തിലെ പല കാടുകളിലേയും മലകൾ. ഓരോ തട്ടുകളിലും മരക്കുറ്റികൾ മാത്രമാണ് കാണുന്നത്. മര ങ്ങളില്ല.

എൻ.എ. നസീർ വ്യതിരിക്തനാണ്. വന്യജീവികൾ എന്ന് ഭയ ത്തോടെ പറയുന്ന നമ്മുടെ മനോഭാവമല്ല നസീറിന്റേത്. കാട്ടിലെ മരങ്ങളുടെ വേരുകൾ നസീറിന് സുഖകരമായ ഉറക്കം നൽകുന്ന ഉറക്കറകളാണ്. ആ വേരുകൾ പച്ചപ്പിനെ പിടിച്ചുനിർത്തുന്ന മര ങ്ങളുടെ കരുത്താണ്. കിഴക്കു നിന്നും പടിഞ്ഞാറേക്ക് ചരിഞ്ഞു കിടക്കുന്ന നാളികേരത്തിന്റെ നാടിനെ, നാഴിയിടങ്ങഴി മണ്ണിനെ സൂക്ഷിക്കുന്ന കരുത്താണ്. മരവും പക്ഷികളും മൃഗങ്ങളും മനു ഷ്യരും ഒരേ ജീവിതത്തിന്റെ പൂരകങ്ങളാണ്. നമുക്ക് മൃഗങ്ങളോട് തോന്നുന്ന ഭയം നമ്മുടെ സാഹസികതയുടെ ദുരന്തമാണ്. മൃഗം നമുക്കരികിൽ വരുന്നത് മനുഷ്യന്റെ ഹൃദയഭാഷയെ അറിഞ്ഞാ ണ്. ഭയംകൊണ്ട് ഉപദ്രവം കാട്ടുന്ന മനുഷ്യനെയാണ് മൃഗവും ഭയക്കുന്നതും ഉപദ്രവിക്കുന്നതും.

മാറേണ്ട മലയാളിയുടെ മുമ്പിൽ നടക്കുന്ന ഈ വന്യജീവി ഫോട്ടോ ഗ്രാഫറായ എൻ. എ. നസീർ വേർ തിരിഞ്ഞു നിൽക്കുന്നു.

Kerala Plus One Malayalam Question Paper Sept 2021 with Answers

Question 27.
‘ഒറ്റയ്ക്കാണെങ്കിലും പൊരുതാനും അതിജീവിക്കാനുമുള്ള ശ്രമ ങ്ങളാണോ ‘മത്തി’ ത്തെ വ്യത്യസ്തനാക്കുന്നത് ? വിലയിരുത്തുക.
Answer:
ഏതൊരു ജീവിയും തന്റെ പരിസരവും ജീവിതവും സമരസ പ്പെടുത്തി മുന്നോട്ട് പോകുവാൻ ആഗ്രഹിക്കുന്നു. ജീവിതാസ ക്തിയാണ് പ്രശ്നങ്ങളെ പരിഹരിച്ച് സന്തോഷവും സംതൃപ്തിയും നേടുവാൻ ജീവിയെ പ്രേരിപ്പിക്കുന്നത്.

എല്ലാ ജീവിയും ഓരോ പ്രശ്നങ്ങളെ പരിഹരിച്ച് സംതൃപ്തി നേടു ന്നു. പ്ലഷർ പ്രിൻസിപ്പളിന് വിധേയമാണ്. ജീവിതം കൈനീട്ടിത്ത രുന്നവയെയെല്ലാം സ്വീകരിക്കുവാനും അവ സ്വീകരിക്കുവാനും അത് ജാഗരൂകമാണ്.

ടി.പി. രാജീവിന്റെ മത്സ്യം വ്യതിരിക്തമായ വഴി തെരഞ്ഞെടുത്തു. മത്സ്യത്തിന്റെ അതിജീവനം അതിന്റെ നിലനിൽപ്പിന്റേതായിരുന്നു. അതിന്റെ ജീവിതസാഹചര്യങ്ങൾത്തന്നെ അതിനെ ദഹിപ്പിക്കുന്ന ദാരുണമായ പതനമാണ് നാം കാവ്യാവസാനത്തിൽ കാണുന്നത്. ഇന്നത്തെ ജീവിതസാഹചര്യങ്ങൾ പ്രതികൂലമാകുന്നതിന് മുമ്പ് മത്സ്യത്തിന്റെ അതിജീവന സാഹചര്യങ്ങളോടായിരുന്നില്ല. തന്നെ ഇരയാക്കുന്നവരോടാണ് അത് പൊരുതിയത്.

ടി.പി. രാജീവന്റെ മത്സ്യം അതിജീവനത്തിന്റെ രണ്ട് തലങ്ങൾ മറി കടക്കുവാൻ ശ്രമിക്കുന്നു. അത് കടൽത്തിരയോട് പൊരുതി നിന്നത് അതിന്റെ ചെറുരൂപത്തിന്റേതായ പരിമിതികൾക്കൊണ്ടാ ണ്. വേലിയേറ്റത്തിൽ ഏറ്റവും മുകളിലും വേലിയിറക്കത്തിൽ ഏറ്റവും താഴെ രഹസ്യങ്ങൾക്കടിയിലും. അത് കഴിഞ്ഞപ്പോൾ ഈ കടൽത്തിരകൾക്ക് പുതു അർത്ഥങ്ങൾ ലഭിക്കുന്നു. ഇവിടെ കടൽത്തിരകൾ വെറും ജലപ്രവാഹമല്ല; പകരം ചില പുതിയ ഘട്ടങ്ങൾ, പുതിയ ഉണർവുകൾ, സാംസ്ക്കാരികമായും സാമൂ ഹ്യമായും ഉണ്ടാകുന്ന ചില വ്യതിയാനങ്ങൾ എന്നിവയാണ്. അത് പുതിയ രാഷ്ട്രീയമാകാം. പ്രത്യയശാസ്ത്രമാകാം. ഏതായാലും മത്സ്യത്തിന്റെ പൊരുതൽ നിലനിൽക്കുന്നതിനോടോ നിലനിൽക്കേ ണ്ടതിനോടോ ആയിരുന്നു. അത് കടലിലെ ഒഴുക്കിനു നേരെയോ ഒഴുക്കിനെതിരേയോ ആയിരുന്നു.

തിരകളിൽ പെടുക എന്നതാണ് മത്സ്യങ്ങളുടെ ജീവിതം. തിര പോകുന്ന ഒഴുക്കിൽ മത്സ്യവും പോകുന്നു. വേലിയേറ്റത്തിലും വേലിയിറക്കത്തിലും. മത്സ്യത്തിന് അതിശയകരമായ ഒന്നും ചെയ്യാ നാവില്ല. പക്ഷെ ഈ ചെറുമത്സ്യം അവിടെയും തന്റെ വ്യതിരിക്ത ത, വ്യക്തിത്വം സൂക്ഷിക്കുന്നു. സമൂഹത്തിലെ വേലിയേറ്റങ്ങളിൽ അതേറ്റവും തലപ്പത്താണ്. എല്ലാ കൊടികൾക്കും മീതെയാണ്.

വേലിയിറക്കങ്ങളിൽ എല്ലാ രഹസ്യങ്ങൾക്കും അടിയിൽ മൗനി യാണത്. വേലിയേറ്റത്തിന്റെ ശബ്ദലോകവും വേലിയിറക്കത്തിന്റെ നിശ്ശബ്ദതയും മത്സ്വത്തിന്റെ അതിജീവനം സാധ്യമാക്കുന്നു. ചില പ്രതിബദ്ധങ്ങൾ ഈ ചെറു മത്സ്യത്തിനുണ്ട്.

തുടർന്ന് മത്സ്യത്തിന്റെ ആത്മോന്നതിയുടെ ദൃശ്യങ്ങളാണ് കാണു ന്നത്. അവനൊരു ഇരയായി മാറുന്നില്ല. വലക്കണ്ണിക്ക് അവന ക്കാൾ ചെറുതായി ഇരപിടിക്കാനാകുന്നില്ല. ചൂണ്ടക്കൊളുത്തു കൾക്ക് അവനെ കുരുക്കാനായുള്ള വളച്ചിൽ കിട്ടുന്നില്ല. വായ്ത്തലകൾക്ക് അവന്റെ വേഗവും കിട്ടുന്നില്ല. ഇതെന്താണ് സൂചിപ്പിക്കുന്നത് ? ഈ ചെറുമത്സ്യത്തെ വേട്ടയാടുന്ന സമൂഹ ത്തിന് ഇതിനെ കൊരുത്തെടുക്കുവാനുള്ള ഉപായമൊന്നും ലഭി ച്ചിട്ടില്ല. മത്സ്യത്തിന്റെ ചെറുരൂപവും അതിന്റെ വളവും വേഗവും അതിനെ നിലനിർത്തുന്നു.

തുടർന്ന് കാണുന്നത് കച്ചവടത്തിന്റേയും കാലവ്യതിയാനങ്ങളു ടേയും മഹത്വവൽക്കരിക്കുന്ന കഥകളുടേയും ലോകത്ത് മത്സ്യം പൊരുതുന്നതാണ്. പരുന്തിന് കാണുവാൻ പോലും കഴിയുന്നി ല്ല. ഉപ്പളങ്ങളിൽ അകപ്പെടുന്നില്ല. മഞ്ഞുധ്രുവങ്ങൾ നിസ്സഹായ മാകുന്നു. ഒരു കഥയിലും അവൻ പിടികൊടുക്കുന്നില്ല. ഒരു ചന്തയിലും നാണംകെട്ട് വിൽപനവസ്തുവായില്ല. ഒരു കാഴ്ച ബംഗ്ലാവിലും കാഴ്ചവസ്തുവായില്ല. ഈ മത്സ്യത്തിന്റെ ആത്മാ ന്നതിയും അഭിമാനവും മതത്തെ വേറിട്ടതാക്കുന്നു.

ഇങ്ങനെ മത്സ്വത്തിന്റെ സ്വത്വബോധത്തെ തകർക്കുവാൻ കഴി യാത്ത ഒരു ലോകമാണ് നാം കാണുന്നത്. മത്സ്യത്തിന്റെ നിരന്തര മായ പൊരുതലാണ് മത്സ്യത്തിന്റെ കരുത്ത്, ചെറിയതായിരിക്കു ന്നതിന്റെ നിസ്സാരതയാണ് മത്സ്യത്തിന്റെ പൊരുതലിന് ശക്തിപക രുന്നത്.

മത്സ്യത്തിന്റെ പൊരുതൽ അവസാനിക്കുന്ന ഒരു ഘട്ടം കൂടി നാം കാണുന്നു. അതിലാണ് പൊരുതുന്ന മത്സ്വത്തിന്റെ അതിജീവന ത്തിന്റെ യഥാർത്ഥ രൂപം കാണുന്നത്.

മത്സ്യം പിന്നെയും പൊരുതുന്നത് സത്യമറിയാതെയാണ്. തന്റെ വേഗതയെ മറികടക്കുന്ന ഒരു വായ്ത്തലയും വേട്ടയാടുന്നവ രുടെ കൈവശമില്ല. പക്ഷേ, മത്സ്യത്തിന്റെ വേഗതയെ മറികട ക്കുന്ന ഒന്ന് അതിന്റെ ജീവസാഹചര്യത്തിന് സംഭവിച്ചിരിക്കുന്നു. അത് ജീവിക്കുന്ന കടൽ മുഴുവൻ ദഹിക്കുകയാണ്. അത് അറി യാതെ വീണ്ടും ചുട്ടുപഴുത്ത സൂചിപ്പൊട്ട് പോലെ പായുന്ന മത്സ്യം അതിജീവനത്തിന്റെ ശക്തമായ പ്രതീകമാണ്.

ഈ കവിതക്ക് ബിംബങ്ങളുടെ ഭാഷയില്ല. മത്സ്യമെന്ന പ്രതി കത്തെ ആവിഷ്ക്കരിക്കുന്ന ശക്തമായ കവിതയാണ്. മഹാഭാര തത്തിലെ സംഘർഷങ്ങൾ ഇന്നിന്റെ കുടുംബ, രാഷ്ട്രീയ പശ്ചാ ആലങ്ങളെ വിവരിക്കുവാൻ സാധ്യമാകുന്ന പ്രതീകമാകുന്നതു പോലെയാണ് ഈ കവിതയിലെ മസ്വം. ഇത് ഒരു പ്രതീകമാണ്. അതിജീവനത്തിന്റെ പ്രതീകം.

സാധാരണ ജീവിതത്തിൽ സാധാരണ വ്യവഹാരത്തിൽ കാണുന്ന ഒരു പ്രതിഭാസം അതിന്റെ സ്വയമേയുള്ളതിൽ നിന്നും വ്യത്യസ്ത മായോ അതിൽ കൂടുതലായോ വ്യാപകമായി വെളിപ്പെടുത്തുന്ന സാഹചര്യത്തിൽ പ്രതീകമായി മാറുന്നു. ഇവ ഒരു രചനക്കകത്ത് സമഗ്രതയിൽ നിന്നുകൊണ്ട് അനേകം വസ്തുക്കളെ പ്രതിനി ധാനം ചെയ്യുമ്പോഴാണ് പ്രതീകമുണ്ടാകുന്നത്. ഇല്ലെങ്കിൽ അവ ബിംബങ്ങളാണ്. മത്സ്യം അതിജീവനത്തിന്റെ ജീവിതസാഹചര്യ ത്തിൽ തളരാതെ കാലാവസ്ഥയോടും പ്രതിലോമശക്തികളോടും അടരാടി വന്നു നിൽക്കുന്നത് വലിയൊരു തകർച്ചയിലാണ ങ്കിലും മത്സ്യം പൊരുതുകയാണ്. ഈ പൊരുതൽ ഒരു പ്രതീക മാണ്. അതിജീവനത്തിനായി ഏതൊരു വ്യക്തിയും പരിശ്രമിക്കു ന്നതിന്റെ പ്രതീകം.

മത്സ്യം കഴിയുന്ന കടൽ ദഹിച്ചതെന്തുകൊണ്ട് എന്നതിന്റെ ഉത്തരം മത്സ്യത്തെ പിടിക്കുവാൻ വരുന്നവരുടെ ദൃശ്യങ്ങളിലുണ്ട്. ഉപ്പള്ള ങ്ങളും ചന്തകളും കാഴ്ചാലയങ്ങളും വലക്കണ്ണികളും ചൂണ്ട ക്കൊളത്തുകളും ആണ് കടലിന്റെ രക്തത്തെ ഭ്രാന്തുപിടിപ്പിക്കു ന്നത്. അതിന് എതിരായി നിൽക്കുന്നതാണ് മത്സ്യത്തിന്റെ പൊരു തൽ.

Question 28.
“അനേകം അർത്ഥങ്ങളെ നിഷ്പാദിപ്പിക്കുന്ന വാഗ്ബിന്ദുക്കളാണ് കവി തിരഞ്ഞെടുക്കുന്നത്. എം.എൻ.വിജയന്റെ നിരീക്ഷണത്തെ “പൂങ്കിളി കൗമാരത്തിനിത്തിരി കാലം വേണം
മാങ്കനികളിൽ നിന്നു മാമ്പൂവിലെത്തിച്ചേരാൻ (ഊഞ്ഞാലിൽ) ഈ വരികളെ മുൻനിർത്തി വിശകലനം ചെയ്യുക.
Answer:
വൈലോപ്പിള്ളി ശ്രീധരമേനോൻ ഊഞ്ഞാൽ എന്ന കാവ്യത്തി ലൂടെ ജീവിതത്തിന്റെ രണ്ടാംഘട്ടത്തെ സന്തോഷപൂർവ്വം നോക്കി ക്കാണുന്ന വ്യക്തിയായി മാറുകയാണ്. കഴിഞ്ഞ കാലഘട്ടത്തിൽ കവി അനുഭവിച്ചുപോന്ന മധുരം ഈ ജീവിതത്തിൽ മറക്കാറാ യിട്ടില്ല, എന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. കാലത്തിന്റെ മാറ്റങ്ങൾ തന്റെ ശരീരത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അറിഞ്ഞു കൊണ്ടുതന്നെ സന്തോഷത്തോടെ ജീവിതത്തെ നോക്കിക്കാ ണുക എന്നത് അത്ഭുതകരമാണ്. ശ്രീധരമേനോന്റെ മറ്റു കവിത കളെപ്പോലെതന്നെ ഈ കവിതയിലും താത്വികമായ ഒരു ചിന്താ ഗതി അവതരിപ്പിച്ചിട്ടുണ്ട്. പ്രകൃതി, കലാകാലങ്ങളിൽ മാറ്റത്തിന് വിധേയമാകുന്ന ഒന്നാണ്. ഓരോ കാലത്തിനും അതിന്റേതായ നിറവും അനുഭവവുമാണ് അതിനുള്ളത്.

ആ അനുഭവം പ്രക തിയെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യർക്ക് വ്യത്യസ്ത വൈകാ രിക അനുഭൂതിയാണ് പ്രദാനം ചെയ്യുന്നത്. കവി തന്റെ ജീവി തത്തെ നോക്കിക്കാണുന്നത് പ്രകൃതിയുമായുള്ള ഇഴയടുപ്പത്തോ ടെയാണ്. ഭൂമിയ്ക്ക് പ്രായം, വ്യത്യാസം അനുഭവപ്പെടാത്തതു പോലെ തന്നെ മനുഷ്യന് ചിന്താഗതിയിൽ പ്രായാധിക്യം തോന്നേണ്ട കാര്യമില്ലെന്നാണ് കവിയുടെ അഭിപ്രായം. വെറ്റില നൂറു തേച്ച് തിന്നുന്ന തിരുവാതിരകൾ കുളിരുള്ളവയാണ്; നമുക്കും അതിൽ പങ്കുചേരാം. പ്രകൃതി മഞ്ഞിനാൽ ചൂളീടിലും മന്നിടം മധുരമായ അനുഭൂതി മനസ്സിൽ കണ്ട് ചിരിക്കുന്നു. അതിനാൽ നര വീണ നമുക്കും ഈ ചിരിയിൽ പങ്കുചേരാം. പ്രായത്തെ മറികടന്ന്, ജീവി തത്തെ ചെറുപുഞ്ചിരിയുടെ പാതയിൽ നിർത്താൻ കവിയ്ക്ക് സാധിക്കുന്നത് സന്തോഷകരമാണ്. ചില ഗന്ധങ്ങൾ, ചില നിറ ങ്ങൾ ഇവയൊക്കെ മനുഷ്യനെ ഒരു കാലഘട്ടത്തിന്റെ സ്മരണ യിലേക്ക് കൊണ്ടെത്തിയ്ക്കും. കവിയുടെ ഓർമ്മകൾ പിടഞ്ഞ ണിയ്ക്കുന്നത് മാമ്പൂവുകളുടെ മണത്താലാണ്.

അതിലൂടെ ജീവി തത്തിന്റെ മധുമാസങ്ങളിലേക്ക് തിരിഞ്ഞ് നടക്കാൻ കവി ആഗ്ര ഹിക്കുകയും ചെയ്യുന്നു. മുപ്പതുകൊല്ലം മുമ്പ് കണ്ടതെങ്ങനെ യാണോ അങ്ങനെ തന്നെയാണ് കവി ഇപ്പോഴും ജീവിതത്തെ നോക്കിക്കാണുന്നത്. അന്നനുഭവിച്ച സന്തോഷവും ആർദ്രതയും ഈ പ്രായത്തിലും നമുക്കനുഭവിക്കാൻ സാധിക്കുമെന്ന കവി യുടെ നിലപാട് ആശ്വാസകരമാണ്. സ്വന്തം ഉണ്ണികളോടുള്ള ആത്മഭാഷണവും, ജീവിതവും പ്രകൃതിയും തമ്മിലുള്ള സമന്വ യവും കവിതയ്ക്ക് ജീവനേകുന്നുണ്ട്. അനുഭവിച്ച ജീവിതത്തിൽ വ്യത്യസ്തഭാവങ്ങളെ ഈ മുതുക്കൻ മാവ് കണ്ടുകഴിഞ്ഞിട്ടുണ്ടാ കാം. കുട്ടികൾ ചിന്തവിട്ട് നേരത്തെയുറങ്ങിടട്ടെ. കൗമാരത്തി ലെത്താൻ കാലമിനിയുമുരുളണം’.

അതിന് ദൃഷ്ടാന്തമായി കവി തിരഞ്ഞെടുക്കുന്നത് പ്രകൃതിയെയാണ്. മാങ്കനികളിൽ നിന്നും മാമ്പൂവിലെത്താൻ കാലം എത്ര കഴിയണം. പ്രണയം പ്രായത്തി നേക്കാൾ മനസ്സിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് കവി സ്വയം ഓർമ്മിക്കുന്നു. കൂട്ടത്തിൽ വായനക്കാരേയും. പ്രകൃതി സഹജ സ്വഭാവത്തോടെ മനുഷ്യന് പ്രണയം വിട്ടുകൊടുക്കുന്നു. ഈ നിലാവിന്റെ വശ്യതയിൽ ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു. നീ ഊഞ്ഞാലിന്റെ പടിയിൽ വന്നിരിക്കുമ്പോൾ ഞാൻ നിന്നെ തെന്നൽ പോലെയാട്ടിടാം. നീ അതുകേൾക്കെ എന്റെ മുഖത്ത് നോക്കി ചിരിക്കുന്നു. എന്നാൽ ആ ചിരിയിൽ യൗവ്വനത്തിന്റെ ബാക്കി കാണുകയാണ്. ഇത് പറയുമ്പോൾ ഇടയ്ക്ക് എവിടെയോ നഷ്ട പ്പെട്ട പ്രണയം വീണ്ടെടുക്കാനുള്ള സ്വയം ബോധ്യപ്പെടുത്ത ലാണോ ഇതെന്ന് തോന്നിപ്പോകും.

ജീവിതം പിടിച്ച് കേറാൻ പണി പ്പെട്ട നാളുകളിലും ജനനവും മരണവും അതിന്റെ വഴിയ്ക്ക് കട ന്നു പോകുമ്പോഴും നാം എങ്ങനെ ജീവിതത്തെ നോക്കിക്കാ ണുന്നു എന്നതാണ് പ്രധാനം. കുരിക്കിടാൻ സഹായിക്കുന്ന കയർ തന്നെയാണ് ഊഞ്ഞാല് കെട്ടാനും സഹായിക്കുന്നത് എന്ന വൈലോപ്പിള്ളിയുടെ പ്രയോഗഭംഗി അത്ഭുതകരമാണ്. നിന്റെ മധ്യവയസിലും നീ പാടുന്ന ‘കല്ല്യാണി കളവാണി’ എന്ന പാട്ട് സ്വർണ്ണകമ്പികൾ പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. അത് സൗന്ദര്യശാസ്ത്രങ്ങളെ മറികടക്കുന്ന യഥാർത്ഥ പ്രണയ ത്തിന്റെ അനുഭൂതി മണ്ഡലമാണ്. ഈ കാവ്യത്തിലുടനീളം ജീവിതം പുനർജനിക്കുന്നത് സ്നേഹത്തിന്റെ ആധിക്യം കൊണ്ടാ ണെന്ന് ഓർമ്മപ്പെടുത്തുന്നു. ജീവിതത്തിന്റെ എല്ലാ പരാജയ ങ്ങളെയും ഏറ്റെടുക്കാൻ തയ്യാറായ നമ്മുടെ മനസ്സുകൊണ്ട് നാം വീണ്ടും പാടുക. എത്ര കർമ്മബന്ധങ്ങൾ നമ്മെ നിരന്തരം മുക്കി ക്കളയുമ്പോഴും ജീവിതത്തിന്റെ മുന്തിയ സന്ദർഭം നമുക്ക് നൽകു ന്നത് സ്നേഹ അനുഭൂതികളായിരിക്കും.

കാവ്യലോകസ്മരണകളിൽ വൈലോപ്പിള്ളി കുറിക്കുന്നതായ ജീവി താഖ്വാനത്തിൽ ഊഞ്ഞാലിൽ നിന്നും വ്യത്യസ്തമായൊരു അനു ഭവം ദൃശ്യമല്ല. കവിയുടെ ഹൃദയശുദ്ധി ദാമ്പത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വെളിപ്പെടുത്തുന്നു. പരസ്പരം ഊന്നുവടികളായി ജീവി തത്തിന്റെ സായാഹ്നങ്ങളിൽക്കഴിയുന്നതിനുള്ള ആഹ്വാനവും ഈ കവിതയിലുണ്ട്. പാകം വന്ന അനുഭവങ്ങളാവിഷ്ക്കരിക്കുന്നതിൽ അദ്ദേഹം സ്വീകരിക്കുന്ന രചനാശില്പം, യാഥാർത്ഥ്യബോധം കൈമോശം വരാതെ മണ്ണിൽ തന്നെ ഉറച്ചുനിന്ന് റൊമാന്റിക് ഭാവ നയ്ക്കു കണക്കൊപ്പിച്ചുതരുന്ന ജീവിതവികിരണം ഇതെല്ലാം ഈ കവിതയിൽ നിറഞ്ഞു നിൽക്കുന്നു.

വിവാഹജീവിതത്തിന്റെ മധുവുണ്ട് ഒരു പൊന്നാതിരയെ പ്രായ മേറിയ കവി ഓർക്കുന്നതാണ് ‘ഊഞ്ഞാൽ’ എന്ന കവിത, മുപ്പതു കൊല്ലം മുമ്പായിരുന്നു തന്റെ ഭാര്യയുമൊത്തുള്ള പൊന്നാതിര രാത്രിയിൽ മഞ്ഞിറ്റുന്ന നിലാവെളിച്ചത്തിൽ ആരും കാണാതെ മാവിൻ ചോട്ടിലെ ഊഞ്ഞാലിൽ ഇരുന്നാടിയ രംഗം കവി ഓർക്കുന്നു. നൂറു വെറ്റില തിന്നുന്ന തിരുവാതിര രാവിൽ തങ്ങൾ അനുഭവിച്ച സന്തോഷത്തിന്റെ മധുരസ്മരണയിൽ കുറച്ച് കുടും ബകാര്യങ്ങളും ഏതാനും ജീവിതപ്പൊരുളുകളും നിവേദിക്കുന്ന കവിതയാണ് ഊഞ്ഞാൽ.

പ്രായമായ കവി, നര ചൂഴുന്ന അവസ്ഥയിൽ തിരുവാതിര രാവിന്റെ സൗന്ദര്യം നുകരുവാൻ ആഗ്രഹിക്കുന്നു. മഞ്ഞുവീണ് മന്നിടം ചൂളുന്നുണ്ടെങ്കിലും അത് പുഞ്ചിരിക്കുന്നുണ്ട്. അതാണ് തിരുവാ തിര രാവ്. കവി കാറ്റിന്റെ വശ്യതയിൽ തന്റെ ഭാര്യയെ വീണ്ടുമൊരു തിരുവാതിര നുകരുവാൻ ക്ഷണിക്കുന്നു. ഊഞ്ഞാലിൽപടിയിൽ ഭാര്യയെയിരുത്തി തെന്നൽ പോലെ ഊഞ്ഞാലാടാൻ കവിയും ഒരു ങ്ങി. വയസ്സായെങ്കിലും യൗവ്വനത്തിന്റെ കുസൃതികൾ തനിക്കുമു ണ്ടെന്ന് വൈലോപ്പിള്ളി പറയുന്നു.

ഊഞ്ഞാൽപ്പടിയിൽ ഇരിക്കുന്ന തന്റെ ഭാര്യയെ ചെറുവള്ളിപോലെ കവി കാണുന്നു. മക്കൾ വാഴുന്ന നഗരത്തിൽ നിന്നും വ്യത്യസ്ത മാണ് നാട്ടിൻപുറം. ആതിരപ്പെണ്ണിന് ആടുന്നതിനായി അമ്പിളിയുടെ വിളക്കേന്തി നിൽക്കുന്ന ആയിരം കൽമണ്ഡപങ്ങൾ നാട്ടിൻപുറങ്ങ ളിലുണ്ട്. ദുഃഖത്തിന്റെ തീവ്രതയിലും ജീവിതോത്സവത്തിന്റെ വേരു റഷ് നാട്ടിൻ പുറത്തിനുണ്ട്.

പഞ്ഞമുണ്ടായാലും യുദ്ധത്തിന്റെ കെടുതികളിൽ വേദനിച്ചാലും പാഞ്ഞിൽ ചുളിയാലും തിരുവാതിര രാവ് എന്നും തീക്കട്ട പോലെ മാനത്ത് മിന്നും. മനുഷ്യർ വീണ്ടും സ്നേഹിക്കും. ജീവനെ കൊലക്കു കൊടുക്കുന്ന കുടുക്കാകുന്ന കയറിനെ തിരുവാതിര രാവ് ഊഞ്ഞാലാക്കിത്തീർക്കുന്നതാണ് ജീവിത വിജ യമെന്ന് കവി കണ്ടെത്തുന്നു.

പട്ടിണിയും ദുരിതവും നിറഞ്ഞതാണെങ്കിലും നാട്ടിൻപുറം തിരു വാതിര കാക്കുന്നു. ഊഞ്ഞാലിട്ട് ആടുന്നു. ജീവിതനൈരാശ ത്തിൽ രാത്രിയിലെ വിജനതയിൽ മാവിൽ കൊലക്കുടുക്ക് കെട്ടി ആത്മഹത്യ ചെയ്യുന്ന അന്തരീക്ഷത്തിൽ നിലാവിൽ മുങ്ങി തിരു വാതിര കാക്കുന്ന മലയാളിയുടെ സ്വപ്നസുരഭിലമായ ജീവിത വിജയത്തിന്റെ വേരുറപ്പാണ് കവി ഇവിടെ വാഴ്ത്തുന്നത്.

നഗരങ്ങളിലില്ലാത്തതും നാട്ടിൻപുറങ്ങളിൽ വിഹരിക്കുന്നതുമായ സ്നേഹവും ആചാരങ്ങളും സന്തോഷങ്ങളും കവി കാണുന്നു. ദുരിതങ്ങൾക്കു നടുവിലാണ് തിരുവാതിരയിൽ ഊഞ്ഞാലാടു ന്നത്. പക്ഷേ ദാമ്പത്യത്തിന്റെ ഈ ഊഞ്ഞാലാടലിൽ നാട്ടിൻപുറ ത്തിന്റെ കുടുംബസുകൃതം വീണ്ടും സ്വപ്നങ്ങളായി വളരുന്നു. തിരുവാതിരയാടുന്ന ഭാര്യ നിലാവിൽ ശകുന്തളയായി മാറുന്നു. ആടുന്നത് മുറ്റത്തല്ല. മാലിന് നദീതിരത്താണ്. മാത്രമല്ല ഓമന യായ മുല്ലവള്ളി അരികിൽ നിൽക്കുന്നു. ഇതാണ് തിരുവാതിര യുടെ സാഫല്യമെന്ന് കവി വാഴ്ത്തുന്നു.

കവിയുടെ മക്കളും കവിയും ഭാര്യയും തമ്മിലുള്ള അകലം ഇതാ യിരിക്കും. മക്കൾ നഗരത്തിൽ വാഴുന്നു. നഗരം പരസ്പരം കല ഹിക്കുന്നു. കവിയും മക്കളും തമ്മിലുള്ള അന്തരം തലമുറക ളുടെ അന്തരമായിരിക്കാം. അത് കവിയും നമ്മളും തമ്മിലുള്ള അകലമാകാം. നാട്ടിൻപുറത്തിന്റെ നന്മകളിലേക്ക് കവി ന കൊണ്ടുപോകുന്നു. തിരുവാതിര രാവും ഊഞ്ഞാലും നൂറു വെറ്റില നോക്കുന്നതും മലയാളിയുടെ മനോഹരമായ ദാമ്പത്യ സ്നേഹമാണ്. ഇത് ഏത് ദുർഘടങ്ങളിലും മനുഷ്യരെ ഒന്നിപ്പി ക്കുമെന്നതാണ് കവിയുടെ ദർശനം.

വൈലോപ്പിള്ളിയുടെ ഭാവനാത്മകമായ മനസ്സിന്റെ നേർസാക്ഷ്യ മാണ് ഈ കവിത. ഒരുപക്ഷേ തന്റെ ഭാവനക്ക് അനുകൂല മായതാവാം തിരുവാതിര രാവ്, ആചാരങ്ങളുടെ സൗന്ദര്യം കവിയെ ആകർഷിച്ചിരിക്കാം. കവിക്കനുകൂലമായ സർഗ്ഗവാ പാരം പകരുന്ന ജീവിത സന്തോഷത്തിൽ വൈലോപ്പിള്ളി പെട്ടെന്ന് വശംവദനാകുന്നു. രാവും വെറ്റിലയും ഊഞ്ഞാലും നിലാവെളിച്ചവും കവിയെ ആകർഷിച്ചു. ഊഞ്ഞാലിടുന്ന ക റിന്റെ അറ്റത്ത് കുടുക്കിടുന്ന നൈരാശ്യങ്ങളുടെ ലോകത്ത് അതിൽ ഊഞ്ഞാലാടുന്ന പരസ്പര സ്നേഹത്തിന്റെ ലയം തിരു വാതിര രാവ് പകർന്നു തരുന്നത് ഹൃദ്വമായ അനുഭവമാണ്.

ജീവിതം പ്രതീക്ഷകൾക്കും നൈരാശ്യങ്ങൾക്കുമിടയിലുള്ള ഊഞ്ഞാലാട്ടമാണ്. അതിന്റെ ഊയലാട്ടം എന്ന് കഴിയുന്നുവോ അത് നിശ്ചലമാകുകയും കൊലക്കുടുക്കാകുകയും ചെയ്യുന്നു. വൈലോപ്പിള്ളി സങ്കൽപ്പ് ശക്തികൊണ്ട് ഈ കയറ്റങ്ങളിൽ ഊഞ്ഞാലാടുന്ന ദാമ്പത്യങ്ങളെ കാണുന്നു. പ്രായമായിട്ടും ഭാര്യയെ വിളിച്ച് ഊഞ്ഞാലാടുന്നു. വൈലോപ്പിള്ളി ജീവിതത്തിൽ ദർശിക്കു ന്നത് ഈ രൂപാന്തരമാണ്. പ്രായമേറി സ്വപ്നവും സൗഭാഗ്യങ്ങളും നശിക്കുന്ന കാലത്തിൽ നിന്നും യൗവ്വനത്തിലേക്ക് സഞ്ചരിക്കുക. ഭാര്യയെ വിളിച്ച് ഊഞ്ഞാലിൽ ഇരുത്തി തന്റെ കൈകളാൽ ആ ഊഞ്ഞാലാട്ടി വർത്തമാനകാലത്തിൽ ഒരു കാലൂന്നിയും ഓർമ്മക ളിൽ മുപ്പതുകൊല്ലം മുമ്പുള്ള പൊന്നാതിര നിലാവ് നുണഞ്ഞും സ്വപ്നങ്ങളിലേക്ക് തന്റെ ഭാവനയെ ഉണർത്തിക്കൊണ്ടുള്ള ഒരു കാലമാറ്റം. വർത്തമാനകാലത്തുനിന്നും ഭൂതകാലത്തിന്റെ സൗന്ദ ത്വത്തിലേക്ക്.

ഇതിനോടൊപ്പം ജീവിതത്തിന്റെ ദുരിതങ്ങളുടെ കൊലക്കുടുക്ക് മുറുക്കുന്ന കയറിനെ ഊഞ്ഞാലാക്കി മാറ്റുന്ന രൂപാന്തരണ ത്തിന്റെ സന്തോഷത്തിലേക്ക് ജീവിതത്തെ സുരഭിലമാക്കുന്നു കവി. മർത്ത്യായുസ്സിൽ സാരമായത് ചില മുന്തിയ സന്ദർഭങ്ങൾ അല്ല എന്നു തിരുത്തി മാത്രകൾ മാത്രമെന്ന് കവി പറയുന്നതിൽ മനസ്സിന്റെ യൗവ്വനംകൊണ്ട് ജീവിതം സുന്ദരമാക്കുന്ന കവിദർശനം വിരിഞ്ഞുകാണുന്നു.

കാച്ചിക്കുറുക്കിയ കവിതയും അനുഭൂതികളും വൈലോപ്പിള്ളി യുടെ കവിതയാണ്. പ്രായത്തെയും സമയത്തെയും കുറുക്കി മാത്രകളുടെ സന്തോഷത്തിലേക്ക് കവി വന്നെത്തുന്നു. മനസ്സും ഭാവനയും സംഗമിക്കുന്ന സർഗ്ഗപരമായ അനുഭവങ്ങളിലൂടെ ഏത് കൊലക്കുടുക്കിനേയും മറികടക്കാമെന്ന വൈലോപ്പിള്ളി യുടെ മൊഴിതന്നെയാണ് ഈ കവിതയുടെ പ്രാണൻ.

തിരുവാതിര രാവിൽ മുപ്പതു കൊല്ലം മുമ്പുള്ള ഊഞ്ഞാലും നിലാവും ഓർക്കുന്ന കവി ഊഞ്ഞാൽ കെട്ടിയ മുതുക്കൻ മാവിന്റെ രാഗഭാവങ്ങൾ വർണ്ണിക്കുന്നു. ഇതു മാവ് ഇന്നും പൂത്തത് അന്നത്തെ തിരുവാതിര രാവിന്റെ ഓർമ്മ നുകർന്നിട്ടാണ്. കവിയും ഭാര്യയും ഊഞ്ഞാലാടിയ ഓർമ്മയിൽ പൂത്ത മുതുമാവിൽ ഉണ്ണിമാ ങ്ങകൾക്കായി ഒരു ഊഞ്ഞാലു കെട്ടി. അത് വിരിഞ്ഞുവന്ന മാമ്പു കളുടെ പൂങ്കുലയിൽ ഉണ്ണിമാങ്ങകൾ ഉറക്കമാണ്. അവയുടെ കുഞ്ഞുരൂപത്തെ ഉറക്കമായി സങ്കൽപ്പിക്കുന്നു. ചിരിച്ച് തുള്ളുന്ന ബാല്യവും ചിന്തകളില്ലാതെ ഉറങ്ങുകയാണ്. തുടർന്ന് ഉണ്ണിമാ ങ്ങയ്ക്കും കൗമാരമാകുന്നു. അതിന് കാലംവരണം. മാങ്ങ ഉണ്ടായ കാലത്തിൽ നിന്നും മാമ്പൂവിന്റെ മദഗന്ധത്തിലേക്ക് എത്തിച്ചേരാൻ കൗമാരത്തിന് ഇത്തിരി കാലം വേണമെന്ന് കവി സങ്കൽപ്പിക്കുന്നു.

ഈ വരികളിൽ മുതുമാവിന്റെ കൗമാരസ്വപ്നങ്ങൾ കവി കണ്ട ടുക്കുന്നു. തിരുവാതിര രാവിന്റെ ഓർമ്മയിൽ വീണ്ടും പുക്കുന്ന മുതുമാവിനും, മാമ്പൂവിന്റെ മദഗന്ധമുള്ള കൗമാരമാണിപ്പോൾ. പ്രായമായ കവിയുടെ തിരുവാതിര രാവ് നുകരുന്ന വേളയിൽ ഊഞ്ഞാൽ കെട്ടിയ മുതുമാവിനും കൗമാരസ്വപ്നങ്ങളുണ്ടായി ‘യെന്ന് വളരെ വംഗമായി മാധുര്യത്തിൽ, പ്രണയലോലുപമായ മനുഷ്യ മനസ്സിന്റെ ഇണക്കത്തിൽ പ്രകൃതിയേയും ആവിഷ് രിക്കലാണ്. മുതുമാവിന്റെ കൗമാരം പ്രായമായ കവിയുടെ മുഷ തുകൊല്ലം മുമ്പുള്ള യൗവ്വന സുരഭിലമായ നിമിഷങ്ങളെപ്പോലെ യാണ്. ഇത് കവിയും പ്രകൃതിയും യൗവ്വനദൃഷ്ടിയിൽ ഒന്നാണെന്ന് അറിയിക്കുന്നു. വികലമായ ഹൃദയരാഗങ്ങൾ ഈ പ്രകൃതിക്കും ഉണ്ട്. അതിൽ ഊഞ്ഞാൽ കെട്ടിയാടുവാൻ താൻ പ്രേരിതനാകുക മാത്രമാണ് എന്ന് കവി പറയുന്നു.

Kerala Plus One Malayalam Question Paper Sept 2021 with Answers

Question 29.
‘ഒരേ ആകാശത്തു പ്രത്യക്ഷപ്പെടുന്ന വിമാനവും തിരുവാതിര നക്ഷത്രവും ‘ഊഞ്ഞാലിൽ’ എന്ന കവിതയ്ക്കു നൽകുന്ന അർത്ഥസാദ്ധ്യതകൾ വിശദമാക്കുക.
Answer:
യാഥാർത്ഥ്യങ്ങളിൽ നിന്ന് സ്വപ്നത്തിലേക്കുള്ള ഒരു ഊഞ്ഞാലാട്ട മാണി കവിത. ‘ഊഞ്ഞാൽ’ കവിതയിലേക്ക് പ്രവേശിക്കുമ്പോൾ ആസ്വാദക ഹൃദയങ്ങളിൽ ആദ്യം ഉയരുന്ന ഒരു സന്ദേഹം അതുത ന്നെയാണ്. ഇതൊരു സ്വപ്നമാണോ ? ‘വൈലോപ്പിള്ളി കവിതക ളിലെ നിരന്തര സാന്നിധ്യമാകുന്ന ദാമ്പത്യപ്പൊരുത്തക്കേടുകളും, പരാ തിയും പരിഭവവും നിറഞ്ഞ കുറ്റപ്പെടുത്തലുകളും ഒക്കെ മാറ്റിവെച്ച് സമാധാനപൂർണ്ണവുമായ ദാമ്പത്യത്തിലെ വാർധക്യം, ഈ കവിതയിൽ നിറയുകയാണ്. തിരുവാതിര നിലാവുപോലെ ശുദ്രവും, സുന്ദര വുമാണ് കവിത.

കവിത ആരംഭിക്കുന്നതുതന്നെ തികച്ചും പോസിറ്റീവായ വിചാര ധാരയോടുകൂടിയാണ്. ഒരു വെറ്റില നൂറു തേച്ചു നീ തന്നാ ലും, ഈ തിരുവാതിരരാവുപോലെ മഞ്ഞിനാൽ ചൂളുമ്പോഴും, മധുരം ചിരിക്കുന്നു നമ്മുടെ ജീവിതം. വാർധക്യം പലതു കൊണ്ടും ഈ കാലഘട്ടത്തിൽ മടുപ്പിന്റെ അവശതയുടെ, അവ ഗണനയുടെ ഒക്കെ ഇരുണ്ട ലോകമായി മാറുന്നു. അങ്ങനെ യൊരു അവസ്ഥയിലാണ് മഞ്ഞുകൊണ്ടു ചൂളുമ്പോഴും മധുരം ചിരിക്കുന്ന കവിയേയും, ഭാര്യയേയും നാം കവിതയിൽ കണ്ട ത്തുന്നത്. ചില്ലറ വേദനകളും, ചെറിയ ബുദ്ധിമുട്ടുകളൊന്നും തന്നെ അവരുടെ ദാമ്പത്യജീവിതത്തിന്റെ ഈ അവസാനരംഗ ത്തിന് മങ്ങലേൽപ്പിക്കുന്നില്ല. അതു കൊണ്ടു തന്നെ യാണ് യാഥാർത്ഥ്യത്തിനു മുകളിൽ കൂടിയുള്ള സ്വപ്നങ്ങളുടെ ഊഞ്ഞാ ലാട്ടമായി ഈ കവിത മാറുന്നത്.

‘നര’ പലപ്പോഴും അനുഭവങ്ങളുടെ പാഠങ്ങൾ തന്നെയാണ്. ജീവിതത്തിന്റെ പല രംഗങ്ങളിലും പ്രകടിപ്പിച്ച പക്വതയില്ലായ്മ കൾക്കുള്ള ഒരു നല്ല മറുപടി. വാർധക്വത്തിൽ, ‘നര’ വീണ ജീവി തത്തിലേക്ക് തിരുവാതിരരാവ് വിരുന്നെത്തുമ്പോൾ, മുമ്പ് ജീവി തത്തിൽ ഉണ്ടായ എടുത്തു ചാട്ടങ്ങൾക്കുള്ള നല്ല മറുപടിയായി ‘നര’ എന്ന പ്രതീകം മാറുന്നു. ഒത്തുതീർപ്പുകളുടേയും, പര സ്പരം തിരിച്ചറിഞ്ഞ കുറവുകളുടേയും, ഗുണങ്ങളുടേയും നല്ലൊരു തിരിഞ്ഞുനോട്ടം കൂടി വാർധക്യം പകർന്നു തരുന്നു. സ്വാഭാവികമായും ജീവിതത്തിലെ ഒരു രണ്ടാം മധുമാസക്കാല മായി അതുമാറുന്നു.

എൻ.എൻ.കക്കാടിന്റെ ‘സഫലമീയാത്ര’ എന്ന കവിത ഈ അവ സരത്തിൽ കടന്നുവരികയാണ്. ആ കവിതയുടെ അന്തരീക്ഷം തികച്ചും വ്യത്യസ്തമാണ്. ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ കാലഘട്ടമാണ് ആ കവിതയിലെ അന്തരീക്ഷം അർബുദം ബാധിച്ച തൊണ്ടയുമായി, കവി അവിടെ വേദന തിങ്ങുന്ന ഓരോർമ്മയാവു കയാണ്. എങ്കിലും അരികിൽ തന്റെ പ്രിയതമ സ്നേഹത്തോടെ ചേർന്നുനിൽക്കുമ്പോൾ, ജീവിതം സഫലമാകുന്നു എന്നു ആ കവിതയിൽ എൻ.എൻ. കക്കാട് പറഞ്ഞുവെക്കുന്നു. പരസ്പരം ഊന്നുവടികളാകുന്ന; വേദനയുടെ അവസ്ഥയിലും – സ്നേഹം മരുന്നായിത്തീരുന്ന ഒരന്തരീക്ഷം ‘സഫലമീയാത്ര’ എന്ന കവിത യിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ‘ഊഞ്ഞാലിൽ’ സംതൃപ്തിയുടെ വാർധക്യമാണ്. എങ്കിലും പരസ്പരമുള്ള ദാമ്പത്വത്തിന്റെ എല്ലാ മെല്ലാമായ ആ പങ്കുവെയ്ക്കലിൽ ഇരുകവിതകളും സാമ്യം പുലർത്തുന്നു. ‘സഫലമീയാത്ര’ യിലും ഈ കവിതയിലെന്നപോലെ ‘ആതിരനിലാവ്’ ഒരു കഥാപാത്രമായി മാറുന്നുണ്ട്.

ദാമ്പത്വത്തിന്റെ ആരംഭത്തിൽ, മധുവിധുവിന്റെ ലഹരിയിൽ ഇതേ പോലെ ആതിരനിലാവിന്റെ ലഹരിയിൽ അവർ സ്വയം അലിഞ്ഞി ട്ടുണ്ട്. പുലരിയെത്തുവോളം, ഊഞ്ഞാലിൽ സ്വയം മറന്നിട്ടുണ്ട്. ഒരാ വർത്തനം കവി ആവശ്യപ്പെടുന്നു. യൗവ്വനം അസ്തമിച്ചിട്ടുണ്ടാകാം. ജീവിതചക്രത്തിന്റെ (കാലചക്രം) തിരിച്ചിലിൽ എല്ലാം മാറിയി ട്ടുണ്ടാകാം. എങ്കിലും പഴയ ഓർമ്മകളെ ഒന്നുകൂടി പൊടിതുടച്ച് മിനുക്കിയെടുക്കാം. പഴയകാലത്തിന്റെ ഓർമ്മകളുമായി, പഴയ പുഞ്ചിരി മാത്രം കവി തന്റെ പ്രാണപ്രേയസിയുടെ മുഖത്തുനിന്ന് കണ്ടെടുക്കുന്നു. ആ മന്ദസ്മിതത്തിൽ, ആ ദാമ്പത്യത്തിന്റെ സംതൃപ്തി മുഴുവൻ നിറഞ്ഞു നിൽക്കുന്നുണ്ട്.

സുഖവും സംതൃപ്തിയും നിറഞ്ഞ നാട്ടിൻപുറത്തിന്റെ വിശു ദ്ധിയെ വാഴ്ത്താൻ കവി മറക്കുന്നില്ല. നഗരത്തിന്റെ വമ്പു കൾക്കും അപ്പുറം, നാട്ടിൻപുറത്തിന്റെ നന്മയെ പ്രതിഷ്ഠിക്കാൻ കവി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സ്നേഹത്തിന്റേയും, ഐക്യ ത്തിന്റെയും ആ മണ്ണിലാണ് ബന്ധങ്ങളുടെ വേരുകൾ കൂടുതൽ ആഴത്തിൽ ഉറയ്ക്കുന്നത്. ഇതൊക്കെയാണെങ്കിലും ചില യാഥാർത്ഥ്വങ്ങളിലേക്ക്, കവി നമ്മെ നയിക്കുന്നുണ്ട്. കാൽപനി കതയുടെ നിറവിലും, യാഥാർത്ഥ്യത്തിന്റെ രജതരേഖകൾ കവി കാണാതെ പോകുന്നില്ല. അല്ലെങ്കിലും “തുടുവെള്ളാമ്പൽ പൊയ്കയല്ല, ജീവിതത്തിന്റെ
കടലേ കവിതയ്ക്കു ഞങ്ങൾക്കു മഷിപ്പാത്രം.” – എന്ന് പാടിയ കവിയ്ക്ക് അങ്ങനെയൊന്നും കണ്ണടയ്ക്കാൻ കഴിയില്ല.

നാട്ടിൻപുറത്തിന്റെ, നന്മയും വിശുദ്ധിയും പാടുന്നതോടൊപ്പം വൈലോപ്പിള്ളി അവിടത്തെ പഞ്ഞിക്കുറിച്ചും (ഇല്ലായ്മ) പാ യുന്നു. ഇല്ലായ്മകളുടെ വറുതിയിലും, കണ്ണീരിന്റെ പാട്ടിനാൽ തിരു വാതിരയെ വരവേൽക്കുന്ന അയൽ സ്ത്രീകളുടെ നൊമ്പരം കവി കാണാതെ പോകുന്നില്ല. അങ്ങകലെ നടക്കുന്ന യുദ്ധത്തിന്റെ കെടുതി അവരെയും ബാധിച്ചിരിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റം കുട്ടിമുട്ടിക്കാൻ പാടുപെടുമ്പോഴും, തിരുവാതിരയുടെ നിറവിനും വേണ്ടി പാടുകയാണവർ. തിരുവാതിര തീക്കട്ട പോലെ’ – എന്ന പഴമൊഴി അവരുടെ കാര്യത്തിൽ പൂർണ്ണമായും ശരിയാവുകയാണ്. തന്റെ ജീവിത സൗഭാഗ്യങ്ങളുടെ സമൃദ്ധിയിലും, കവി തൊട്ടടുത്തു നിന്നുയരുന്ന വേദനയുടെ കനലുകൾ കാണാതെ പോകുന്നില്ല. ഇവിടെയാണ് വൈലോപ്പിള്ളിയിലെ ശുഭാപ്തി വിശ്വാസിയെ നാം അടുത്തറിയുന്നത്. എല്ലാം മാറ്റങ്ങൾക്കു വിധേയമാണ്; പ്രകൃതി പോലും പരസ്പരം കലഹിക്കുന്ന, യുദ്ധം ചെയ്യുന്ന ജനത്തികൾ പരസ്പരം സ്നേഹിക്കും. യുദ്ധം തോൽക്കുകയും മനുഷ്യൻ ജയി ക്കുകയും ചെയ്യും. അങ്ങനെ കൊലക്കുരുക്കുകൾ പോലും രൂപം മാറി വിനോദത്തിന്റെ ഊഞ്ഞാലുകളാകും…..

ജീവിതത്തെ സ്നേഹിക്കുവാൻ വേണ്ടി പാടാൻ കവി ഭാര്യയോട് ആവശ്യപ്പെടുന്നു. മനസ്സിനെ നൃത്തം ചെയ്യിക്കാൻ പോലും ശക്തി യുള്ള പ്രേയസിയുടെ സ്വർണ്ണക്കമ്പികൾ മീട്ടുന്ന കണ്ഠത്തിൽ നിന്നുള്ള ഗാനം. കവിയുടെ കരൾ ഊഞ്ഞാൽക്കയർപോലെ ആ ഗാനത്തിൽ കമ്പനം കൊള്ളുകയാണ്. സംഗീതം എല്ലാം മാറ്റിമറി ക്കുന്നു. പ്രായവും, പശ്ചാത്തലവും, കാലവും, അന്തരീക്ഷവും സക ലതും മാറുന്നു. ജീവിതം പുതുമയുള്ളതാക്കി മാറ്റുന്നു.

ജീവിതത്തെ അഗാധമായി സ്നേഹിക്കുവാൻ സംഗീതം നൽ പ്രാപ്തരാക്കും. അങ്ങനെ ഈ തിരുവാതിയ രാവ് സന്തോഷത്തിന്റെ ഏറ്റവും വലിയ സന്ദർഭമാകട്ടെ. അവിടെ സംഗീത സാന്ദ്രമാകുന്ന തോടെ പൂനിലാവണി മുറ്റം മാലിനിതീരവും, വെൺനര കലർന്ന പി, കണ്വമുനിയുടെ ആശ്രമ കന്യകയുമായിത്തീരുന്നു. ഭാവന യുടെ അളവറ്റ പ്രവാഹത്തെ നൊടിയിടകൊണ്ട് സൃഷ്ടിക്കാൻ, സംഗീ തത്തിനു സാധിക്കുന്നു.

മനുഷ്യായുസ്സിൽ അല്പമായി മാത്രം അനുഭവിക്കാൻ കഴിയുന്ന ചില നിമിഷങ്ങൾ . (മാത്രകൾ) – അതിലൂടെ കടന്നുപോകുന്നു കവിയും പത്നിയും, അനവദ്യസുന്ദരമായ അനുഭൂതികളുടെ അള വറ്റ പ്രവാഹമാണ് സന്ദർഭത്തിൽ വൈലോപ്പിള്ളി കവിത. പിന്നീട് ഓർത്തെടുക്കാൻ വേണ്ടിയുള്ള ഓർമ്മകളുടെ ഒരു കുങ്കുമച്ചെപ്പ് കവിതയുടെ അവസാനത്തിൽ മാസ്മരികമായ സ്നേഹത്തിന്റെ മാന്ത്രികാന്തരീക്ഷം സൃഷ്ടിക്കാൻ വൈലോപ്പിള്ളിയ്ക്ക് സാധിക്കു ന്നുണ്ട്. നിസ്വാർത്ഥമായ സ്നേഹത്തിന്റെ നിഷ്കാമമായ പങ്കുവെ യ്ക്കലിന്റെ ഏറ്റവും ഉദാത്തമായ ജീവിതവേദിയാണ് വാർധക്യ ത്തിലെ ദാമ്പത്യം. പരസ്പരം താങ്ങാകാൻ കഴിയുന്ന, എല്ലാം അറി യുന്ന അവസ്ഥ, മറ്റാർക്കുമായി മാറ്റിവെയ്ക്കാനില്ലാത്ത വിലപ്പെട്ട നിമിഷങ്ങളിൽ അവർ മാത്രമായിത്തീരുന്ന, ഒരു ഗാനമായി അലി യുന്ന അപൂർവ്വ സന്ദർഭം. അതിന്റെ മനോഹാരിത ഊഞ്ഞാലിൽ എന്ന കവിതയിൽ ഉടനീളം തുളുമ്പി നിൽക്കുന്നുണ്ട്.!

സ്നേഹത്തിന്റെ ശീതളിമയോടൊപ്പം, വാത്സല്യത്തിന്റെ ആർദ തയും ‘ഊഞ്ഞാലിനെ വ്യത്യസ്തമാക്കുന്നുണ്ട്. സ്നേഹം കൊണ്ട് മരണത്തെ (നാശത്തെ തോൽപ്പിക്കുന്ന മനുഷ്യനെ സൃഷ്ടിക്കാൻ വൈലോപ്പിള്ളി താൽപ്പര്യം കാണിക്കുന്നുണ്ട്. ഊഞ്ഞാലിന്റെ ക റുകൊണ്ട് കൊലക്കുടുക്കുണ്ടാക്കാം. അതുപോലെതന്നെ ഉല്ല സിച്ച്, ഇരുന്നാടി രസിക്കാൻ ഊഞ്ഞാലും’ ഈ കവിതയിൽ വൃദ്ധൻ രണ്ടാമത്തെ മാർഗ്ഗം സ്വീകരിച്ച് മരണത്തിനു മുകളിൽ മനുഷ്യാഹ്ലാദത്തിന്റെ വിജയം നേടുന്നു’ ഒപ്പം വാർധക്യത്തേയും അയാൾ കീഴടക്കുന്നു.

ശുഭാപ്തി വിശ്വാസത്തിന്റെ, നന്മയുടെ, സ്നേഹത്തിന്റെ വലി യൊരു വിജയഗാഥ തന്നെയാണ് ‘ഊഞ്ഞാൽ’ എന്ന കവിത. മന സ്സുകളുടെ മനോഹരമായ ചർച്ചകൊണ്ട് ദാമ്പത്യം സുന്ദരമായ ‘സിംഫണി’ പോലെ ഹൃദ്യമാകുന്ന അനുഭവവും ഈ കവിത പങ്കു വെയ്ക്കുന്നു. അതുകൊണ്ടുതന്നെ സ്വപ്നം പോലെ സുന്ദര മാണി കവിത!

Question 30.
മരണത്തെ മുഖാമുഖം കാണുന്ന ഒരു വ്യക്തിയുടെ യാത്രപറച്ചി ലാണോ ‘അനർഘനിമിഷം’ ? കഥാസന്ദർഭങ്ങളെ മുൻനിർത്തി വില യിരുത്തുക.
Answer:
ബഷീറിയൻ സാഹിത്യം’ എന്ന് പിന്നീട് പ്രസിദ്ധി കൊള്ളുന്ന രീതി യിൽ ഒരു സാഹിത്യസരണി, മലയാള സാഹിത്യത്തിൽ പ്രോദ്ഘാ ടനം ചെയ്യാൻ ആ തൂലികയക്ക് സാധിച്ചു. ഒരു വ്യക്തി കേന്ദ്രീക തമായ സാഹിത്യമാർഗ്ഗങ്ങൾ മലയാളത്തിലെന്നല്ല, ലോകസാഹിത്യ ത്തിൽ തന്നെ അപൂർവ്വമായിരിക്കും. പൗരാണിക മലയാളസാഹിത്യം പരിശോധിക്കുമ്പോൾ നമുക്കൊരു എഴുത്തച്ഛനെ ദർശിക്കാൻ സാധിക്കും. തന്റേതായ വ്യക്തിപ്രഭാവംകൊണ്ട്, സാഹിത്യ സിദ്ധി കൊണ്ട് ഒരു മഹാസാഹിത്യത്തെ നയിക്കാൻ കഴിയുക: അവിടെ യാണ് ‘വൈക്കം മുഹമ്മദ് ബഷീർ’ എന്ന സാഹിത്യനായകൻ നമുക്കു മുന്നിൽ ഉയർന്നു നിൽക്കുന്നത്.

ബഷീറിന്റെ ഹാസ്വവും ചിന്തനീയമാണ്. ആഴത്തിൽ ജീവിതത്തെ നോക്കിക്കാണുകയും, ദാർശനികമായി അപഗ്രഥിക്കുകയുമാണ് ബഷീറിന്റെ ഹാസ്യം. ഒരേ സമയം ചിരിപ്പിക്കുന്നതും, ചിന്തോദ്ദീ പകവുമാണത്. ജീവിതത്തിന്റെ ഇരുണ്ട വശങ്ങളെ ബഷീറിയൻ ഹാസ്യം വെളിച്ചത്തേക്കു കൊണ്ടുവന്നു. പട്ടിണി ഒരു വലിയ ആഘോഷമായി. ഇല്ലായ്മ അതുവരെ മുടിവെയ്ക്കേണ്ട ഒന്നാ യിരുന്നുവെങ്കിൽ ബഷീറിലത്, പുരപ്പുറത്തുനിന്നും വിളിച്ചുകൂ വേണ്ട അനായാസമായ ഒരു യാഥാർത്ഥ്യമായി. ജീവിതത്തിന്റെ എല്ലാ മേഖലകളേയും ഒരേപോലെ, സമചിത്തതയോടെ കാണാൻ, പക്വതയോടെ സമീപിക്കാൻ ബഷീർ ഹാസ്യം മലയാളിയെ പഠി ഷിച്ചു.

‘അനർഘനിമിഷം’ – ബഷീറിന്റെ സാഹിത്യസപര്യയിൽ വേറിട്ടു നിൽക്കുന്നു. ജീവിതത്തിന്റെ താളം ചിലപ്പോഴൊക്കെ നിലച്ചുപോ കാവുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. എപ്പോഴും വെളിപ്പെടു ത്താൻ സാധിക്കാത്ത മഹാരഹസ്യമായ നിമിഷം. അതു തീവ മായ വേർപാടിന്റെ അനർഘനിമിഷമാണ്. വേദനയുടെ മഹാത് രത്ത് നാം ഒറ്റപ്പെടുന്ന നിമിഷം. പതിവായ ശൈലികളിൽ നിന്നും, രീതികളിൽ നിന്നും ബഷീർ ‘അനർഘനിമിഷ ത്തിൽ വ്യത്യസ്ത നാകുന്നു. ആഖ്യാനശൈലിയിലും, പദയോഗങ്ങളിലും ബഷീറിൽ ഏറ്റവും പ്രിയംകരമായ സൂഫി തന്വത്തിന്റെ സ്വാധീനം കാണാൻ കഴിയുന്നു. അപാരമായ ശാന്തത ഉള്ളിൽ വഹിച്ചുകൊ ണ്ടാണ്, ഇതിൽ ബഷീർ സംസാരിക്കുന്നത്. ഏകാന്തതയുടെ ഏറ്റവും കഠിനമായ തിരിച്ചറിവോടെ ഇനി ഒറ്റയ്ക്കാണെന്ന യാഥാർത്ഥ്യം; വേർപാടിന്റെ ഏറ്റവും കനപ്പെട്ട മുഹൂർത്തം. ആ തീഷ്ണ മുഹൂർത്തത്തിലേക്ക് ബഷീർ. നമ്മെയും കൊണ്ടുപോ വുകയാണ്. വേദനയുടെ തീരത്ത് നാം ഒറ്റപ്പെട്ടുപോകുന്ന കഠി നമായ അവസ്ഥ.

അപാരമായ സ്നേഹത്തിന്റെ കരുത്തുറ്റ ഒഴുക്ക് അനർഘനിമി ഷത്തിൽ കാണാം. ലൗകികതയുടെ ക്ഷണപ്രഭകളോടല്ല ഇവിടെ ബഷീർ പ്രണയം പ്രഖ്യാപിക്കുന്നത്. അലൗകികമായ, ആത്മീയ അനുഭൂതിതന്നെയാണ് ബഷീറിന്റെ സന്ദേശത്തിന്റെ കാതൽ. ജീവ നും, മരണവും തമ്മിലുള്ള വലിയൊരു മുഖാമുഖം – ‘അനർഘ നിമിഷത്തി’ ന്റെ അടിയൊഴുക്കായി നിലനിൽക്കുന്നുണ്ട്. ആഴത്തി ലുള്ള തിരിച്ചറിവിന്റെ, ആത്മസാക്ഷാത്ക്കാരത്തിന്റെ അടയാളം കുടിയാണ് അനർഘനിമിഷം.

അനർഘനിമിഷം സിംബോളിസ്റ്റ് അഥവാ എക്സ്പ്രഷനിസ്റ്റ് സാങ്കേ തികവിദ്യയുപയോഗിച്ച് രചിച്ച കൃതിയാണ്. ഹിന്ദുസന്യാസിയായും സൂഫിമാരോടൊപ്പവും കഴിച്ചുകൂട്ടിയ ബഷീറിന്റെ വാക്കുകളുടെ സംഗീതസരണി അനർഘനിമിഷത്തിലുണ്ട്. പുഷ്കർ സാഗർ തടാകക്കരയിലിരുന്ന് ധ്വാനത്തിൽ മുഴുകിയ ബഷീറിന്റെ ആത്മ പരത അനർഘനിമിഷത്തിലുണ്ട്. ഹിമാലയ താഴ്വാരങ്ങളിൽ സൂഫിമാരോടൊപ്പം ജീവിച്ചു. അല്ലാഹു വിലേക്കുള്ള യാത്ര ദേഹം വിടാതെ ദേഹി പോകുന്നു. അവിസ്മരണീയവും അനു ഭൂതിദായകവുമായിരുന്ന ജീവിത പ്രേമമാണ് അനർഘ നിമിഷ ത്തിൽ.

ബഷീർ മരണത്തെ അഭിമുഖം കണ്ടിട്ടുണ്ട്. പുഷ്കരസാഗറിലേ ക്കുള്ള യാത്രാമദ്ധ്യേ മണലാരണ്യത്തിലൂടെ യാത്രചെയ്യവെ പരി ക്ഷീണനായി മരണാഭിമുഖം സൂര്യാഭിമുഖം മണൽത്തട്ടിൽ വീണു. മരണം അബോധത്തിലെവിടെയോ ഉറച്ച നിമിഷം കാതിൽ കുളിർ കാറ്റായി ഒരു ശബ്ദം ഒഴുകി വന്നു. ചുണ്ടിൽ കുളിർ തണ്ണീന്റെ തണുപ്പ് അനുഭവപ്പെട്ടു. ദിഗംബര സന്യാസിമാരായിരുന്നു അത്. മരണമെന്ന അനർഘനിമിഷത്തിനിപ്പുറത്തുനിന്നും കൈപിടിച്ചവർ കരകയറ്റി സൂഫികളോടൊന്നിച്ചും കഴിഞ്ഞു. ആത്മീയതയെ മനനം ചെയ്തുള്ള ജീവിതം ബഷീർ അവിടെ നിന്നും സ്വായത്ത മാക്കി. അനർഘനിമിഷം ഇത്തരമൊരു പശ്ചാത്തലത്തിലുമായി. ആത്മീയതയുടെ, മിസ്റ്റിസിസത്തിന്റെ അടിയൊഴുക്ക് അനർഘ നിമിഷത്തിന്റെ അന്തർധാരയാണ്. ധ്യാനനിമഗ്നമായ മനസ്സിൽ നിന്നും ഒഴുകി വരുന്ന വാക്കുകളുടെ പ്രവാഹമാണീ കൃതി.

Kerala Plus One Malayalam Question Paper Sept 2021 with Answers

Question 31.
‘വീരകുമാരൻ’ ലാത്തിയും വെടിയുണ്ടയും) സ്വന്തം ജീവിതം കൊണ്ടും സമൂഹത്തിനു നൽകിയ സന്ദേശമെന്താണ് ? പാഠഭാ ഗത്തെ ആസ്പദമാക്കി നിഗമനങ്ങൾ അവതരിപ്പിക്കുക.
Answer:

അഗ്നിസാക്ഷി നോവലിന്റെ അക്ഷരലോകം പ്രാചീനമായ ജീർണ്ണ തയിൽ തീ പിടിക്കുന്ന പുരോഗമനാശയങ്ങളുടേതാണ്. നമ്പൂ ദിത്തം മെലിഞ്ഞുണങ്ങിയിട്ടും, സമൂഹത്തിനും വ്യക്തിക്കും ചട ങ്ങുകളുടെ നരകം പണിതിട്ടും വീണ്ടും പഴമയുടെ മുഷിഞ്ഞ മാമൂലുകളിലേക്ക് ഉറഞ്ഞുപോകുന്ന കാലത്തിലാണ് മാറ്റങ്ങ ളുടെ അഗ്നി പടരുന്നത്. അതേ, സംഹരിക്കുകയും പുതിയതിന് ചാരമാകുകയും ചെയ്യുന്നതിന്റെ തീയിൽ കൊയ്ത നോവലാണ് അഗ്നിസാക്ഷി.

അഗ്നിസാക്ഷിയിലെ ചില പ്രയോഗങ്ങൾക്ക് ഏഴഴകാണുള്ളത്. ഒന്നിൽ നിന്നും ബഹുഭാവനകളിലേക്കും ബഹുസൗന്ദര്യത്തിലേ ക്കും ലയിച്ചു ചേരുന്ന പ്രയോഗങ്ങൾ. വീരകുമാരൻ ക്ലാമർ ടവറിന്റെ മുകളിലേക്ക് ത്രിവർണ്ണ പതാക ഉയർത്തി വീശിപ്പിടിക്കു ന്നതിനെ ലളിതാംബിക അന്തർജ്ജനം വർണ്ണിക്കുന്നതും ധ്വനി പ്പിക്കുന്നതും ഭാവങ്ങളുടെ ആഴങ്ങളെയാണ്. ഒരു നീർച്ചോല യിൽ ചുഴിയുണ്ടാകുമ്പോൾ ജലം അതിൽ ചുറ്റുന്നതു പോലെ യാണ് ഈ ഭാവനയും. വിജയിയായ അഭിമന്യുവിനെപ്പോലെ ക്ലോമൽ ടവറിൽ ആ ബാലൻ നിൽക്കുകയായിരുന്നു’ എന്ന പ്രയോഗത്തിൽ വൈവിധ്യങ്ങളായ ഭാവഭേദങ്ങൾ ഉണ്ടാകുന്നു. ക്ലോമർ ടവറിൽ നിൽക്കുന്ന വീരകുമാരൻ വെടിയേറ്റ് വീഴുമെന്ന് നാം നെഞ്ചിൽ തൊട്ട് സ്തംഭിച്ചുപോകുന്ന വർണ്ണനയാണിത്.

അഭി മനു മഹാഭാരതത്തിലെ കഥാപാത്രമാണ്. അഭിമന്യു കൗരവന്മാ രുടെ വെല്ലുവിളി സ്വീകരിച്ച് പത്മവ്യൂഹത്തിൽ അകപ്പെട്ടു. ഗർഭ ത്തിലിരിക്കെ പിതാവായ അർജ്ജുനനിൽ നിന്നും പത്മവ്യൂഹം തകർത്തത് മാത്രമേ കേട്ടൊള്ളു. പത്മവ്യൂഹം തകർക്കുമ്പോൾ ചുറ്റും കൗരവരായിരുന്നു. തിരിച്ചു കടക്കുവാനുള്ള ശ്രമം. ശക്തി യാർജ്ജിച്ചപ്പോഴേക്കും ജയദ്രഥൻ പിന്നിൽ നിന്നും കൊന്നു കള ഞ്ഞത് മഹാഭാരതകഥ. ഇവിടെ ക്ലോക്ക് ടവറിൽ പതാക വീശിയ വീരകുമാരൻ അഭിമന്യുവിനെപ്പോലെയാണ് എന്ന നോവലിലെ പ്രയോഗത്തിൽത്തന്നെ ഗർജിക്കാൻ തുടങ്ങുന്ന തോക്കുകൾ നീണ്ടുവരുന്നത് നാം കാണുന്നു. അഭിമന്യു ബാലനായിരുന്നു. വീരകുമാരനും

അഭിമന്യു വിജയിയായി നിന്നതുപോലെ എന്ന് പറഞ്ഞതിൽ അഭി മന്യുവിന്റെ വിജയമെന്നത് മരണം വരിച്ചെങ്കിലും ധീരനായിരിക്കു ന്നവന്റെ ര്വമാണ്. മരണത്തെ ഭയപ്പെടാത്തവന്റെ ധീരത യുള്ളവനാണ് വീരകുമാരൻ, അതാണവന്റെ വിജയം.

ഇവിടെ ക്ലോക്ക് ടവർ പത്മവ്യൂഹമായിരുന്നു. ചുറ്റിനും പോലീസും പട്ടാളവും കൗരവപ്പടയും ധർമ്മത്തിന്റെ പതാക അഭി മനുവിന്റെ കയ്യിലാണ്. അതവൻ പത്മവ്യൂഹത്തിനകത്തു നി ന്നാണ് മറഞ്ഞുനിൽക്കാതെ വീശുന്നത്. രാജ്യത്തിന്റെ അഭിമാന മുയർത്തിയ വീരകുമാരൻ അഭിമന്യുവാണ്.

മഹാഭാരതത്തിന്റെ കുരുക്ഷേത്രയുദ്ധം ഇവിടെ ഇന്ത്യൻ സ്വാത ന്ത്ര്യസമരമാണ്. സ്വന്തം മണ്ണിനുവേണ്ടി പടനയിക്കുന്നവരുടെ സമ രം. കള്ളച്ചുത് കളിച്ച് മണ്ണ് കയ്യടക്കിയവരിൽ നിന്നും തിരിച്ചു പിടി ക്കാൻ വീരകുമാരൻ ഉയരങ്ങളിലേക്കു തന്നെയാണ് കയറിയത്. ആയിരമായിരം ഭാരതീയരുടെ യശസ്സും ധൈര്വവും അഗ്നിയായി പടർത്തിയ അഭിമന്യു. വീരകുമാരന് മരണമില്ല. ധീരന്റെ രക്തം ഇന്ത്യക്കാരിലൂടെ പ്രവഹിക്കുകയാണ്.

വീരകുമാരനെ മാലാഖയായും സങ്കൽപ്പിക്കുന്നു. വെടിയേറ്റ് രക്തംവാർന്നു വീഴുന്നത് വെള്ളിൽപ്പക്ഷി കണക്കെയാണ്. വീഴ്ച യുടെ വേഗതയാണിവിടെ കാണുന്നത്. ഒപ്പം സമാധാനത്തിന്റെ വെളുത്ത ശോഭയും വീരകുമാരന് ചാർത്തുന്നു.

ഒരേ സമയം ചിരിക്കുകയും കരയുകയും ചെയ്യുന്ന ഭാരതമാതാ വിനെപ്പോലെയാണ് ദേവിബഹൻ വീരകുമാരനെ നെഞ്ചോട് ചേർത്തത്. ഭാരതീയരുടെ വേദനകളിൽ പിടയുകയും ധർമ്മ ത്തിൽ ചിരിക്കുകയും ചെയ്യുന്ന അഭിമാനിനിയായ സ്ത്രീ ശക്തി യായിരുന്നു ദേവീബഹൻ. വീരകുമാരന്റെ മരണം ദേവീബഹന്റെ ഹൃദയം പിളർത്തി. ഒപ്പം ആ മരണത്തിന്റെ രക്തസാക്ഷിത്വം ദേവി ബഹന്റെയും സ്വപ്നമായിരുന്നു. ഇവിടെ ദേവിബഹന് ഇതിഹാസ തുല്യമായൊരു പരിവേഷം ലഭിക്കുന്നു. ദേവിബഹന്റെ രൂപത്തിൽ നാം ഭാരതമാതാവിന്റെ അദൃശ്യച്ഛായകളെ തെളിഞ്ഞു കാണുന്നു. അഗ്നിസാക്ഷിയുടെ ഈ പാഠഭാഗം സ്വാതന്ത്ര്യസമരനിലമാണ്. മുറി വേറ്റവരും മരണമടഞ്ഞവരും മാനഭംഗപ്പെട്ടവരും യുദ്ധങ്ങളിൽ ഞരങ്ങുന്നതും സ്വാതന്ത്ര്വസമരത്തിൽ അനുഭവിക്കുന്നതും ഒരേ മാനുഷികയാതനകളാണെന്ന യാഥാർത്ഥ്വമാണ് ഇവിടെ തെളിയു
ന്നത്.

പ്രഭാത സൂര്യന്റെ ചെങ്കതിരുകൾ തട്ടി ക്ലോക്ക് ടവറിന്റെ മുകൾഭാഗം ചോരയിൽ കുളിച്ചതുപോലെ തോന്നി. വീരകുമാ രനെ കാണുന്നത് ആകാശത്തു നിന്നും ഞട്ട് താഴെ വീണ സൂര്യന്റെ കുട്ടിയെപ്പോലെയാണ്. ഈ സന്ദർഭങ്ങൾ വരാനിരി ക്കുന്ന വെടിവെപ്പിനേയും രക്തസാക്ഷിത്വത്തേയും കുറിക്കുന്നു. മറ്റുള്ളവർക്ക് വെളിച്ചമേകിയ സൂര്യനായിരുന്നു വീരകുമാരൻ നോവലിന്റെ ഭാവിലോകം വികസ്വരമാക്കുന്ന ഈ പ്രയോഗ ങ്ങൾക്ക് ശക്തിയും സാംസ്ക്കാരിക പാരമ്പര്യശക്തിയും ഇതി ഹാസ ഗൗരവവും ലഭിക്കുന്നുണ്ട്.

ഭാവാന്തരീക്ഷത്തെ വായനക്കാരന്റെ മനസ്സിലേക്ക് ആഴത്തിൽ ആവിഷ്ക്കരിക്കുന്നതിൽ പ്രയോഗങ്ങൾ ശക്തങ്ങളാണ്. അഭിമ വായി വർണ്ണിച്ചതിൽ മഹാഭാരതത്തിന്റെ ഇതിഹാസഹനത ആ സന്ദർഭത്തിനുണ്ടായി. ദേവീബഹൻ ഭാരതമാതാവിനെപ്പോലെ ജ്വലിച്ചപ്പോൾ അത് ഭാരതത്തിന്റെ ദേശാഭിമാനത്തിന്റെ ഭാവശക്തി യിലേക്ക് വളർന്നു. വീരകുമാരൻ വെള്ളിൽപക്ഷിയെപ്പോലെ വീണപ്പോൾ അതിന്റെ വീഴ്ച നൊമ്പരപ്പെടുത്തുന്നതായി. ഈ മണ്ണിലെ മനുഷ്യനെയും ജീവജാലങ്ങളെയും വെടിവെച്ചിടുന്ന ബ്രിട്ടീഷുകാരന്റെ ധ്വംസനം കൃത്യമായി രേഖപ്പെടുത്തുന്നു. അഗ്നിസാക്ഷിയുടെ അന്തർലോകത്തിന്റെ ഒഴുക്ക് ഈ പ്രയോഗ ങ്ങളുടെ ശക്തിയാണ്.

Question 32.
കുടുംബ ബന്ധത്തിന്റെ ആഴവും തീവ്രതയും വ്യക്തമാക്കുന്ന ചലച്ചിത്രമാണോ സൈക്കിൾ മോഷ്ടാക്കൾ ? പാഠസന്ദർങ്ങളെ അടിസ്ഥാനമാക്കി പരിശോധിക്കുക.
Answer:
ബൈസിക്കിൾ തീവ്സിലെ കഥ വാൽമിലായിലെ ബ്ലോക്ക് എച്ച്-ൽ അപ്പാർട്ട്മെന്റ് ഒന്നിൽ താമസിക്കുന്ന അന്റോണിയോ റിച്ചി, ഭാര്യ മരിയ റിച്ചി, മകൻ ബ്രൂണോ, 5 മാസത്തോളം പ്രായ മായ ബ്രൂണോയുടെ അനുജനുമടങ്ങുന്ന കുടുംബത്തിന്റേയും കളവുപോയ ഭാരക്കുറവുള്ള ഫിഡസ് ബ്രാന്റ് സൈക്കിളിന്റെ തുമാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും കൊടികുത്തിവാണ യുദ്ധാനന്തര ഇറ്റാലിയൻ സാമൂഹികാവസ്ഥയെ ഈ സിനിമ പ്രതി ഫലിപ്പിക്കുന്നു. ഏതൊരു വസ്തുവും ലഭ്യമാകുന്നതിന് കാല വിളംബം അനുഭവപ്പെടുന്ന ഒരു സാമൂഹിക അവസ്ഥ ഈ സിനി മയുടെ അന്തർധാരയാണ്. ജീവിക്കുന്നതിനാവശ്യമായ പണം കണ്ടെത്താൻ ഒരു തൊഴിലന്വേഷിക്കുകയും അപൂർവ്വമായി മാത്രം തൊഴിൽ കൈയ്യിലെത്തുകയും ചെയ്യുന്ന സാമൂഹികാവ സ്ഥയിൽ മനുഷ്യർ മോഷ്ടാക്കളാകുന്നു. റിച്ചിയുടെ സൈക്കിൾ മോഷ്ടിക്കപ്പെടുന്നു. മോഷ്ടിക്കുന്നവനും കുടുംബപ്രാരാബ്ധ ങ്ങളുണ്ടെന്ന് സിനിമയിൽ വ്യക്തമാണ്. എന്നാൽ കള്ളന്റെ പിന്നിൽ കാവലായി ഒരു ആൾക്കൂട്ടം നിലയുറപ്പിക്കുമ്പോൾ റിച്ചിയെ സഹായിക്കാനെത്തിയ പോലീസുകാരൻ പോലും നിസ്സഹായനാ യിത്തീരുന്നു. റിച്ചിക്കു മുന്നിൽ ആൾക്കൂട്ടമാണ് വില്ലൻ വേഷമ ണിയുന്നത്.

സ്നേഹമയിയായ മരിയ ഈ അവസരത്തിൽ റിച്ചിയെത്തേടി വരു ന്നു. കുടുംബസ്നേഹത്തിന്റെ ശീതളച്ഛായ ഈ സന്ദർഭത്തിലുണ്ട്. റിച്ചിയുടെ മുഖത്തുനിന്നും മരിയ വായിച്ചെടുക്കുന്ന സങ്കടം ഇതി നെയാണ് സൂചിപ്പിക്കുന്നത്. സുഹൃത്തിനോടൊപ്പം സൈക്കിള ഷിച്ച് അയാൾ പുറപ്പെടുന്നു. മുനിസിപ്പാലിറ്റിയുടെ മാലി സ്വനിർമ്മാർജ്ജന വണ്ടിയുടെ ചുമതലയുള്ള അയാളുടെ സുഹൃത്ത് റിച്ചിക്ക് ആശ്വാസവും പ്രതീക്ഷയും പകരുന്നു. പ്രഭാ തത്തിൽ തെരുവുകൾ വൃത്തിയാക്കുന്നതും പഴയതുപോലെ നഗരം തിരക്കിലേക്ക് വരുന്നതും ആൾക്കൂട്ടം റിച്ചിയ്ക്കു മുൻപിൽ സത്വം മറയ്ക്കുന്നൊരു മറയായി വരുന്നതും കാണുന്നു. തന്റെ ഫിഡെസ് സൈക്കിളിന്റെ ഏതെങ്കിലുമൊരു ഭാഗം ലഭിക്കുമെ ന്നൊരു പ്രതീക്ഷ റിച്ചിയിലുണ്ട്. അതുപോലെ മകൻ ബ്രൂണോയി ലും. പക്ഷേ നേരം ദീർഘിക്കുമ്പോൾ അത് മങ്ങിപ്പോകുന്നു.

തന്റെ സുഹൃത്തുക്കളുടെ നിർദ്ദേശങ്ങളൊന്നും ഫലം കാണാതാവുന്ന തിൽ സങ്കടപ്പെട്ടു നിൽക്കുമ്പോൾ സൈക്കിളിന്റെ ഒരു ഫ്രയി മിൽ ചായം തേച്ചു മറയ്ക്കുന്ന ഒരു വാണിഭക്കാരനുമായി റിച്ചി കയർക്കുന്നുണ്ട്. പോലീസിനെ വിളിച്ച് പരിശോധിച്ചെങ്കിലും നിരാ ശയായിരുന്നു ഫലം. അയാളെ അധിക്ഷേപിക്കുന്ന വാണിഭക്കാ രനൊപ്പം ആൾക്കൂട്ടവുമുണ്ട്. പിന്നിൽ ഒരു ജനസമുദ്രം ആർത്തി രമ്പുമ്പോൾ മകനും സുഹൃത്തും കൂട്ടുകാരുമായി ആടിയുല ഞ്ഞയാൾ കടന്നുപോകുന്നു. ഇതിനിടയിൽ പെയ്യുന്ന മഴയിൽ “നിശ്ചലമാകുന്ന ആൾക്കൂട്ടം, മഴയിൽ നിന്നും രക്ഷപ്പെടാൻ ഓടു മ്പോൾ ബ്രൂണോ വീഴുന്ന രംഗം ഏറെ സ്വാഭാവിക മായിത്തോന്നും. ഇവിടേക്ക് ഓടിവരുന്ന പുരോഹിതന്മാരുടെ അരികു പറ്റിയുള്ള അവരുടെ നിൽപ്പും സംസാരവും ജീവി തക്ലേശത്തിന്റെ പടുകുഴിയിൽ നിൽക്കുന്ന അച്ഛനെ സൂക്ഷിച്ച് നോക്കുന്ന ബ്രൂണോയേയും നാം ഇവിടെ കാണുന്നു. അച്ഛന്റെ ആകുലതകളെ അടുത്തറിയുന്നത് ഒരുപക്ഷേ ആ മഴയിൽ ഒറ്റ പെട്ടപ്പോഴാകാം.

സൈക്കിളുണ്ടെങ്കിൽ മാത്രമേ തനിയ്ക്ക് ജോലി കിട്ടുകയുള്ളൂ. സൈക്കിൾ പണയത്തിലാണ്. പണയമുതൽ വാങ്ങണമെങ്കിൽ 6100 ലിറ വേണം. വെള്ളം നിറഞ്ഞ നദിയിലേക്ക് ചാടിയതുപോലെ റിച്ചിക്ക് തോന്നി. എന്നാൽ ഇതെല്ലാം കേൾക്കുന്ന മരിയ ഉടനെ അതിനൊരു ഉപായം കാണുന്നു. തങ്ങളുടെ പുതപ്പുകൾ പണയ പ്പെടുത്തുക. മഞ്ഞുറയുന്ന തണുപ്പിൽ പുതപ്പ് വിലയുള്ളതാണ്. മരിയയുടെ ഇടപെടൽ ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശയാണ്. രണ്ടാമത്തെ കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖവും പ്രതീക്ഷയുടേ താണു്. അച്ഛന്റെ നിഴലാവുന്ന ബ്രൂണോയും കാലത്തിന്ന് കരുത ലാവുന്നതിന്റെ സൂചന നൽകുന്നു. സൈക്കിളിൽ പോകുന്നതും വരുന്നതും ബ്രൂണോ സ്വപ്നം കാണുന്നുണ്ട്. നഷ്ടഹൃദയനാവുന്ന റിച്ചിയെത്തേടിയെത്തുന്ന മരിയ വീണ്ടും അയാൾക്ക് സാന്ത്വനം നൽകുന്നു. സുഹൃത്തുമൊത്തുള്ള സൈക്കിളന്വേഷണത്തിൽ സുഹൃത്തിന്റെ മനസ്സ് റിച്ചിക്ക് പ്രത്യാശ നൽകുന്നു. ആ ആശ്വാസം അയാളെ ഉണർത്തുന്നു.

രണ്ടാംലോക മഹായുദ്ധാനന്തരം സമൂഹത്തിലെ അശരണരായ പാവപ്പെട്ടവരുടെയും തൊഴിലാളികളുടേയും പ്രശ്നങ്ങളെ ഫോക്കസ് ചെയ്തുകൊണ്ടുള്ളതാണ് ഈ സിനിമകൾ, നാളെ ഉണർന്നെണീക്കുമെന്ന് പ്രതീക്ഷിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട ജനത്തെയാണ് സ്ക്രീൻ ചെയ്യുന്നത്. ബ്രൂണോയിലൂടെ ഈ പ്രത്യാ ശയുടെ തെളിച്ചം സൈക്കിൾ തീവ്സിൽ തുളുമ്പുന്നു.

Kerala Plus One Malayalam Question Paper Sept 2021 with Answers

Question 33.
‘ഒരു കുറ്റിച്ചൂല്
ഒരു നാറത്തേക്ക് ഞെണുങ്ങിയ വക്കാർ
ന്നൊരു കഞ്ഞിപ്പാത്രം
ഒരട്ടി മണ്ണവൾ! (സംക്രമണം)
സ്ത്രീകളുടെ ഏത് തരത്തിലുള്ള സാമൂഹിക അവസ്ഥയുടെ ചരി ത്രമാണ് ഈ വരികളിൽ ചിത്രീകരിച്ചിരിക്കുന്നത്. ഈ അവ സ്ഥയ്ക്ക് ഇന്ന് മാറ്റം സംഭവിച്ചിട്ടുണ്ടോ ? വിലയിരുത്തുക.
Answer:
വൈലോപ്പിള്ളിക്കുശേഷം കാച്ചിക്കുറുക്കി ശുദ്ധിവരുത്തിയ പദവും പ്രയോഗവും ഭാവവും കൊണ്ട് കവിത രചിക്കുന്ന കവി യാണ് ആറ്റൂർ. ആറ്റൂരിന്റെ സംക്രമണം ഇന്നോളം വരെയുണ്ടാ യിട്ടുള്ള സ്ത്രീയടിമത്വത്തിന്റെ ചീഞ്ഞളിഞ്ഞ ശവത്തിന് വീണ്ടും ജീവൻ പകരുന്ന പ്രവചനത്തിന്റെയും പരിവർത്തനങ്ങളുടേയും കവിതയാണ്. സ്ത്രീയുടെ ശാക്തീകരണവും സ്ത്രീ സ്വാതന്ത്ര്യ പ്രഖ്യാപനവും കൊണ്ട് മുഖരിതമായ ഇന്നത്തെ സമൂഹത്തിൽ ആറ്റൂരിന്റെ പ്രവചനം സ്ത്രീ ചെന്നായയും തീയും സൂര്യനായും രൂപപ്പെടുത്തുന്നുണ്ട്. എങ്കിലും ഇപ്പോഴും ഭവനങ്ങളിലെ കുറ്റി ചൂലും നാറത്തോടും സ്ത്രീയാണ്. മരിച്ചാൽ അവളുടെ ശരീര ത്തിന്റെ ചൂടാറും മുമ്പേ വീണ്ടും വിവാഹിതനാകുന്ന ഭർത്താവിന് അവൾ ഒരട്ടി മണ്ണാണ്.

ഇന്നത്തെ സമൂഹത്തിലും ഇതാണ് സ്ത്രീ. ആൺകുട്ടി ചൂല് എടുക്കുന്നില്ല. പെൺകുട്ടികൾ ഇപ്പോഴും അകവും പുറവും അടിച്ചുവാരുന്നുണ്ട്. അടുക്കളയിൽ അപൂർവ്വമായി വന്ന് ചായ യിടുന്ന ഭർത്താവ്. അയാൾ പഞ്ചസാര ചോദിക്കുന്നത് ഭാര്യയോ ടാണ്. അതിനു ശേഷം തനിയെ എടുത്തു കുടിച്ചാലും ഭാര്യയ്ക്കായി ഒരു ഗ്ലാസ് നൽകുവാൻ എപ്പോഴും മറക്കുന്നു. ഉദ്യോഗസ്ഥകളായ സ്ത്രീകൾ ട്രെയിനിൽ വീട്ടിലേക്ക് തിരിക്കു മ്പോൾ അടുക്കളക്കുള്ള പച്ചക്കറികൾ അരിയുന്നു. പുരുഷന്മാർ മൊബൈലിൽ പാട്ട് കേട്ടും, ചീട്ട് കളിച്ചും ആസ്വദിക്കുന്നു. അവിടെ സ്ത്രീ ഒരു പച്ചക്കറിക്കത്തിയായും കഷണങ്ങളായും മാറുകയാണ്.

പുരുഷന്റെ മേഖലകൾ പരമ്പരാഗതമായി നിശ്ചയിച്ചവയാണ്. അവക്ക് ഇപ്പോഴും കുറവില്ലാതെ, തകർച്ചയില്ലാതെ പോകുന്നു. വീട്ടിൽ പണിക്കാർ വരുമ്പോൾ പുരുഷനുമായി ആലോചിച്ച് സ്ത്രീ ആവശ്യങ്ങൾ പറയുന്നു. പുരുഷൻ സ്ത്രീയോട് ആലോ ചിക്കാതെ തീരുമാനങ്ങൾ എടുക്കുന്നു. ഇതിനിടയിൽ സ്വന്തം ആഗ്രഹം പ്രകടിപ്പിക്കുന്നവൾ തന്നിഷ്ടക്കാരിയാകുന്നു. ജീവി തത്തിന്റെ മേച്ചിൽപ്പുറങ്ങളിൽ പുരുഷൻ റിസ്ക്കുകൾ സ്വീകരി ക്കുന്നുണ്ട്. എങ്കിലും സാമൂഹ്യ സമ്പർക്കങ്ങളിൽ പുരുഷനേ ക്കാൾ മുകളിൽ നിന്ന് സ്ത്രീ സംസാരിക്കുന്നില്ല. പുരുഷന്മാർ തമ്മിലുള്ള പരസ്പര ശ്രദ്ധ സ്ത്രീയെ ഒതുക്കുന്നു.

പെൺമക്കൾ, പെങ്ങൾ, അമ്മ, ഭാര്യ എന്നീ നിലകളിൽ സ്ത്രീ അസ്വതന്ത്രയാണ്. ഒതുങ്ങുവാൻ പഠിച്ചവളാണെങ്കിലും മറ്റുള്ള വർക്കായി സ്വയം കത്തിയമരുന്ന സൂര്വയാണിവൾ അകം വൃത്തി യാക്കി വൃത്തിയാക്കി അവൾ ജോലിയില്ലാത്തവളാകുന്നു ? പുറ ത്തുപോയി ജോലിചെയ്യാത്ത സ്ത്രീകളുടെ ഭവനം എപ്പോഴും വൃത്തിയായി ഇരിക്കുന്നതു കാണാം. അവൾക്ക് ജോലിയില്ല. ഹൗസ് വൈഫാണ്. പക്ഷേ, അവൾ വീട്ടിലെ വേലക്കാരിയാണ ന്നത് സ്വയം മറക്കുന്നു.

വേലക്കാരികളെ അടുക്കള പണിക്ക് നിർത്തുമ്പോൾ വേലക്കാരെ ഈ ഭാഗത്തു നിന്നും അകറ്റുന്നു. അത് സ്ത്രീയും സമ്മതിക്കുന്നു. തന്റെ പുരുഷന്റെ ആഗ്രഹമതാണ്.

പുരുഷനെ സ്തീ ഭരിച്ചാൽ അവൻ പെൺകോന്തനായി. സ്ത്രീയെ പുരുഷൻ ഭരിച്ചാൽ അത് ആണത്തമായി. ഒരേ കാര്യ ങ്ങൾ രണ്ട് തട്ടിൽ വച്ചാലും ത്രാസ് ബാലൻസ് ചെയ്യുന്നില്ല. സ്ത്രീയുടെ അടിമത്തത്തിന്റെ സംസ്ക്കാരത്തിൽ പുരുഷൻ ഓരോ ദിവസം കൈകടത്തുന്നു. പരമ്പരാഗതമായി സമൂഹത്തിൽ നിലനിന്ന കുടുംബവ്യവസ്ഥിതിയുടെ അവശേഷിപ്പായി ലഭിക്കു ന്നത് തത്ത്വജ്ഞാനികളും പ്രതിഭാധനരുമായ പുരുഷന്മാരെയാ ണ്. സ്ത്രീകൾ കുറച്ചുപേർ ഉണ്ടായിരിക്കാം. ശേഷിക്കുന്നവർ എവിടെ ? അവർ കുറ്റിച്ചുലായും ഒരട്ടി മണ്ണായും മാറിയിരിക്കു ന്നു. കെ.ആർ. മീരയുടെ വൃദ്ധ ഓർമ്മ തെറ്റിയ ഒരു കർണ്ണ സായി മാറിയിരിക്കുന്നു.

പാരമ്പര്യത്തിന്റെ സംസ്ക്കാരത്തിൽ നാം അഭിമാനിക്കുകയും ആനന്ദിക്കുകയും ചെയ്യുമ്പോൾ അതിൽ സ്ത്രീയുടേത് ജഡമായ ചീയ്യലാണെന്ന് കാണിച്ചുതരികയാണ് സംക്രമണം എന്ന കവിത.

Question 34.
‘ചരിത്രം പലപ്പോഴും നമ്മുടെ കാഴ്ചയെ സ്വാധീനിക്കുന്നു’ ‘കാവ്യ കലയെക്കുറിച്ച് ചില നിരീക്ഷണങ്ങൾ’ എന്ന പാഠഭാഗത്തിലെ ഒരു സന്ദർഭം ഉദാഹരിച്ച് പ്രസ്താവനയുടെ പൊരുൾ പരിശോധിക്കുക.
Answer:
പണ്ടത്തെ കവിത പദങ്ങളുടെ ലളിതന്യത്തമായിരുന്നിരിക്കാം ഇന്നത് പുതിയ വിജ്ഞാന ചക്രവാളങ്ങളുടെയും അനുഭൂതി മണ്ഡലങ്ങളുടേയും വികാസത്താൽ സങ്കീർണ്ണമായി തീർന്നിരി ക്കുന്നു.

കവിത കാലാനുസൃതമായ മാറ്റത്തിന് വിധേയമായ ഭാഷാരൂപമാണ്. അത് വ്യവഹാര ഭാഷയുടെ മറ്റൊരു ഭാഗമാണ്. സംസ്കാരഭാഷയിൽ നിന്നും തികച്ചും വ്യത്യസ്തമായ മണ്ഡലത്തിലൂടെയാണ് അത് നിര ന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ കാലാനുസൃതമായ മാറ്റത്തിനേക്കാൾ അതിനെ ബാധിക്കുന്നത് എഴുതുന്ന ആളിന്റെ കാഴ്ചപ്പാടാണ്. അയാളുടെ വിദ്യാഭ്യാസം സാംസ്ക്കാരിക വ്യവഹാ രം, ജോലി, കുടുംബപശ്ചാത്തലം, താമസസ്ഥലം, അനുഭവങ്ങളുടെ വൈവിധ്യം എന്നിവയെല്ലാം കവിതയെ നിരന്തരം മാറ്റത്തിന് വിധേ യമാക്കും. ഓരോ കാലഘട്ടവും വ്യത്യസ്തമായ ഒരു പൊതു വ്യത്യാ സത്തിന്റെ നിഴലിൽ നിലനിൽക്കുന്നതായിരിക്കും. അതിനെ അടി സ്ഥാനപ്പെടുത്തിയായിരിക്കും ആ കാലഘട്ടത്തിന്റെ കവി. കവിത സംസ്ക്കാരത്തോട് നിരന്തരം കലഹിക്കുകയും മൂല്യങ്ങളോട് പര മാവധി സംവദിക്കുകയും ചെയ്യും എന്നത് മറക്കാൻ പാടില്ലാത്തതാ ണ്. ടി.പി. രാജീവിന്റെ കവിതയിൽ മത്സ്വം എന്ന പ്രതീകം ജീവിക്കു ന്നത് കടലിന്റെ അടിത്തട്ടിലാണ്. അവിടെ അത് ചുട്ടുപഴുത്ത സൂചി പ്പൊട്ടുപോലെയാണ് ഓടി നടക്കുന്നത് കടലിനെ സംബന്ധിച്ച് മീൻ ഒരു പൊട്ടുപോലെ ഓടി നടക്കുന്ന ഒന്നാണ്. അത്രയും വലുപ്പവ്യ ത്യാസമുണ്ട്. അവ തമ്മിൽ. എന്നിട്ടും അത് രക്ഷപ്പെടാനെന്നവണ്ണം ഓടി നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ നിലനിൽപ്പ് കടലിലാണ്. എന്നാൽ ആ കടൽ ചുട്ടുപഴുത്ത് ഇരിക്കുകയും തന്നേക്കാൾ വേഗ ത്തിൽ ദഹിച്ചുകൊണ്ടിരിക്കുന്നതുമായി അത് തിരിച്ചറിയുന്നു. നില നിൽപ്പിന്റെ ഇടത്തിന് പറ്റിയ അപകടത്തെ ചിത്രീകരിക്കുന്നത് ഇങ്ങ നെയാണ്.

സച്ചിദാനന്ദന്റെ പനി എന്ന കവിതയിൽ
“നിൽക്കുന്ന തറ ചൂടുപിടിച്ചിട്ട്
അവിടെ നിന്നു മാറിനിൽക്കാൻ
പറഞ്ഞിട്ട് കൂട്ടാക്കാത്തവരോട്
എനിക്കിന്ന് യാതൊന്നും
പറയാനില്ല”.

തികച്ചും സ്വച്ഛമായ ഇടത്തിൽ നിന്ന് കവിതയെഴുതുമ്പോൾ രൂക്ഷ ചിന്തയ്ക്ക് ചൂട്, ദഹനം, അഗ്നി എന്നിങ്ങനെയുള്ള വാക്കുകൾ പ്രകടമായി കാണണമെന്നില്ല. ടി.പി. രാജീവന്റെ കവിതയിലും സച്ചിദാനന്ദന്റെ കവിതയിലും നിലനിൽക്കുന്നത് അസ്വാതന്ത്ര്യ ത്തെക്കുറിച്ചുള്ള വിവരണമാണ്

ഇതേ മനോഭാവം വെച്ചുകൊണ്ടുതന്നെ വൃത്തനിബന്ധമായി എഴു തിയ കവിതയാണ് വെൺമണി അച്ഛൻ നമ്പൂതിരിയുടെ കവിത ഒരു പ്രദേശം അനുഭവിച്ച് കൊടുക്കുന്ന സാധ്യതകൾ ഒരിക്കലും അനുഭവിക്കാൻ സാധിക്കാത്തതാകുമ്പോൾ നാം അതിനെ എതിർക്കുന്നു. ഈ പ്രദേശം ദയ അശേഷമില്ലാത്തതാണ്. വെറു പിന്റെ മാനസികാവസ്ഥയാണ് കവിയെകൊണ്ട് ഇത് പറയിക്കുന്ന തെങ്കിലും കവിയുടെ പ്രകൃതമാണ് ശാന്തമായി ഇത് പറയാൻ പ്രേരിപ്പിക്കുന്നത്. അല്ലയോ സുന്ദരിയായവളെ ഈ പ്രദേശം നര കദേശം തന്നെയാണ്. കുമാരനാശാന്റെ ദുരവസ്ഥ എന്ന കൃതി യിലും ഇതേ അർത്ഥം വരുന്ന വരികൾ കാണാം.

“കെട്ടിനിർത്താൻ സാധിക്കാത്തവണ്ണം
ദുർബലപ്പെട്ട ചരടിൽ ജനത നിൽക്കെ
മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മാറ്റുമതുകളെ നിങ്ങളെതാൻ”

ഇത്തരത്തിൽ കാലാകാലങ്ങളിൽ മതം കൊണ്ടും, രാഷ്ട്രീയം കൊണ്ടും, സംസ്ക്കാരംകൊണ്ടുമൊക്കെ നാം അനുഭവിക്കുന്ന അസ്വാതന്ത്ര്യങ്ങൾ കവികൾ പ്രഖ്യാപിക്കാറുണ്ട്. അതിന് അതാതു കാലഘട്ടത്തിലെ ഭാഷാ സംസ്ക്കാരം, രാഷ്ട്രീയം എന്നിവയെല്ലാം കാരണമാകാറുണ്ട്. എഴുതുന്നവന്റെ അനുഭവജ്ഞാനവും കവി തവും ഇതിന് ഒരു പരിധിവരെ സഹായകമാകാറുണ്ട്. കവി തയ്ക്ക് വൃത്തം നിർബന്ധമായിരുന്ന കാലഘട്ടത്തിൽ കവിയ്ക്ക് പറയാനുള്ളത് എന്ത് വിപ്ലവമാണെങ്കിലും അതിനൊരു താളവും വൃത്തവും രൂപപ്പെടുത്താൻ അവർ പരിശ്രമിച്ചിരുന്നു. എന്നാൽ കാലഘട്ടം മാറിയപ്പോൾ, വൃത്തത്തിന് വലിയ പ്രാധാന്യം ഇല്ലാ തായപ്പോൾ, പറയുന്നത് വിപ്ലവമാകുമ്പോൾ, രൂക്ഷമായ അന്ത രീക്ഷം കവിതയിലൂടെ വായനക്കാരനിലേയ്ക്ക് എത്തിക്കുക; എന്ന രീതി സ്വീകരിച്ച് വന്നിരുന്നു. അതിന്റെ നിലപാടു തറയിൽ രചിക്കപ്പെട്ട കവിതകളാണിവ.

“ഒരു പുല്ലാങ്കുഴലിന്റെ സുഷിരങ്ങളിൽ കൂടി ഒഴുകുന്ന തോമനേ ഈ ഞാനല്ലോ ?” എന്ന കവി പാടുമ്പോൾ താൻ തന്നെയാണ് തന്റെ ഗീതമെന്ന് അറിയുന്നു. കവിതയുടെ ഭാവമാണ് ഈ വരി കളിലൂടെ കവി വ്യക്തമാക്കുന്നത്. ഈ രീതിയെ ഭാവഗീതമെന്നും കവിതയുടെ ഭാവതലമെന്നും പറയാം. മനോതലത്തിന്റെ വ്യത്യ സ്തമായ വൈകാരിക ഭാവങ്ങൾ കാഴ്ചകളിൽ കലരുന്നു, ഒരേ ദൃശ്യം കവികളുടെ വ്യത്യസ്തമായ ഭാവനാരീതികൾക്കനുസരണ മായി മാറി വരുന്നു. ഭാവ ഭംഗി കവിതയെ മസ്യണമായ അനുഭ വത്തെ പ്രേഷകനു നൽകുന്നു. നേരിട്ടൊരു കാര്യത്തെ പറ യാതെ മനസ്സിലതുണർത്തിയ അനുരണനത്തെ വാങ്മയമായി അവതരിപ്പിക്കുകയാണ് കവി ചെയ്യുന്നത്.

“പറ്റിയ മഞ്ഞൾ നിറവുമായ് പാടങ്ങൾ
പെറ്റുതളർന്നു കിടക്കുന്നതും
പായൽ നീക്കിയാറ്റിൽ വെ-
ള്ളാമ്പലപ്പൂക്കൾ കുളിക്കുന്നതും”
“വെളിച്ചം മെഴുകിയോ
രംബരാങ്കണവീഥിയിൽ,
കതിർക്കറ്റ ചുമന്നെത്തി
കിതയ്ക്കും മുഗസന്ധികൾ
ചളിപ്പാടത്തു താരങ്ങൾ
പിടിതാളുപഠിക്കവേ
അലക്കിത്തേച്ച കുപ്പായ-
മിട്ടുലാത്തുന്നു വെൺമുകിൽ”
കതിരണിഞ്ഞു നിൽക്കുന്ന പാടങ്ങളെ
കവി പെറ്റുകിടക്കുന്ന പെണ്ണായിക്കാണുന്നു.

പായലിൽ മുടിയ കുളത്തിൽ ദൃശ്യമായ ആമ്പലിനെ കാണുമ്പോൾ കവിയ്ക്ക് തോന്നുന്നത് ആമ്പൽ മറ നീക്കി കുളിക്കുകയാണോയെ ന്നാണ്!

സമാനമായി, സന്ധ്വാസമയത്തെ വാനിൻ ചോപ്പിനേയും കവി കാണുന്നതു നോക്കു.

കവിത കവിതയായിത്തീരുന്നതിന്റെ പ്രധാനകാരണം അവയിലൊ ളിഞ്ഞിരിക്കുന്ന സഹൃദയ ഹൃദയഹാരിയായ ഭാവനയുടെ തുവെ ളിച്ചമാണ്. മേഘത്തെ സന്ദേശം നൽകാൻ ഏൽപ്പിക്കുന്ന യക്ഷനെ സൃഷ്ടിച്ച കവി ഭാവനയുടെ അലൗകിക സുഖം തന്നെയാണ് നൂറ്റാ ണ്ടുകൾക്കിപ്പുറത്ത് കാളിദാസനിലേക്ക് നമ്മെ വീണ്ടും അടുപ്പിക്കു ന്നത്.

വാക്കേ വാക്കേ കൂടെവിടെ
വളരുന്ന നാവിന്റെ കൊമ്പത്ത്
വാക്കേ വാക്കേ കൂടെവിടെ
ഒളിതിങ്ങും തൂവലിൻ തുഞ്ചത്ത്
(വാക്കേ വാക്കേ കൂടെവിടെ – എം. ഗോവിന്ദൻ)

കടലെന്നൊരു
വാക്കിനുള്ളിലു-
ണ്ടതി വിസ്തൃത
മായ വൻകര
പശുവെന്നൊരു
വാക്കിനുള്ളിലും
ഇരതേടി-
യലഞ്ഞിടും പുലി.
ചില വാക്കു
കുളമ്പടിച്ചു പോം
ചിലതോ കൂർത്ത
നഖങ്ങളാഴ്ത്തിടും
(പി.പി.രാമചന്ദ്രൻ – പൊരുൾ)

വാക്കുകളേ
വരിക
വിക്കിയും വിറച്ചും മുടന്തിയും
തെരുവുതെണ്ടികളെപ്പോൽ
പൊട്ടിയും ചീറ്റിയും
അലമുറയിട്ടും
പെരുങ്കടലലകൾപോൽ (വരവ് – പി.പി.രാമചന്ദ്രൻ)

അമ്പത്തൊന്നക്ഷരാളി കലിത തനുലതേ
വേദമാകുന്ന ശാഖി-
ക്കൊമ്പത്തമ്പോടു പൂക്കും കുസുമതതിയിലേ-
തുന്ന പൂന്തേൻകുഴമ്പേ
ചെമ്പോൽത്താർ ബാണസംഭപ്രശമന സുകൃതോ
പാത്ത സൗഭാഗ്വലക്ഷ്മീ
സമ്പത്തെ കുമ്പിടുന്നേൻ കഴലിനെ വലയാ-
ധീശ്വരി വിശ്വനാഥേ (ഭാഷാനൈഷധചമ്പു മഴമംഗലം)

കവിതയെ സൗന്ദര്യാത്മകമായി കാണുകയും കാഴ്ചകളിലെ സൗന്ദര്യത്തെ വാക്കുകളിൽ കോർക്കുകയും ചെയ്തിരുന്ന പഴ യകാല കവന ശൈലിയിൽ നിന്നും കവിത ഏറെ മാറിയിരി ക്കുന്നു. ഗാനരീതിയ്ക്ക് പ്രാധാന്യം നൽകിയിരുന്ന ഭാഷാവൃത്ത ഹനമായ എഴുത്തച്ഛന്റേയും, ചെറുശ്ശേരിയുടേയും, രചനാരീതി കളിൽ നിറഞ്ഞ ഭക്തിയും ഭുക്തിയും, ജീവിതത്തിന്റെ തെളിനീ രിലാണ് ആധുനികകവികൾ കാണുന്നത്. ഇവിടെ അലങ്കാരങ്ങ ളണിയിക്കാൻ പറ്റാത്തതും, പരുക്കമായ പൊള്ളുന്ന ജീവിതത്തെ യാണ് കവികൾ പകർത്തുന്നത്.

എം. ഗോവിന്ദന്റെ കവിതാശകലത്തിൽ, വാക്കിന്റെ മാവിനെക്കു റിച്ച് അദ്ദേഹം പരാമർശിക്കുന്നു. ഈ മണ്ണിന്റെ മക്കളിൽ നിന്നാണ് മലയാളം ഉരുവമെടുത്തതെന്ന് കവിതയിൽ തെളിയുന്നു. അത് വളരുന്ന നാവിന്റെ കൊമ്പത്തും ഒളിതിങ്ങുന്ന തൂവലിൻ തുമ്പ ത്തുമാണെന്ന് കവി പറഞ്ഞു വയ്ക്കുന്നു. വാക്കിന്റെ കൂടെവിടെ യെന്ന് ഇപ്രകാരം പറഞ്ഞു വയ്ക്കുന്നു.

വാക്കും അർത്ഥവും തമ്മിലുള്ള ബന്ധത്തെയാണ് പി.പി. രാമച ന്ദ്രന്റെ കവിതകളിൽ തെളിയുന്നത്. കടലിനെയോർക്കുമ്പോൾ തെളിയുന്നത് വൻകരയാകുന്നെന്നു പറയുന്നതിൽ യുക്തിചിന്ത യുണ്ട്. ഇത് ആധുനികതയുടെ രീതിയാണ്.

ഈ ശൈലികളിൽ നിന്നും എത്രയോ വ്യത്യസ്തമായ ഒന്നാണ് മഴ മംഗലത്തിന്റെ കവിത, അക്ഷരത്തോടും വാക്കിനോടുമുള്ള പ്രാർത്ഥനയിൽ കവി ഉപനിഷത്തുക്കളെ പൂക്കളായി കാണുന്നു. അവയിലെ ഗൂഢാർത്ഥങ്ങളെ തേൻ കുഴമ്പായുമാണ് കാണു ന്നത്. ആധുനിക കവിതയിൽ നിന്നും ഏറെ മാറിയാണ് കവിത യിലെ ഉള്ളടക്കത്തെ പരാമർശിക്കുന്നത്.

ആലാപനസൗകുമാര്യം നിറഞ്ഞുനിൽക്കുന്ന മനോഹരമായൊരു ലോകമാണിത്.

Kerala Plus One Malayalam Question Paper Sept 2021 with Answers

35 മുതൽ 38 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണ ത്തിന് ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 8 സ്കോർ വിതം. (2 × 8 = 16)

Question 35.
പ്രണയത്തിന്റെ അപാരമായ നിർവൃതിയും പ്രണയനഷ്ടത്തിന്റെ ആന്തരികവേദനകളും ഒരുപോലെ പങ്കുവയ്ക്കുന്ന കവിത യാണോ ‘സന്ദർശനം’ ? വിലയിരുത്തുക.
Answer:
ഈ കവിത ചുള്ളിക്കാടിന്റെ നഷ്ടപ്രണയത്തിന്റെ നഷ്ടസ്മൃതി കളും കാമുകിയെ സന്ദർശനമുറിയിൽ കണ്ടുട്ടുന്നതുമാണ്. അതി നാൽ വ്യത്യസ്തമായ രണ്ടു കാലങ്ങൾ ഈ കവിതയിൽ കാണു ന്നുണ്ട്. പ്രണയകാലഘട്ടവും പ്രണയമില്ലാത്ത ഇന്നത്തെ കാല വും. ഈ രണ്ടു കാലഘട്ടവും കവിതയിൽ ആവിഷ്ക്കരിക്കുന്നത് വ്യത്യസ്തമായ അനുഭൂതികളോടെയാണ്.

ചോദ്യത്തിൽ പറഞ്ഞിരിക്കുന്ന നിറഭേദങ്ങൾ എന്നത് ഉദ്ദേശിക്കു ന്നത് കവിതയിലെ പ്രണയാനുഭവത്തിന്റെ വ്യത്വസ്തതകളെയാ ണ്. വ്യത്യസ്തമായ രണ്ടു കാലഘട്ടങ്ങൾ ഒരു ചിത്രത്തിൽ വിത്വസ്ത നിറങ്ങളിൽ വരയ്ക്കുന്നതുപോലെതന്നെയാണ് കവി തയിലും എഴുതുന്നത്.

കവിയും കാമുകിയും തമ്മിലുള്ള പ്രണയ കാലഘട്ടം അവതരി പ്പിക്കുന്നത് ഓർമ്മകളായാണ്. ആ ഓർമ്മകൾക്ക് ചക്രവാളത്തിന്റെ വിദൂരതയോട് സാദൃശ്യമുള്ളതായി പറയുന്നുണ്ട്. മാത്രമല്ല, ഓർമ്മ കൾ ദൂരസാഗരം തേടിയുള്ള ഒരു അലച്ചിലായി പറയുന്നു. സന്ധ്യയ്ക്ക് കിളികൾ മരങ്ങളിൽ ചിറക് ഒരുക്കി ചേക്കേറുന്നതു പോലെയാണ് ഓർമ്മകൾ എന്ന് പറയുന്നുണ്ട്. അതിനാൽ അസ്ത മനത്തിന്റെ ഒരു ശോണച്ഛായയാണ് ഓർമ്മകൾക്കുള്ളത്.

ഓർമ്മകളിൽ വന്നു നിറയുന്ന പ്രണയകാലഘട്ടത്തെ അവതരി പ്പിക്കുന്നത് പ്രകൃതിയിലെ സുഗന്ധവും നിറസുഭഗതയുമുള്ള കാഴ്ചകളായിട്ടാണ്. ഒരു പൊൻ ചമ്പകം പൂത്തിരുന്ന കാലഘട്ട മായിരുന്നു പ്രണയകാലമെന്ന് പറയുന്നുണ്ട്. കനകനിറത്തിലുള്ള മൈലാഞ്ചിനീരിൽ തുടുത്തതായിരുന്നു കാമുകിയുടെ വിരലു കൾ. കാമുകിയുടെ പ്രണയം കാംക്ഷിക്കുന്ന കണ്ണുകൾ നേടി യതായിരുന്നു. അതിലെ കൃഷ്ണകാന്തങ്ങളുടെ കിരണങ്ങളേറ്റ് കവിയുടെ ചില്ലകൾ പൂത്തതായി പറയുന്നു. കവിയിവിടെ ഒരു മരമായി ചില്ലകൾ പടർന്ന് നിൽക്കുന്നു. അവളുടെ നെറ്റിയിലെ കുങ്കുമത്തരി പുരണ്ട പൊട്ട് ചിദംബരത്തിലെ സന്ധ്യയെപ്പോലെ യായിരുന്നു.

പ്രണയിച്ചിരുന്ന കാലം നിറവസന്തത്തിന്റേതായിരുന്നു. കാണുവാൻ കൊതിച്ച, തൊടാൻ കൊതിച്ച, സുഗന്ധത്തിനായി ആഗ്രഹിച്ച ഒരു കാലഘട്ടം. ഭൂതകാലത്തിന്റെ സൗന്ദര്വം കാമുകിയുടെ നെടിയ കണ്ണിൽ കാണുന്നു. തുടുത്ത വിരലുകളിൽ കാണുന്നു. വളരെ ഭാസുരമായ, പ്രസാദാത്മകമായ ഒരു കാലഘട്ടമായിരുന്നു അത്. കവിയുടെ പൂർവ്വകാമുകിയുമൊത്തുള്ള കണ്ടുമുട്ടൽ പ്രണയം നഷ്ടപ്പെട്ട അവസ്ഥയാണ്. പ്രകൃതിയിലെ സുന്ദര വസ്തുക്കളിൽ നിന്നും വ്യത്യസ്തമായി നഗരത്തിലെ യാന്ത്രിക ജീവിതവുമായി താദാത്മ്യപ്പെടുത്തിയിട്ടാണ് ഈ അവസ്ഥയെ അവതരിപ്പിക്കുന്ന ത്. കറപിടിച്ച ചുണ്ടും പൊലിഞ്ഞുപോയ പകൽ വെളിച്ചവും മരണപ്പാച്ചിലോടുന്ന വണ്ടികളും, നഗരവഴികളും, സത്രങ്ങളും, മദ്യപാനവും എല്ലാം നിറംകെട്ട വർത്തമാനത്തിന്റെ അവസ്ഥയെ അവതരിപ്പിക്കുന്നു.

അനർഗ്ഗമായ സൗന്ദര്യാതിശയത്തിന്റെ കാലഘട്ടമായി പ്രണയ ത്തേയും നിറംകെട്ട കാലഘട്ടമായി വർത്തമാനത്തേയും അവത രിപ്പിക്കുന്നു. കവിതയിൽ ഈ വ്യതിയാനം ആവിഷ്ക്കരിക്കുന്നത് പ്രകൃതി പ്രതിഭാസങ്ങളെക്കൊണ്ടാണ്. വർത്തമാനകാലത്തേക്ക് വരുമ്പോൾ പ്രകൃതി സൗന്ദര്യം വർണ്ണനകളിൽ ഇല്ലാതായിരിക്കു ന്നു. അതിനു പകരമുള്ളത് മനുഷ്യന്റെ മടുപ്പുളവാക്കുന്ന യാന്ത്രിക ലോകമാണ്.

സന്ദർശനം കവിതയിലെ പ്രണയത്തിന്റെ ഭൂതവർത്തമാനങ്ങൾക്ക് വിരുദ്ധമായ ഭാവവും നിറങ്ങളുമാണ്. പ്രണയാർദ്രമായിരുന്ന ഭൂതകാലത്തിന് പ്രകൃതിയിലെ സുന്ദരമായ, സ്വച്ഛമായ നിറഭേദ ങ്ങൾ കാണുന്നു. തന്റെ കാമുകിയുടെ കനകവർണ്ണത്തിലുള്ള മൈലാഞ്ചി അണിഞ്ഞ തുടുത്തിരിക്കുന്ന വിരൽ സ്ത്രീ സൗന്ദര്യ ത്തിന്റേയും പ്രകൃതിയുടെ നിറക്കൂട്ടുകളുടേയും ഭൂതകാല ത്തിന്റെ സൗകുമാര്യം കാണിക്കുന്നു. കാമുകിയുടെ കണ്ണിൽ കൃഷ്ണകാന്തങ്ങളിലെ കിരണങ്ങൾ തട്ടി തന്റെ ചില്ലകൾ പൂത്ത തായി പറയുന്നു. ഇവിടേയും പ്രകൃതിദൃശ്യങ്ങളുടെ ചാരുതയിൽ കവിയുടെ ആനന്ദം ആവിഷ്ക്കരിക്കുന്നു.

പ്രണയശൂന്യമായ വർത്തമാന കാലത്തിന് പ്രകൃതിയുടെ ദൃശ്യചാ രുതയില്ല. നഗരവീഥികളിൽ മരണവേഗത്തിലോടുന്ന വണ്ടികളും മദ്യലഹരിയിൽ മുങ്ങിയ രാത്രികളും താൽക്കാലിക അഭയം നൽകുന്ന സത്രച്ചുമരുകളും മൗനം കുടിച്ചിരിക്കുന്നതും, കരളു കരിഞ്ഞു പോയതും കറ പിടിച്ച ചുണ്ടുകളും തൊണ്ടയിൽ പിടഞ്ഞു മരിക്കുന്ന ഏകാന്തമായ രോദനവും പ്രണയശൂന്യമായ വർത്തമാനത്തിന്റെ അസ്വസ്ഥമായ മനസ്സിനെ കാണിക്കുന്നു.

കുങ്കുമത്തരി പുരണ്ട ചിദംബര സന്ധ്യകളായിരുന്നു പ്രണയിച്ച പ്പോൾ കവി കണ്ടിരുന്നത്. പ്രണയം പ്രകൃതിക്ക് അനുകൂലമായ വികാരമായതിനാൽ പ്രണയികൾക്ക് തോന്നുന്ന മനോവികാരങ്ങൾ കവി രചിച്ചപ്പോൾ പ്രകൃതിയിലെ ദൃശ്യഭംഗികളായി സങ്കൽപ്പിച്ച് ആവിഷ്ക്കരിക്കുന്നു.

കവിതയിലെ പ്രണയവും വേർപിരിയലും ആവിഷ്ക്കരിക്കു ന്നതിൽ പ്രകൃതിയും നഗരവും അതിന്റെ വൈരുദ്ധ്യങ്ങളെ ഉൾക്കൊള്ളുന്നു.

Question 36.
ഭാവിലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളാണോ നമ്മുടെ ജീവിതത്തെ അർത്ഥവത്താക്കുന്നത് ? ‘ജോനാഥൻ എന്ന കടൽക്കാക്ക, ‘ഓർമ്മയുടെ ഞരമ്പമ്പ്, ‘മത്സ്യം’ എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കി പരിശോധിക്കുക.
Answer:
ആയിരം കൊല്ലം മീന്തലകളുടെ മീതെ ഇരതേടി പരക്കംപാഞ്ഞ് മരിക്കരുത് എന്ന് തീരുമാനിച്ചവനാണ് ജോനാഥൻ കടൽകാക്ക മറ്റ് കടൽകാക്കകളെപ്പോലെ മീന്തലകൾക്ക് മീതെ പറന്ന് പര സ്പരം തല കൊത്തിച്ചാകുവാൻ ജോനാഥൻ ആഗ്രഹിക്കുന്നി ല്ല. പറക്കുന്നതിന്റെ ലഹരിയിൽ ജോനാഥനെ കൂട്ടുകാർ ഉപേ ക്ഷിച്ചു. അച്ഛനമ്മമാരെ ജോനാഥൻ വെടിഞ്ഞു. സാഹസികമായ ജീവിതത്തിലേക്ക് ജോനാഥൻ പറന്നുപോയി. കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ജോനാഥനെ കൂട്ടുകാർ പരിഹസിച്ചു; വെറുത്തു. ജോനാഥൻ പിന്മാറിയില്ല. ഒരു കടൽകാക്കയെങ്കിലും ഇരപിടിച്ച് ജീവിക്കുന്ന ഈ സാധാരണ സാഹചര്യത്തിൽ നിന്നും വ്യത്യസ്ത നാകണമെന്ന് അയാൾ തീരുമാനിച്ചു. അയാൾ സ്വന്തം കടലും ആകാശവും വെടിഞ്ഞു. രണ്ടു ഗുരുക്കന്മാരെ സ്വീകരിച്ചു. ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് അയാൾ പറന്നു. അയാൾക്ക് കുറേ ശിഷ്യരെ കിട്ടി. ഇങ്ങനെ സാഹസികമായി ജീവിച്ച കടൽകാക്കയായിരുന്നു ജോനാഥൻ.

ടി.പി. രാജീവിന്റെ മത്സ്യം വളരെ ചെറുതാണ്. സാഹസികത വളരെ കൂടുതലുമാണ്. മറ്റ് മത്സ്യങ്ങളെപ്പോലെ വലയിൽ കുരുങ്ങി കഥക ളിൽ അറിയപ്പെട്ട് മാർക്കറ്റിൽ നാണുകെട്ട് വിൽക്കപ്പെടാൻ അത് ഇഷ്ട പ്പെടുന്നില്ല. അത് തിരമാലകളോട് പൊരുതിയാണ് ജീവിക്കുന്നത്. വിജയിക്കുകയും സ്വാതന്ത്ര്യം നേടുകയും ചെയ്യുന്നത് വേറിട്ട മാർഗ്ഗങ്ങൾ ആരായുന്നവർക്കുള്ളതാണ്. ബഹുജനം ഒരിക്കലും കടന്നുവരാത്ത മാർഗ്ഗമാണിത്.

സ്വന്തം വർഗ്ഗത്തിന്റെ അതിഭയങ്കരമായ അന്ധതയിൽ ദുഃഖിക്കുക യാണ് ലിവിങ്സ്റ്റൺ, മറ്റ് കടൽകാക്കകൾ ഇരപിടിക്കുന്നതിൽ മുഴു കിയിരിക്കുന്നു. കടലിന്റെ നിറഭേദങ്ങളും ആകാശത്തിൽ ഉയര ത്തിൽ വളരെ ദൂരം പറക്കുന്നതും ജോനാഥന് ഇഷ്ടമാണ്. എന്നാൽ ജോനാഥന്റെ വർഗ്ഗത്തിലെ കടൽകാക്കകൾക്ക് അത് ഒരു വിഷയ മല്ല. അവർ എപ്പോഴും ഇരപിടിക്കുന്നതിൽ മുഴുകുന്നു. ഇര പിടി ക്കുന്നതിനുള്ള വ്യഗ്രതകൊണ്ട് പരസ്പരം കൊത്തി മരിക്കുകയു മാണ്. ജോനാഥൻ ഇതിനെ വെറുത്തു. പുതിയ കാഴ്ചകളും കൂടു തൽ ഉയരങ്ങളും താണ്ടി പുതുലോകങ്ങൾ കാണുവാനും തന്റെ വർഗ്ഗത്തിന് പുതിയ വെളിച്ചം നൽകി അവരെ ഇരുളിൽ നിന്നും രക്ഷിക്കുവാനും ആഗ്രഹിക്കുന്നു.

മത്സ്യത്തിന് സ്വന്തം വർഗ്ഗത്തിന്റെ ദൈന്യതകളെക്കുറിച്ച് ആവലാ തികളോ പുരോഗമന ചിന്തകളോ ഇല്ല. മത്സ്യം ഒരു പ്രയാണത്തി ലാണ്. അത് അതിജീവനത്തിന്റെ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തു ന്നു. വേലിയേറ്റങ്ങളുടെ സന്ധ്യാസമയങ്ങളിൽ അവൻ കടലിനെ കീഴടക്കുന്ന കൊടികൾക്കും മുകളിൽ നീന്തുന്നു. തന്റെ നിയ ന്ത്രണത്തിൽ ഒതുങ്ങാത്ത പ്രതിഭാസങ്ങൾ വരുമ്പോൾ മത്സ്യം ഏറ്റ വുമധികം വിജയിക്കുന്നു. ഭയപ്പാടുകൊണ്ട് ഒതുങ്ങിപ്പോകുന്ന വനല്ല ഈ മത്സ്യം. കടലിലെ എല്ലാ ഒഴുക്കുകളും ഉൾവലിഞ്ഞു പോകുന്ന ശാന്തതയിൽ മത്സ്യം എല്ലാ രഹസ്യങ്ങളുടേയും അടി യിൽ കഴിയുന്നു.

മസ്വത്തിന് ഒരു വിപ്ലവകാരിയുടെ മുഖമുണ്ട്. നാടിന്റെ കലുഷ തയിൽ തന്റെ സ്വരം ഉയർത്തിക്കേൾപ്പിക്കുന്നവനാണ് മത്സ്യം. പട യൊരുക്കങ്ങൾക്കു ശേഷമുള്ള ശാന്തതയിൽ അത് രഹസ്യങ്ങ ളുടെ ഏറ്റവും അടിത്തട്ടിൽ തന്റെ നിശ്ശബ്ദമായ ലോകത്താണ്. ഒരു പക്ഷേ വീണ്ടും വേലിയേറ്റങ്ങൾ ഉണ്ടാകുമ്പോൾ കരു താർജ്ജിക്കുന്നത് ഈ രഹസ്യങ്ങളുടെ അടിത്തട്ടിൽ നിന്നായി രിക്കും.

ലിവിങ്സ്റ്റണിന്റെ വിശേഷബുദ്ധി കടൽകാക്കകളുടെ സാമാന്യ ബുദ്ധിക്ക് വിപരീതമായി നിൽക്കുന്നു. മത്സ്യത്തിന്റെ ജീവിതം തന്റെ നിലനില്പിനുവേണ്ടി അടങ്ങാത്ത ആവേശമാണ്. മത്സ് ത്തിനും സ്വത്വബോധമുണ്ട്. അതിനാൽ മത്സ്യത്തെ വലക്കണ്ണി കൾക്ക് പിടികൂടാൻ കഴിഞ്ഞില്ല. കഥകളിൽ പ്രവേശിച്ചില്ല. ഒരു ചില്ലുകൂട്ടിലും കാഴ്ചവസ്തുവായില്ല. ഇവിടെ മത്സ്യങ്ങളുടെ സാമാന്യബുദ്ധിയിൽ നിന്നും ഈ മത്സ്വം വേറിട്ട് നിൽക്കുന്നു. സ്വാതന്ത്ര്യകാമനകൾ മനുഷ്യരെ പ്രവർത്തനോന്മുഖരാക്കുന്ന തിന്റെ പ്രതിരൂപങ്ങളാണ് ജോനാഥനും മത്സ്യവും.

‘ഓർമ്മയുടെ ഞരമ്പും’ ‘മത്വവും’ മനുഷ്യാവസ്ഥകളുടെ സ്വാത സ്വദാഹത്തെയാണ് ആവിഷ്ക്കരിക്കുന്നത്. വീട്ടുതടങ്കലായതു പോലൊരു വൈവാഹിക ജീവിതം നയിച്ച വൃദ്ധയും പിടികൊടു ക്കാതെ ഓടിക്കൊണ്ടിരിക്കുന്ന, മണൽത്തരിയോട് പൊരുതി നിൽക്കുന്ന മത്സ്വവും പ്രകടിപ്പിക്കുന്നത് തീവ്രമായ സ്വാതന്ത്ര്യദാ ഹയാണ്.

‘ഓർമ്മയുടെ ഞരമ്പിൽ’, സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോയ വൃദ്ധ യാണ് കഥാപാത്രം. മത്സ്യത്തിൽ അതീവ സ്വതന്ത്രമായൊരു കഥാപാത്രമാണ് മത്സ്യം, പാരതന്ത്ര്യത്തിന്റെ അസ്വസ്ഥതകളിലൂടെ പല തലങ്ങളിലൂടേയാണ് വൃദ്ധ പോയ്ക്കൊണ്ടിരിക്കുന്നത്. വൃദ്ധ യുടെ സ്ത്രീ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്വവും നഷ്ട പ്പെട്ടു പോയിരിക്കുന്നു. ‘മത്സ്യത്തിലാകട്ടെ, സ്വാതന്ത്ര്വത്തിന്റെ വിശാലതയിലൂടെയാണ് സഞ്ചാരം. വൃദ്ധയാകട്ടെ അസ്വതന്ത്രത യുടെ പരിഹാരമായി ഓർമ്മകളോടു കൂടിയ ദുർമരണം സ്വപ്നം കാണുന്നു. മത്സ്യമാകട്ടെ വളരെ സാഹസികമായി പ്രതിരോ ധിച്ചുക്കൊണ്ടിരിക്കുന്നു. മത്സ്യത്തിന് സംഭവിക്കുന്ന രൂപമാറ്റവും വിനാശവും മത്സ്യത്തിനെ അസ്വസ്ഥതയുണ്ടാക്കുന്നില്ല.

മത്സ്വത്തിനും വൃദ്ധയ്ക്കും സഹജമായുള്ള സ്വാതന്ത്ര്യകാംക്ഷയെ രണ്ടുപേരും സമീപിക്കുന്നത് വ്യത്യസ്തമായാണ്. മത്സ്വത്തിന്റെ സ്വാതന്ത്ര്വദാഹം വളരെ ഊർജ്ജസ്വലമാണ്. ബാഹ്യബന്ധങ്ങളിൽ അകപ്പെടാത്ത ഒരു ജീവിതരീതിയാണ് മത്സ്യത്തിനുള്ളത്. അത് ആരാലും അറിയപ്പെടാതെ, ശ്രദ്ധിക്കപ്പെടാതെയാണ് പെരുമാറുന്ന ത്. വൃദ്ധയാകട്ടെ ബാഹ്യബന്ധങ്ങളിൽ ഉൾപ്പെടുവാൻ ആഗ്രഹി ക്കുന്നു. കഥ രചിച്ച് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുണ്ട്. ഭർത്താവിനോടൊപ്പം കൽക്കത്തിയിലേക്ക് പോകുവാൻ അഭിലഷി ക്കുന്നുണ്ട്. അതിനുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുമ്പോൾ വളരെയധികം അസ്വസ്ഥയാകുന്നു. തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെ ടുന്നതിൽ ദുഃഖിക്കുന്നു.

സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഘടകങ്ങളെ ഒട്ടും പ്രതിരോധിക്കാതെ മനസ്സിൽ നീറുകയാണ് വൃദ്ധ ചെയ്യുന്നത്. രചനകളിലൂടെ ഒരു സ്വാന്തനം ലഭിച്ചതും നഷ്ടമാകുന്നു. തനിക്കു ചുറ്റുമുള്ള വേലി കളെ ഭർത്താവിന്റേയും ആചാരങ്ങളുടേയും പൊളിച്ചു പുറ ത്തുകടക്കുവാൻ സാധിക്കുന്നില്ല. എല്ലാ ചങ്ങലക്കണ്ണികളിലും ഉൾപ്പെട്ടു പോകുന്നു. ആശ്വാസമായി കരുതുന്നത് കഥയെഴുത്താ ണ്. അതാകട്ടെ ഉള്ളിലെ അസ്വസ്ഥതകളെ എഴുത്തിലൂടെ ആവി ഷ്ക്കരിച്ച് ആശ്വാസം കൊള്ളുവാനുള്ള ഒരു പിടച്ചിൽ ആണ്. സ്വാഭാവികമായും വൃദ്ധ ചായുന്നത് ആത്മഹത്യയിലേക്കാണ്. മത്സ്യത്തിനാകട്ടെ, ജീവിക്കുകയെന്നത് കടൽത്തിരകളോടുള്ള ഒരു പൊരുതലാണ്. അതിന് ഭയമില്ല. ആപത്തുകളെക്കുറിച്ച് ഓർക്കുന്നില്ല. മാത്രമല്ല, വ്യക്തി സ്വാതന്ത്ര്യത്തിന്റെ അജയ്യതയി ലാണ് മനസ്സ് വിഹരിക്കുന്നത്. പ്രശംസകൾക്കോ അംഗീകാര ങ്ങൾക്കോ അധികാരങ്ങൾക്കോ ആഗ്രഹിക്കാത്ത ഒരു ജീവിത മാണതിനുള്ളത്. ചെറുതാകുക, സ്വാതന്ത്ര യാകുക എന്നതാണ് മത്സ്വത്തിന്റെ ജീവിതതത്വം.

Question 37.
“ദേവകി മാനമ്പള്ളിക്ക് തങ്കം നായരിൽ നിന്നു മോചനമില്ല. നമ്മൾ ഒരു കാലഘട്ടത്തിന്റെ രണ്ടു മുഖങ്ങളാണ്” ലാത്തിയും വെടി യു ടെ യും നോവൽ ഭാഗത്ത് വിവരിക്കുന്ന ഈ രണ്ടു സ്ത്രീകളും ഒരേ കാലഘട്ടത്തിന്റെ വ്യത്യസ്ത മുഖങ്ങളാണോ? ഇരുവരുടേയും സ്വഭാവ സവിശേഷതകൾ വിശകലനം ചെയ്തു വ്യക്തമാക്കുക.
Answer:
തങ്കവും ദേവിബഹനുമാണ് ഒരേ കാലഘട്ടത്തിന്റെ രണ്ടു മുഖ ങ്ങൾ, ഹരിദ്വാറിൽ തന്റെ ജ്യേഷ്ഠന്റെ ചിതാഭസ്മം ഒഴുക്കുവാൻ വന്ന തങ്കം തന്റെ തേതിയേടത്തിയെ കണ്ടെത്തി. അവരെ തിരി ച്ചറിഞ്ഞ തങ്കം അവരുടെ ഭർത്താവ് മരിച്ച വിവരവും, മരിക്കു ന്നതിനു മുമ്പ് ഇരിക്കെ പിണ്ഡം ചെയ്യേണ്ടിവന്ന ഭാര്യയായ തി യേടത്തിയെക്കുറിച്ച് സംസാരിച്ചതും, തേതിയേടത്തിക്ക് നൽകു വാനായി നൽകിയ മംഗലസൂത്രവും നൽകുവാൻ പരിശ്രമിക്കു കയാണ്. ഇവിടെയാണ് അഗ്നിസാക്ഷി നോവൽ വായനക്കാര നിൽ ഒരു നീറ്റലായി അവസാനിക്കുന്നത്.

തങ്കം ഭർത്താവിന്റെ കൂടെ കഴിഞ്ഞ നാളുകളിലൂടെ പോവുക യാണ്. തന്റെ ദേവകിയേടത്തി ദേവീബഹനായി സമരങ്ങൾ നയി ച്ചിരുന്നത് തങ്കം കണ്ടതാണ്. അന്ന് വളരെ ആഗ്രഹത്തോടെ തേതി യേടത്തിയെന്ന സമരനായികയെ പത്രത്താളുകളിൽ ഉറ്റുനോക്കി യിരുന്നു. ദേവീബഹൻ ധീരയായ സ്ത്രീയാണ്. ക്ലോക്ക് ടവറിൽ കയറിയ കുഞ്ഞിനെ മാറോടണച്ച് അടികൊണ്ട് വിണ ഭാരതമാ താവ്. ബംഗാളിലെ സമുദായ സ്പർദ്ധകളിൽ അഹിംസയുടെ ആചാര്യനോടൊപ്പം സഞ്ചരിച്ചവൻ സ്വാതന്ത്രലബ്ധിക്കുശേഷം ഒരു മന്ത്രിക്കസേരയിലും അവരെ കണ്ടില്ല. സ്വാതന്ത്ര്യസമരത്തിൽ കിനിഞ്ഞ രക്തത്തിനു വേതനം ചോദിച്ച് അവർ ചെന്നില്ല. മധ പ്രദേശിലെ ഒരു ആശ്രമത്തിൽ ഗ്രാമീണ സ്ത്രീകളുടെ പുനരു ദ്ധാരണത്തിനായി പ്രവർത്തിച്ച മാതാവിന്റെ രൂപത്തിലും തങ്കം അവരെ കാണുന്നു.

ദേവീബഹൻ ഇന്നിന്റെ ഇന്ത്യൻ പ്രശ്നങ്ങൾക്ക് ഒരു ഔഷധമാ ണ്. ഡൽഹിയിലെ പെൺകുട്ടി ക്രൂരമായി ബലാത്സംഗത്തിന് ഇര യായപ്പോൾ ഇന്ത്യ കണ്ട യൗവനത്തിന്റെ പ്രതിഷേധക്കടലിൽ ദേവീബഹനെപ്പോലുള്ളവർ തലയുയർത്തി നിൽക്കേണ്ട കാല മാണിത്. സ്ത്രീകളും കുട്ടികളും ചൂഷണത്തിനിരയാകുന്ന ഈ കാലഘട്ടത്തിന്റെ ഇരുളിനെ ഇല്ലാതാക്കുന്ന പ്രകാശമാണവർ. എന്നാൽ ഇതേ കാലഘട്ടത്തിൽ ജീവിക്കുന്ന നോവലിലെ തങ്കം സ്വന്തം കുടുംബത്തിന്റെ അകച്ചുമരുകളിൽ നിന്നും സ്വതന്ത്രയ കുന്നില്ല. ജീവിതം നൽകുന്ന സുഖങ്ങളിൽ സഹജീവികളുടെ വേദ നകൾ കാണുന്നില്ല. അവർ ഒരു അമ്മയായിരുന്നിട്ടും വെടിയേറ്റ് വീണ കുഞ്ഞിന്റെ അരികിലേക്ക് പോകുന്നില്ല. അതിൽ അവർ കുറ്റബോധത്തിന് അടിമയായിത്തീരുന്നു. സ്വാതന്ത്ര്യസമരസേന യിൽ ഉൾപ്പെടാതിരിക്കാൻ സ്വന്തം മക്കളെ ഗ്രാമത്തിലേക്കവർ അയ ച്ചു. തങ്കവും ഭർത്താവും സ്വാർത്ഥമെന്നു വിളിക്കുന്ന ഈ സുര ക്ഷിതത്വത്തിന്റെ ലോകത്തിന്റെ പ്രതിനിധികളാണ്. ലാത്തികൊണ്ട ദേവിബഹനെക്കുറിച്ച് തങ്കം അന്വേഷിക്കുമ്പോൾ ഭർത്താവ് പറ യുന്നത് ഒരു ഇന്ത്യക്കാരന്റെ സ്വരമല്ല; എത്രയോ പേർ മരിക്കുന്നു. മാനഭംഗപ്പെടുന്നു. നമുക്കതിലെന്താ കാര്യം എന്ന രീതിയാണ് തങ്ക ത്തിന്റെ ഭർത്താവിനുള്ളത്.

സ്ത്രീ മനസ്സിന്റെ രണ്ടു സ്വഭാവങ്ങളാണ് ഈ രണ്ടു വ്യക്തിക ളിൽ കാണുന്നത്. ദേവീബഹനന് ധാരാളം പുസ്തകങ്ങളും പ്രത ങ്ങളും വായിക്കാൻ ലഭിച്ചിരുന്ന ഇല്ലത്ത് വളർന്നവളാണ്. തങ്കം വളർന്നത് പൂജയും കർമ്മവും ജീവിതവ്രതമാക്കിയ ഇല്ലത്താണ്. തേതിയേടത്തി വിവാഹബന്ധം മുറിഞ്ഞതോടെ സാമൂഹ്യപ്ര വർത്തകയായി. തങ്കം പഠിച്ച് ഗൃഹസ്ഥയായി . രണ്ടു പേർക്കും ഉണ്ടായിരുന്ന സ്ത്രീ മനസ്സിന്റെ തീവ്രതയിൽ വ്യതിയാനങ്ങൾ ഉണ്ടാ യത് അവരുടെ വളർന്ന സാഹചര്യങ്ങൾ മൂലമായിരുന്നു.

വ്യക്തി, കുടുംബങ്ങളെ മാത്രം ആശ്രയിക്കുന്ന സാമൂഹമായ കാഴ്ചപ്പാടുകൾ ഇല്ലാത്ത കാലഘട്ടത്തിലാണ് നാം ഇന്ന് ജീവി ക്കുന്നത്. രാഷ്ട്രിയം വെറുക്കുന്ന തലമുറകളും വോട്ട് ചെയ്യാ അവരും കൂടിക്കൂടി വരുന്നു. സമകാലികമായ രാഷ്ട്രീയ അരാ ജകത്വമായിരിക്കാം ഇതിന്റെ വില്ലനാകുന്നത്.

ഒരുപക്ഷേ ഇന്ത്യക്കാരന്റെ മനസ്സിലും ഒരു നീറ്റൽ ഉണ്ടായിരിക്കും. അതിന് പ്രതിഷേധത്തിന്റെ രൂപം ലഭിക്കുമ്പോഴാണ് ഇന്ത്യയിലും പുതിയ സമരങ്ങൾ ഉണ്ടാകൂ. നവോത്ഥാനങ്ങൾ വളരൂ. ജനാധിപത്യ ത്തിൽ സമരങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. പ്രതങ്ങൾക്ക് ശക്തിയുണ്ട്. അതു കൊണ്ട് പ്രതിഷേധങ്ങൾക്ക് മാധ്യമങ്ങൾ ലഭിക്കുന്നുണ്ട്. തമ്മിലും അതി സങ്കീർണ്ണമാകുന്ന ജീവിത പരിസരം സഹനത്തിന്റെ എല്ലാ സീമകളും അത് ലംഘിക്കുമ്പോൾ സമൂഹം പൊട്ടിത്തെറിക്കും.

ഇത്തരം മുന്നേറ്റങ്ങളിൽ ആത്മവീര്യത്തോടെ ജനത്തെ നയിക്കു ന്നത് ദേവിബഹനെപ്പോലുള്ളവരാണ്.

Kerala Plus One Malayalam Question Paper Sept 2021 with Answers

Question 38.
‘വാസനാവികൃതി’ യുടെ രചനാപരമായ പ്രത്യേകതകളിൽ ചിലതു ചുവടെ തന്നിരിക്കുന്നു. ഇവ ചർച്ച ചെയ്തു കഥയ്ക്ക് നിരൂപണം തയ്യാറാക്കുക.
• രസകരവും നാടകീയവുമായ സംഭവവിവരണം.
• പഴഞ്ചൊല്ലുകളും ശൈലികളും.
• സ്വന്തം കഥപറയുന്ന രീതിയിലുള്ള അവതരണം.
Answer:
‘വാസനാവികൃതി’ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ആദ്യകഥയാണ്. അതുമാത്രമല്ല മലയാള ചെറുകഥാ പ്രസ്ഥാന ത്തിനു തന്നെ എന്നും അഭിമാനിക്കാവുന്ന ആദ്യമാതൃകയും കൂടിയാണ്. ഈ കഥ ഒരു മോഷ്ടാവിന്റെ ആഖ്യാന രൂപത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. കാലമെത്ര പുരോഗമിച്ചാലും മോഷണം മോഷണം തന്നെ സമൂഹത്തിന്റെ – ഇരുളടഞ്ഞ ഒരു കോണിലേക്ക് നോക്കുന്ന – ദൃഷ്ടി സ്വാഭാവികമായും ഇങ്ങനെ യുള്ള വിഷയത്തിൽ പതിഞ്ഞുപോകാൻ സാധ്യതയുണ്ട്. അതു കൊണ്ടുതന്നെ ഗൗരവരീതിയിൽ ഈ കഥ പറഞ്ഞു ഫലിപ്പി ക്കാൻ സാധ്യമല്ലെന്ന് കഥാകൃത്ത് ആദ്യംതന്നെ മനസ്സിലാക്കി. ഹാസ്വരൂപേണ, കഥാപാത്രഥനം നടത്തിയാൽ മാത്രമേ ഇതിവ ത്തത്തോട് (plot) നീതി പുലർത്താനും, വായനക്കാരനോടുള്ള പ്രതിബദ്ധത നിറവേറ്റാനും കഴിയു എന്നദ്ദേഹം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിന്റെ പരിണത ഫലമാണ്; നൂറ്റാണ്ട് കഴിഞ്ഞിട്ടും ‘വാസനാവികൃതി’ വായനക്കാരുടെ മുന്നിൽ തല ഉയർത്തി നിൽക്കുന്നതിന്റെ ഈ വിജയം.

ഒന്നേകാൽ നൂറ്റാണ്ട് മുമ്പത്തെ കേരള ചരിത്രം തീർച്ചയായും, ചാതുർവർണ്ണ്യം, അയിത്തം എന്നിങ്ങനെ എല്ലാ രീതിയിലും സവർണ്ണ മേധാവിത്വം കൊടികുത്തിവാഴുന്ന അവസ്ഥ ആയിരുന്നു. നമ്പൂതിരി മേധാവിത്വം സമൂഹത്തിന്റെ എല്ലാ മുക്കിലും മൂലയിലും അലയടിക്കുന്ന കാലം, ജന്മിത്വം കൊടികുത്തിവാഴുന്നു. സാമ്പ ത്തിക അസമത്വം അതിന്റെ ഉച്ചസ്ഥായിൽ നിലനിൽക്കുന്നു. ഗ്രാമീ ണമായ അന്തരീക്ഷം തീർച്ചയായും ഈ ഒരു ചട്ടക്കൂടിനുള്ളിൽ ഞെരുങ്ങുന്ന കാലം. ഈ കാലഘട്ടമാണ് നമ്മുടെ ‘വാസനാവി കൃതിയുടെ രചനാകാലം.

എന്തിനും ഏതിനും ഒരു സമൂഹം പഴമൊഴികളെ ആശ്രയിക്കുന്ന ഒരു കാലഘട്ടം കൂടിയാണത്.

നാടോടി സംസ്ക്കാരത്തിന്റെ ശക്തമായ സ്വാധീനം ആ കാലഘട്ട ത്തിൽ സമൂഹത്തിൽ വ്യക്തമായി നിഴലിച്ചിരുന്നു എന്നു വേണം കരുതാൻ. നേരം പോക്കുകളിലും, വിനോദങ്ങളിലും, മാത്രമല്ല ആചാരങ്ങളിലും, അനുഷ്ഠാനങ്ങളിലും വരെ ഈ നാടൻ സംസ്ക്കാരം, കൃത്യമായ തോതിൽ നിഴലിച്ചുകാണാം. ഈ നാടോടി സംസ്ക്കാരം നാടോടി സാഹിത്യം കൂടിയാണ്. നാടോടി സാഹിത്യ ത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് വാമൊഴിയായി പ്രച രിക്കുന്നു എന്നതാണ്. സ്വാഭാവികമായും ഒരു എഴുത്തു രൂപം അതിനുണ്ടായിക്കൊള്ളമെന്നില്ല. തലമുറകളിൽനിന്ന് തലമുറകളി ലേക്ക് അതിങ്ങനെ പറഞ്ഞു പറഞ്ഞു പരക്കുന്നതും പടരുന്നതു മാണ്. കൃത്യമായ ഒരു കർതൃത്വം നാടോടി സാഹിത്യത്തിന് അവ കാശപ്പെടാനില്ല. അജ്ഞാത കർതൃത്വം ആണ് അതിന്റെ മുഖ്യ സവി ശേഷത. ഈ നാടോടി സാഹിത്യത്തിന്റെ ഉപവിഭാഗങ്ങളാണ് പഴ ഞ്ചൊല്ലുകളും, ശൈലികളും മറ്റും.

ഒരുപാട് കാര്യങ്ങൾ വിശദമായി പറഞ്ഞു മനസ്സിലാക്കുന്നതിന് പകരം ആശയങ്ങൾ കാച്ചിക്കുറുക്കി നാടൻ ഭാഷയിൽ അവതരി പ്പിക്കുക. അനേകം ആശയങ്ങൾ മനസ്സിലാക്കുന്നതിന് ഒരു വരി പഴഞ്ചൊല്ല് പകരം കേട്ടാൽ മതിയാകും. ഈ ഒരു രീതി തലമുറ കൾക്കു മുമ്പേ തുടങ്ങിയതാവണം. ആശയവിനിമയത്തിനായി ഉപയോഗിക്കപ്പെടുന്ന ഏറ്റവും ചെറിയ വാക്കുരൂപമാണിത്. എല്ലാ ഭാഷകളിലും വ്യത്യാസങ്ങളില്ലാതെ അത് നിലനിൽക്കുന്നുണ്ട്. ഇങ്ങനെയുള്ള പ്രയോഗങ്ങൾ എന്ന് സമൂഹത്തിൽ പ്രചരിച്ചു തുടങ്ങി എന്നതും അജ്ഞാതമാണ്. അജ്ഞാത കർതത്വവും, അജ്ഞാത കാലഗണനയുമാണ് നാടോടി സംസ്ക്കാരത്തിലെ ഈ മൊഴിമുത്തുകളുടെ ഏറ്റവും വലിയ സവിശേഷത. കാച്ചിക്കുറു ക്കിയ ‘കവിത’ പോലെ സുന്ദരവും, താളാത്മകവുമായ ഈ പഴ പൊല്ലുകളും, ശൈലികളും, ആദ്യകാലത്ത് കവിതയുടെ ഉ വത്തിനുപോലും കാരണമായി വർത്തിച്ചിട്ടുണ്ടാകും.

‘വാസനാവികൃതി’യെ സംബന്ധിച്ചിടത്തോളം അതൊരു പശ്ചാത്താ പത്തിന്റേയും മനംമാറ്റത്തിന്റേയും കഥയാണ്. അത് സംഭവിച്ചി ട്ടുള്ളത് ഒരു മോഷ്ടാവിനും സ്വാഭാവികമായും, ഉപദേ ശ ങ്ങൾക്കും മറ്റും ഒരുപാട് സാധ്യതകളുള്ള ഒരു ഇതിവൃത്തം. അത് പരമാവധി കഥാകൃത്ത് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഉചി തമായ സമയത്ത്, അർത്ഥത്തിനും, സാഹചര്യത്തിനും ഇണങ്ങും വിധമാണ് വേങ്ങയിൽ, ഈ കഥയിൽ പഴഞ്ചൊല്ലുകളെയും, ശൈലികളെയും ചേർത്തിരിക്കുന്നത്.

‘ഇക്കണ്ടക്കുറുപ്പ്’ എന്ന കഥാനായകൻ ഒരു മോഷ്ടാവാണ്. ഒരു മോഷ്ടാവാകാൻ എന്തുകൊണ്ടും താൻ യോഗ്യനാണെന്ന പ്രഖ്യാ പനം നായകൻ കഥയിൽ നടത്തുന്നു. കാരണം നാലുതലമുറക്കു മുൻപ് തന്തവഴിയിലെ ഇതേ പേരുകാരനായ മുതുമുത്തച്ഛനും ഒരു തികഞ്ഞ മോഷ്ടാവായിരുന്നു. നാലുതലമുറ മുമ്പ് താവഴി യിലെ ഒരു അമ്മാവനും മോഷണത്തിൽ ഒട്ടും പിന്നിലായിരുന്നി ല്ല. പേരെടുത്ത കള്ളനായിരുന്നു. സ്വാഭാവികമായും താവഴിയി ലും, തന്തവഴിയിലും – ഏതു വഴിയിലെ ജീനായാലും – മോഷ്ടാ വാകാനുള്ള വാസന ജന്മസിദ്ധമായിത്തന്നെ ഇക്കണ്ടക്കുറുപ്പിന് ലഭിച്ചിട്ടുണ്ട്. സ്വാഭാവികമായും ആ ‘വാസനാവികൃതി’ ക്കായി ഒന്നു നിന്നുകൊടുക്കേണ്ട ആവശ്യം മാത്രമേ ഉള്ളൂ. ഈ സന്ദർഭത്തി ലാണ് ‘ദ്വേധാ നാരായണീയം’ എന്ന് പട്ടേരി പറഞ്ഞതുപോലെ എന്ന ശൈലിയുടെ പ്രസക്തി – രണ്ടും നാരായണീയം തന്നെ! ഏതെടുത്താലും ഒന്ന് എന്ന മട്ടിൽ. തികച്ചും സന്ദർഭോചിതവും, ചിന്തനീയവും ഒപ്പം പൊട്ടിച്ചിരിക്കാനുള്ള നർമ്മവും ആ ശൈലി പ്രയോഗത്തിലൂടെ കഥാകൃത്ത് ഒറ്റയടിക്ക് നിർവ്വഹിക്കുന്നു.

അതുപോലെ ഏത് മോഷണശ്രമത്തിലും, മോഷ്ടാവിന്റെ ബുദ്ധി യാണ് പോലീസിനെ വലയ്ക്കാറ്. ഇവിടെ കൊച്ചുകുട്ടിയുടെ നില വാരത്തിലും താഴെ ആണ് നായകൻ പെരുമാറിയത്. നാട്ടിൽ നിൽക്കാൻ നിവർത്തിയില്ല. നാടുവിട്ടോടി. മദിരാശിപ്പട്ടണത്തിൽ ആരാലും അറിയാതെ കഴിയുമ്പോഴും വിധിയുടെ ഊരാക്കുടുക്ക് കഥാനായകന്റെ കഴുത്തിൽ നിന്ന് ഊരിപ്പോകുന്നില്ല. കർമ്മബന്ധനം അഴിഞ്ഞുപോകുന്നില്ല. ഒരു ഒഴിയാബാധപോലെ അത് ഇക്കണ്ട ക്കുറുപ്പിനു പിന്നാലെ കൂടിയിരിക്കുകയാണ്. അതുകൊണ്ടാണ് അവസാന സമയത്തെ അബദ്ധം അയാളുടെ തലവര വീണ്ടും മാറ്റി മറിച്ചത്. ‘പടപേടിച്ച് പന്തളത്തു ചെന്നപ്പോൾ പന്തം കൊളു ത്തിപ്പട’ എന്ന അവസ്ഥ.

കഥാനായകനായ ‘ഇക്കണ്ടക്കുറുപ്പ്’ സ്വാഭാവികമായ മോഷണ ങ്ങളിൽ പാരമ്പര്യത്തിന് യോജിച്ചവിധം വ്യാപരിക്കുന്ന സമയം. തെളിനായാട്ടും, തെണ്ടി നായാട്ടുമുണ്ട്. തെണ്ടി നായാട്ടിലാണ് മൂഷ രാൾക്ക് കമ്പം. തെണ്ടിയിട്ടായാലും കിട്ടുന്നത് പങ്കുവെയ്ക്കേണ്ട എന്നതാണ് അതിന്റെ ഏറ്റവും വലിയ ഗുണം. അങ്ങനെ ആ കൈവിരുതിൽ കാലം കഴിക്കവേ അഭിരുചികൾ മാറി. വിലയി ല്ലാത്ത വസ്തുക്കളെ അവഗണിക്കാൻ തുടങ്ങി. വിലയുള്ളതിൽ മാത്രം ആകർഷണം. അങ്ങനെ കാലം കഴിയ്ക്കവേ ഏതു മേഖ ലയിൽ ചെന്നുപെട്ടാലും നേട്ടം തന്നെ. ആ സന്ദർഭത്തിലാണ് കഥാ കൃത്ത് – ചെന്ന ദിക്കിലെല്ലാം ഈരാറ് പന്ത്രണ്ട് എന്ന ശൈലി അവ തരിപ്പിക്കുന്നത്. ‘പൂച്ച എങ്ങനെ വീണാലും നാലുകാലിൽ തന്നെ എന്ന രീതി.

വിജയം ആളുകൾക്ക് നൽകുന്ന വല്ലാത്തൊരു ആത്മവിശ്വാസം, നൽകും. ആ ആത്മവിശ്വാസത്തിന്റെ ഉത്തുംഗശൃംഗത്തിലായിരുന്നു. ‘ഇക്കണ്ടക്കുറുപ്പ്’ – അനിർവചനീയമായ ലഹരി ഒരുതരം ഉന്മാദാ വസ്ഥയെ പ്രാപിക്കും. അവിടെ ശരിതെറ്റുകൾ നിഷ്പ്രഭമാകും. ഒടു വിൽ ഒരു വലിയ കെണിയിലേക്കും, പാതാളക്കുഴിയിലേക്കുമായി രിക്കും അവരുടെ പതനം. കഥാന്ത്യം ഇവിടെ നായകന്റെ പശ്ചാ ത്താപത്തിലേക്കും മാനസാന്തരത്തിലേക്കും വഴിതെളിച്ച് ഒരു ശുഭാ ന്ത്യമായി തീർന്നു എന്നുമാത്രം.

Kerala Plus One Physics Question Paper March 2019 with Answers

Reviewing Kerala Syllabus Plus One Physics Previous Year Question Papers and Answers Pdf March 2019 helps in understanding answer patterns.

Kerala Plus One Physics Previous Year Question Paper March 2019

Time: 2 Hours
Total Scores: 60

Answer any three questions from 1 to 4. Each carries one score. (3 × 1 = 3)

Question 1.
“The weak nuclear force is stronger than the gravitational force.” State whether this statement is TRUE or FALSE.
Answer:
True

Question 2.
Position (x) – time (t) graphs of two objects A and B are shown below. At what time do the objects meet?
Kerala Plus One Physics Question Paper March 2019 with Answers Q2
Answer:
3 sec

Question 3.
Write any two properties of a conservative force.
Answer:

  • The work done by the conservative force depends only on the endpoints.
  • The work done by the conservative force in a closed path is zero.

Kerala Plus One Physics Question Paper March 2019 with Answers

Question 4.
State first law of thermodynamics.
Answer:
Recording to first law of thermodynamics, heat supplied to a system is used to increase its internal energy and to do work.

Answer any six questions from 5 to 11. Each carries two scores. (6 × 2 = 12)

Question 5.
Draw a graph showing the variation of volume of a given mass of water with temperature from 0°C. In the graph mark the temperature at which water has maximum density.
Answer:
Kerala Plus One Physics Question Paper March 2019 with Answers Q5

Question 6.
What is sublimation? Write an example of a sublime material.
Answer:
The transition of solid into gas without forming liquid is called sublimation.
Example: Camphor

Question 7.
The lengths of two bodies measured by a meter scale are I1 = (20 ± 0.5) cm and I2 = (15 ± 0.2) cm. Calculate:
(a) Sum of these lengths.
(b) Difference between the lengths.
Answer:
(i) l1 = 20, Δl1 = 5, l2 = 15, Δl2 = 2
Sum of length l = l1 + l2
= 20 + 15
= 35
error = Δl1 + Δl2
= 0.5 + 0.2
= 0.7
∴ Sum = 35 ± 0.7
(ii) Difference = l1 – l2
= 20 – 15
= 5
error = Δl1 + Δl2
= 0.5 + 0.2
= 0.7
∴ Difference = 5 + 0.7 = 5 ± 0.7

Question 8.
Match the following.
Kerala Plus One Physics Question Paper March 2019 with Answers Q8
Answer:
Torque – \(\overline{\mathrm{r}} \times \overline{\mathrm{F}}\)
Angular momentum – Perpendicular to \(\bar{r}\) and \(\bar{P}\)
Rotational equilibrium – \(\bar{\Sigma} \bar{\tau}\) = 0
Linear velocity – \(\bar{\omega} \times \bar{r}\)

Question 9.
Derive an expression for escape speed from a planet.
Answer:
Escape Speed: The minimum speed with which a body is projected so that it never returns to the earth is called escape speed or escape velocity.
Expression for Escape Speed
Force on a mass m at a distance r from the center of earth = \(\frac{\mathrm{GMm}}{\mathrm{r}^2}\)
Work done for giving small displacement dr,
dw = \(\frac{\mathrm{GMm}}{\mathrm{r}^2} \mathrm{dr}\)
Work done in taking the body to infinity from the surface of the earth,
Kerala Plus One Physics Question Paper March 2019 with Answers Q9
Kerala Plus One Physics Question Paper March 2019 with Answers Q9.1

Question 10.
A wave traveling along a string is described by, y(x, t) = 0.005 Sin(80.0x – 3.0t) in which the numerical constants are in SI units. Calculate the wavelength and frequency of the wave.
Answer:
The equation for wave
y(x, t) = 0.005 Sin (80.0x – 3.01)
Compare this equation with the standard wave equation.
y(x, t) = A sin(kx – wt)
We get kx = 80x
k = 80
\(\frac{2 \pi}{\lambda}\) = 80 [∵ K = \(\frac{2 \pi}{\lambda}\)]
λ = 0.0785 m
ωt = 3t
ω = 3
2πf = 3
f = 0.48 Hz

Kerala Plus One Physics Question Paper March 2019 with Answers

Question 11.
(a) Draw diagrams showing the first and third harmonics produced in a closed pipe.
(b) Write the equation for the fundamental frequency in terms of the length of the pipe.
Answer:
(a)
Kerala Plus One Physics Question Paper March 2019 with Answers Q11
(b) Frequency v = \(\frac{V}{4L}\)

Answer any five questions from 12 to 17. Each carries three scores. (5 × 3 = 15)

Question 12.
“Velocity can not be added to temperature”.
(a) This is by which law of Physics?
(b) Check the dimensional correctness of the equation PV = Fx where P is the pressure, V is volume, F is force and x is displacement.
Answer:
(a) Principle of homogeneity
(b) PV = Fx
dimension of PV = work done
∴ PV = ML2T-2
Dimension of Fx = ML2T-2
Hence the equation is correct.

Question 13.
Find the magnitude of the resultant of two vectors A and B in terms of their magnitudes and angle θ between them.
Answer:
Kerala Plus One Physics Question Paper March 2019 with Answers Q13
Consider two vectors \(\overrightarrow{\mathrm{A}}(=\overrightarrow{\mathrm{OP}})\) and \(\overrightarrow{\mathrm{B}}(=\overrightarrow{\mathrm{OQ}})\) making an angle θ. Using the parallelogram method of vectors, the resultant vector \(\overrightarrow{\mathrm{R}}\) can be written as \(\vec{R}=\vec{A}+\vec{B}\)
SN is normal to OP and PM is normal to OS.
From the geometry of the figure
OS2 = ON2 + SN2 but ON = OP + PN
ie. OS2 = (OP + PN)2 + SN2 ………(1)
From the triangle SPN, we get
PN = B cos θ and SN = B sin θ
Substituting these values in eq.(1), we get
OS2 = (OP + B cos q)2 + (B sin q)2
But OS = R and OP = A
R2 = (A + B cos θ)2 + B2 sin2θ
= A2 + 2AB cos θ + B2 cos2θ + B2sin2θ
R2 = A2 + 2 AB cos θ + B2
R = \(\sqrt{A^2+2 A B \cos \theta+B^2}\)
The resultant vector \(\vec{R}\) makes an angle a with \(\vec{A}\).
From the right-angled triangle OSN,
tan α = \(\frac{S N}{O N}=\frac{S N}{O P+P N}\)
But SN = B sin θ and PN = B cos θ
∴ tan α = \(\frac{B \sin \theta}{A+B \cos \theta}\)

Question 14.
(a) Figure shows the path of an object in uniform circular motion.
Kerala Plus One Physics Question Paper March 2019 with Answers Q14
Redraw the figure and mark the directions of velocity and acceleration of the particle at P.
(b) An object moving uniformly in a circular path of radius 12 cm completes 7 revolutions in 100s. What is the angular speed, and the linear speed of the motion?
Answer:
(a)
Kerala Plus One Physics Question Paper March 2019 with Answers Q14.1
(b) Radius r = 12 × 10-2 m
7 rotations = 100 sec
∴ frequency, f = \(\frac{7}{100}\) Hz or ω = 2πf
= 2π × \(\frac{7}{100}\)
= 0.44 rad/s
linear velocity v = rω
v = 12 × 10-2 × 0.44 = 0.053 m/s

Question 15.
A light bullet is fired from a heavy gun.
(a) Choose the CORRECT.
(i) The speed of the gun and the bullet are equal.
(ii) Momenta of the bullet and gun are equal in magnitude and opposite e in direction.
(iii) The momenta of the gun and bullet are equal in magnitude and are in the same direction.
(iv) Velocity of gun and bullet are equal.
(b) By using a suitable conservation law in Physics, prove your above answer.
Answer:
(a) (ii) The momenta of the bullet and gun are equal in magnitude and opposite in direction.
(b) Consider a gun of mass M and bullet m. When the gun fires, the fun moves with velocity V, and the bullet moves with velocity u.
According to the conservation of momentum,
Total momentum before firing = Total momentum after firing.
∴ 0 + 0 = MV + mv
∴ MV = -mv

Kerala Plus One Physics Question Paper March 2019 with Answers

Question 16.
By using the law of equipartition of energy, derive the value of the ratio of specific heat of a monoatomic gas.
Answer:
Kerala Plus One Physics Question Paper March 2019 with Answers Q16

Question 17.
(a) Figure shows the strain-stress curve for a material. What is the Young’s modulus of the material?
Kerala Plus One Physics Question Paper March 2019 with Answers Q17
(b) Young’s modulus of Aluminium is 70 × 109 Nm-2 and that of copper is 120 × 10-9 Nm-2. The same strain is to be produced on an aluminum wire and a copper wire of equal cross-section. Which wire requires more force?
Answer:
(a) Slope of the graph gives, Young modulus
Kerala Plus One Physics Question Paper March 2019 with Answers Q17.1
Copper has more Young’s modulus than aluminum wire.

Answer any five questions from 18 to 23. Each carries four scores. (5 × 4 = 20)

Question 18.
Free fall is a uniformly accelerated motion.
(a) Draw the velocity time graph of free fall.
(b) A ball is thrown vertically upwards with a velocity of 20 ms-1 from the top of a building. The height of the point from where the ball is thrown is 25.0 m from the ground.
(i) How high will the ball rise?
(ii) How long will it be before the ball hits the ground?
Answer:
(a)
Kerala Plus One Physics Question Paper March 2019 with Answers Q18
(b) (i) u = 20 m/s, v = 0
∴ v2 = u2 + 2as
0 = (20)2 + 2 × 10 × s
20s = 202
s = 20 m
(ii) u = 20, s = -25 m, a = -10 m/s2
s = ut + \(\frac{1}{2}\)at2
⇒ -25 = 20 × t – \(\frac{1}{2}\) × 10 × t2
⇒ -25 = 20t – 5t2
⇒ 5t2 – 20t – 25 = 0
⇒ t2 – 4t – 5 = 0
Solving this, we get t = 5 sec

Question 19.
Power is the rate at which work is done.
(a) Express power in terms of force and velocity.
(b) An elevator carrying the maximum load of 1800kg is moving up with a constant speed of 2 ms-1. The frictional force opposing the motion is 4000 N. Determine the minimum power delivered by the motor to the elevator.
(c) Express your above answer in horsepower.
Answer:
(a) P = FV
(b) Total force F = mg + Ffriction
F = 1800 × 10 + 4000
F = 22000 N
∴ Power P = Fv
= 2200 × 2
= 44000 W
(c) 1 Hp = 746 wait
∴ Power in HP = \(\frac{44000}{746}\) = 58.98 Hp

Question 20.
Starting from rest, a solid sphere rolls down an inclined plane of vertical height h without slipping.
(a) If M is the mass and R is the radius of the sphere, write an equation for the moment of inertia of the above sphere about a diameter.
(b) Prove that the velocity with which the sphere reaches the bottom of the plane is 1.2\(\sqrt{g h}\).
(c) If instead of a sphere another object of the same mass and radius with a different shape is used in the above experiment, will it reach the bottom with the same or different velocity?
Answer:
(a) I = \(\frac{2}{5}\)MR2
(b) Potential energy is converted into translational kinetic energy and rotational kinetic energy.
Kerala Plus One Physics Question Paper March 2019 with Answers Q20
(c) Different velocity

Kerala Plus One Physics Question Paper March 2019 with Answers

Question 21.
Earth satellites are objects that revolve around the earth.
(a) Period of a geostationary satellite is _____________
(b) Derive an expression for the period of a satellite.
(c) By using the expression you derived above, show that the motion of the satellite obeys Kepler’s law of periods.
Answer:
(a) 24 hrs
(b) Consider a satellite of mass m revolving with orbital velocity ‘v’ around the earth at a height ‘h’ from the surface of the earth.
Let M be the mass of the earth and R be the radius of the earth.
Kerala Plus One Physics Question Paper March 2019 with Answers Q21
The gravitational force of attraction between earth and satellite.
F = \(\frac{\mathrm{GMm}}{(\mathrm{R}+\mathrm{h})^2}\)
Centripetal force required for the satellite
F = \(\frac{\mathrm{mv}^2}{(\mathrm{R}+\mathrm{h})}\)
For stable rotation,
Centripetal force = Gravitational force
Kerala Plus One Physics Question Paper March 2019 with Answers Q21.1

Question 22.
(a) Define the angle of contact.
(b) Waterproofing agents are added to create a _____________ (large/small) angle of contact between the water and fibers.
(c) Calculate the excess of pressure inside an air bubble of radius 1 mm formed just below the free surface of water. Given the surface tension of water 72 × 10-3 Nm-1.
Answer:
(a) Angle of contact is the angle between the solid surface and the tangent drawn to the liquid surface at the point of contact inside the liquid.
(b) Large
(c) ΔP = \(\frac{2 S}{R}=\frac{2 \times 72 \times 10^{-3}}{10^{-3}}\) = 144 N/m2

Question 23.
A schematic diagram of a heat engine is shown below.
Kerala Plus One Physics Question Paper March 2019 with Answers Q23
(a) Modify the given diagram for a refrigerator.
(b) Write the equation for the coefficient of performance of a refrigerator.
(c) In the given diagram, T1 = 900K, T2 = 300K, Qr = 6400 J/cycle. calculate the value of Q2.
Answer:
Kerala Plus One Physics Question Paper March 2019 with Answers Q23.1

Answer any two questions from 24 to 26. Each carries five scores. (2 × 5 = 10)

Question 24.
Static friction opposes impending motion.
(a) Write the mathematical equation connecting the limiting value of static friction with normal reaction.
(b) Choose the CORRECT statement:
(i) Both kinetic friction and static friction are independent of the area of contact.
(ii) Kinetic friction depends on the area of contact but static friction does not.
(iii) Static friction depends on the area of contact but kinetic friction does not.
(iv) Both kinetic frictions. and static friction depends on the area of contact.
(c) A mass rests on a horizontal plane. The plane is gradually inclined until at an angle θ with the horizontal, the mass just begins to slide. Show that the coefficient of static friction between the block and the surface is equal to Tan θ.
Answer:
(a) fs max = µsN
(b) (i) Both kinetic friction and static friction are independent of the area of contact.
(c) Consider a body placed on an inclined plane. Gradually increase the angle of inclination till the body placed on its surface just begins to slide down. If α is the inclination at which the body just begins to slide down, then α is called the angle of repose.
Kerala Plus One Physics Question Paper March 2019 with Answers Q24
The limiting friction F acts in an upward direction along the inclined plane.
When the body begins to move, we can write
F = mg sin α ……….(1)
from the figure normal reaction,
N = mg cos α ………. (2)
dividing eq (1) by eq (2)
\(\frac{F}{N}=\frac{m g \sin \alpha}{m g \cos \alpha}\)
µ = tan α ……..(3)

Question 25.
(a) Derive Bernoulli’s equation for the streamline flow of an incompressible liquid.
(b) Figures (a) and (b) refer to the steady flow of a (nonviscous) liquid. Which of the following two figures is INCORRECT?
Kerala Plus One Physics Question Paper March 2019 with Answers Q25
Answer:
(a)
Kerala Plus One Physics Question Paper March 2019 with Answers Q25.1
Consider an incompressible liquid flowing through a tube of non-uniform cross-section from region 1 to region 2.
Let P1 be the pressure, A1 the area of cross-section, and V1 the speed of flow at region 1.
The corresponding values in Region 2 are P2, A2, and V2 respectively.
Region 1 is at a height of h1 and region 2 is at a height of h2.
The work done on the liquid in a time Δt at region 1 is given by
W1 = force × distance = P1A1Δx1 = P1ΔV1 (∵ A1Δx1 = ΔV)
Where Δx1 is the displacement produced at region 1, during the time interval Δt.
Similarly, the work done in a time Δt at the region 2 is given by,
W2 = -P2A2Δx2 = -P2ΔV2
[Here -ve sign appears as the direction of \(\bar{p}\) and Δx are in opposite directions.]
Net workdone ΔW = P1ΔV1 – P2ΔV2
According the equation of continuity
ΔV1 = ΔV2 = ΔV
ΔW = P1ΔV – P2ΔV
ΔW = (P1 – P2) ΔV ……….(1)
This work changes the kinetic energy, pressure energy, and potential energy of the fluid.
If Δm is the mass of liquid passing through the pipe in a time Δt.
the change in Kinetic energy is given by Δk.E = \(\frac{1}{2} \Delta m V_2^2-\frac{1}{2} \Delta m V_1^2\)
Δk.E = \(\frac{1}{2} \Delta \mathrm{~m}\left(\mathrm{~V}_2^2-\mathrm{V}_1^2\right)\) ………(2)
Change in gravitational potential energy is given by
Δp.E = Δmgh2 – Δmgh1
Δp.E = Δmg(h2 – h1) ……….(3)
According to the work-energy theorem work done is equal to the change in kinetic energy plus the change in potential energy.
i.e, Δw = Δk.E + ΔP.E ……….(4)
Substituting eq. 1, 2, and 3 in eq. 4, we get
Kerala Plus One Physics Question Paper March 2019 with Answers Q25.2
i.e. Total energy at the region (1 ) = The total energy at the region (2)
∴ \(P+\frac{1}{2} \rho V^2+\rho g h\) = a constant
(b) figure (a)

Kerala Plus One Physics Question Paper March 2019 with Answers

Question 26.
(a) Prove that the oscillations of a simple pendulum are simple harmonic and hence derive an expression for the period of a simple pendulum.
(b) What is the length of a simple pendulum, which ticks seconds?
Answer:
(a)
Kerala Plus One Physics Question Paper March 2019 with Answers Q26
Consider a mass m suspended from one end of a string of length L fixed at the other end as shown in the figure.
Suppose P is the instantaneous position of the pendulum. At this instant, its string makes an angle θ with the vertical.
The forces acting on the bob are (1) the weight of bob Fg (mg) acting vertically downward. (2) Tension T in the string.
The gravitational force Fg can be divided into a radial component Fg Cos θ and a tangential component Fg Sin θ
The radial component is canceled by the tension T. But the tangential component Fg Sin θ produces a restoring torque.
Restoring torque τ = -Fg sin θ. L
τ = -mg sin θ. L ……….(1)
The  -ve sign shows that the torque and angular displacement θ are oppositely directed. For the rotational motion of bob.
τ = Iα ………(2)
Where I is a moment of inertia about the point of suspension and α is angular acceleration.
From eq (1) and eq (2).
Iα = -mg sin θ L
If we assume that the displacement θ is small, sin θ ~ 0
Kerala Plus One Physics Question Paper March 2019 with Answers Q26.1

पानी कविता Class 5 Question Answer Notes Summary in Malayalam & Hindi

Practicing with SCERT Kerala Syllabus 5th Standard Hindi Textbook Solutions Unit 5 Chapter 2 पानी Hindi Poem Question Answer Notes Summary in Malayalam & Hindi improves language skills.

Paani Class 5 Question Answer Notes Summary

SCERT Class 5 Hindi Unit 5 Chapter 2 Question Answer Kerala Syllabus कविता

Paani Question Answer

पानी कविता Class 5 Question Answer Notes Summary in Malayalam & Hindi 1
प्रश्न 1.
चित्र देखें, कविता के समान आशयवाली पंक्तियाँ
ചിത്രം നോക്കാം. കവിതയിൽ നിന്ന് സമാന ആശയം വരുന്ന വരികൾ എഴുതിച്ചേർക്കാം.
उत्तर :
1. पानी से ही बहते झरने
नदियाँ नाले बहते।
2. नभ में बादल दौड़ लगाते
भार पानी की गागार

प्रश्न 2.
पढ़ें और भरें।
അത് വായിച്ച് പൂരിപ്പിക്കുക
पानी कविता Class 5 Question Answer Notes Summary in Malayalam & Hindi 2
उत्तर :

  • पानी से झरने बहते हैं ।
  • पानी से नाले बहते हैं।
  • पानी से ताल-तलैया भर जाते हैं ।
  • पानी से गागर भर जाती है।
  • पानी से हर बूँद बनी है।
  • पानी से सागर बहते हैं ।

पानी कविता Class 5 Question Answer Notes Summary in Malayalam & Hindi

प्रश्न 3.
कविता का आशय लिखें।
കവിതയുടെ ആശയം എഴുതാം.
उत्तर :
श्री त्रिलोक सिंह ठकुरेला की एक सुंदर कविता है ‘पानी’। इसमें पानी के महत्व के बारे में और उनकी बचत करने के बारे में चित्रित किया है।
पानी से हर बूँद बनता है। आकाश में काले बादल दौड़ लगाते हैं, गागर में पानी भरने के लिए । पानी से आदि भर जाते हैं।
पानी से ही फसलें उग जाती है और हर वन उपवन फलता है। पानी से ही इस वसुधा पर सबका जीवन चलता है।
पानी की बचत करना चाहिए क्योंकि पानी उत्तम धन है। पानी से ही यह जग सुंदर बनता है।

ശ്രീ ത്രിലോക് സിംഗ് തക്കുരേലയുടെ സുന്ദരമായ ഒരു കവതിയാണ് “ജലം’.
കവിതയിൽ ജലത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും അതിന്റെ സംരക്ഷണത്തെ പ്പറ്റിയും ചിത്രീകരിച്ചിരിക്കുന്നു.
ഓരോ തുള്ളിയും കൊണ്ടാണ് ജലം നിർമ്മിച്ചി രിക്കുന്നത്. ആകാശത്തിൽ കറുത്ത മേഘങ്ങൾ കുടത്തിൽ ജലം നിറയ്ക്കാനായി ഉരുണ്ടു കൂടു ന്നു. ജലം കൊണ്ട് വെള്ളച്ചാട്ടങ്ങൾ, നദികൾ, തോടുകൾ, തടാകങ്ങൾ, പൊയ്കകൾ എല്ലാം നിറഞ്ഞ് കവിയുന്നു.
ജലം കൊണ്ടാണ് വിളകൾ ഉണ്ടാകുന്നതും ഓരോ വനവും പൂന്തോട്ടവും തഴച്ച് വളരുന്നതും. ജലം കൊണ്ടാണ് ഈ ഭൂമിയിൽ ജീവിതം തന്നെ മുന്നോട്ട് പോകുന്നത്.
ജലം സംരക്ഷിക്കേണ്ടത് ആവശ്യമാണ് എന്തുകൊ ണ്ടെന്നാൽ ജലമാണ് ഉത്തമമായ ധനം. ജലം കൊണ്ടാണ് ഈ ലോകം സുന്ദരമാകുന്നത്.

प्रश्न 4.
‘आओ, बचत करे पानी की’ – पानी के महत्व पर पोस्टर तैयार करें।
വരൂ ജലത്തെ സംരക്ഷിക്കാം ജലത്തിന്റെ പ്രാധാന്യത്തെപ്പറ്റി പോസ്റ്റർ തയ്യാറാക്കാം.
पानी कविता Class 5 Question Answer Notes Summary in Malayalam & Hindi 3
चित्र खींचे, संदेश वाक्य आकर्षक बनाएँ ।
ചിത്രം എഴുതി സന്ദേശവാക്യം എഴുതി ആകർഷ കമാക്കാം.
उत्तर :
“आज जल है तो कल जीवन है।”
पानी कविता Class 5 Question Answer Notes Summary in Malayalam & Hindi 4

प्रश्न 5.
कविता से समानार्थक शब्द चुनें और लिखें।
കവിതയിൽ നിന്ന് സമാനപദങ്ങൾ കണ്ടെത്തി എഴുതാം.
पानी कविता Class 5 Question Answer Notes Summary in Malayalam & Hindi 5
उत्तर :
पानी कविता Class 5 Question Answer Notes Summary in Malayalam & Hindi 6

अन्य महत्वपूर्ण प्रश्न और उत्तर
മറ്റ് പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും

प्रश्न 1.
‘पानी’ कविता के कवि कौन है?
‘പാനി’ എന്ന കവിതയുടെ കവി ആരാണ്?
उत्तर :
श्री त्रिलोक सिंह ठकुरेला

प्रश्न 2.
हर बूँद किससे बनता है ?
എല്ലാ തുള്ളികളും എന്തുകൊണ്ട് നിർമ്മിച്ചിരി
उत्तर :
पानी से
ജലം കൊണ്ട്

प्रश्न 3.
नभ में कौन दौड़ लगाते हैं?
ആകാശത്തിൽ ആരാണ് ഉരുണ്ട് കൂടുന്നത്?
उत्तर :
बादल
മേഘങ്ങൾ

पानी कविता Class 5 Question Answer Notes Summary in Malayalam & Hindi

प्रश्न 4.
बादल दौड़ लगाकर किसमें पानी भरता है ?
മേഘങ്ങൾ ഉരുണ്ടുകൂടി എന്തിൽ വെള്ളം നിറ
उत्तर :
गागर में
കുടങ്ങളിൽ

प्रश्न 5.
पानी कहाँ = कहाँ बहते जाते हैं ?
ജലം എവിടെയൊക്കെയാണ് ഒഴുകുന്നത്?
उत्तर :
झरने, नदियाँ और नाले में
അരുവികളിലും, നദികളിലും, തോടുകളിലും

प्रश्न 6.
पानी कहाँ-कहाँ भर रहते हैं ?
ജലം എവിടെയൊക്കെയാണ് നിറഞ്ഞു കവിയു ന്നത്?
उत्तर :
ताल-तलैया, झील और सरोवर में
കുളങ്ങളിലും, തടാകങ്ങളിലും, പൊയ്കകളിലും

प्रश्न 7.
पानी से क्या उगता है?
ജലം കൊണ്ട് എന്താണ് വിളയുന്നത്?
उत्तर :
फसल
വിളവുകൾ

प्रश्न 8.
पानी से कहाँ कहाँ फसलें फलता है?
വെള്ളം കൊണ്ട് എവിടെയൊക്കെയാണ് വിള കൾ തഴച്ചു വളരുന്നത്?
उत्तर :
वन और उपवन में
വനങ്ങളിലും, പൂന്തോട്ടങ്ങളിലും

प्रश्न 9.
हम पानी की बचत क्यों करें?
നമ്മൾ വെള്ളം എന്തുകൊണ്ടാണ് സംരക്ഷിക്കേ ണ്ടത്?
उत्तर :
क्योंकि पानी से ही इस वसुधा पर जीवन चलता है।
എന്തുകൊണ്ടെന്നാൽ ജലം കൊണ്ടാണ് ഈ ഭൂമി യിൽ ജീവിതം മുന്നോട്ടു പോകുന്നത്.

प्रश्न 10.
निम्नलिखित पंक्तियाँ पढ़कर दो तुकांत वाले शब्द चुनकर लिखिए |
താഴെ തന്നിരിക്കുന്ന വരികളിൽ നിന്ന് പ്രാസ മുള്ള വാക്കുകൾ തിരഞ്ഞെടുത്തെഴുതുക.
पानी से ही फसलें उगतीं,
हर वन उपवन फलता ।
पानी से ही इस वसुधा पर
सबका जीवन चलता।
उत्तर :
फलता – चलता

प्रश्न 11.
कविता पढ़कर निम्नलिखित आशयवाली पंक्तियाँ चुनकर लिखिए |
കവിത വായിച്ച് താഴെ തന്നിരിക്കുന്ന ആശയം വരുന്ന വരികൾ തിരഞ്ഞെടുത്തെഴുതുക.
(i) हमें पानी की बचत करना चाहिए ।
(ii) यह जग सुंदर होने का कारण ही पानी है।
उत्तर :
(i) आओ, बचत करें पानी की
(ii) पानी से ही यह जग सुंदर

प्रश्न 12.
निम्नलिखित पंक्तियाँ क्रम से लिखिए ।
താഴെ തന്നിരിക്കുന്ന വരികൾ ക്രമമായി എഴു
नभ में बादल दौड़ लगाते
पानी से हर बूँद बनी है
पानी का ही सागर ।
भर पानी की गागर । ।
उत्तर :
पानी से हर बूँद बनी है,
पानी का ही सागर ।
नभ में बादल दौड़ लगाते,
भर पानी की गागर ।।

व्याकरण भाग
GRAMMAR PORTIONS

“വേണം’ എന്ന അർത്ഥത്തിലുള്ള മറ്റു ക്രിയ കളോടു ചേർന്ന് ആ ക്രിയ ചെയ്യണം’ എന്ന അർത്ഥത്തിൽ പ്രയോഗിക്കപ്പെടുന്നു. ഇതിന്റെ കർത്താവിനോട് “को” പ്രത്യയം ചേർക്കുന്നു. ക്രിയ യുടെ സാധാരണ രൂപത്തോട് (पढ़ना, करना, जाना) चाहिए ചേർക്കുന്നു. ഈ ക്രിയാരൂപം കർമ്മത്തെ
ആശ്രയിച്ചു മാറുന്നു. (നിങ്ങൾ ജോലി ചെയ്യണം) ने പ്രത്യയം പോലെ ഇവിടെ को പ്രത്യയം പ്രത്യേ കിച്ച് അർത്ഥമൊന്നുമില്ലാതെ പ്രയോഗിക്കുന്നതു കൊണ്ട് വിട്ടുപോകാൻ സാധ്യതയുണ്ട്. സഹായക ക്രിയായി മാത്രമല്ല, ഒറ്റയ്ക്കും. चाहिए क्रिया വരു ന്നു.

जैसे: मुझे एक कलम चाहिए।
എനിക്ക് ഒരു പേന വേണം.

तुम को क्या चाहिए?
നിങ്ങൾക്ക് എന്ത് വേണം?

(ii) पड़
“വേണ്ടി വരുക എന്നോ ചെയ്യേണ്ടി വരുക
എന്നോ അർത്ഥമുള്ള पड़ സഹായകക്രിയയുടെ
കർത്താവിനോട് को പ്രത്യയം ചേർക്കുന്നു. ഇത് മറ്റൊരു ക്രിയയുടെ സാധാരണ രൂപത്തോടു ചേർന്നു വരുന്നു. ഒരു ക്രിയ ചെയ്യാൻ നിർബന്ധി
തനാകുക എന്ന ആശയമാണ് ഈ സഹായകക്രി യത്.

जैसेः मुझे सबेरे उठना पड़ा।
എനിക്ക് രാവിലെ എഴുന്നേൽക്കേണ്ടി വന്നു.

पानी कविता Class 5 Question Answer Notes Summary in Malayalam & Hindi

(iii) दे
“അനുവദിക്കുക’ എന്ന അർത്ഥത്തിൽ ” സഹാ യകിയ പ്രയോഗിക്കുന്നു. ക്രിയാധാതുവിനോട് ने എന്ന് ചേർത്ത് ഈ ക്രിയ കൂട്ടിച്ചേർക്കുന്നു.
पढने, देना, जाने देना, करने देना എത്തിങ്ങനെ.

जैसे: अध्यापक ने छात्रों को घर जाने दिया ।
അധ്യാപകൻ വിദ്യാർത്ഥികളെ വീട്ടിൽ പോകാൻ അനുവദിച്ചു.

पठित शब्दों से भरें।
പഠിച്ച വാക്കുകൾ കൊണ്ട് നിറയ്ക്കാം.
पानी कविता Class 5 Question Answer Notes Summary in Malayalam & Hindi 7
उत्तर :
पानी कविता Class 5 Question Answer Notes Summary in Malayalam & Hindi 8

  • अमरूद = പേരക്ക, guava
  • आलू = ഉരുളക്കിഴങ്ങ്, potato
  • इमारत = കെട്ടിടം, building
  • ईस = കരിമ്പ്, sugarcane
  • उपवन = തോട്ടം garden
  • ऊँट = ഒട്ടകം camel
  • ऋषभ = കാള ox
  • एडी = കാല് foot
  • ऐनक = കണ്ണട, spectacle
  • ओस = മഞ്ഞു തുള്ളികൾ, dew drops
  • औषधि = മരുന്ന്, medicine
  • अंडा = മുട്ട, egg

पानी कविता Class 5 Question Answer Notes Summary in Malayalam & Hindi 9
उत्तर :
पानी कविता Class 5 Question Answer Notes Summary in Malayalam & Hindi 10

पानी कविता Class 5 Question Answer Notes Summary in Malayalam & Hindi 11
उत्तर :
पानी कविता Class 5 Question Answer Notes Summary in Malayalam & Hindi 12

  • कबूतर – പ്രാവ് pigeon
  • खरगोश = മുയൽ rabbit
  • गज = ആന elephant
  • घडी = ക്ലോക്ക് clock
  • चम्मच = സ്പൂൺ spoon
  • छडी = വടി stick
  • जग = ജഗ്ഗ് jug
  • झरना = അരുവി stream
  • टमाटर = തക്കാളി tomato
  • ठेला = വണ്ടി cart
  • डाकिया = പോസ്റ്റ്മാൻ postman
  • ढोलक = ഡ്രം drum
  • तलवार = വാൾ sword
  • थरमस = ജഗ്ഗ് jug
  • दरवाज़ा = വാതിൽ door
  • धनुष = അമ്പ് arrow
  • नल = പൈപ്പ് pipe
  • पंखा = ഫാൻ fan
  • फल = പഴങ്ങൾ fruits
  • बतख = താറാവ് duck
  • भालू = കരടി bear
  • मछली = മത്സ്യം fish
  • यज्ञ = യജ്ഞം
  • रस्सी = കയർ rope
  • लड़का = കുട്ടി boy
  • वन = വനം forest
  • शरीफा = കസ്റ്റാർഡ് ആപ്പിൾ custard apple
  • षटपद = ഷഡ്പദം
  • समुद्र = കടൽ sea
  • हाथी = ആന elephant

पानी कविता Class 5 Question Answer Notes Summary in Malayalam & Hindi

पानी कविता Class 5 Question Answer Notes Summary in Malayalam & Hindi 13
उत्तर :
पानी कविता Class 5 Question Answer Notes Summary in Malayalam & Hindi 14

  • ज्ञानी = വിശുദ്ധ saint
  • तितली = ചിത്രശലഭം butterfly
  • पीला = മഞ്ഞ yellow
  • मुर्गी = കോഴി hen
  • कृषक = വൃദ്ധൻ old man
  • बूढा = കർഷകൻ farmer
  • केला = വാഴ banana
  • थैला = സഞ്ചി bag
  • लोमडी = കുറുക്കൻ fox
  • कौआ = പശു cow
  • मंदिर = ക്ഷേത്രം temple

पानी Summary in Malayalam & Hindi

Paani Summary in Malayalam & Hindi

पानी से हर बूँद बनी है,
पानी का ही सागर।
नभ में बादल दौड़ लगाते,
भर पानी की गागर ।।

पानी से ही बहते झरने,
नदियाँ नाले बहते।
ताल-तलैया, झील, सरोवर
पानी से भर रहते ॥

पानी से ही फसलें उगतीं,
हर वन उपवन फलता।
पानी से ही इस वसुधा पर
सबका जीवन चलता ॥

आओ, बचत करें पानी की
पानी उत्तम धन है।
पानी से ही यह जग सुंदर
पानी से जीवन है ॥

ഓരോ തുള്ളിയും വെള്ളം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
വെള്ളത്തിന്റെ തന്നെ സമുദ്രം
ആകാശത്തിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടാൻ തുടങ്ങി
കുടത്തിൽ നിറയെ വെള്ളവുമായി
വെള്ളം ഒഴുകുന്ന അരുവികൾ
നദികളും അരുവികളും ഒഴുകുന്നു
തോടുകളും കുളവും തടാകങ്ങളും പൊയ്കകളും
ജലം കൊണ്ട് നിറഞ്ഞിരിക്കുന്നു
വെള്ളം കൊണ്ടാണ് വിളകൾ ഉണ്ടാകുന്നത്
എല്ലാ വനവും, പൂന്തോട്ടവും തഴച്ചു വളരുന്നത്
ജലം കൊണ്ട് തന്നെയാണ് ഈ ഭൂമിയിൽ
എല്ലാവരുടേയും ജീവിതം മുന്നോട്ട് പോകുന്നത്
വരൂ നമുക്ക് ജലത്തെ സംരക്ഷിക്കാം
ജലമാണ് ഏറ്റവും നല്ല ധനം
ജലം മൂലമാണ് ഈ ലോകം സുന്ദരമാകുന്നത്
ജലം കൊണ്ട് ജീവിതവും സുന്ദരമാകുന്നു.

पानी कवि परिचय त्रिलोक सिंह ठकुरेला

हिन्दी के साहित्यकार श्री त्रिलोक सिंह ठकुरेला का जन्म 1 अक्तूबर 1966 में उत्तरप्रदेश के नगला मिश्रिया में हुआ था। वे सुपरिचित कवि एवं कुण्डलियाकार हैं। इन्होंने कुण्डलिया छंद को पुनस्थापित करने में अहम भूमिका निभाई है। राजस्थान साहित्य अकादमी द्वारा पुरस्कृत त्रिलोक सिंह ठकुरेला ने कुण्डलिया छंद को नए आयाम देने का सराहनीय प्रयास किया है।

त्रिलोक सिंह ठकुरेला के पिता का नाम श्री खमानी सिंह एवं माता का नाम श्रीमती देवी है। प्रारंभिक शिक्षा एवं माध्यमिक शिक्षा के बाद लखनाऊ से इन्होंने विद्युत अभियांत्रिकी में डिप्लोमा प्राप्त किया। बचपन में इनके शिक्षक पिता इन्हें प्रेरक बाल कवितायें सुनाते थे, जो कविता के प्रति इनकी अभिरुचि का कारण बना। उनकी प्रमुख कृतियाँ हैं – नया सवेरा, काव्यगंधा, आनंद मंजरी आदि। अखिल भारतीय हिन्दी साहित्य परिषद द्वारा ‘वाग्विदाम्ब सम्मान’, हिन्दी साहित्य सम्मेलन प्रयाग द्वारा ‘वृज गौरव’ सम्मान आदि से वे सम्मानित भी हुए थे ।

ഹിന്ദിയിലെ പ്രസിദ്ധ സാഹിത്യകാരൻ ശ്രീ. ത്രിലോക്ക് സിംഗ് തക്കുരേലായുടെ ജന്മം 1966 ഒക്ടോ ബർ 1-ാം തീയതി ഉത്തർപ്രദേശിലെ ഹത്രാസിലെ നല്ല മിസിയായിൽ ആയിരുന്നു. അദ്ദേഹം അറിയ പ്പെടുന്ന ഒരു കവിയും ജാതക നിർമ്മാതാവുമാണ്. കുണ്ഡലിയവാക്യം പുനഃസ്ഥാപിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രാജസ്ഥാൻ സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ച ത്രിലോക് സിംഗ് തക്കുരേഖ കുണ്ഡലിയ വാക്യത്തിന് പുതിയ മാനങ്ങൾ നൽകാനുള്ള ശ്ലാഘനീയ മായ പരിശ്രമമാണ് നടത്തിയത്.

ശ്രീ ത്രിലോക് സിംഗ് തക്കുരേലയുടെ പിതാവിന്റെ പേര് മിസ്റ്റർ ഖമാനി സിംഗ് എന്നും അമ്മയുടെ പേര് ശ്രീമതി ദേവിയെന്നും ആണ്. അദ്ദേഹത്തിന്റെ പ്രാഥമികവും, സെക്കൻഡറി വിദ്യാഭ്യാസത്തിനും ശേഷം ലഖ്നൗവിൽ നിന്ന് ഇലക്ട്രിക് എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി. കുട്ടിക്കാലത്ത് അധ്യാപക നായ പിതാവ് അദ്ദേഹത്തിന് പ്രചോദനാത്മകമായ കുട്ടികളുടെ കവിതകൾ ചൊല്ലിക്കൊടുക്കുമായിരു ന്നു. അത് കവിതയോടുള്ള അദ്ദേഹത്തിന്റെ താൽപര്യത്തിന് കാരണമായി. അദ്ദേഹത്തിന്റെ പ്രധാന കൃതികൾ നയാ സവേര, കാവ്യഗന്ധാ, ആനന്ദമഞ്ചരി തുടങ്ങിയവ. അഖിലേന്ത്യാ ഹിന്ദി സാഹിത്യ പരിഷത്തിന്റെ “വാഗ്വിദം വർ അവാർഡ്, ഹിന്ദി സാഹിത്യ സമ്മേളനം പ്രയാഗിന്റെ “ബ്രിജ് ഗൗരവ അവാർഡ് തുടങ്ങിയ അവാർഡുകൾ കൊണ്ട് അദ്ദേഹം പുരസ്കൃതനായിട്ടുണ്ട്.

पानी कविता Class 5 Question Answer Notes Summary in Malayalam & Hindi

पानी Hindi Poem शब्दार्थ

  • पानी = വെള്ളം water
  • हर = ഓരോന്നും each
  • बूँद = ഡ്രോപ്പ് drop
  • बनना = to build ഉണ്ടാകുക,
  • सागर = കടൽ sea
  • नभ = ആകാശം sky
  • बादल = മേഘങ്ങൾ clouds
  • दौड़ लगाना = മറയ്ക്കാൻ to cover
  • भरना = നിറയ്ക്കാൻ to fill
  • गागर = കുടം pot
  • झरना = തോട് stream
  • बहना = ഒഴുകാൻ to flow
  • नदियाँ = നദികൾ, rivers
  • नाला = കനാൽ canal
  • ताल-तलैया = തടാകവും കുളവും, lakes & ponds
  • झील = തടാകം lake
  • सरोवर = പൊയ്യ lake
  • फसल = വിളകൾ, crops
  • उगना = വളർത്താൻ to grow
  • वन = വനം forest
  • उपवन = തോട്ടം garden
  • फलना = ഫലപ്രദമാക്കൽ fruiting
  • जीवन = ജീവിതം life
  • वसुधा = ഭൂമി, earth
  • बचत करना = സംരക്ഷിക്കുക, to save
  • उत्तम = മികച്ചത്, excellent
  • धन = സമ്പത്ത്, wealth
  • जग = ലോകം, world
  • सुंदर = സുന്ദരം, beautiful