Kerala Plus One History Question Paper March 2023 with Answers

Teachers recommend solving Kerala Syllabus Plus One History Previous Year Question Papers and Answers Pdf March 2023 to improve time management during exams.

Kerala Plus One History Previous Year Question Paper March 2023

Question 1.
Match Column ‘A’ with appropriate items from Column ‘B’: (4 × 1 = 4)

A B
Augustus The First Caliph
Constantine The Umayyad Dynasty
Abu Bakr Solidus
Muawiya Principate

Answer:

A B
Augustus Principate
Constantine Solidus
Abu Bakr The First Caliph
Muawiya The Umayyad Dynasty

Question 2.
Who invented steam engine?
(a) James Watt
(b) George Stephenson
(c) Richard Trevithick
(d) James Brindley
Answer:
(a) James Watt

Question 3.
Industrial revolution began in :
Answer:
(d) Britain

Kerala Plus One History Question Paper March 2023 with Answers

Question 4.
Identify the artificial island of the Aztecs.
(a) Quipu
(b) Quechuas
(c) Chinampas
(d) Shamans
Answer:
(c) Chinampas

Question 5.
Which among the following was a largest indigenous civilisation in South America?
(a) The Aztecs
(b) The Mayas
(c) The Incas
(d) The Mesopotamia
Answer:
(c) The Incas

Question 6.
Name the author of the book The Motion’.
(a) Copernicus
(b) Johannes Kepler
(c) Issac Newton
(d) Galileo Galilei
Answer:
(d) Galileo Galilei

Question 7.
Who was the first to dissect the human body?
(a) Andreas Vesalius
(b) Dante Alighieri
(c) Giotto
(d) Francesco Petrarch
Answer:
(a) Andreas Vesalius

Question 8.
Arrange the following in chronological order (4 × 1 = 4)
• Russo-Japanese War
• Tokyo Olympics
• Arrival of Commodore Matthew Perry in Japan
• Formation of the Peoples Republic of China.
Answer:

  1. Arrival of Commodore Mathew Perry in
  2. Russo-Japanese War -1905
  3. Formation of the Peoples Republic of China -1949
  4. Tokyo Olympics -1964

Kerala Plus One History Question Paper March 2023 with Answers

Question 9.
Mark the following places on the outline map of the world provided : (4 × 1 = 4)
• Spain
• Mediterranean Sea
• Medina
• Baghdad
Answer:

  1. Spain
  2. Mediterranean sea
  3. Medina
  4. Baghdad

Answer any 8 questions from 10 to 18. Each carries 2 scores. (8 × 2 = 16)

Question 10.
Point out the features of the Hominoids.
Answer:

  1. Small brain
  2. Quedrupeds
  3. Flexible forelimbs

Question 11.
Write a note on Cuneiform.
Answer:
Mesopotamians wrote on tablets of clay. A scribe would wet clay and put it into a size he could hold comfortably in one hand. He would carefully smoothen its surface. With the sharp end of a reed cut obliquely, he would press wedge-shaped (cuneiform) signs on to the smoothened surface while it was still moist. Once the surface dried, signs could not be pressed on to a tablet: so each transaction, however, minor, required a separate written tablet. By 2600 B.CE or so, the letters became cuneiform, and the langage was Sumerian.

Question 12.
Mention any two measures adopted by Abd al-Malik.
Answer:

  1. Arabic as the language of administration
  2. Islamic coineage-Dinar
  3. Dome of the Rock at Jerusalem

Question 13.
List out any two factors led to the crisis of the fourteenth century in Europe.
Answer:
In the beginning of the 14th century, the economic growth of Europe was reduced drastically. There were three reasons for that.
a) Change in the climate.
b) Lack of trade.
c) Plague.

By the end of the 13th century, there were significant changes in the climate of Northern Europe. The warm climate disappeared and instead cold climate came. This climatic ‘ change adversely affected cultivation. It was difficult to cultivate on higher areas.

Storms and disturbances in the sea affected shipping and trade. This reduced the income to the people and the government. Government was not getting enough taxes both from the peasants as well as traders. Then there was the plague or Black Death. It killed a lot of people and brought the economy to a standstill. It took a long time for Europe to overcome this sorry state of affairs.

Kerala Plus One History Question Paper March 2023 with Answers

Question 14.
What is Guild?
Answer:
An association that controlled the quality of the product, its price and sale.

Question 15.
Who were the leaders of the protestant reformation in Switzerland?
Answer:
Ulrich Zwingly, Jean Celwin

Question 16.
Elucidate what is Luddism.
Answer:
Luddism was a Movement that was started against industrialization. Workers who thought that machines were the cause of all their troubles started this movement with the plan of destroying them. This Movement was begun” under General Ned Ludd. England suppressed this moment by using the army. Luddism was not a movement that merely wanted to destroy machines. The members of this group demanded minimum wages. They also wanted to stop the exploitation of women and children in the factories and other work places. They were interested in the formation of labour organizations.

Question 17.
Distinguish between Calmecac and Tepochcalli.
Answer:
Celmecac – place where the children of nobility studied and trained to become military and religious leaders.
Tepochcalli – place where others went to study.

Question 18.
Prepare a note on Long march in China.
Answer:
In 1934 Mao Zedong and his followers left their camps to escape from the attackes by Guomintang. Their destination was Yemen, 6000 miles away. This march became a historical event and is called the Long March.

Answer any 2 questions from 19 to 21. Each carries 3 scores. (2 × 3 = 6)

Question 19.
Distinguish between the regional continuity model and the replacement model.
Answer:
The place of origin of the modern’man has been a much discussed topic. Scholars have put forward two contradictory views on this issue. They are Regional Continuity Model and Replacement Model.

Regional Continuity Model : This model says that modern people originated in different places. The early homo sapiens in many places slowly evolved as’modern people and that is why the modern people in various parts of the world look different from one another at first sight. The regional differences in the features of people are the basis for such a view.

Replacement Model: This model says that modern man originated in Africa. The spokesmen of this model say that modern people appeared in place of the old species of people everywhere. As evidence to their claim, they put forward the hereditary and anatomical similarity of modern people.

This model points out that modern people are quite similar everywhere because they originated in the same place – Africa. The first fossils of modern people were discovered from Omo in Ethiopia. This evidence substantiates the Replacement Model.

Kerala Plus One History Question Paper March 2023 with Answers

Question 20.
Write any three inventions made in the fields of cotton spinning and weaving.
Answer:
Flying Shuttle loom – Spinning Jenny – Water Frame – Mule – Powerloom

Question 21.
Point out the three principles of Sun Yat-Sen.
Answer:
Nationalism, Democracy, Socialism

Answer any 4 questions from 22 to 26. Each carries 4 scores. (4 × 4 = 16)

Question 22.
How did early human obtain food? Explain.
Answer:
Food gathering, Hunting, Scavenging, Fishing

Question 23.
List out the administrative reforms introduced by Diocletian in the late Roman empire.
Answer:
During the time of Constantine, there were revolutionary changes in the religious life of the people in the Empire. He made Christianity the official religion of the empire. In the 7th century Islam came into being.

There were great changes in the structure of the nation. It was Diocletian (244-305) who brought changes here. The large areas created administrative inconveniences and therefore Diocletian took steps to solve the problem. He reduced the size of his Empire by removing the strategically and economically unimportant regions. He protected the boundaries by building fortresses. He reorganized the provincial boundaries. He exempted citizens from military service. The Duces (army commanders) were given autonomy.

Constantine (306-334) was the successor of Diocletian. He brought great changes in the administrative set up. The most important among them were new currency system, new capital and economic reforms. He brought out new gold coins called Solidus which weighed AVTL grams of gold. A lot of these coins were minted. Millions of such coins circulated in the empire. Even after the fall of the Roman Empire these coins remained valuable.

Question 24.
Elucidate the contributions of Mesopotamians in the fields of time reckoning and mathematics.
Answer:
The Mesopotamians gave great contributions in the realm of science. In fafct their contributions in the scientific area can be ascribed to their writing. For science, written material is necessary. Only then future generations of scholars can read it, „ understand it and improve it.

The Mesopotamians have made great contributions in calendar-making, to fix time of things, and mathematics. In Mathematics they discovered multiplication, division, square, square root and compound interest. Some clay slates where these things are recorded have been discovered. The square root they discovered differs only very slightly from the actual one.

Based on the rotation of the moon around the earth, a year was divided into 12 months, a month was divided into 4 weeks, and a day was divided into 24 hours, and an hour was divided into 60 minutes. This was a Mesopotamian discovery. Thus the calendar which was based on the lunar movement has been approved and accepted by the whole world.

Question 25.
Who invented printing press? Mention the achievements of printing.
Answer:
The greatest discovery of the 16th century was the “printing press”. It is true that printing was not originally discovered by the Europeans. For printing, the Europeans must be indebted to the Chinese and the Mongolian rulers. When European traders and diplomats visited the royal courts of the«Chinese and Mongol rulers, they learned some things about printing. This helped the Europeans to develop their own printing. Even gun powder, magnetic compass and abacus were developed this way. Before the advent of printing, books existed in the form of manuscripts. But the invention of the printing machine by Gutenberg started the printing revolution.

Kerala Plus One History Question Paper March 2023 with Answers

Question 26.
How did Industrialisation affect the life of women and children?
Answer:
The Industrial Revolution brought many changes in the life of people. Though it brought ease and comfort to one section of the people, it brought misery and pain to some others. It affected women and children very adversely as they were greatly exploited.

Children of poor parents had to work in the fields and also at home. They worked under strict supervision from their parents or relatives. The village women had to work in the field. They grew cattle and gathered wood. They also made thread using looms.

In the factories of the city, women and children were made to work. The work here was quite different from the work in villages. They had to work in factories and mines for long periods without rest and under strict supervision. They were punished severely for any little mistakes they made. The income from the women and children were needed for meeting the expenses of the family as the men earned very little as they had low wages.

Even when the use of machines became widespread, employers preferred women and children to do the work because they had to be paid much mess than men. The women and children would not protest against bad working conditions. In the cotton industries of Lancashire and Yorkshire, plenty of women and children were employed. In silk-making, brocade making and sewing, women were the main workers. In the iron industry at Birmingham also they worked along with children.

Children were made to labour hard. Machines like the spinning jenny were made in such a way that children with small bodies and fast fingers could work them. Since children could move in between the many thickly laid machines in the factory, they were preferred in the cotton mills. Even on Sundays they had to work cleaning the machines. Thus they were denied rest and even clean air. Accidents were common in the factories. Some even died in factories as they fell on to the machines being tired and sleepy.

The work in the mines was also dangerous. Accidents were usual there. These were caused by the upper portions of the mines crumbling or because of the explosions carried out there. Mine owners employed children to draw the carts filled with coal along the underground rails. Since entrances were narrow and small, children were preferred by the cruel owners. The children carried loads of coal. Working in the mines was looked upon as training for working in the factories. Evidences from the factory records show that there were children of even less than ten years working there.

It is true that the self-confidence and economic situation of the working women were better. But the adverse circumstances in which they worked, the children they lost at birth or infancy, and the dirty slums in which they were forced to live spoiled the little satisfaction they got from the wages they earned.

Answer any 2 questions from 27 to 29. Each carries 5 scores. (2 × 5 = 10)

Question 27.
Explain the features of the royal capital in Mesopotamia.
Answer:
Mari was the royal capital. The Kings of Mari wereAmorites. They dressed differently from the local people. They worshipped gods of Mesopotamia. At the same time in Mari they built a temple for Bhagan who is the god of the plains.
The kings of Mari had to be very alert. Although they allowed shepherds of different tribes to move about in their country, they were watched carefully. The correspondence between the kings and the officials frequently mentions the camps of these shepherds. One official wrote to the king about the fire signals in the nights by which the camps were exchanged. He doubted this might be a warning about some impending attacks.

Mari was situated on the bank of Euphrates between the South and mineral rich Turkey- Syria-Lebanon. Mari was a trade centre. Things brought in boats through the Euphrates River were bought and sold here. They included timber, copper, white lead, oil and wine. Mari is an example of a city that progresses well because of trade.

Kerala Plus One History Question Paper March 2023 with Answers

Question 28.
How did art and architecture transmit humanist ideas? Elucidate.
Answer:
Realism : Realism was the most important feature of Renaissance Art. Renaissance Artists tried to picture the human body exactly as it is. The studies of the scientists helped them to do it. To learn about the structure of the skeleton, artists visited laboratories in medical schools. It was Andreas Vesalius who for the first time examined the human body by cutting it into pieces. Andreas Vesalius was a Belgian who was a Professor in the Padua University. This greatly helped the modern anatomical studies. Renaissance Artists wanted to present things as they were.

Architecture : In the Renaissance period, there lived some geniuses who were equally proficient in painting, sculpture and architecture. The most important among them was Michelangelo (1475-1564). The pictures he drew on the ceiling of Sistine Chapel, the sculpture of Pieta, and the dome of the St. Peter’s Basilica which he planned, etc. made him immortal.
Another person who was a genius in sculpture and architecture was Filippo Brunelleschi. It was he who drew the plan for the exceptional dome of the Florence Cathedral. There was a significant change at this time. Until now, an artist was known as a member of some guild of artists. But from the Renaissance Period, they were known by their personal names.

Question 29.
Briefly explain the features of the Inca civilization.
Answer:
The Incas of Peru : Among the local civilizations of South America, the biggest and the best is the Inca culture of Peru. The Incas belong to a class called Quechua. Their language is also Quechua. Inca means the emperor who rules of the land. The capital of Inca was a city named Cuzco. In the 12lh century, the first emperor Manco Capac founded that city. The expansion of the empire began during the period of the 9th Inca. The empire spread from Ecuador to Chile, some 3000 miles.
The Inca Empire was highly centralized. The source of authority was the emperor.

Newly defeated tribes were successfully integrated with the empire. Each subject was to speak the language of the royal court, Quechua. The tribal administration was done by a Council or Elders. The Tribes owed their loyalty to the rulers.
Regional rulers gave the emperor military help. For this cooperation they were adequately rewarded.

The basis of Inca culture was agriculture. Since the soil was less fertile, they made layers on the sides of hills and developed irrigation facilities. The Incas cultivated on a large scale. In 1500 they had more cultivation than what they have today. Their main crops were corn and potatoes. Another important occupation of the Incas was animal husbandry. They grew a special kind of goats called lama goats which they used for meat as well as for work.

Answer any 2 questions from 30 to 32. Each carries 8 scores. (2 × 8 = 16)

Question 30.
Analyse the Roman empire, based on the following hints:
• Economic expansion
• Social Hierarchies
Answer:
Slavery was a very deep rooted evil system that was prevalent in the ancient times. In the Mediterranean region pnd in the Near East, slavery had deep roots. Even Christianity did not challenge slavery. But it is wrong to assume that all the work in the Roman Economic System was carried out by slaves.

During the Republican times, in most of the areas of Italy, slaves were made to do all the work. Under Augustus there were 3 million slaves. In those days the Italian population was only 7.5 million. But slaves were not used in all areas of the Empire. In many places work was got done by giving wages to people. Slaves were considered an investment. The upper classes of the Roman society did not show any mercy to the slaves. In the Roman society there were different social groups. Historian Tacitus divides the main social groups into 5:

a) The Senators (Paters)
b) The top class cavalry men (Equites)
c) The Respectable Middle Class
d) The Lower Class people who were interested in circus and colourful shows (Plebssordidaorhumiliores).
e) Slaves

In the first 3 centuries the currencies used were based on silver. But this system failed completely in the later period of the Empire. The reason was the lack of silver in the Spanish mines. Because of the shortage of silver, the government could not maintain a stable silver currency. Emperor Constantine started a new currency system based on gold. During the Late Roman Empire, a lot of gold coins were in circulation throughout the Empire.

Corruption was rampant in the empire. This was especially-so in the judiciary and in the army administration. The greed of higher officials in the army and the governors of the provinces was notorious. The government had to frequently interfere to stop such corruption.

Legislation against corruption and the criticisms against corruption made by historians and intellectuals help us in knowing more about the corruption prevalent in the empire. Criticism is an important aspect of the classical world.
Roman Administration was a despotic one. Government never tolerated any criticism or opposition against it. Such criticisms or oppositions were brutally suppressed by the government.

Kerala Plus One History Question Paper March 2023 with Answers

Question 31.
Explain the contributions of Islam in the field of learning and culture.
Hints :
• Sufism
• Philosophy
• Literature
• Medicine
Answer:
Sufism
The rise of Sufism was an important event in the history of Islam in the Middle Ages. It is a reformist movement that was influenced by the Holy Quran and the life of the Prophet. The Sufis tried to understand God through asceticism and mysticism. They denied the love of luxury shown by the society. They rejected such a world placing their faith in God. The Sufis were mystics and believed in Pantheism. They gave importance to love and prayer.

Pantheism is the belief in one God and his creations. It means man’s soul should ultimately reach the Creator. Deep love for God is the main means becoming one with God. It was a lady ascetic called Rabia in Basra who propagated this idea. She lived in the 9th century. She propagated the love of God through her poems.

It was an Iranian Sufi Bayasid Bisthami that taught the importance of man’s soul getting united with God. To get bliss and to raise emotions of love and devotion the Sufis used musical rhythms like Qawwali. Anybody, without any distinction of religion, status or gender could accept Sufism. Dhul nun al-Misri (his tomb can be seen near the Pyramid of Egypt even now) in 861, declared like this before the Abbasid Khalifa: “I learned true Islam from an old woman, real virtues from a water carrier.” This shows there were no class differences in ^Sufism. Sufism made religion a personal thing and it posed a serious challenge to Islam.

Philosophy
Islamic philosophers and scientist came out with a parallel view about God and the universe. This was caused because of the influence of Greek vision and science. Even in the 7th century, the influence of the Greek culture was visible in the Byzantine-Nasanian empires. In the schools in Alexandria, Syria and Mesopotamia along with other subjects Greek vision, mathematics and medicines were taught. To translate books in Greek and Syriac-Aramaic into Arabic, the Umayyad- Abbasid Khalifas had employed Christian scholars. During the time of Al-Mamun, translation was an organized activity.

The works of Aristotle, Euclid’s “Elements”, Ptolemy’s “Almagest” etc. had attracted the attention of Arab scholars. Indian books on astronomy, mathematics and medicines were translated into Arabic. These books reached Europe and kindled their interest in philosophy and science.

The studies of new subjects encouraged critical research. It affected the intellectual life of the Islamic people. Scholars in groups like Mutazila used Greek rhetoric and logical reasoning to speak against some tenets of Islam. Ibn Sina who was a medical man and a philosopher did not believe in the resurrection of the body on the Day of Judgment. Although supporters of divine theology opposed his views, his medical books were widely read. The most important of his books was “Canon of Medicine”.

It describes 760 types of medicines and the importance of diet. It also describes the influence of climate and environment in our health and also the contagious nature of some diseases. “Canon of Medicine” was used as a text in the medical schools of Europe. There Ibn Sina was known as Avicenna. His books were read by people like Omar Khayyam who was a great poet and scientist.

Literature
The Islamic societies of the Middle Ages have given great contributions to the growth of language and literature. Language and creative imagination of a person were seen as the highest qualities in him. These qualities raise him to cultural sanctity. Creative s writings were often a mix of prose and poetry. The epics the poets of the Abbasid period wrote eulogizing the rulers and their achievements are famous.

Poets of Persian origin often challenged the cultural dominance of the Arabs. Abu Nawas, a poet of Persian origin, composed some classic poems praising wine and homosexuality, which are prohibited by Islam, opening up new realms of poetic enjoyment. Poets that came after Abu Nawas continued in the tradition of praising masculinity. Sufis followed the tradition by writing poems praising mystic love.

At the start of the 11th century, Ghazni became the centre of Persian literary life. Naturally, poets were attracted to royal court there. The rulers knew the importance of encouraging art and knowledge for increasing their prestige. Around Mahmud Ghazni there was a group of poets. They wrote many epics and published anthologies.

In the catalogue of Ibn Nadum, a book seller, there are the names of many books for moral education and also for entertaining people. The oldest of these is ‘Kalila wa Dimna’. This is an Arabic version of our Panchtantra in which animals are the characters. There are famous stories in which Alexander and Sinbad are the heroes.

“One Thousand Nights” is another famous book. This is a collection of stories that Scheherazade told her husband each night. This was written in Indo-Persian and it was translated into Arabic in the 8th century. Later more stories were add4d to this volume. The stories here depict different kinds of people – generous, stupid, cheated, cunning – and they are good for reading and teaching many good things. In “Book of Misers”, Al Jahiz, an author from Basra, writes about misers and their interesting stories.

Kerala Plus One History Question Paper March 2023 with Answers

Question 32.
Define Feudalism. Explain the three orders of feudalism existed in Medieval Europe.
Answer:
The Three Orders were: Priestly Glass, Nobles and Farmers.
The First Order or social class was the Priestly class. The Catholic Church had its own rules and land given by the rulers. It had the authority to collect taxes. It was an institution that did not need to depend on the king. The head of the Catholic Church was the Pope. He stayed in Rome. The Christians in Europe were guided by bishops and priests. Most villages had their own churches. To take part in the services and to listen to the sermons, and to pray together people went to the church on Sundays.

Not everyone could become a priest. Serfs, physically or mentally handicapped people and women were denied priesthood. Men who became priests could not get married. Bishops were lords in the sphere of religion. They were, like the nobles, owners of huge estates. They stayed in palatial bungalows.

The Church was the richest institution in Europe. From the farmers the Church collected tithes. One-tenth of the yearly income was taken as tithes. The Church also received a lot of contributions from the rich lords or nobles. Many of the feudal rituals and conventions were also practised in the Church. For example, the practice of praying standing on knees, with bent heads and folded hands was borrowed from feudalism. In the feudal system, a knight declared his loyalty to his Lord in this manner. Similarly the word ‘Lord’ denoting God is also borrowed from feudalism. Thus we can see there was much in common between the Church and Feudalism.

The Second Order was the nobles. They had a big role in the society. It was their control over the land that placed the lords in the central point. This control resulted from vassalage. In the feudal system, the entire land belonged to the king. The king distributed the land among the nobles. Thus the nobles became huge landlords. They became the vassals of the king. The nobles gave their land to the peasants for cultivation. Thus the nobles became lords or masters and the peasants became dependents or serfs.

The land was transferred to the nobles with a lot of rituals and pledges. The noble had to take a pledge in the Church keeping the Bible as the witness. During this ritual the king would give the noble a written document, a „ staff or a clump of earth as the symbol of the land. A noble (lord) has his own manorial house. He was the one who controlled the villages around him. Some nobles controlled hundreds of villages. Peasants lived in villages. In a small manorial estate there would be 12 families.

But in big manorial estates there could be 50 or 60 families. The manorial estate had all the things necessary for daily life. From the farms they got grain. Carpenters and ironsmiths repaired and maintained the farming implements and also arms. There were masons to repair the mansion of the lord. Women wove clothes. Children worked in the vineries of the lord. There the lords used to go for hunting. In the grasslands of the estate the herds and flocks grazed. There was a church in the estate and also a fort for defence.

The Third Order was the farmers. Farmers were of two kinds. One was independent farmers and the other was serfs, who were not independent farmers. The independent farmers had land they got from the nobles. They had to do military services for the noble for at least 40 days a year. On some fixed days of the week, they had to work in the files of the nobles without getting any payment for it. They also had to dig the land, collect firewood, make fences and repair the roads. The women and children also had to help in the field. They had to do additional work like spinning, weaving, making candles, making wine etc. The king collected a special tax called Tailed from the farmers. The priests and nobles were exempted from this tax.

Kerala Plus One Physics Board Model Paper 2023 with Answers

Reviewing Kerala Syllabus Plus One Physics Previous Year Question Papers and Answers Pdf Board Model Paper 2023 helps in understanding answer patterns.

Kerala Plus One Physics Board Model Paper 2023 with Answers

Time: 2 Hours
Total Scores: 60

Section – A

Answer any 5 questions from 1 to 7. Each carries 1 score. (5 × 1 = 5)

Question 1.
The escape speed from the surface of the earth is ________________ (1)
Answer:
11.2 km/s

Question 2.
Which physical quantity is conserved in all types of collision? (1)
Answer:
Linear momentum

Question 3.
The radius of a capillary tube is doubled. The height of capillary rise will be ________________ (1)
(i) 2h
(ii) h
(iii) \(\frac{h}{2}\)
(iv) √h
Answer:
(iii) \(\frac{h}{2}\)

Kerala Plus One Physics Board Model Paper 2023 with Answers

Question 4.
State true of false.
The rusting of iron is an irreversible process. (1)
Answer:
True

Question 5.
Does the sound waves in air longitudinal or transverse? (1)
Answer:
Longitudinal

Question 6.
The area under velocity-time graph gives ________________ (1)
Answer:
Displacement

Question 7.
Will two vectors be parallel or perpendicular if the cross-product between them is zero? (1)
Answer:
Parallel

Section – B

Answer any 5 questions from 8 to 14. Each carries 2 scores. (5 × 2 = 10)

Question 8.
Check whether the equation \(\frac{1}{2}\)mv2 = mgh is dimensionally correct by the method of dimensions. (2)
Answer:
\(\frac{1}{2}\)mv2 = M(LT-1)2 = ML2T-2
[mgh] = M × LT-2 × L = ML2T-2
Since the dimensions on both sides of the equation are the same, the equation is dimensionally correct.

Question 9.
Write down the type of energy present in each of the following: (4 × ½ = 2)
(i) Flowing water
(ii) Spring of a clock
(iii) Rolling ball
(iv) Raised hammer
Answer:
(i) KE
(ii) PE
(iii) KE
(iv) PE

Kerala Plus One Physics Board Model Paper 2023 with Answers

Question 10.
(a) What is an ideal gas? (1)
(b) Write down the equation for the pressure of an ideal gas and interpret the terms used in it. (1)
Answer:
(a) The gas that obeys all gas laws at all conditions of pressure and temperature is called an ideal gas.
(b) P = \(\frac{1}{3} \mathrm{~nm} \overline{\mathrm{v}}^2\)
n → number of molecules per unit volume
m → mass of molecule
\(\bar{v}\) → average velocity of molecules

Question 11.
(a) What is the angle of contact of a liquid with a solid surface? (1)
(b) Different shapes of water drops on a lotus leaf and glass plate are given below. Redraw it and mark the angle of contact in each case. (1)
Kerala Plus One Physics Board Model Paper 2023 with Answers Q11
Answer:
(a) Angle of contact is the angle between the solid surface and the tangent drawn to the liquid surface at the point of contact inside the liquid.
Kerala Plus One Physics Board Model Paper 2023 with Answers Q11.1

Question 12.
(a) What is a moment of force? (1)
(b) Under what conditions, the torque due to an applied force is zero? (1)
Answer:
(a) Torque or rotating effect of force.
(b) (i) When the force is applied exactly on the origin or axis of rotation.
(i) When the angle between position vector, \(\overrightarrow{\mathrm{r}}\) and force is zero or 180°.

Question 13.
Match the following. (2)

Physical Quantity Symbol
(i) Gravitational constant g
(ii) Gravitational potential energy F
(iii) Gravitational force G
(iv) Gravitational intensity V

Answer:

Physical Quantity Symbol
(i) Gravitational constant G
(ii) Gravitational potential energy V
(iii) Gravitational force F
(iv) Gravitational intensity g

Question 14.
(a) What is the shape of the path followed by a projectile? (1)
(b) Bharath wants to draw the variation of velocity components of a projectile motion with time. Help him with a correct diagram. (1)
Answer:
(a) Parabola
(b) The vertical component vy = v sin θ decreases and becomes zero at maximum height and then increases. The horizontal component vx = v cos θ remains constant.
Variation of vertical components
Kerala Plus One Physics Board Model Paper 2023 with Answers Q14
Variation of horizontal components
Kerala Plus One Physics Board Model Paper 2023 with Answers Q14.1

Section – C

Answer any 6 questions from 15 to 21. Each carries 3 scores. (6 × 3 = 18)

Question 15.
(a) What are significant figures? (1)
(b) State the number of significant figures of the following: (2)
(i) 0.007 m2
(ii) 2.64 × 1024 kg
(iii) 0.2370 g cm-3
(iv) 6.320 J
Answer:
(a) Significant figures are digits in the measured value that are reliable plus the uncertain digit.
(b) (i) 1
(ii) 3
(iii) 4
(iv) 4

Kerala Plus One Physics Board Model Paper 2023 with Answers

Question 16.
(a) Define impulse. (1)
(b) Why is it more dangerous to fall on ice than fresh snow? (1)
(c) The passengers fall backward when a bus at rest, starts moving suddenly. Why? (1)
Answer:
(a) Impulse is the product of force and time for which it acts
Impulse = Force × time
(b) ice is harder compared to fresh snow. The impulse caused by fresh snow is less than ice.
(c) This is due to the inertia of rest.

Question 17.
(a) State Hooke’s law. (1)
(b) Draw the stress-strain curve for a metal and mark the following: (2)
(i) Yield point
(ii) Proportional limit
(iii) Fracture point
Answer:
(a) For small deformations, the stress and strain are proportional to each other.
i.e., stress ∝ strain
Stress = k × strain
Where k is the proportionality constant and is known as the modulus of elasticity.
Kerala Plus One Physics Board Model Paper 2023 with Answers Q17

Question 18.
(a) What are nodes and anti-nodes? (1)
(b) Draw the first two harmonics of vibrations of a stretched string fixed at both ends and mark nodes and anti-nodes. (2)
Answer:
(a) The position of maximum amplitude in a standing wave is termed as antinode and the position of minimum amplitude (zero) is termed as node.
Kerala Plus One Physics Board Model Paper 2023 with Answers Q18

Question 19.
(a) State law of conservation of angular momentum. (1)
(b) What ¡s the torque of the force \(\overrightarrow{\mathrm{F}}=(2 \hat{\mathrm{i}}-5 \hat{\mathrm{j}}+4 \hat{\mathrm{k}})\) acting at the point \(\overrightarrow{\mathrm{r}}=(3 \mathrm{i}+3 \mathrm{j}+3 \mathrm{k})\) about the origin? (2)
Answer:
(a) If the external torque acting on a rotating body is zero, its angular momentum is constant.
Kerala Plus One Physics Board Model Paper 2023 with Answers Q19
τ = \(27 \hat{\mathrm{i}}-6 \hat{\mathrm{j}}-21 \hat{\mathrm{k}}\)

Question 20.
Deduce the equation for uniformly accelerated motion, S = ut + \(\frac{1}{3}\)at2 where s – displacement, u – initial velocity, t – time, and a – acceleration. (3)
Answer:
Kerala Plus One Physics Board Model Paper 2023 with Answers Q20
Consider a body moving along a straight line with uniform acceleration a.
Let ‘u’ be the initial velocity and ‘v’ be the final velocity. ‘S’ is the displacement traveled by the body during the time interval ‘t’.
Displacement of the body during the time interval t,
S = average velocity × time
S = \(\left(\frac{v+u}{2}\right) t\)
But v = u + at ………(2)
Substitute eq.(2) in eq.(1), we get
S = \(\left(\frac{u+a t+u}{2}\right) \mathrm{t}\)
S = ut + \(\frac{1}{2}\)at2

Kerala Plus One Physics Board Model Paper 2023 with Answers

Question 21.
(a) What is a conservative force? (1)
(b) Obtain the expression for energy stored in a spring. (2)
Answer:
(a) If work done by a force is independent of the path followed and depends only on the initial and final position, the force is conservative.
(b)
Kerala Plus One Physics Board Model Paper 2023 with Answers Q21
Consider a massless spring fixed to a rigid support at one end and a body attached to the other end. The body moves on a frictionless surface.
If a body is displaced by a distance dx, The work done for this displacement dw = Fdx
∴ Total work done to move the body from x = 0 to x
Kerala Plus One Physics Board Model Paper 2023 with Answers Q21.1
W = \(-\frac{1}{2} k x^2\)
This work is stored as potential energy in the spring.
Hence the potential energy of a spring.
P.E. = \(\frac{1}{2} k x^2\)

Section – D

Answer any 3 questions from 22 to 25. Each carries 4 scores. (3 × 4 = 12)

Question 22.
(a) What is a Carnot engine? (1)
(b) Draw the P-V curve of the Carnot engine and mark the different thermodynamic processes. (2)
(c) Is it possible to design a Carnot engine with 100% efficiency? Substantiate. (1)
Answer:
(a) A reversible heat engine operating between two temperatures is called Carnot’s engine.
(b)
Kerala Plus One Physics Board Model Paper 2023 with Answers Q22
(c) No. Efficiency of Carnot engine is η = 1 – \(\frac{\mathrm{Q}_2}{\mathrm{Q}_1}\)
For η = 1, Q2 must be zero, which is impossible.

Question 23.
(a) What is retardation? (1)
(b) A car moving along a straight highway with a speed of 126 km/h is brought to a stop within a distance of 200 m. What is the retardation of car? How long does it take to stop the car? (3)
Answer:
(a) Retardation is rate of decrease in velocity or decrease in velocity in are second.
Kerala Plus One Physics Board Model Paper 2023 with Answers Q23

Question 24.
(a) What is a second’s pendulum? (1)
(b) The length of a second’s pendulum on the surface of earth is 1 m. What will be the length of a second’s pendulum on the surface of moon? (3)
Answer:
(a) Second pendulum is the pendulum whose time period is 2s.
Kerala Plus One Physics Board Model Paper 2023 with Answers Q24
Kerala Plus One Physics Board Model Paper 2023 with Answers Q24.1

Question 25.
(a) Differentiate between conduction and convection of heat. (1)
(b) Write any two factors on which the rate of heat flow of an iron bar depend. (1)
(c) At what temperature do the Celsium and Fahrenheit thermometers have same numerical value? (2)
Answer:
(a) In conduction, heat transfers between two adjacent parts of a body due to temperature difference.
In convection, different parts of fluid moves from one point to other.
(b) (i) Temperature difference
(ii) Area of cross section
(iii) Length of iron bar
Kerala Plus One Physics Board Model Paper 2023 with Answers Q25

Section – E

Answer any 3 questions from 26 to 29. Each carries 5 scores. (3 × 5 = 15)

Question 26.
Acceleration due to gravity changes with depth.
(a) Derive the expression for acceleration due to gravity at a depth d, from the surface of the earth. (3)
(b) What is the value of acceleration due to gravity at a depth 250 km from the surface of the earth (R = 6400 km)? (2)
Answer:
(a)
Kerala Plus One Physics Board Model Paper 2023 with Answers Q26
If we assume the earth as a sphere of radius R with uniform density ρ,
mass of earth = volume × density
M = \(\frac{4}{3} \pi R^3 \rho\) ………..(1)
We know acceleration due to gravity on thfe surface,
g = \(\frac{\mathrm{GM}}{\mathrm{R}^2}\) ……….(2)
Substituting eq(1) in eq(2), we get
Kerala Plus One Physics Board Model Paper 2023 with Answers Q26.1
Kerala Plus One Physics Board Model Paper 2023 with Answers Q26.2

Question 27.
(a) Find the magnitude and direction of the resultant of two vectors \(\overrightarrow{\mathrm{A}}\) and \(\overrightarrow{\mathrm{B}}\) in terms of their magnitude and angle θ between them. (3)
(b) The horizontal range of a projectile fired at an angle of 15° is 50 m. Calculate its velocity of projection. (2)
Answer:
(a)
Kerala Plus One Physics Board Model Paper 2023 with Answers Q27
Consider two vectors \(\overrightarrow{\mathrm{A}}(=\overrightarrow{\mathrm{OP}})\) and \(\overrightarrow{\mathrm{B}}(=\overrightarrow{\mathrm{OQ}})\) making an angle q.
Using the parallelogram method of vectors, the resultant vector \(\vec{R}\) can be written as,
\(\vec{R}=\vec{A}+\vec{B}\)
SN is normal to OP and PM is normal to OS.
From the geometry of the figure
OS2 = ON2 + SN2 but ON = OP + PN
ie. OS2 = (OP + PN)2 + SN2 ……….(1)
From the triangle SPN, we get
PN = B cos q and SN = B sin q
Substituting these values in eq(1), we get
OS2 = (OP + B cos q)2 + (B sin q)2
But OS = R and OP = A
R2 = (A + B cos q)2 + B2 sin2q
R2 = A2 + 2AB cos q + B2 cos2q + B2 sin2q
R2 = A2 + 2 AB cos q + B2
R = \(\sqrt{A^2+2 A B \cos \theta+B^2}\)
The resultant vector \(\vec{R}\) make an angle a with \(\vec{A}\).
From the right angled triangle OSN,
Kerala Plus One Physics Board Model Paper 2023 with Answers Q27.1

Question 28.
(a) State and prove Bernoulli’s principle. (3)
(b) Define viscosity. (1)
(c) On which factors does the viscous force depend? (1)
Answer:
(a) As we move along a streamline the sum of the pressure (ρ), the kinetic energy per unit volume \(\frac{\rho v^2}{2}\) and the potential energy per unit volume (ρgh) remains a constant.
(OR)
The total energy of an incompressible non-viscous liquid flowing from one place to another without friction is a constant.
Mathematically Bernoulli’s theorem can be written as \(\mathrm{p}+\frac{1}{2} \rho \mathrm{v}^2+\rho \mathrm{gh}\) = constant
(b) Viscosity is liquid friction. When liquid layer moves over another liquid layer, there is a force of friction between the liquid layers, opposing the motion of layers. The coefficient of viscosity for a fluid is defined as the ratio of shearing stress to the strain rate.
(c) Area of contact of liquid, velocity gradient (\(\frac{V}{L}\)).

Kerala Plus One Physics Board Model Paper 2023 with Answers

Question 29.
(a) State Newton’s second law of motion. (1)
(b) Arrive at the law of conservation of momentum from second law and state the law of conservation of momentum. (3)
(c) A bullet of mass 0.010 kg is fired by a gun of mass 100 kg. If the muzzle speed of the bullet is 50 m/s, what is the recoil speed of the gun? (1)
Answer:
(a) The rate of change of momentum of a body is directly proportional to the applied force and takes place in the direction in which the force acts.
Mathematically this can be written as
F ∝ \(\frac{\Delta \mathrm{p}}{\Delta \mathrm{t}}\)
(b)
Kerala Plus One Physics Board Model Paper 2023 with Answers Q29
Consider two bodies A and B with initial momenta PA and PB. After collision, they acquire momenta \(\mathrm{P}_{\mathrm{A}}^1\) and \(\mathrm{P}_{\mathrm{B}}^1\) respectively.
According to Newton’s second law, the change in momentum of A due to the collision with B,
\(\mathrm{F}_{\mathrm{AB}} \Delta \mathrm{t}=\mathrm{P}_{\mathrm{A}}^1-\mathrm{P}_{\mathrm{A}}\)
FAB = \(\frac{P_A^1-P_A}{\Delta t}\) ………(1)
Similarly the change in momentum of B due to the collision with A,
\(\mathrm{F}_{\mathrm{BA}} \Delta \mathrm{t}=\mathrm{P}_{\mathrm{B}}^1-\mathrm{P}_{\mathrm{B}}\)
FBA = \(\frac{P_B^1-P_B}{\Delta t}\) ………..(2)
[Where ∆t is time for which the two bodies are in contact]
According Newton’s third law, we can write
Kerala Plus One Physics Board Model Paper 2023 with Answers Q29.1
Total momentum before collision = Total momentum after collision
(c) m = 0.010 kg
M = 100 kg
v = 50 m/s
V = \(\frac{\mathrm{mv}}{\mathrm{M}}\)
= \(\frac{0.010 \times 50}{100}\)
= 0.005 m/s
= 5 × 10-3 m/s

Kerala Plus One Malayalam Question Paper March 2019 with Answers

Teachers recommend solving Kerala Syllabus Plus One Malayalam Previous Year Question Papers and Answers Pdf March 2019 to improve time management during exams.

Kerala Plus One Malayalam Previous Year Question Paper March 2019

Time: 2½ Hours
Total Score: 80 Marks

1 മുതൽ ആറു വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (5 × 2 = 10)

Question 1.
‘സുഖം ഒരു മാരകലഹരിയാണെന്ന് മിസ്സിസ് നായർക്കുതോന്നി’. (ലാത്തിയും വെടിയുണ്ടയും)
– ഇവിടെ സുഖം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഏതെല്ലാം കാര്യങ്ങളെയാണ്?
• എന്റെ വീട്, എന്റെ കുടുംബം എന്ന ചിന്തയുമായി ഒതുങ്ങി കഴിയൽ.
• പ്രക്ഷോഭങ്ങൾക്കുശേഷം കൈവരുന്ന സ്വാതന്ത്ര്യം
• ഉയർന്ന സൗകര്യങ്ങളുള്ള, അലോസരങ്ങളില്ലാത്ത ജീവിതം
• വേദനിക്കുന്ന മനുഷ്യർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ ശുശ്രൂഷിക്കൽ.
Answer:
• എന്റെ വീട് എന്റെ കുടുംബം എന്ന ചിന്തയുമായി ഒതുങ്ങിക്ക ഴിയൽ
• ഉയർന്ന സൗകര്യങ്ങളുള്ള, അലോസരങ്ങളില്ലാത്ത ജീവിതം.

Question 2.
ജോനാഥന്റെ സ്വപ്നത്തോട് ചേരാതെ നിൽക്കുന്ന സങ്കല്പങ്ങൾ ഏവ?
• തന്റെ ജനം ഇരുമ്പിനെ കീറിമുറിച്ച് പറക്കുന്നത്.
• ഇരതേടിപ്പിടിച്ച് കാക്കകൾ മാന്യമായി കഴിഞ്ഞുകൂടുന്നത്.
• ആവുന്നിടത്തോളം കാലം ജീവനോടെ ഇരിക്കുക എന്നത്.
• കൂടുതൽ ഉയർന്ന് പറന്ന് കൂടുതൽ ദൂരം കാണുക എന്നത്.
Answer:
• ഇര തേടിപ്പിടിച്ച് കാക്കകൾ മാന്യമായി കഴിഞ്ഞുകൂടുന്നത്.
• ആവു ന്നിടത്തോളം കാലം ജീവനോടെ ഇരിക്കുക എന്നത്.

Question 3.
‘ഇങ്ങനെയുള്ള ഞാനെന്നെ മറക്കിലും
നിങ്ങളേയെന്നും മറക്കയില്ലേ’ (പീലിക്കണ്ണുകൾ)
– ഈ വരികൾ നമുക്ക് നല്കുന്ന ജീവിതപാഠം എന്താണ്? ഒരു വാക്യത്തിൽ ഉത്തരമെഴുതുക.
Answer:
അച്ഛനമ്മമാരുടെ കരുതലും സ്നേഹവായ്പും നാം ഒരിക്കലും മറക്കരുത്.

Question 4.
‘അവൻ ഒരു കഥയിലും പിടികൊടുത്തില്ല’.-
‘മത്സ്യ’ത്തിലെ ഈ വരിക്കു യോജിക്കുന്ന ആശയസൂചനകൾ തെരെഞ്ഞെടുക്കുക.
• അവനെ ആർക്കും അപകടപ്പെടുത്താൻ കഴിഞ്ഞില്ല.
• മറ്റുള്ളവർക്ക് കുറ്റം പറയാനുള്ള അവസരം ഉണ്ടാക്കിയില്ല.
• നാട്ടുമൊഴികളിലൂടെ അവൻ പ്രശസ്തനായില്ല.
• മറ്റുള്ളവർക്കു മുന്നിൽ അവൻ കാഴ്ചവസ്തുവായില്ല.
Answer:
• അവനെ ആർക്കും അപകടപ്പെടുത്താൻ കഴിഞ്ഞില്ല.
• മറ്റുള്ള വർക്കു മുന്നിൽ അവൻ കാഴ്ചവസ്തുവായില്ല.

Question 5.
‘എന്റെ ചിരിക്കകത്തുള്ള ദുഃഖത്തിന്റെ മുഴക്കം അവർ കേൾക്കു ന്നില്ല.’
അനർഘനിമിഷത്തിലെ ഈ വാക്യത്തിൽ ബഷീർ തന്റെ രചനാര ഹസ്യം ഒളിപ്പിച്ചുവച്ചിട്ടുണ്ടോ? എന്താണത് ? ഒറ്റ വാക്യത്തിൽ ഉത്ത രമെഴുതുക.
Answer:
ആഴമേറിയ ജീവിതക്ലേശങ്ങൾ അനുഭവിക്കുമ്പോഴും സാഹിത്യ ത്തിലൂടെ മറ്റുള്ളവരെ ചിരിപ്പിക്കുകയാണ് ബഷീർ എന്ന മഹാ നായ സാഹിത്യകാരൻ.

Kerala Plus One Malayalam Question Paper March 2019 with Answers

Question 6.
‘അറിഞ്ഞാലും, തിരക്കേറിയ ഈ ജീവിതത്തിൽ വേരുകൾക്ക് എന്തു പ്രസക്തിയാണ്?
ഈ ചോദ്യത്തിൽ അടങ്ങിയിരിക്കുന്ന ആശയങ്ങൾ എടുത്തെഴു തുക.
• ജീവജാലങ്ങളുടെ നിലനില്പ് അവയെ ഭൂമിയുമായി ബന്ധി ഷിക്കുന്ന വേരുകളിലാണെന്ന് മറക്കരുത്.
• മരങ്ങളെക്കുറിച്ചും വേരുകളെക്കുറിച്ചും ചിന്തിച്ചുകൊണ്ടിരു ന്നാൽ വികസനം സാധ്യമാവില്ല.
• വേരുകൾ നഷ്ടപ്പെടുന്നവർക്ക് ജന്മദേശം വിട്ട് അലയേണ്ട തായി വരുന്നു.
• ജീവിതത്തിരക്കിനിടയിൽ വൃക്ഷങ്ങളുടെ വേരുകളെപ്പറ്റി ആലോചിച്ച് സമയം പാഴാക്കരുത്.
Answer:
• ജീവജാലങ്ങളുടെ നിലനിൽപ് അവയെ ഭൂമിയുമായി ബന്ധിപ്പി ക്കുന്ന വേരുകളിലാണെന്ന് മറക്കരുത്.
• വേരുകൾ നഷ്ടപ്പെടു ന്നവർക്ക് ജന്മദേശം വിട്ട് അലയേണ്ടി വരുന്നു.

7 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണത്തിന് ഉത്ത രമെഴുതുക. 4 സ്കോർ വീതം. (8 x 4 = 32)

Question 7.
താഴെ തന്നിരിക്കുന്ന പ്രസ്താവനകളെ യോജിച്ച വിധം പട്ടിക പ്പെടുത്തുക.
• പരിസ്ഥിതിക്കുണ്ടാവുന്ന തകർച്ചയ്ക്ക് മുകസാക്ഷിയാവുന്നു.
• മനുഷ്യനും മറ്റു ജീവജാലങ്ങളും പരസ്പരം ആശ്രയിച്ചു ക ഴിയുന്ന ജീവിതം ചിത്രീകരിക്കുന്നു.
• പരിസ്ഥിതിപ്രശ്നങ്ങൾക്കു മുന്നിൽ നിസ്സഹായരാകുന്ന മനു ഷ്യരെ അവതരിപ്പിക്കുന്നു.
• ഇഴയുകയും നടക്കുകയും നീന്തുകയും പറക്കുകയും ചെ യ്യുന്ന ജീവവൈവിധ്യങ്ങളെ ഒന്നിച്ചുകൊണ്ടുവരുന്നു.

കൈപ്പാട് കേൾക്കുന്നുണ്ടോ?
•  ………………………. •  ……………………….
• ……………………….. • ………………………..

Answer:
കൈപ്പാട്
• മനുഷ്യനും മറ്റു ജീവജാലങ്ങളും പരസ്പരം ആശ്രയിച്ചു കഴി യുന്ന ജീവിതം ചിത്രീകരിക്കുന്നു.
• ഇഴയുകയും നടക്കുകയും നീന്തുകയും പറക്കുകയും ചെയ്യുന്ന ജീവവൈവിധ്വങ്ങളെ ഒന്നിച്ചുകൊണ്ടുവരുന്നു.

കേൾക്കുന്നുണ്ടോ
• പരിസ്ഥിതിക്കുണ്ടാവുന്ന തകർച്ചയ്ക്ക് മൂക സാക്ഷിയാ വന്നു.
• പരിസ്ഥിതി പ്രശ്നങ്ങൾക്കു മുന്നിൽ നിസ്സഹായരാകുന്ന മനു ഷ്വരെ അവതരിപ്പിക്കുന്നു.

Question 8.
‘അമ്മ പറേണതുപോലെ, പെണ്ണായാൽ
ചോറും കറീം വയ്ക്കണം, പെറണം….. (ഓർമ്മയുടെ ഞരമ്പ്)
ചേറിൽനിന്നു ബളർന്നുപൊന്തിയ
ഹൂറി നിന്നുടെ കൈയിനാൽ, നെയ്യ്-
ച്ചോറു വെച്ചതു തിന്നുവാൻ കൊതി-
വേറെയുണ്ടെൻ നെഞ്ചിലായ (കായലരികത്ത്…..)
രണ്ട് പാഠസന്ദർഭങ്ങളിലും തെളിയുന്നത് സ്ത്രീകളെപ്പറ്റിയുള്ള പരമ്പരാഗത സങ്കല്പമാണോ? വ്യക്തമാക്കുക.
Answer:
കെ.ആർ മീരയുടെ ഓർമ്മയുടെ ഞരമ്പ് സ്ത്രീയുടെ യാഥാർ ങ്ങളുടെ കഥയാണ്. വീട്ടിലും സമൂഹത്തിലും പുരുഷാധി പത്യത്തിന്റെ നിയന്ത്രണങ്ങൾക്കകത്ത് അകപ്പെട്ട ബലിമൃഗങ്ങ ളായി സ്ത്രീകൾ ഇന്നും കഴിയുന്നു. കഥയിലെ വൃദ്ധയുടെ യൗവന കാലഘട്ടത്തിലും ഇങ്ങനെയായിരുന്നു അവസ്ഥ. പുരു ഷന് കസേരയും രാവിലത്തെ ചായയും ഭക്ഷണവം കുളിക്കു വാനുള്ള ചൂടുവെള്ളവും തയ്യാറാക്കിക്കൊടുക്കുകയും മക്ക ൾക്കും അമ്മയ്ക്കും ഭർത്താവിനും വീടിന്റെ ശുചിത്വത്തിനും വേണ്ടി പുലരി മുതൽ പണിയെടുത്ത് നടുവൊടിഞ്ഞ് രാത്രിയിൽ മയങ്ങും മുമ്പ് ഭർത്താവിന്റെ സുഖത്തിനായി കിടക്ക വിരി നിവർത്തിക്കൊടുക്കേണ്ടി വരികയും ചെയ്യുന്ന സ്ത്രീ ദുഃഖപു തിയാണ്. സ്ത്രീകളെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പത്തിന് ഉദാഹരണമാണ് ഈ കഥയിലെ വൃദ്ധ.

“കായലരികിൽ വലയെറിഞ്ഞപ്പോൾ വളകിലുക്കിയ സുന്ദരി” ഒരു കാല്പനിക സൗന്ദര്വമായാണ് അനുഭവപ്പെടുന്നത്. പെണ്ണുകെട്ടിന് കുറിയെടുക്കുമ്പോൾ തന്നെയും ഒരു നറുക്കിന് ചേർക്കണമെന്ന് മാത്രമേ യുവാവിന് അഭ്യർത്ഥനയുള്ളൂ. അവളെ കണ്ട് മാത്ര യിൽ തന്നെ യുവാവിന് സകലനിയന്ത്രണവും വിട്ടുപോയെന്നു തമാശയായി പറയാമെങ്കിലും പ്രണയത്തെക്കുറിച്ചുള്ള ബഷീറി യൻ സങ്കല്പമനുസരിച്ചാണെങ്കിൽ ഒരു കറുത്ത ഫലിതം നമു ക്കിതിലും ദർശിക്കാൻ കഴിയും. പെണ്ണുകെട്ടാൻ ആൾക്കാരെ പരി ഗണിക്കുമ്പോൾ ഞാനും നിന്നെ പ്രണയിക്കുന്നുണ്ടെന്നതിനാൽ തന്റെ അപേക്ഷയും പരിഗണിക്കണമെന്ന പരിദേവനമോ വിഷാ ദമോ വരികളിൽ കുരുങ്ങികിടക്കുന്നുണ്ട്.

ചേറിൽ നിന്ന് ഉയർന്നുപൊങ്ങിയ ഹൂറി (അതായത് താഴ്ന്ന നില യിൽ ജീവിക്കുന്ന കുടുംബത്തിലെ സുന്ദരി നിന്നെ കുടുംബി നിയാക്കാൻ ഈ കാമുകൻ ആഗ്രഹിക്കുന്നു. അവളെ വധുവായി ലഭിക്കുമ്പോഴാണ് നെയ്ച്ചോറു തിന്നാനുള്ള നെഞ്ചിലെ പുതി ഒന്നടങ്ങുന്നതെന്നാണ് കാമുകന്റെ മതം. അങ്ങനെ പഴയ കാല സാമൂഹിക ജീവിതത്തിന്റെ നേർപ്പതിപ്പായി മാറുന്നു പഴയകാല സിനിമയും ഈ പാട്ടും. ഈ രണ്ട് പാഠസന്ദർഭങ്ങളിലും തെളിയു ന്നത് സ്ത്രീകളെപ്പറ്റിയുള്ള പരമ്പരാഗത സങ്കല്പമാണ്.

Question 9.
‘നിലനില്ക്കുന്ന മൂല ധാരണകളെ ചോദ്യം ചെയ്യാനും സിനിമ സന്നദ്ധമാവാറുണ്ട്. (സിനിമയും സമൂഹവും)
ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന ഉദാഹരണങ്ങൾ നമ്മുടെ ചലച്ചിത്രങ്ങളിൽ ലഭ്യമാണോ? ചർച്ച ചെയ്യുക.
Answer:
സിനിമ ഒരു സാംസ്ക്കാരിക ഉത്പന്നമാണ്. അത് വിറ്റഴിക്കപ്പെടു ന്നത് കമ്പോളത്തിലാണ്. അത് ആസ്വദിക്കുന്നവരും വിറ്റഴിക്ക ടുന്നതും ജനങ്ങളാണ്. സിനിമ പറയുന്നതാകട്ടെ മാനുഷിക തല ങ്ങളെക്കുറിച്ചാണ്. കാലാകാലങ്ങളിൽ മനുഷ്യനനുഭവിക്കുന്ന വിപ്ലവങ്ങൾ, പ്രണയം തുടങ്ങി എല്ലാ മാനുഷിക വികാരങ്ങ ളെയും അതാവിഷ്ക്കരിക്കുന്നുണ്ട്. സിനിമകൾ യാഥാർത്ഥ്യലോ കത്ത് നിന്ന് മാറി സ്വപ്നലോകത്ത് സഞ്ചരിക്കുന്നു എന്നതാണ് പൊതുവെ പറയുന്നതെങ്കിലും സിനിമ വിനിമയം ചെയ്യുന്ന അർത്ഥതലങ്ങൾ മനസ്സിലാക്കുമ്പോൾ അതുമാത്രമല്ല സിനിമകൾ ആവിഷ്ക്കരിക്കുന്നത് എന്ന് കാണാം.

ഇന്ന് കാണുന്ന സമകാലിക പ്രശ്നങ്ങളോടൊക്കെ അതാതുകാ ലഘട്ടത്തിൽ പ്രതികരിക്കുന്നത് സിനിമ ക ളാണ്. നമ്മുടെ രാഷ്ട്രീയം, സാംസ്ക്കാരികമായ മൂല്യച്യുതി അല്ലെങ്കിൽ മാറ്റം ത്തരം കാര്യങ്ങളെ ധൈര്യമായി നേരിടാൻ സിനിമയ്ക്കല്ലാതെ മറ്റൊരു മാധ്യമത്തിനും കഴിവില്ല എന്നത് ശ്രദ്ധേയമാണ്.

Kerala Plus One Malayalam Question Paper March 2019 with Answers

Question 10.
മുതിർന്ന ഒരാളുടെ ഉള്ളിലുള്ള കുട്ടിയെയാണ് ശ്രീകൃഷ്ണന്റെ വാക്കുകൾ വെളിപ്പെടുത്തുന്നത് – പീലിക്കണ്ണുകൾ’ എന്ന പാഠ ത്തെ ആസ്പദമാക്കി ഈ പ്രസ്താവനയുടെ സാധുത പരിശോ ധിക്കുക.
Answer:
‘കൃഷ്ണഗാഥ’ എന്ന കൃതിയിലൂടെ ചെറുശ്ശേരി കൃഷ്ണന്റെ ബാല്യത്തെ അവതരിപ്പിക്കുകയില്ല. അനുഭവിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. മലയാളികൾക്ക് കൃഷ്ണബാല്യം സ്വന്തം പുത സ്നേഹമായി മാറിയത് കൃഷ്ണഗാഥയിലൂടെയാണ്. ചെറുശ്ശേരി യാണ് ദൈവമായ കൃഷ്ണനെ മാനുഷിക പരിവേഷത്തോടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. അങ്ങനെ ഓടക്കുഴൽ പിടിച്ച് നമ്മുടെ മക്കളിൽ ഒരാളായി മാറിയെങ്കിൽ അത് എഴുത്തുകാരന്റെ കാവ വൈഭവം തന്നെയാണ്. കൃഷ്ണന്റെ ബാല്യകാലാനുഭവവും അവിടെ നിന്ന് മധുരയിലേക്കുള്ള പറിച്ചുനടലുമാണ് കവിതയുടെ അനുഭവം.

കൃഷ്ണൻ സ്വമാതാപിതാക്കളേക്കാൾ ബഹുമാനിക്കു ന്നത് വളർത്തു മാതാപിതാക്കളെയാണ്. അല്ലയോ അച്ഛാ അങ്ങ് ഇപ്പോൾതന്നെ നമ്മുടെ ദേശത്തേക്ക് പോകണം. അങ്ങ് യാദ വന്മാർക്കെല്ലാം സന്തോഷം പ്രദാനം ചെയ്ത് അവിടെ വാഴണം. ഞാൻ എത്രയും വേഗം അമ്മയെ കാണാനായി വരുന്നുണ്ടെന്ന് അറിയിക്കണം. ഇങ്ങനെയൊക്കെ പറയിക്കുന്ന കവി, കവിതയി ലൂടെ ജീവിതാനുഭവമായ ബാല്യത്തിലേക്ക് നമ്മെ നടത്തിക്കൊ ണ്ടുപോകുന്നു. ആ ആസ്വാദ്വതയാണ് കവിതയുടെ അനുഭവ മണ്ഡലം.

Question 11.
ഇരുളിലിപ്പോൾ ഉദിക്കുന്നു നിൻ മുഖം
കരുണമാം ജനനാന്തര സാന്ത്വനം –
തനിക്കാകെയുള്ള സമാശ്വാസം പ്രണയിനിയുടെ മുഖമാണെന്നാ ണല്ലോ ‘സന്ദർശന’ത്തിലെ നായകൻ പറയുന്നത്. എന്നിട്ടും അവ ളെ പിരിയാൻ അയാൾ തീരുമാനിക്കുന്നത് എന്തുകൊണ്ടാവും? നിഗമനങ്ങൾ കുറിക്കുക.
Answer:
കാമുകിയോട് സംസാരിച്ച് മുമ്പുണ്ടായിരുന്ന പ്രണയതീരത്ത് വീണ്ടും ചെന്നെത്തുവാൻ കവി ഉള്ളിൽ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, ആ ആഗ്രഹങ്ങൾ പറയാനാകാതെ കവി മൗനിയായിപ്പോ കുന്നു. പണ്ടേ പിരിഞ്ഞവരാണെന്ന യാഥാർത്ഥ്വം കവി തിരിച്ചറി യുന്നു. സന്ദർശനം കവിത ഒരു യാത്രാരേഖയാണ്. ജീവിത യാത്രാരേഖ. ഏതൊരു വ്യക്തിയേയും പോലെ ജീവിതം യാത്ര യാകുന്ന ഒരു വ്യക്തിയുടെ യാത്രാരേഖ, അയാൾ വിഹ്വലന യുമായാണ് യാത്ര ചെയ്യുന്നത്. ഒരു പ്രണയതീരം അയാൾക്കുണ്ട്. അവിടെ ആശ്വാസം കൊണ്ടിരിക്കുമ്പോൾ തന്റെ കൂടെ പൂർവ്വകാ മുകിയുമുണ്ട്. പക്ഷെ അയാൾ ആ തീരത്ത് താമസിക്കുവാൻ ആഗ്രഹിക്കുന്നില്ല. അയാൾ കണ്ടുമുട്ടിയ തന്റെ പൂർവ്വകാമുകി യെവിട്ട് വീണ്ടും യാത്രയാകുകയാണ്. വീണ്ടും മനസ്സിന്റെ വിഹ്വ ലതകളിലേക്ക്…….. പ്രക്ഷുബ്ധമായ…… നഗരത്തിരക്കുകളിലേക്ക് മദ്യപാനത്തിലേക്ക്……… സത്രങ്ങളിലേക്ക്….. ഇരുളിലേക്ക് ……….. അയാൾ പോവുകയാണ്.

പ്രണയം ഒരു യാത്രയാണ്. ജീവിതത്തിന്റെ വളവുകളും തിരി വുകളും ഒരുമിച്ച് പോകുന്ന യാത്ര. ഇവിടെ കാമുകൻ വേർപി രിയുകയാണ്. കാമുകിയെ കണ്ടുമുട്ടിയതിനുശേഷം കവി പിന്തി രിയുന്നു. ഒറ്റയടിപ്പാതയിലൂടെയുള്ള തുടരുന്ന യാത്രയാണ് സന്ദർശനം കവിത.

Question 12.
‘കേൾക്കുന്നുണ്ടോ?’ എന്ന ഹ്രസ്വചിത്രത്തിൽ കാഴ്ചയില്ലാത്തവ രെ അവഗണിക്കുന്ന ഒരു സമൂഹത്തെയാണോ കാണാൻ സാ ധിക്കുന്നത്? രണ്ടു ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി വിവരിക്കുക.
Answer:
ശബ്ദങ്ങളുടേയും ഗന്ധങ്ങളുടേയും അനുഭവങ്ങൾ തീർക്കുന്ന രൂപങ്ങൾക്കൊപ്പം സ്പർശനത്തിൽ നിന്നും അനുഭൂതമാകുന്ന ഭാവതലവും ‘കേൾക്കുന്നുണ്ടോ?’ എന്ന ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ശബ്ദങ്ങൾ നൽകുന്ന അനുഭവങ്ങൾക്കൊപ്പം ഹസ്നയുടെ ഭാവനാതലവും ഉയർന്നുവരുന്നതിനാൽ ചിത്രത്തിൽ ശബ്ദത്തിന്റെ ലോകമാണ് അവൾ കൂടുതലായി സ്നേഹിക്കു ന്നത്. ചാക്കോ പെയിന്റ് ചെയ്യുന്ന ശബ്ദവും ഗന്ധവും ചാക്കോ യുടെ പരിഹാസവും പാട്ടയിൽ തട്ടിത്തടഞ്ഞുവീഴാൻ പോകു അതിലെ ചിരിയുണർത്തുന്ന ഭാവവും ശബ്ദത്തിലൂടെയുള്ള സംവേദനത്തെയാണ് കാണിക്കുന്നത്. അവളെ കൂടാതെ കുട്ടി കൾ ക്രിക്കറ്റു കളിക്കുന്ന ശബ്ദം അവളിലുണർത്തുന്ന കൂ ഫലത്തെ നോക്കുക.

ഉമ്മച്ചി അടുക്കളപ്പണി ചെയ്യുന്നിടത്തെ ത യുടെ ശബ്ദങ്ങളിലൂടെ ഹസ്ന ഭാവനയിലേക്കുയരുന്നു. സഹ ചാരിയായ വടി തട്ടുന്ന ശബ്ദമാണവൾക്ക് കുട്ട് ക്രിസ്തുമസ് ആഘോഷങ്ങൾ അവളിലേക്ക് കാരോൾ സംഗീതമായും നൃത്താ ഘോഷങ്ങളുടെ ശബ്ദവുമായാണ് വരുന്നത്. മാത്യു ആന്റ് സൺസ് ഗാരേജിലേക്കെത്തുന്ന പതിവു വാഹനങ്ങളുടെ ശബ്ദ ങ്ങൾക്കെല്ലാം മുകളിൽ 16 വരി റോഡിന്റെ നിർമ്മാണത്തിലേർപ്പെ ടുന്ന വാഹനങ്ങളുടേയും മറ്റും ശബ്ദഘോഷങ്ങൾ കടന്നുവരി കയും ചെറിയ ശബ്ദങ്ങളെ തമസ്കരിക്കുകയും ചെയ്യുന്നു. യന്ത്രങ്ങളുടെ ശബ്ദഘോഷങ്ങൾക്കപ്പുറത്ത് തന്റെ കൂട്ടുകാർ കളിക്കാൻ തിരഞ്ഞെടുത്ത പുതിയ മൈതാനത്തെ ശബ്ദാഘോ ഷത്തിലേക്കെത്തുമ്പോൾ സ്കൂളിലേക്കുള്ള യൂണിഫോമുമിട്ട് പ്രതീക്ഷകളുടെ വിഹായസ്സിലേക്ക് അവൾ ഉറ്റുനോക്കുന്നു. പല യിടത്തും കാഴ്ചയില്ലാത്തവരെ അവഗണിക്കുന്ന ഒരു സമു ഹത്തെ കാണാൻ സാധിക്കുന്നു.

Question 13.
ചെറുപ്പത്തിൽ മകനു പകർന്നു നല്കാൻ കഴിയാത്ത വാത്സല്യ ത്തെപ്പറ്റിയുള്ള കുറ്റബോധമാണ് ശസ്ത്രക്രിയയ്ക്കു വിധേയമാ കുന്നതിനു മുമ്പുള്ള ദിവസങ്ങളിലെ അമ്മയുടെ സ്വഭാവമാറ്റ ത്തിനു കാരണം.
– ഈ നിരീക്ഷണത്തോടു നിങ്ങൾ യോജിക്കുന്നുണ്ടോ? സ്വന്തം അഭിപ്രായം വ്യക്തമാക്കുക.
Answer:
അമ്മ എന്ന അത്ഭുത പ്രതിഭാസത്തെ സ്നേഹവും അത്ഭുതവു മായ അനുഭവത്തിലൂടെ തിരിച്ചറിയുകയാണ് ശസ്ത്രക്രിയ എന്ന കഥയിലൂടെ കഥാനായകൻ, ഗർഭപാത്രം നീക്കം ചെയ്യുന്ന ഓപ്പ റോഷനാണെന്ന് പറഞ്ഞതോടുകൂടി അമ്മയിൽ വല്ലാത്തൊരു വ്യതിയാനമാണ് കഥാനായകൻ കാണുന്നത്. ആധിയോ ആശ കയോ ഒന്നുമില്ലാതെ സാന്ദ്രമായ മുഖം. തന്നെ കാണേണ്ട താമസം ആ ഇമകൾ നിർന്നിമേഷമാകുന്നുവെന്ന് കഥാകാരൻ കണ്ടെത്തു ന്നു. സ്മരണകൾ എത്ര അടർത്തി നോക്കിയാലും ഇത്രയധികം സമയം തന്നെ നോക്കി നിന്ന അമ്മയെ അയാൾക്ക് കണ്ടെത്താ നായി സാധിച്ചില്ല. എന്നാൽ മുടി നരച്ച് ഈ വയസ്സൻ മകനെ തൊട്ടും പിടിച്ചും കൊണ്ട് പിറകെ നടക്കുകയാണ് അമ്മ അ യുടെ ഓപ്പറേഷന് വെറും സർജിക്കലായ ഉള്ളടക്കമല്ല ഉള്ളത്. അതിന് ആന്തരികമായ പല ഒരുക്കങ്ങളും സംഭവിക്കുന്നുണ്ടെന്ന് കഥാകാരൻ മനസ്സിലാക്കി തുടങ്ങുന്നത് ഇതോടുകൂടിയാണ്.

ഓഷ റോഷന്റെ ദിവസം അടുക്കുംതോറും അമ്മ കൂടുതൽ കൂടുതൽ തരളിതയാവുകയാണ്. മകനല്ലാതെ വേറാരും അമ്മയുടെ ലോകത്തില്ല. മകനാകട്ടെ നാൾക്കുനാൾ വളരെ ചെറുപ്പമായതു പോലെയാണ് അമ്മയ്ക്ക് തോന്നുന്നത് ആ മാനസികാ വസ്ഥയിലേയ്ക്ക് മാറാൻ മകൻ തയ്യാറാകുന്നതോടെയാണ് കഥ മുന്നോട്ടു പോകുന്നത്. കുളിക്കാൻ തോർത്തെടുത്തുകൊണ്ട് വരുന്നതും കുളികഴിയുമ്പോൾ തലയിൽ വെള്ളം നല്ലോണം പോയിട്ടില്ല. ഇങ്ങോട്ടുകാണിച്ചോ ഞാൻ തോർത്തിത്തരും, എന്നി ടത്തൊക്കെ ആ ഉചിതഭാവം ഉൾക്കൊള്ളുന്നതായി വായന ക്കാർക്ക് അനുഭവപ്പെടുന്നു. ദുർബലമായ എതിർപ്പോടുകൂടി അമ്മയ്ക്ക് വഴങ്ങുന്ന സുഖം കഥാകാരൻ അനുഭവിക്കുമ്പോ ഴാണ് കഥാകാരൻ ബാല്യത്തിന്റെ സുഖവും അമ്മ മനസ്സിന്റെ താളവും സുഖവും അനുഭവിച്ച് തീർക്കുന്നത്. അമ്മയ്ക്ക് തന്റെ മേലുള്ള അവകാശത്തിന് ജനനത്തിനേക്കാളും മുമ്പുള്ള അവ സ്ഥ വരെയുണ്ടെന്ന ധാരണയിലാണ് കഥാകാരൻ അമ്മയ്ക്ക് മുൻപിൽ നിൽക്കുന്നത്.

രാത്രിയിൽ അമ്മയുടെ അരികത്ത് കിട ക്കുമ്പോഴാണ് അസ്ഥികൾ പോലെ ശുഷ്കമായ ആ വിരലുകൾ എന്റെ മുടിയിഴകളിൽ ഇഴഞ്ഞു നടക്കുകയാണെന്ന് അയാൾ അറിയുന്നത്. അപ്പോൾ മാത്രമാണ് പുൽക്കൊടിയിൽനിന്ന് മഞ്ഞു തുള്ളികൾ ഇറ്റുന്നതു പോലെയാണ് സമയം നീങ്ങുന്നതെന്ന് അയാൾ അറിയുന്നത്. ബാല്യത്തിൽ ലഭിക്കാത്ത അമ്മയുടെ വാത്സല്യം ബോധപൂർവ്വം പിടിച്ചുവാങ്ങുന്ന ഒരുവനായി അയാൾ മാറുകയാണ്. അമ്മയുടെ വിരലുകളുടെ ചലനം മന്ദീഭവിക്കുന്നത് ഒട്ടും താൽപര്യമില്ലാതെ. അയാൾ ഒന്നുകൂടി മുരടനാക്കി. അപ്പോൾ പ്രതീക്ഷിച്ചതുപോലെ വീണ്ടുമത് വിരലുകൾ തന്റെ തലച്ചോറിൽ പുതിയ തരംഗങ്ങൾ സൃഷ്ടിച്ചത് അയാൾ അറി യുന്നു. അയാൾ അതിൽ സന്തോഷിക്കുകയും ചെയ്യുന്നു. നാൽപ്പത്തഞ്ചു വയസ്സു കഴിഞ്ഞ ഞാനെന്ന ഭാവം മനസ്സിൽ നിന്ന്

അടർന്ന് പോയപ്പോൾ മാത്രമാണ് അമ്മയുടെ ഗന്ധത്താൽ ചുഴ പ്പെട്ട് കിടക്കുന്ന വല്ലാത്തൊരു ഗന്ധം അയാൾ അനുഭവിക്കു ന്നത്. അമ്മയുടെ മനസ്സമാധാനത്തിന് വേണ്ടിയാണെന്ന ന്യായീക രണമാണെങ്കിലും അതായിരുന്നില്ല സത്യം. അങ്ങനെ കിടന്നാൽ മാത്രമേ ആ നിഷ്കളങ്കത അനുഭവിക്കാൻ സാധിക്കൂ എന്ന തിരി ച്ചറിവാണ് അയാളെ അതിന് നിർബന്ധിപ്പിക്കുന്നത്. അങ്ങനെ ഈ കഥ മുഴുവനായും മാതൃസ്നേഹത്തിന്റെ ദീപ്തമായ ഭാവങ്ങൾ കൊണ്ട് നിറഞ്ഞതാണ്. അമ്മ എന്ന ഭാവത്തിന്റെ അർത്ഥവും ഔചിത്യവും ഈ കഥയ്ക്ക് അനുയോജ്യമായ രീതിയിലാണ്, കഥാ കാരൻ ആവിഷ്ക്കരിച്ചിരിക്കുന്നത്. സകല നീതിശാസ്ത്രത്തേയും സൗന്ദര്യ സങ്കൽപ്പത്തേയും തകർത്തുകളയുന്ന ഒരു ഉചിതഭാവ മാണതിന്. അവകാശവാദങ്ങളൊന്നും ആഗ്രഹിക്കാതെ ഉദാരമായ കൊടുക്കൽ പ്രക്രിയയുടെ നിഷ്ക്കളങ്ക ഇടമാണത്. ചെറുപ്പത്തിൽ മകനു നൽകാൻ കഴിയാത്ത വാത്സല്യം കൂടിയാണ് അമ്മ ശസ്ത്ര ക്രിയക്കു മുൻപ് പകർന്ന് നൽകാൻ ശ്രമിക്കുന്നത്.

Kerala Plus One Malayalam Question Paper March 2019 with Answers

Question 14.
ഇതൊക്കെയാണെങ്കിലും പലതരം ഗന്ധങ്ങൾ നിറഞ്ഞ ഈ മുറി അവൾക്ക് ഇഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. ഈ വീട്ടിലെ ഏറ്റവും വായുസഞ്ചാരമുള്ള മുറി ഇതാണെന്ന് പെൺകുട്ടി വിചാരിച്ചു. (ഓർമ്മയുടെ ഞരമ്പ്)
വൃദ്ധയുടെ വ്യക്തിത്വം പെൺകുട്ടി തിരിച്ചറിഞ്ഞതിനെക്കുറിച്ച് സു ചിപ്പിക്കുന്നവയല്ലേ ഈ വാക്യങ്ങൾ? കഥാസന്ദർഭത്തെ മുൻനിർ ത്തി വിശദീകരിക്കുക.
Answer:
വൃദ്ധയുടെ ജീവിതത്തിൽ അവർ അനുഭവിച്ച ഓരോ അവ സ്ഥയും ആണ് ഓർമ്മകളിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. പെൺകുട്ടിയും വൃദ്ധയും രണ്ടു തലമുറയിൽ പെട്ടവരും രണ്ടു തരം ചിന്താഗതി പുലർത്തുന്നവരുമാണ്. വൃദ്ധ സ്വന്തം അനുഭ വത്തിലുടെ മനസ്സിലാക്കിയ കാര്യങ്ങൾ പുതിയ തലമുറയെ പറ ഞ്ഞു കേൾപ്പിക്കുന്നു. പെൺകുട്ടിക്ക് അനുഭവങ്ങൾ ഇല്ല. അവൾ ഭാവനയിലൂടെ ജീവിതത്തെ നോക്കിക്കാണുന്നു. വൃദ്ധ യുമായുള്ള ഇടപെടൽ പെൺകുട്ടിയിൽ ദാർശനികമായ മാറ്റങ്ങൾ .

സൃഷ്ടിച്ചിരിക്കുന്നതായിക്കാണാം. അവളുടെ പ്രതികരണത്തിന്റെ സ്വഭാവത്തിലുണ്ടായ മാറ്റം കഥാന്ത്വത്തിൽ കാണുന്നു. പുരുഷാ ധിപത്യത്തിനെതിരായ മനോഭാവം കഥയിലാകമാനം പെൺകുട്ടി പ്രകടിപ്പിക്കുന്നുണ്ട്. സ്ത്രീസമത്വം സ്വപ്നം കണ്ടിരുന്ന വൃദ്ധ യോട് ക്രമേണ അവൾക്ക് അടുപ്പം തോന്നി. അവർ പറഞ്ഞ രണ്ടു കഥയും അവളെ സ്വാധീനിച്ചതുകൊണ്ടാണ് മൂന്നാമത്തെ കഥ യെക്കുറിച്ച് അറിയാൻ അവൾ ആഗ്രഹിക്കുന്നത്. തലമുറകളായി അനുഭവിക്കുന്ന അടിച്ചമർത്തലുകളും അവഹേളനങ്ങളും അബോധശക്തിയായി രൂപംകൊള്ളുന്നു. ഇതിനെ അതിജീവി ക്കാനുള്ള പ്രയത്നമാണ് സ്ത്രീവിമോചന പ്രവർത്തനമായി മാറു ന്നത്.

Question 15.
‘ലെയിൽ കിടന്ന് തീ ചെന്നു
ഉലയിൽ കിടന്ന് ഇരുമ്പ് ചെമന്നു
ഉലയിൽ കിടന്ന് തീ പോലെ പകലും ചെന്നു’. (ചരിത്രം – ഡി വിനയചന്ദ്രൻ)
ക്ലാസ്സിൽ നടന്ന ഒരു ചർച്ചയിൽ അധ്വാനവും സാഹിത്വവും തമ്മി ലുള്ള ബന്ധമാണ് കവി ഈ വരികളിൽ സൂചിപ്പിക്കുന്നത് എന്ന് ഒരു കുട്ടി അഭിപ്രായപ്പെട്ടു. നിങ്ങളുടെ പ്രതികരണം കുറിക്കുക.
Answer:
സ്വാഭിപ്രായം എഴുതാൻ ശ്രമിക്കുക.

16 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം (ഉത്തരം ഒരു പുറത്തിൽ കവിയാതെ) (5 × 6 = 30)

Question 16.
‘കനിയില്ലാകാലം കനിയെ കൊടുത്തോവർ
കരിഞ്ഞ മരത്തിൻമേൽ കായായ് നിറച്ചോവര (മുഹയിദ്ദീൻമാലി
‘അരുളുള്ളവനാണു ജീവിയെ-
ന്നുരുവിട്ടീടുകയീ നവാക്ഷരി.’ (അനുകമ്പ)
കാരുണ്യമാണ് ജീവന്റെ ആധാരം എന്ന വസ്തുത മനസ്സിലാക്കി യവരാണ് ലോകാചാര്യൻമാർ, പാഠഭാഗങ്ങളെ മുൻ നിർത്തി വിവരിക്കുക
Answer:
ശൈഖ് മുഹയുദ്ദീൻ അബ്ദുൽഖാദർ ശൈഖമാർക്കെല്ലാം നേതാ വാ യി രു ന്ന വനാണ്. അല്ലാഹു വിന്റെ സ്നേഹഭാജനമായ അദ്ദേഹം അവസാനമില്ലാത്ത മേന്മയ്ക്ക് ഉടയവനായവനാണ്. അദ്ദേഹത്തിന്റെ മേന്മയിൽ സ്വൽപം മാത്രം പറയാൻ ഞാൻ ആഗ്ര ഹിക്കുകയാണ്. ഞാനദ്ദേഹത്തിന്റെ ഗുണഗണങ്ങളെ പാലിലെ വെണ്ണപോൽ കാവ്യമായി ചൊല്ലാൻ ആഗ്രഹിക്കുന്നു. ഇതു പഠി ക്കുന്നവർ ഭാഗ്യമുള്ളവരാണ്. പണ്ഡിതന്മാരായ ആളുകൾ കാട്ടി ത്തരും ഖാസി മുഹമ്മദ് എന്ന് പേരായ ആ പണ്ഡിതൻ, കോഴി ത്തോട്ടുത്തു തന്നിൽ പിറന്നോൻ എഴുതിയതിൽ നിന്നാണ് ഈ കാര്യങ്ങളൊക്കെയും മനസ്സിലാക്കാൻ തരപ്പെട്ടത്.

അദ്ദേഹം അറിവും സ്ഥാനമാനങ്ങളും ഇല്ലാത്ത സാധുജന ങ്ങൾക്ക് അറിവും സ്ഥാനമാനവും നൽകിയവനാണ്. അഹങ്കാ ദത്താൽ ഇതൊക്കെ ഉപയോഗിച്ചവരിൽ നിന്ന് അവയെല്ലാതും പറിച്ചു കളഞ്ഞ് സാധാരണക്കാരനാക്കിയത് അദ്ദേഹം തന്നെ യാണ്. ഉള്ളതിനേക്കാളും വലിയ നില കാണിച്ച് നടന്ന ഗുരുക്ക ന്മാരെ ഉള്ള നില കളഞ്ഞ് നിലത്തിന്റെ താഴെ നടത്തിച്ചു കള ഞ്ഞതും അദ്ദേഹം തന്നെയാണ്. ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന ദോഷങ്ങളെ ഉറക്കത്തിൽ കിനാവിലൂടെ കാണിച്ചുകൊ ടുത്ത് രക്ഷിച്ചതും അദ്ദേഹം തന്നെയാണ്. പാമ്പിന്റെ രൂപത്തിൽ ജിന്നുകൾ അദ്ദേഹത്തെ വിരട്ടാൻ ചെന്നു. എന്നാൽ അദ്ദേഹം യാതൊരു ഭയവുമില്ലാതെ അവയെ പറിച്ചെറിഞ്ഞു എന്നതും നാം അറിഞ്ഞിരിക്കണം.

ജിന്നിനെ വിളിപ്പിച്ച് ഒരു പൈതലിനെ തിരികെ കൊടുത്തതും അദ്ദേഹം തന്നെയാണ്. പഴങ്ങൾ ഇല്ലാത്ത കാലത്ത് പഴങ്ങളും ക്ഷാമം വന്നകാലത്ത് ഉണങ്ങിയ മരത്തിൽ കായ്കനികളും നിറച്ച് ജനങ്ങളെ സഹായിച്ചതും അദ്ദേഹം തന്നെ യാണ് എന്ന് മുഹയുദ്ദീൻ മാലയിൽ പറയുന്നു. ഗുരു അനുക സയിലാകട്ടെ മനുഷ്യന്റെ ജീവിതം അരുള് നൽകുവാനാണ്. കാരുണത്തിന്റെ സ്പർശമില്ലെങ്കിൽ മനുഷ്യൻ ഗന്ധമില്ലാത്ത പൂവാണ് എന്നും അസ്ഥിയും തോലും മാത്രമായ തല നാറുന്ന ശരീരം മാത്രമാണ്, മാത്രമല്ല മരുഭൂമിയിൽ ഒഴുകുന്ന ഒരൊറ്റ തുള്ളി വെള്ളം മാത്രമാണ് എന്നും കാരുണ്യം പുഷ്പത്തിന്റെ സുഗന്ധം പോലെയും ജലപ്രവാഹം പോലെയും ജീവചൈതന്യമുള്ള ശരീരം പോലെയുമാണ്. കാരുണ്യമാണ് മനുഷ്യന് ചൈതന്യം നൽകുന്നത് എന്നും പറയുന്നു.

Question 17.
പച്ചയും ചുവപ്പുമാം കണ്ണുമായ്, പോരിൻ വേട്ട-
പക്ഷിപോലാ പാറിപ്പോകുമാ വിമാനവും
ഒരു ദുഃസ്വപ്നം പോലെ പാഞ്ഞു മാഞ്ഞുപോമെന്നാൽ
തിരുവാതിരത്താരത്തിക്കട്ടെയെന്നും മിന്നും.’ (ഊഞ്ഞാലിൽ)
ജീവിതത്തിന്റെ വിരുദ്ധഭാവങ്ങളെ കൂട്ടിയിണക്കാനുള്ള കവിയു ടെ ആഗ്രഹമല്ലേ ഈ വരികളിൽ തെളിയുന്നത്?
പാരമ്പര്യം – ആധുനികത
യുദ്ധകാലം – കുടുംബ ജീവിതത്തിലെ സ്വസ്ഥത
സ്വപ്നം – യാഥാർത്ഥ്യം
– എന്നീ സൂചനകളുമായി ചേർത്ത് മേൽതന്നിരിക്കുന്ന വരി കൾക്ക് ഒരു വ്യാഖ്വാനക്കുറിപ്പ് തയ്യാറാക്കുക
Answer:
യാഥാർത്ഥ്യങ്ങളിൽ നിന്ന് സ്വപ്നത്തിലേക്കുള്ള ഒരു ഊഞ്ഞാലാ ട്ടമാണീ കവിത. ‘ഊഞ്ഞാൽ’ കവിതയിലേക്ക് പ്രവേശിക്കുമ്പോൾ ആസ്വാദക ഹൃദയങ്ങളിൽ ആദ്യം ഉയരുന്ന ഒരു സന്ദേഹം അതു തന്നെയാണ്. ഇതൊരു സ്വപ്നമാണോ? ‘വൈലോപ്പിള്ളി കവിത കളിലെ നിരന്തര സാന്നിധ്യമാകുന്ന ദാമ്പത്യപ്പൊരുത്തക്കേടുകളും, പരാതിയും പരിഭവവും നിറഞ്ഞ കുറ്റപ്പെടുത്തലുകളും ഒക്കെ മാറ്റിവെച്ച് സമാധാനപൂർണ്ണവുമായ ദാമ്പത്യത്തിലെ വാർധക്യം, ഈ കവിതയിൽ നിറയുകയാണ്. തിരുവാതിര നിലാവുപോലെ ശുഭവും, സുന്ദരവുമാണ് കവിത.

കവിത ആരംഭിക്കുന്നതുതന്നെ തികച്ചും പോസിറ്റീവായ വിചാര ധാരയോടുകൂടിയാണ്. ഒരു വെറ്റില നൂറുതേച്ചു നീ തന്നാലും, ഈ തിരുവാതിരരാവുപോലെ മഞ്ഞിനാൽ ചുളുമ്പോഴും മധുരം ചിരിക്കുന്നു നമ്മുടെ ജീവിതം. വാർധക്വം പലതുകൊണ്ടും ഈ കാലഘട്ടത്തിൽ മടുപ്പിന്റെ അവശതയുടെ, അവഗണനയുടെ ഒക്കെ ഉരുണ്ട ലോകമായി മാറുന്നു. അങ്ങനെയൊരു അവസ്ഥ യിലാണ് മഞ്ഞുകൊണ്ടു ചുളുമ്പോഴും മധുരം ചിരിക്കുന്ന കവി യേയും, ഭാര്യയേയും നാം കവിതയിൽ കണ്ടെത്തുന്നു. ചില്ലറ വേദനകളും, ചെറിയ ബുദ്ധിമുട്ടുകളൊന്നും തന്നെ അവരുടെ ദാമ്പത്യജീവിതത്തിന്റെ ഈ അവസാനരംഗത്തിന് മങ്ങലേൽപ്പിക്കു ന്നില്ല. അതുകൊണ്ടുതന്നെയാണ് യാഥാർത്ഥ്യത്തിനു മുകളിൽ കൂടിയുള്ള സ്വപ്നങ്ങളുടെ ഊഞ്ഞാലാട്ടമായി ഈ കവിത മാറു ന്നത്.

‘നര’ പലപ്പോഴും അനുഭവങ്ങളുടെ പാഠങ്ങൾ തന്നെയാണ്. ജീവി തത്തിന്റെ പല രംഗങ്ങളിലും പ്രകടിപ്പിച്ച പക്വതയില്ലായ്മ കൾക്കുള്ള ഒരു നല്ല മറുപടി. വാർധക്വത്തിൽ, ‘നര’ വീണ ജീവി തത്തിലേക്ക് തിരുവാതിരരാവ് വിരുന്നെത്തുമ്പോൾ, മുമ്പ് ജീവി തത്തിൽ ഉണ്ടായ എടുത്തു ചാട്ടങ്ങൾക്കുള്ള നല്ല മറുപടിയായി ‘നര’ എന്ന പ്രതീകം മാറുന്നു. ഒത്തുതീർപ്പുകളുടേയും, പര സ്പരം തിരിച്ചറിഞ്ഞ കുറവുകളുടേയും, ഗുണങ്ങളുടേയും നല്ലൊരു തിരിഞ്ഞുനോട്ടം കൂടി വാർധക്യം പകർന്നുതരുന്നു. സ്വാഭാവികമായും ജീവിതത്തിലെ ഒരു രണ്ടാം മധുമാസക്കാല മായി അതുമാറുന്നു.

ദാമ്പത്യത്തിന്റെ ആരംഭത്തിൽ, മധുവിധുവിന്റെ ലഹരിയിൽ ഇതേ പോലെ ആതിരനിലാവിന്റെ ലഹരിയിൽ അവർ സ്വയം അലിഞ്ഞി ട്ടുണ്ട്. പുലരിയെത്തുവോളം, ഊഞ്ഞാലിൽ സ്വയം മറന്നിട്ടുണ്ട്. ഒരാവർത്തനം കവി ആവശ്യപ്പെടുന്നു. യൗവ്വനം അസ്തമിച്ചിട്ടു ണ്ടാകാം. ജീവിതചക്രത്തിന്റെ (കാലചക്രം) തിരച്ചിലിൽ എല്ലാം മാറിയിട്ടുണ്ടാകാം. എങ്കിലും പഴയ ഓർമ്മകളെ ഒന്നുകൂടി പൊടി തുടച്ച് മിനുക്കിയെടുക്കാം. പഴയകാലത്തിന്റെ ഓർമ്മകളുമായി പഴയ പുഞ്ചിരി മാത്രം കവി തന്റെ പ്രാണപ്രേയസിയുടെ മുഖ ത്തുനിന്ന് കണ്ടെടുക്കുന്നു. ആ മന്ദസ്മിതത്തിൽ, ആ ദാമ്പത്യ ത്തിന്റെ സംതൃപ്തി മുഴുവൻ നിറഞ്ഞു നിൽക്കുന്നുണ്ട്.

സുഖവും സംതൃപ്തിയും നിറഞ്ഞ നാട്ടിൻപുറത്തിന്റെ വിശു ദ്ധിയെ വാഴ്ത്താൻ കവി മറക്കുന്നില്ല. നഗരത്തിന്റെ വമ്പു കൾക്കും അപ്പുറം, നാട്ടിൻപുറത്തിന്റെ നന്മയെ പ്രതിഷ്ഠിക്കാൻ കവി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സ്നേഹത്തിന്റെയും, ഐക്യ ത്തിന്റെയും ആ മണ്ണിലാണ് ബന്ധങ്ങളുടെ വേരുകൾ കൂടുതൽ ആഴത്തിൽ ഉറയ്ക്കുന്നത്. ഇതൊക്കെയാണെങ്കിലും ചില യാഥാർ ത്ഥ്യങ്ങളിലേക്ക്, കവി നമ്മെ നയിക്കുന്നുണ്ട്. കാൽപ്പനികതയുടെ നിറവിലും, യാഥാർത്ഥ്യത്തിന്റെ രജതരേഖകൾ കവി കാണാതെ പോകുന്നില്ല. അല്ലെങ്കിലും
“തുടുവെള്ളാമ്പൽ പൊയ്കയല്ല, ജീവിതത്തിന്റെ

കടലേ കവിതയ്ക്കു ഞങ്ങൾക്കു മഷിപ്പാത്രം’ – എന്ന് പാടിയ കവിയ്ക്ക് അങ്ങനെയൊന്നും കണ്ണടയ്ക്കാൻ കഴിയില്ല.

നാട്ടിൻപുറത്തിന്റെ നന്മയും വിശുദ്ധിയും പാടുന്നതോടൊപ്പം വൈലോപ്പിള്ളി അവിടത്തെ ‘പഞ്ഞ’ ത്തെക്കുറിച്ചും (ഇല്ലായ്മ) പറയുന്നു. ഇല്ലായ്മകളുടെ വറുതിയിലും, കണ്ണീരിന്റെ പാട്ടിനാൽ തിരുവാതിരയെ വരവേൽക്കുന്ന അയൽ സ്ത്രീകളുടെ നൊമ്പരം കവി കാണാതെ പോകുന്നില്ല. അങ്ങകലെ നടക്കുന്ന യുദ്ധ ത്തിന്റെ കെടുതി അവരേയും ബാധിച്ചിരിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോഴും, തിരുവാതിരയുടെ നിറവിനുവേണ്ടി പാടുകയാണവർ. തിരുവാതിര തീക്കട്ടപോലെ എന്ന പഴമൊഴി അവരുടെ കാര്യത്തിൽ പൂർണ്ണമായും ശരിയാ വുകയാണ്. തന്റെ ജീവിത സൗഭാഗ്യങ്ങളുടെ സമൃദ്ധിയിലും, കവി തൊട്ടടുത്തു നിന്നുയരുന്ന വേദനയുടെ കനലുകൾ കാണാതെ പോകുന്നില്ല. ഇവിടെയാണ് വൈലോപ്പിള്ളിയിലെ ശുഭാപ്തി വിശ്വാസിയെ നാം അടുത്തറിയുന്നത്. എല്ലാം മാറ്റങ്ങൾക്കും വിധേയമാണ് പ്രകൃതിപോലും. പരസ്പരം കലഹിക്കുന്ന, യുദ്ധം ചെയ്യുന്ന ജനതതികൾ പരസ്പരം സ്നേഹിക്കും. യുദ്ധം തോൽ ക്കുകയും മനുഷ്യൻ ജയിക്കുകയും ചെയ്യും. അങ്ങനെ കൊല ക്കുരുക്കുകൾ പോലും രൂപം മാറി വിനോദത്തിന്റെ ഊഞ്ഞാ ലുകളാകും………

ജീവിതത്തെ സ്നേഹിക്കുവാൻ വേണ്ടി പാടാൻ കവി ഭാര്യയോട് ആവശ്യപ്പെടുന്നു. മനസ്സിനെ നൃത്തം ചെയ്യിക്കാൻ പോലും ശക്തി യുള്ള പ്രേയസിയുടെ സ്വർണ്ണക്കമ്പികൾ മീട്ടുന്ന കണ്ഠത്തിൽ നിന്നുള്ള ഗാനം. കവിയുടെ കരൾ ഊഞ്ഞാൽക്കയർ പോലെ ആ ഗാനത്തിൽ കമ്പനം കൊള്ളുകയാണ്. സംഗീതം എല്ലാം മാറ്റിമറി ക്കുന്നു. പ്രായവും, പശ്ചാത്തലവും, കാലവും, അന്തരീക്ഷവും സകലതും മാറുന്നു. ജീവിതം പുതുമയുള്ളതാക്കി മാറ്റുന്നു.

ജീവിതത്തെ അഗാധമായി സ്നേഹിക്കുവാൻ സംഗീതം നമ്മ പ്രാപ്തരാക്കും. അങ്ങനെ ഈ തിരുവാതിര രാവ് സന്തോഷ ത്തിന്റെ ഏറ്റവും വലിയ സന്ദർഭമാകട്ടെ. അവിടെ സംഗീത സാന്ദ്ര മാകുന്നതോടെ പുനിലാവണി മുറ്റം മാലിനിതീരവും, വെൺനര കലർന്ന പത്നി, കണ്വമുനിയുടെ ആശ്രമകന്യകയുമായിരുന്നു. ഭാവനയുടെ അളവറ്റ പ്രവാഹത്തെ നൊടിയിട കൊണ്ട് സൃഷ്ടി ക്കാൻ സംഗീതത്തിനു സാധിക്കുന്നു.

Kerala Plus One Malayalam Question Paper March 2019 with Answers

Question 18.
സാമൂഹിക സാഹചര്യങ്ങളാണ് മനുഷ്യരെ കുറ്റവാളികളാക്കുന്നത് എന്ന ആശയം വിറ്റോറിയോ ഡിസീക്ക ‘സൈക്കിൾ മോഷ്ടാക്ക ളി’ൽ പങ്കുവയ്ക്കുന്നുണ്ടോ? ചലച്ചിത്രത്തിൽ നിന്നുള്ള ഉദാഹര ണങ്ങൾ ചൂണ്ടിക്കാട്ടി സ്വന്തം അഭിപ്രായം വ്യക്തമാക്കുക
Answer:
ദരിദ്രനായ അന്റോണിയോ റിച്ചിയുടെ ജീവിതത്തിലെ ദൗർഭാഗ്യ പൂരിതമായ ഒരധ്യായമാണ് ഡിസീക്ക കൃതിയിലൂടെ അനാവരണം ചെയ്യുന്നത്. പണിയില്ലാതെ തെണ്ടി നടക്കുന്ന റിച്ചിക്ക് ഒടുവി ലൊരു പണികിട്ടി. അതു ചെയ്യാൻ സ്വന്തമായി ഒരു സൈക്കിൾ വേണം. വീട്ടിലുണ്ടായിരുന്ന പഴയ തുണികളും പുതപ്പുകളു മൊക്കെ പണയം വച്ചിട്ടാണ് അയാളുടെ ഭാര്യ നേരത്തെ പണയ ത്തിലായിരുന്ന സൈക്കിൾ തിരിച്ചെടുക്കാനാവശ്യമായ തുക കണ്ടെത്തിയത്. പണി ആരംഭിച്ച ആദ്യദിവസം തന്നെ സൈക്കിൾ മോഷ്ടിക്കപ്പെട്ടു. സൈക്കിൾ തേടി നടന്ന് നിരാശനായപ്പോൾ റിച്ചിയും ഒരു സൈക്കിൾ മോഷ്ടിച്ചു. എന്നാൽ സമർഥനായ മോഷ്ടാവല്ലാത്തതുകൊണ്ട് അയാൾ കൈയോടെ പിടിക്കപ്പെട്ടു. നാമമാത്രമായ ഈ ഇതിവൃത്തത്തിൽ നിന്നാണ് സിസ സാട്ടി നിയും ഡിഡിക്കയും ചേർന്ന് മനുഷ്യവികാരങ്ങളുടെ സമസ്ത ഭാവങ്ങളുമിണങ്ങിയ ഒരു കലാശില്പം വികസിപ്പിച്ചെടുത്തത്.

സൈക്കിൾ മോഷ്ടിക്കപ്പെട്ട അന്റോണിയോ റിച്ചി എന്ന ഹതഭാ ഗനായ ഒരു വ്യക്തിയുടെ മാത്രം കഥയല്ല. ‘സൈക്കിൾ മോഷ്ടാ ക്കൾ’. ചിത്രം തുടങ്ങുമ്പോൾ തൊട്ട് അവസാനിക്കുന്നതുവരെ നാം കാണുന്ന ആൾക്കൂട്ടം ഇതിലെ പ്രധാന കഥാപാത്രമാണ്. കഥാനായകന്റെ പ്രശ്നം തന്നെയാണ് ആൾക്കൂട്ടം എന്ന ഈ കഥാപാത്രവും പ്രതിഫലിപ്പിക്കുന്നത്. എന്തെങ്കിലും ഒരു പണി ക്കുവേണ്ടി ആകുലരായി തടിച്ചുകൂടിയ ജനസഞ്ചയത്തെയാണ് ചിത്രാരംഭത്തിൽ കാണുന്നത്. അതേ പ്രശ്നം തന്നെയാണ് റിച്ചി യേയും ആൾക്കൂട്ടത്തിൽ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്.

റിച്ചിയുടെ വഥകൾ ആൾക്കൂട്ടത്തിൽ പ്രതിഫലിക്കുന്നുവെ ങ്കിലും പലപ്പോഴും ആൾക്കൂട്ടം റിച്ചിയുടെ ശത്രുപക്ഷത്താണു ള്ളത്. ആൾക്കൂട്ടം അയാളെ ഒറ്റപ്പെടുത്തുന്നു, പരിഹസിക്കുന്നു. ആക്രമിക്കാനൊരുങ്ങുന്നു. തന്റെ സൈക്കിൾ നഷ്ടപ്പെട്ടുവെന്ന് റിച്ചി വിളിച്ചുകൂവുമ്പോൾ അയാളെ സഹായിക്കാൻ ആരുമെത്തു ന്നില്ല. അതേസമയം കളളനുവേണ്ടി വാദിക്കാനും അയാളെ രക്ഷി ക്കാനും പലരുമുണ്ടുതാനും. ഒടുക്കം റിച്ചിയൊരു സൈക്കിൾ മോഷ്ടിക്കുമ്പോൾ ജനക്കുട്ടം അയാളെ കൈയോടെ പിടികൂടു കയും ചെയ്യുന്നു.

ആൾക്കൂട്ടത്തെപ്പോലെതന്നെ ഈ ചിത്രത്തിലെ പ്രധാനഘടക മാണ് സൈക്കിളുകളും, ഒരു സൈക്കിൾ സ്വന്തമായുണ്ടായിരി ക്കുക; അതു സുരക്ഷിതമായിരിക്കുക എന്നതാണല്ലോ സൈക്കിൾ മോഷ്ടാക്കളിലെ മർമ്മപ്രധാനമായ കാര്യം. ഇക്കാര്യത്തിൽ അസാ ധ്യതയിൽ ആകുലനായിത്തീരുന്ന കഥാനായകന്റെ കൺമുന്നി ലൂടെ എണ്ണമറ്റ സൈക്കിളുകൾ കടന്നുപോകുന്നുണ്ട്. പണയ പീടികയിൽ വെച്ചും മാർക്കറ്റിൽ വെച്ചും സൈക്കിളുകളുടെ നീണ്ടനിരകൾ നാം കാണുന്നു. ആദ്യ ദൃശ്യത്തിൽ അയാളോട് സൗമനസ്യം കാട്ടുകയും പിന്നത്തെ ദൃശ്യത്തിൽ അയാളെ പരിഹ സിക്കുകയും ചെയ്യുന്ന സൈക്കിളുകൾ അന്തരംഗത്തിൽ അയാളെ പ്രലോഭിപ്പിക്കുകയാണ്. സൈക്കിൾ മത്സരം, കളി കാണാൻ വന്ന വരുടെ നീണ്ടനിര എന്നിവയെല്ലാം അയാളിൽ പ്രലോഭനത്തിന്റെ നിലയ്ക്കാത്ത ഓളങ്ങളുയർത്തുമ്പോൾ കൂട്ടത്തിൽ നിന്നകന്ന് ഒറ്റപ്പെട്ടിരിക്കുന്ന ഒരു സൈക്കിൾ കവർന്നെടുക്കുക ഒരു സ്വാഭാ വിക പ്രക്രിയയായി മാറുന്നു.

Question 19.
‘ഞരമ്പ് എലിമ്പ് എന്നിവ ചേർത്തുവച്ചു
ചുളിഞ്ഞതോൽകൊണ്ട മുടിയിട്ടാൽ
ആളെന്നപേരായതിനൊക്കുമെങ്കിൽ
ഒരാളുതാൻ, ആ ഗളിതാംഗചേഷ്ടൻ’ (മാപ്പ്, വള്ളത്തോൾ)
(എലിമ്പ് – എല്ല്, ഗളിതാംഗചേഷ്ടൻ – ശരീരചലനമില്ലാത്തവൻ)
ഒരു കറ്റില്, ഒരു നാറ്ത്തോപ്പ്
ഞണുങ്ങിയ വക്കാർന്നൊരു കഞ്ഞിപ്പാത്രം
ഒരട്ടി മണ്ണവൾ (സംക്രമണം, ആറ്റൂർ)
– ദയനീയമായ മനുഷ്യാവസ്ഥയെയാണ് രണ്ട് കവിതാഭാഗങ്ങ ളിലും ആവിഷ്കരിച്ചിരിക്കുന്നത്. അവ തമ്മിലുള്ള സാമ്യം വ്യത്യാ സങ്ങളെപ്പറ്റി ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
വള്ളത്തോളിന്റെ ‘മാപ്പ്’ എന്ന കവിതയിൽ മനുഷ്യജീവിതത്തിന്റെ ദയനീയാവസ്ഥയെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ചലനശേഷി യില്ലാതെ, എല്ലും ഞരമ്പും മാത്രം ചേർന്ന ചുളിഞ്ഞ തൊലി കൊണ്ട് മൂടിയിട്ട ഒരാളെ ആളെന്നു വിളിക്കാനാവുമോ എന്നാണ് കവി ചോദിക്കുന്നത്. മനുഷ്യാവസ്ഥയുടെ ഏറ്റവും പരിതാപക രമായ അവസ്ഥയെയാണിവിടെ സൂചിപ്പിക്കുന്നത്. അത്രമാത്രം ദാരിദ്ര്യം ആ ശരീരത്തെ കാർന്നുതിന്നിരിക്കുന്നു അനുക്ഷണം മരണത്തെ പുൽകുന്നവന് വെള്ളം നൽകാൻ പോലും തയ്യാറാ വാത്ത മനുഷ്യർ, മനുഷ്യരൂപം തന്നെ ദാരിദ്രത്താൽ നഷ്ടപ്പെട്ട ഒരാളുടെ ദയനീയചിത്രമാണ് കവി ഇവിടെ വരച്ചിട്ടിരിക്കുന്നത്. 1925-ൽ പുറത്തിറങ്ങിയ ഈ കവിത ഷൊർണ്ണൂർ ചെറുവണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വച്ച് കവി കണ്ട ഒരു തൊഴിലാളിയുടെ മരണത്തെ പരാമർശിച്ചെഴുതിയതാണ്.

മനുഷ്യാവസ്ഥയുടെ മറ്റൊരു ദയനീയ മുഖമാണ്. ആറ്റൂരിന്റെ സംക്രമണം എന്ന കവിതയിലും കാണാനാവുന്നത്.

ആറ്റൂരിന്റെ ‘സംക്രമണം’ എന്ന കവിത സ്ത്രീ അസ്വാതന്ത്ര്യത്തെ ക്കുറിച്ചാണ് നമ്മോട് സംസാരിക്കുന്നത്. അടിമത്വം വഴി സ്ത്രീ അനുഭവിക്കുന്ന യാന്ത്രികതയെ കവി ചൂണ്ടിക്കാണിക്കുന്നുണ്ട്. കാലാകാലങ്ങളായി വന്ന പരിഷ്ക്കാരങ്ങളൊന്നും തന്നെ സ്ത്രീയുടെ ജീവിതത്തെ മെച്ചപ്പെടുത്തിയില്ല. മറിച്ച് കൂടുതൽ കൂടുതൽ ദുഃഖങ്ങളിലേക്ക് ആഴ്ത്തുകയാണ് ചെയ്തത്. ഈ കവി തയിലൂടെ നമ്മുടെ സംസ്കാരം സ്ത്രീയ്ക്ക് നൽകിയ പരിവൃത്തി അടിമത്തത്തിന്റേയും വേലക്കാരിയുടേയും ആണ്. ഇത് വിചി തവും വേദനാജനകവുമാണ്. കാലങ്ങളായി നമ്മുടെയുള്ളിൽ ഒരു ജഡം ചീഞ്ഞുനാറുന്നുണ്ട്. അത് അടിമത്വത്തിന്റെയാണ്. അത് എടുത്ത് മാറ്റിക്കളയാൻ സാധിക്കാത്ത വണ്ണം നമ്മളെ (സ്ത്രീ) മാറ്റിപ്പെടുത്തിയിരിക്കുന്നുവെന്ന് കവി കണ്ടെത്തിയിരി ക്കുന്നു. നമ്മുടെ സംസ്കാരം, സ്ത്രീകൾക്ക് തുല്യസ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തില്ല എന്നതും ദുഃഖകരമാണ്.

കാലക മേണ അവളിൽ വന്നുഭവിച്ച് ആ അസ്വാതന്ത്ര്വം അവളിൽ പുതി യൊരു ഭാവം സൃഷ്ടിച്ചു. അതിൽ നിന്ന് രക്ഷപ്പെടാൻ സാധി ക്കാത്തവണ്ണം അതവളെ നിർവീര്യമാക്കി. യാതൊന്നും നേടാൻ സാധിക്കാതെ അവൾ ജീവിതം മുഴുമിപ്പിക്കാൻ വിധിക്കപ്പെട്ടവ ളായി. ഇതുകൊണ്ട് ത്യാഗിനി എന്ന പേരില്ലാതെ യാതൊന്നും അവൾക്ക് നേടാൻ സാധിച്ചില്ല. സ്വന്തം ശരീരവും മനസ്സും മറ്റൊ രുവന്റെ ഇച്ഛയ്ക്കൊത്ത് സഞ്ചരിക്കേണ്ടതിന്റെ ഗതികേട് അസ്വാ തത്ത്വത്തിന്റെ ഏറ്റവും അടിത്തട്ടിലെ അനുഭവമാണ്. ജീവിത ത്തിൽ യന്ത്രമായി മാറേണ്ടി വരുന്നവൾ മരണത്തോടെ സ്വന്തം ശരീരത്തിൽ നിന്ന് ആത്മാവ് രക്ഷപ്പെടേണ്ടി വരുമ്പോൾ, കവി ആഗ്രഹിക്കുന്നു. അവളെ മറ്റൊരാത്മാവിലേക്ക് സന്നിവേശിപ്പി ക്കും. ആ സന്നിവേശിപ്പിക്കൽ നിലവിലിരിക്കുന്ന നിയമാവലികളെ മറികടന്ന് പുതിയ വഴി വെട്ടി ജീവിതത്തിലേക്ക് പുതിയ അർത്ഥ തലങ്ങൾ കണ്ടെത്തും എന്ന് കവിയ്ക്കപ്പുറമാണ്. ഇത്തരത്തി ലുള്ള മാറ്റങ്ങൾ കവി കണ്ടെത്തുന്നുണ്ടെങ്കിൽ അത് കണ്ട് മടുത്ത സ്ത്രീ വേദനകളോടുള്ള പ്രതികരണമാണ്.

Question 20.
ജനപ്രിയ സിനിമകളിലെ ഗാനചിത്രീകരണങ്ങളുടെ പൊതുസ്വ ഭാവമല്ല ‘കായലരികത്ത്’ എന്ന ഗാനത്തിനുള്ളത് എന്നൊരഭിപ്രാ യമുണ്ട്. അതിനെ യാഥാർത്ഥ്യവുമായി അടുപ്പിച്ചു നിർത്തുന്ന ഘടകങ്ങളെപ്പറ്റി ചർച്ചചെയ്യുക.
Answer:
‘കായലരികത്ത്’ എന്ന സിനിമാപ്പാട്ട് ഒരു മാപ്പിളപ്പാട്ടാണ്. ഈ ഗാന ത്തിന് സംഗീതം നൽകിയ രാഘവൻ മാസ്റ്റർ തന്നെയാണ് ഇത് പാടിയതും.

ഈ പാട്ടിൽ മൊയ്തു എന്നൊരു മീൻപിടുത്തക്കാരൻ പാട്ടുപാടി ഒരു ചായക്കടയിൽ ഇരിക്കുന്നതാണ് കാണിക്കുന്നത്. ഈ പാട്ടിന് സിനിമയുമായി പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ല. പാട്ടിൽ വരുന്ന വിഷയമാണ് പാട്ടിന്റെ ദൃശ്യങ്ങളിൽ അഭിനയിച്ചു കാണിക്കുന്നത്. ആ വിഷയത്തിന് സിനിമയുമായി ബന്ധമില്ല.

ഈ പാട്ടിൽ മൊയ്തു മീൻവല നന്നാക്കുന്നതാണ് കാണിക്കുന്നത്. അയാൾ ചായക്കടയിൽ ഇരുന്ന് വല നന്നാക്കിക്കൊണ്ടാണ് പാടു ന്നത്.

പാട്ട് കേട്ട് ആസ്വദിക്കുന്ന ചായക്കടയിലുള്ളവരെ കാണിക്കു ന്നുണ്ട്. സപ്ലയർ വെള്ള മുണ്ടും ബനിയനും ആണ് ധരിച്ചിരിക്കു ന്നത്. ചായ അടിക്കുന്ന ആൾ പാട്ട് കേട്ട് രസിച്ച് ഒരു ചില്ല് ഗ്ലാസ്സിലെ ചായയിൽ ടിസ്പൂണും ഇട്ട് പാട്ടിനൊപ്പം ഇളക്കു ന്നുണ്ട്. പാട്ട് കേട്ട് രണ്ട് സ്ത്രീകൾ ചായക്കടക്കു മുമ്പിലേക്ക് വരുന്നുണ്ട്. അവർ പാട്ടുപാടുന്ന മൊയ്തുവിനെ കണ്ട് കടാക്ഷിച്ച് അഭിനയിക്കുന്നുണ്ട്. ആദ്യം വരുന്നവൾ ഒരു മുസ്ലീം സ്ത്രീയാണ്. അവർ ഒരു കുടം ഒക്കത്തുവെച്ചിട്ടുണ്ട്. പാട്ടിൽ ഒക്കത്തു കുട വുമായി വരുന്ന സ്ത്രീയെക്കുറിച്ച് പറയുന്നുണ്ട്. രണ്ടാമത്തെ സ്ത്രീ മുസ്ലീം അല്ല.

ഈ പാട്ടിൽ പഴയകാല സിനിമകളുടെ സ്വഭാവ സവിശേഷകൾ കാണുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമായത് ഇതാണ്: പഴയ സിനിമകളിൽ ചില പാട്ടുകൾ സിനിമയുമായി ബന്ധം കാണാത്ത വയായിരിക്കാം. നീലിയുടെ കുട്ടിയെ പോസ്റ്റുമേൻ പരിപാലിക്കു ന്നത് മാസ്റ്റർ കണ്ടതിനു തൊട്ടു പിറകെയാണ് ‘കായലരികത്ത്’ എന്ന ഗാനം ‘നീലക്കുയിൽ’ സിനിമയിൽ കടന്നുവരുന്നത്.

പോസ്റ്റ്മേനെ അച്ഛൻ എന്ന് വിളിച്ച് കുട്ടി കൊഞ്ചുന്നതിനു ശേഷ മാണി പാട്ട് വരുന്നത്. പ്രണയം കൊണ്ട് സ്ത്രീകൾ പുരുഷനെ തടവിലാക്കുന്നതാണ് ഈ പാട്ടിന്റെ വിഷയം. ഈ വിഷയത്തിന് സിനിമയുമായി ആശയപരമായ ബന്ധം ഉണ്ട്. പാട്ടിനു മുമ്പുള്ള മുകളിൽ പറഞ്ഞ ദൃശ്യവുമായി ബന്ധമില്ല.

പഴയകാല സിനിമകളുടെ മറ്റൊരു സ്വഭാവം കാണുന്നുണ്ട്. പഴ സിനിമകളിൽ പാട്ട് അഭിനയിച്ചാണ് ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുന്നത്. പാട്ടിലെ വരികളിലെ ആശയം അഭിനയിക്കുന്നു. “കുടവുമായി പുഴക്കടവിൽ വന്നെന്നെ” എന്ന വരികൾ പാടുമ്പോൾ ഒരു മുസ്ലീം സ്ത്രീ ഒക്കത്ത് കുടവുമായി വരുന്ന സീൻ കാണാം. പഴയ സിനിമകളിൽ ഈ പ്രവണത പ്രേംനസീർ ഷീല ജോഡികളുടെ അഭിനയത്തിൽ ഉള്ളവയാണ്.

‘കായലരികത്ത്’ പാട്ട് ഷൂട്ടിങ്ങ് നടക്കുമ്പോൾ നിർമ്മാതാവായ ടി.കെ.പരീക്കുട്ടി കുടവുമായി ചായക്കടയിലേക്ക് വരുന്ന ഒരു മുസ്ലിം സ്ത്രീയെ അഭിനയിപ്പിക്കുന്നത് കണ്ട് അതിനെ എതിർത്തു. കൊച്ചിയിൽ വഞ്ചിക്കാരുടെ നടുവിൽ കഴിയുന്ന തന്റെ വീട് തകർത്തു കളയുമെന്ന് അയാൾ ഭയന്നു. മുസ്ലീം സ്ത്രീയെ ഈ ഭാഗം അഭിനയിക്കുന്നതിൽ നിന്നും മാറ്റണമെന്ന് അയാൾ നിർബന്ധിച്ചു. ഒരു മുസ്ലീം സ്ത്രീ കുടവുമായി ചായ ക്കടയിലേക്ക് വരുന്നത് കണ്ടാൽ കോളിളക്കം ഉണ്ടാകുമെന്ന് അയാൾ ഭയന്നു. രാമു കാര്യാട്ടും പി ഭാസ്കരനും അയാളെ അനുനയിപ്പിച്ചു. സിനിമ റിലീസായി. ഈ ഗാനം വന്നപ്പോൾ തിയ റ്ററിൽ കയ്യടിയായിരുന്നു. നവോത്ഥാനത്തിലൂടെ വളർന്ന കേര ളീയരുടെ മതനിരപേക്ഷത വ്യക്തമാക്കിയതായിരുന്നു സംഭവം.

Kerala Plus One Malayalam Question Paper March 2019 with Answers

Question 21.
അതിജീവനത്തിനായി എത്ര പിടിച്ചുനിന്നാലും ഒരു ദിവസം ന ശിക്കുകതന്നെ ചെയ്യും എന്ന മുന്നറിയിപ്പാണോ ‘മത്സ്യം’ എന്ന കവിത മുന്നോട്ടുവയ്ക്കുന്നത്? പാഠസന്ദർഭങ്ങൾ വിശകലനം ചെ യ്ത് ലഘുപന്യാസം തയ്യാറാക്കുക.
Answer:
ടി.പി. രാജീവിന്റെ മത്സ്യം ആവിഷ്ക്കരിക്കുന്നത്. മത്സ്യത്തിന്റെ ജീവിതമല്ല. അതീവ സ്വതന്ത്രമായി ജീവിക്കുന്ന ഒന്നിന്റെ പ്രതിരു പമായ ഒരു കഥാപാത്രമാണ്. അതിജീവനത്തിന്റെ സാഹസിക തയും ചെറുതായിരിക്കുന്നതിന്റെ സൗകര്യങ്ങളും മത്സ്യത്തിനുണ്ട്. മത്സ്യം ഇത്തരത്തിൽ പെരുമാറുന്ന മനുഷ്യരുടെ പ്രതിരൂപമാ ണെന്ന് പറയാം.

‘മത്സ്യം’ – കവിതയിൽ മനുഷ്വ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പല സാധ്യതകളും സൂചിപ്പിക്കുന്നുണ്ട്. സ്വന്തം ആവാസവ്യവസ്ഥിതി യിലെ പല ഘടകങ്ങളും സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുവാൻ യത്നിക്കുന്നതായി കാണാം ‘ വേലിയേറ്റവും വേലിയിറക്കവും വലക്കണ്ണികളും ചൂണ്ടക്കൊളുത്തുകളും പരുന്തിന്റെ കണ്ണു കളും ഉപ്പുവയലുകളും ധ്രുവങ്ങളും കഥകളും അറിയ ങ്ങളും ചന്തയും ഈ മത്സ്യത്തെ പിടികൂടാൻ ശ്രമിക്കുന്നു. മത്സ്യത്തെ പിടികൂടാൻ ശ്രമിക്കുന്ന ഈ ഘടകങ്ങൾ മനുഷ്യന്റെ ലോകത്തിൽ നിന്നുകൊണ്ട് വിശദീകരിക്കുവാൻ ഈ കവിതയ്ക്ക് സാധിക്കുന്നു. വേലിയേറ്റവും വേലിയിറക്കവും മനുഷ്യ സമൂഹ ത്തിലെ സാംസ്ക്കാരികമായ ജീർണ്ണതകളോ നവോത്ഥാനങ്ങളോ ആകാം.

വലക്കണ്ണികളും ചൂണ്ടക്കൊളുത്തുകളും പരുന്തിന്റെ കണ്ണുകളും മനുഷ്യന്റെ ലോകം ഭരിക്കുന്ന സാമ്പത്തിക ശക്തിക ളാകാം. ഉപ്പുവയലുകൾ മനുഷ്യന്റെ ആവാസത്തിലേക്ക് വരുന്ന കോർപ്പറേറ്റ് ഭീമന്മാരുടെ കടന്നുകയറ്റങ്ങൾ ആയിരിക്കാം. ധ്രുവ ങ്ങൾ മനുഷ്യന്റെ മരണസ്ഥലമാകാം. കഥകളിൽ പിടികൊടുക്ക പ്പെടുന്നതിന് ഈ കവിതയിൽ പുതിയൊരു ചിന്ത കൈവരുന്നു. നമ്മൾ ഇഷ്ടപ്പെടുന്ന കഥകളിലൂടെ അനശ്വരരാക്കപ്പെടുന്നതിന്റെ പാപ്പരത്തമാണ് ഇവിടെ അറിയിക്കുന്നത്. ഒരു വ്യക്തിയെ ആൾ ദൈവമാക്കുന്നത് കഥകളാണ്. ഈ കഥകളാണ് മതപരമായ ചടങ്ങുകളുണ്ടാക്കി മനുഷ്യനെ മയക്കിക്കിടത്തുന്നത്. അക്വേറിയ ങ്ങളും ചന്തയും മനുഷ്യന്റെ സ്വത്വത്തെ ഇല്ലാതാക്കുന്ന പണ ത്തിന്റെ ആധിപത്യങ്ങളാണ്. ഒരു പക്ഷെ മനുഷ്യന്റെ ആവാസ ത്തിൽ ഈ പാരതന്ത്ര്യ ഘടകങ്ങൾ വളരെ സ്വാഭാവികമായിട്ടായി രിക്കാം തടസ്സങ്ങൾ സൃഷ്ടിക്കുന്നതും തടയണകൾ തീർക്കു ന്നതും.

മനുഷ്യന്റെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യങ്ങൾ പ്രതി കാത്മകമായി മത്സ്വത്തിന് സംഭവിക്കുന്നുണ്ട്. പരുന്തിന്റെ ആക മണവും ഉപ്പളങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ച് നിലനിൽപ്പ് ആപത്തിലാ ക്കുന്നതും കാണുന്നു. പരുന്തിനെ ശത്രുക്കളായി കാണാം. ഉപ്പ ളങ്ങളിൽ കാണാവുന്നത് വ്യാവസായിക പുരോഗതിയിൽ സംഭ വിക്കാവുന്ന മാറ്റിപ്പാർപ്പിക്കലുകൾ ആയിരിക്കാം. കൂടങ്കുളവും നർമ്മദയും നന്ദിഗ്രാമും എല്ലാം സ്വന്തം ആവാസത്തിൽ നിന്നും മനുഷ്യനെ പുറന്തള്ളി വ്യാവസായിക ഭീമന്മാരുടെ അമിത ലാഭം ഉണ്ടാക്കുന്നവയാണ്.

സ്വന്തം സ്ഥലത്തുതന്നെ അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. ചില വലക്കണ്ണികൾ അവനെ കുരുക്കിലിടാൻ ശ്രമിക്കുന്നു. കോർപ്പ റേറ്റ് ഭീമന്മാരും മുതലാളിത്വവും സർക്കാരിന്റെ കണ്ണുകളും വ്യക്തി സ്വാതന്ത്ര്യത്തെ കുരുക്കുന്നതായിരിക്കാം ഇവിടെ സൂച നയായിത്തീരുന്നത്.

ഇരയിട്ട് പ്രലോഭിപ്പിക്കുന്ന ചൂണ്ടക്കൊളുത്തുകൾ കാണുന്നു. വിഴുങ്ങുവാൻ വരുന്ന വായ്ത്തലകളും കാണുന്നുണ്ട്. മനു ഷ്യന്റെ ധനപരമായ പ്രലോഭനങ്ങൾക്കു മീതെയാണ് മുതലാളിത്ത ത്തിന്റെ പരുന്തുകൾ പറക്കുന്നത്.

സംസ്ക്കാരത്തിന്റെ ബാക്കിപത്രമായി സ്വീകരിക്കാവുന്ന കഥക ളിൽ കുടുങ്ങിപ്പോകാവുന്ന അവസ്ഥകൾ ഉണ്ടാകുന്നുണ്ട്. പച്ച യായ ജീവിതത്തിന് കഥയായി മാറുമ്പോൾ ചില വ്യതിയാനങ്ങൾ വരാം. ചിലവയെല്ലാം മറയ്ക്കപ്പെടും. ചിലതെല്ലാം കൂട്ടിച്ചേ ർത്തും അയാൾ കഥയിൽ അകപ്പെട്ട് തലമുറകളിലേക്ക് പകർത്ത പ്പെടുമായിരുന്നു.

ചന്തകളിൽ സ്വയം വിൽക്കപ്പെടുന്ന നാണംകെട്ട സാഹചര്യവും ഉണ്ടാകുമായിരുന്നു. മറ്റുള്ളവർക്കു മുമ്പിൽ നാണം കെട്ട് വിലകെട്ട വസ്തുവായി (സാധനമായി) അയാൾ മാറുമായിരുന്നു. കടലിനും ഭ്രാന്തുപിടിച്ച് കഴിഞ്ഞിരുന്നു. രക്ഷ തേടാൻ ഈ മത്സ്യത്തെ ചുട്ടുപഴുത്ത സൂചിപ്പൊട്ടു പോലെയാക്കിത്തീർത്തി രുന്നു. അകം ശാന്തമാകാത്ത ഒരു ജന്മമാക്കി മാറ്റിയിരുന്നു.

മത്സ്യത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഏറ്റവും വലിയ ഭീഷണി വരുന്നത് സ്വന്തം ആവാസത്തിൽത്തന്നെയാണ്. ജീവിക്കുന്ന ഇടം കവിതയിൽ കടൽ മത്സ്യത്തെ മനുഷ്യജീവിയുടെ പ്രതിരൂപമായി സങ്കൽപ്പിച്ചാൽ ഭൂമി) തന്നെ ഇല്ലാതാകുകയാണ്. ആ ഇടത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലായിരിക്കുകയാണ്. അതാകട്ടെ മത്സ്യത്തിന്റെ സ്വാതന്ത്ര്യവും ജീവിതവും അടുത്തുതന്നെ അപ കടപ്പെടുത്തുകയാണ് ചെയ്യുന്നത്.

22 ഉം 23 ഉം ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് ഒന്നര പുറത്തിൽ കവി യാതെ ഉത്തരമെഴുതുക. (8 സ്കോർ വീതം) (1 × 8 = 8)

Question 22.
എങ്ങനെയുള്ള ഒരു സമൂഹമാണ് ‘വാസനാവികൃതി’ എന്ന കഥ യിൽ നിലകൊള്ളുന്നത്? താഴെ തന്നിരിക്കുന്ന സൂചനകൾ വിക സിപ്പിച്ച് കഥയുടെ തലം വിശകലനം ചെയ്യുക.
– വിദ്യാഭ്യാസം
– നിയും പരിപാലനം
– മനുഷ്വബന്ധങ്ങളിലെ വിള്ളൽ
– സ്വത്തിനോടും പണത്തോടുമുള്ള ആർത്തി
– നന്മ തിന്മകളെപ്പറ്റിയുള്ള സങ്കല്പങ്ങൾ
Answer:
ആഖ്യാന പ്രധാനമാണ് ‘വാസനാവികൃതി’ എന്ന കഥ. കഥയുടെ വക്താവ് ‘ഇക്കണ്ടക്കുറുപ്പ്’ എന്നു പേരുള്ള കഥാപാത്രം തന്നെയാണ്. ഈ കഥയുടെ രചനാപരമായ സവിശേഷത പര സ്പരബന്ധത്തോടെ കഥാകാരൻ സംഭവങ്ങളെ കോർത്തിണക്കി യിരിക്കുന്നു എന്നതാണ്. ഏകദേശം ഒന്നേകാൽ നൂറ്റാണ്ടിനുശേ ഷവും, ഈ സൈബർ യുഗത്തിലും ഈ കഥ വായനയുടെ എല്ലാ ആസ്വാദനതപ്തിയും നമുക്ക് പകർന്നു തരുന്നുണ്ട്. അതുകൊ ണ്ടുതന്നെ കാലാതിവർത്തിയായ ഒരു സർവ്വസ്വീകാര്യത ഈ കഥ യ്ക്കുണ്ട്. അതുതന്നെയാണ് ഈ കഥ മുന്നോട്ടു വയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വശവും.

കഥാപാത്രത്തെ കൊണ്ടുതന്നെ കഥ പറയിക്കുന്ന രീതി. ഈ രീതി യുടെ ഏറ്റവും വലിയ സവിശേഷത അത് കഥ പറച്ചിലിന്റെ വിശ്വാ സ്വത വർദ്ധിപ്പിക്കും എന്നതാണ്. ഇതൊരു മോഷ്ടാവിന്റെ കഥ യാകുമ്പോൾ വിശ്വാസ്വതയ്ക്ക് തീർച്ചയായും വലിയ സ്ഥാനമാണ് ഉള്ളത്. ഒപ്പം ആഖ്യാന പ്രധാനമായ കഥയ്ക്ക് ഈ രീതി പൂർണ്ണ മായ ഔചിത്വഭംഗിയും നൽകുന്നു.

‘വാസനാവികൃതി’ എന്ന കഥ അവതരിപ്പിക്കുവാൻ കഥാകൃത്ത്. കത്തിന്റെ രൂപമാണ് മനസ്സിൽ ആദ്യം കണ്ടിരുന്നത്. കഥയുടെ ആദ്യാവസാനമായുള്ള രൂപം അനുവാചകനിൽ അങ്ങനെയൊരു തോന്നലാണ് സൃഷ്ടിക്കുക. സംബോധന ചെയ്യേണ്ടത് ആർക്കാ ണെന്ന ആശയക്കുഴപ്പത്തിൽ നിന്നായിരിക്കണം കഥാകൃത്ത് തുട ക്കത്തിൽ തന്നെ രൂപമാറ്റം വരുത്തിയിട്ടുണ്ടാവുക. പക്ഷെ ഒടുക്കം ഒരു ആശയക്കുഴപ്പവുമില്ലാതെ കത്തെഴുതി പൂർത്തി യാക്കി ഒപ്പം ഇട്ട് വെച്ചിരിക്കുന്നു. ഒപ്പം പേരും.

കത്തെഴുതിയ വ്യക്തിയുടെ സ്വഭാവം കത്തിൽ നിന്ന് വ്യക്തമാണ്. എന്തായാലും കത്തുകളുടെ രൂപം കഥയിൽ സ്വീകരിക്കുമ്പോൾ പല കുറവുകളും പ്രത്യേകിച്ച് പറയേണ്ടാത്ത പലതും കടന്നു വരാം. അതുകൊണ്ടാവാം സംബോധന ഒഴിവാക്കിയത്. എന്താ യാലും മലയാള സാഹിത്വത്തിലെ ആദ്യ ചെറുകഥ വളരെ കരു തലോടെ തന്നെ രൂപപ്പെട്ടതാണെന്നു വ്യക്തം.

ആദ്യകാല ചെറുകഥകളുടെ സ്വഭാവമായ അമിത വർണ്ണന, മല യാളത്തിലെ ആദ്യകഥയായ ‘വാസനാവികൃതിയെ അത്രയൊന്നും ബാധിച്ചതായി തോന്നുന്നില്ല. കഥാപാത്ര പ്രധാനമായ കഥയാ യിട്ടും കഥാപാത്രത്തിന്റെ രൂപഭാവങ്ങളെക്കുറിച്ചോ, പാത്രപ്രധാ നമായ കഥകൾക്കു പ്രിയംകരമായ കാണപ്പെടുന്ന സംഗതികളെ ക്കുറിച്ചു പോലും വർണ്ണനയില്ല. എങ്കിലും മിഴിവുള്ളൊരു കഥാ പാത്രമായി ‘ഇക്കണ്ടക്കുറുപ്പ്’ കഥയിൽ നിറയുന്നു. ഈ പേരു പോലും കഥാപാത്രത്തിനു നൽകിയിട്ടുള്ളത് വളരെ കരുതലോ ടുകൂടിയാണെന്നു കാണാൻ കഴിയും (സൂക്ഷ്മമായ പരിശോധ നയിൽ) – അറിയപ്പെടുന്ന മോഷ്ടാവായിരുന്ന നാലാമച്ഛന്റെ പേരാ ണത്. സ്വാഭാവികമായും, പിന്നെ ആ പേരിന്റെ നിലയും, വിലയും കാത്തു സൂക്ഷിക്കേണ്ടേ? നിലവാരത്തോടു കൂടി ആ പേര് നില നിർത്തേണ്ടേ? അതുതന്നെയായിരുന്നു അയാളുടെ കർമ്മല
ക്ഷ്യവും.

കഥയുടെ അവസാനഭാഗത്ത് സംഭവിക്കുന്ന അമളിയോടെ കഥ അടിമുടി മാറുന്നു. ഏതൊരു കർമ്മത്തിന്റേയും വിജയസാധ്യത കൾ അതാചരിക്കുന്ന വ്യക്തിയിൽ ഉണ്ടാക്കുന്ന ആത്മവിശ്വാസം ഒട്ടും ചെറുതായിരിക്കില്ല. ഇവിടെ, ‘ഇക്കണ്ടക്കുറുപ്പി’ നെ സംബ ന്ധിച്ചിടത്തോളം തോൽവി എന്നത് തനിക്ക് സംഭവിക്കാത്തതും, മറ്റുള്ളവർക്ക് മാത്രം വന്നുഭവിക്കുന്നതുമായ ഒരു ഏടാകൂടമാ ണെന്ന തെറ്റിദ്ധാരണ പിന്നെ ബുദ്ധിമാനായി ഈ ലോകത്തിൽ താൻ മാത്രമേ ഉള്ളു എന്ന സ്ഥിരം ധാരണയും രണ്ടുംകൂടി ചേർന്നപ്പോഴാണ് ലോകത്തിലെ ഏറ്റവും വലിയ മണ്ടത്തരം സംഭ വിച്ചത്. അബദ്ധങ്ങളുടെ രാജാവായി സ്വയം മാറിയ ഇക്കണ്ടക്കു റുപ്പിന് ഇനി ഈ തൊഴിൽ ഭൂഷണമല്ലെന്നുറപ്പായി, തൊഴിലും, താവഴിയും മാറുക തന്നെ. പുണ്യക്ഷേത്രദർശനങ്ങളും, ഭക്തി മാർഗ്ഗവും തന്നെ ശരണം.

ഈ കഥാപാത്ര മനംമാറ്റത്തിൽ തികഞ്ഞ വിശ്വാസ്വത പുലർത്തു ന്നതിൽ കഥാകൃത്ത് വിജയിച്ചിരിക്കുന്നു. കത്തെഴുതി ഒപ്പിട്ട് തിരു മാനം പ്രഖ്യാപിക്കുന്ന ഇക്കണ്ടക്കുറുപ്പ്, ഒരു പ്രതിജ്ഞ നിറവേ റ്റുന്ന തരത്തിൽ വായനക്കാർക്കുമുന്നിൽ കൂടുതൽ വിശ്വസ്ത നാകുന്നു.

തന്റെ വാസനാബലത്തിൽ (വാസനാവികൃതി) അവസ്ഥാവിശേഷം കൊണ്ട് താൻ അനുഭവിക്കേണ്ടിവന്ന ഈ മഹാ അപമാനം തനിക്ക് മാത്രമല്ലെന്നും, തന്റെ മുൻതലമുറകൾക്കു കൂടി (നാലാമച്ഛന്റെ പേര് അപമാനകരം എന്ന തികഞ്ഞ ബോധോദയത്തിൽ നിന്നാണ് ഇക്കണ്ടക്കുറുപ്പിന്റെ ‘ഈശ്വരസേവ’ ആരംഭിക്കുന്നത്. ആകെ നോക്കുമ്പോൾ പുതിയ വിളംബരങ്ങളുമായി എത്തിയ നവോ സ്ഥാനകലകളിൽ കൂടി കാണാത്ത കൈയ്യടക്കം കഥാകൃത്ത്, മല യാളത്തിലെ ഈ ആദ്യ കഥയിൽ തന്നെ പ്രകടിപ്പിച്ചിരിക്കുന്നു. ഏതൊരു ഭാഷയ്ക്കും അഭിമാനിക്കാൻ കഴിയുന്ന ഒരു തുടക്കം ഏതൊരു പ്രസ്ഥാനത്തിനും തിലകക്കുറിയാകാൻ കഴിയുന്ന ഒരു ശുഭാരംഭം- അതാണ് വാസനാവികൃതി. വേങ്ങയിൽ കുഞ്ഞി രാമൻ നായനാർ തന്റെ ആദ്യകഥ കൈരളിയുടെ വാണി വിലാസ ത്തിലേക്കുള്ള തൊടുകുറിയാക്കി മാറ്റി. ചെറുകഥാ പ്രസ്ഥാ നത്തെ സംബന്ധിച്ച് തങ്ങളുടെ ആദ്യ രചനാ സംരംഭം തന്നെ ആ പ്രസ്ഥാന ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറി. പിൽക്കാ ലത്ത് മലയാള ചെറുകഥാ പ്രസ്ഥാനത്തിന്, ഊടും പാവും നെയ്യു ന്നതിൽ നിസ്തുലമായ പങ്കാണ് വാസനാവികൃതി’ നിർവ്വഹിച്ചി ട്ടുള്ളതെന്ന് കാണാൻ കഴിയും.

ഒന്നേകാൽ നൂറ്റാണ്ട് മുൻപ് വെറും ആയിരത്തി ഒരുനൂറോളം വാക്കുകൾ കൊണ്ട് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ കൊത്തിവച്ച വാസനാവികൃതി’ എന്ന കഥാശില്പം ഇന്നും ചെറു കഥാ പ്രസ്ഥാനത്തിന് മാതൃകയായിക്കൊണ്ട് നിലനിൽക്കുന്നു.

Kerala Plus One Malayalam Question Paper March 2019 with Answers

Question 23.
‘പറയാനുള്ളത് നേരെ പറഞ്ഞാൽ കവിതയാവില്ല
‘ആധുനികകാലത്ത് കവിത സങ്കീർണ്ണമായി തീർന്നിരിക്കുന്നു’ – ‘കാവ്യകലയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ’ എന്ന ലേഖ നത്തിലെ ആശയങ്ങളാണ് മുകളിൽ നൽകിയിരിക്കുന്നത്. സന്ദർ ശനം, സംക്രമണം എന്നീ കവിതകളെ വിലയിരുത്താൻ സഹായ കമാണോ ഈ നിരീക്ഷണങ്ങൾ? പരിശോധിച്ച് ഉപന്യാസം തയ്യാ റാക്കുക.
Answer:
ആറ്റൂർ രവിവർമ്മയ്ക്ക് എപ്പോഴും എഴുതാവുന്ന ഒന്നല്ല കവിത. കുറെക്കാലമായി ഉള്ളിൽ പിടയ്ക്കുന്ന ഏതെങ്കിലും ഒരനുഭവ ത്തിന്റെ പുറത്ത് ചാടിക്കലാണ് അദ്ദേഹത്തിന്റെ കവിത. അംഗീ കരിക്കാൻ സാധിക്കാത്ത ഒരനുഭവത്തിന്റെ അല്ലെങ്കിൽ സംസ്കാ രത്തിന്റെ മാറ്റിപാർപ്പിക്കലാണ് ആ കവിതകളിൽ പലതും. നില നിൽക്കുന്ന സംസ്ക്കാരമോ അനാചാരങ്ങളോ, ഐതിഹ്യങ്ങളോ എന്തുമാകട്ടെ അതിനെതിരെ പ്രതികരിക്കുക എന്നത് അദ്ദേഹ ത്തിന്റെ രീതിയാണ്. തളിർത്തു പൂക്കേണ്ട ജീവിതത്തിന്റെ ദുര ന്തരകാരണങ്ങൾ എന്തുമാകട്ടെ അതിനെ എതിർക്കുക കവിയ്ക്ക് എതിർപ്പേയല്ല. അസ്വാതന്ത്ര്യത്തിന്റെ ആഴങ്ങൾ എന്തിലായാലും അതിനെ എതിർക്കുക തന്നെയാണ് ആറ്റൂർ ചെയ്യുന്നത്.

ഉയരാൻ ഇടമുള്ള സ്ഥലങ്ങളിൽ പരാജയപ്പെടുമ്പോൾ കവിക്കത് സഹി ക്കാൻ സാധിക്കുന്നില്ല. ഏത് സംസ്കാരത്തിന്റെ പേരിലാണ ങ്കിലും കവി അത് അംഗീകരിക്കുന്നില്ല. നവീനകാവ്യശൈലി യുടെ ആചാരങ്ങൾ നിലനിൽക്കുന്നതിനെ ആശ്രയിക്കുന്നു. എവർക്കും ഗുണകരമല്ലായെങ്കിൽ അതിനെ അംഗീകരിക്കാൻ ആറ്റൂരിന് അത്രകണ്ട് താൽപര്യമില്ല. ഈ കവിതയിൽ തന്റെയു ള്ളിൽ കുടികൊള്ളുന്ന സത്യം ചീഞ്ഞുനാറുന്ന ഒരു ജഡമായി മാറിയെന്ന് കവി അറിയുന്നു. സഹനം കൊണ്ടും പ്രയത്നം കൊണ്ടും ഒന്നും നേടാനാവാത്തവളുടെ ഓർമ്മയാണ് ജഡം. ജീവിതത്തിൽ പ്രതീക്ഷകളും മോഹങ്ങളും പണയം വെയ്ക്കേണ്ടി വരുന്ന ഒരു വിഭാഗമായി മാറിയിരിക്കുന്നു.

ബാഹ്യജീവിതത്തിൽ അതിന്റെ ബുദ്ധിമുട്ടുകൾ ഞാൻ അനുഭവിക്കുന്നുണ്ടെങ്കിലും എന്റെ തന്നെയുള്ള ആ നാറ്റത്തെ സ്വയം ഇല്ലാതാക്കി ച പോലെ ജീവിക്കാൻ പഠിച്ചിരിക്കുകയാണെന്ന് വിരലുകൾ മൂക്കിൽ തിരുകി നടക്കുകയാണെന്ന ബിംബത്തിൽ നിന്ന് മന സ്സിലാക്കാം. ഇത് ഞാൻ അംഗീകരിക്കുന്നതുപോലെ വേറെ ആരുംതന്നെ അംഗീകരിക്കുന്നില്ല. ആളുകളൊക്കെ വഴിമാറി നട ക്കുന്നതായി കവി കണ്ടെത്തുകയും ചെയ്യുന്നു. അർഹിക്കുന്ന സ്ഥാനം കൊടുക്കാൻ സാധിക്കാത്ത ആർഷസംസ്ക്കാരത്തെക്കു റിച്ചും കവി പറയുന്നുണ്ട്. ആ സംസ്കാരം സത്വത്തിൽ ചീഞ്ഞു നാറുകയാണ്. അവിടെ ജനിച്ച് മരിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗ ത്തിനും അനുഭവവേദ്യമായ സാതന്ത്ര്യം കിട്ടുന്നില്ല എന്നത് സത്യ മാണ്. അതിലുപരി അസ്വാതന്ത്ര്യത്തിന്റെ വേദനകൾ സ്വയം അനുഭവിക്കേണ്ടതായും വരുന്നുണ്ട്.

ബാലചന്ദ്രൻ ചുളളിക്കാടിന്റെ സന്ദർശനം സാധാരണക്കാരന്റെ ഒരു കമന്റ് രീതിയിൽ പറഞ്ഞാൽ ഒരു ക്ലാസിക്കൽ കവിതയാണ്. കവി തന്റെ പൂർവ്വകാമുകിയെ കണ്ടുമുട്ടുകയാണ്. അവർ പര സ്പരം മിണ്ടാതെ അകന്നുപോകുന്നു. അതിനിടയിൽ കവിയുടെ ഓർമ്മകളിൽ പ്രണയിച്ചിരുന്ന പഴയ കാലഘട്ടം കടന്നുവരുന്നു. ആ ഓർമ്മകളിൽ കവിയുടെ പ്രണയം നിറസുഗന്ധവും വസ ന്തവും നിറഞ്ഞതായിരുന്നുവെന്ന് നമ്മൾ അറിയുന്നു.

കവിതയിൽ പ്രണയ കാലഘട്ടത്തെ അതീവ സുന്ദരമായാണ് ആവിഷ്ക്കരിക്കുന്നത്. വാക്കുകൾകൊണ്ട് വികാരഭാവങ്ങളെ നിറ ചാർത്തുകളിൽ അവതരിപ്പിക്കുവാൻ കഴിയുമെന്നതിന് നേർസാ ക്ഷിയായി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ തൂലികയിൽ നിന്നും രചി ക്കപ്പെട്ട ഒരു അനശ്വര കവിതയാണിത്.

പ്രണയിച്ചിരുന്നപ്പോൾ കവിക്കുണ്ടായിരുന്ന അവാച്യമായ ആന ഒത്ത കവി അവതരിപ്പിക്കുന്നു. കവിയുടെ മനസ്സ് പുത്ത ചമ്പകം പോലെ യായിരുന്നു. പ്രണയിനിയുടെ സാമീപ്യത്തെ അവതരിപ്പിക്കുന്നതിലെ ഭാവനാ സൗന്ദര്യം വാക്കുകൾക്കതീത മായ ആനന്ദമാണ് നൽകുന്നത്. ചമ്പകപ്പൂവിന്റെ നിറവും സുഗ ന്ധവും പ്രണയിനികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് വിദ ഹികളായവർക്ക്. മദിപ്പിക്കുന്ന ചമ്പക ഗന്ധത്തിന്റെ ആസ്വാദ്യത യാണ് കവിയുടെ സന്തോഷത്തിന് ഉണ്ടായിരുന്നത്. കവി അനു രാഗത്തിലമർന്ന് അതിന്റെ വശ്യതയിൽ മുങ്ങിയിരിക്കുകയാണ്. ചമ്പകം പൊൻ ചമ്പകമാണ്. ആ പൊൻ ചമ്പകം കവിയുടെ പ്രണ യാനുഭൂതിയുടെ പ്രതിരൂപമായി ഇവിടെ ഉപയോഗിക്കുന്നു. ആ പൊൻ ചമ്പകം പൂത്തിരിക്കുന്നു. കവിയുടെ കരളിലാണ് പൊൻ ചമ്പകം പൂത്തിരിക്കുന്നത്. അനുരാഗ വിവശനായ കാമുകന്റെ കരളിൽ പൊൻ ചമ്പകം പൂത്തത് പ്രണയിനിയുടെ സാമീപത്താ ലാണ്. കാമുകി ഇവിടെ ചമ്പകത്തെ പുഷ്പിക്കുന്ന ഋതുവാണ്. ഋതുസുന്ദരിയാണ്. വസന്തമാണ്. അവളുടെ സാമീപ്യത്തിൽ കവി യുടെ മനസ്സ് പൊൻ ചമ്പകമായി പൂത്തിരിക്കുന്നു.

പ്രണയഭാവങ്ങൾക്ക് ഉചിതമായ ഒരു പ്രകൃതി ദൃശ്വമാണ് കവി ഉപ യോഗിക്കുന്നത്. ചമ്പകപ്പൂക്കളല്ല പൂത്തതായി പറയുന്നത്. ചെമ്പകം മരത്തോടെ പൂർണ്ണമായി പൂത്തിരിക്കുന്നു. പ്രണയം മനുഷ്യനെ തരളിതനാക്കുന്നു. പ്രകൃതിയിലെ വസന്തകാലം പോലെ മനുഷ്യന് ഏറ്റവും ആസ്വാദ്യകരമായ വികാരമാണ് പ്രണ യമെന്ന് ഇവിടെ നാം അറിയുന്നു. പ്രണയിനിയുടെ വിരൽസ്പർശം കവിയെ പുളകിതനാക്കുന്നു. തന്റെ കാമുകിയുടെ കൈവിരലുകൾ കവി കാണുന്നു. അത് കനകമൈലാഞ്ചിനീരിൽ തുടുത്തിരിക്കുന്നു. പ്രണയത്തിന്റെ മനോരഞ്ജകമായ സൗകുമാര്യമാണ് ഈ വരിയിൽ കാണുന്നത്. പ്രണയിക്കുമ്പോൾ കാമുകീകാമുകന്മാർ പരസ്പരം നോക്കിക്കാ ണുന്നത് സാധാരണതയിൽ കവിഞ്ഞ ഭാവനകളോടെയാണ്, കാമു കന് കാമുകിയെ കാണുമ്പോൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത മായ, അഭൗമ സൗന്ദര്യത്താൽ ആകർഷിക്കുന്ന ഒരു ദേവതയായി പോലും തോന്നും. കാമുകി കാമുകനെ നോക്കുന്നതും ഓർക്കു ന്നതും ഇതുപോലെയാണ്.

ഹൃദയങ്ങളിൽ പ്രണയം കുറുകുമ്പോൾ അവർ പ്രിയപ്പെട്ടവ രാണ്. ആൾക്കൂട്ടത്തിൽ വ്യത്യസ്തരാണ്. ഒരുപക്ഷേ മറ്റുള്ളവർക്ക് പ്രണയികളെ കാണുമ്പോൾ അപ്രിയങ്ങൾ ഉണ്ടാകാം. പക്ഷേ പ്രേമിക്കുന്നവർക്ക് പരസ്പരം കാണുമ്പോഴും ഓർക്കുമ്പോഴും സാധാരണതയിൽ കവിഞ്ഞ മോഹനമായ വ്യക്തിവിശേഷങ്ങൾ തോന്നുന്നു.

തന്റെ പ്രണയിനിയുടെ കൈവരിൽ സ്പർശിച്ചപ്പോൾ കവിയുടെ ഉള്ളിൽ കിനാവ് ചുരക്കുന്നു. ആ വിരലുകൾ അലങ്കരിക്കപ്പെട്ട വയാണ്. സ്വർണ്ണവർണ്ണമുള്ള മൈലാഞ്ചി നീരിൽ തുടുത്തിരി ക്കുന്ന വിരലുകളാണവ. തന്റെ കാമുകിയും അണിഞ്ഞൊരുങ്ങി യിരിക്കുന്നു. മൈലാഞ്ചിയണിഞ്ഞ വിരലുകളാണെങ്കിലും അത് കവിയെ സംബന്ധിച്ചിടത്തോളം സ്വർണ്ണനിറമുള്ള മൈലാഞ്ചി നീരാണ്. ഈ കനകമൈലാഞ്ചി നീരിൽ അവളുടെ വിരലുകൾ തുടുത്തിരിക്കുന്നു. തന്നെ സ്പർശിച്ച വിരലുകളുടെ തുടുപ്പിൽ കവി മുഴുകിയിരിക്കുന്നതും ഓർമ്മിച്ചിരിക്കുന്നതും പ്രണയവികാ രത്തിന്റെ അനുഭൂതിയാണ്. വിരലുകളുടെ തുടുപ്പ് കവിയുടെ പ്രണയാർദ്രമായ മനസ്സിന്റെ സുന്ദരമായ തോന്നലുകളാണ്.

ഈ വിരലുകളുടെ സ്പർശനം കവിയെ അനുരാഗിയാക്കി മാറ്റി. കവിയിൽ കിനാവുകൾ ചുരന്നു. ചുരക്കുന്നത് കിനാവുകളാ ണെന്നതും കിനാവ് ചുരക്കുകയാണെന്നതും പ്രണയ സമ്മോ ഹങ്ങളുടെ മധുരമായ രൂപങ്ങളാണ്. കവിയുടെ കിനാവുകളിൽ പ്രണയിനിയുടെ വിരലുകൾ തുടുത്തിരിക്കുന്നു. പ്രണയഭാജ നത്തെ ആവിഷ്ക്കരിക്കുന്നതിൽ ഈ വാക്കുകൾ എത്രയോ വ്യക്തങ്ങളായിത്തീർന്നിരിക്കുന്നു. കുട്ടിക്കുവേണ്ടി അകിട് ചുര ക്കുന്നതിന്റെ സ്നേഹവാത്സല്യങ്ങളും നെസ്സർഗ്ഗികതയും എല്ലാം ചുരക്കുക എന്ന വാക്കിലൂടെ മലയാളിക്ക് പരിചിതമാണ്. കിനാവ് ചുരക്കുന്നു എന്ന് പറയുമ്പോൾ പ്രണയത്തിന്റെ നെസ്സർഗിക മായ സാഫല്യമാണ് വായനക്കാർക്ക് അനുഭവിക്കാൻ കഴിയുന്നത്. കവിതയും സാഹിത്യവും നിശ്ശബ്ദമായ അനുഭവങ്ങളെ വാക്കു കളിലൂടെ ആവിഷ്ക്കരിക്കലാണ്. കവികൾ അവയെ വാക്കുക ളിൽ ഒപ്പിയെടുക്കുന്നു.

കാമുകിയുടെ പ്രണയാർദ്രമായ കണ്ണുകളെക്കുറിച്ച് കവി പാടു ന്നത് കാവ്യാനുഭൂതിയുടെ മൂടൽ മാമലകളിലെ നറും കുളിരായി മാറുന്നു. കാമുകിയുടെ കണ്ണിലെ കൃഷ്ണമണികളെ കവി കാണു ന്നതിലെ സൗന്ദര്യം പ്രണയാർദ്രമായ ഭാവനാസുഖമാണ് നൽകു ന്നത്. കാമുകിയുടെ കണ്ണിലുള്ളത് കൃഷ്ണകാന്തമാണ്. കാന്ത ത്തെപ്പോലെ വശീകരിക്കുന്ന കൃഷ്ണമണികളാണവ. ആ കണ്ണു കൾ നെടിയതാണ്. കാമുകിയുടെ സൗന്ദര്യവും കണ്ണിലെ കൃഷ്ണ മണികളുടെ പ്രണയാർദ്രമായ വശ്യതയുമാണ് ഇവിടെ നാമറിയു ന്നത്. ഈ കൃഷ്ണമണികളിൽ നിന്നും കിരണങ്ങൾ വരുന്നു. അവ യേറ്റ് കവിയുടെ മനസ്സ് പൂക്കുന്നു. സൂര്യരശ്മിയുടെ വെളിച്ച ത്തിൽ പൂത്തുനിൽക്കുന്ന മരച്ചില്ലകളെ സങ്കൽപ്പിച്ചുകൊണ്ടുള്ള പ്രണയവരികളാണിത്. കാമുകിയുടെ നോട്ടത്താൽ പൂക്കുന്ന ക വിയുടെ മനസ്സ് വളരെ സുന്ദരമായി ഇവിടെ ആവിഷ്ക്കരിച്ചിരി ക്കുന്നു.

കൃഷ്ണമണികളെ കൃഷ്ണകാന്തങ്ങളെന്ന് രചിച്ചപ്പോൾ ഈ വരി കൾക്ക് ഒരു നവശോഭ കൈവന്നിരിക്കുന്നു. അതിന്റെ കിരണ മേറ്റ് ചില്ലകൾ പൂക്കുന്നത് കവിയുടെ മനസ്സിലാണ്.

മേൽവിവരിച്ച പ്രയോഗങ്ങളിൽ തന്റെ പ്രണയാനുഭവത്തെ പ്രക തിയുടെ സൗന്ദര്യത്തിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നു. കാമുകി യുടെ കാഴ്ചയും സ്പർശനവും കവിയെ പ്രണയാർദ്രനാക്കുന്നു. സ്വാഭാവികമായ വളർച്ചയിൽ പ്രകൃതിയിൽ വളരെ നൈസ്സർഗ്ഗിക മായുണ്ടാകുന്ന വസന്തത്തിന്റെ കാഴ്ചകളിലൂടെയാണ് കവി ഈ പ്രണയാനുഭവത്തെ ആവിഷ്ക്കരിക്കുന്നത്. കവിയുടെ പ്രണയാ നുഭൂതിയെ ചമ്പകം പൂത്തതും, ചില്ലകൾ പൂത്തതും കാവ്യാനു ഭൂതിയാക്കി മാറ്റുന്നു.

പ്രണയത്തിന്റെ ഗന്ധർവ്വ കവിതയാണ് സന്ദർശനം കവിത. രാത്രി യിലെ നിലാവിൽ അലഞ്ഞ് പകലാകും മുമ്പേ ഭൂമി വെടിയുന്ന ഗന്ധർവ്വന്റെ ശാപം പോലൊന്ന് ഈ കവിത. സന്ദർശിക്കുന്നത് എന്നേക്കുമായി പിരിയുവാനാണെന്ന ഗന്ധർവ്വദുഃഖം കവിതയെ തരളിതമാക്കുന്നു. പകലാകും മുമ്പേ പിരിഞ്ഞു പോകേണ്ടി വരുന്ന ഒരു ഗന്ധർവ്വന്റെ സന്ദർശനമായി ഈ കവിത തോന്നാം. അതിന് പ്രേരണയാകുന്നത് ഈ കാവ്യപ്രയോഗങ്ങളാണ്.

Kerala Plus One Geography Board Model Paper 2021 with Answers

Teachers recommend solving Kerala Syllabus Plus One Geography Previous Year Question Papers and Answers Pdf Board Model Paper 2021 to improve time management during exams.

Kerala Plus One September Board Model Paper 2021 with Answers.

Answer all questions from 1 to 6. Each carries 1 score. (6 × 1 = 6)

Question 1.
The branch of physical geography which is devoted to the study of landforms.
a) Geomorphology
b) Climatology
c) Hydrology
d) Soil Geography
Answer:
c) Eratosthenes

Question 2.
The branch of physical geography which is devoted to the study of larioforms.
a) Geoniorphology
b) Chmatology
c) Hydrology
d) Soil Geography
Answer:
a) Geomorphology

Kerala Plus One Geography Board Model Paper 2021 with Answers

Question 3.
A major plate
a) Cocos plate
c) Nazca plate
b) Pacific plate
d) Arabian plate
Answer:
b) Pacific Plate

Question 4.
The highest peak of peninsular plateau
a) Nanga Parbat
b) Mt. Everest
C) Kanchenjunga
d) Anaimudi
Answer:
d) Anaimudi

Question 5.
Loktak lake is situated in
a) Rajasthan
C) Uttarakhand
b) Manipur
d) Kerala
Answer:
b) Manipur

Question 6.
The outer most wild part of the earth
a) Crust
b) Mantle
c) Core
d) Nife
Answer:
a) Crust

Answer any 5 questions from 7 to 16. Each carries 2 scores. (5 × 2 = 10)

Question 7.
Categorize the planets in the solar system as inner planets and outer planets.
Answer:
Inner Planets – Mercury, Venus, Earth, Mars Outer Planets-Jupiter, Saturn, Uranus, Neptune

Question 8.
Distinguish between volcanic earthquake and explo-sion earthquake.
Answer:
In the regions where there are active volcanoes, the earthquakes that happen as the result of volcanic explosions are volcanic earthquakes. Explosion earthquakes are those created by nuclear tests, and chemical explosions.

Question 9.
Define lithospheric plates with example.
Answer:
Lithospheric plates are lithospheric parts which are very broad and with different shapes that include continents and oceans, either completely or partly.

Kerala Plus One Geography Board Model Paper 2021 with Answers

Question 10.
How dust particles help in the formation of clouds?
Answer:
Clouds are formed by the water vapour in the atmosphere solidifying around the tiny particles ofdust that hang around in the atmosphere.

Question 11.
List any two effects of ocean currents.
Answer:
The meeting place of warm and cold ocean currents are full of floating bodies which are favourable for the growth of fish and so they become fishing grounds.

  1. They control the global climate.
  2. They influence the weather.
  3. They are helpful for ocean travels and transport.

Question 12.
Distinguish between absolute humidity and relative humidity.
Answer:
The actual measure of atmospheric water contained in the air at a particular time is called absolute humidity. The amount of water vapour present in air expressed as a percentage of the amount needed for saturation at the same temperature is called relative humidity.

Question 13.
Write about the concept of sea floor spreading.
Answer:
In 1961, Harry H. Hess waster person that came up with the idea of sea floor spreading. Hess said that molten material from Earth’s mantle continuously wells up along the crests of the mid ocean ridges. As the magma cools, it is pushed away from the flanks of the ridges. This spreading creates a successively younger ocean floor.

Question 14.
Write any four elements influencing weather and climate.
Answer:
Temperature, Pressure, Wind, Humidity, Clouds (any 4)

Kerala Plus One Geography Board Model Paper 2021 with Answers

Question 15.
Defi ne salnity of ocean water.
Answer:
Ocean Salinity means the total content of dissolved salts in a fixed volume of ocean water. Salinity s calculated as the amount of salt dissolved in 1 ,000 gms of seawater.

Question 16.
Write any two forces affecting the velocity and direction of wind.
Answer:
Physiography, Coriolis Force, Friction, Pressure

Answer any 4 questions from 17 to 26. Each carries 3 scores. (4 × 3 = 12)

Question 17.
Write a short note on the systematic approach in Geograghy.
Answer:
Alexander Von Humbolt, a German geographer, was the person who came up with this approach. This is the style of geographic study in which a phenomenon is studied globally and then its various kinds and local or regional distributions are looked into.

In the established geographical approaches, physical geography, human geography, Biogeography, Geographical thoughts, Geographical Studies like Urban, Economic, Political Geography, etc. are included.

Question 18.
Write any three indirect sources of information about the interior of the earth.
Answer:

  1. The direction of earthquake waves
  2. Structure of meteors
  3. Assumptions regarding Temperature, Pressure,Density, etc.
  4. Local changes in the earth’s gravity
  5. Magnetic studies

Question 19.
What is a biome? Give an example.
Answer:
Biome is a large naturally occurring community of flora and fauna occupying a major region. The boundaries of a biome are determined by the climate. Forests, grasslands, deserts etc. are examples of biome.

Question 20.
What are ocean currents? Write any two primary forces that influence the qcean currents.
Answer:
Ocean currents are channels of water moving in a particular direction in the oceans. Two kinds of forces influence Ocean currents.

a) The primary forces that start the first movement of water.

b) Secondary forces that help the flow. Examples of primary forces are temperature caused by solar energy, winds, gravity and Coriolis force.

Kerala Plus One Geography Board Model Paper 2021 with Answers

Question 21.
What are intrusive forms of igneous rocks? Write short notes on any two of them.
Answer:s
I gneous rocks are defined as types of rocks that are formed inside the earth when molten rock, rock liquefied by intense heat and pressure, cools to a solid state.

  1. batholith
  2. laccolith,
  3. lopolith
  4. phacolith
  5. Sills/Sheet
  6. dykes

Batholith: A batholith is a large mass of intrusive igneous rock that forms from cooled magma deep in Earth’s crust.

Laccolith: A laccolith is a body of intrusive rock with a dome-shaped upper surface and a level base.

Phacolith: A phacolith is a form of igneous rock that is shaped live waves.

SilllSheet: Sill, also called sheet, flat intrusion of igneous rock that forms between pre-existing layers of rock.

Question 22.
Write briefly about the types of tides based on their frequency.
Answer:
Based on their frequency, tides are divided into three.

  1. Semi-Diurnal ides: The most common tidal pattern featuring two high tides and two low tides each day.
  2. Diurnal Tides: There is only one high tide and one low tide during each day.
  3. Mixed Tides: Tides having variation in heights.

Question 23.
Write the latitudinal extension of India. How is the latitudinal spread of India advantages to her?
Answer:
8°4’N and 37°6’N
The latitudinal extension divides India into two temperature zones. So there are different climatic conditions here.
The basic reason for the physical and cultural diversities in India is the diversified climate.

Question 24.
Write any three advantages of tides.
Answer:
Travellers in the sea and fishermen can decide in advance about their activities.

  1. Travel in the sea is made easy.
  2. Tidal Ports become ready for work.
  3. Removes the silt and dirt in the river mouths.
  4. Electricity (Tidal energy) can be produced.

Kerala Plus One Geography Board Model Paper 2021 with Answers

Question 25.
Write any three characteristic features of Himalayan Rivers.
Answer:
They are formed by the melting of Himalayan snow and ice.

  1. Plenty of water throughout the year.
  2. When they reach the plains, they are useful for transport.
  3. Very vast catchment area.
  4. They make deep V-shaped valley called a deep gorge.
  5. They make large drainage basins.
  6. They deposit large amounts of silt and form the large delta at the mouth of the river.

Question 26.
Write any three effects of earthquake.
Answer:
Ground-shaking, changes on the earth’s surface, landslides, soil erosion, ground rupture, destruction of dams and reservoirs, floods, fire, destruction of various constructions, falling of things, tsunami.

Answer any 5 questions from 27 to 36. Each carries 4 scores. (5 × 4 = 20)

Question 27.
Explain spring tides.
Answer:
Spring tides are those tides that occur at that time when the sun and moon are aligned with the earth. And after the seven days of spring tide, the moon and sun are at right angles to each other. These tides are higher than the normal tides.

Question 28.
Write short notes on the P and S earthquake waves.
Answer:

  • P. Waves (Primary Waves!
    1. The fastest waves.
    2. They are the first to reach the surface of the earth.
    3. They are similar to sound waves.
    4. They can move through solid, liquid and e|as.
    5. The quakes are parallel to the direction of the waves.
  • S. Waves/Secondarv Waves
    1. They are slower than P. Waves.
    2. They take time to reach the surface of the earth
    3. They travel only through solids.
    4. The quakes are vertical to the direction of the waves.

Question 29.
Distinguish between Divergent boundaries and Con-vergent boundaries.
Answer:

  • Divergent Boundaries
    1. Plates move away from each other.
    2. Through the flow of magma (lava) new crust is created.
    3. Also called constructive boundaries or extensional boundaries.
    4. Active volcanoes.
    5. Mountain ranges are formed on the ocean floor.
  • Convergent Boundaries
    1. Plates move towards each other.
    2. The plates with the greater density slip under and melt into magma. The edges are called subduction zones.
    3. Because of the convergence the edges get folded and Fold mountains are formed.

Question 30.
Briefly explain the characteristic features of the crust of the earth.
Answer:
The Features of the Crust of the Earth

  1. The outermost solid part of the earth.
  2. Strong, made of stones.
  3. Two kinds of crust: Continental Crust, and Ocean Crust.
  4. Ocean crust is very thin.
  5. Ocean crust is mainly made of basalt rocks.

Question 31.
Prepare a note on rock cycle.
Answer:
Rock Cycle
Rock cycle is a series of processes by which old rocks transform themselves into new types of rocks in Earth’s crust. Igneous rocks are the primary rocks and from them metamorphic and sedimentary rocks rock are formed. Igneous rocks become metamorphic rocks. The fragments of the igneous and metamorphic rocks solidify and become strong to make sedimentary rocks. Even the sedimentary rocks decay and become sediments. All these different kinds of rocks get deep down into the earth through subduction and become magma and then later through volcanic activity again become igneous rocks.

Question 32.
Define weathering. Write about any three chemical weathering processes.
Answer:
Weathering: Weathering means the process of wearing, breaking up, and fragmentation of the rock that creates the surface of the ground and that remains exposed to the weather. It results from weather changes and variations in temperature in the atmosphere. The main chemical wearing processes are:

  1. solution (things becoming liquid).
  2. carbonation
  3. hydration
  4. oxidation
  5. reduction.

Solution is the process in which substances are dissolved into acid or water. In Carbonation, the carbon dioxide in the atmosphere and water work on the rocks and the rocks decay. Hydration is the process in which water chemically reacts on some minerals making them expand and contract repeatedly causing the decay of rocks.

Oxidation is the process in which the minerals like iron, manganese, sulphur, etc, in the rocks react with oxygen forming oxides causing the fragmentation of rocks. Reduction is the opposite process of oxidation. When oxidised mineras are positioned in a situation where oxygen is absent, the reduction occurs.

Kerala Plus One Geography Board Model Paper 2021 with Answers

Question 33.
List the major soil types of India. Explain about the characteristics of any one of them.
Answer:
Major soil types in India:

  1. Alluvial Soil.
  2. Black Cotton Soil.
  3. Red & Yellow Soil.
  4. LateriteSoil.
  5. Mountainous or Forest Soil.
  6. Arid or Desert Soil.
  7. Saline and Alkaline Soil.
  8. Peaty and Marshy Soil.

Alluvial soil:
This is the soil that is formed in the river basin as the rivers deposit silt. In India around 40% of the land has this soil. As a continuation of the Northern Plain, through a narrow gateway in Rajasthan up to Gujarat we can see this soil. In Peninsular India, in the river basins and the river deltas alluvial soil is found.

Alluvial soil is mixed with sand and mud. It is potash rich with no phosphorous. In the Ganges Plain there are two kinds of alluvial soil – Khadar and Bhangar.

Khadar: This is the new alluvium soil deposited by the annual floods.

Bhangar: This is the old alluvial soil which is less fertile, and which is a little away from the new alluvial soil.

Question 34.
Differentiate between the western and eastern coastal plains of India.
Answer:

Eastern Coastal Plains Western Coastal Plains
Examp’e for elevated shore. Example for lowered shore.
Very wide. Not wide.
Deltas are formed. Deltas are not formed.
Not deep enougl for ports. Conducive circumstances for ports.

Question 35.
Write a note on the characteristic features of the Andaman and Nicobar island groups.
Answer:

  1. Andaman Nicobar Islands
  2. Located in the Bay of Bengal.
  3. A total of 572 islands.
  4. Separated into North Andaman Islands and
  5. South Andaman Islands by the 10° channel.
  6. They are the upper crests of the mountains in the sea.
  7. Indias active volcano Barren Island is in the
  8. Nicobar Group of Islands.

Question 36.
Write any four human activities that play an important role in increasing the intensity of floods.
Answer:

  1. Mindless deforestation.
  2. Unscientific agricultural methods.
  3. Preventing the natural flow of water.
  4. Migration into flood plains.

Answer any 1 question from 37 to 39. Carries 6 scores. (1 × 6 = 6)

Question 37.
Explain briefly the Continental drift theory.
Answer:
Continental Drift Theory: This theory about the distribution of continents and oceans was put forward by Alfred Wagener in 1912. Wagener theorises that all the continents were together as one continent and around it there was just one ocean. He called this huge landmass Pangea and the vast oceafi Panthalassa. Some 200 million years ago this huge landmass was broken and started moving away from each other.

Initially there were only two landmasses:

  1. North side was Laurasia.
  2. South side was Gondwanaland.

Later Laurasia was again broken into North America and Eurasia. Gondwanaland was broken into South America, Africa, Indian Sub Continent and Australia. Although Alfred Wagener came out with some evidences to support his theory, the scientific world refused to accept it.

Kerala Plus One Geography Board Model Paper 2021 with Answers

Question 38.
Explain briefly the Continental drift theory.
Answer:
Layered Structure of Earth’s Atmosphere: Based on the variations in temperature, the atmosphere can be divided into the
following layers.

a) The troposphere
b) The stratosphere
c) The mesosphere
d) The thermosphere
e) The exosphere

a) The troposphere

  1. The lowest layer
  2. Average height up to 8-18 km
  3. It is the layer in which all climatic phenomena like rain, snow, wind, etc. form.
  4. Normal lapse of temperature
  5. All organic and bio activities take place here.
  6. The boundary at which the troposphere ends is Tropopause, Temperature -80°C at the Equator and -45°C at the Poles.

b) The stratosphere

  1. Second layer
  2. Extendsupto5Okm
  3. Ozone gas – Important
  4. Ozonosphere
  5. Stratopause

c) The mesosphere

  1. Above the Stratosphere
  2. Extends up to 80 km
  3. Temperature -100 °C (80 km)
  4. Mesopause

d) The thermosphere

  1. Thermosphere has two parts – Ionosphere
  2. Extends from 80 km to 400 km
  3. Ionatoms with electrical charges
  4. Radio broadcasts

e) The exosphere

  1. The topmost layer
  2. We have only limited knowledge about this layer.
  3. Slowiy dissolves into space

Question 39.
Explain briefly the characteristic features of the Northern Plains of India.
Answer:
Characteristic features of the Northern Plains in India
The Northern plains were formed by the alluvial soil brought and deposited by the Sindhu, Ganges and Brahmaputra Rives. North-West diameter 3200 km. Average width 150 to 300 km. Divided into four sectors:
a) Bhabhar,
b) Terai,
c) Khadar,
d) Bhangar.

a) Bhabhar: At the bottom of the Shiv alik Hills. this is a narrow part with a lot of rocks and round stones.

b) Terai: This is the sector where the rivers suace again after flowing under the deposits of the Bhabhar Sector. This area is full of stagnant pools and marshes. A lot of plant species and wild animals can be seen here.

c) Khadar: This is the new alluvial deposits found at the top layer.
d) Bhangan The dd alluvial deposits at the bottom.

Question 40.
Identify and mark the following geo-information on the given Outline Map of India.
a) The Capital of Tamil Nadu.
b) The desert in the north western part of India
c) The Section of the West coastal plain in Maharashtra
d) The island group located in the Arabian Sea
e) The Strait that separates India from Sri Lanka
f) The meeting place of Western and Eastern Ghats
Answer:
a) Chennai
b) Thar/Rajasthan Désert
C) Konkan Coast
d) Lakshaðweep
e) Palk Strait
t) Nilgiri
Kerala Plus One Geography Board Model Paper 2021 with Answers - 1

Kerala Plus One Geography Question Paper March 2020 with Answers

Teachers recommend solving Kerala Syllabus Plus One Geography Previous Year Question Papers and Answers Pdf March 2020 to improve time management during exams.

Kerala Plus One September Previous Year Question Paper March 2020

Section – A

Answer any 5 questions from 1 to 6. Each carries 1 score. (5 × 1 = 5)

Question 1.
The locations where the tectonic plates move away from each other.
a) Spreading sites
b) Subduction zones
c) Mid oceanic ridges
d) Ocean deeps
Answer:
a) Spreading sites

Question 2.
The tendency of a mineral to allow light to pass through it.
a) Powder
b) Hardness
c) Transparency
D) Details
Answer:
c) Transparency

Question 3.
The temperature at which water starts evaporating
a) Latent heat of condensation
b) Latent heat of vapourisation
c) Absolute humidity
d) Relative humidity
Answer:
a) Latent heat of condensation

Kerala Plus One Geography Question Paper March 2020 with Answers

Question 4.
The strait that separates India from Sri Lanka,
a) Malacca Strait
b) Sunda Strait
c) Gibraltar Strait
d) Palk Strait a
Answer:
d) Palk Strait

Question 5.
The most common type of earthquakes.
a) Volcanic earthquakes
b) Tectonic earthquakes
c) Collapse earthquakes
d) Explosion earthquakes
Answer:
b) Tectonic earthquakes

Question 6.
The tides formed when the sun, the moon and the earth comes in straght line.
a) Springtide
b) Neap tide
c) Surge
d) Diurnal tide
Answer:
a) Springtide

Section – B

Answer any 6 questions from 7 to 14. Each carries 2 scores. (6 × 2 = 12)

Question 7.
Distinguish between focus and epicentre.
Answer:
Focus: Actual point of origin of the eqrthquake

Epicentre : The Point on the surface of the earth closest to the focus of the earthquake
Kerala Plus One Geography Question Paper March 2021 with Answers - 2

Question 8.
What is normal lapse rate b In which atmospheric layer does it exist?
Answer:
Temperature decreases with height -1 degree/165m.
Troposphere/First layer/lower most layer (Any 2)

Kerala Plus One Geography Question Paper March 2020 with Answers

Question 9.
Identify the type of rainfall depicted in the following diagram and write about its formation.
Kerala Plus One Geography Question Paper March 2021 with Answers - 1
Answer:
Kerala Plus One Geography Question Paper March 2021 with Answers - 3

  1. Moister laden winds rises along the slopes of mountains.
  2. It condenses on ascent, cloud formation occurs
  3. Eg: Monsoon rainfall

Question 10.
Prepare a note on lithification.
Answer:

  1. The sediments transported by exogenic agencies (wind, sea wave, water, glacier etc) get deposited in due course
  2. These deposits turn into rock through comaction.’
  3. These process is termed as lithification.

Question 11.
Give a brief account of the atmospheric layer just above the stratosphere.
Answer:

  1. Mesophere – It extends up to a height of 80km.
  2. Temperature again starts decreasing with increasing height.
  3. Temperature reaches minus 100 degree Celsius at the height of 80 km.
  4. Upper limit of Mesosphere is known as Mesopause (Any 2 points)

Question 12.
The approach in Geography in which the phenomena of a region are studied in a holistic manner. Mention any two branches of Geography as per this approach.
Answer:
Systematic Geography

  1. Branches: physical Geography
  2. Human Geography
  3.  Bio Geography (Any Two)

Question 13.
Suggest measures for the mitigation of landslides in Kerala.
Answer:

  1. Terrace farming
  2. Construction of bunds
  3. Afforestation

Kerala Plus One Geography Question Paper March 2020 with Answers

Question 14.
Mention the concept of ‘food chain’
Answer:
Food Chain : The sequence of eating and being eaten and the resultant transfer of energy from one level to another level is known as the food chain.

Section – C

Question 15.
Identify the most widespread natural vegetation type in India and explain its characteristics.
Answer:

  1. Tropical Deciduous Forest
  2. Also known as Monsoon Forest
  3. Spread over regions with annual rainfall 70-200cm.
  4. Further divided into Moist Deciduous and Dry Deciduous.

Question 16.
Prepare a brief note on any two factors controlling soil formation.
Answer:
To identify any of the two factors

  1. Parent material
  2. Topography
  3. Climate
  4. Biological Activity
  5. Time
  6. To prepare notes dn each

Question 17.
Point out the portions below the earth’s crust and list any two of their characteristics.
Answer:

  1. To identify the layers as Mantle and Core
  2. To list the characteristic of each (Two Points)

Question 18.
Identify and prepare an explanatory note on any two supporting evidences of the Continental drift hypothesis.
Answer:
To list any of the supporting evidences of

  1. Matching of continents.
  2. Rocks of same age across the oceans.
  3. Tillite
  4. Placer deposits
  5. Distribution of fossils identify (any 2 points)

Question 19.
What are Sun-Spots b How does it influence the weather over the earth?
Answer:

  1. Sun spots are dark and cooler patches of the sun .which increases and decreases in a cyclic manner.
  2. To explain the influence of sunspots on the weather over the earth…
  3. When the number of sun spots increase cooler and wetter weather and greater storminess occur.
  4. Decrease in sunspot number is associated warm and drier condition.

Kerala Plus One Geography Question Paper March 2020 with Answers

Question 20.
List the three stages in the evolution of earth’s atmosphere.
Answer:
Loss of primordial atmosphere (due to solar flares).

  1. Degassig – water vapour, Nitrogen, carbon dioxide, methane etc.
  2. Photosynthesis found cut in hard rocks)

Question 21.
‘Black soil is unique in many respects’ – Justify. (Hints: thickness, characteristics)
Answer:

  1. Very deep (thin soil layer).
  2. Generally clayey and impermeable
  3. Can retain moisture for long
  4. Self ploughing effect exists etc. (Any 3)

Section – D

Answer any 4 questions from 22 to 27. Each carries 4 scores. (4 × 4 = 16)

Question 22.
Write short notes on :
a) incised meander
b) alluvianfan
Answer:

  1. Incised meanders: Erosional landforms
  2. Formed in the upper coure where there isactive upliftment.
  3. (incised or entrenched meanders are those which are very deep and wide meanders can also be found cut in hard rocks)
  4. Alluvial fan: Depositional landform in the form of a fan.
  5. Forn when streams flowing from higher levels break into foot stopes with low gradient.
  6. Formed on the foot hill of mountains.

Question 23.
List the various factors affecting ocean salinity.
Answer:

  1. Evaporaton
  2. Precipitation
  3. Freshwater:
  4. Inflowfrom River
  5. Freezing&thawingofice
  6. Wind
  7. Ocean currents etc

Question 24.
Classify ocean currents based on temperature and explain each.
Answer:
Ocean currents can also be classified based on temperature: as cold current and warm currents:

  1. cold currents bring cold water in to warm water areas. These currents are usually found on the west coast of the continents in the low and middle latitudes and on the eash coast in the higher latitudes in the Northern Hemisphere;
  2. warm currents bring warm water to cold water areas and are usually observed in the east coast of continents in the low and middle latitudes. In the northern hemisphere they are found on the west coasts of continents in high latitudes.

Kerala Plus One Geography Question Paper March 2020 with Answers

Question 25.
Mention terrestrial radiation. Discuss any two processes of heat transfer in the atmosphere
Answer:
1. Conduction:
The earth after being heated by insolation transmits the heat to the almospheric layers near to the earth in long wave form. The air in contact with the land gets heated slowly and the upper layers in contact with the lower layers also get heated. This process is called conduction. Condction takes place when two bodies of unequal temperature are in contact with one another, there is a flow of energy from the warmer to cooler body.
Kerala Plus One Geography Question Paper March 2021 with Answers - 4

2. Convection
The air in contact with theearth rises vertically on heating in the form of currents and further transmits the heat of the atm osphere. This process of vertical heating of the atmosphere is known as convection.

3. Terrestrial Radiation
The insolation received by the earth is in short waves forms and heats up its surface. The earth after being heated itself becomes a radiating body and it radiates energy to teatmosphere in long wave form. This energy heats up the atmosphere from below. This process is known as terrestrial radiation.

Question 26.
Prepare a note on the Indus drainage system
Hints:
• Origin
• Length
• Tributaries
Answer:
It is one of the largest liver basins of the world, covering an area of 1165,000sq.k (in India, it is 32,289km and total length of 2880km (In India, 1,114km. the Indus also known as Sindhu. It originate, from a glacier near Bokhiarchu in the Tibetan region at an altitude of 4,164m in the Kailash mountain range. The main tributaries of Sindhu river are Satlaji the Beas, the Ravi, the Chinab and the Ihelun.

Kerala Plus One Geography Question Paper March 2020 with Answers

Question 27.
Identify the physiographic diviion sandwhiched between the northern mountains and the penisular plateau. Explan its salient features.
Answer:
TheNortern Plains The northern plainsare formed by the alluvial deposits broutht by the rivers – the Indus, the Ganga and the Brahmaputra. These plains extend approximately 3,200km from the east to the west. The average width of these plains varies between 150-300km. From the north to the south, these pan be further divided into the Khadarand the Bhangar.

Section – E

Answer any 1 question from 28 and 29. carries 6 score. Answer any six. (1 × 6 = 6)

Question 28.
Describe the general circulation of the atmosphere with the help of a diagram. Hints: Pressure belts Planetary winds
Answer:
General circulation of the atmosphere
The pattern of planetary winds largely depends on:

  1. Latitudinal variation of atmospheric heating;
  2. emergence of pressure belts;
  3. the migration of belts following apparent path of the sun;
  4. the distribution of continents and oceans;
  5. the rotation of earth.

The pattern of the movement of he planetary winds is called the general circulation of the atmosphere. The general circulation of the atmosphere also sets in motion the ocean water circulation which influences the earth’s climate. A schematic description of the general circulation.
Kerala Plus One Geography Question Paper March 2021 with Answers - 5
The air at the Inter Tropical Convergence Zone (ITCZ) rises because of convection caused by high insolation and a low pressure is created. The winds from the tropics converge at this low pressure zone.

Local Winds
Differences in the heating and cooling of earth surfaces and the cycles those develop daily or annually can create several common, local or regional winds.

Land and Sea Breezes
The Land and sea absorb and transfer heat differently. During the say the land heats up faster and becomes warmer than the sea. Therefore, over the land the air rises giving risetoa low pressure area, whereas the sea ¡s relatively cool and the pressure over sea is relatively high. Thus, pressure gradient form sea to land is created and the wind blows from the sea to the land as the sea breeze. In the right the reversal of condition takes palce. The land loses heat faster and is cooler than the sea. The pressure gradient is from the land to the sea and hence land breeze results.

In mountainous regions, during the day the slopes get heated up and ¡r moves upslope and to fill the resulting gap the air from the valley blows up the valley. This wind is known as the valley breeze. During the night the sipes get cooled and the dense air descends into the valley as the mountain wind.

Fronts
When two different air masses meet, the boundary zone between them is called a front. The process of formation of the fronts is known as frontogenesis.

Question 29.
Explain the various factors related to location and relief that determine the climate of India.
Answer:
The factors related to location and relief are:

  1. The Latitude
  2. The Himalayan mountains
  3. Distribution of land and water
  4. Altitude
  5. Relief

Kerala Plus One Physics Question Paper SAY 2019 with Answers

Reviewing Kerala Syllabus Plus One Physics Previous Year Question Papers and Answers Pdf SAY 2019 helps in understanding answer patterns.

Kerala Plus One Physics Previous Year Question Paper SAY 2019

Time: 2 Hours
Total Scores: 60

Answer any three questions from 1 to 4. Each carries one Score. (3 × 1 = 3)

Question 1.
The rotational analogue of mass is called _____________
Answer:
Moment of inertia

Question 2.
Which among the following possesses the highest specific heat capacity?
(i) Metals
(ii) Ice
(iii) Water
(iv) Glass
Answer:
(iii) Water

Question 3.
A light body and a heavy body have equal kinetic energies, which one has greater momentum?
Answer:
Heavy Body

Kerala Plus One Physics Question Paper SAY 2019 with Answers

Question 4.
Select the strongest force from the following list.
(Electromagnetic force, Gravitational force, Weak nuclearforce)
Answer:
Electromagnetic force

Answer any six questions from 5 to 11. Each carries two Scores. (6 × 2 = 12)

Question 5.
Obtain the relation between linear velocity and angular velocity.
Answer:
Kerala Plus One Physics Question Paper SAY 2019 with Answers Q5
Let the ∆θ be the angle constructed by the body during the time interval ∆t.
The angular velocity can be written as
ω = \(\frac{\Delta \theta}{\Delta t}\) ……..(1)
If the distance traveled by the object during the time ∆t is ∆r (ie. PP1 = ∆s)
then the speed v = \(\frac{\Delta r}{\Delta t}\) ……..(2)
But ∆s = R∆θ
where R = \(|\vec{r}|=|\vec{r}|\)
Substituting ∆r = R∆θ in eq.(1) we get
v = \(\frac{\Delta \mathrm{r}}{\Delta \mathrm{t}}=\frac{\mathrm{R} \Delta \theta}{\Delta \mathrm{t}}\)
But we know, when ∆t → 0, \(\frac{\Delta \theta}{\Delta t}=\frac{d \theta}{d t}\)
∴ Instantaneous velocity, v = R \(\frac{d \theta}{d t}\) = Rω

Question 6.
The position-time graph of two objects A and B are shown below.
Kerala Plus One Physics Question Paper SAY 2019 with Answers Q6
(a) Which body has greater velocity?
(b) Find the ratio of velocities of A and B.
Answer:
(a) A
Kerala Plus One Physics Question Paper SAY 2019 with Answers Q6.1

Question 7.
The moment of inertia of a thin rod of mass M and length l about an axis perpendicular to the rod at its midpoint is \(\frac{M \ell^2}{12}\). Find the moment of inertia of the rod about an axis perpendicular to it and passing through one end of the rod.
Answer:
Kerala Plus One Physics Question Paper SAY 2019 with Answers Q7
Kerala Plus One Physics Question Paper SAY 2019 with Answers Q7.1

Question 8.
Derive an expression for the variation of g with height (h) above the earth’s surface.
Answer:
Kerala Plus One Physics Question Paper SAY 2019 with Answers Q8
The acceleration due to gravity on the surface of the earth,
g = \(\frac{\mathrm{Gm}}{\mathrm{R}^2}\) …….(1)
At a height of h, the acceleration due to gravity can be written as,
Kerala Plus One Physics Question Paper SAY 2019 with Answers Q8.1

Question 9.
Derive the relation CP – CV = R where CP and CV are molar-specific heat capacities of an ideal gas at constant pressure and volume respectively and R is the universal gas constant.
Answer:
According to 1st law of thermodynamics
∆Q = ∆U + P∆V
If ∆Q heat is absorbed at constant volume (∆V = 0)
Kerala Plus One Physics Question Paper SAY 2019 with Answers Q9
= \(\left[\frac{\Delta \mathrm{U}}{\Delta \mathrm{~T}}\right]_{\mathrm{P}}+P\left[\frac{\Delta \mathrm{~V}}{\Delta \mathrm{~T}}\right]_{\mathrm{P}}\) ………(2)
From the ideal gas equation for one mole PV = RT
Differentiating w.r.t. temperature (at constant pressure)
\(p\left[\frac{\Delta \mathrm{~V}}{\Delta \mathrm{~T}}\right]_{\mathrm{P}}\) = R ……..(3)
Substituting in equation (2)
CP = \(\frac{\Delta \mathrm{U}}{\Delta \mathrm{~T}}\) ………(4)
Equation (4) – Equation (1), we get
CP – CV = R

Kerala Plus One Physics Question Paper SAY 2019 with Answers

Question 10.
What do you mean by Mean free path? Give an equation for the Mean free path.
Answer:
The mean free path is the average distance covered by a molecule between two successive collisions.
Mean free path l = \(\frac{1}{\sqrt{2} n \pi d^2}\)

Question 11.
A particle executes SHM of amplitude A. At what distance from the mean position is its kinetic energy equal to its potential energy?
Answer:
KE = PE
Kerala Plus One Physics Question Paper SAY 2019 with Answers Q11
y = \(\frac{A}{\sqrt{2}}\), where A is amplitude when y = \(\frac{A}{\sqrt{2}}\), the potential and kinetic energy of SHM motion becomes equal.

Answer any six questions from 12 to 18. Each carries three Scores. (6 × 3 = 18)

Question 12.
A large force acting for a short time is called an impulsive force.
(a) What is the SI unit of impulse?
(b) Two billiard balls each of mass 0.05 kg moving in opposite directions with a speed of 6 m/s collide and rebound with the same speed. What is the impulse imparted to each ball due to the other?
Answer:
(a) NS
b) Impulse = change in momentum
= m1υ1 – m2υ2
But m1 = m2 = 0.05 kg
υ1 = 6 m/s, u2 = -6 m/s
i.e, impulse = 0.05 (6 – (-6))
= 0.05(12)
= 0.6 kg m/s

Question 13.
The velocity-time graph of an object is given below.
Kerala Plus One Physics Question Paper SAY 2019 with Answers Q13
(a) The area under this graph gives _____________
(b) Derive the relation \(V_0 t+1 / 2 a t^2\) using the above graph.
Answer:
(a) Displacement
(b)
Kerala Plus One Physics Question Paper SAY 2019 with Answers Q13.1

Question 14.
A body cools from 80°C to 50°C in 5 minutes. Calculate the time it takes to cool from 60°C to 30°C. The temperature of the surrounding is 20°C.
Answer:
According to Newton’s law of cooling,
rate of cooling ∝ temperature difference
Kerala Plus One Physics Question Paper SAY 2019 with Answers Q14

Kerala Plus One Physics Question Paper SAY 2019 with Answers

Question 15.
Derive an expression for the period of oscillation of a loaded spring.
Answer:
Kerala Plus One Physics Question Paper SAY 2019 with Answers Q15
Consider a body of mass m attached to a massless spring of spring constant K.
The other end of the spring is connected to a rigid support as shown in the figure.
The body is placed on a frictionless horizontal surface.
If the body is displaced towards the right through a small distance ‘x’, a restoring force will be developed.
Kerala Plus One Physics Question Paper SAY 2019 with Answers Q15.1

Question 16.
The stress-strain graph of two materials A and B are shown below.
Kerala Plus One Physics Question Paper SAY 2019 with Answers Q16
(a) State the law which relates stress with strain.
(b) Which of the two materials has the greater Young’s modulus?
(c) Which of the two materials is more ductile?
Answer:
(a) According to Hooke’s law, stress is directly proportional to strain.
(b) A (The material A has more slope than B)
(c) A

Question 17.
A solid cylinder of mass 20 kg rotates about its axis with an angular speed of 100 rad s-1. The radius of the cylinder is 0.25 m. What is the kinetic energy associated with the rotation of the cylinder? What is the magnitude of the angular momentum of the cylinder about its axis?
Answer:
Mass of cylinder, m = 20 kg
Angular velocity, ω = 100 rad/s
Radius r = 0.25 m
Moment of inertia I = \(\frac{1}{2} m r^2\)
= \(\frac{1}{2}\) × 20 × (0.25)2
= 0.625 kg m2
Kinetic energy KE = \(\frac{1}{2} \mathrm{I} \omega^2\)
= \(\frac{1}{2}\) × 0.625 × (100)2
= 3125 J
Angular momentum L = Iω
= 0.625 × 100
= 62.5 kg m2 s-1

Question 18.
Carnot cycle for a heat engine with an ideal gas as the working substance is shown below.
Kerala Plus One Physics Question Paper SAY 2019 with Answers Q18
(a) Name the four processes taking place in the Carnot cycle.
(b) Can a Carnot engine work if its sink and source are interchanged? Explain.
Answer:
(a) (i) Iso thermal expansion
(ii) Adiabatic expansion
(iii) Iso thermal compression
(iv) Adiabatic compression
(b) No, Heat always flows from a higher temperature to a lower temperature.

Answer any 3 questions from 19 to 22. Each carries four Scores. (3 × 4 = 12)

Question 19.
The figure below shows the path of a projectile motion.
Kerala Plus One Physics Question Paper SAY 2019 with Answers Q19
(a) Obtain the expressions for maximum height and time of flight.
(b) What is the angle of projection for maximum horizontal range?
Answer:
(a)
Kerala Plus One Physics Question Paper SAY 2019 with Answers Q19.1
The time taken by the projectile to cover the horizontal range is called the time of flight.
The time of flight of the projectile is decided by u sin q.
The time of flight can be found using the formula s = ut + \(\frac{1}{2}\)at2
Taking vertical displacement s = 0, a = -g and initial vertical velocity = u sin θ, we get
0 = u sin θt – \(\frac{1}{2}\)gt2
\(\frac{1}{2}\)gt2 = u sin θt
t = \(\frac{2 u \sin \theta}{g}\)
Vertical height
The vertical height of the body is decided by the vertical component of velocity (u sin q).
The vertical displacement of the projectile can be found using the formula v2 = u2 + 2as
When we substitute v = 0, a = -g, s = H and u = u sin θ, we get
0 = (u sin θ)2 + 2 × -g × H
2gH = u2 sin2θ
H = \(\frac{u^2 \sin ^2 \theta}{2 g}\)
(b) 45°

Kerala Plus One Physics Question Paper SAY 2019 with Answers

Question 20.
Several games such as billiards, marbles, or carrom involve collision.
(a) What is meant by completely inelastic collision?
(b) Show that in a perfectly elastic collision in one dimension, the relative velocity after the collision is numerically equal to the relative velocity before the collision.
Answer:
(a) Inelastic collision, only momentum is conserved.
(b) Collisions in one Dimension: If the initial velocities and final velocities of both the bodies are along a straight line, then it is called one-dimensional motion.
Kerala Plus One Physics Question Paper SAY 2019 with Answers Q20
Consider two bodies of masses m1 and m2 moving with velocities u1 and u2 in the same direction and in the same line.
If u1 > u2 they will collide. After collision let v1 and v2 be their velocities.
By conservation of linear momentum.
m1u1 + m2u2 = m1v1 + m2v2 ……….(1)
m1u1 – m1v1 = m2v2 – m2u2
m1 (u1 – v1) = m2 (v2 – u2) ………….(2)
This is an elastic collision, hence K.E. is conserved.
Kerala Plus One Physics Question Paper SAY 2019 with Answers Q20.1

Question 21.
Kepler formulated three laws of planetary motion.
(a) State Kepler’s law of periods.
(b) A Saturn year is 29.5 times the Earth year. How far is Saturn from the sun if the Earth is 1.5 × 109 km away from the sun?
(c) Of which conservation law is Kepler’s second law of planetary motion, a consequence?
Answer:
(a) The square of the period of revolution of a planet is proportional to the cube of the semi-major axis of the ellipse.
ie. T2 ∝ a3
(b) radius of earth Re = 1.5 × 108 km
Period of earth Te = 1 year
Period of Saturn, Ts = 29.5 years
We know T2 ∝ a3
for earth 12 ∝ (1.5 × 108)3 ……….(1)
for Saturn (29.5)2 ∝ Rs …………(2)
\(\frac{1^2}{(29.5)^2} \propto \frac{\left(1.5 \times 10^8\right)^3}{R_s^3}\)
Rs = 1.432 × 1013 m
(c) Law of conservation of momentum.

Question 22.
When a metallic sphere falls through castor oil, its velocity becomes uniform, called terminal velocity.
(a) Write the expression for terminal velocity.
(b) The terminal velocity of a copper ball of radius 2 mm falling through a tank of oil at 20°C is 6.5 cm/s. Compute the viscosity of the oil at 20°C. The density of oil is 1.5 × 103 kg/m3. The density of copper is 8.9 × 103 kg/m3.
(c) Raindrops falling under gravity do not acquire very high velocity. Why?
Answer:
(a) Terminal velocity v = \(\frac{2}{9} a^2 \frac{(\rho-\sigma) g}{\eta}\)
(b) Radius, r = 2 × 10-3 m
Velocity v = 6.5 × 10-2 m/s
Density of oil = 1.5 × 103 kg/m3
Density of copper ρ = 8.9 × 103 kg/m3
Kerala Plus One Physics Question Paper SAY 2019 with Answers Q22
(c) Raindrops acquire terminal velocity.

Answer any three questions from 23 to 26. Each carries five scores. (3 × 5 = 15)

Question 23.
The correctness of the equation can be checked using the principle of homogeneity in dimensions.
(a) State the principle of homogeneity.
(b) Using this principle, check whether the equation f = \(2 \pi \sqrt{\frac{\ell}{\mathrm{~g}}}\) is dimensionally correct, where f – frequency, l – length, and g – acceleration due to gravity.
(c) The velocity V of a particle depends on time ‘t’ as V = At2 + Bt. Find the dimensions and units of A and B.
Answer:
(a) For the correctness of an equation, the dimensions on either side must be the same.
(b) f = \(2 \pi \sqrt{\ell / g}\)
Dimension of f = \(\frac{1}{T}\) = T-1
Dimension of \(\frac{\ell}{g}=\frac{L}{1 / T^2}\) = T2
Dimensions on both sides are different. Hence this equation is wrong,
(c) v = At2 + Bt
v = At2
\(\frac{L}{T}\) = AT2
Dimension of A = \(\frac{\mathrm{L}}{\mathrm{TT}^2}\) = LT-3
Unit = m/s3
v = Bt
\(\frac{L}{T}\) = BT
Dimension of B = \(\frac{\mathrm{L}}{\mathrm{~T}^2}\) = LT-2
Unit = m/s2

Question 24.
The static friction comes into play at the moment the force is applied.
(a) Write the relation between static friction and normal reaction.
(b) Determine the maximum acceleration of the train in which a box lying on its floor will remain stationary, given that the coefficient of static friction between the box and the train’s floor is 0.15.
(c) State the laws of limiting friction.
Answer:
(a) fs = μsN
(b) ma = μsmg
a = μsg
= 0.15 × 10
= 1.5 m/s2
(c) (1) The force of maximum static friction is directly proportional to the normal reaction
(2) The force of static friction is opposite to the direction in which the body tends to move.
(3) The force of static friction is parallel to the surfaces in contact.
(4) The force of maximum static friction is independent of the area of contact (as long as the normal reaction remains constant).
(5) The force of static friction depends only on the nature of surfaces in contact.

Kerala Plus One Physics Question Paper SAY 2019 with Answers

Question 25.
While conducting a resonance column experiment in the laboratory you can hear the maximum sound at a certain height.
(a) Which phenomenon is responsible for this?
(b) Is the resonance column apparatus an open pipe or a closed pipe?
(c) Find the ratio of frequencies of the first three harmonics in the Resonance column apparatus.
Answer:
(a) Resonance
(b) Closed pipe
(c) For closed pipe
Kerala Plus One Physics Question Paper SAY 2019 with Answers Q25

Question 26.
A fluid moving in a pipe of varying cross-sectional area is shown below.
Kerala Plus One Physics Question Paper SAY 2019 with Answers Q26
(a) What is the difference between streamlined flow and turbulent flow?
(b) State and prove Bernoulli’s principle.
Answer:
(a) Stream line flow is regular but turbulent flow is irregular.
(b) The total energy of an incompressible non-viscous liquid, flowing from one place to another without friction is a constant.
Mathematically Bernoulli’s theorem can be written as
\(p+\frac{1}{2} \rho v^2+\rho g h\) = constant

Kerala Plus One Malayalam Question Paper March 2020 with Answers

Teachers recommend solving Kerala Syllabus Plus One Malayalam Previous Year Question Papers and Answers Pdf March 2020 to improve time management during exams.

Kerala Plus One Malayalam Previous Year Question Paper March 2020

Time: 2½ Hours
Total Score: 80 Marks

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം
(4 × 2 = 8)

Question 1.
“തന്റെ ജനം ഇരുളിനെ കീറിമുറിച്ച് ഉയർന്നു പറക്കുന്ന സ്വപ്ന മായിരുന്നു അവന്റെ മനസ്സു നിറയെ” (ജോനാഥൻ) ഈ വാക്യ ത്തിലെ ആശയത്തിന് യോജിച്ചവ രണ്ടെണ്ണം എടുത്തെഴുതുക.
• പ്രതിസന്ധികളെ അതിജീവിക്കുക
• അടിമത്തവുമായി പൊരുത്തപ്പെടുക
• സമൂഹത്തെ പരിവർത്തിപ്പിക്കുക
• പാരമ്പര്യത്തിൽ മുഴുകി ജീവിക്കുക
Answer:
• പ്രതിസന്ധികളെ അതിജീവിക്കുക.
• സമൂഹത്തെ പരിവർത്തിപ്പിക്കുക.

Question 2.
“ജീവിതം പോലെ നിഷ്കൽ വെളിച്ചം പൊലിഞ്ഞു പോകു ന്നതും” (സന്ദർശനം) ഇവിടെ പ്രകടമാവുന്ന ഭാവങ്ങൾ ഏതൊ ക്കെയാണ് ?
• പ്രതീക്ഷ
• സംതൃപ്തി
• നിരാശ
• നിസ്സഹായത
Answer:
• നിരാശ,
• നിസ്സഹായത

Question 3.
അനർഘ നിമിഷത്തിന് യോജിച്ച രണ്ടു വിശേഷണങ്ങൾ എടു ത്തെഴുതുക.
• കവിതയോടടുത്തുനിൽക്കുന്ന ആഖ്യാനം
• ആക്ഷേപഹാസ്യം മുഖ്യ പ്രമേയമാവുന്നു
• സാമൂഹിക രാഷ്ട്രീയ വിമർശനം നിർവ്വഹിക്കുന്നു
• ജീവിതത്തെ അനർഘനിമിഷമായി കാണുന്നു
Answer:
• കവിതയോടടുത്ത് നിൽക്കുന്ന ആഖ്യാനം
• ജീവിത്തെ അനർഘനിമിഷമായി കാണുന്നു.

Question 4.
“പഴുത്ത ഇരുമ്പിൽ കൂടം തട്ടി ആയിരം രൂപങ്ങൾ വളരുന്നു (ചരിത്രം).” ഈ വരിക്ക് യോജിക്കുന്ന രണ്ടു വസ്തുതകൾ എഴു തുക.
• മനുഷ്യാധ്വാനത്തിന് യാതൊരു പ്രസക്തിയുമില്ല
• അദ്ധ്വാനം പുതിയൊരു സമൂഹത്തെ രൂപപ്പെടുത്തുന്നു
• ഉൽപ്പന്നങ്ങൾ മനുഷ്യരെ കീഴടക്കുന്നു
• അദ്ധ്വാനത്തിൽ നിന്ന് കല പിറവികൊള്ളുന്നു
Answer:
• അധ്വാനം പുതിയൊരു സമൂഹത്തെ രൂപപ്പെടുത്തുന്നു.
• അദ്ധ്വാനത്തിൽനിന്ന് കല പിറവി കൊള്ളുന്നു.

Question 5.
മുഹ്യിദ്ദീൻ മാലയുടെ സവിശേഷതയുമായി വരുന്ന രണ്ടു പ്രസ്താവനകൾ എടുത്തെഴുതുക.
• അറബി മലയാള സാഹിത്യത്തിലെ പ്രഥമകൃതി
• കോഴിക്കോട് ജീവിച്ചിരുന്ന സൂഫിവര്യനെ വാഴ്ത്തുന്നു.
• കാലം കൃത്യമായി രേഖപ്പെടുത്തിയ പ്രാചീനകൃതി
• പോർച്ചുഗീസ് അധിനിവേശത്തെക്കുറിച്ചുള്ള ഗ്രന്ഥം
Answer:
• അറബി മലയാള സാഹിത്യത്തിലെ പ്രഥമകൃതി,
• കോഴിക്കോട് ജീവി ച്ചിരുന്ന സൂഫിവര്യനെ വാഴ്ത്തുന്നു.

Kerala Plus One Malayalam Question Paper March 2020 with Answers

6 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഓന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. 2 സ്കോർ വീതം (3 × 2 = 6)

Question 6.
കായലരികത്ത് എന്ന ഗാനത്തിൽ സാമൂഹിക ജീവിതത്തെ പ്രതി ഫലിപ്പിക്കുന്ന രണ്ടു സൂചനകൾ എഴുതുക?
Answer:
ഉരുളിയിൽ എണ്ണാകാച്ചുന്നതും, വെള്ളം മുക്കാൻ വേണ്ടി കുടു വുമായി പെൺകുട്ടി പുഴയിലേക്ക് വരുന്നതും അക്കാലത്തെ സാമൂഹിക ജീവിതത്തെ പ്രതിഫലിപ്പിക്കുന്നു.

Question 7.
“ഒരേ സമയത്തു കരയുകയും ചിരിക്കുകയും ചെയ്യുന്ന ഭാരത മാതാവിനെപ്പോലെ ഉജ്ജ്വലയും ഗംഭീരവദയുമായിരുന്നു ആ യുവതി” ലാത്തിയും വെടിയുണ്ടയും ഈ പ്രയോഗം ഉചിതമാ വുന്നതെങ്ങനെ? വ്യക്തമാക്കുക.
Answer:
വെടിയേറ്റു വീണ കുഞ്ഞിന്റെ ശരീരം വാരിയെടുത്ത ദേവി ബഹനനെ പട്ടാളവും പോലീസും തല്ലിച്ചതച്ചെങ്കിലും പ വ്യൂഹം തീർത്ത പട്ടാളക്കാരന്റെ തോക്കിനെ അവർ ഭയന്നില്ല. ഉജ്വലമായ അചഞ്ചലമായ ആത്മധൈര്യം അവർക്കുണ്ടായിരുന്നു.

Question 8.
പീലിക്കണ്ണുകൾ എന്ന കവിതയിൽ അമ്മയുടെ സ്നേഹം നിറഞ്ഞുനിൽക്കുന്ന രണ്ടു മുഹൂർത്തങ്ങൾ എഴുതുക.
Answer:
കൂട്ടുകാരെ നുള്ളിയതിനുള്ള ശിക്ഷയായി പീലികൊണ്ട് കൃഷ്ണനെ അടിക്കുകയാണ് അമ്മ. പീലിയായതിനാൽ കൃഷ്ണന് വേദനിക്കുന്നില്ല. മയിൽപീലികൊണ്ട് തല്ലിയതിലുള്ള സങ്കടം മാറ്റാ നായി കടും പച്ചനിറത്തിലുള്ള മഞ്ഞച്ചേലയും ചുറ്റാടയും അമ്മ നൽകുന്നു കണ്ണന്.

Question 9.
അധികനേരമായ് സന്ദർശകർക്കുള്ള മുറിയിൽ മൗനം കുടിച്ചിരി ക്കുന്നു നാം – ഇവിടെ മൗനം കുടിയ്ക്കുക’ എന്ന പ്രയോഗം ധ്വനിപ്പിക്കുന്നതെന്ത്?.
Answer:
കവിയും പ്രണയിനിക്കും ഇടയിലുണ്ടായ അകൽച്ചയാണിവിടെ സൂചിപ്പിക്കുന്നത്. സംസാരിക്കാൻ ധാരാളമുണ്ടെങ്കിലും ഒന്നും സംസാരിക്കാനാകാത്ത മനസിന്റെ മരവിപ്പും കൂടി സൂചിതമാകുന്നു.

10 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 4 സ്കോർ വീതം. (5 × 4 = 20)

Question 10.
“ചിറകുനിർത്തുവാനാവാതെ തൊണ്ടയിൽ പിടയുകയാണൊരേ കാന്തരോദനം.” ‘സന്ദർശന’ ത്തിലെ നായകന്റെ മാനസികാവ സ്ഥയെ ആവിഷ്കരിക്കാൻ ഈ പ്രയോഗം സഹായകമാണോ? വ്യക്തമാക്കുക.
Answer:
ഒരിക്കൽ പ്രണയിച്ചവർ വീണ്ടും കണ്ടുമുട്ടുന്നു. അവർ കണ്ടിട്ടും പരസ്പരം മൗനം കുടിച്ചിരിക്കുന്നതിൽ വിഷാദമുണ്ട്. ഈ സന്ദർഭ ത്തിൽ ജീവിതം വെളിച്ചം പൊലിഞ്ഞ് സന്ധ്യപോലെയാകുന്നു. അവിടെയും ദുഃഖമാണ്. പ്രണയം പൂത്ത കരൾ കരിഞ്ഞുപോ യതാണ്. തൊണ്ടയിൽ ഏകാന്ത രോദനം പിടയുന്നു. മാത്രമല്ല പ്രണയം നഷ്ടമായി കവി കഴിയുന്നത് നഗരത്തിൽ നരകരാത്രി യിലാണ്. മാത്രമല്ല, ഒടുവിൽ ഇനി കരച്ചിലിന്റെ അഴിമുഖം കാണാതെ പിരിയുവാൻ തീരുമാനിക്കുന്നതിലും ഈ കവിതയെ ഹൃദയസ്പർശിയാക്കുന്നത് വിഷാദഭാവമാണെന്ന് പറയാം.

Kerala Plus One Malayalam Question Paper March 2020 with Answers

Question 11.
“മണ്ണിലേക്ക് ഊർന്നു വീഴുന്ന ഒരിലപോലും വേരുകൾക്കായി ട്ടാണല്ലോ മണ്ണടരുകളിലേക്ക് താണുപോകുന്നത്.” (വേരുകൾ നഷ്ടപ്പെടുത്തുന്നവർ) ഇതിലൂടെ ലേഖകൻ മുന്നോട്ടു വയ്ക്കുന്ന ജീവിതദർശനമെന്താണ് ? നിരീക്ഷണങ്ങൾ കുറിക്കുക.
Answer:
നസീറിന്റെ അനുഭവ വിവരണത്തിൽ വേരുകളുടെ ശക്തിയെക്കു റിച്ച് അറിയുന്നു. പാറയെ പിടിച്ചുനിർത്തുന്ന വേരുകളുണ്ട്. ആകാ ശത്തോളം ഉയർന്ന മരങ്ങളെ പിടിച്ചു നിർത്തുന്നത് ബലിഷ്ഠമായ വേരുകളാണ്. വേരുകളിലൂടെയാണ് ഓരോ വൃക്ഷവും ആകാശ ത്തോളം ഉയർന്നു നിൽക്കുന്നത്. ഇതിൽ കാടിന്റെയും മരത്തി ന്റേയും മണ്ണിലേക്കുള്ള വേരോട്ടത്തിന്റെ ദൃഢതയാണ് പറയുന്നത്.

Question 12.
നിത്യ ജീവിതത്തിലെ കുറവുകളെ പൂരിപ്പിക്കുകയാണ് ജനപ്രിയ സിനിമകൾ ചെയ്യുന്നത്. ഈ പ്രസ്താവനയോട് നിങ്ങൾ യോജി ക്കുന്നുണ്ടോ ? വ്യക്തമാക്കുക.
Answer:
ഇന്ന് കാണുന്ന സമകാലിക പ്രശ്നങ്ങളോടൊക്കെ അതാതുകാ ലഘട്ടത്തിൽ പ്രതികരിക്കുന്നത് ജനപ്രിയ സിനിമകളാണ്. നമ്മുടെ രാഷ്ട്രീയം, സാംസ്ക്കാരികമായ മൂല്യച്യുതി അല്ലെങ്കിൽ മാറ്റം ഇത്തരം കാര്യങ്ങളെ ധൈര്യമായി നേരിടാൻ സിനിമയ്ക്കല്ലാതെ മറ്റൊരു മാധ്യമത്തിനും കഴിവില്ല എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല സിനിമ പ്രവർത്തിക്കുന്ന സമൂഹത്തെക്കുറിച്ച് ജനപ്രിയ സിനിമ കൾ ബോധവാന്മാരാണ്. ജനപ്രിയ സിനിമകളെക്കുറിച്ച് പൊതുവെ പറയുന്ന കുറ്റമാണ് അതിന്റെ പ്രകടമായ സ്വഭാവം അതിശയോക്തിയാണെന്നുള്ളതാണ്. എന്നാൽ ഒരു കലയെന്ന നിലയ്ക്ക് അതൊരു തെറ്റാണെന്ന് പറയാൻ സാധിക്കുകയില്ല. ഈ സവിശേഷ സ്വഭാവം സത്യത്തെ വക്രീകരിക്കുകയും യാഥാർത്ഥ്യങ്ങളിൽ നിന്ന് അകറ്റുകയും ചെയ്യുന്നു.

സാധാരണ ജനങ്ങൾ ഇഷ്ടപ്പെടുന്ന വഴികളിലൂടെ സിനിമ സഞ്ചരിക്കു കയും മറക്കാൻ ശ്രമിക്കുന്ന യാഥാർഥ്യങ്ങളെ ബോധപൂർവ്വം ഒഴിവാക്കുകയുമാണ് ഇത്തരം സിനിമകൾ ചെയ്യുന്നത്. അതിനെ തെറ്റിനേക്കാൾ പഠനവിധേയമാക്കേണ്ട മേഖലയാണെന്നു പറയാം. നമുക്ക് നഷ്ടപ്പെട്ടുപോയ മൂല്യച്യുതിയിൽ അമർഷംകൊണ്ട ഒരു സമൂഹമാണ് സിനിമയുടെ ആസ്വാദനതലത്തിലൂടെ അത് കണ്ട ത്തുന്നതെന്ന് മറക്കരുത്. സാധാരണ ജനങ്ങൾക്ക് നഷ്ടപ്പെട്ടതോ, അവർ ആഗ്രഹിക്കുന്നതോ ആയ ഒരിടത്തിലൂടെ സിനിമയെ സഞ്ച രിപ്പിക്കുക എന്നത് സിനിമ പിടിക്കുന്നവന്റെ കഴിവ് കുടിയാണ്. ജാതി, വർഗ്ഗം, മതം, രാഷ്ട്രീയം, കുടുംബം എന്നിവയെക്കുറി ച്ചുള്ള പൊതുബോധത്തെ മിക്കപ്പോഴും മൂല്യവൽക്കരിക്കുക മാത്രമാണ് ജനപ്രിയ സിനിമകൾ ചെയ്യുക. സംഗീതം, വസ്ത്രധാ രണം, സൗന്ദര്യം എന്നിവയിലെല്ലാം അതിഭാവുകത്വം നൽകുക എന്നത് ഇത്തരം സിനിമയുടെ സ്വഭാവമാണ്.

Question 13.
ആറ്റിലും തീയിലും വീഴാതെ കണ്ടെന്നെപ്പോറ്റി വളർത്തുന്നതു നിങ്ങളല്ലോ? ഇവിടെ അടിവരയിട്ട പ്രയോഗത്തിന് ഒന്നിലധികം അർത്ഥം ലഭിക്കുന്നുണ്ടോ? പരിശോധിക്കുക.
Answer:
പെറ്റുജീവൻ നൽകുന്നതു മാത്രമല്ല അച്ഛനമ്മമാരുടെ കർത്തവ്യം, മറിച്ച് യാതൊരപകടങ്ങളിലും പെടാതെ അവരെ പരിപാലിക്ക ൽ കൂടി അവരുടെ കടമയാണ്. ആറ്റിലും തീയിലും വീഴാതെ സംരക്ഷിച്ച് കൃഷ്ണനെ വളർത്തിയ മാതാപിതാക്കളെ ബഹുമാ ന പുരസ്ക്കാരം കൃഷ്ണൻ കാണുന്നു. “ഇങ്ങിനെയുള്ള ഞാനെന്നെ മറക്കിലും നിങ്ങളെയെന്നും മറക്കില്ല’ എന്ന വരിക ളിലൂടെ, കവി കുട്ടികളുടെ ചിന്തയിലൂടെ മാതാപിതാക്കളുടെ കർത്തവ്യങ്ങളെ നമ്മളെ ഓർമ്മിപ്പിക്കുന്നു.

Question 14.
“അരുളില്ലയതെങ്കിലസ്ഥി തോൽ
സിര നാറുന്നൊരുടമ്പു താനവൻ;
മരുവിൽ പ്രവഹിക്കുമംബുവ-
പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം” അനുകമ്പയില്ലാത്തവരെ, ഇങ്ങനെ വിശേഷിപ്പിക്കുന്നത് എത്രമാത്രം ഉചിതമാണ്? വ്യക്ത മാക്കുക.
Answer:
കാരുണ്യം, ദയ, സഹാനുഭൂതി ഇവ മുന്നിനും കൂടി നമ്മുടെ ജീവി തത്തിൽ അർത്ഥമുണ്ടാക്കണം. ഇവ മൂന്
നും കൂടിയ അർത്ഥവി ശേഷണം ഒന്നു തന്നെയാണ് നമ്മുടെ ജീവനക്ഷത്രം. കാരുണ്യ മുള്ളവനാണ് മനുഷ്യനെന്നു മന്ത്രം ഉരുവിടുക. ജീവിതം ദേഷ് മാകും. (ജീവനക്ഷത്രമാണ് നമ്മെ ഈ സാഗരം (ജീവിതമാകുന്ന കടൽ കടത്തി മോക്ഷത്തിലേക്ക് നയിക്കുന്നത്. കാരുണ്യം വറ്റി പോയാൽ നമ്മുടെ ശരീരം വെറും അസ്ഥിയും തോലും, ഞര മ്പുകളും ചേർന്ന നാറുന്ന ഒന്നായി (ശരീരം) മാറും, മരുഭുമിയിലെ പ്രഹേളികയായ മരിചിക പോലെയും, ഗന്ധമില്ലാത്ത പൂവ് പോലെയും ആ ദേഹം (ആ പുരുഷൻ) ഫലമില്ലാത്തതാകും. തികച്ചും ഉചിതമായ ഒരു വിശേഷണം തന്നെയാണിത്.

Question 15.
“ഏതായാലും അമ്മയുടെ ഓപ്പറേഷന് വെറും സർജിക്കലായ ഉള്ളടക്കമല്ല ഉള്ളതെന്ന് ഞാൻ മനസ്സിലാക്കിക്കഴിഞ്ഞു.” (ശസ്ത്ര (ക്രിയ) മകന്റെ ഈ തിരിച്ചറിവിന് കാരണമെന്താവാമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? വ്യക്തമാക്കുക.
Answer:
അമ്മ എന്ന അത്ഭുത പ്രതിഭാസത്തെ സ്നേഹവും അത്ഭുതവു മായ അനുഭവത്തിലൂടെ തിരിച്ചറിയുകയാണ് ശസ്ത്രക്രിയ എന്ന കഥയിലൂടെ കഥാനായകൻ, ഗർഭപാത്രം നീക്കം ചെയ്യുന്ന ഓപ്പ റേഷനാണെന്ന് പറഞ്ഞതോടുകൂടി അമ്മയിൽ വല്ലാത്തൊരു വ്യതിയാനമാണ് കഥാനായകൻ കാണുന്നത്. അമ്മയുടെ ഓപ്പറേ ഷന് വെറും സർജിക്കലായ ഉള്ളടക്കമല്ല ഉള്ളത്. അതിന് ആ രികമായ പല ഒരുക്കങ്ങളും സംഭവിക്കുന്നുണ്ടെന്ന് കഥാകാരൻ മനസ്സിലാക്കി തുടങ്ങുന്നത് ഇതോടുകൂടിയാണ്. ഓപ്പറേഷന്റെ ദിവസം അടുക്കുംതോറും അമ്മ കൂടുതൽ കൂടുതൽ തരളിത യാവുകയാണ്.

മകനല്ലാതെ വേറാരും അമ്മയുടെ ലോകത്തില്ല. മകനാകട്ടെ നാൾക്കുനാൾ വളരെ ചെറുപ്പമായതു പോലെയാണ് അമ്മയ്ക്ക് തോന്നുന്നത് ആ മാനസികാവസ്ഥയിലേയ്ക്ക് മാറാൻ മകൻ തയ്യാറാകുന്നതോടെയാണ് കഥ മുന്നോട്ടുപോകുന്നത്. അമ്മയ്ക്ക് തന്റെ മേലുള്ള അവകാശത്തിന് ജനനത്തിനേക്കാളും മുമ്പുള്ള അവസ്ഥവരെയുണ്ടെന്ന ധാരണയിലാണ് കഥാകാരൻ അമ്മയ്ക്ക് മുൻപിൽ നിൽക്കുന്നത്. നാൽപ്പത്തഞ്ചു വയസ്സു ‘കഴിഞ്ഞ ഞാനെന്ന ഭാവം മനസ്സിൽ നിന്ന് അടർന്ന് പോയപ്പോൾ മാത്രമാണ് അമ്മയുടെ ഗന്ധത്താൽ കുഴപ്പെട്ട് കിടക്കുന്ന വല്ലാ ത്തൊരു ഗന്ധം അയാൾ അനുഭവിക്കുന്നത്.

അമ്മയുടെ മനസ്സ മാധാനത്തിന് വേണ്ടിയാണെന്ന ന്യായീകരണമാണെങ്കിലും അതാ യിരുന്നില്ല സത്യം. അങ്ങനെ കിടന്നാൽ മാത്രമേ ആ നിഷ്കളങ്കത അനുഭവിക്കാൻ സാധിക്കൂ എന്ന തിരിച്ചറിവാണ് അയാളെ അതിന് നിർബന്ധിപ്പിക്കുന്നത്. അങ്ങനെ ഈ കഥ മുഴുവനായും മാതൃസ്നേഹത്തിന്റെ ദീപ്തമായ ഭാവങ്ങൾ കൊണ്ട് നിറഞ്ഞ താണ്. അമ്മ എന്ന ഭാവത്തിന്റെ അർത്ഥവും ഔചിത്യവും ഈ കഥയ്ക്ക് അനുയോജ്യമായ രീതിയിലാണ്, കഥാകാരൻ ആവി ഷ്ക്കരിച്ചിരിക്കുന്നത്. സകല നീതിശാസ്ത്രത്തേയും സൗന്ദര്യ സങ്കൽപ്പത്തേയും തകർത്തുകളയുന്ന ഒരു ഉചിതഭാവമാണതി ന്. അവകാശവാദങ്ങളൊന്നും ആഗ്രഹിക്കാതെ ഉദാരമായ കൊടു ക്കൽ പ്രക്രിയയുടെ നിഷ്ക്കളങ്ക ഇടമാണത്. ചെറുപ്പത്തിൽ മകനു നൽകാൻ കഴിയാത്ത വാത്സല്യം കൂടിയാണ് അമ്മ ശസ്ത്ര ക്രിയക്കു മുൻപ് പകർന്ന് നൽകാൻ ശ്രമിക്കുന്നത്.

Kerala Plus One Malayalam Question Paper March 2020 with Answers

16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഒരുപുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 6 സ്കോർ (4 × 6 = 24)

Question 16.
ഒറ്റപ്പെട്ടു പോകുന്നതിന്റെ അരക്ഷിതാവസ്ഥയും ഒറ്റക്കാണ ങ്കിലും പൊരുതി നിൽക്കാനുള്ള ശ്രമങ്ങളുമാണ് മത്സ്യത്തെ വ്യത്യ സ്തനാക്കുന്നത്? ഈ പ്രസ്താവനയോട് പ്രതികരിക്കുക.
Answer:
ടി.പി. രാജീവൻ ഏറ്റവും ആർജ്ജവം നിറഞ്ഞതും നവീനവും ആയ സാഹിത്യ അഭിരുചികളുടെ, മാറുന്ന കാഴ്ചപ്പാടുകളുടെ പ്രതിനിധിയായി മലയാളത്തിൽ മാറുന്നു. ഒരേസമയം തികച്ചും വ്യത്യസ്തവും, എന്നാൽ ജനപ്രിയവും ആയ സാഹിത്യമേഖലക ളിൽ ഒരേ ഒരളവുകോണിൽ തന്നെ വിജയം കൈവരിക്കാൻ സാധിക്കുന്നത് നിസ്സാരമായ ഒരുകാര്യമല്ല. കൃത്യമായ ഒരു ചട്ടക്കൂ ടിൽ ഒതുങ്ങി നിൽക്കുന്ന എന്ന പഴയ ഫോർമുലയിൽ നിന്നുള്ള ഒരു എടുത്തുചാട്ടം കൂടിയാകാം അത്. വ്യക്തി സ്വാതന്ത്ര്വത്തിന്റെ മോഹിപ്പിക്കുന്ന ആകാശങ്ങൾ കീഴടക്കാനുള്ള ശ്രമം കൂടിയാ കാം. എന്തായാലും മലയാള സമകാലീന സാഹിത്യത്തിൽ തികച്ചും വ്യത്യസ്തമായ ഒരു മുഖമായി മാറാൻ രാജീവിനു കഴി യുന്നു. പ്രതിച്ഛായകളുടെ തടവറയിൽ അദ്ദേഹം ഒതുങ്ങുന്നില്ല. അതുകൊണ്ട് തന്നെ ടൈപ്പ് ചെയ്യാൻ പറ്റാത്ത, സ്റ്റഫ് ചെയ്ത് വയ്ക്കാൻ കഴിയാത്ത ഒരു ബഹുമുഖത ടി.പി. രാജീവനുണ്ട്. ‘മത്സ്യം’ എന്ന കവിതയുടെ ആദ്യവരികളിൽ തന്നെ ഈ തരത്തി ലുള്ള (മേൽപ്പറഞ്ഞ ഒരു ചോദനം നമുക്ക് കാണാൻ കഴിയും.

“മണൽത്തരിയോളം പോന്നൊരു
മത്സ്യം
കടൽത്തിരയോട്
ഒറ്റയ്ക്ക് പൊരുതി നിന്നു”

മത്സ്യത്തെ എത്രത്തോളം ചെറുതാക്കാം എന്നതല്ല; അത് – മണൽത്ത രിയോളം, ഭൂമിയോളം തന്നെത്തന്നെ ശൂന്യവൽക്കരിക്കുന്നതു പോലെ – ഒറ്റയ്ക്കാണ്. കൂട്ടിനാരുമില്ലാതെ പൊരുതുകയാണ്. കട ലോളം വലിയ ആ എതിരാളിക്കു മുന്നിൽ പതറാതെ, തലകുനിയ്ക്കാ തെ. മേൽപ്പറഞ്ഞ ടി.പി.രാജീവന്റെ വ്യത്യസ്ത സാഹിത്യമുഖങ്ങൾ ഒരു ഒറ്റപ്പെട്ട ഒഴുക്കാണ്. കൂട്ടിനാരുമില്ലാതെയാണ് വ്യത്യസ്തയുടെ ഈ വഴികളിൽ ആ സാഹിത്യകാരൻ സഞ്ചരിക്കുന്നത്. പുതുമ തേടി. പിന്നെയുള്ളത് നിലനിൽപ്പിനുവേണ്ടിയുള്ള പൊരുതലാണ്. വെല്ലു വിളികളിൽ നിന്നാണ് പലപ്പോഴും ഊർജ്ജം ലഭിക്കുക. ധൈര്യവും. സ്ഥര്വവും ആ ഊർജ്ജം നൽകും. എല്ലാ യുദ്ധത്തിലും നേടു വാനായി മാത്രം ഉള്ളതല്ല. എല്ലാ പൊരുതലുകളും തോൽവിയുമാ കില്ല. അതിരറ്റ സാഹസികത ചിലപ്പോൾ ദുർബലമായ ഒന്നിനേയും വിജയതീരത്തേക്ക് അടുപ്പിക്കാം.

അതിർത്തികളില്ലാത്ത സാഹസികത, വിജയം സമ്മാനിക്കും; ഒപ്പം ശുഭാപ്തിവിശ്വാസവും. മണൽത്തരിയോളം പോന്ന മത്സ്യം കടൽത്തിരയോട് പൊരുതുമ്പോൾ ഇതു രണ്ടും വേണം. ഒരു പുതിയ പാത ജീവിതത്തിലായാലും, സാഹിത്യത്തിലായാലും വെട്ടിയുണ്ടാക്കുവാനും ഇതാവശ്യമാണ്. തളരാത്ത, പോരാട്ട വീര്യം. അവിടെ വലിപ്പ ചെറുപ്പങ്ങൾ അപ്രസക്തമാകുന്നു.

ഒരു വലിയ ജീവിത മത്സരത്തിൽ, ജയപരാജയങ്ങളുടെ കണ ക്കെടുപ്പിൽ – പലപ്പോഴും വലിപ്പ ചെറുപ്പങ്ങളുടെ അളവുകോ ലുകൾ തെറ്റുന്നു. ശക്തൻ, ദുർബലനെ കീഴ്പ്പെടുത്തും, എന്ന പഴയ പ്രകൃതി നിയമം തെറ്റുന്നു. മാൻ കൂട്ടങ്ങൾ സിംഹത്തെ ഓടിച്ചു വിടുന്ന കാഴ്ചകളിൽ നമ്മുടെ സാമൂഹിക സമവാക്യങ്ങൾ തെറ്റുന്നു. കാട്ടുപോത്തിനോട് തോൽക്കുന്ന കടുവ, നമ്മെ ഞെട്ടി പ്പിക്കാത്ത ദൃശ്യമായി മാറുന്നു. കാട്ടുനായ്ക്കളുടെ കൂട്ടം, ഒറ്റ താനെ തുരത്തുന്ന ആവേശത്തിരമാലകളിലാണ് പുതിയ ലോകം. ആ ലോകത്തിൽ മാറുന്ന അവസ്ഥകളിൽ മണൽത്തരിയും മത്സ്യവും അതിജീവനത്തിന്റെ പൊരുതലിൽ ഒറ്റയ്ക്ക് തല ഉയർത്തി നമുക്ക് മുന്നിൽ നിൽക്കുന്നു.

വിജയത്തിന്റെ ഈ ലോകത്ത് ചിലപ്പോൾ ചെറുതാകുന്നതാണ് നല്ലത്. വലുതാകുന്നതിന്റെ അലട്ടലുകൾ ഇല്ല; ഭാരക്കൂടുതലിന്റെ ആശങ്കകൾ ഇല്ല; കാഴ്ചയിൽ പെടില്ല. ഒരിക്കലും അടയാളപ്പെ ടുത്തുവാൻ കഴിയാതെ ജീവിക്കുക; സ്വന്തമായി ഒരു നിഴലിന്റെ കനംപോലും ഇല്ലാതെ… ഭാരക്കുറവിന്റെ സുഖം, എവിടേക്കും ഉയരാം. ശരീരം വേലിയേറ്റങ്ങളുടെ കുത്തിമറിച്ചിലിൽ ആടി ഉല യുമ്പോൾ എല്ലാറ്റിനും മുകളിലെത്താൻ മത്സത്തിനു കഴിയുന്നു. വലിയ ശരീരത്തിന്റെ പ്രാരാബ്ധങ്ങൾ അവനൊരു തടസ്സമല്ല. ഒഴുക്കുകൾ ഇല്ലാതെ, സർവ്വം നിശ്ചലമാകുമ്പോൾ ചെറുചലനം പോലുമില്ലാതെ, ഒന്നും അറിയാതെ, അറിയിക്കാതെ രഹസ്യങ്ങ ളുടെ ഇരുട്ടിൽ ഒളിക്കുകയും ചെയ്യാം. ചെറുതാകുന്നതിന്റെ സ്വാതന്ത്ര്യമാണത്. ആർക്കും പിടികൊടുക്കാതെ, ഒരുപക്ഷത്തും ചേരാതെ, ….. വലിയ രൂപങ്ങളുടെ മറവിൽ സര്വം വിഹരിക്കുന്നു.

വലകൾക്കൊന്നും കീഴ്പ്പെടുത്താൻ കഴിയാത്ത ശക്തിയാണവൻ. അടിമത്വത്തിന്റെ അസ്വാതന്ത്ര്യത്തിന്റെ മരണത്തിന്റെ കെണി കൾക്കൊന്നും അകപ്പെടുത്താൻ കഴിയാത്തത്ര ചെറുതാണവൻ. ചതികളുടേയോ, പ്രലോഭനങ്ങളുടേയോ തത്വശാസ്ത്രങ്ങൾക്ക് വഴിപ്പെടാത്തവൻ, അവനെതിരെയുള്ള ഭീഷണികൾക്ക് അവന്റെ വേഗത്തിനൊപ്പം എത്താൻ കഴിയാതെ പോകുന്നു. അവൻ ആക്രമണങ്ങൾക്ക് മുന്നിൽ അചഞ്ചലനാണ്. കരുത്തിന്റെ കണ്ണു കൾക്ക് അവൻ അപ്രാപ്യനാണ്. സമ്മർദ്ദങ്ങൾ കൊണ്ട് മെരു ക്കാൻ കഴിയില്ല. വിശ്വാസങ്ങളും, പ്രവചനങ്ങളും, അവന്റെ കണ ക്കുകൂട്ടലുകൾക്കും അപ്പുറം കടന്നുപോയി. ഇതിഹാസമാകാ തെ, അലങ്കാരങ്ങൾക്കു കാക്കാതെ, അടിമയാകാതെ, അനന്ത മായ കടലിന്റെ അടിയൊഴുക്കുകൾക്കൊപ്പം പാഞ്ഞുകൊണ്ടിരു ന്നു.

ഭ്രാന്തുപിടിച്ച കടലിന്റെ രക്തം തിളച്ചു മറിയുന്ന വിശാലമായ കടലിന്റെ അടിത്തട്ടിലൂടെ ചുട്ടുപഴുത്ത് പായുന്ന മത്സ്യം. പിന്നിൽ തന്റെ ലോകം ചുരുങ്ങി ചുരുങ്ങി വരുന്നത് അറിയാതെയാണ് ആ പാച്ചിൽ. നഷ്ടപ്പെട്ടത് വീണ്ടെടുക്കാനല്ല, സ്വയം നഷ്ടമാകാ തിരിക്കാനാണി പാച്ചിൽ പൊരുതി, സ്വന്തം പ്രതിരോധത്തെ ശക്തി പ്പെടുത്താൻ.

സ്വയം പ്രതിരോധങ്ങൾ തീർക്കുന്നവർക്ക് ഒടുവിൽ ബാക്കിയാ കുന്നത് ‘അരക്കില്ലകൾ’ തന്നെയാണെന്ന വ്യക്തമായ സൂചനയോ ടെയാണ് കവിത അവസാനിക്കുന്നത്. അല്ലെങ്കിൽ ഉത്തരാധുനിക സാഹിത്യത്തിന്റെ തനതു സ്വഭാവമായ ‘അധികവായന’ ആരംഭി ക്കുന്നത്. ഈ അധികവായന (അതിതവായന) വായനക്കാരന്റെ അവകാശമാണ്.

ഏത് പ്രതിരോധത്തേയും കീഴടക്കാൻ, പൊരുതാൻ ത്രാണിയുള്ള മത്സ്യം. അതിജീവനത്തിന്റെ പുതിയ മന്ത്രങ്ങൾ, തന്ത്രങ്ങളും സ്വായ മാക്കിയവൻ. എല്ലാ കൊടികളേയും, തുറമുഖങ്ങളേയും കാൽച്ചുവട്ടിലാക്കിയ നാവികൻ, എല്ലാ രഹസ്യങ്ങളുടേയും അധി പൻ. വലയും, കെണിയും നിസ്സാരമാക്കിയവൻ, വായ്ത്തലകളേ ക്കാൾ വേഗമുളളവൻ, ഭീഷണിയ്ക്കും, സമ്മർദ്ദത്തിനും, പ്രലോഭ നങ്ങൾക്കും കീഴടക്കാത്തവൻ, വിശ്വാസങ്ങളും, ഉപദേശങ്ങളും ഏശാത്തവൻ. ഇതിഹാസങ്ങൾക്കും അലങ്കാരങ്ങൾക്കും അതി തനായവൻ. അടിമയായി, കാഴ്ചവസ്തുവായി സ്വയം തകരാത്ത വൻ. എന്നിട്ടും പുതിയ പാതകൾ വെട്ടി, വളരെ വേഗം തന്റെ ലോക ത്തിന് വഴികാട്ടിയായിട്ടും, സ്വയം പ്രതിരോധമായി മാറിയിട്ടും തനിക്കു പിന്നിൽ തന്റെ സ്വന്തമായതെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരി ക്കുന്നു എന്ന് മത്സ്യം തിരിച്ചറിയുന്നില്ല.

ആസ്വാദനത്തിന്റെ ഒരു പുതിയതലം ‘മത്സ്യം’ മുന്നോട്ടുവെക്കുന്നു. അധികവായനയുടെ ഊർജ്ജം പകർന്നു തരികയും ചെയ്യുന്നുണ്ട്, ഈ കവിത. ഒറ്റപ്പെട്ട് നിന്ന് പൊരുതുന്നവർക്ക് പ്രചോദനം പക രുന്ന ഒന്നാണ് മത്സ്യം. ആരുടേയും കാൽച്ചുവട്ടിൽ അമരാതെ, ഉപ കരണമാകാതെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി മാറുന്നുണ്ട് കവി തയിലെ മത്സ്യം. ചെറുതിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് അതിനു ചുറ്റുമുള്ള വിശാലമായ ആവാസ വ്യവസ്ഥതന്നെയാണ്. സ്വാത ന്ത്ര്യത്തെ വളർത്തുന്നതും, തളർത്തുന്നതും സ്വന്തം ചുറ്റുപാടുകൾ തന്നെയാണ്. തനിക്കു പിന്നിൽ തന്റെ വഴികൾ തന്നെ അടഞ്ഞു പോകുന്ന അനുഭവം മത്സ്യത്തിലുണ്ട്. എന്തുതന്നെ പറഞ്ഞാലും അതിജീവനത്തിന്റെ മന്ത്രം തന്നെയാണ് മത്സ്യം.

Question 17.
കുടുംബ ബന്ധത്തിന്റെ ഊഷ്മളത സൈക്കിൾ മോഷ്ടാക്കൾ എന്ന ചലച്ചിത്രത്തിൽ എത്രത്തോളം പ്രതിഫലിക്കുന്നുണ്ട്? വിശദമാക്കുക.
Answer:
ഒരു ആൾക്കൂട്ടം മുഴുവൻ ദാരിദ്ര്യം അനുഭവിക്കുക. യുദ്ധം മാക്കിത്തീർക്കുക. എന്നിട്ട് തൊഴിലിന് വേണ്ടി തന്റേതായ വില പ്പെട്ട വസ്ത്രങ്ങൾ പണയം വയ്ക്കേണ്ടിവരിക. അതിൽ നിന്നും ഒരു സൈക്കിൾ സ്വന്തമാക്കുക. കടം വീട്ടാനും ജീവിക്കാനു മുള്ള ഈ സൈക്കിൾ ദരിദ്രനായ ഒരു മോഷ്ടാവ് കക്കുക. നിരാ ശയിൽ പതിച്ച വ്യക്തി ഒടുവിൽ കള്ളനാവുക എന്നത് ബൈസി ക്കിൾ തീവ്സിന്റെ നൊമ്പരങ്ങളാണ്.

റിച്ചിയെ ആൾക്കൂട്ടം പിടിച്ചതിനുശേഷം സൈക്കിൾ മോഷ്ടാ വന്ന അപമാനവുമായി റോഡിലൂടെ പോകുമ്പോൾ വിരൽ പിടിച്ച് കൂടെ നടക്കുന്ന ബ്രൂണോയാണ് റിച്ചിയെ ജീവിക്കാൻ ഇനിയും പ്രേരിപ്പിക്കുന്ന പ്രതീക്ഷകൾ നൽകുന്നത്. തിരിച്ചു നട ക്കുന്ന റിച്ചിയിൽ നിഴലിച്ച നിരാശ ബ്രൂണോയുടെ കൈപിടിക്കു ന്നതിലൂടെ ജീവിത പ്രതീക്ഷയായി മാറുന്നു.

ബൈസിക്കിൾ തീവ്സ് ദാരിദ്ര്യത്തിലും പുലർത്തുന്ന പ്രത്യാശയെ ക്കുറിച്ചുള്ള സിനിമയാണ്. യുദ്ധാനന്തരം തൊഴിലില്ലാതാകുന്ന അസംഖ്യം ആളുകൾ. തൊഴിലന്വേഷിച്ച് നടക്കുന്ന ആൾക്കൂട്ടം. അവർക്കിടയിൽ നറുക്ക് വീഴുന്ന റിച്ചി. സൈക്കിൾ ആവശ്യമായ ജോലിക്ക് അർഹരായവർക്കിടയിൽ സൈക്കിളില്ലാതെ റിച്ചി പതറി പോകുന്നതും ഭാര്യയുടെ സഹായത്തോടെ സൈക്കിൾ നേടു ന്നതും ഹൃദയദ്രവീകരണമായ സന്ദർഭങ്ങളാണ്.

ദാരിദ്ര്യത്തിന്റെ കൂടപ്പിറപ്പാണ് കടമെടുക്കലും കടം വീട്ടലും. റിച്ചിക്കും ഇതു മാത്രമാണ് ജീവിതമാർഗ്ഗം. ഇവിടെ ഭാര്യയുടെ സഹാ യത്തോടെയാണ് റിച്ചി കടമെടുക്കുന്നത്. കടം വീട്ടാനും വീട്ടിക്കാ നുമുള്ള വക ഈ സൈക്കിൾ തരുന്നതാണ്.

ദാരിദ്ര്യത്തിന്റെ മറ്റൊരു മുഖം ഹോട്ടലിൽ കാണുന്ന റിച്ചിയും ബ്രൂണോയും ഭക്ഷണം കഴിക്കുന്നിടത്ത് അവർ അനുഭവിക്കു ന്നത് വിത്യസ്തമായ വൈകാരിക തലങ്ങളാണ്. ബ്രൂണോ വെറും കുട്ടിയായി മാറുന്നു. പണക്കാരുടെ മേശയിലേക്കും അവർ കഴി ക്കുന്നതിലേക്കും നോക്കുന്നതും അവർ കഴിക്കുന്നത് ആഗ്രഹി ക്കുന്നതും ദാരിദ്ര്യത്തിന്റെ കാഴ്ചകളാണ്. സങ്കടകരമായ ജീവി തമാണ്.

ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ മകന്റെ മനസ്സു മന സ്സിലാക്കുന്ന റിച്ചി ധനിക കുടുംബത്തിലെ കുട്ടികഴിക്കുന്ന അതേ ഭക്ഷണം മകനു വേണ്ടി ഓർഡർ ചെയ്യുന്നു. റിച്ചി സൈക്കിളും മായി പിടിക്കപ്പെടുമ്പോഴാകട്ടെ ആൾക്കൂട്ടത്തോട് തന്റെ പിതാവിനുവേണ്ടി യാചിക്കുന്ന ബ്രൂണോയേയും കാണാ നാകും. ഇത് അവരുടെ ആത്മബന്ധത്തിന് തെളിവാണ്.

ഒടുവിൽ റിച്ചി മോഷ്ടാവായതിനുശേഷം സൈക്കിൾ ഉടമസ്ഥന്റെ കാരുണ്യം കൊണ്ട് രക്ഷപ്പെട്ടതെങ്കിലും അഭിമാനം തകർന്ന് ബ്രൂണോയോടൊപ്പം തിരിച്ചുവരുന്നത് വീട്ടിലെ സ്വാസ്ഥ്യ ത്തിലേക്കാണ്. ഇനിയും ജീവിതം തിരിച്ചു പിടിക്കാമെന്ന പ്രതി ക്ഷയോടെ.

ബൈസിക്കിൾ തീവ്സിലെ റിച്ചിയുടെ കുടുംബം സന്തുഷ്ടമാ ണ്. റിച്ചിക്കൊപ്പം എപ്പോഴും കാണുന്ന ബ്രൂണോ റിച്ചിയുടെ അഭ യമായ ഭാര്യ, തൊട്ടിയിൽ ഉറങ്ങുന്ന കൊച്ചുകുഞ്ഞ് എന്നിവരുടെ ലോകം ആനന്ദകരമാണ്. റിച്ചിയും ഭാര്യയും സൈക്കിളിൽ പോകു ന്നതും റിച്ചിയും മകനും സൈക്കിൾ തിരയുന്നതും ജീവിതം
നൽകുന്ന പ്രതീക്ഷയിലാണ് തുടരുന്നത്. കള്ളനാകേണ്ടി വന്ന തിനുശേഷം ബ്രൂണോയുടെ കരം പിടിച്ചുള്ള റിച്ചിയുടെ നടത്തം കുടുംബത്തിലേക്കാണ്; ജീവിതത്തിലേക്കാണ്.

Kerala Plus One Malayalam Question Paper March 2020 with Answers

Question 18.
ഡോക്യുമെന്ററിയുടെയും കഥാചിത്രത്തിന്റെയും വ്യത്യാസങ്ങൾ കൈപ്പാട്, കേൾക്കുന്നുണ്ടോ എന്നിവയെ അടിസ്ഥാനമാക്കി വിശദീകരിക്കുക.
Answer:
‘A good documentary film is the creative treatment of actuality’ എന്ന് ഡോക്യുമെന്ററി സിനിമയെ നിർവ്വചിക്കാം. മാനവ ചരിത്രം കാലഘട്ടങ്ങളിലൂടെ നല്ലതു പോലെ മനസ്സി ലാക്കിയവർക്കു മാത്രമേ നല്ല ഡോക്യുമെന്ററി സിനിമ എടുക്കാൻ കഴിയൂ; അല്ലെങ്കിൽ പത്രവാർത്തകളെ ആശ്രയിക്കേണ്ടിവരും. സാമാനത്തിൽ കൂടുതൽ സാമൂഹികപ്രതിബദ്ധതയുളളവർക്കു മാത്രമേ നല്ല ഡോക്യുമെന്ററിയുണ്ടാക്കാൻ കഴിയു. സംവിധായ കൻ അയാൾ ചിത്രീകരിക്കുവാൻ പോകുന്ന വഴിയിൽ അല്ലെ ങ്കിൽ പ്രമേയത്തിൽ ലീനമായിട്ടുള്ള സത്യത്തെ യഥാർത്ഥമായി അറിഞ്ഞിരിക്കണം. താൻ ഗ്രഹിച്ച കാര്യങ്ങളെ ചലച്ചിത്ര മാധ്യമ മുപയോഗിച്ച് എങ്ങനെ ചിത്രീകരിക്കണമെന്ന് അറിഞ്ഞിരിക്കണം. ശാസ്ത്രസാങ്കേതികവിദ്യയുടെ സന്താനമാണ് സിനിമയെന്നു പറ യുന്നത് ശരിയല്ല. വെറുതെ ക്യാമറയ്ക്കു മുൻപിൽ കാണുന്ന പ്രകൃതിയും ദൃശ്യങ്ങളുമല്ല സിനിമ. സൗന്ദര്യാനുഭൂതി ശാസ്ത്രത ത്തിന്റെ പുതിയൊരു സങ്കേതമാണ് സിനിമയിൽ നിലവിൽ വന്ന ത്. സമയത്തെ ദൃശ്യത്തിലൂടെ പ്രദർശിപ്പിക്കുവാൻ കഴിഞ്ഞു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ ശക്തി.

ഒരു പ്രത്യേക സ്ഥലകാലത്ത് കാണുന്ന ദൃശ്യപരിണാമത്തെ ചല ചിത്രം സമയബന്ധിതമായി ഇംപ്രിന്റു ചെയ്ത് എക്കാലത്തേക്കു മായി സൂക്ഷിക്കുന്നു. അതാണ് ചലച്ചിത്ര മാധ്യമ രേഖ അഥവാ ഡോക്യുമെന്ററി വികസിതരാജ്യങ്ങളിൽ ഡോക്വമെന്ററി അഥവാ നോൺ ഫിക്ഷൻ സിനിമകൾക്ക് തന്നെയാണ് കഥാചിത്രങ്ങളേ ക്കാൾ പ്രാധാന്യവും അനശ്വരതയും കൂടുതലുള്ളത്.

കൈപ്പാടിൽ മനുഷ്യരും പ്രകൃതിയും തമ്മിൽ പാരസ്പര്യത്തോടെ കഴിയുന്നു. രാസവളങ്ങൾ ചേർക്കാത്ത കൃഷി കിളിക്കും, മത്സ്യ ങ്ങൾക്കും കൃഷിനിലം വീതംവെക്കുന്ന കൃഷിക്കാരും കൈപ്പ ടിനെ ആശ്രയിക്കുന്ന അസംഖ്യം ജീവജാലങ്ങളും ചേർന്ന് സുന്ദ രമായൊരു പ്രകൃതിജീവിതം കാണിച്ചുതരുന്നു.

‘കേൾക്കുന്നുണ്ടോ’ എന്ന ഹ്രസ്വചിത്രത്തിൽ റോഡ് വികസനം ഇല്ലാതാക്കുന്ന മണ്ണിന്റെ നൊമ്പരം ഹസ്ന ഏറ്റെടുക്കുന്നുണ്ട്. അത് ഒരുഭാഗം മാത്രമാണ്. പ്രധാനമായി കാണുന്നത് കണ്ണുകാ ണാതെ, കേട്ടുകൊണ്ട് പ്രപഞ്ചത്തെ അറിയുന്ന ഹസ്നയെയാണ്. ആ കുട്ടിയുടെ സ്വപ്നവും നിറബോധവും അറിവുകളും നാം കാണുന്നു. കണ്ണുള്ളവർ അറിഞ്ഞിട്ടും പ്രതികരിക്കാത്ത നഗര വികസനത്തിൽ ഹസ്നയിരിക്കുന്നു. ഒടുവിൽ കാണികളോട് സത്വ ങ്ങൾ കേൾക്കുന്നുണ്ടോയെന്ന് സന്ദേശമായി ചോദ്യം ഉന്നയിക്ക പെടുന്നു. അവിടെ കാണി തിരിച്ചറിയുന്നു. കണ്ണുണ്ടായിട്ടും കാണുന്നില്ലായെന്ന യാഥാർഥ്യം.

ഹസ്ന ഭാവനാലോകത്ത് കഴിയുന്നത് സുന്ദരമായൊരു ലോകത്തെ കണ്ടിട്ടായിരുന്നു. കൂട്ടുകാർക്ക് മിഠായി കൊടുക്കാൻ വിളിക്കുമ്പോൾ ഹസ്നക്ക് നിശ്ശബ്ദത മാത്രമായിരുന്നു ലഭിച്ചത്. ലാഭക്കൊതിയുള്ള സമൂഹത്തിനിടയിൽ കൈപ്പാടും ഹസ്നയും സങ്കൽപിക്കുന്നത് സുന്ദരമായൊരു ലോകമാണ്.

ശബ്ദങ്ങളുടേയും ഗന്ധങ്ങളുടേയും അനുഭവങ്ങൾ തീർക്കുന്ന രൂപങ്ങൾക്കൊപ്പം സ്പർശനത്തിൽ നിന്നും അനുഭൂതമാകുന്ന ഭാവതലവും ‘കേൾക്കുന്നുണ്ടോ?’ എന്ന ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ശബ്ദങ്ങൾ നൽകുന്ന അനുഭവങ്ങൾക്കൊപ്പം ഹസ്നയുടെ ഭാവനാതലവും ഉയർന്നുവരുന്നതിനാൽ ചിത്രത്തിൽ ശബ്ദത്തിന്റെ ലോകമാണ് അവൾ കൂടുതലായി സ്നേഹിക്കു ന്നത്.

Question 19.
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് സാമൂഹിക മാറ്റങ്ങൾ സംഭ വിക്കുമ്പോൾ അതിലൊന്നും പങ്കെടുക്കാതെ മാറിനിൽക്കുന്ന ഒരു സ്ത്രീയുടെ പശ്ചാത്താപമാണോ (ലാത്തിയും വെടിയുണ്ടയും തങ്കം നായർ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്? വിശകലനം ചെയ്യുക.
Answer:
തങ്കവും ദേവീബഹനുമാണ് ഒരേ കാലഘട്ടത്തിന്റെ രണ്ടു മുഖ ങ്ങൾ. ഹരിദ്വാറിൽ തന്റെ ജ്യേഷ്ഠന്റെ ചിതാഭസ്മം ഒഴുക്കുവാൻ വന്ന തങ്കം തന്റെ തേതിയേടത്തിയെ കണ്ടെത്തി. അവരെ തിരിച്ച റിഞ്ഞ തങ്കം തേതിയേടത്തിയോട് അവരുടെ ഭർത്താവ് മരിച്ച വിവരവും, മരിക്കുന്നതിനു മുമ്പ് ഇരിക്കെ പിണ്ഡം ചെയ്യേണ്ടിവന്ന ഭാര്യയായ തേതിയേടത്തിയെക്കുറിച്ച് സംസാരിച്ചതും, അറിയി ക്കാനും തേതിയേടത്തിക്ക് നൽകുവാനായി നൽകിയ മംഗല്യസ തം നൽകുവാനും പരിശ്രമിക്കുകയാണ്. ഇവിടെയാണ് അഗ്നി സാക്ഷി നോവൽ വായനക്കാരനിൽ ഒരു നീറ്റലായി അവസാനി ക്കുന്നത്.

തങ്കം ഭർത്താവിന്റെ കൂടെ കഴിഞ്ഞ നാളുകളിലൂടെ പോവുക യാണ്. തന്റെ ദേവകിയേടത്തി ദേവി ബഹനായി സമരങ്ങൾ നയി ച്ചിരുന്നത് തങ്കം കണ്ടതാണ്. അന്ന് വളരെ ആഗ്രഹത്തോടെ തി യേടത്തിയെന്ന സമരനായികയെ പ്രത്താളുകളിൽ ഉറ്റുനോക്കി യിരുന്നു. ദേവീബഹൻ ധീരയായ സ്ത്രീയാണ്. ക്ലോക്ക് ടവറിൽ കയറിയ കുഞ്ഞിനെ മാറോടണച്ച് അടികൊണ്ട് വീണ ഭാരതമാ താവ്. ബംഗാളിലെ സമുദായ സ്പർദ്ധകളിൽ അഹിംസയുടെ ആചാര്യനോടൊപ്പം സഞ്ചരിച്ചവൾ. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒരു മന്ത്രിക്കസേരയിലും അവരെ കണ്ടില്ല. സ്വാതന്ത്ര്യസമരത്തിൽ കിനിഞ്ഞ രക്തത്തിനു വേതനം ചോദിച്ച് അവർ ചെന്നില്ല. മധ്യ പ്രദേശിലെ ഒരു ആശ്രമത്തിൽ ഗ്രാമീണ സ്ത്രീകളുടെ പുനരു ദ്ധാരണത്തിനായി പ്രവർത്തിച്ച മാതാവിന്റെ രൂപത്തിലും തങ്കം അവരെ കാണുന്നു.

ദേവീബഹൻ ഇന്നിന്റെ ഇന്ത്യൻ പ്രശ്നങ്ങൾക്ക് ഒരു ഔഷധമാണ്. സ്ത്രീകളും കുട്ടികളും ചൂഷണത്തിനിരയാകുന്ന ഈ കാലഘട്ട ത്തിന്റെ ഇരുളിനെ ഇല്ലാതാക്കുന്ന പ്രകാശമാണവർ.

എന്നാൽ ഇതേ കാലഘട്ടത്തിൽ ജീവിക്കുന്ന നോവലിലെ തങ്കം സ്വന്തം കുടുംബത്തിന്റെ അകച്ചുമരുകളിൽ നിന്നും സ്വതന്ത്രയാ കുന്നില്ല. ജീവിതം നൽകുന്ന സുഖങ്ങളിൽ സഹജീവികളുടെ വേദനകൾ കാണുന്നില്ല. അവർ ഒരു അമ്മയായിരുന്നിട്ടും വെടി യേറ്റ് വീണ കുഞ്ഞിന്റെ അരികിലേക്ക് പോകുന്നില്ല. അതിൽ അവർ കുറ്റബോധത്തിന് അടിമയായിത്തീരുന്നു. സ്വാതന്ത്ര്യസ മരസേനയിൽ ഉൾപ്പെടാതിരിക്കാൻ സ്വന്തം മക്കളെ ഗ്രാമത്തിലേ കവർ അയച്ചു. തങ്കവും ഭർത്താവും സ്വാർത്ഥമെന്നു വിളി ക്കുന്ന ഈ സുരക്ഷിതത്വത്തിന്റെ ലോകത്തിന്റെ പ്രതിനിധികളാണ്. ലാത്തികൊണ്ട ദേവീബഹനെക്കുറിച്ച് തങ്കം അന്വേഷിക്കുമ്പോൾ ഭർത്താവ് പറയുന്നത് ഒരു ഇന്ത്യക്കാരന്റെ സ്വരമല്ല. എത്രയോ പേർ മരിക്കുന്നു. മാനഭംഗപ്പെടുന്നു. നമുക്കതിലെന്താ കാര്യം എന്ന രീതിയാണ് തങ്കത്തിന്റെ ഭർത്താവിനുള്ളത്.

സ്ത്രീ മനസ്സിന്റെ രണ്ടു സ്വഭാവങ്ങളാണ് ഈ രണ്ടു വ്യക്തികളിൽ കാണുന്നത്. ദേവീബഹനന് ധാരാളം പുസ്തകങ്ങളും പ്രത ങ്ങളും വായിക്കാൻ ലഭിച്ചിരുന്ന ഇല്ലത്ത് വളർന്നവളാണ്. തങ്കം വളർന്നത് പൂജയും കർമ്മവും ജീവിതവ്രതമാക്കിയ ഇല്ലത്താണ്. തേതിയേടത്തി വിവാഹബന്ധം മുറിഞ്ഞതോടെ സാമൂഹ്യപ്ര വർത്തകയായി. തങ്കം പഠിച്ച് ഗൃഹസ്ഥയായി. രണ്ടു പേർക്കും ഉണ്ടായിരുന്ന സ്ത്രീ മനസ്സിന്റെ തീവ്രതയിൽ വ്യതിയാനങ്ങൾ ഉണ്ടാ യത് അവരുടെ വളർന്ന സാഹചര്യങ്ങൾ മൂലമായിരുന്നു.

Question 20.
വിദ്യാഭ്യാസം ലഭിച്ചിട്ടും ജന്മവാസനയാണ് വാസനാവികൃതിയിലെ ഈക്കണ്ടക്കുറുപ്പിനെ വഴിപിഴപ്പിക്കുന്നത്. മനുഷ്യരെ കൂടുതൽ നല്ല മനുഷ്വരാക്കുന്നതിൽ സാമൂഹിക സാഹചര്യങ്ങൾക്കും വിദ്യാ ശ്വാസത്തിനും പങ്കില്ലേ ? പരിശോധിക്കുക.
Answer:
മലയാളത്തിലെ ആദ്യത്തെ ചെറുകഥയാണ് ‘വാസനാവികൃതി’. ‘വാസന’ ജന്മസിദ്ധമാണ്. ഒരിയ്ക്കലും ഉപേക്ഷിക്കാൻ കഴിയാത്ത ഒന്ന്. ഒരു മോഷ്ടാവിന്റെ ആഖ്യാനത്തിലൂടെയാണ് ഈ കഥ ഇതൾ വിരിയുന്നത്. മോഷണ പാരമ്പര്വമുള്ള ഒരു കുടുംബ ത്തിലെ ഒരംഗം ആ മോഷണപാരമ്പര്യത്തിന്റെ പെരുമ നില നിർത്താനാവശ്യമായ എല്ലാ കർമ്മങ്ങളും നിരന്തരം ചെയ്തു കൊണ്ട് ജീവിക്കുകയാണ്.

‘ഇക്കണ്ടക്കുറുപ്പ്,’ എന്നാണ് ഈ കഥയിലെ നായക കഥാപാത ത്തിന്റെ പേര്. നാട്ടിൽ നിൽക്കാവുന്നിടത്തോളം കളവ് ചെയ്തു കൂട്ടി. കളവുകൾ തന്നെ പലതരത്തിൽ ഉണ്ട്. തീവെട്ടിക്കൊള്ള യും, ഒറ്റയ്ക്കുപോയി മോഷ്ടിക്കലും, ഇങ്ങനെ മോഷണകലയിൽ പരീക്ഷണങ്ങളുമായി നാടുചുറ്റുമ്പോഴാണ് പോലീസ് കേസു കൾ ഊർജിതമായി അന്വേഷിക്കാൻ തുടങ്ങിയത്. ഒരു നമ്പൂതിരി ഗൃഹത്തിൽ നമ്പൂതിരി പുത്രന്റെ ഒത്താശയോടുകൂടി ഇക്കണ്ടക്കുറുപ്പ് വലിയ കളവ്തന്നെ നടത്തി. അച്ഛൻ നമ്പൂതി രിക്ക് കറുപ്പുകലർന്ന മരുന്ന് പാലിൽ അറിയാതെ കലക്കിക്കൊ ടുത്തുകൊണ്ടായിരുന്നു മോഷണം. ആ കഠിനപ്രയോഗം അച്ഛൻ നമ്പൂതിരിയുടെ മരണത്തിൽ തന്നെ കലാശിച്ചു. അവിടെനിന്ന് മോഷ്ടിച്ച ആഭരണപ്പെട്ടി ‘ഇക്കണ്ടക്കുറുപ്പ്’ തന്റെ പ്രാണനായി കയായ കല്യാണിക്കുട്ടിക്കാണു കൊടുത്തത്. അതിൽ നിന്ന് ഒരു പുവെച്ച മോതിരം കല്യാണിക്കുട്ടിതന്നെ കഥാനായകന്റെ ഇടതു മോതിര വിരലിന്മേൽ ഇട്ടുകൊടുക്കുകയും ചെയ്തു.

കൊച്ചി രാജ്യത്തെ പോലീസിന്റെ ശല്യം കൂടിയപ്പോൾ ഇക്കണ്ട ക്കുറുപ്പ് ‘മദിരാശിയിലേക്ക് മുങ്ങി. ഒരു മാസക്കാലം ഉണ്ടും, ഉറ ങ്ങിയും, കാഴ്ചകൾ കണ്ടും ചിലവഴിച്ചു.

ഏറ്റവും ഹാസ്യാത്മകമായി കഥയിൽ വിവരിച്ചിരിക്കുന്ന സംഭവം കഥാനായകനായ ‘ഇക്കണ്ടക്കുറുപ്പിനു പറ്റിയ ഏറ്റവും വലിയ അമളി തന്നെ. ആ അബദ്ധം ഭൂലോകത്തിലെ എല്ലാ കള്ളന്മാർക്കും അപമാനകരവും. കൊച്ചു കുട്ടികൾപോലും ചെന്നുചാടാത്തതു മായ ഒന്നായിരുന്നു. എല്ലാവർക്കും ഒരു പാഠം.

മദിരാശിയിലെ അലസവും, ഏറ്റവും സുഖപ്രദവുമായ താമസത്തി നിടയിൽ കഥാനായകൻ ‘ഗുജിലിത്തെരുവിൽ ചെന്നുപെട്ടു വിയർക്കാതെ സമ്പാദിച്ച അന്യന്റെ സ്വത്തുകൊണ്ടുള്ള ജീവിതം അതിന്റെ സുഭിക്ഷതയിൽ ഒന്നു കൊഴുത്ത നായകൻ ഒരു തീരു മാനം എടുത്തിരുന്നു, തന്റെ ‘വാസനാ വികൃതി ഇവിടെ എടുത്തു കൂടാ. അതൊരു വിവേകം നിറഞ്ഞ് നിശ്ചയമായിരുന്നു. എന്നാൽ ഗുജിലിത്തെരുവിലെ തിരക്കിൽ, സ്വയം മറന്ന് ഒരു സുന്ദരിയുടെ നേരെ വായുംപൊളിച്ച് നോക്കിനിന്ന ഒരു കോമ്പല്ലുകാരനെ കണ്ട തോടെ എല്ലാം കീഴ്മേൽ മറിഞ്ഞു. കഥാനായകന്റെ ജന്മവാസന വീണ്ടും വികൃതി കാണിച്ചു.

തന്റെ പൂവെച്ച മോതിരം ഇട്ട ഇടതുകൈകൊണ്ടുചെന്ന് ആ വായ് നോക്കിയുടെ പോക്കറ്റിൽ അയാൾ നിക്ഷേപിച്ചു. ഒരു നോട്ടു ബുക്കുമാത്രം കിട്ടി. അതുമെടുത്ത് ആൾക്കൂട്ടത്തിൽ ലയിച്ചു. വളരെ വൈകിയാണ് മോതിരം നഷ്ടപ്പെട്ട വിവരം ഇക്കണ്ടക്കു റുപ്പ് അറിയുന്നത്. അതെവിടെ പോയി എന്ന് എത്ര ആലോചി ച്ചിട്ടും പിടികിട്ടിയില്ല. പിറ്റേന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി വിശദമായ പരാതിയും നൽകി. കല്യാണിക്കുട്ടിയെ കുറിച്ചോർത്ത പ്പോൾ പരാതി നൽകാതിരിക്കാനും സാധിച്ചില്ല. അവൾ എത സ്നേഹത്തോടെ സമ്മാനിച്ചതാണ് ആ മോതിരം! ദാനസമ്പന്നന്മാ രായ ഏതെങ്കിലും സന്മാർഗ്ഗികൾ അത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചാൽ കിട്ടാതെ പോകരുതല്ലോ.

ആ കഥയില്ലായ്മയ്ക്ക് അന്നുതന്നെ മറുപടി കിട്ടി. അന്നുച്ചതി രിഞ്ഞ് ഒരു പോലീസുകാരൻ വന്ന് ആ മോതിരം നീട്ടി. അതെ ങ്ങനെ കിട്ടി എന്നു പറഞ്ഞപ്പോൾ സത്വത്തിൽ ഇക്കണ്ടക്കു റുപ്പ് സ്തബ്ധനായിപോയി. ഓർമ്മപോലും നഷ്ടപ്പെട്ട് നിന്നു പോയി.

ഗുജിലി തെരുവിൽ പോലീസുകാരന്റെ പോക്കറ്റിലെ നോട്ട്ബുക്ക് കണ്ട്, അത് കനമുള്ള പേഴ്സാണെന്നുകരുതി ആർത്തിയോടെ കൈയിട്ടു. തിരിച്ചെടുത്തപ്പോൾ നോട്ട്ബുക്ക്. അതുമായി ജന ക്കൂട്ടത്തിനിടയിലേക്ക് ഊളിയിട്ടുമറയുന്ന ഇക്കണ്ടക്കുറുപ്പിന്റെ അമളി പറ്റിയ മുഖം. പല ഘടകങ്ങൾ അവിടെ ഒന്നിച്ചെത്തിവരു ന്നുണ്ട്. അമിതമായ ആത്മവിശ്വാസത്തിന്റെ ബലിയാടായി മാറി കഥാനായകൻ, സത്യത്തിൽ പോലീസുകാരൻ കൈക്കൂലി കൊടു ക്കാഞ്ഞിട്ടാണ് മോതിരം തരാത്തതെന്നു കരുതി ഒരു അഞ്ചുരൂപാ നോട്ട് എടുത്തുപിടിച്ചു നിൽക്കുന്ന കഥാനായകന്റെ മുഖം. ഒടു വിൽ ആ നഗ്നസത്വത്തിനുമുന്നിൽ ഓർമ്മകൾ നഷ്ടപ്പെടുന്ന ഇക്ക ക്കുറുപ്പ് എന്ന നമ്മുടെ നായകൻ വായനക്കാർക്ക് ചിരിയുടെ വിരുന്നൊരുക്കുക തന്നെയാണ് ചെയ്യുന്നത്.

കഥാകൃത്ത് പ്രകടിപ്പിച്ച വലിയൊരു സംവിധാന മികവ് ഇവിടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഒരു കള്ളൻ പ്രത്യേകിച്ച് ഇക്കണ്ടക്കു റുപ്പിനെപോലെ ഒരാൾ പെട്ടെന്ന് മനംമാറ്റം സംഭവിച്ച് നല്ലവനാ വുക എന്നത് വിശ്വാസയോഗ്യമായി വായനക്കാർ സ്വീകരിക്കില്ല. ഘട്ടം, ഘട്ടമായി യുക്തിഭദ്രതയോടുകൂടി, അതിനുള്ള ഒരു സാഹ ചര്യംകൂടി ഒരുക്കിക്കൊണ്ടുവരുന്നതിൽ കഥാകൃത്ത് വിജയിച്ചു. ഒരു പശ്ചാത്താപത്തിന് ഇക്കണ്ടക്കുറുപ്പിനെ പ്രേരിപ്പിക്കുംവണ്ണം, അത മാത്രം അപമാനകരമായ ഒരു അബദ്ധത്തിലേക്ക്, അയാൾ പതി ക്കേണ്ടത് കഥയുടെ ഘടനാപരമായ കെട്ടുറപ്പിന് അത്യാവശ്യമായി രുന്നു. കഥാഖ്യാനത്തിന്റെ എല്ലാ സാധ്യതകളും പരമാവധി പ്രയോ ജനപ്പെടുത്തിക്കൊണ്ടുതന്നെയാണ് കഥാകൃത്ത് അത് നിർവ്വഹിക്കു
ന്നതും.

ഇക്കണ്ടക്കുറുപ്പിന്റെ സാമൂഹിക സാഹചര്യമാണ് അയാളെ കള്ള നാക്കുന്നത്. വിദ്യാഭ്യാസവും സാമൂഹിക സാഹചര്യങ്ങളും ഒരു വ്യക്തിയെ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

Kerala Plus One Malayalam Question Paper March 2020 with Answers

താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം വായിച്ച് 21 മുതൽ 23 വരെ യുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)

മഹത്തായ എല്ലാ ഫിക്ഷനുകളും വായനക്കാരന് ജീവിക്കാൻ മറ്റൊരു അപരലോകം നിർമ്മിച്ചുകൊടുക്കുന്നുണ്ട്. ഓരോരുത്തരും തങ്ങളുടെ ഭാവനയ്ക്കും ആർജിതാനുഭവജ്ഞാനത്തിനും ഭാഷാ ബോധത്തിനും കാഴ്ചപ്പാടുകൾക്കും അനുസരിച്ച് ഓരോന്നായി സ്വീകരിച്ച് പാഠനിർമ്മിതി നടത്താനും പലവായനകളിൽ പലതായി കണ്ടെത്തി വ്യാഖ്യാനിക്കാനും ഫിക്ഷൻ അവസരമൊരുക്കുന്നുണ്ട്. മറ്റ് കലാമാധ്യമങ്ങൾക്കൊന്നുമില്ലാത്ത ഈ വ്യതിരിക്ത സ്വഭാവമാണ് ഈ സൈബർ കാലഘട്ടത്തിലും ഫിക്ഷനുള്ള ജനപ്രിയതയ്ക്കു കാരണം. വായിക്കുന്ന ആളിന്റെ ഏകാന്തതയെയും ഓർമ്മകളെയും അത്രമേൽ ഗാഢമായി അഭിസംബോധന ചെയ്യുന്ന ഒരു മാധ്യമം ഫിക്ഷൻ പോലെ വേറെയില്ല. ഒരർത്ഥത്തിൽ, മനുഷ്യന്റെ ഏകാന്ത തയെയും ഓർമ്മകളെയും സ്വരൂപിച്ച് സർഗ്ഗാത്മകമാക്കുന്ന പ്രവ ത്തിയാണ് കഥയെഴുത്ത്, ഒരാൾ ജീവിച്ചുതീർത്തതെന്ത് എന്നതല്ല. ഒരാൾ എന്ത് ഓർമ്മിക്കുന്നു എന്നതാണ് അയാളുടെ ജീവിതമെന്ന് മാർകേസ് എഴുതുന്നത് ഈ അർത്ഥത്തിലാണ്. (കപ്പൽച്ചേതം വന്ന നാവികൻ)

Question 21.
സൈബർ കാലഘട്ടത്തിലും ഫിക്ഷനുള്ള ജനപ്രിയതയ്ക്ക് കാരണം എന്താണ്?
Answer:
ഓരോരുത്തരും തങ്ങളുടെ ഭാവനയ്ക്കും ആർജിതാനുഭവ ജ്ഞാനത്തിനും ഭാഷാബോധത്തിനും കാഴ്ചപ്പാടുകൾക്കും അനുസരിച്ച് ഓരോന്നായി സ്വീകരിച്ച് പഠന നിർമ്മിതി നടത്താനും പല വായനകളിൽ പലതായി കണ്ടെത്തി വ്യാഖ്യാനിക്കാനും ഫിക്ഷൻ അവസരം ഒരുക്കുന്നുണ്ട്. മറ്റ് കലാമാധ്യമങ്ങൾക്കൊ ന്നുമില്ലാത്ത ഈ വ്യതിരിക്ത സ്വഭാവമാണ് ഈ സൈബർ കാല ഘട്ടത്തിലും ഫിക്ഷനുള്ള ജനപ്രിയതയ്ക്ക് കാരണം.

Question 22.
കഥയെഴുത്തിനെക്കുറിച്ച് ലേഖകന്റെ അഭിപ്രായമെന്ത്?
Answer:
മനുഷ്യന്റെ ഏകാന്തതയെയും ഓർമ്മകളെയും സ്വരൂപിച്ച് സർഗ്ഗാ കമാക്കുന്ന പ്രവൃത്തിയാണ് കഥയെഴുത്ത് എന്നാണ് ലേഖ കന്റെ അഭിപ്രായം.

Question 23.
ജീവിതത്തെക്കുറിച്ച് മാർകേസിന്റെ കാഴ്ചപ്പാട് എന്ത്?
Answer:
“ഒരാൾ ജീവിച്ച് തീർത്തതെന്ത് എന്നതല്ല ഒരാൾ എന്ത് ഓർമ്മി ക്കുന്നു എന്നതാണ് അയാളുടെ ജീവിതം” എന്നാണ് മാർക്സ് അഭിപ്രായപ്പെടുന്നത്.

24 മുതൽ 26 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക 8 സ്കോർ (2 × 8 = 16)

Question 24.
വൃദ്ധ, പെൺകുട്ടി, പത്മാക്ഷി എന്നീ കഥാപാത്രങ്ങളിലൂടെ സ്ത്രീ ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങളെയാണോ ഓർമ്മയുടെ ഞരമ്പ് എന്ന കഥയിൽ ആവിഷ്ക്കരിക്കുന്നത്. പരിശോധിച്ച് നിരൂപണം തയ്യാറാക്കുക.
Answer:
കഥക്കുമുണ്ട് കഥയുടേതായ ഒരു ജീവപ്രപഞ്ചം. അതിനും നമ്മുടെ ഹൃദയത്തിന്റെ താളമുണ്ട്. നമ്മുടെ ശ്വാസകോശങ്ങളി ലേക്ക് അത് പവിത്രമായ പ്രാണവായു നൽകുന്നു. മനസ്സിൽ ഭസ്മം തൊടുവിച്ച വേദനകളിൽ അത് സ്വപ്നങ്ങൾ നൽകുന്നു. അസ്ഥികൾ പോലും പൂക്കുന്ന താഴ് വരകളിൽ അത് നമ്മെ ഇരു ത്തുന്നു. ഒടുവിൽ കഥയിലെ കഥനവും കദനവും നോക്കി മാന്ന ആസ്വാദകന്റെ ലോകത്തേക്ക് കഥാപാത്രങ്ങളുടെ നിഴ ലുകൾ വരികയായി. അവർ നിഴലായി നിന്ന് ചോദിക്കുന്നു. എന്നെ മനസ്സിലായോ?

കഥാപാത്രങ്ങൾ കഥയിലെ ഉയിരിന്റെ മുദ്രകളാണ്. അത് ഒരു പക്ഷേ നമ്മുടെ ഭാവനകളിൽ മുറിവേറ്റ കിളിയെപ്പോലെ പിടയു ന്നുണ്ടാകാം. ഒരുപക്ഷേ വളരെ സൗഹാർദ്ദമായി നമ്മെ സ്വീകരി ക്കുന്നുണ്ടാകും. അവരുടെ ഹൃദയവും ഞരമ്പും മുറിപ്പെട്ടതാ കും. നമ്മെ ആഴത്തിൽ മുറിപ്പെടുത്തുന്നവരുമുണ്ടായിരിക്കും. കാറ്റ് വന്നു തഴുകുമ്പോൾ നമ്മെ കരിമ്പടം കൊണ്ട് മൂടുന്നവരു മായിരിക്കാം. കഥാപാത്രങ്ങൾ കഥകളിലെ സാംസ്ക്കാരികമായ ഘോഷയാത്രകളല്ല. പക്ഷേ കഥയുടെ സംസ്ക്കാരം നിർണ്ണയി ക്കുന്നതിന്റെ എല്ലാ ശക്തിയും അവരിൽ നിന്നും പുറപ്പെടുന്നു. ഓർമ്മയുടെ ഞരമ്പിലെ വിഭിന്ന തലമുറക്കാരാണ് വൃദ്ധയും പെൺകുട്ടിയും.

പത്മാക്ഷിക്ക് തലമുറകളുടെ വ്യതിയാനം കുറി ക്കുവാനുള്ള വേർതിരിവില്ല. കാരണം അവർ തറവാടുകളിൽ പണിക്കു നിന്നിരുന്ന വളരെ നല്ല ഹൃദയമുള്ള വേലക്കാരിയാ ണ്. ചെറിയ ചരുവത്തിൽ കഞ്ഞിയും കൊണ്ടുവന്ന പത്മാക്ഷി വൃദ്ധയെ കളിയാക്കുന്നു. അവർ പ്രായത്തെ മാത്രമേ കണ്ടുള്ളു. വൃദ്ധയുടെ ഞരമ്പിൽ നിന്നും തുലികയിലേക്ക് പടരുന്ന ചോര യാർന്ന മഷിയെ കണ്ടിട്ടില്ല. പരീക്ഷക്കു പഠിക്കാൻ തുടങ്ങിയോ എന്ന കളിയാക്കൽ തികഞ്ഞ പരിഹാസമാണ്. പ്രായത്തിന്റെ അറു തിയിൽ ശക്തി ക്ഷയിക്കുമ്പോൾ ചുറ്റും കൂടുന്നവരുടെ ഊയ ലാട്ടത്തിൽ വൃദ്ധ പെട്ടുപോകുന്നത് ഇങ്ങനെയാണ്. ഇങ്ങിനെ യാണെങ്കിലും പത്മാക്ഷി സ്നേഹസമ്പന്നയാണ്.

ഇത്തരം വേലക്കാരികൾക്ക് സൗമ്യമായ അധികാരവും ഉണ്ടായി രിക്കും. ഇവർ നിൽക്കുന്ന വീട്ടിലെ ധർമ്മാധർമ്മങ്ങൾ, ശരിതെ റ്റുകൾ ചികയുന്നവരായിരിക്കും. ശക്തരോട് പറ്റിപ്പിടിക്കുകയും അശക്തരെ ഒഴിവാക്കുകയും ചെയ്യുന്ന വേലക്കാരിയുടെ ലളി തമായ മനസ്സാണ് പത്മാക്ഷിക്കുള്ളത്. നവവധുവായ പെൺകു ട്ടിയെ അവർ കുറ്റപ്പെടുത്തി. ശ്രീമോൻ നിർബന്ധിച്ചിട്ടും കലാ ണത്തിന് പോകാഞ്ഞതിന്. തുടർന്ന് വൃദ്ധയുടെ ഒരു ലഘുജീവ ചരിത്രം കേൾപ്പിച്ചു. അതിൽ ഒരു യാഥാർത്ഥ്യം ഓർമ്മകളുടെ ഒഴുക്കിൽ ജലത്തിനടിയിലെ മണ്ണ് പോലെ തെളിഞ്ഞുവന്നു. വൃദ്ധക്ക് പുസ്തകങ്ങൾ പ്രിയപ്പെട്ടതായിരുന്നു. പുസ്തകം തിരഞ്ഞ് മടുത്തപ്പോൾ രാധേച്ചി നൽകിയ ശ്രീമോന്റേയും മീനു മോളുടേയും പുസ്തകങ്ങൾ നോക്കി നേരം കളയുന്ന, ഓർമ്മ കൾ പിടിവിട്ടുപോയ വൃദ്ധ.

വൃദ്ധയുടെ ജീവിതാവസ്ഥകളിൽ എന്നുമുണ്ടായിരുന്നത് അക്ഷ രങ്ങളും പുസ്തകങ്ങളും ആയിരുന്നു. വള്ളത്തോളിന്റെ അനു ഗ്രഹം ലഭിച്ചത് അവരുടെ എഴുത്തിനായിരുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും കഥകൾ എഴുതിയത് രഹസ്യമായൊരു ഒളിവു മുറിയിലാണ്. എഴുത്തുകാരിയുടെ ഭാവനാലോകമോ ചിന്താലോ കമോ ആ തറവാടിന്റെ അമ്മക്ക് താൽപ്പര്യമില്ല. അങ്ങനെയുള്ള പണികൾ സ്ത്രീകൾ എടുക്കണം. പശുവിനെ കുളിപ്പിക്കുന്നത് വീട്ടിലെ പണിയാണ്. അത് സ്ത്രീ എടുക്കണം. ആചാരങ്ങൾ പാലിക്കേണ്ടതും അവളാണ്. അച്ഛന്റെ അസ്ഥിത്തറയില് വിളക്ക് വെക്കണം. സ്ത്രീ വീടിനകത്തെ തത്തമ്മയായതിനാൽ അവൾക്ക് അക്ഷരവും വേണ്ട വിദ്യാഭ്യാസവും വേണ്ട.

എഴുത്തുണ്ടെങ്കിൽ അത് അഹങ്കാരമാണ്. അതിനാൽ മൂന്നാമത്തെ കഥ ദുരൂഹത യുളവാക്കിയ ദുർമരണം എന്ന വാക്കിലൊതുങ്ങി. ഇത് കഥ യാണോ? വൃദ്ധയുടെ ‘കഥ’ കഴിഞ്ഞതിന്റെതാണോയെന്ന് നാം നെടുവീർപ്പിടുന്നു. തുടർന്നുള്ള വാക്കുകളാണ് വൃദ്ധയുടെ മ വിയുടെ ഇരുണ്ട ഗുഹയിൽ നിന്നും വന്ന് നമ്മുടെ കന്നിൽ വീണ് തൂങ്ങിയാടുന്നത്. കുരുക്കിടുമ്പോൾ കഴുത്തിൽ ദാ ഈ ഞരമ്പിൽ വീഴണം എന്നത് വൃദ്ധയുടെ കഥാവസാനത്തിന്റെ ഞടുക്കുന്ന ഓർമ്മയാണ്. വൃദ്ധ സ്ത്രീയായിരുന്നു. എഴുത്തു കാരിയും. എങ്കിൽ അവൾക്ക് ഒരു കഥ മാത്രമേ പൂർത്തീകരി ക്കാനാകൂ. അതവളുടെ മരണത്തിന്റെ കഥാവസാനമാണ്. കാരണം എഴുത്തിന്റെ സ്വച്ഛതയും സ്വാതന്ത്ര്യവും എഴുത്തുകാ രിക്ക് ഇല്ലാതായാൽ മറയുന്നത് ആ വ്യക്തിത്വമാണ്; ജീവിതമാണ്.

പെൺകുട്ടിയുടെ വരവിനും പോക്കിനും ഭാവാന്തരങ്ങളുണ്ട്. അവ പോടെ വൃദ്ധയെ നോക്കിയിരുന്നവൾ ഒടുവിൽ വൃദ്ധയിരിക്കുന്ന മുറിയിൽ മാത്രമാണ് വായു സഞ്ചാരമുള്ളതെന്ന് തിരിച്ചറിഞ്ഞവ ളാണ്. വൃദ്ധയുടെ വപല്ല് പുറത്തേക്ക് ഉന്തുന്നത് അവളെ അസഹയാക്കി. പിന്നീട് തന്നെപ്പോലെ ആയിരുന്ന അവരുടെ ജീവിതം കഥയായി കേട്ടപ്പോൾ പെൺകുട്ടി തന്റെ സ്വത്വം ആ വൃദ്ധ യിലും കാണുന്നു. പെൺകുട്ടിക്കു മനസ്സിൽ വിദ്വേഷവും ജിജ്ഞാ സയും നിറഞ്ഞു. സ്വൽപ്പം സ്വതന്ത്രമായ ജീവിതരീതി പെൺകു ട്ടിക്ക് ഇഷ്ടമായിരുന്നു. പുരുഷന്റെ ലോകത്തുനിന്നും വരുന്ന അധികാരങ്ങളെ മൗനംകൊണ്ടവൾ എതിരിട്ടു. പെൺകുട്ടിയുടെ ഭാഷ ഇളകിമറിയുന്ന മൗനമായിരുന്നു.

കഥാന്ത്യത്തിൽ ഭർത്താവിന്റെ വരവിൽ ബഹുമാനം ലഭിക്കാത്ത തിന്റെ ഈർഷ്യ കണ്ടപ്പോൾ തന്റെ ലോകത്തുനിന്നും മാറാതെ “കണ്ണടി നോക്കിയിരുന്ന പെൺകുട്ടി അവിടെ തന്നെ തിരിച്ചറിയു കയായി. ഞരമ്പിലെ ഓർമ്മകളെ തപ്പുന്ന പെൺകുട്ടിക്ക് വൃദ്ധക്കു പിണഞ്ഞത് തനിക്കും പറ്റരുതെന്ന ഒരു നിശ്ചയമുള്ള തുപോലെ.

വൃദ്ധയിൽ മരണചിന്തകൾ നിസ്സഹായതയിൽ നിന്നും വരുമ്പോൾ പെൺകുട്ടിയിൽ ധീരമായൊരു സ്വത്വബോധമായി മരണം ധൈര്യ പൂർവ്വം ഒരുങ്ങിവരുന്നു. പെൺകുട്ടി തിരിച്ചറിഞ്ഞത് ഇന്നലെ യുടെ അസ്വാതന്ത്ര്യമായിരുന്നു. ഇന്നിന്റെ മറവികളായിരുന്നു. ഭാവിയിൽ ആസന്നമാകുന്ന മരണമായിരുന്നു.

വൃദ്ധയും പെൺകുട്ടിയും പത്മാക്ഷിയും സ്ത്രീത്വഭാവത്തിന്റെ വ്യത്യസ്തതലങ്ങൾ കാണിച്ചുതരുന്നു.

Kerala Plus One Malayalam Question Paper March 2020 with Answers

Question 25.
ദാമ്പത്യ ജീവിതത്തിന്റെ ഭദ്രതയും പൊരുത്തവും ദൃഢതയും പ്രഖ്യാപിക്കുന്ന കവിതയാണ് ഊഞ്ഞാലിൽ, കവിത മുന്നോട്ടുവ യ്ക്കുന്ന പ്രസാദാത്മക വീക്ഷണം അടിസ്ഥാനമാക്കി ആസ്വാദനം തയ്യാറാക്കുക.
Answer:
വൈലോപ്പിള്ളി ശ്രീധരമേനോൻ ഊഞ്ഞാൽ എന്ന കാവ്യത്തി ലൂടെ ജീവിതത്തിന്റെ രണ്ടാംഘട്ടത്തെ സന്തോഷപൂർവ്വം നോക്കി ക്കാണുന്ന വ്യക്തിയായി മാറുകയാണ്. കഴിഞ്ഞ കാലഘട്ടത്തിൽ കവി അനുഭവിച്ചുപോന്ന മധുരം ഈ ജീവിതത്തിൽ മറക്കാറാ യിട്ടില്ല, എന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. കാലത്തിന്റെ മാറ്റങ്ങൾ തന്റെ ശരീരത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അറിഞ്ഞു കൊണ്ടു തന്നെ സന്തോഷത്തോടെ ജീവിതത്തെ നോക്കിക്കാ ണുക എന്നത് അത്ഭുതകരമാണ്. ശ്രീധരമേനോന്റെ മറ്റു കവിത കളെപ്പോലെതന്നെ ഈ കവിതയിലും താത്വികമായ ഒരു ചിന്താ ഗതി അവതരിപ്പിച്ചിട്ടുണ്ട്. പ്രകൃതി, കലാകാലങ്ങളിൽ മാറ്റത്തിന് വിധേയമാകുന്ന ഒന്നാണ്. ഓരോ കാലത്തിനും അതിന്റേതായ നിറവും അനുഭവവുമാണ് അതിനുള്ളത്. ആ അനുഭവം പ്രക തിയെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യർക്ക് വ്യത്യസ്ത വൈകാ രിക അനുഭൂതിയാണ് പ്രദാനം ചെയ്യുന്നത്. കവി തന്റെ ജീവി തത്തെ നോക്കിക്കാണുന്നത് പ്രകൃതിയുമായുള്ള ഇഴയടുപ്പത്തോ ടെയാണ്.

ഭൂമിയ്ക്ക് പ്രായം, വ്വത്വാസം അനുഭവപ്പെടാത്തതു പോലെ തന്നെ മനുഷ്യന് ചിന്താഗതിയിൽ പ്രായാധിക്വം തോന്നേണ്ട കാര്യമില്ലെന്നാണ് കവിയുടെ അഭിപ്രായം. വെറ്റില നൂറു തേച്ച് തിന്നുന്ന തിരുവാതിരകൾ കുളിരുള്ളവയാണ്. നമുക്കും അതിൽ പങ്കുചേരാം. പ്രകൃതി മഞ്ഞിനാൽ ചൂടിലും മന്നിടം മധുരമായ അനുഭൂതി മനസ്സിൽ കണ്ട് ചിരിക്കുന്നു. അതിനാൽ നര വീണ നമുക്കും ഈ ചിരിയിൽ പങ്കുചേരാം. പ്രായത്തെ മറികടന്ന്, ജീവി തത്തെ ചെറുപുഞ്ചിരിയുടെ പാതയിൽ നിർത്താൻ കവിയ്ക്ക് സാധിക്കുന്നത് സന്തോഷകരമാണ്. ചില ഗന്ധങ്ങൾ, ചില നിറ ങ്ങൾ ഇവയൊക്കെ മനുഷ്യനെ ഒരു കാലഘട്ടത്തിന്റെ സ്മരണ യിലേക്ക് കൊണ്ടെത്തിയ്ക്കും. കവിയുടെ ഓർമ്മകൾ പിടഞ്ഞ ണിയ്ക്കുന്നത് മാമ്പൂവുകളുടെ മണത്താലാണ്. അതിലൂടെ ജീവി തത്തിന്റെ മധുമാസങ്ങളിലേക്ക് തിരിഞ്ഞ് നടക്കാൻ കവി ആഗ്ര ഹിക്കുകയും ചെയ്യുന്നു. മുപ്പതുകൊല്ലം മുമ്പ് കണ്ടതെങ്ങനെ യാണോ അങ്ങനെ തന്നെയാണ് കവി ഇപ്പോഴും ജീവിതത്തെ നോക്കിക്കാണുന്നത്. അന്നനുഭവിച്ച സന്തോഷവും ആർദ്രതയും ഈ പ്രായത്തിലും നമുക്കനുഭവിക്കാൻ സാധിക്കുമെന്ന കവി യുടെ നിലപാട് ആശ്വാസകരമാണ്. സ്വന്തം ഉണ്ണികളോടുള്ള ആത്മഭാഷണവും, ജീവിതവും പ്രകൃതിയും തമ്മിലുള്ള സമന്വ യവും കവിതയ്ക്ക് ജീവനേകുന്നുണ്ട്.

അനുഭവിച്ച ജീവിതത്തിൽ വത്വസ്തഭാവങ്ങളെ ഈ മുതുക്കൻ മാവ് കണ്ടുകഴിഞ്ഞിട്ടുണ്ടാ കാം. ‘കുട്ടികൾ ചിന്തവിട്ട് നേരത്തെയുറങ്ങിടട്ടെ, കൗമാരത്തി ലെത്താൻ കാലമിനിയുമുരുളണം’. അതിന് ദൃഷ്ടാന്തമായി കവി തിരഞ്ഞെടുക്കുന്നത് പ്രകൃതിയെയാണ്. മാങ്കനികളിൽ നിന്നും മാമ്പൂവിലെത്താൻ കാലം എത്ര കഴിയണം. പ്രണയം പ്രായത്തി നേക്കാൾ മനസ്സിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് കവി സ്വയം ഓർമ്മിക്കുന്നു. കൂട്ടത്തിൽ വായനക്കാരേയും. പ്രകൃതി സഹജ സ്വഭാവത്തോടെ മനുഷ്യന് പ്രണയം വിട്ടുകൊടുക്കുന്നു. ഈ നിലാവിന്റെ വശ്യതയിൽ ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു. നീ ഊഞ്ഞാലിൽ പടിയിൽ വന്നിരിക്കുമ്പോൾ ഞാൻ നിന്നെ തെന്നൽ പോലെയാട്ടിടാം. നീ അതുകേൾക്കെ എന്റെ മുഖത്ത് നോക്കി ചിരിക്കുന്നു. എന്നാൽ ആ ചിരിയിൽ യൗവ്വനത്തിന്റെ ബാക്കി കാണുകയാണ്. ഇത് പറയുമ്പോൾ ഇടയ്ക്ക് എവിടെയോ നഷ്ട പ്പെട്ട പ്രണയം വീണ്ടെടുക്കാനുള്ള സ്വയം ബോധ്വപ്പെടുത്ത ലാണോ ഇതെന്ന് തോന്നിപ്പോകും.

ജീവിതം പിടിച്ച് കേറാൻ പണി പ്പെട്ട നാളുകളിലും ജനനവും മരണവും അതിന്റെ വഴിയ്ക്ക് കട ന്നുപോകുമ്പോഴും നാം എങ്ങനെ ജീവിതത്തെ നോക്കിക്കാ ണുന്നു എന്നതാണ് പ്രധാനം. കുരിക്കിടാൻ സഹായിക്കുന്ന കയർ തന്നെയാണ് ഊഞ്ഞാല് കെട്ടാനും സഹായിക്കുന്നത് എന്ന വൈലോപ്പിള്ളിയുടെ പ്രയോഗഭംഗി അത്ഭുതകരമാണ്. നിന്റെ മധ്യവയസിലും നീ പാടുന്ന ‘കല്ല്യാണി കളവാണി’ എന്ന പാട്ട് സ്വർണ്ണകമ്പികൾ പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. അത് സൗന്ദര്വശാസ്ത്രങ്ങളെ മറികടക്കുന്ന യഥാർത്ഥ പ്രണയ ത്തിന്റെ അനുഭൂതി മണ്ഡലമാണ്. ഈ കാവ്യത്തിലുടനീളം ജീവിതം പുനർജനിക്കുന്നത് സ്നേഹത്തിന്റെ ആധിക്വം കൊണ്ടാ ണെന്ന് ഓർമ്മപ്പെടുത്തുന്നു. ജീവിതത്തിന്റെ എല്ലാ പരാജയ ങ്ങളെയും ഏറ്റെടുക്കാൻ തയ്യാറായ നമ്മുടെ മനസ്സുകൊണ്ട് നാം വീണ്ടും പാടുക. എത്ര കർമ്മബന്ധങ്ങൾ നമ്മെ നിരന്തരം മുക്കി ക്കളയുമ്പോഴും ജീവിതത്തിന്റെ മുന്തിയ സന്ദർഭം നമുക്ക് നൽകു ന്നത് സ്നേഹ അനുഭൂതികളായിരിക്കും.

കാവ്യലോകസ്മരണകളിൽ വൈലോപ്പിള്ളി കുറിക്കുന്നതായ ജീവി താഖ്യാനത്തിൽ ഊഞ്ഞാലിൽ നിന്നും വ്യത്യസ്തമായൊരു അനു ഭവം ദൃശ്യമല്ല. കവിയുടെ ഹൃദയശുദ്ധി ദാമ്പത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വെളിപ്പെടുത്തുന്നു. പരസ്പരം ഊന്നുവടികളായി ജീവി തത്തിന്റെ സായാഹ്നങ്ങളിൽക്കഴിയുന്നതിനുള്ള ആഹ്വാനവും ഈ കവിതയിലുണ്ട്. പാകം വന്ന അനുഭവങ്ങളാവിഷ്ക്കരിക്കുന്നതിൽ അദ്ദേഹം സ്വീകരിക്കുന്ന രചനാശില്പം, യാഥാർത്ഥ്യബോധം കൈമോശം വരാതെ മണ്ണിൽ തന്നെ ഉറച്ചുനിന്ന് റൊമാന്റിക് ഭാവ നയ്ക്കു കണക്കൊപ്പിച്ചുയരുന്ന ജീവിതവികിരണം ഇതെല്ലാം ഈ കവിതയിൽ നിറഞ്ഞു നിൽക്കുന്നു.

വിവാഹജീവിതത്തിന്റെ മധുവുണ്ട് ഒരു പൊന്നാതിരയെ പ്രായ മേറിയ കവി ഓർക്കുന്നതാണ് ‘ഊഞ്ഞാൽ’ എന്ന കവിത. മുപ്പതു കൊല്ലം മുമ്പായിരുന്നു തന്റെ ഭാര്യയുമൊത്തുള്ള പൊന്നാതിര രാത്രിയിൽ മഞ്ഞിറ്റുന്ന നിലാവെളിച്ചത്തിൽ ആരും കാണാതെ മാവിൻ ചോട്ടിലെ ഊഞ്ഞാലിൽ ഇരുന്നാടിയ രംഗം കവി ഓർക്കുന്നു. നൂറു വെറ്റില തിന്നുന്ന തിരുവാതിര രാവിൽ തങ്ങൾ അനുഭവിച്ച സന്തോഷത്തിന്റെ മധുരസ്മരണയിൽ കുറച്ച് കുടും ബകാര്യങ്ങളും ഏതാനും ജീവിതപ്പൊരുളുകളും നിവേദിക്കുന്ന കവിതയാണ് ഊഞ്ഞാൽ.

പ്രായമായ കവി, നര ചുഴുന്ന അവസ്ഥയിൽ തിരുവാതിര രാവിന്റെ സൗന്ദര്യം നുകരുവാൻ ആഗ്രഹിക്കുന്നു. മഞ്ഞുവീണ് മന്നിടം ചൂളുന്നുണ്ടെങ്കിലും അത് പുഞ്ചിരിക്കുന്നുണ്ട്. അതാണ് തിരുവാ തിര രാവ്, കവി കാറ്റിന്റെ വശ്യതയിൽ തന്റെ ഭാര്യയെ വീണ്ടുമൊരു തിരുവാതിര നുകരുവാൻ ക്ഷണിക്കുന്നു. ഊഞ്ഞാലിൻപടിയിൽ ഭാര്യയെയിരുത്തി തെന്നൽ പോലെ ഊഞ്ഞാലാടാൻ കവിയും ഒരു ങ്ങി. വയസ്സായെങ്കിലും യൗവ്വനത്തിന്റെ കുസൃതികൾ തനിക്കുമു ണ്ടെന്ന് വൈലോപ്പിള്ളി പറയുന്നു.

ഊഞ്ഞാൽപ്പടിയിൽ ഇരിക്കുന്ന തന്റെ ഭാര്യയെ ചെറുവള്ളിപോലെ കവി കാണുന്നു. മക്കൾ വാഴുന്ന നഗരത്തിൽ നിന്നും വ്യത്യസ്ത മാണ് നാട്ടിൻപുറം. ആതിരപ്പെണ്ണിന് ആടുന്നതിനായി അമ്പിളിയുടെ വിളക്കേന്തി നിൽക്കുന്ന ആയിരം കൽമണ്ഡപങ്ങൾ നാട്ടിൻപുറങ്ങ ളിലുണ്ട്. ദുഃഖത്തിന്റെ തീവ്രതയിലും ജീവിതോത്സവത്തിന്റെ വേരു റപ്പ് നാട്ടിൻ പുറത്തിനുണ്ട്.

പഞ്ഞമുണ്ടായാലും യുദ്ധത്തിന്റെ കെടുതികളിൽ വേദനിച്ചാലും പാഞ്ഞിൽ ചുളിയാലും തിരുവാതിര രാവ് എന്നും തീക്കട്ട പോലെ മാനത്ത് മിന്നും. മനുഷ്യർ വീണ്ടും സ്നേഹിക്കും. ജീവനെ കൊലക്കു കൊടുക്കുന്ന കുടുക്കാകുന്ന കയറിനെ തിരുവാതിര രാവ് ഊഞ്ഞാലാക്കിത്തീർക്കുന്നതാണ് ജീവിത വിജ യമെന്ന് കവി കണ്ടെത്തുന്നു.

പട്ടിണിയും ദുരിതവും നിറഞ്ഞതാണെങ്കിലും നാട്ടിൻപുറം തിരു വാതിര കാക്കുന്നു. ഊഞ്ഞാലിട്ട് ആടുന്നു. ജീവിതനൈരാശ്യ ത്തിൽ രാത്രിയിലെ വിജനതയിൽ മാവിൽ കൊലക്കുടുക്ക് കെട്ടി ആത്മഹത്യ ചെയ്യുന്ന അന്തരീക്ഷത്തിൽ നിലാവിൽ മുങ്ങി തിരു വാതിര കാക്കുന്ന മലയാളിയുടെ സ്വപ്നസുരഭിലമായ ജീവിത വിജയത്തിന്റെ വേരുറപ്പാണ് കവി ഇവിടെ വാഴ്ത്തുന്നത്.

നഗരങ്ങളിലില്ലാത്തതും നാട്ടിൻപുറങ്ങളിൽ വിഹരിക്കുന്നതുമായ സ്നേഹവും ആചാരങ്ങളും സന്തോഷങ്ങളും കവി കാണുന്നു. ദുരിതങ്ങൾക്കു നടുവിലാണ് തിരുവാതിരയിൽ ഊഞ്ഞാലാടു ന്നത്. പക്ഷേ ദാമ്പത്യത്തിന്റെ ഈ ഊഞ്ഞാലാടലിൽ നാട്ടിൻപുറ ത്തിന്റെ കുടുംബസുകൃതം വീണ്ടും സ്വപ്നങ്ങളായി വളരുന്നു. തിരുവാതിരയാടുന്ന ഭാര്യ നിലാവിൽ ശകുന്തളയായി മാറുന്നു. ആടുന്നത് മുറ്റത്തല്ല; മാലിനി നദീതിരത്താണ്. മാത്രമല്ല ഓമന യായ മുല്ലവള്ളി അരികിൽ നിൽക്കുന്നു. ഇതാണ് തിരുവാതിര യുടെ സാഫല്യമെന്ന് കവി വാഴ്ത്തുന്നു.

കവിയുടെ മക്കളും കവിയും ഭാര്യയും തമ്മിലുള്ള അകലം ഇതാ യിരിക്കും. മക്കൾ നഗരത്തിൽ വാഴുന്നു. നഗരം പരസ്പരം കല ഹിക്കുന്നു. കവിയും മക്കളും തമ്മിലുള്ള അന്തരം തലമുറക ളുടെ അന്തരമായിരിക്കാം. അത് കവിയും നമ്മളും തമ്മിലുള്ള അകലമാകാം. നാട്ടിൻപുറത്തിന്റെ നന്മകളിലേക്ക് കവി നമ്മ കൊണ്ടുപോകുന്നു. തിരുവാതിര രാവും ഊഞ്ഞാലും നൂറു വെറ്റില നോക്കുന്നതും മലയാളിയുടെ മനോഹരമായ ദാമ്പത്യ സ്നേഹമാണ്. ഇത് ഏത് ദുർഘടങ്ങളിലും മനുഷ്യരെ ഒന്നിപ്പി ക്കുമെന്നതാണ് കവിയുടെ ദർശനം.

വൈലോപ്പിള്ളിയുടെ ഭാവനാത്മകമായ മനസ്സിന്റെ നേർസാക്ഷ്യ മാണ് ഈ കവിത. ഒരുപക്ഷേ തന്റെ ഭാവനക്ക് അനുകൂല മായതാവാം തിരുവാതിര രാവ്. ആചാരങ്ങളുടെ സൗന്ദര്യം കവിയെ ആകർഷിച്ചിരിക്കാം. കവിക്കനുകൂലമായ സർഗ്ഗവാ പാരം പകരുന്ന ജീവിത സന്തോഷത്തിൽ വൈലോപ്പിള്ളി പെട്ടെന്ന് വശംവദനാകുന്നു. രാവും വെറ്റിലയും ഊഞ്ഞാലും നിലാവെളിച്ചവും കവിയെ ആകർഷിച്ചു. ഊഞ്ഞാലിടുന്ന കയ റിന്റെ അറ്റത്ത് കുടുക്കിടുന്ന നൈരാശ്യങ്ങളുടെ ലോകത്ത് അതിൽ ഊഞ്ഞാലാടുന്ന പരസ്പര സ്നേഹത്തിന്റെ ലയം തിരു വാതിര രാവ് പകർന്നു തരുന്നത് ഹൃദ്യമായ അനുഭവമാണ്.

ജീവിതം പ്രതീക്ഷകൾക്കും നൈരാശ്യങ്ങൾക്കുമിടയിലുള്ള ഊഞ്ഞാലാട്ടമാണ്. അതിന്റെ ഊയലാട്ടം എന്ന് കഴിയുന്നുവോ അത് നിശ്ചലമാകുകയും കൊലക്കുടുക്കാകുകയും ചെയ്യുന്നു. വൈലോപ്പിള്ളി സങ്കൽപ്പ ശക്തികൊണ്ട് ഈ കയറ്റങ്ങളിൽ ഊഞ്ഞാലാടുന്ന ദാമ്പത്യങ്ങളെ കാണുന്നു. പ്രായമായിട്ടും ഭാര്യയെ വിളിച്ച് ഊഞ്ഞാലാടുന്നു. വൈലോപ്പിള്ളി ജീവിതത്തിൽ ദർശിക്കു ന്നത് ഈ രൂപാന്തരമാണ്. പ്രായമേറി സ്വപ്നവും സൗഭാഗ്യങ്ങളും നശിക്കുന്ന കാലത്തിൽ നിന്നും യൗവ്വനത്തിലേക്ക് സഞ്ചരിക്കുക. ഭാര്യയെ വിളിച്ച് ഊഞ്ഞാലിൽ ഇരുത്തി തന്റെ കൈകളാൽ ആ ഊഞ്ഞാലാട്ടി വർത്തമാനകാലത്തിൽ ഒരു കാലൂന്നിയും ഓർമ്മക ളിൽ മുപ്പതുകൊല്ലം മുമ്പുള്ള പൊന്നാതിര നിലാവ് നുണഞ്ഞും സ്വപ്നങ്ങളിലേക്ക് തന്റെ ഭാവനയെ ഉണർത്തിക്കൊണ്ടുള്ള ഒരു കാലമാറ്റം. വർത്തമാനകാലത്തുനിന്നും ഭൂതകാലത്തിന്റെ സൗന്ദ ര്യത്തിലേക്ക്.

ഇതിനോടൊപ്പം ജീവിതത്തിന്റെ ദുരിതങ്ങളുടെ കൊലക്കുടുക്ക് മുറുക്കുന്ന കയറിനെ ഊഞ്ഞാലാക്കി മാറ്റുന്ന രൂപാന്തരണ ത്തിന്റെ സന്തോഷത്തിലേക്ക് ജീവിതത്തെ സുരഭിലമാക്കുന്നു കവി. മർത്ത്യായുസ്സിൽ സാരമായത് ചില മുന്തിയ സന്ദർഭങ്ങൾ അല്ല എന്നു തിരുത്തി മാത്രകൾ മാത്രമെന്ന് കവി പറയുന്നതിൽ മനസ്സിന്റെ യൗവ്വനംകൊണ്ട് ജീവിതം സുന്ദരമാക്കുന്ന കവിദർശനം വിരിഞ്ഞുകാണുന്നു.

കാച്ചിക്കുറുക്കിയ കവിതയും അനുഭൂതികളും വൈലോപ്പിള്ളി യുടെ കവിതയാണ്. പ്രായത്തെയും സമയത്തെയും കുറുക്കി മാത്രകളുടെ സന്തോഷത്തിലേക്ക് കവി വന്നെത്തുന്നു. മനസ്സും ഭാവനയും സംഗമിക്കുന്ന സർഗ്ഗപരമായ അനുഭവങ്ങളിലൂടെ ഏത് കൊലക്കുടുക്കിനേയും മറികടക്കാമെന്ന വൈലോപ്പിള്ളി യുടെ മൊഴിതന്നെയാണ് ഈ കവിതയുടെ പ്രാണൻ.

Kerala Plus One Malayalam Question Paper March 2020 with Answers

Question 26.
നിരാലംബയും നിസ്സഹായയുമായ സ്ത്രീജീവിതം കരു ത്താർജ്ജിച്ച് പ്രതികാരനിർവ്വഹണത്തിന് തയ്യാറാവുന്നതിന്റെ സ്വപ്നമാണോ സംക്രമണം എന്ന കവിതയിൽ അവതരിപ്പിക്കുന്നത്? വിലയിരുത്തുക.
Answer:
ആധുനികതയുടെ ഒരു പ്രമുഖ പ്രതിനിധിയായ രവിവർമ്മയുടെ കൃതികളിൽ സ്വന്തം വ്യക്തിത്വം – പാരമ്പര്വനിരാസം എന്നിവ അ ഷ ണ മ ക ങ്ങ ളാണ് . ആധുനിക മനുഷ്യർ നഷ്ട സ്വർഗ്ഗത്തെ കരഞ്ഞു പിഴിയാൻ നിൽക്കാതെ അതു മറക്കാൻ ഭോഗങ്ങളിൽ മുഴുകുന്നതും അതിലുള്ള നിസ്സംഗതയും യാന്ത്രി കതയും അദ്ദേഹം തന്റെ കവിതകളിൽ പകർത്തുന്നുണ്ട്. ആധു നിക മനുഷ്യന്റെ സ്വാഭാവിക സ്വഭാവങ്ങളെല്ലാം കൃതികളിൽ തെളിഞ്ഞ് കിടക്കുന്നുണ്ട്. പാരമ്പര്യത്തിന്റെ മൃതഭാരത്തെ വലി റിയുന്നതിനുള്ള ഒരു പ്രത്യായനമന്ത്രമാണ് സംക്രമണം.

ഗത കാലത്തിലേയ്ക്ക് പിൻതിരിയുക എന്നത് ഭ്രാന്തുകൊണ്ടു നശിച്ച എല്ലാ കാരണവന്മാരും, എത്തിച്ചേർന്നതായ അഗാധ വിസ്മൃതി തന്നെ. മാത്രമല്ല നിലവിലുള്ള വ്യവസ്ഥിതി നൂറായി നുറുങ്ങുക യല്ലാതെ പോംവഴികളൊന്നുമില്ലെന്നുള്ളതാണ് കവിയുടെ പക്ഷം നമ്മുടെ ആ ഷാ സംസ്ക്കാരത്തോടുള്ള ഇത്തരം മനോഭാവം ഗുണകരമാണോ എന്നറിയില്ല. തളിർത്തു പൂക്കുന്ന ജീവിതങ്ങൾ വാടിക്കൊഴിഞ്ഞു വീഴുന്നതിലുള്ള ദുഃഖവും അമർഷവും ഉള്ളിൽ തിളച്ചുമറിയുമ്പോഴാണ് രവിവർമ്മയുടെ കവിത കറുത്ത ജ്വാലക ളായി കുതിച്ചുപൊങ്ങുന്നത്. അങ്ങനെയുള്ള കൃതികൾ എപ്പോഴും ഉണ്ടാകണമെന്നില്ല. ഉണ്ടാകുമ്പോഴാകട്ടെ വലിയ പ്രക മ്പനം സൃഷ്ടിക്കുന്നു.

കവി ഉൾക്കൊള്ളുന്ന പുരുഷവർഗ്ഗത്തിന്റെ കാലുഷ്യത്തിൽ, ചീഞ്ഞളിഞ്ഞ ജഡമാകുന്ന സ്ത്രീത്വത്തിന്റെ ഒരു തിരിച്ചുവരവ് പ്രവചിക്കുന്ന പ്രവാചക സ്വഭാവമുള്ള കവിതയാണ് സംക്രമണം, സ്ത്രീയുടെ ജഡത്തിന്റെ അളിഞ്ഞ നാറ്റം അയാളേയും മറ്റുള്ള വരേയും അകറ്റുന്നത് പുരുഷന്റെ കുറ്റബോധം കൊണ്ടാണ്. സ്ത്രീ, അടിമയെപ്പോലെ ഈ ലോകത്തിന്റെ അറിവുദിച്ച ആദ്യ കാലം മുതലേ നമുക്കിടയിൽ ഉണ്ട്. അവർ അടിമത്തിന്റെ ഭീകര മായ നിസ്സംഗതയിൽ കഴിയുന്നവളാണ്. അതുകൊണ്ട് അവളുടെ കാതിൽ കടലിരമ്പുന്നില്ല. അവളുടെ കണ്ണുകൾ പാതിരയ്ക്ക് അട യ്ക്കാനുള്ളത് മാത്രമാണ്.

പ്രതികരണമില്ലായ്മയുടെ രൂക്ഷമായ നിഷ്ക്രിയത്വത്തിലാണ് സ്ത്രീ കഴിയുന്നത്. കവി സ്ത്രീയുടെ ഒരു തിരിച്ചു വരവ് സ്വപ്നം കാണുന്നു. അത് ഒരു സങ്കല്പത്തിലു ടെയാണ് ആവിഷ്ക്കരിക്കുന്നത്. സ്ത്രീയുടെ തിരിച്ചുവരവിൽ ഒരു പ്രതികാരത്തിന്റെ കനലെരിയുന്നതായാണ് കവി ഇവിടെ സങ്ക ല്പിക്കുന്നത്. സ്ത്രീയുടെ അളിഞ്ഞ ജഡത്തിന്റെ ആത്മാവിനെ വിശക്കുന്ന നരമാംസം രുചിക്കുന്ന കടുവയിലും അവളുടെ നാവിനെ വിശന്ന് ഇര വളഞ്ഞു തിന്നുന്ന ചെന്നായയിലും അവ ളിലെ വിശപ്പിനെ പട്ടണങ്ങളേയും ജനങ്ങളേയും വിഴുങ്ങുന്ന അഗ്നിയിലും, ചേർക്കുവാൻ കവി ആഹ്വാനം ചെയ്യുന്നു. ഇതാണ് സ്ത്രീത്വത്തിന്റെ തിരിച്ചുവരവ് എന്ന് കവി പ്രവചിക്കുന്നു.

സ്ത്രീ ഏതുകാലഘട്ടത്തിലും പഠനവിഷയമാണ്. സംവരണ യാണ്. തിരിച്ചും മറിച്ചും വായിച്ചിട്ടും മുഴുവനാവാത്ത പാഠമാണ്. ഇതൊക്കെയാണെങ്കിലും കവി ഭാഷയിൽ പറഞ്ഞാൽ ആയിരം കാതം നടന്നിട്ടും അവൾ പുറപ്പെട്ടേടത്തുതന്നെ നിൽക്കുന്നവ ളാണ്. കാലാകാലങ്ങളിൽ താൻ എന്ത് ചെയ്യണമെന്ന് നിർബന്ധം പിടിക്കുന്നത് സമൂഹത്തിലെ പുരുഷബിംബങ്ങളാണ്. അത് മത മാകാം, സംസ്ക്കാരമാകാം, പുരുഷനാകാം. തനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ അവളെ ഒതുക്കി നിറുത്തേ ണ്ടിടത്ത് ഒതുക്കി നിർത്താൻ കാലാകാലങ്ങളിൽ എല്ലാവരും പരി ശ്രമിച്ചിട്ടുണ്ട്. ആയിരം കാതം നടന്നിട്ടും ഒരു മലകയറി ഉന്നതിയി ലെത്താൻ അവൾക്ക് സാധിച്ചിട്ടില്ല.

ഭാഷാപരമായും സാഹിത്വപരമായും അവൾക്ക് ത്വാഗിനിയുടെ രൂപം കൊടുത്ത് ആ സാഹിത്യകൃതിയെ ഉന്നതിയിലെത്തിക്കാൻ എഴുത്തുകാർ പരിശ്രമിച്ചപ്പോൾ അത് ശരിയായ ജീവിതത്തിലും പകർത്തപ്പെട്ടു എന്നും ത്വാമനസ്ക്കയായി ജീവിക്കേണ്ടത് അവ ളാണെന്ന ചിന്താഗതി സമൂഹം കെട്ടിപ്പടുത്തു. എത്ര തെറ്റുകളെ നാം നട്ടുവളർത്തി വലുതാക്കുന്നു. ഈ ശരിയെ നമുക്ക് ഒന്ന് തൊടാൻ പോലും ധൈര്യമില്ല എന്നതാണ് സത്യം. ഭാഷാപരമായും നാം സ്ത്രീയെ വെറുതെ വിട്ടില്ല. സമൂഹം വേശ്വ, വിധവ എന്നീ പദങ്ങൾ അവൾക്ക് മാത്രമായി മാറ്റിവെയ്ക്കുകയാണ് ചെയ്ത ത്. ഈ രണ്ട് കാര്യത്തിലും സാമൂഹ്യനീതി പുരുഷന്റെ പക്ഷ ത്താണ്. മതപരമായും സ്ത്രീ നിൽക്കുന്നിടത്തുനിന്ന് ഒരടിയോളം മുന്നോട്ടു പോയിട്ടില്ല. എല്ലാ പ്രാർത്ഥനകളിലും പ്രാതിനിധ്വസ്വ ഭാവം സ്ത്രീക്കാണെങ്കിലും മതനേതാക്കൻമാർ എല്ലാംതന്നെ പുരുഷവർഗ്ഗരാണ്. അടിച്ചേൽപ്പിക്കാത്ത ഒരധാർമ്മികത ഒച്ചിനെ പോലെ നമ്മുടെ വഴികളിലൊക്കെ ഇഴഞ്ഞുനീങ്ങുന്നുണ്ട്.

വീടിന്റെ വ്യാകരണം സ്വയം നടത്തി അതിന്റെ അപ്പുറത്തുള്ള ലോകത്തെ പരിചയപ്പെടുത്താതെ ജീവിപ്പിച്ച് അധികാരവർഗ്ഗ ത്തിന്റെ ബുദ്ധികൊണ്ട് അവരെ ഉപയോഗിച്ച് ജീവിക്കുന്ന രീതി കൾ വളരെ വേദനാജനകമാണ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ പുരാ തനകാലംതൊട്ട് സ്ത്രീ പരിശ്രമിക്കുന്നുണ്ടെങ്കിലും അവൾക്ക് സാധിക്കുന്നില്ല. അവളെ നിന്നിടത്ത് നിറുത്തി തനിക്ക് പാകപ്പെട്ട രീതിയിൽ വളർത്തി തന്റെ ശരീരത്തിന്റെ പരിചാരികയാക്കി മാറ്റുന്ന സ്വഭാവം പണ്ടേയുള്ളതാണ്. അതാണ് വേദനാജനകം.

Kerala Plus One Malayalam Question Paper Sept 2021 with Answers

Teachers recommend solving Kerala Syllabus Plus One Malayalam Previous Year Question Papers and Answers Pdf Sept 2021 to improve time management during exams.

Kerala Plus One Malayalam Previous Year Question Paper Sept 2021

Time: 2½ Hours
Total Score: 80 Marks

1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മുന്നെണ്ണത്തിന് ശരിയായ ഉത്തരങ്ങൾ തിരഞ്ഞെടുത്തെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)

Question 1.
‘ജൊനാഥൻ എന്ന കടൽക്കാക്ക’യുമായി ചേർന്നു നിൽക്കുന്ന രണ്ട് ആശയങ്ങൾ എഴുതുക.
• മഹത്തായ സ്വപ്നങ്ങൾ കാണുക.
• ഇരതേടിപ്പിടിച്ച് ഒതുങ്ങി കഴിയുക.
• പരിമിതികളെ മറികടക്കാൻ ആഗ്രഹിക്കുക.
• താണു പറന്നു രസിക്കുക.
Answer:
• മഹത്തായ സ്വപ്നങ്ങൾ കാണുക
• പരിമിതികളെ മറികടക്കാൻ ആഗ്രഹിക്കുക

Question 2.
‘ഓർമ്മയുടെ ഞരമ്പ്’ എന്ന കഥയിൽ പ്രസക്തമായ കാര്യങ്ങൾ രണ്ടെണ്ണം എടുത്തെഴുതുക.
• സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശത്തെപ്പറ്റിയാണ്.
• കുടുംബത്തിലെ അസ്വസ്ഥതകളെപ്പറ്റിയാണ്.
• പുരുഷാധിപത്യത്തിനുമേലുള്ള വിജയത്തെപ്പറ്റിയാണ്.
• വിരസമായ വാർദ്ധക്യ ജീവിതത്തെപ്പറ്റിയാണ്.
Answer:
• പുരുഷാധിപത്യത്തിനു മേലുള്ള വിജയത്തെപ്പറ്റിയാണ്.
• വിരസമായ വാർദ്ധക്യ ജീവിതത്തെപ്പറ്റിയാണ്.

Question 3.
‘മത്സ്യ’ത്തിന്റെ അതിജീവനത്തെ സൂചിപ്പിക്കുന്നവ രണ്ടെണ്ണം എഴുതുക.
• കടൽത്തിരയോട് ഒറ്റയ്ക്ക് പൊരുതുക.
• ചുണ്ടകൊളുത്തുകൾക്ക് കീഴടങ്ങുക.
• വലക്കണ്ണികളിൽ നിന്ന് രക്ഷപ്പെടുക.
• ഉപ്പുവയലിലേക്ക് സഞ്ചരിക്കുക.
Answer:
• കടൽത്തിരയോട് ഒറ്റയ്ക്ക് പൊരുതുക.
• വലക്കണ്ണികളിൽ നിന്ന് രക്ഷപ്പെടുക.

Question 4.
“മാമ്പൂവിൻ നിശ്വാസമേറ്റോർമ്മകൾ മുരളുമ്പോൾ നാം പൂകു കല്ലി വീണ്ടും ജീവിതമധുമാസം!” (ഊഞ്ഞാലിൽ) ഈ വരികളിലെ ആശയത്തോടു യോജിച്ചു നിൽക്കുന്ന രണ്ടെണ്ണം എഴുതുക.
• ഓർമ്മകൾ നഷ്ടപ്പെടുന്നതിലുള്ള വേദന.
• ദാമ്പത്യജീവിതത്തിന്റെ വസന്തകാലം
• പ്രകൃതി സൗന്ദര്യം മനുഷ്യജീവിതവുമായി കുടിച്ചേരൽ.
• മാമ്പൂവിന്റെ ഗന്ധം സൃഷ്ടിച്ച അസ്വസ്ഥത.
Answer:
• ദാമ്പത്യജീവിതത്തിന്റെ വസന്തകാലം
• പ്രകൃതിസൗന്ദര്യം മനുഷ്യജീവിതവുമായി കൂടിച്ചേരൽ

Question 5.
‘കായലരികത്ത്’ എന്ന ചലച്ചിത്രഗാനത്തിന് ചേരുന്ന രണ്ടു സവി ശേഷതകൾ എഴുതുക.
• മാപ്പിളപ്പാട്ടിന്റെ ഈണം.
• നഗരജീവിതത്തിന്റെ പ്രതിഫലനം.
• നാടൻ മട്ടിലുള്ള തുറന്നുപറച്ചിൽ.
• കാർഷിക സമൃദ്ധിയെക്കുറിച്ചുള്ള സൂചന
Answer:
• മാപ്പിളപ്പാട്ടിന്റെ ഈണം
• നാടൻ മട്ടിലുള്ള തുറന്നുപറച്ചിൽ

Kerala Plus One Malayalam Question Paper Sept 2021 with Answers

Question 6.
ചുവടെ തന്നിരിക്കുന്നവയിൽ ‘അനുകമ്പ’ എന്ന പാഠഭാഗത്തിന് യോജിച്ച രണ്ടെണ്ണം എഴുതുക.
• അനുകമ്പ ദുഃഖത്തിനു കാരണമാകുന്നു.
• അരുളുള്ളവനാണു ജീവി.
• സഹജീവികളോടു സ്നേഹം പാടില്ല.
• ഇരുട്ടു കാരുണ്യത്തെ ഇല്ലാതാക്കും.
Answer:
• അരുളുള്ളവനാണു ജീവി.
• ഇരുട്ടു കാരുണ്യത്തെ ഇല്ലാതാക്കും.

7 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും നാലെണ്ണ ത്തിന് 1 – 2 വാക്യത്തിൽ ഉത്തരമെഴുതുക. 2 സ്കോർ വീതം.

Question 7.
‘സന്ദർശന’ത്തിലെ ‘നരകരാത്രി, ‘നിതപ്രയാണം തുടങ്ങിയ പദ ങ്ങൾ ആവിഷ്കരിക്കുന്ന ഭാവങ്ങൾ ഏതൊക്കെയാണ്?
Answer:
ഒരിക്കൽ പ്രണയിച്ചവർ വീണ്ടും കണ്ടുമുട്ടുന്നു. അവർ കണ്ടിട്ടും പരസ്പരം മൗനം കുടിച്ചിരിക്കുന്നതിൽ വിഷാദമുണ്ട്. ഈ സന്ദർഭ ത്തിൽ ജീവിതം വെളിച്ചം പൊലിഞ്ഞ് സന്ധ്യപോലെയാകുന്നു. അവിടെയും ദുഃഖമാണ്. പ്രണയം പൂത്ത കരൾ കരിഞ്ഞുപോ യതാണ്. തൊണ്ടയിൽ ഏകാന്ത രോദനം പിടയുന്നു. മാത്രമല്ല പ്രണയം നഷ്ടമായി താനിപ്പോൾ കഴിയുന്നത് നഗരത്തിൽ നക രാത്രിയിലാണ്. മാത്രമല്ല, ഒടുവിൽ ഇനി കരച്ചിലിന്റെ അഴിമുഖം കാണാതെ പിരിയുവാൻ തീരുമാനിക്കുന്നതിലും ഈ കവിതയെ ഹൃദയസ്പർശിയാക്കുന്നത് വിഷാദഭാവമാണെന്ന് പറയാം.

Question 8.
ആകാശത്തോളം ഉയരണമെങ്കിൽ ബലിഷ്ഠമായ വേരുകൾ വേണം (വേരുകൾ നഷ്ടപ്പെടുത്തുന്നവർ) എന്ന് ലേഖകൻ പറ യുന്നതിന്റെ ഔചിത്യമെന്താണ്?
Answer:
സീറിന്റെ അനുഭവ വിവരണത്തിൽ വേരുകളുടെ ശക്തിയെക്കു റിച്ച് അറിയുന്നു. പാറയെ പിടിച്ചുനിർത്തുന്ന വേരുകളുണ്ട്. ആകാ ത്തോളം ഉയർന്ന മരങ്ങളെ പിടിച്ചു നിർത്തുന്നത് ബലിഷ്ഠമായ വേരുകളാണ്. വേരുകളിലൂടെയാണ് ഓരോ വൃക്ഷവും ആകാശ ത്തോളം ഉയർന്നു നിൽക്കുന്നത്. ഇതിൽ കാടിന്റെയും മരത്തി ന്റേയും മണ്ണിലേക്കുള്ള വേരോട്ടത്തിന്റെ ദൃഢതയാണ് പറയുന്നത്.

Question 9.
“കഴിഞ്ഞതെല്ലാം മറന്നെനിക്കു കേറിപ്പറ്റാൻ കതകു തുറക്കുമോ? വിളക്കുകൊളുത്തുമോ?” (ഇരുട്ടിലെ മനുഷ്യൻ കവിക്ക് ഇപ കാരം അഭ്യർത്ഥന നടത്തേണ്ടി വന്ന സാഹചര്യം എന്താവാം?
Answer:
പ്രകൃതിസൗന്ദര്യവും പ്രകൃതിയുടെ സുസ്ഥിരതയും തകർത്ത മനു ഷ്യന്റെ കുറ്റങ്ങൾ പൊറുക്കാൻ പ്രാർത്ഥിക്കുന്ന കവിയെയാണ് ഇവിടെ കാണാൻ കഴിയുന്നത്. സാന്ത്വനത്തിന്റെ തൂവൽസ്പർശ ത്തിനായി പ്രകൃതിയിലേക്ക് മനസ്സുതുറക്കുന്ന ഇരുട്ടിലെ മനു ഷ്യന്റെ ഉറ്റുനോട്ടം ഈ വരികളിലുണ്ട്. കാവ്യലോകത്തെ കമനീയ സൗന്ദര്യം കവിയെ മറ്റു ദുഃഖങ്ങളിൽ നിന്നും അകറ്റുന്നതിന് സഹായിക്കുന്നു.

Question 10.
‘അനർഘനിമിഷ’ ത്തിലെ നായകൻ അഭിസംബോധന ചെയ്യുന്ന ‘ന്’ ആരാണ്? നിങ്ങളുടെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തുക.
Answer:
കവിയും ഫിലോസഫറുമായ ബഷീറിന്റെ ദൃഷ്ടിയിൽ മങ്കൊസ്റ്റിൻ മരം നീയും; അവശേഷിക്കുന്ന ബഷീർ ഞാനുമാണ്. അതായത് ഈ പ്രപഞ്ചം നീയാണ്. പ്രപഞ്ചത്തെ വേർതിരിച്ച് നിയെന്ന് വിളിച്ച് നിർത്തുന്ന ബഷീർ പ്രപഞ്ചത്തെ വളരെ ശക്തവും സനാ തനവുമായ ശക്തിസ്വരൂപമായി കാണുന്നു. തനിക്കു പരിച മുള്ള ഒട്ടനവധി പേർ വരികയും പോകുകയും താനും ആ വഴിയെ യാത്രയാവുകയുമാണ്. ഈ പ്രപഞ്ചം തന്നെ വിളിച്ചു. ഇനി അതിനെ തനിച്ചാക്കി താൻ മാത്രം തിരിച്ചു പോകുകയാണ്.

ജീവിതത്തിന്റെ നിസ്സാരതയോടൊപ്പം അതിന്റെ ആഴങ്ങളിലേ ക്കുള്ള ബന്ധങ്ങളും ബഷീർ കണ്ടെത്തുന്നു. അപാരതയുടെ അതിർത്തിയിൽ നിൽക്കുമ്പോൾ നാദബ്രഹ്മത്തിന്റെ അനന്തമായ . വിശ്രമം ബഷീർ കണ്ടെത്തുന്നത് തന്റെ ഉൾക്കണ്ണുകൊണ്ടാണ്. പ്രപഞ്ചത്തിലെ എല്ലാമറിഞ്ഞ് തികഞ്ഞവനായല്ല ബഷീർ യാത്ര യാകുന്നത്. പ്രപഞ്ചത്തെ സ്നേഹിച്ചു. അറിയാൻ ശ്രമിച്ചു. പക്ഷേ കാലമിത്രയായിട്ടും അറിയാൻ സാധിച്ചിട്ടില്ല. മന്വന്തരങ്ങളും യുഗ ങ്ങളും ഇന്നലെകളിൽ ലയിച്ചുപോയി. ഇവിടെ വിനയാന്വിതനായ ബഷീറിന്റെ പ്രപഞ്ചത്തോടുള്ള ആദരവ് പ്രകടമാകുന്നു.

ജീവിതം പ്രപഞ്ചത്തോടൊപ്പമാണ്. മരണം അതിൽ നിന്നും വിട വാങ്ങലാണ്; പ്രപഞ്ചത്തിൽ ലയിച്ചു ചേരലാണ്. അതായത് ഇന്ന ലെകളിലേക്കാണ് ലയിക്കുന്നത്. അപ്പോൾ അവശേഷിക്കുന്നത് പ്രപഞ്ചം മാത്രമാണ്.

Question 11.
“പുസ്തകം തിന്നുന്നവൻ പുസ്തപ്പുഴുവാകാം. പക്ഷേ, മണ്ണുതി ന്നുന്നവൻ ഞാഞ്ഞൂളായിത്തീരുന്നു” (കാവ്യകലയെക്കുറിച്ച് ചില നിരീക്ഷണങ്ങൾ ഈ വാക്യത്തിലൂടെ ലേഖകൻ മുന്നോട്ടുവ യ്ക്കുന്ന കാഴ്ചപ്പാട് എന്താണ്?
Answer:
എം.എൻ. വിജയന്റെ ‘കാവ്യകലയെക്കുറിച്ച് ചില നിരീക്ഷണ ങ്ങൾ’ എന്ന ലേഖനത്തിലെ അഭിപ്രായമാണിത്. പഴയകാല കവി തയെയും ആധുനിക കവിതയെയും താരതമ്വം ചെയ്യുന്ന സന്ദർഭ ത്തിലാണ് അദ്ദേഹം ഇങ്ങനെ ഒരഭിപ്രായം ഉന്നയിക്കുന്നത്. ആധു നിക വിജ്ഞാനത്തെയും ജീവിത വൈചിത്ര്യങ്ങളേയും ഉൾക്കൊ ള്ളുന്നതാവണം കവിത. അല്ലാതെ പട്ടുമെത്തയിലും പഴംപായി ലുമിരുന്ന് മുറുക്കി കഥ പറയുന്നവരെ പ്രതിഭാധനൻമാരാണെന്നു പറയാൻ വിഷമമാണ്. പുസ്തകം തിന്നുന്നവൻ പുസ്തകപ്പുഴു വാകാം. പക്ഷേ, മണ്ണ് തിന്നുന്നവൻ ഞാഞ്ഞൂളായിത്തീരുന്നു.

ആധുനിക വിജ്ഞാനബോധമുള്ള കവി കവിതയുടെ അനുഭൂ തിയുടെ രാഷ്ട്രീയം ഉൾക്കൊള്ളുന്ന കവിതയെഴുതുന്നു. അല്ലാ ത്തവർ പദക്കസർത്തുകൊണ്ട് പഴംകഥകൾ പറഞ്ഞിരിക്കുന്നവർ മാത്രമാണ്. അവരെ പ്രതിഭയുള്ളവരായി കരുതുക വിഷമമാണ്.

Kerala Plus One Malayalam Question Paper Sept 2021 with Answers

Question 12.
“എത്ര ദുർബലയാണു താൻ! എത്ര ഹീനയാണ്!” (ലാത്തിയും വെടിയുണ്ടയും) തങ്കം നായരുടെ ഈ ആത്മഗതത്തിനു പിന്നി ലുള്ള മനോഭാവം എന്തായിരിക്കാം?
Answer:
തങ്കം സ്വന്തം കുടുംബത്തിന്റെ അകച്ചുമരുകളിൽ നിന്നും സ്വത ന്ത്രയാകുന്നില്ല. ജീവിതം നൽകുന്ന സുഖങ്ങളിൽ സഹജീവിക ളുടെ വേദനകൾ കാണുന്നില്ല. അവർ ഒരു അമ്മയായിരുന്നിട്ടും വെടിയേറ്റ് വീണ കുഞ്ഞിന്റെ അരികിലേക്ക് പോകുന്നില്ല. അതിൽ അവർ കുറ്റബോധത്തിന് അടിമയായിത്തീരുന്നു. സ്വാതന്ത്ര്യസമ രസേനയിൽ ഉൾപ്പെടാതിരിക്കാൻ സ്വന്തം മക്കളെ ഗ്രാമത്തിലേക്ക വർ അയച്ചു. തങ്കവും ഭർത്താവും സ്വാർത്ഥമെന്നു വിളിക്കുന്ന ഈ സുരക്ഷിതത്വത്തിന്റെ ലോകത്തിന്റെ പ്രതിനിധികളാണ്.

Question 13.
‘സൈക്കിൾ മോഷ്ടാക്കൾ’ എന്ന ചലച്ചിത്രത്തിൽ ആൾക്കൂട്ടം പലപ്പോഴും റിച്ചിയുടെ ശത്രുപക്ഷത്താണു നിലകൊള്ളുന്നത്. രണ്ടു സന്ദർഭങ്ങൾ എഴുതുക.
Answer:
റിച്ചിക്കു സൈക്കിൾ നഷ്ടപ്പെട്ടപ്പോൾ രൂപപ്പെടാത്ത ആൾക്കൂട്ട മാണ് സൈക്കിൾ മോഷ്ടാവിനെ പിടികൂടിയപ്പോൾ രൂപപ്പെട്ടതും റിച്ചിക്കെതിരെ തിരിഞ്ഞതും. റിച്ചി സൈക്കിൾ മോഷ്ടിക്കുമ്പോൾ രൂപപ്പെട്ട ആൾക്കൂട്ടത്തിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു.

ഇവിടെ വിധി മാത്രമല്ല ആൾക്കൂട്ടവും ഒരിക്കലും റിച്ചിക്ക് അനു കൂലമായിരുന്നില്ല. റിച്ചി അനുഭവിക്കുന്ന അതേ പ്രശ്നങ്ങൾ തന്നെയാണ് അവരും അനുഭവിക്കുന്നത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും നിസ്സഹായതയും സിനിമയിലെ പൊതുവിഷയങ്ങളാ യാണ് നമുക്ക് മനസ്സിലാക്കാനാവുക.

Question 14.
‘മുഹ്യുദ്ദീൻ മാല’ യിൽ വാഴ്ത്തപ്പെടുന്ന ശൈഖ് മുഹ്യുദ്ദീൻ അബ്ദുൽ ഖാദിർ ജിലാനിയുടെ അപദാനങ്ങൾക്കു രണ്ട് ഉദാ ഹരണം പാഠഭാഗത്തുനിന്നും എഴുതുക.
Answer:
അദ്ദേഹം അറിവും സ്ഥാനമാനങ്ങളും ഇല്ലാത്ത സാധുജന ങ്ങൾക്ക് അറിവും സ്ഥാനമാനവും നൽകിയവനാണ്. അഹങ്കാ രത്താൽ ഇതൊക്കെ ഉപയോഗിച്ചവരിൽ നിന്ന് അവയെല്ലാതും പറിച്ചുകളഞ്ഞ് സാധാരണക്കാരനാക്കിയത് അദ്ദേഹം തന്നെയാ ണ്. ഉള്ളതിനേക്കാളും വലിയ നില കാണിച്ച് നടന്ന ഗുരുക്കന്മാരെ ഉള്ള നില കളഞ്ഞ് നിലത്തിന്റെ താഴെ നടത്തിച്ചു കളഞ്ഞതും അദ്ദേഹം തന്നെയാണ്. ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന ദോഷങ്ങളെ ഉറക്കത്തിൽ കിനാവിലൂടെ കാണിച്ചുകൊടുത്ത് രക്ഷിച്ചതും അദ്ദേഹം തന്നെയാണ്. പാമ്പിന്റെ രൂപത്തിൽ ജിന്നു കൾ അദ്ദേഹത്തെ വിരട്ടാൻ ചെന്നു. എന്നാൽ അദ്ദേഹം യാതൊരു ഭയവുമില്ലാതെ അവയെ പറിച്ചെറിഞ്ഞു എന്നതും നാം അറിഞ്ഞിരിക്കണം. ജിന്നിനെ വിളിപ്പിച്ച് ഒരു പൈതലിനെ തിരികെ കൊടുത്തതും അദ്ദേഹം തന്നെയാണ്. പഴങ്ങൾ ഇല്ലാത്ത കാലത്ത് പഴങ്ങളും ക്ഷാമം വന്നകാലത്ത് ഉണങ്ങിയ മരത്തിൽ കായ്ക്കനികളും നിറച്ച് ജനങ്ങളെ സഹായിച്ചതും അദ്ദേഹം തന്ന യാണ്.

15 മുതൽ 24 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും അഞ്ച് എണ്ണ ത്തിന്അ രപ്പുറത്തിൽക്കവിയാതെ ഉത്തരമെഴുതുക. 4 സ്കോർ (5 × 4 = 20)

Question 15.
“സ്മരണതൻ ദൂരസാഗരം തേടിയെൻ ഹൃദയരേഖകൾ നീളുന്നു പിന്നെയും” (സന്ദർശനം) സ്മരണകളെ സാഗരത്തോടു ചേർത്തു പറഞ്ഞിരിക്കുന്നത് എത്രത്തോളം ഉചിതമാണ്? പരിശോധിക്കുക.
Answer:
‘സന്ദർശനം’ എന്ന കവിതയിൽ ബാലചന്ദ്രൻ ചുള്ളിക്കാട് കവി തയും കാമുകിയും തമ്മിലുള്ള പ്രണയകാലഘട്ടം അവതരിപ്പി ക്കുന്നത് ഓർമ്മകളിലൂടെയാണ്. ആ ഓർമ്മകളെ സാഗരത്തോ ടുപമിക്കുന്നു. ഓർമ്മകളെ ചക്രവാളത്തിന്റെ വിദൂരതയോട് സാദ്യ ശ്യമുള്ളതായി പറയുന്നു. മാത്രമല്ല ഓർമ്മകൾ ദൂരസാഗരം തേടി യുള്ള ഒരു അലച്ചിലായി പറയുന്നു. അസ്തമയത്തിന്റെ ശോണ ച്ഛായയാണ് ഓർമ്മകൾക്കുള്ളത്.

Question 16.
‘ഓർമ്മയുടെ ഞരമ്പ്’ എന്ന കഥയിൽ ‘ഞരമ്പ്’ ഒരു പ്രതീകമായി മാറുന്നുണ്ടോ? വിലയിരുത്തുക.
Answer:
‘ഓർമ്മയുടെ ഞരമ്പ്’ എന്ന ശീർഷകം ഈ കഥയുടെ ആകർഷ ണീയമായ ഒരു വികാരമാണ്. മൂന്നാമത്തെ കഥയേതാണെന്ന് ചോദി ച്ചപ്പോൾ വൃദ്ധ പറഞ്ഞ ദുർമ്മരണം അവർ വിവരിച്ചപ്പോൾ പെൺകുട്ടിക്ക് ഭയം വികാരം പോലൊരു കോരിത്തരിപ്പുണ്ടായി. കഴുത്തിൽ കുരുക്കിട്ട് മുറുക്കുമ്പോൾ പെരടിയിലെ ഞരമ്പ് തൊട്ടുകാണിച്ച് അതിൽ കുരുക്ക് മുറുക്കുവാൻ വൃദ്ധ ആവശ പ്പെട്ടു. അത് തെറ്റിയാൽ ഓർമ്മ പോകുമെന്നും പറയുന്നു.

സ്വാതന്ത്ര്യം ദൂരെയാകുമ്പോൾ രചിക്കുന്ന മൂന്നാം കഥയാണ് ദുർമരണം. ആത്മഹത്വയെന്ന സ്വയം വിമർശിക്കപ്പെടുന്ന പദ ത്തേക്കാൾ വൃദ്ധയ്ക്ക് അഭിമതമായത് ദുർമ്മരണം എന്ന് പറയു വാനാണ്. പ്രതികരണങ്ങൾ പോലും നിർവ്വഹിക്കുവാൻ കഴി യാതെ വരുമ്പോൾ സ്ത്രീക്ക് ചേിക്കാനുള്ള കഥ ഒന്നേയുള്ളൂ. അത് സ്വന്തം കഴുത്തിൽ തെറ്റാതെ ആ ഞരമ്പിൽ കുരുക്കിടുക എന്നത് മാത്രമേയുള്ളൂ.

വൃദ്ധയുടെ അനുഭവങ്ങൾ എല്ലാം എന്നത്തേയും സ്ത്രീത്വ ത്തിന്റെ യാതനകളുടെ നൈരന്തര്യമാണ്. അതിൽ പിടയുമ്പോൾ സങ്കൽപ്പിച്ചു പോകുന്നതാണെങ്കിലും തനിക്ക് സാധിക്കാത്ത സ്വന്തം ദുർമരണത്തെക്കുറിച്ച് വാചാലമാകാൻ വൃദ്ധയ്ക്ക് സാധി ക്കുന്നു. തന്റെ ദുഃഖങ്ങൾക്ക് പൊതുവായവർക്ക് സമ്മാനിക്കാ വുന്ന മൂന്നാമത്തെ കഥയായിരിക്കണം ദുർമരണം.

വൃദ്ധയുടെ ജീവിതമാണ് ‘ഓർമ്മയുടെ ഞരമ്പ്’ എന്ന കഥ, ആ ജീവിതമാകട്ടെ വൃദ്ധയുടെ പൂർവ്വഓർമ്മകളുടെ ആവിഷ്ക്കാര ത്തിലൂടേയാണ് രൂപപ്പെടുന്നത്. ആ ഒഴുക്കിൽ നോക്കി അലസ മായി ഇരിക്കുന്ന പെൺകുട്ടിയും കൂടിയായപ്പോൾ കഥയുടെ ഒഴുക്കിന് രൂപം കൈവന്നിരിക്കുന്നു. തുടക്കത്തിൽ അലസയായി ഈ ഒഴുക്ക് നോക്കിയിരുന്ന പെൺകുട്ടി കഥാന്ത്യത്തിൽ മൂന്നാ മത്തെ കഥ അന്വേഷിച്ച് വൃദ്ധയുടെ ഓർമ്മകളുടെ ഒഴുക്കിലേക്ക് ഒഴുകുവാൻ ഒരുങ്ങുകയായി. കഥ മുഴുവൻ വൃദ്ധയുടെ ഓർമ്മ കളാണ്. കഥാരംഭം മുതൽ വൃദ്ധയുടെ ചുക്കിച്ചുവന്ന വയലറ്റ് നിറമുള്ള ഞരമ്പ് എഴുന്നു നിൽക്കുന്ന അസുന്ദരമായ കാഴ്ച കാണുന്നു. ഈ മണ്ണിലെ ഓർമ്മകളെ, മനസ്സിലേക്ക് ഒഴുക്കുന്ന ഓർമ്മകളെ നിലനിർത്തുന്ന ഞരമ്പാണത്. കുരുക്ക് ഈ ഞരമ്പിൽ വീണില്ലെങ്കിൽ ദുർമ്മാണല്ല; ഓർമ്മകളുടെ നഷ്ടമാണ് വൃദ്ധ അറി യിക്കുന്നത്.

മുകളിലേക്ക് കയറി വന്ന പത്മാക്ഷി സംസാരത്തിനിടയിൽ വൃദ്ധയ്ക്ക് ഓർമ്മ പോയതിനുശേഷമുള്ള പൊതുമാറ്റം പറയു ന്നുണ്ട്. വൃദ്ധയുടെ പഴയൊരു ബുക്കുണ്ടായിരുന്നത് ഓർമ്മ പോയതിൽപ്പിന്നെ തപ്പി നടക്കുകയാണ്. അങ്ങനെയെങ്കിൽ മൂന്നാമത്തെ കഥയേതാണെന്ന പെൺകുട്ടിയുടെ ചോദ്യത്തിന് ലഭിച്ച മറുപടിയായ ദുർമരണം വൃദ്ധ ഒരിക്കൽ ചെയ്തതാണ്. അന്ന് കുരുക്കിട്ടപ്പോൾ തെറ്റിപ്പോയതാണ് ആ ഞരമ്പ്.

കഥയുടെ ശീർഷകം രൂപപ്പെട്ടത് വൃദ്ധ ആ ഞരമ്പിനെക്കുറിച്ച് പറയുന്ന സന്ദർഭത്തിൽത്തന്നെയാണ്. വൃദ്ധയുടെ മൂന്നാത്തെ കഥ ഒരു രഹസ്വമാണ്. സ്ത്രീത്വത്തിന്റെ പെടച്ചിലാണ്. ഏതൊരു അമ്മയുടേയും ദയനീയമായ സങ്കടങ്ങളുടെ കഥയാണ്.

Kerala Plus One Malayalam Question Paper Sept 2021 with Answers

Question 17.
“രോഗങ്ങളെ മാത്രം ഭയന്നു ജീവിക്കുന്നവർക്ക്, കാട്ടുചോലയിലെ ജലം, മണ്ണ്, വായു, സൂര്യപ്രകാശം, കാറ്റ്, മഴ ഒക്കെ അന്വമാണ്”. വേരുകൾ നഷ്ടപ്പെടുത്തുന്നവർ) ലേഖകന്റെ നിരീക്ഷണ ത്തോടു നിങ്ങൾ യോജിക്കുന്നുണ്ടോ? പ്രതികരണ കുറിപ്പ് തയ്യാ റാക്കുക.
Answer:
യഥാർത്ഥ ജീവന്റെ തുടിപ്പുകൾ ഇപ്പോഴും അവശേഷിച്ചിട്ടുള്ള ആദിമ ഇടങ്ങളാണ് കാടുകൾ. അവയ്ക്കിപ്പോഴും സ്വാഭാവികമായ വിശുദ്ധി ബാക്കിയുണ്ട്. ഈ മഴക്കാടുകളുടെ ഗർഭഗൃഹത്തിലേ ക്കാണ് ലേഖകന്റെ യാത്രികൾ, മണ്ണിന്റെ മനസ്സു തൊട്ടറിഞ്ഞ് അതൊരു വെറും യാത്രയല്ല. നസീറിനെ സംബന്ധിച്ചത് ഒരു തീർത്ഥയാത്ര തന്നെയാണ്.

കാടിന് കളങ്കമല്ല. കളങ്കമില്ലാത്ത കാടിന്റെ ഭാഗമായ ഒന്നിലും മാലിന്യം ഉണ്ടാകില്ല. പിന്നെ അവിടെ മലിനമാക്കുന്നത് മനുഷ്വസാ ന്നിദ്ധ്യമാണ്. ലേഖകന്റെ ഈ പ്രസ്താവനയിൽ തന്നെ ഒരു വൈരു ധ്യമുണ്ട്. കന്യാവനങ്ങളുടെ പരിശുദ്ധി മനുഷ്യൻ തന്നെ നശിപ്പിക്കു ന്നു. നീർച്ചോലകളുടെ പുണ്യവും, പുൽമേടുകളുടെ കുളിരും, വൃക്ഷങ്ങളുടെ സുരക്ഷിതത്വവും ഒക്കെ അവൻ തന്നെ ഇല്ലായ്മ ചെയ്യുന്നു. എന്നിട്ട് കാടും, കാട്ടാറും മലിനമായി എന്ന് ഉറക്കെ അങ്ങ് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഒട്ടും മലിനമല്ല എന്ന് അവൻ സ്വയം വിശ്വസിപ്പിക്കാൻ വൃഥാ ശ്രമിക്കുന്ന മിനറൽ വാട്ടറിൽ അഭയം തേടുന്നു. ശരിക്കും പറഞ്ഞാൽ പഴയൊരു പ്രയോഗം ഇവിടെ “അർത്ഥവത്താകുന്നു. ‘ആടിനെ പട്ടിയാക്കുക! എന്നിട്ടതിനെ തല്ലി ക്കൊല്ലുക – ആധുനിക വർത്തമാനകാലത്തിൽ സൈബർ യു ത്തിൽ ജീവിക്കുന്നുവെന്ന് അഹങ്കരിക്കുന്ന മനുഷ്യൻ അതാണ്

ചെയ്തുകൊണ്ടിരിക്കുന്നത്. ‘ചങ്ങലയ്ക്കുതന്നെ ഭ്രാന്തുപിടിച്ചിരി ക്കുന്നു!

ഒരു ജനസമൂഹത്തിൽ ഭൗതികമായ വളർച്ചയ്ക്കു പിന്നിൽ അവരുടെ ആരോഗ്യകരമായ സ്വസ്ഥജീവിതം വലിയ പങ്ക് വഹി ക്കുന്നുണ്ട്. കേരളത്തിലിപ്പോൾ പരിസ്ഥിതിയുടേയും, മനുഷ്യരു ടേയും ആരോഗ്യത്തിന് ഒരേസമയം ഹാനി സംഭവിച്ചുകൊണ്ടിരി ക്കുന്നു. ചില ഓർമ്മപ്പെടുത്തലുകൾക്ക് സമയമായിരിക്കുന്നു. അടുത്ത തലമുറകളോട് നാം നീതി പുലർത്തേണ്ട സമയമായിരി ക്കുന്നു എന്ന അന്ത്യശാസനം ആ ഓർമ്മപ്പെടുത്തലുകളുടെ പിന്നി മുണ്ട്.

Question 18.
‘സ്വാതന്ത്ര്യദാഹിയായ വ്യക്തിയാണോ മത്സ്യം ?’ പരിശോധിക്കുക.
Answer:
മത്സ്യം കവിത പ്രതിരൂപാത്മക കവിതയാണ്. നിലനിൽപ്പിനായി പൊരുതുന്ന ഒരു മത്സ്യവും അതിനെ ഇരയാക്കുന്ന ഒരു കൂട്ട ത്തേയുമാണ് കവിതയിൽ കാണുന്നത്. ഇത് തികച്ചും പ്രതിരൂപഭാ ഷയിലുള്ള ഒരു കവിതയാണ്.

കടൽ ഈ ലോകമാണ്. ലോകത്തിലെ മനുഷ്യരുടെ വ്യാവസായി കലോകവും കച്ചവടവും നാഗരിക പരിഷ്ക്കാരവും പ്രതിരൂപ ഭാഷയിലാണ് പരാമർശിക്കുന്നത്.

ഉപ്പുവയലുകൾ ഉപ്പളങ്ങളാകാം. ഉപ്പളങ്ങൾ മനുഷ്യരുടെ വ്യാവ സായിക ഇടപെടലുകളെയാണ് കാണിക്കുന്നത്. മാർക്കറ്റിൽ നാണം കെട്ട് വിറ്റുപോകുന്നത് മനുഷ്യന്റെ അഭിമാനം തന്നെയാണ്. കാഴ്ച വസ്തുവായി മാറുന്ന സാഹചര്യങ്ങൾ മനുഷ്യന്റെ നാഗരിക വീക്ഷ ണമാണ് കാണിക്കുന്നത്. നാഗരിക വിനോദങ്ങളിൽ പെടുന്നവ യാണ് കെട്ടിടങ്ങളിലും കടലുകൾക്കടിയിലും അവൻ ഉയർത്തുന്ന അക്വേറിയങ്ങൾ.

മനുഷ്യന്റെ ഇടപെടലുകൾ രൂക്ഷമാകുമ്പോൾ നിസ്വരായ വ്യക്തി കൾക്കുണ്ടാകുന്ന സംഭവ ങ്ങളും ജീവിക്കാനുള്ള ആന്തരികത്വരയുമാണ് മത്സ്യത്തിൽ കാണുന്നത്. മത്സ്യം പലതിൽ നിന്നും രക്ഷപ്പെടുന്നത് അതിന്റെ ശ്രദ്ധിക്കപ്പെടാത്ത രൂപംകൊ ണ്ടാണ്. ചെറിയവനായി കഴിയുന്നവന്റെ നിലനില്പ് ഒരുതരം രക്ഷ പെടലുകളാണ്.

സാധാരണ രീതിയിൽ ജീവിക്കുവാൻ കഴിയാത്ത ഒരു വ്യക്തി യെയാണ് മത്സ്യത്തിന്റെ പ്രതിരൂപത്തിൽ കാണുന്നത്. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ആളാണിത്. പലപ്പോഴും രക്ഷപ്പെടുന്നു ഉണ്ടെങ്കിലും ജീവിതം മുഴുവൻ ഭയപ്പാടിലാണ്. വിശ്രാന്തിയില്ലാത്ത ഒരു ഓട്ടമാണ് മത്സ്യത്തിന്റെ ജീവിതം.

കവിതയുടെ അവസാനത്തിൽ കാണുന്ന ദഹിക്കുന്ന കടൽ മത്സ്യ ത്തിന്റെ ശത്രുക്കളുടെ സൃഷ്ടിയാണ്. അവരുടെ പരിശ്രമങ്ങളുടെ, ദുരയുടെ പരിണിതഫലമാണിത്. ഒഴുക്കുപോയ കടലിനും ചൂട് കൂടുന്നു. മത്സ്വത്തിന് അവസാന പരിശ്രമമെന്ന നിലയിൽ രൂപം മാറേണ്ടി വരുന്നു. ഒരു സൂചിപ്പൊട്ട് പോലെ തിളങ്ങുന്നതായി അത് മാറി.

നാഗരികതയുടെ ശാപമാണ് നമ്മുടെ ആവാസവ്യവസ്ഥയുടെ നാശം. കച്ചവടവും കച്ചവടച്ചരക്കുകളുമാണ് പ്രകൃതിയും മനു ഷിനും. ദുരമൂത്ത മനുഷ്യന്റെ കളിപ്പാട്ടങ്ങളാണ് പ്രകൃതിയിലെ ഓരോ ജീവപ്രതിഭാസവും. ദുരയുടെ പുരോഗതി ഈ ആവാസ ത്തിന്റെ നാശമാണ്. ചുട്ടുപഴുത്തു പോകുന്ന ഈ ലോകവും അതിലെ ജീവന്റെ തുടിപ്പുകളും സർവ്വനാശത്തിന്റെ പിടിയിൽ അകപ്പെടുന്നത് മനസ്സിലാക്കുവാൻ കഴിയാത്ത മുഢതയാണ് മനു ഷർക്കുള്ളത്. ഈ മുഢതയാണ് മത്സ്യം കവിതയുടെ അകപ്പൊ രുളായി നാം അറിയേണ്ടത്.

Question 19.
‘ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെയുഴിഞ്ഞാലാക്കി ത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം!” (ഊഞ്ഞാലിൽ) ഈ വരികളിൽ തെളിയുന്ന ജീവിതപാഠം വ്യക്തമാക്കുക.
Answer:
കാലം കഴിയുന്നതിനനുസരിച്ച് കൂടുതൽ ദൃഢവും ആഹ്ലാദപ്രദ വുമായിത്തീരുന്ന ദാമ്പത്യബന്ധത്തിന്റെ ഹൃദ്യമായ ആവിഷ്കാര മാണ് വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘ഊഞ്ഞാലിൽ’ എന്ന കവിത. വൈലോപ്പിള്ളിയുടെ പ്രണയോപനിഷത്ത് എന്നാണ് ഈ കവിത വിശേഷിപ്പിക്കപ്പെടുന്നത്.

ജീവിതാനുഭവത്തിന്റെ കടലിനെ മഷിക്കുപ്പിയാക്കുന്ന കവിയുടെ ദാമ്പത്യജീവിതത്തെക്കുറിച്ചുള്ള സുന്ദരമായ സ്വപ്നമാണിത്. കവിയ്ക്ക് 32 വയസ്സ് പ്രായമുള്ളപ്പോഴാണ് ഈ കവിതയുടെ രച ന. പ്രണയം കൂടുതൽ തീവ്രമാകുന്നത് വിരഹത്തിലാണെന്നും വിവാഹത്തോടെ അത് അവസാനിക്കുകയാണ് പതിവെന്നും ജീവിതവും സാഹിത്യവും ഒരുപോലെ ഉദ്ഘോഷിക്കാറുണ്ട്. എന്നാൽ വൈലോപ്പിള്ളിക്കവിതയിൽ പ്രായം കൂടുന്തോറും പ്രണ യത്തിന് തിളക്കം കൂടുകയാണ്.

വാർദ്ധക്യത്തിന്റെ വിരസത യൗവനത്തിലെ ഓർമ്മകൾ കൊണ്ട് മറികടക്കുന്ന വൃദ്ധദമ്പതികളെയാണ് ഊഞ്ഞാലിൽ നമുക്ക് കാണാൻ കഴിയുക. താംബൂലപ്രിയയായ തിരുവാതിര രാത്രിയിൽ ഭർത്താവ് ഭാര്യയോട് വെറ്റില നൂറു തേച്ചു തരാനാവ ശപ്പെടുന്നു. മഞ്ഞിൻ പുതപ്പുള്ള ഭൂമി തണുപ്പുകൊണ്ട് ചുളുക യാണെങ്കിലും മധുരമായി ചിരിക്കുന്നുണ്ടെന്നും നര കയറിയ നമുക്കും അതുപോലെ ചിരിക്കാമെന്നുമാണ് നായകൻ പറയു ന്നത്. മാമ്പൂവിന്റെ മണം വൃദ്ധനെ വീണ്ടും ജീവിതത്തിന്റെ മധു മാസങ്ങളിലേക്ക് തിരികെ കൊണ്ടുപോകുന്നു. 30 വർഷത്തിനു മുൻപുള്ള തിരുവാതിര നാളിലെ ഓർമകളിൽ വൃദ്ധദമ്പതികൾ ജീവിക്കുന്നു. മഞ്ഞും നിലാവും മധുവും ഇറ്റുവീണ ആ രാത്രി യിൽ ആരുമറിയാതെ അവർ പുലരുവോളം ഊഞ്ഞാലാടിയിട്ടുണ്ട്.

പണ്ടേപോലെ ആടിയും പാടിയും ആഘോഷത്തെ സാർത്ഥക മാക്കുകയാണവർ. നാട്ടിൻപുറത്തെ നന്മയും വിശുദ്ധിയും തിരി കെയെത്തുന്നത് അവരനുഭവിക്കുന്നു. വാർദ്ധക്യത്തിലും പുരാ ണകഥാപാത്രങ്ങളായി മാറുന്നു. കണ്വാശ്രമം മുറ്റത്ത് പുനർജനി ക്കുന്നു. ദമ്പതികൾ ദുഷ്യന്തനും ശകുന്തളയുമായി പരകായപ് വേശം നടത്തുന്നു.

ദാരിദ്ര്യത്തിന്റെ കൊടുവേനലിലും തിരുവാതിരരാവിനെ എതി ദേൾക്കാനായി പാട്ടുകൾ പാടുന്നു. കഴിഞ്ഞകാല ഓർമ്മകൾ സജീവമാക്കിക്കൊണ്ട് വാർദ്ധക്യത്തിലെ വിരസതയകറ്റി ആഹ്ലാ ദഭരിതമാക്കുന്നു. സ്നേഹവും പരസ്പരവിശ്വാസവും അടിസ്ഥാ നശിലകളായ ദാമ്പത്യത്തിൽ ഏകാന്തതയെ ഓർമ്മകൾ കൊണ്ട് അതിജീവിക്കാനാവും.

കാലം കഴിയുമ്പോൾ ജീവിത കുപ്പായത്തിന്റെ നിറം മങ്ങുന്നി ല്ലെന്നും പരസ്പര പ്രണയത്തിൽ അതിന്റെ വർണാഭ കുടുക യാണ് ചെയ്യുന്നതെന്നും ഊഞ്ഞാലിൽ എന്ന കവിത വ്യക്തമാ ക്കുന്നു.

Question 20.
“എന്റെ ചിരിക്കകത്തുള്ള ദുഃഖത്തിന്റെ മുഴക്കം അവർ കേൾക്കു ന്നില്ല” (അനർഘനിമിഷം)’ ചിരിക്കകത്തുള്ള ദുഃഖം’ എന്ന പ്രയോ ഗത്തിന്റെ അർത്ഥസൂചനകളെ മനുഷ്യജീവിതവുമായി ബന്ധിപ്പി ക്കാൻ കഴിയുമോ ? അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Answer:
1959 – ൽ പാത്തുമ്മായുടെ ആട് എന്ന നോവലിന്റെ മുഖവുര യിൽ ബഷീർ എഴുതി “ഇതൊരു തമാശക്കഥയാണ്.എങ്കിലും എഴു തുമ്പോൾ ഞാനാകെ വെന്തുനീറുകയായിരുന്നു”. ഭ്രാന്താശുപ തിയിലെ ചികിത്സാ നടക്കുന്ന സമയത്താണ് ബഷീർ ഈ നോവൽ രചിക്കുന്നത്. വായനക്കാരന്റെ രസാനുഭൂതിയിൽ കഥാ പാത്രങ്ങൾ ഫലിതവും രസവും സമ്മാനിക്കുമ്പോൾ കഥാപ തങ്ങളെ പടച്ചവന്റെ നില കണ്ണീർക്കയത്തിലായിരുന്നു. ബഷീ റിന്റെ ചിരിക്കകത്തുള്ള ദുഃഖത്തിന്റെ മുഴക്കം ചാപ്ലിന്റെ സർക്കസ് എന്ന സിനിമയിലെ കഥാപാത്രത്തെപ്പോലെയാണ് ആകസ്മിക മായി വന്നുചേർന്ന ആപത്തിൽ ഭയക്കുമ്പോൾ കാണികളെല്ലാം മറന്നു ചിരിക്കുന്നു. കോമാളിയുടെ വേദനയറിയാതെ.

ചിരിയെന്നത് ആപേക്ഷികമാണ്. ചിരിക്കുന്നവന്റെ മനോനിലയും, ചിരി ഷിക്കുന്നവന്റെ മനോനിലയും വ്യത്യസ്തമായ തലങ്ങളിലായിരിക്കും മിക്കവാറും വ്യാപരിക്കുന്നത് ഒരുവന്റെ വീഴ്ച. മറ്റനേകരെ ചിരിപ്പി ച്ചേക്കാം. എന്നാൽ വീണവന്റെ വേദനയെ (മനോവേദനയേയും) ഒരി ക്കലും അളക്കുവാൻ സാധ്യമല്ല. ബഷീറിന്റെ ജീവിതവും തുറന്നു പറച്ചിലിന്റെ തെളിവെളിച്ചത്തിലാണ് അവിടെ വെളിപ്പെടുന്ന ജീവി താവസ്ഥകളിൽ വായനക്കാരനെ രസിപ്പിക്കുന്ന പലതുമുണ്ടാകാം. ഒരു മനുഷ്യൻ എന്ന കഥയിൽ പരാമർശിക്കുന്ന ബഷീറിന്റെ ദയനീ യാവസ്ഥ വായനക്കാരന്റെ മനസ്സിനെ ചിരിപ്പിക്കും. എന്നാൽ ബഷീ റിനെ സംബന്ധിച്ച് ദൈന്യതയുടേതാണ്.

Kerala Plus One Malayalam Question Paper Sept 2021 with Answers

Question 21.
“അപ്പുവും മധുവും ഇവരോടു ചേരാതിരിക്കുവാൻ വേണ്ടി എത ശ്രമപ്പെട്ടാണു നാട്ടിലേക്ക് അയച്ചതെന്ന് അവരോർത്തു” (ലാ ത്തിയും വെടിയുണ്ടയും) സ്വാതന്ത്ര്യ സമരത്തോടുള്ള എതിർപ്പാണോ തങ്ക നായരെ ഇതിനു പ്രേരിപ്പിച്ചത് ? പരിശോധി ക്കുക.
Answer:
തങ്കത്തിന്റെ മക്കളാണ് അപ്പുവും മനുവും. ബ്രിട്ടീഷിന്ത്യയിൽ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് തങ്കത്തിന്റെ ഭർത്താവ്. സ്വാതന്ത്ര്യ സമരങ്ങളോട് ഇന്ത്യക്കാരി എന്ന നിലയിൽ ഒരനുകൂല വികാരം ഉണ്ടായിരുന്നെങ്കിലും ജീവിതത്തിന്റെ സുഖസൗക ര്യങ്ങളിൽ നാടിന്റെ നിലവിളികൾ അവർ കേട്ടില്ല. അപ്പുവിനേയും മനുവിനേയും തന്റെ നാട്ടിലേക്ക് തങ്കം അയക്കുന്നത് കുട്ടി കൾക്കിടയിൽ രൂപപ്പെട്ട സ്വാതന്ത്ര്വസമരത്തിനു വേണ്ടിയുള്ള വിപ്ല വസംഘത്തിൽ അവർ പെടരുതെന്ന് കരുതിയതുകൊണ്ടാണ്. അവിടെ അവർ സ്വാർത്ഥ യായി. സ്വന്തം സുഖം സ്വന്തം കുടുംബം എന്നിവ മാത്രമാണ് അവരുടെ കരുതലിലുണ്ടായിരു ന്നത്. സമരങ്ങൾ അപകടകരമാണെന്ന് തങ്കം കരുതി. ജീവിതദു രിതങ്ങൾ അവർ അനുഭവിച്ചിട്ടില്ല. സ്വന്തം കുടുംബത്തിന്റെ അക ചുമരുകളിൽ നിന്നും സ്വതന്ത്രയാകുന്നില്ല തങ്കം ഒരിക്കലും. സഹ ജീവികളുടെ വേദനകൾ അവർ കാണുന്നില്ല.

Question 22.
“നമ്മുടെ ജനപ്രിയ സിനിമകൾ സ്വപ്നലോകത്തിന്റെ ഭ്രമാത്മക തയെയാണ് പൊതുവേ പ്രതിഫലിപ്പിക്കുന്നത്.” (സിനിമയും സമു ഹവും) ഈ നിരീക്ഷണത്തോടു നിങ്ങൾ അനുകൂലിക്കു ന്നുണ്ടോ ? വിശദമാക്കുക.
Answer:
സ്വപ്നാവസ്ഥയിലുള്ള ആഗ്രഹങ്ങളെ യഥാർത്ഥമായി അവത രിപ്പിക്കാനുള്ള ശേഷി സിനിമയിലോളം മറ്റൊന്നിനില്ല. മറ്റേതൊരു മാധ്യമത്തേക്കാളും സിനിമ സ്വപ്നങ്ങളെ ദൃശ്യവൽക്കരിക്കുന്നു. അതിനാൽ ലോകത്തിൽ ഏറ്റവും അധികം ആളുകൾ ആസ്വദി ക്കുന്നത് സിനിമയാണ്. കമ്പോളത്തിലെ വിപണന സ്വപ്നങ്ങ ളിൽനിന്ന് സ്വന്തം അഭിരുചിക്കിണങ്ങിയ സ്വപ്നം തിരഞ്ഞെടു ക്കാൻ ആസ്വാദകന് ഈ കലാരൂപം സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തിട്ടുണ്ട്. ഇത്തരം ഒരു വിപണന ശൃംഖല സിനിമയേക്കാൾ അധികമായ് മറ്റൊരു കലാരംഗത്തും ഇല്ല. ഈ അവസ്ഥ നില നിൽക്കുതന്നെ സിനിമ കാണാനും താൽപ്പര്യം പ്രാപിക്കാനും കാണികളായ് നാം തയ്യാറാണ്.

സിനിമയിൽ നാം ആഗ്രഹിക്കുന്നതും നടക്കാതെ പോയതുമായ സകലമൂല്യങ്ങളും ആവിഷ്ക്കരിക്കാറുണ്ട്. ഇത്തരം കിട്ടാതെ പോകുന്ന സ്വപ്നജീവിതം ആസ്വാദകലോകം അറിഞ്ഞു സ്വീക രിക്കുന്നതാണ്. അതിനാലാണ് നായകൻ നന്മചെയ്യുമ്പോഴും തിന്മയ്ക്ക് കൂട്ടുനിൽക്കുന്ന വില്ലനെ തല്ലുമ്പോഴും കാണികൾ കയ്യടിച്ച് പ്രോത്സാഹനം നൽകുന്നത്. ഇങ്ങനെ നായകന് നാം തന്നെ അറിഞ്ഞുകൊടുക്കുന്ന ഉയർച്ചയ്ക്ക് ഒരാസ്വാദകനും അഭി രുചി പ്രകടിപ്പിക്കുന്നില്ല. എ.പി. രാമചന്ദ്രൻ പരമാനന്ദം എന്ന തന്റെ കവിതയിലൂടെ സിനിമാ നായകന്മാർ അനുഭവിക്കുന്ന സ്വപ്ന യാഥാർത്ഥ്യങ്ങളെ സുന്ദരമായി ഓർമ്മപ്പെടുത്തുന്നു. കാണിക ളായ ആസ്വാദകരുടെ താൽപര്യങ്ങൾക്കനുസരിച്ച് ശത്രുവിനെ നേരിടുന്ന നായകൻ, നമുക്ക് മനസ്സിൽ പ്രേമിക്കാൻ മാത്രം ഇടം കിട്ടുന്ന സമകാലിക സാഹചര്യത്തിൽ വെള്ളിത്തിരയിൽ നമുക്ക് പകരമായി മതിയാവോളം പ്രണയിക്കുകയും പാടുകയും കളി ക്കുകയും ചെയ്യുന്നു.

നമുക്കായ് പ്രേമിക്കുന്ന അവനാണ് സിംഹാസനം കിട്ടുന്നത്. അവന് മാത്രമാണ് തിരശ്ശീലയുടെ വെൺവെളിച്ചം എന്നാൽ ഇതൊക്കെ ആസ്വദിച്ചും മനസ്സിൽ പ്രേമിച്ചും പരസ്പരം കാണാൻ സാധിക്കാതെ നാം ഇത്തിരി തണു ഷിൽ ഒരു കസേര സ്ഥലത്ത് ഇരുട്ടിൽ ചാഞ്ഞിരിക്കുന്നവർ മാത്രം. അതിൽ പരമാനന്ദം അനുഭവിക്കുന്നവരാണ് നാം. മൂന്നു മണിക്കൂറിന്റെ ആനന്ദം നാം ഇത്തിരി പണത്താൽ നേടി ഇറങ്ങി പോരുമ്പോൾ നായകൻ നേടുന്നത് വെള്ളിത്തിരയുടെ തിള ക്കവും ധനവും ആർഭാടവുമാണ്. കവി ഇത് പരിഹാസം കലർന്ന പുഞ്ചിരിയോടെയാണ് പറയുന്നത്. വരികൾക്കിടയിലെ അർത്ഥം യഥാർത്ഥ സത്യം നമ്മോട് പറയുന്നുണ്ട്. മാത്രമല്ല, ഇരുട്ടിൽ ചാഞ്ഞിരിക്കുന്നതാണ് നമ്മൾക്ക് പരമാനന്ദം എന്ന് കവി ഓർമ്മി പ്പിക്കുന്നു. ഇത് വെറും ഓർമ്മിപ്പിക്കലല്ലായെന്ന് നാം അറിയുന്നു.

Question 23.
‘കൈപ്പാട്, ‘കേൾക്കുന്നുണ്ടോ’ എന്നീ ചിത്രങ്ങൾ പരിസ്ഥിതി സംബന്ധമായ ആശങ്കകൾ പങ്കുവെയ്ക്കുന്നുണ്ടോ ? താരതമ്യം ചെയ്ത് ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
കൈപ്പാട് നിലം ഒരു ആവാസവ്യവസ്ഥയാണ്. മനുഷ്യനും മറ്റു ജീവജാലങ്ങളും അടങ്ങുന്ന പരസ്പരാശ്രിതവും പ്രകൃതിക്കനു കുലവുമായ ഒരു ജീവിതരീതിയുടെ സൂക്ഷ്മമായ അവതരണ മാണ് കൈപ്പാട് എന്ന ഡോക്യുമെന്ററി.

കേൾക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രത്തിലെ ഹസ്ന ജന്മനാ അന്ധയാണ്. സ്പർശനത്തിലൂടെയും ശബ്ദത്തിലൂടെയും മുതിർന്നവർ കാണുകയും കേൾക്കുകയും ചെയ്യാത്ത ഒരു ലോകം അവളുടെ ഉള്ളിലുണ്ട്.

മനുഷ്യന്റെ നേതൃത്വത്തിൽ നടക്കുന്ന പാരിസ്ഥിതികമായ നശീക രണങ്ങൾ സൃഷ്ടിക്കുന്ന ഇരുളടഞ്ഞ ഭാവിയെക്കുറിച്ച്. ഉണ്ടാ കുന്ന നഷ്ടങ്ങളെക്കുറിച്ച് അവൾ ബോധവതിയാണ്.

കാഴ്ചയില്ലാത്ത ഈ കുട്ടി കാഴ്ചയുള്ളവരോട് ചോദിക്കുന്നത് സംഭവിക്കാൻ പോകുന്ന ദുരന്തങ്ങളെ കുറിച്ച് നിങ്ങൾ കേൾക്കു ന്നുണ്ടോ എന്നാണ്.

സ്വന്തം കാലിനടിയിലെ മണ്ണ് നാം പോലുമറിയാതെ ചോർന്നു പോകുമ്പോൾ ആശങ്കപ്പെടുന്നത് സ്വാഭാവികമാണ്. ചുറ്റുപാടിലെ ജൈവപ്രകൃതിയെക്കുറിച്ചുള്ള അറിവും അവ സംരക്ഷിക്കപ്പെ ടേണ്ടതുണ്ടെന്ന ബോധവും അനിവാര്യമാണ്.

ഈ ലോകവ്വവസ്ഥതന്നെ മാറേണ്ടതുണ്ട് എന്ന ഒരു ബോധം കാണികളിൽ സൃഷ്ടിക്കുന്നതിന് വളരെ സഹായകമാണ് കൈപ്പാ ട് കേൾക്കുന്നുണ്ടോ ഇവ പങ്കുവെക്കുന്ന ആശയങ്ങൾ.

Question 24.
“കണ്ണുകളിൽ വഴിയുന്ന വാത്സല്യത്തോടെ അതേ ഈ വയസ്സൻ മകനെ തൊട്ടും പിടിച്ചും കൊണ്ട് പിറകെ നടക്കുന്നു.” (ശസ്ത്ര ക്രിയ)
“പിള്ളരേ നുള്ളിനാനെന്നങ്ങു ചൊല്ലിട്ടു പീലികൊണ്ടെന്നെയടിച്ചാ ഉമ്മ” (പീലിക്കണ്ണുകൾ) മാതൃസ്നേഹത്തിന്റെ ആവിഷ്കാരം വ്യത്യ സ്തകാലഘട്ടങ്ങളിലെ എഴുത്തുകാർ അനുഭവിപ്പിക്കുന്നത് സമാ നരീതിയിലാണോ ? താരത്മ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
മാതം പുത്രസ്നേഹത്തിന്റെ അസുലഭ നിമിഷങ്ങളെ ആവിഷ്ക രിക്കുന്ന കഥയാണ് കെ.പി. രാമനുണ്ണിയുടെ ശസ്ത്രക്രിയ.

ഭർത്താവ് മരിച്ചതിന് ശേഷം ഏക മകനെ വളർത്തിക്കൊണ്ടുവ രാൻ അമ്മ വല്ലാതെ കഷ്ടപ്പെട്ടിരുന്നു. അമ്മയുടെ ഗർഭപാത്രം നീക്കം ചെയ്യാൻ തീരുമാനിക്കപ്പെട്ടപ്പോൾ ഡോക്ടറായ മകൻ തന്നെ ഓപ്പറേഷൻ ചെയ്യണമെന്ന് അമ്മ ആവശ്യപ്പെട്ടു.

ഓപ്പറേഷൻ അടുക്കുന്തോറും അമ്മ കൂടുതൽ തരളിതയാവു കയും വയസ്സനായ മകൻ അവർക്ക് ഒരു ചെറിയ കുട്ടിയെപ്പോലെ മാറുകയും ചെയ്തു. മകന്റെ വാസഗ്രഹം മറ്റൊരാൾ നീക്കം ചെയ്യുന്നത് അമ്മ ഇഷ്ടപ്പെട്ടില്ല. അതിനാലാണ് മകനോട് ഓപ്പറേ ഷൻ നടത്താൻ ആവശ്വപ്പെടുന്നത്.

സ്ത്രീയെന്ന നിലയിൽ തന്റെ നിലനിൽപ്പിന് ആധാരമാണത്. അത് നഷ്ടമാകുന്നതിന്റെ ആധി അവർ മറികടക്കുന്നത് പൂർവ്വകാല അനുഭവങ്ങളിലേക്ക് നടന്നുകൊണ്ടാണ്. അതിന്റെ നഷ്ടം അ യിലും മകനിലും ഉറവ വറ്റാത്ത സ്നേഹവാത്സല്യങ്ങളുടെ നിമി ഷങ്ങൾ പുനർജനിപ്പിക്കുന്നു. കളിപ്പിക്കാൻ, ഭക്ഷണം നൽകാൻ, കൂടെക്കിടത്തി കഥ പറയാൻ ഒക്കെ അവർ തയ്യാറാകുന്നത് അതു കൊണ്ടാണ്.

ഓപ്പറേഷൻ ചെയ്യാൻ തയ്യാറായി വന്ന ഡോക്ടർ വേണുഗോപാ ലിനോട് മകൻ തന്നെ ഓപ്പറേഷൻ ചെയ്യണമെന്ന് അമ്മ ആവശ്യ പ്പെടുകയും മകൻ ആ കൃത്യം നിർവഹിക്കുകയും ചെയ്തു.

മാതൃ – പുത്രബന്ധത്തിന്റെ ഏറ്റവും വൈകാരികമായ പ്രതീക മായാണ് ഈ കഥയിൽ ഗർഭപാത്രത്തെ അവതരിപ്പിക്കുന്നത്. അമ്മയും മകളും തമ്മിലുള്ള ബന്ധമൊക്കെ ശിഥിലമായിപ്പോ കുന്ന വർത്തമാനകാലത്തിൽ ആ പൊക്കിൾക്കൊടി ബന്ധത്തിന്റെ മഹത്വം അതേപോലെ ആവിഷ്ക്കരിക്കുന്ന കഥയാണിത്.

കംസനെ വധിച്ചതിനുശേഷം മധുരയിൽ വസിക്കാൻ പോകുന്ന ശ്രീകൃഷണൻ മടങ്ങിപ്പോകുന്ന നന്ദഗോപരോട് ബാല്യകാലസ്മ രണകൾ ഓർമ്മിച്ച് പറയുന്നവയാണ് സന്ദർഭം. അമ്മയെ സ്മരി ക്കുന്ന ശ്രീകൃഷ്ണനെ ഈ വരികളിൽ കാണാം.

വികൃതിയായ താൻ കൂട്ടുകാരെ നുള്ളി വേദനിപ്പിച്ചപ്പോൾ അമ്മ ദേഷ്യ പ്പെട്ട് പീലികൊണ്ട് അടിച്ചത് കണ്ണൻ ഓർക്കുന്നു. അമ്മയുടെ അടി പിലികൊണ്ടായതിനാൽ തനിക്ക് വേദനിച്ചില്ല. എന്റെ വികൃതിസ്വഭാ വത്തെയാണ് അമ്മ ശിക്ഷിച്ചത്. എന്നെ അപ്പോഴും സ്നേഹിച്ച അമ്മ പിലികൊണ്ടാണ് ശിക്ഷിച്ചത്. വാത്സല്യത്തിന്റെ ഉദാത്തഭാവത്തിൽ അമ്മയും ബാല്യത്തിന്റെ കുസൃതിയിൽ കണ്ണനും നിൽക്കുന്നു. പീലി കൊണ്ടുള്ള തല്ലലിന്റെ വാത്സല്യം കണ്ണന്റെ ബാല്യത്തെ സുന്ദരമാ ക്കിയ നിമിഷങ്ങളെയാണ് ഇവിടെ ഓർക്കുന്നത്. അന്ന് വിഷമം വന്ന് ഊണിനുചെല്ലാതെ പിണങ്ങിയപ്പോൾ അരികിൽ വന്ന് നൽകിയ പച്ച നിറമുള്ള ചേല കണ്ണനെ കുളിരണിയിച്ചു.

Kerala Plus One Malayalam Question Paper Sept 2021 with Answers

25 മുതൽ 34 വരെയുള്ള ചോദ്യങ്ങൾക്ക് ഏതെങ്കിലും അ ണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 6 സ്കോർ വീതം. (5 × 6 = 30)

Question 25.
‘ഓർമ്മയുടെ ഞരമ്പ്’ എന്ന കഥയിലെ വൃദ്ധ രചിച്ച മൂന്നു കഥ കൾ അവരുടെ തന്നെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ ? വിലയിരുത്തുക.
Answer:
‘ഓർമ്മയുടെ ഞരമ്പ്’ എന്ന ശീർഷകം ഈ കഥയുടെ ആകർഷ ണീയമായ ഒരു വികാരമാണ്. മൂന്നാമത്തെ കഥയേതാണെന്ന് ചോദി ഇപ്പോൾ വൃദ്ധ പറഞ്ഞ ദുർമ്മരണം അവർ വിവരിച്ചപ്പോൾ പെൺകുട്ടിക്ക് ഭയം വികാരം പോലൊരു കോരിത്തരിപ്പുണ്ടായി. കഴുത്തിൽ കുരുക്കിട്ട് മുറുക്കുമ്പോൾ പെരടിയിലെ ഞരമ്പ് തൊട്ടുകാണിച്ച് അതിൽ കുരുക്ക് മുറുക്കുവാൻ വൃദ്ധ ആവശ്യ പ്പെട്ടു. അത് തെറ്റിയാൽ ഓർമ്മ പോകുമെന്നും പറയുന്നു.

സ്വാതന്ത്ര്യം ദുരെയാകുമ്പോൾ രചിക്കുന്ന മൂന്നാം കഥയാണ് ദുർമ്മരണം. ആത്മഹത്യയെന്ന സ്വയം വിമർശിക്കപ്പെടുന്ന പദ ത്തേക്കാൾ വൃദ്ധയ്ക്ക് അഭിമതമായത് ദുർമ്മരണം എന്ന് പറയു വാനാണ്. പ്രതികരണങ്ങൾ പോലും നിർവ്വഹിക്കുവാൻ കഴി യാതെ വരുമ്പോൾ സ്ത്രീക്ക് രചിക്കാനുള്ള കഥ ഒന്നേയുള്ളൂ. അത് സ്വന്തം കഴുത്തിൽ തെറ്റാതെ ആ ഞരമ്പിൽ കുരുക്കിടുക എന്നത് മാത്രമേയുള്ളൂ.

വൃദ്ധയുടെ അനുഭവങ്ങൾ എല്ലാം എന്നത്തേയും സ്ത്രീത്വ ത്തിന്റെ യാതനകളുടെ നൈരന്തര്യമാണ്. അതിൽ പിടയുമ്പോൾ സങ്കൽപ്പിച്ചു പോകുന്നതാണെങ്കിലും തനിക്ക് സാധിക്കാത്ത സ്വന്തം ദുർമ്മരണത്തെക്കുറിച്ച് വാചാലമാകാൻ വൃദ്ധയ്ക്ക് സാധി ക്കുന്നു. തന്റെ ദുഃഖങ്ങൾക്ക് പൊതുവായവർക്ക് സമ്മാനിക്കാ വുന്ന മൂന്നാമത്തെ കഥയായിരിക്കണം ദുർമരണം.

വൃദ്ധയുടെ ജീവിതമാണ് ‘ഓർമ്മയുടെ ഞരമ്പ്’ എന്ന കഥ. ആ ജീവിതമാകട്ടെ വൃദ്ധയുടെ പൂർവ്വഓർമ്മകളുടെ ആവിഷ്ക്കാര ത്തിലൂടേയാണ് രൂപപ്പെടുന്നത്. ആ ഒഴുക്കിൽ നോക്കി അലസ മായി ഇരിക്കുന്ന പെൺകുട്ടിയും കൂടിയായപ്പോൾ കഥയുടെ ഒഴുക്കിന് രൂപം കൈവന്നിരിക്കുന്നു. തുടക്കത്തിൽ അലസയായി ഈ ഒഴുക്ക് നോക്കിയിരുന്ന പെൺകുട്ടി കഥാന്ത്യത്തിൽ മൂന്നാ മത്തെ കഥ അന്വേഷിച്ച് വൃദ്ധയുടെ ഓർമ്മകളുടെ ഒഴുക്കിലേക്ക് ഒഴുകുവാൻ ഒരുങ്ങുകയായി. കഥ മുഴുവൻ വൃദ്ധയുടെ ഓർമ്മ കളാണ്. കഥാരംഭം മുതൽ വൃദ്ധയുടെ ചുക്കിച്ചുവന്ന വയലറ്റ് നിറമുള്ള ഞരമ്പ് എഴുന്നു നിൽക്കുന്ന അസുന്ദരമായ കാഴ്ച കാണുന്നു. ഈ മണ്ണിലെ ഓർമ്മകളെ, മനസ്സിലേക്ക് ഒഴുക്കുന്ന ഓർമ്മകളെ നിലനിർത്തുന്ന ഞരമ്പാണത്. കുരുക്ക് ഈ ഞരമ്പിൽ വീണില്ലെങ്കിൽ ദുർമ്മരണല്ല; ഓർമ്മകളുടെ നഷ്ടമാണ് വൃദ്ധ അറി യിക്കുന്നത്.

മുകളിലേക്ക് കയറി വന്ന പത്മാക്ഷി സംസാരത്തിനിടയിൽ വൃദ്ധയ്ക്ക് ഓർമ്മ പോയതിനുശേഷമുള്ള പൊതുമാറ്റം പറയു ന്നുണ്ട്. വൃദ്ധയുടെ പഴയൊരു ബുക്കുണ്ടായിരുന്നത് ഓർമ്മ പായതിൽപ്പിന്നെ തപ്പി നടക്കുകയാണത്രേ. അങ്ങനെയെങ്കിൽ മൂന്നാമത്തെ കഥയേതാണെന്ന പെൺകുട്ടിയുടെ ചോദ്യത്തിന് ലഭിച്ച മറുപടിയായ ദുർമ്മരണം വൃദ്ധ ഒരിക്കൽ ചെയ്തതാണ്. അന്ന് കുരുക്കിട്ടപ്പോൾ തെറ്റിപ്പോയതാണ് ആ ഞരമ്പ്.

കഥയുടെ ശീർഷകം രൂപപ്പെട്ടത് വൃദ്ധ ആ ഞരമ്പിനെക്കുറിച്ച് പറയുന്ന സന്ദർഭത്തിൽത്തന്നെയാണ്. വൃദ്ധയുടെ മൂന്നാം കഥ ഒരു രഹസ്യമാണ്. സ്ത്രീത്വത്തിന്റെ പെടച്ചിലാണ്. ഏതൊരു അമ്മയുടേയും ദയനീയമായ സങ്കടങ്ങളുടെ കഥയാണ്.

Question 26.
“വസിക്കാൻ ഇടമില്ലാത്ത ഇടങ്ങളിൽ പുതിയ പുതിയ പാതകളും പദ്ധതികളുമായി വരുന്നവർക്ക് മണ്ണിനെകുറിച്ചും വേരുകളെക്കു റിച്ചും എന്തറിയാം.” (വേരുകൾ നഷ്ടപ്പെടുത്തുന്നവർ) ലേഖകന്റെ അഭിപ്രായത്തോടു പ്രതികരിച്ചുകൊണ്ടു കുറിപ്പ് തയ്യാറാക്കുക.
Answer:
കാലങ്ങളായി മനുഷ്യർ കാടിനോട് പോരാടാൻ തുടങ്ങിയിട്ട് കാലങ്ങളായി കാടും മനുഷ്യരും തമ്മിൽ രമ്യതയോടെ ജീവി ക്കാൻ ആരംഭിച്ചിട്ട്.

ഭാരതത്തിന്റെ ആർഷകാലഘട്ടത്തിന് കാടും മനുഷനും തമ്മിൽ രഞ്ജിപ്പുണ്ടായിരുന്നു. ഋഷികളുടെ കാലഘട്ടത്തിൽ കാട് മനു ഷ്വന്റെയും അഭയമായിരുന്നു. ആശ്രമങ്ങളും തപസ്സും കാടുക ളിലായിരുന്നു. മൃഗങ്ങളെ പോറ്റിയിരുന്ന ഋഷിമാരെ നാം കാണു ന്നു. മൃഗപക്ഷിജാലങ്ങളെ ഉപദ്രവിക്കാത്ത ഋഷികളെ നാം കാണു ന്നു. ക്രൗഞ്ചപ്പക്ഷികൾ കൊക്കുരുമ്മി കളിക്കുന്നതിൽ ഒന്നിനെ അമ്പ കാട്ടാളനെ നോക്കി ‘മാ നിഷാദാ’ എന്ന് ആദി ശബ്ദം കാവ്യമായി രചിച്ച് ലോകത്തോട് പറഞ്ഞ ആദി കവി വാത്മീകി സഞ്ചരിച്ച കാനനങ്ങളാണ് നമ്മുടേത്. അപവാദശരങ്ങളേറ്റ ഗർഭി ണിയായ സീതാദേവിയെ സ്വീകരിച്ചത് വാത്മീകിയുടെ വനമായി രുന്നു. മുറിവു പറ്റിയ മാൻകുട്ടിയെ പോറ്റിയ ശകുന്തള സഞ്ചരി ച്ചതാണ് നമ്മുടെ കാടുകൾ.

ഈ ആർഷസംസ്ക്കാരത്തിന്റെ നേരെ വിപരീതമായ മറ്റൊരു സംസ്ക്കാരം നാം കാണുന്നുണ്ട്. നായാടുന്നതിൽ വിദഗ്ധരായ രാജാക്കന്മാരുടെ കാലഘട്ടം. ഒരു കൂട്ടം പടയാളികളുടെ കൂടെ കാട്ടിലേക്ക് പോയി മൃഗങ്ങളെ പെരുമ്പറകൊട്ടി പേടിപ്പിച്ച് ഓടിച്ച് വനത്തിൽ സുരക്ഷിതനായി ഇരിക്കുന്ന രാജാവിന്റെ അമ്പിനു മുമ്പിലേക്ക് മൃഗങ്ങളെ എത്തിക്കുന്നതായിരുന്നു നായാട്ട് അഥവാ മൃഗയാ വിനോദം. പുലിത്തോലും മാനുകളുടെ കൊമ്പു കളും രാജാവിന്റെ കൊട്ടാരങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു.

രാജാവിന്റെ കാലം പോയപ്പോൾ ഈ രാജകീയ മുദ്രകൾ സമ്പ ന്നരുടേതായി മാറി. കാട്ടിലേക്ക് പോകുന്നത് മനുഷ്യന്റെ വിനോ ദമായി മാറി. കാട്ടിനകത്ത് റോഡുകൾ പണിത് മൃഗങ്ങളുടെ
സ്വൈരവിഹാരത്തെ അസ്വസ്ഥമാക്കി. റോഡിലെ വാഹനങ്ങളുടെ നിരകൾ അവരുടെ ആവാസ വ്യവസ്ഥിതിയെ പലതായി കീറിമു റിച്ചിട്ടു.

കാടിനെ ചൂഷണം ചെയ്യുന്നതിന്റെ വലിയൊരു ദുരന്തമായി മാറി യത്’ കാണുവാൻ കോഴിക്കോട്ടെ മാവൂരിലെ ഗ്വാളിയോർ റയോൺസിനെ ചുറ്റിപ്പറ്റിയുണ്ടായ സമരങ്ങൾ നല്ലൊരു മാതൃക യാണ്. മരങ്ങൾ വെട്ടുന്നതും അതിനെ വ്യാപകമായി വെട്ടിയിടു ന്നതും സർക്കാരിന്റെ നേതൃത്വത്തിലായി. കൈക്കൂലിവാങ്ങിയും നിയമങ്ങൾ വളച്ചൊടിച്ചും കാട്ടിലെ തടി മനുഷ്യർ കൊണ്ടുപോ യി. കാടുകൾ പാട്ടത്തിന് വാങ്ങി കുടിയേറ്റങ്ങൾ നടന്നു. അതിന് രാഷ്ട്രീയവും സർക്കാരുകളും കൂട്ടു നിന്നു. കാട് വെട്ടിത്തെ ളിച്ച് തേയിലയും കാപ്പിയും റബ്ബറും എണ്ണപ്പനകളും യൂക്കാലി കളും ഓറഞ്ചും കപ്പയും പിടിപ്പിച്ചു. സർക്കാരിന്റെ തടി കുപ്പു കളിൽ ലേലത്തിന് വച്ചു. പ്രായം നോക്കിയും നോക്കാതേയും മരങ്ങൾ കടത്തി. കൂപ്പുകളിലും കാടുകളിലും തടി പിടിക്കുന്ന തിന് ആനകളെ പരിശീലിപ്പിച്ചു. കാടുകൾ മൊട്ടക്കുന്നുകളായി. കാടിന്റെ രോദനം നാം കേട്ടില്ല. വയനാടൻ ചുരം കയറുമ്പോൾ കാണുന്ന മൊട്ടക്കുന്നുകൾ മലയാളിയുടെ കൈവേലയാണ്. മല യാളിയുടെ കൈമഴുവിന്റെ കരുത്താണ്.

കാട്ടിലെ തടി മുറിക്കുന്നതും മോഷ്ടിക്കുന്നതും കടത്തികൊണ്ടു പോയി മില്ലുകളിൽ കഷണങ്ങളാക്കി ഫർണിച്ചറുകൾ നിർമ്മിക്കു ന്നതും പൊന്നും വിലക്ക് വിൽക്കുന്നതും ആവേശമായി.

ജോൺസൻ മാഷ് രചിച്ച ഒരു കുടിയന്റെ കുമ്പസാരത്തിൽ രാത്രി യിൽ തടി മുറിച്ച് തോളിൽത്താങ്ങി ചാണകക്കുണ്ടിൽ ഒളിപ്പിക്കു

ന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. കാട്ടിൽ പട്ടയം വാങ്ങി കഴിഞ്ഞിരു ന്നവരിൽ പലരും നാട്ടിലെ പല മാന്യന്മാരും മരങ്ങളെ വെറും പണ മുണ്ടാക്കുന്ന വസ്തുക്കളായി കണ്ടു. അത് മുറിച്ചിട്ടു.

അകിറോ കുറുസോവയുടെ ഡ്രീംസ് സിനിമയിൽ കുട്ടി കാണു ന്നതുപോലെയാണ് കേരളത്തിലെ പല കാടുകളിലേയും മലകൾ. ഓരോ തട്ടുകളിലും മരക്കുറ്റികൾ മാത്രമാണ് കാണുന്നത്. മര ങ്ങളില്ല.

എൻ.എ. നസീർ വ്യതിരിക്തനാണ്. വന്യജീവികൾ എന്ന് ഭയ ത്തോടെ പറയുന്ന നമ്മുടെ മനോഭാവമല്ല നസീറിന്റേത്. കാട്ടിലെ മരങ്ങളുടെ വേരുകൾ നസീറിന് സുഖകരമായ ഉറക്കം നൽകുന്ന ഉറക്കറകളാണ്. ആ വേരുകൾ പച്ചപ്പിനെ പിടിച്ചുനിർത്തുന്ന മര ങ്ങളുടെ കരുത്താണ്. കിഴക്കു നിന്നും പടിഞ്ഞാറേക്ക് ചരിഞ്ഞു കിടക്കുന്ന നാളികേരത്തിന്റെ നാടിനെ, നാഴിയിടങ്ങഴി മണ്ണിനെ സൂക്ഷിക്കുന്ന കരുത്താണ്. മരവും പക്ഷികളും മൃഗങ്ങളും മനു ഷ്യരും ഒരേ ജീവിതത്തിന്റെ പൂരകങ്ങളാണ്. നമുക്ക് മൃഗങ്ങളോട് തോന്നുന്ന ഭയം നമ്മുടെ സാഹസികതയുടെ ദുരന്തമാണ്. മൃഗം നമുക്കരികിൽ വരുന്നത് മനുഷ്യന്റെ ഹൃദയഭാഷയെ അറിഞ്ഞാ ണ്. ഭയംകൊണ്ട് ഉപദ്രവം കാട്ടുന്ന മനുഷ്യനെയാണ് മൃഗവും ഭയക്കുന്നതും ഉപദ്രവിക്കുന്നതും.

മാറേണ്ട മലയാളിയുടെ മുമ്പിൽ നടക്കുന്ന ഈ വന്യജീവി ഫോട്ടോ ഗ്രാഫറായ എൻ. എ. നസീർ വേർ തിരിഞ്ഞു നിൽക്കുന്നു.

Kerala Plus One Malayalam Question Paper Sept 2021 with Answers

Question 27.
‘ഒറ്റയ്ക്കാണെങ്കിലും പൊരുതാനും അതിജീവിക്കാനുമുള്ള ശ്രമ ങ്ങളാണോ ‘മത്തി’ ത്തെ വ്യത്യസ്തനാക്കുന്നത് ? വിലയിരുത്തുക.
Answer:
ഏതൊരു ജീവിയും തന്റെ പരിസരവും ജീവിതവും സമരസ പ്പെടുത്തി മുന്നോട്ട് പോകുവാൻ ആഗ്രഹിക്കുന്നു. ജീവിതാസ ക്തിയാണ് പ്രശ്നങ്ങളെ പരിഹരിച്ച് സന്തോഷവും സംതൃപ്തിയും നേടുവാൻ ജീവിയെ പ്രേരിപ്പിക്കുന്നത്.

എല്ലാ ജീവിയും ഓരോ പ്രശ്നങ്ങളെ പരിഹരിച്ച് സംതൃപ്തി നേടു ന്നു. പ്ലഷർ പ്രിൻസിപ്പളിന് വിധേയമാണ്. ജീവിതം കൈനീട്ടിത്ത രുന്നവയെയെല്ലാം സ്വീകരിക്കുവാനും അവ സ്വീകരിക്കുവാനും അത് ജാഗരൂകമാണ്.

ടി.പി. രാജീവിന്റെ മത്സ്യം വ്യതിരിക്തമായ വഴി തെരഞ്ഞെടുത്തു. മത്സ്യത്തിന്റെ അതിജീവനം അതിന്റെ നിലനിൽപ്പിന്റേതായിരുന്നു. അതിന്റെ ജീവിതസാഹചര്യങ്ങൾത്തന്നെ അതിനെ ദഹിപ്പിക്കുന്ന ദാരുണമായ പതനമാണ് നാം കാവ്യാവസാനത്തിൽ കാണുന്നത്. ഇന്നത്തെ ജീവിതസാഹചര്യങ്ങൾ പ്രതികൂലമാകുന്നതിന് മുമ്പ് മത്സ്യത്തിന്റെ അതിജീവന സാഹചര്യങ്ങളോടായിരുന്നില്ല. തന്നെ ഇരയാക്കുന്നവരോടാണ് അത് പൊരുതിയത്.

ടി.പി. രാജീവന്റെ മത്സ്യം അതിജീവനത്തിന്റെ രണ്ട് തലങ്ങൾ മറി കടക്കുവാൻ ശ്രമിക്കുന്നു. അത് കടൽത്തിരയോട് പൊരുതി നിന്നത് അതിന്റെ ചെറുരൂപത്തിന്റേതായ പരിമിതികൾക്കൊണ്ടാ ണ്. വേലിയേറ്റത്തിൽ ഏറ്റവും മുകളിലും വേലിയിറക്കത്തിൽ ഏറ്റവും താഴെ രഹസ്യങ്ങൾക്കടിയിലും. അത് കഴിഞ്ഞപ്പോൾ ഈ കടൽത്തിരകൾക്ക് പുതു അർത്ഥങ്ങൾ ലഭിക്കുന്നു. ഇവിടെ കടൽത്തിരകൾ വെറും ജലപ്രവാഹമല്ല; പകരം ചില പുതിയ ഘട്ടങ്ങൾ, പുതിയ ഉണർവുകൾ, സാംസ്ക്കാരികമായും സാമൂ ഹ്യമായും ഉണ്ടാകുന്ന ചില വ്യതിയാനങ്ങൾ എന്നിവയാണ്. അത് പുതിയ രാഷ്ട്രീയമാകാം. പ്രത്യയശാസ്ത്രമാകാം. ഏതായാലും മത്സ്യത്തിന്റെ പൊരുതൽ നിലനിൽക്കുന്നതിനോടോ നിലനിൽക്കേ ണ്ടതിനോടോ ആയിരുന്നു. അത് കടലിലെ ഒഴുക്കിനു നേരെയോ ഒഴുക്കിനെതിരേയോ ആയിരുന്നു.

തിരകളിൽ പെടുക എന്നതാണ് മത്സ്യങ്ങളുടെ ജീവിതം. തിര പോകുന്ന ഒഴുക്കിൽ മത്സ്യവും പോകുന്നു. വേലിയേറ്റത്തിലും വേലിയിറക്കത്തിലും. മത്സ്യത്തിന് അതിശയകരമായ ഒന്നും ചെയ്യാ നാവില്ല. പക്ഷെ ഈ ചെറുമത്സ്യം അവിടെയും തന്റെ വ്യതിരിക്ത ത, വ്യക്തിത്വം സൂക്ഷിക്കുന്നു. സമൂഹത്തിലെ വേലിയേറ്റങ്ങളിൽ അതേറ്റവും തലപ്പത്താണ്. എല്ലാ കൊടികൾക്കും മീതെയാണ്.

വേലിയിറക്കങ്ങളിൽ എല്ലാ രഹസ്യങ്ങൾക്കും അടിയിൽ മൗനി യാണത്. വേലിയേറ്റത്തിന്റെ ശബ്ദലോകവും വേലിയിറക്കത്തിന്റെ നിശ്ശബ്ദതയും മത്സ്വത്തിന്റെ അതിജീവനം സാധ്യമാക്കുന്നു. ചില പ്രതിബദ്ധങ്ങൾ ഈ ചെറു മത്സ്യത്തിനുണ്ട്.

തുടർന്ന് മത്സ്യത്തിന്റെ ആത്മോന്നതിയുടെ ദൃശ്യങ്ങളാണ് കാണു ന്നത്. അവനൊരു ഇരയായി മാറുന്നില്ല. വലക്കണ്ണിക്ക് അവന ക്കാൾ ചെറുതായി ഇരപിടിക്കാനാകുന്നില്ല. ചൂണ്ടക്കൊളുത്തു കൾക്ക് അവനെ കുരുക്കാനായുള്ള വളച്ചിൽ കിട്ടുന്നില്ല. വായ്ത്തലകൾക്ക് അവന്റെ വേഗവും കിട്ടുന്നില്ല. ഇതെന്താണ് സൂചിപ്പിക്കുന്നത് ? ഈ ചെറുമത്സ്യത്തെ വേട്ടയാടുന്ന സമൂഹ ത്തിന് ഇതിനെ കൊരുത്തെടുക്കുവാനുള്ള ഉപായമൊന്നും ലഭി ച്ചിട്ടില്ല. മത്സ്യത്തിന്റെ ചെറുരൂപവും അതിന്റെ വളവും വേഗവും അതിനെ നിലനിർത്തുന്നു.

തുടർന്ന് കാണുന്നത് കച്ചവടത്തിന്റേയും കാലവ്യതിയാനങ്ങളു ടേയും മഹത്വവൽക്കരിക്കുന്ന കഥകളുടേയും ലോകത്ത് മത്സ്യം പൊരുതുന്നതാണ്. പരുന്തിന് കാണുവാൻ പോലും കഴിയുന്നി ല്ല. ഉപ്പളങ്ങളിൽ അകപ്പെടുന്നില്ല. മഞ്ഞുധ്രുവങ്ങൾ നിസ്സഹായ മാകുന്നു. ഒരു കഥയിലും അവൻ പിടികൊടുക്കുന്നില്ല. ഒരു ചന്തയിലും നാണംകെട്ട് വിൽപനവസ്തുവായില്ല. ഒരു കാഴ്ച ബംഗ്ലാവിലും കാഴ്ചവസ്തുവായില്ല. ഈ മത്സ്യത്തിന്റെ ആത്മാ ന്നതിയും അഭിമാനവും മതത്തെ വേറിട്ടതാക്കുന്നു.

ഇങ്ങനെ മത്സ്വത്തിന്റെ സ്വത്വബോധത്തെ തകർക്കുവാൻ കഴി യാത്ത ഒരു ലോകമാണ് നാം കാണുന്നത്. മത്സ്യത്തിന്റെ നിരന്തര മായ പൊരുതലാണ് മത്സ്യത്തിന്റെ കരുത്ത്, ചെറിയതായിരിക്കു ന്നതിന്റെ നിസ്സാരതയാണ് മത്സ്യത്തിന്റെ പൊരുതലിന് ശക്തിപക രുന്നത്.

മത്സ്യത്തിന്റെ പൊരുതൽ അവസാനിക്കുന്ന ഒരു ഘട്ടം കൂടി നാം കാണുന്നു. അതിലാണ് പൊരുതുന്ന മത്സ്വത്തിന്റെ അതിജീവന ത്തിന്റെ യഥാർത്ഥ രൂപം കാണുന്നത്.

മത്സ്യം പിന്നെയും പൊരുതുന്നത് സത്യമറിയാതെയാണ്. തന്റെ വേഗതയെ മറികടക്കുന്ന ഒരു വായ്ത്തലയും വേട്ടയാടുന്നവ രുടെ കൈവശമില്ല. പക്ഷേ, മത്സ്യത്തിന്റെ വേഗതയെ മറികട ക്കുന്ന ഒന്ന് അതിന്റെ ജീവസാഹചര്യത്തിന് സംഭവിച്ചിരിക്കുന്നു. അത് ജീവിക്കുന്ന കടൽ മുഴുവൻ ദഹിക്കുകയാണ്. അത് അറി യാതെ വീണ്ടും ചുട്ടുപഴുത്ത സൂചിപ്പൊട്ട് പോലെ പായുന്ന മത്സ്യം അതിജീവനത്തിന്റെ ശക്തമായ പ്രതീകമാണ്.

ഈ കവിതക്ക് ബിംബങ്ങളുടെ ഭാഷയില്ല. മത്സ്യമെന്ന പ്രതി കത്തെ ആവിഷ്ക്കരിക്കുന്ന ശക്തമായ കവിതയാണ്. മഹാഭാര തത്തിലെ സംഘർഷങ്ങൾ ഇന്നിന്റെ കുടുംബ, രാഷ്ട്രീയ പശ്ചാ ആലങ്ങളെ വിവരിക്കുവാൻ സാധ്യമാകുന്ന പ്രതീകമാകുന്നതു പോലെയാണ് ഈ കവിതയിലെ മസ്വം. ഇത് ഒരു പ്രതീകമാണ്. അതിജീവനത്തിന്റെ പ്രതീകം.

സാധാരണ ജീവിതത്തിൽ സാധാരണ വ്യവഹാരത്തിൽ കാണുന്ന ഒരു പ്രതിഭാസം അതിന്റെ സ്വയമേയുള്ളതിൽ നിന്നും വ്യത്യസ്ത മായോ അതിൽ കൂടുതലായോ വ്യാപകമായി വെളിപ്പെടുത്തുന്ന സാഹചര്യത്തിൽ പ്രതീകമായി മാറുന്നു. ഇവ ഒരു രചനക്കകത്ത് സമഗ്രതയിൽ നിന്നുകൊണ്ട് അനേകം വസ്തുക്കളെ പ്രതിനി ധാനം ചെയ്യുമ്പോഴാണ് പ്രതീകമുണ്ടാകുന്നത്. ഇല്ലെങ്കിൽ അവ ബിംബങ്ങളാണ്. മത്സ്യം അതിജീവനത്തിന്റെ ജീവിതസാഹചര്യ ത്തിൽ തളരാതെ കാലാവസ്ഥയോടും പ്രതിലോമശക്തികളോടും അടരാടി വന്നു നിൽക്കുന്നത് വലിയൊരു തകർച്ചയിലാണ ങ്കിലും മത്സ്യം പൊരുതുകയാണ്. ഈ പൊരുതൽ ഒരു പ്രതീക മാണ്. അതിജീവനത്തിനായി ഏതൊരു വ്യക്തിയും പരിശ്രമിക്കു ന്നതിന്റെ പ്രതീകം.

മത്സ്യം കഴിയുന്ന കടൽ ദഹിച്ചതെന്തുകൊണ്ട് എന്നതിന്റെ ഉത്തരം മത്സ്യത്തെ പിടിക്കുവാൻ വരുന്നവരുടെ ദൃശ്യങ്ങളിലുണ്ട്. ഉപ്പള്ള ങ്ങളും ചന്തകളും കാഴ്ചാലയങ്ങളും വലക്കണ്ണികളും ചൂണ്ട ക്കൊളത്തുകളും ആണ് കടലിന്റെ രക്തത്തെ ഭ്രാന്തുപിടിപ്പിക്കു ന്നത്. അതിന് എതിരായി നിൽക്കുന്നതാണ് മത്സ്യത്തിന്റെ പൊരു തൽ.

Question 28.
“അനേകം അർത്ഥങ്ങളെ നിഷ്പാദിപ്പിക്കുന്ന വാഗ്ബിന്ദുക്കളാണ് കവി തിരഞ്ഞെടുക്കുന്നത്. എം.എൻ.വിജയന്റെ നിരീക്ഷണത്തെ “പൂങ്കിളി കൗമാരത്തിനിത്തിരി കാലം വേണം
മാങ്കനികളിൽ നിന്നു മാമ്പൂവിലെത്തിച്ചേരാൻ (ഊഞ്ഞാലിൽ) ഈ വരികളെ മുൻനിർത്തി വിശകലനം ചെയ്യുക.
Answer:
വൈലോപ്പിള്ളി ശ്രീധരമേനോൻ ഊഞ്ഞാൽ എന്ന കാവ്യത്തി ലൂടെ ജീവിതത്തിന്റെ രണ്ടാംഘട്ടത്തെ സന്തോഷപൂർവ്വം നോക്കി ക്കാണുന്ന വ്യക്തിയായി മാറുകയാണ്. കഴിഞ്ഞ കാലഘട്ടത്തിൽ കവി അനുഭവിച്ചുപോന്ന മധുരം ഈ ജീവിതത്തിൽ മറക്കാറാ യിട്ടില്ല, എന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. കാലത്തിന്റെ മാറ്റങ്ങൾ തന്റെ ശരീരത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അറിഞ്ഞു കൊണ്ടുതന്നെ സന്തോഷത്തോടെ ജീവിതത്തെ നോക്കിക്കാ ണുക എന്നത് അത്ഭുതകരമാണ്. ശ്രീധരമേനോന്റെ മറ്റു കവിത കളെപ്പോലെതന്നെ ഈ കവിതയിലും താത്വികമായ ഒരു ചിന്താ ഗതി അവതരിപ്പിച്ചിട്ടുണ്ട്. പ്രകൃതി, കലാകാലങ്ങളിൽ മാറ്റത്തിന് വിധേയമാകുന്ന ഒന്നാണ്. ഓരോ കാലത്തിനും അതിന്റേതായ നിറവും അനുഭവവുമാണ് അതിനുള്ളത്.

ആ അനുഭവം പ്രക തിയെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യർക്ക് വ്യത്യസ്ത വൈകാ രിക അനുഭൂതിയാണ് പ്രദാനം ചെയ്യുന്നത്. കവി തന്റെ ജീവി തത്തെ നോക്കിക്കാണുന്നത് പ്രകൃതിയുമായുള്ള ഇഴയടുപ്പത്തോ ടെയാണ്. ഭൂമിയ്ക്ക് പ്രായം, വ്യത്യാസം അനുഭവപ്പെടാത്തതു പോലെ തന്നെ മനുഷ്യന് ചിന്താഗതിയിൽ പ്രായാധിക്യം തോന്നേണ്ട കാര്യമില്ലെന്നാണ് കവിയുടെ അഭിപ്രായം. വെറ്റില നൂറു തേച്ച് തിന്നുന്ന തിരുവാതിരകൾ കുളിരുള്ളവയാണ്; നമുക്കും അതിൽ പങ്കുചേരാം. പ്രകൃതി മഞ്ഞിനാൽ ചൂളീടിലും മന്നിടം മധുരമായ അനുഭൂതി മനസ്സിൽ കണ്ട് ചിരിക്കുന്നു. അതിനാൽ നര വീണ നമുക്കും ഈ ചിരിയിൽ പങ്കുചേരാം. പ്രായത്തെ മറികടന്ന്, ജീവി തത്തെ ചെറുപുഞ്ചിരിയുടെ പാതയിൽ നിർത്താൻ കവിയ്ക്ക് സാധിക്കുന്നത് സന്തോഷകരമാണ്. ചില ഗന്ധങ്ങൾ, ചില നിറ ങ്ങൾ ഇവയൊക്കെ മനുഷ്യനെ ഒരു കാലഘട്ടത്തിന്റെ സ്മരണ യിലേക്ക് കൊണ്ടെത്തിയ്ക്കും. കവിയുടെ ഓർമ്മകൾ പിടഞ്ഞ ണിയ്ക്കുന്നത് മാമ്പൂവുകളുടെ മണത്താലാണ്.

അതിലൂടെ ജീവി തത്തിന്റെ മധുമാസങ്ങളിലേക്ക് തിരിഞ്ഞ് നടക്കാൻ കവി ആഗ്ര ഹിക്കുകയും ചെയ്യുന്നു. മുപ്പതുകൊല്ലം മുമ്പ് കണ്ടതെങ്ങനെ യാണോ അങ്ങനെ തന്നെയാണ് കവി ഇപ്പോഴും ജീവിതത്തെ നോക്കിക്കാണുന്നത്. അന്നനുഭവിച്ച സന്തോഷവും ആർദ്രതയും ഈ പ്രായത്തിലും നമുക്കനുഭവിക്കാൻ സാധിക്കുമെന്ന കവി യുടെ നിലപാട് ആശ്വാസകരമാണ്. സ്വന്തം ഉണ്ണികളോടുള്ള ആത്മഭാഷണവും, ജീവിതവും പ്രകൃതിയും തമ്മിലുള്ള സമന്വ യവും കവിതയ്ക്ക് ജീവനേകുന്നുണ്ട്. അനുഭവിച്ച ജീവിതത്തിൽ വ്യത്യസ്തഭാവങ്ങളെ ഈ മുതുക്കൻ മാവ് കണ്ടുകഴിഞ്ഞിട്ടുണ്ടാ കാം. കുട്ടികൾ ചിന്തവിട്ട് നേരത്തെയുറങ്ങിടട്ടെ. കൗമാരത്തി ലെത്താൻ കാലമിനിയുമുരുളണം’.

അതിന് ദൃഷ്ടാന്തമായി കവി തിരഞ്ഞെടുക്കുന്നത് പ്രകൃതിയെയാണ്. മാങ്കനികളിൽ നിന്നും മാമ്പൂവിലെത്താൻ കാലം എത്ര കഴിയണം. പ്രണയം പ്രായത്തി നേക്കാൾ മനസ്സിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് കവി സ്വയം ഓർമ്മിക്കുന്നു. കൂട്ടത്തിൽ വായനക്കാരേയും. പ്രകൃതി സഹജ സ്വഭാവത്തോടെ മനുഷ്യന് പ്രണയം വിട്ടുകൊടുക്കുന്നു. ഈ നിലാവിന്റെ വശ്യതയിൽ ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു. നീ ഊഞ്ഞാലിന്റെ പടിയിൽ വന്നിരിക്കുമ്പോൾ ഞാൻ നിന്നെ തെന്നൽ പോലെയാട്ടിടാം. നീ അതുകേൾക്കെ എന്റെ മുഖത്ത് നോക്കി ചിരിക്കുന്നു. എന്നാൽ ആ ചിരിയിൽ യൗവ്വനത്തിന്റെ ബാക്കി കാണുകയാണ്. ഇത് പറയുമ്പോൾ ഇടയ്ക്ക് എവിടെയോ നഷ്ട പ്പെട്ട പ്രണയം വീണ്ടെടുക്കാനുള്ള സ്വയം ബോധ്യപ്പെടുത്ത ലാണോ ഇതെന്ന് തോന്നിപ്പോകും.

ജീവിതം പിടിച്ച് കേറാൻ പണി പ്പെട്ട നാളുകളിലും ജനനവും മരണവും അതിന്റെ വഴിയ്ക്ക് കട ന്നു പോകുമ്പോഴും നാം എങ്ങനെ ജീവിതത്തെ നോക്കിക്കാ ണുന്നു എന്നതാണ് പ്രധാനം. കുരിക്കിടാൻ സഹായിക്കുന്ന കയർ തന്നെയാണ് ഊഞ്ഞാല് കെട്ടാനും സഹായിക്കുന്നത് എന്ന വൈലോപ്പിള്ളിയുടെ പ്രയോഗഭംഗി അത്ഭുതകരമാണ്. നിന്റെ മധ്യവയസിലും നീ പാടുന്ന ‘കല്ല്യാണി കളവാണി’ എന്ന പാട്ട് സ്വർണ്ണകമ്പികൾ പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. അത് സൗന്ദര്യശാസ്ത്രങ്ങളെ മറികടക്കുന്ന യഥാർത്ഥ പ്രണയ ത്തിന്റെ അനുഭൂതി മണ്ഡലമാണ്. ഈ കാവ്യത്തിലുടനീളം ജീവിതം പുനർജനിക്കുന്നത് സ്നേഹത്തിന്റെ ആധിക്യം കൊണ്ടാ ണെന്ന് ഓർമ്മപ്പെടുത്തുന്നു. ജീവിതത്തിന്റെ എല്ലാ പരാജയ ങ്ങളെയും ഏറ്റെടുക്കാൻ തയ്യാറായ നമ്മുടെ മനസ്സുകൊണ്ട് നാം വീണ്ടും പാടുക. എത്ര കർമ്മബന്ധങ്ങൾ നമ്മെ നിരന്തരം മുക്കി ക്കളയുമ്പോഴും ജീവിതത്തിന്റെ മുന്തിയ സന്ദർഭം നമുക്ക് നൽകു ന്നത് സ്നേഹ അനുഭൂതികളായിരിക്കും.

കാവ്യലോകസ്മരണകളിൽ വൈലോപ്പിള്ളി കുറിക്കുന്നതായ ജീവി താഖ്വാനത്തിൽ ഊഞ്ഞാലിൽ നിന്നും വ്യത്യസ്തമായൊരു അനു ഭവം ദൃശ്യമല്ല. കവിയുടെ ഹൃദയശുദ്ധി ദാമ്പത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വെളിപ്പെടുത്തുന്നു. പരസ്പരം ഊന്നുവടികളായി ജീവി തത്തിന്റെ സായാഹ്നങ്ങളിൽക്കഴിയുന്നതിനുള്ള ആഹ്വാനവും ഈ കവിതയിലുണ്ട്. പാകം വന്ന അനുഭവങ്ങളാവിഷ്ക്കരിക്കുന്നതിൽ അദ്ദേഹം സ്വീകരിക്കുന്ന രചനാശില്പം, യാഥാർത്ഥ്യബോധം കൈമോശം വരാതെ മണ്ണിൽ തന്നെ ഉറച്ചുനിന്ന് റൊമാന്റിക് ഭാവ നയ്ക്കു കണക്കൊപ്പിച്ചുതരുന്ന ജീവിതവികിരണം ഇതെല്ലാം ഈ കവിതയിൽ നിറഞ്ഞു നിൽക്കുന്നു.

വിവാഹജീവിതത്തിന്റെ മധുവുണ്ട് ഒരു പൊന്നാതിരയെ പ്രായ മേറിയ കവി ഓർക്കുന്നതാണ് ‘ഊഞ്ഞാൽ’ എന്ന കവിത, മുപ്പതു കൊല്ലം മുമ്പായിരുന്നു തന്റെ ഭാര്യയുമൊത്തുള്ള പൊന്നാതിര രാത്രിയിൽ മഞ്ഞിറ്റുന്ന നിലാവെളിച്ചത്തിൽ ആരും കാണാതെ മാവിൻ ചോട്ടിലെ ഊഞ്ഞാലിൽ ഇരുന്നാടിയ രംഗം കവി ഓർക്കുന്നു. നൂറു വെറ്റില തിന്നുന്ന തിരുവാതിര രാവിൽ തങ്ങൾ അനുഭവിച്ച സന്തോഷത്തിന്റെ മധുരസ്മരണയിൽ കുറച്ച് കുടും ബകാര്യങ്ങളും ഏതാനും ജീവിതപ്പൊരുളുകളും നിവേദിക്കുന്ന കവിതയാണ് ഊഞ്ഞാൽ.

പ്രായമായ കവി, നര ചൂഴുന്ന അവസ്ഥയിൽ തിരുവാതിര രാവിന്റെ സൗന്ദര്യം നുകരുവാൻ ആഗ്രഹിക്കുന്നു. മഞ്ഞുവീണ് മന്നിടം ചൂളുന്നുണ്ടെങ്കിലും അത് പുഞ്ചിരിക്കുന്നുണ്ട്. അതാണ് തിരുവാ തിര രാവ്. കവി കാറ്റിന്റെ വശ്യതയിൽ തന്റെ ഭാര്യയെ വീണ്ടുമൊരു തിരുവാതിര നുകരുവാൻ ക്ഷണിക്കുന്നു. ഊഞ്ഞാലിൽപടിയിൽ ഭാര്യയെയിരുത്തി തെന്നൽ പോലെ ഊഞ്ഞാലാടാൻ കവിയും ഒരു ങ്ങി. വയസ്സായെങ്കിലും യൗവ്വനത്തിന്റെ കുസൃതികൾ തനിക്കുമു ണ്ടെന്ന് വൈലോപ്പിള്ളി പറയുന്നു.

ഊഞ്ഞാൽപ്പടിയിൽ ഇരിക്കുന്ന തന്റെ ഭാര്യയെ ചെറുവള്ളിപോലെ കവി കാണുന്നു. മക്കൾ വാഴുന്ന നഗരത്തിൽ നിന്നും വ്യത്യസ്ത മാണ് നാട്ടിൻപുറം. ആതിരപ്പെണ്ണിന് ആടുന്നതിനായി അമ്പിളിയുടെ വിളക്കേന്തി നിൽക്കുന്ന ആയിരം കൽമണ്ഡപങ്ങൾ നാട്ടിൻപുറങ്ങ ളിലുണ്ട്. ദുഃഖത്തിന്റെ തീവ്രതയിലും ജീവിതോത്സവത്തിന്റെ വേരു റഷ് നാട്ടിൻ പുറത്തിനുണ്ട്.

പഞ്ഞമുണ്ടായാലും യുദ്ധത്തിന്റെ കെടുതികളിൽ വേദനിച്ചാലും പാഞ്ഞിൽ ചുളിയാലും തിരുവാതിര രാവ് എന്നും തീക്കട്ട പോലെ മാനത്ത് മിന്നും. മനുഷ്യർ വീണ്ടും സ്നേഹിക്കും. ജീവനെ കൊലക്കു കൊടുക്കുന്ന കുടുക്കാകുന്ന കയറിനെ തിരുവാതിര രാവ് ഊഞ്ഞാലാക്കിത്തീർക്കുന്നതാണ് ജീവിത വിജ യമെന്ന് കവി കണ്ടെത്തുന്നു.

പട്ടിണിയും ദുരിതവും നിറഞ്ഞതാണെങ്കിലും നാട്ടിൻപുറം തിരു വാതിര കാക്കുന്നു. ഊഞ്ഞാലിട്ട് ആടുന്നു. ജീവിതനൈരാശ ത്തിൽ രാത്രിയിലെ വിജനതയിൽ മാവിൽ കൊലക്കുടുക്ക് കെട്ടി ആത്മഹത്യ ചെയ്യുന്ന അന്തരീക്ഷത്തിൽ നിലാവിൽ മുങ്ങി തിരു വാതിര കാക്കുന്ന മലയാളിയുടെ സ്വപ്നസുരഭിലമായ ജീവിത വിജയത്തിന്റെ വേരുറപ്പാണ് കവി ഇവിടെ വാഴ്ത്തുന്നത്.

നഗരങ്ങളിലില്ലാത്തതും നാട്ടിൻപുറങ്ങളിൽ വിഹരിക്കുന്നതുമായ സ്നേഹവും ആചാരങ്ങളും സന്തോഷങ്ങളും കവി കാണുന്നു. ദുരിതങ്ങൾക്കു നടുവിലാണ് തിരുവാതിരയിൽ ഊഞ്ഞാലാടു ന്നത്. പക്ഷേ ദാമ്പത്യത്തിന്റെ ഈ ഊഞ്ഞാലാടലിൽ നാട്ടിൻപുറ ത്തിന്റെ കുടുംബസുകൃതം വീണ്ടും സ്വപ്നങ്ങളായി വളരുന്നു. തിരുവാതിരയാടുന്ന ഭാര്യ നിലാവിൽ ശകുന്തളയായി മാറുന്നു. ആടുന്നത് മുറ്റത്തല്ല. മാലിന് നദീതിരത്താണ്. മാത്രമല്ല ഓമന യായ മുല്ലവള്ളി അരികിൽ നിൽക്കുന്നു. ഇതാണ് തിരുവാതിര യുടെ സാഫല്യമെന്ന് കവി വാഴ്ത്തുന്നു.

കവിയുടെ മക്കളും കവിയും ഭാര്യയും തമ്മിലുള്ള അകലം ഇതാ യിരിക്കും. മക്കൾ നഗരത്തിൽ വാഴുന്നു. നഗരം പരസ്പരം കല ഹിക്കുന്നു. കവിയും മക്കളും തമ്മിലുള്ള അന്തരം തലമുറക ളുടെ അന്തരമായിരിക്കാം. അത് കവിയും നമ്മളും തമ്മിലുള്ള അകലമാകാം. നാട്ടിൻപുറത്തിന്റെ നന്മകളിലേക്ക് കവി ന കൊണ്ടുപോകുന്നു. തിരുവാതിര രാവും ഊഞ്ഞാലും നൂറു വെറ്റില നോക്കുന്നതും മലയാളിയുടെ മനോഹരമായ ദാമ്പത്യ സ്നേഹമാണ്. ഇത് ഏത് ദുർഘടങ്ങളിലും മനുഷ്യരെ ഒന്നിപ്പി ക്കുമെന്നതാണ് കവിയുടെ ദർശനം.

വൈലോപ്പിള്ളിയുടെ ഭാവനാത്മകമായ മനസ്സിന്റെ നേർസാക്ഷ്യ മാണ് ഈ കവിത. ഒരുപക്ഷേ തന്റെ ഭാവനക്ക് അനുകൂല മായതാവാം തിരുവാതിര രാവ്, ആചാരങ്ങളുടെ സൗന്ദര്യം കവിയെ ആകർഷിച്ചിരിക്കാം. കവിക്കനുകൂലമായ സർഗ്ഗവാ പാരം പകരുന്ന ജീവിത സന്തോഷത്തിൽ വൈലോപ്പിള്ളി പെട്ടെന്ന് വശംവദനാകുന്നു. രാവും വെറ്റിലയും ഊഞ്ഞാലും നിലാവെളിച്ചവും കവിയെ ആകർഷിച്ചു. ഊഞ്ഞാലിടുന്ന ക റിന്റെ അറ്റത്ത് കുടുക്കിടുന്ന നൈരാശ്യങ്ങളുടെ ലോകത്ത് അതിൽ ഊഞ്ഞാലാടുന്ന പരസ്പര സ്നേഹത്തിന്റെ ലയം തിരു വാതിര രാവ് പകർന്നു തരുന്നത് ഹൃദ്വമായ അനുഭവമാണ്.

ജീവിതം പ്രതീക്ഷകൾക്കും നൈരാശ്യങ്ങൾക്കുമിടയിലുള്ള ഊഞ്ഞാലാട്ടമാണ്. അതിന്റെ ഊയലാട്ടം എന്ന് കഴിയുന്നുവോ അത് നിശ്ചലമാകുകയും കൊലക്കുടുക്കാകുകയും ചെയ്യുന്നു. വൈലോപ്പിള്ളി സങ്കൽപ്പ് ശക്തികൊണ്ട് ഈ കയറ്റങ്ങളിൽ ഊഞ്ഞാലാടുന്ന ദാമ്പത്യങ്ങളെ കാണുന്നു. പ്രായമായിട്ടും ഭാര്യയെ വിളിച്ച് ഊഞ്ഞാലാടുന്നു. വൈലോപ്പിള്ളി ജീവിതത്തിൽ ദർശിക്കു ന്നത് ഈ രൂപാന്തരമാണ്. പ്രായമേറി സ്വപ്നവും സൗഭാഗ്യങ്ങളും നശിക്കുന്ന കാലത്തിൽ നിന്നും യൗവ്വനത്തിലേക്ക് സഞ്ചരിക്കുക. ഭാര്യയെ വിളിച്ച് ഊഞ്ഞാലിൽ ഇരുത്തി തന്റെ കൈകളാൽ ആ ഊഞ്ഞാലാട്ടി വർത്തമാനകാലത്തിൽ ഒരു കാലൂന്നിയും ഓർമ്മക ളിൽ മുപ്പതുകൊല്ലം മുമ്പുള്ള പൊന്നാതിര നിലാവ് നുണഞ്ഞും സ്വപ്നങ്ങളിലേക്ക് തന്റെ ഭാവനയെ ഉണർത്തിക്കൊണ്ടുള്ള ഒരു കാലമാറ്റം. വർത്തമാനകാലത്തുനിന്നും ഭൂതകാലത്തിന്റെ സൗന്ദ ത്വത്തിലേക്ക്.

ഇതിനോടൊപ്പം ജീവിതത്തിന്റെ ദുരിതങ്ങളുടെ കൊലക്കുടുക്ക് മുറുക്കുന്ന കയറിനെ ഊഞ്ഞാലാക്കി മാറ്റുന്ന രൂപാന്തരണ ത്തിന്റെ സന്തോഷത്തിലേക്ക് ജീവിതത്തെ സുരഭിലമാക്കുന്നു കവി. മർത്ത്യായുസ്സിൽ സാരമായത് ചില മുന്തിയ സന്ദർഭങ്ങൾ അല്ല എന്നു തിരുത്തി മാത്രകൾ മാത്രമെന്ന് കവി പറയുന്നതിൽ മനസ്സിന്റെ യൗവ്വനംകൊണ്ട് ജീവിതം സുന്ദരമാക്കുന്ന കവിദർശനം വിരിഞ്ഞുകാണുന്നു.

കാച്ചിക്കുറുക്കിയ കവിതയും അനുഭൂതികളും വൈലോപ്പിള്ളി യുടെ കവിതയാണ്. പ്രായത്തെയും സമയത്തെയും കുറുക്കി മാത്രകളുടെ സന്തോഷത്തിലേക്ക് കവി വന്നെത്തുന്നു. മനസ്സും ഭാവനയും സംഗമിക്കുന്ന സർഗ്ഗപരമായ അനുഭവങ്ങളിലൂടെ ഏത് കൊലക്കുടുക്കിനേയും മറികടക്കാമെന്ന വൈലോപ്പിള്ളി യുടെ മൊഴിതന്നെയാണ് ഈ കവിതയുടെ പ്രാണൻ.

തിരുവാതിര രാവിൽ മുപ്പതു കൊല്ലം മുമ്പുള്ള ഊഞ്ഞാലും നിലാവും ഓർക്കുന്ന കവി ഊഞ്ഞാൽ കെട്ടിയ മുതുക്കൻ മാവിന്റെ രാഗഭാവങ്ങൾ വർണ്ണിക്കുന്നു. ഇതു മാവ് ഇന്നും പൂത്തത് അന്നത്തെ തിരുവാതിര രാവിന്റെ ഓർമ്മ നുകർന്നിട്ടാണ്. കവിയും ഭാര്യയും ഊഞ്ഞാലാടിയ ഓർമ്മയിൽ പൂത്ത മുതുമാവിൽ ഉണ്ണിമാ ങ്ങകൾക്കായി ഒരു ഊഞ്ഞാലു കെട്ടി. അത് വിരിഞ്ഞുവന്ന മാമ്പു കളുടെ പൂങ്കുലയിൽ ഉണ്ണിമാങ്ങകൾ ഉറക്കമാണ്. അവയുടെ കുഞ്ഞുരൂപത്തെ ഉറക്കമായി സങ്കൽപ്പിക്കുന്നു. ചിരിച്ച് തുള്ളുന്ന ബാല്യവും ചിന്തകളില്ലാതെ ഉറങ്ങുകയാണ്. തുടർന്ന് ഉണ്ണിമാ ങ്ങയ്ക്കും കൗമാരമാകുന്നു. അതിന് കാലംവരണം. മാങ്ങ ഉണ്ടായ കാലത്തിൽ നിന്നും മാമ്പൂവിന്റെ മദഗന്ധത്തിലേക്ക് എത്തിച്ചേരാൻ കൗമാരത്തിന് ഇത്തിരി കാലം വേണമെന്ന് കവി സങ്കൽപ്പിക്കുന്നു.

ഈ വരികളിൽ മുതുമാവിന്റെ കൗമാരസ്വപ്നങ്ങൾ കവി കണ്ട ടുക്കുന്നു. തിരുവാതിര രാവിന്റെ ഓർമ്മയിൽ വീണ്ടും പുക്കുന്ന മുതുമാവിനും, മാമ്പൂവിന്റെ മദഗന്ധമുള്ള കൗമാരമാണിപ്പോൾ. പ്രായമായ കവിയുടെ തിരുവാതിര രാവ് നുകരുന്ന വേളയിൽ ഊഞ്ഞാൽ കെട്ടിയ മുതുമാവിനും കൗമാരസ്വപ്നങ്ങളുണ്ടായി ‘യെന്ന് വളരെ വംഗമായി മാധുര്യത്തിൽ, പ്രണയലോലുപമായ മനുഷ്യ മനസ്സിന്റെ ഇണക്കത്തിൽ പ്രകൃതിയേയും ആവിഷ് രിക്കലാണ്. മുതുമാവിന്റെ കൗമാരം പ്രായമായ കവിയുടെ മുഷ തുകൊല്ലം മുമ്പുള്ള യൗവ്വന സുരഭിലമായ നിമിഷങ്ങളെപ്പോലെ യാണ്. ഇത് കവിയും പ്രകൃതിയും യൗവ്വനദൃഷ്ടിയിൽ ഒന്നാണെന്ന് അറിയിക്കുന്നു. വികലമായ ഹൃദയരാഗങ്ങൾ ഈ പ്രകൃതിക്കും ഉണ്ട്. അതിൽ ഊഞ്ഞാൽ കെട്ടിയാടുവാൻ താൻ പ്രേരിതനാകുക മാത്രമാണ് എന്ന് കവി പറയുന്നു.

Kerala Plus One Malayalam Question Paper Sept 2021 with Answers

Question 29.
‘ഒരേ ആകാശത്തു പ്രത്യക്ഷപ്പെടുന്ന വിമാനവും തിരുവാതിര നക്ഷത്രവും ‘ഊഞ്ഞാലിൽ’ എന്ന കവിതയ്ക്കു നൽകുന്ന അർത്ഥസാദ്ധ്യതകൾ വിശദമാക്കുക.
Answer:
യാഥാർത്ഥ്യങ്ങളിൽ നിന്ന് സ്വപ്നത്തിലേക്കുള്ള ഒരു ഊഞ്ഞാലാട്ട മാണി കവിത. ‘ഊഞ്ഞാൽ’ കവിതയിലേക്ക് പ്രവേശിക്കുമ്പോൾ ആസ്വാദക ഹൃദയങ്ങളിൽ ആദ്യം ഉയരുന്ന ഒരു സന്ദേഹം അതുത ന്നെയാണ്. ഇതൊരു സ്വപ്നമാണോ ? ‘വൈലോപ്പിള്ളി കവിതക ളിലെ നിരന്തര സാന്നിധ്യമാകുന്ന ദാമ്പത്യപ്പൊരുത്തക്കേടുകളും, പരാ തിയും പരിഭവവും നിറഞ്ഞ കുറ്റപ്പെടുത്തലുകളും ഒക്കെ മാറ്റിവെച്ച് സമാധാനപൂർണ്ണവുമായ ദാമ്പത്യത്തിലെ വാർധക്യം, ഈ കവിതയിൽ നിറയുകയാണ്. തിരുവാതിര നിലാവുപോലെ ശുദ്രവും, സുന്ദര വുമാണ് കവിത.

കവിത ആരംഭിക്കുന്നതുതന്നെ തികച്ചും പോസിറ്റീവായ വിചാര ധാരയോടുകൂടിയാണ്. ഒരു വെറ്റില നൂറു തേച്ചു നീ തന്നാ ലും, ഈ തിരുവാതിരരാവുപോലെ മഞ്ഞിനാൽ ചൂളുമ്പോഴും, മധുരം ചിരിക്കുന്നു നമ്മുടെ ജീവിതം. വാർധക്യം പലതു കൊണ്ടും ഈ കാലഘട്ടത്തിൽ മടുപ്പിന്റെ അവശതയുടെ, അവ ഗണനയുടെ ഒക്കെ ഇരുണ്ട ലോകമായി മാറുന്നു. അങ്ങനെ യൊരു അവസ്ഥയിലാണ് മഞ്ഞുകൊണ്ടു ചൂളുമ്പോഴും മധുരം ചിരിക്കുന്ന കവിയേയും, ഭാര്യയേയും നാം കവിതയിൽ കണ്ട ത്തുന്നത്. ചില്ലറ വേദനകളും, ചെറിയ ബുദ്ധിമുട്ടുകളൊന്നും തന്നെ അവരുടെ ദാമ്പത്യജീവിതത്തിന്റെ ഈ അവസാനരംഗ ത്തിന് മങ്ങലേൽപ്പിക്കുന്നില്ല. അതു കൊണ്ടു തന്നെ യാണ് യാഥാർത്ഥ്യത്തിനു മുകളിൽ കൂടിയുള്ള സ്വപ്നങ്ങളുടെ ഊഞ്ഞാ ലാട്ടമായി ഈ കവിത മാറുന്നത്.

‘നര’ പലപ്പോഴും അനുഭവങ്ങളുടെ പാഠങ്ങൾ തന്നെയാണ്. ജീവിതത്തിന്റെ പല രംഗങ്ങളിലും പ്രകടിപ്പിച്ച പക്വതയില്ലായ്മ കൾക്കുള്ള ഒരു നല്ല മറുപടി. വാർധക്വത്തിൽ, ‘നര’ വീണ ജീവി തത്തിലേക്ക് തിരുവാതിരരാവ് വിരുന്നെത്തുമ്പോൾ, മുമ്പ് ജീവി തത്തിൽ ഉണ്ടായ എടുത്തു ചാട്ടങ്ങൾക്കുള്ള നല്ല മറുപടിയായി ‘നര’ എന്ന പ്രതീകം മാറുന്നു. ഒത്തുതീർപ്പുകളുടേയും, പര സ്പരം തിരിച്ചറിഞ്ഞ കുറവുകളുടേയും, ഗുണങ്ങളുടേയും നല്ലൊരു തിരിഞ്ഞുനോട്ടം കൂടി വാർധക്യം പകർന്നു തരുന്നു. സ്വാഭാവികമായും ജീവിതത്തിലെ ഒരു രണ്ടാം മധുമാസക്കാല മായി അതുമാറുന്നു.

എൻ.എൻ.കക്കാടിന്റെ ‘സഫലമീയാത്ര’ എന്ന കവിത ഈ അവ സരത്തിൽ കടന്നുവരികയാണ്. ആ കവിതയുടെ അന്തരീക്ഷം തികച്ചും വ്യത്യസ്തമാണ്. ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ കാലഘട്ടമാണ് ആ കവിതയിലെ അന്തരീക്ഷം അർബുദം ബാധിച്ച തൊണ്ടയുമായി, കവി അവിടെ വേദന തിങ്ങുന്ന ഓരോർമ്മയാവു കയാണ്. എങ്കിലും അരികിൽ തന്റെ പ്രിയതമ സ്നേഹത്തോടെ ചേർന്നുനിൽക്കുമ്പോൾ, ജീവിതം സഫലമാകുന്നു എന്നു ആ കവിതയിൽ എൻ.എൻ. കക്കാട് പറഞ്ഞുവെക്കുന്നു. പരസ്പരം ഊന്നുവടികളാകുന്ന; വേദനയുടെ അവസ്ഥയിലും – സ്നേഹം മരുന്നായിത്തീരുന്ന ഒരന്തരീക്ഷം ‘സഫലമീയാത്ര’ എന്ന കവിത യിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ‘ഊഞ്ഞാലിൽ’ സംതൃപ്തിയുടെ വാർധക്യമാണ്. എങ്കിലും പരസ്പരമുള്ള ദാമ്പത്വത്തിന്റെ എല്ലാ മെല്ലാമായ ആ പങ്കുവെയ്ക്കലിൽ ഇരുകവിതകളും സാമ്യം പുലർത്തുന്നു. ‘സഫലമീയാത്ര’ യിലും ഈ കവിതയിലെന്നപോലെ ‘ആതിരനിലാവ്’ ഒരു കഥാപാത്രമായി മാറുന്നുണ്ട്.

ദാമ്പത്വത്തിന്റെ ആരംഭത്തിൽ, മധുവിധുവിന്റെ ലഹരിയിൽ ഇതേ പോലെ ആതിരനിലാവിന്റെ ലഹരിയിൽ അവർ സ്വയം അലിഞ്ഞി ട്ടുണ്ട്. പുലരിയെത്തുവോളം, ഊഞ്ഞാലിൽ സ്വയം മറന്നിട്ടുണ്ട്. ഒരാ വർത്തനം കവി ആവശ്യപ്പെടുന്നു. യൗവ്വനം അസ്തമിച്ചിട്ടുണ്ടാകാം. ജീവിതചക്രത്തിന്റെ (കാലചക്രം) തിരിച്ചിലിൽ എല്ലാം മാറിയി ട്ടുണ്ടാകാം. എങ്കിലും പഴയ ഓർമ്മകളെ ഒന്നുകൂടി പൊടിതുടച്ച് മിനുക്കിയെടുക്കാം. പഴയകാലത്തിന്റെ ഓർമ്മകളുമായി, പഴയ പുഞ്ചിരി മാത്രം കവി തന്റെ പ്രാണപ്രേയസിയുടെ മുഖത്തുനിന്ന് കണ്ടെടുക്കുന്നു. ആ മന്ദസ്മിതത്തിൽ, ആ ദാമ്പത്യത്തിന്റെ സംതൃപ്തി മുഴുവൻ നിറഞ്ഞു നിൽക്കുന്നുണ്ട്.

സുഖവും സംതൃപ്തിയും നിറഞ്ഞ നാട്ടിൻപുറത്തിന്റെ വിശു ദ്ധിയെ വാഴ്ത്താൻ കവി മറക്കുന്നില്ല. നഗരത്തിന്റെ വമ്പു കൾക്കും അപ്പുറം, നാട്ടിൻപുറത്തിന്റെ നന്മയെ പ്രതിഷ്ഠിക്കാൻ കവി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സ്നേഹത്തിന്റേയും, ഐക്യ ത്തിന്റെയും ആ മണ്ണിലാണ് ബന്ധങ്ങളുടെ വേരുകൾ കൂടുതൽ ആഴത്തിൽ ഉറയ്ക്കുന്നത്. ഇതൊക്കെയാണെങ്കിലും ചില യാഥാർത്ഥ്വങ്ങളിലേക്ക്, കവി നമ്മെ നയിക്കുന്നുണ്ട്. കാൽപനി കതയുടെ നിറവിലും, യാഥാർത്ഥ്യത്തിന്റെ രജതരേഖകൾ കവി കാണാതെ പോകുന്നില്ല. അല്ലെങ്കിലും “തുടുവെള്ളാമ്പൽ പൊയ്കയല്ല, ജീവിതത്തിന്റെ
കടലേ കവിതയ്ക്കു ഞങ്ങൾക്കു മഷിപ്പാത്രം.” – എന്ന് പാടിയ കവിയ്ക്ക് അങ്ങനെയൊന്നും കണ്ണടയ്ക്കാൻ കഴിയില്ല.

നാട്ടിൻപുറത്തിന്റെ, നന്മയും വിശുദ്ധിയും പാടുന്നതോടൊപ്പം വൈലോപ്പിള്ളി അവിടത്തെ പഞ്ഞിക്കുറിച്ചും (ഇല്ലായ്മ) പാ യുന്നു. ഇല്ലായ്മകളുടെ വറുതിയിലും, കണ്ണീരിന്റെ പാട്ടിനാൽ തിരു വാതിരയെ വരവേൽക്കുന്ന അയൽ സ്ത്രീകളുടെ നൊമ്പരം കവി കാണാതെ പോകുന്നില്ല. അങ്ങകലെ നടക്കുന്ന യുദ്ധത്തിന്റെ കെടുതി അവരെയും ബാധിച്ചിരിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റം കുട്ടിമുട്ടിക്കാൻ പാടുപെടുമ്പോഴും, തിരുവാതിരയുടെ നിറവിനും വേണ്ടി പാടുകയാണവർ. തിരുവാതിര തീക്കട്ട പോലെ’ – എന്ന പഴമൊഴി അവരുടെ കാര്യത്തിൽ പൂർണ്ണമായും ശരിയാവുകയാണ്. തന്റെ ജീവിത സൗഭാഗ്യങ്ങളുടെ സമൃദ്ധിയിലും, കവി തൊട്ടടുത്തു നിന്നുയരുന്ന വേദനയുടെ കനലുകൾ കാണാതെ പോകുന്നില്ല. ഇവിടെയാണ് വൈലോപ്പിള്ളിയിലെ ശുഭാപ്തി വിശ്വാസിയെ നാം അടുത്തറിയുന്നത്. എല്ലാം മാറ്റങ്ങൾക്കു വിധേയമാണ്; പ്രകൃതി പോലും പരസ്പരം കലഹിക്കുന്ന, യുദ്ധം ചെയ്യുന്ന ജനത്തികൾ പരസ്പരം സ്നേഹിക്കും. യുദ്ധം തോൽക്കുകയും മനുഷ്യൻ ജയി ക്കുകയും ചെയ്യും. അങ്ങനെ കൊലക്കുരുക്കുകൾ പോലും രൂപം മാറി വിനോദത്തിന്റെ ഊഞ്ഞാലുകളാകും…..

ജീവിതത്തെ സ്നേഹിക്കുവാൻ വേണ്ടി പാടാൻ കവി ഭാര്യയോട് ആവശ്യപ്പെടുന്നു. മനസ്സിനെ നൃത്തം ചെയ്യിക്കാൻ പോലും ശക്തി യുള്ള പ്രേയസിയുടെ സ്വർണ്ണക്കമ്പികൾ മീട്ടുന്ന കണ്ഠത്തിൽ നിന്നുള്ള ഗാനം. കവിയുടെ കരൾ ഊഞ്ഞാൽക്കയർപോലെ ആ ഗാനത്തിൽ കമ്പനം കൊള്ളുകയാണ്. സംഗീതം എല്ലാം മാറ്റിമറി ക്കുന്നു. പ്രായവും, പശ്ചാത്തലവും, കാലവും, അന്തരീക്ഷവും സക ലതും മാറുന്നു. ജീവിതം പുതുമയുള്ളതാക്കി മാറ്റുന്നു.

ജീവിതത്തെ അഗാധമായി സ്നേഹിക്കുവാൻ സംഗീതം നൽ പ്രാപ്തരാക്കും. അങ്ങനെ ഈ തിരുവാതിയ രാവ് സന്തോഷത്തിന്റെ ഏറ്റവും വലിയ സന്ദർഭമാകട്ടെ. അവിടെ സംഗീത സാന്ദ്രമാകുന്ന തോടെ പൂനിലാവണി മുറ്റം മാലിനിതീരവും, വെൺനര കലർന്ന പി, കണ്വമുനിയുടെ ആശ്രമ കന്യകയുമായിത്തീരുന്നു. ഭാവന യുടെ അളവറ്റ പ്രവാഹത്തെ നൊടിയിടകൊണ്ട് സൃഷ്ടിക്കാൻ, സംഗീ തത്തിനു സാധിക്കുന്നു.

മനുഷ്യായുസ്സിൽ അല്പമായി മാത്രം അനുഭവിക്കാൻ കഴിയുന്ന ചില നിമിഷങ്ങൾ . (മാത്രകൾ) – അതിലൂടെ കടന്നുപോകുന്നു കവിയും പത്നിയും, അനവദ്യസുന്ദരമായ അനുഭൂതികളുടെ അള വറ്റ പ്രവാഹമാണ് സന്ദർഭത്തിൽ വൈലോപ്പിള്ളി കവിത. പിന്നീട് ഓർത്തെടുക്കാൻ വേണ്ടിയുള്ള ഓർമ്മകളുടെ ഒരു കുങ്കുമച്ചെപ്പ് കവിതയുടെ അവസാനത്തിൽ മാസ്മരികമായ സ്നേഹത്തിന്റെ മാന്ത്രികാന്തരീക്ഷം സൃഷ്ടിക്കാൻ വൈലോപ്പിള്ളിയ്ക്ക് സാധിക്കു ന്നുണ്ട്. നിസ്വാർത്ഥമായ സ്നേഹത്തിന്റെ നിഷ്കാമമായ പങ്കുവെ യ്ക്കലിന്റെ ഏറ്റവും ഉദാത്തമായ ജീവിതവേദിയാണ് വാർധക്യ ത്തിലെ ദാമ്പത്യം. പരസ്പരം താങ്ങാകാൻ കഴിയുന്ന, എല്ലാം അറി യുന്ന അവസ്ഥ, മറ്റാർക്കുമായി മാറ്റിവെയ്ക്കാനില്ലാത്ത വിലപ്പെട്ട നിമിഷങ്ങളിൽ അവർ മാത്രമായിത്തീരുന്ന, ഒരു ഗാനമായി അലി യുന്ന അപൂർവ്വ സന്ദർഭം. അതിന്റെ മനോഹാരിത ഊഞ്ഞാലിൽ എന്ന കവിതയിൽ ഉടനീളം തുളുമ്പി നിൽക്കുന്നുണ്ട്.!

സ്നേഹത്തിന്റെ ശീതളിമയോടൊപ്പം, വാത്സല്യത്തിന്റെ ആർദ തയും ‘ഊഞ്ഞാലിനെ വ്യത്യസ്തമാക്കുന്നുണ്ട്. സ്നേഹം കൊണ്ട് മരണത്തെ (നാശത്തെ തോൽപ്പിക്കുന്ന മനുഷ്യനെ സൃഷ്ടിക്കാൻ വൈലോപ്പിള്ളി താൽപ്പര്യം കാണിക്കുന്നുണ്ട്. ഊഞ്ഞാലിന്റെ ക റുകൊണ്ട് കൊലക്കുടുക്കുണ്ടാക്കാം. അതുപോലെതന്നെ ഉല്ല സിച്ച്, ഇരുന്നാടി രസിക്കാൻ ഊഞ്ഞാലും’ ഈ കവിതയിൽ വൃദ്ധൻ രണ്ടാമത്തെ മാർഗ്ഗം സ്വീകരിച്ച് മരണത്തിനു മുകളിൽ മനുഷ്യാഹ്ലാദത്തിന്റെ വിജയം നേടുന്നു’ ഒപ്പം വാർധക്യത്തേയും അയാൾ കീഴടക്കുന്നു.

ശുഭാപ്തി വിശ്വാസത്തിന്റെ, നന്മയുടെ, സ്നേഹത്തിന്റെ വലി യൊരു വിജയഗാഥ തന്നെയാണ് ‘ഊഞ്ഞാൽ’ എന്ന കവിത. മന സ്സുകളുടെ മനോഹരമായ ചർച്ചകൊണ്ട് ദാമ്പത്യം സുന്ദരമായ ‘സിംഫണി’ പോലെ ഹൃദ്യമാകുന്ന അനുഭവവും ഈ കവിത പങ്കു വെയ്ക്കുന്നു. അതുകൊണ്ടുതന്നെ സ്വപ്നം പോലെ സുന്ദര മാണി കവിത!

Question 30.
മരണത്തെ മുഖാമുഖം കാണുന്ന ഒരു വ്യക്തിയുടെ യാത്രപറച്ചി ലാണോ ‘അനർഘനിമിഷം’ ? കഥാസന്ദർഭങ്ങളെ മുൻനിർത്തി വില യിരുത്തുക.
Answer:
ബഷീറിയൻ സാഹിത്യം’ എന്ന് പിന്നീട് പ്രസിദ്ധി കൊള്ളുന്ന രീതി യിൽ ഒരു സാഹിത്യസരണി, മലയാള സാഹിത്യത്തിൽ പ്രോദ്ഘാ ടനം ചെയ്യാൻ ആ തൂലികയക്ക് സാധിച്ചു. ഒരു വ്യക്തി കേന്ദ്രീക തമായ സാഹിത്യമാർഗ്ഗങ്ങൾ മലയാളത്തിലെന്നല്ല, ലോകസാഹിത്യ ത്തിൽ തന്നെ അപൂർവ്വമായിരിക്കും. പൗരാണിക മലയാളസാഹിത്യം പരിശോധിക്കുമ്പോൾ നമുക്കൊരു എഴുത്തച്ഛനെ ദർശിക്കാൻ സാധിക്കും. തന്റേതായ വ്യക്തിപ്രഭാവംകൊണ്ട്, സാഹിത്യ സിദ്ധി കൊണ്ട് ഒരു മഹാസാഹിത്യത്തെ നയിക്കാൻ കഴിയുക: അവിടെ യാണ് ‘വൈക്കം മുഹമ്മദ് ബഷീർ’ എന്ന സാഹിത്യനായകൻ നമുക്കു മുന്നിൽ ഉയർന്നു നിൽക്കുന്നത്.

ബഷീറിന്റെ ഹാസ്വവും ചിന്തനീയമാണ്. ആഴത്തിൽ ജീവിതത്തെ നോക്കിക്കാണുകയും, ദാർശനികമായി അപഗ്രഥിക്കുകയുമാണ് ബഷീറിന്റെ ഹാസ്യം. ഒരേ സമയം ചിരിപ്പിക്കുന്നതും, ചിന്തോദ്ദീ പകവുമാണത്. ജീവിതത്തിന്റെ ഇരുണ്ട വശങ്ങളെ ബഷീറിയൻ ഹാസ്യം വെളിച്ചത്തേക്കു കൊണ്ടുവന്നു. പട്ടിണി ഒരു വലിയ ആഘോഷമായി. ഇല്ലായ്മ അതുവരെ മുടിവെയ്ക്കേണ്ട ഒന്നാ യിരുന്നുവെങ്കിൽ ബഷീറിലത്, പുരപ്പുറത്തുനിന്നും വിളിച്ചുകൂ വേണ്ട അനായാസമായ ഒരു യാഥാർത്ഥ്യമായി. ജീവിതത്തിന്റെ എല്ലാ മേഖലകളേയും ഒരേപോലെ, സമചിത്തതയോടെ കാണാൻ, പക്വതയോടെ സമീപിക്കാൻ ബഷീർ ഹാസ്യം മലയാളിയെ പഠി ഷിച്ചു.

‘അനർഘനിമിഷം’ – ബഷീറിന്റെ സാഹിത്യസപര്യയിൽ വേറിട്ടു നിൽക്കുന്നു. ജീവിതത്തിന്റെ താളം ചിലപ്പോഴൊക്കെ നിലച്ചുപോ കാവുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. എപ്പോഴും വെളിപ്പെടു ത്താൻ സാധിക്കാത്ത മഹാരഹസ്യമായ നിമിഷം. അതു തീവ മായ വേർപാടിന്റെ അനർഘനിമിഷമാണ്. വേദനയുടെ മഹാത് രത്ത് നാം ഒറ്റപ്പെടുന്ന നിമിഷം. പതിവായ ശൈലികളിൽ നിന്നും, രീതികളിൽ നിന്നും ബഷീർ ‘അനർഘനിമിഷ ത്തിൽ വ്യത്യസ്ത നാകുന്നു. ആഖ്യാനശൈലിയിലും, പദയോഗങ്ങളിലും ബഷീറിൽ ഏറ്റവും പ്രിയംകരമായ സൂഫി തന്വത്തിന്റെ സ്വാധീനം കാണാൻ കഴിയുന്നു. അപാരമായ ശാന്തത ഉള്ളിൽ വഹിച്ചുകൊ ണ്ടാണ്, ഇതിൽ ബഷീർ സംസാരിക്കുന്നത്. ഏകാന്തതയുടെ ഏറ്റവും കഠിനമായ തിരിച്ചറിവോടെ ഇനി ഒറ്റയ്ക്കാണെന്ന യാഥാർത്ഥ്യം; വേർപാടിന്റെ ഏറ്റവും കനപ്പെട്ട മുഹൂർത്തം. ആ തീഷ്ണ മുഹൂർത്തത്തിലേക്ക് ബഷീർ. നമ്മെയും കൊണ്ടുപോ വുകയാണ്. വേദനയുടെ തീരത്ത് നാം ഒറ്റപ്പെട്ടുപോകുന്ന കഠി നമായ അവസ്ഥ.

അപാരമായ സ്നേഹത്തിന്റെ കരുത്തുറ്റ ഒഴുക്ക് അനർഘനിമി ഷത്തിൽ കാണാം. ലൗകികതയുടെ ക്ഷണപ്രഭകളോടല്ല ഇവിടെ ബഷീർ പ്രണയം പ്രഖ്യാപിക്കുന്നത്. അലൗകികമായ, ആത്മീയ അനുഭൂതിതന്നെയാണ് ബഷീറിന്റെ സന്ദേശത്തിന്റെ കാതൽ. ജീവ നും, മരണവും തമ്മിലുള്ള വലിയൊരു മുഖാമുഖം – ‘അനർഘ നിമിഷത്തി’ ന്റെ അടിയൊഴുക്കായി നിലനിൽക്കുന്നുണ്ട്. ആഴത്തി ലുള്ള തിരിച്ചറിവിന്റെ, ആത്മസാക്ഷാത്ക്കാരത്തിന്റെ അടയാളം കുടിയാണ് അനർഘനിമിഷം.

അനർഘനിമിഷം സിംബോളിസ്റ്റ് അഥവാ എക്സ്പ്രഷനിസ്റ്റ് സാങ്കേ തികവിദ്യയുപയോഗിച്ച് രചിച്ച കൃതിയാണ്. ഹിന്ദുസന്യാസിയായും സൂഫിമാരോടൊപ്പവും കഴിച്ചുകൂട്ടിയ ബഷീറിന്റെ വാക്കുകളുടെ സംഗീതസരണി അനർഘനിമിഷത്തിലുണ്ട്. പുഷ്കർ സാഗർ തടാകക്കരയിലിരുന്ന് ധ്വാനത്തിൽ മുഴുകിയ ബഷീറിന്റെ ആത്മ പരത അനർഘനിമിഷത്തിലുണ്ട്. ഹിമാലയ താഴ്വാരങ്ങളിൽ സൂഫിമാരോടൊപ്പം ജീവിച്ചു. അല്ലാഹു വിലേക്കുള്ള യാത്ര ദേഹം വിടാതെ ദേഹി പോകുന്നു. അവിസ്മരണീയവും അനു ഭൂതിദായകവുമായിരുന്ന ജീവിത പ്രേമമാണ് അനർഘ നിമിഷ ത്തിൽ.

ബഷീർ മരണത്തെ അഭിമുഖം കണ്ടിട്ടുണ്ട്. പുഷ്കരസാഗറിലേ ക്കുള്ള യാത്രാമദ്ധ്യേ മണലാരണ്യത്തിലൂടെ യാത്രചെയ്യവെ പരി ക്ഷീണനായി മരണാഭിമുഖം സൂര്യാഭിമുഖം മണൽത്തട്ടിൽ വീണു. മരണം അബോധത്തിലെവിടെയോ ഉറച്ച നിമിഷം കാതിൽ കുളിർ കാറ്റായി ഒരു ശബ്ദം ഒഴുകി വന്നു. ചുണ്ടിൽ കുളിർ തണ്ണീന്റെ തണുപ്പ് അനുഭവപ്പെട്ടു. ദിഗംബര സന്യാസിമാരായിരുന്നു അത്. മരണമെന്ന അനർഘനിമിഷത്തിനിപ്പുറത്തുനിന്നും കൈപിടിച്ചവർ കരകയറ്റി സൂഫികളോടൊന്നിച്ചും കഴിഞ്ഞു. ആത്മീയതയെ മനനം ചെയ്തുള്ള ജീവിതം ബഷീർ അവിടെ നിന്നും സ്വായത്ത മാക്കി. അനർഘനിമിഷം ഇത്തരമൊരു പശ്ചാത്തലത്തിലുമായി. ആത്മീയതയുടെ, മിസ്റ്റിസിസത്തിന്റെ അടിയൊഴുക്ക് അനർഘ നിമിഷത്തിന്റെ അന്തർധാരയാണ്. ധ്യാനനിമഗ്നമായ മനസ്സിൽ നിന്നും ഒഴുകി വരുന്ന വാക്കുകളുടെ പ്രവാഹമാണീ കൃതി.

Kerala Plus One Malayalam Question Paper Sept 2021 with Answers

Question 31.
‘വീരകുമാരൻ’ ലാത്തിയും വെടിയുണ്ടയും) സ്വന്തം ജീവിതം കൊണ്ടും സമൂഹത്തിനു നൽകിയ സന്ദേശമെന്താണ് ? പാഠഭാ ഗത്തെ ആസ്പദമാക്കി നിഗമനങ്ങൾ അവതരിപ്പിക്കുക.
Answer:

അഗ്നിസാക്ഷി നോവലിന്റെ അക്ഷരലോകം പ്രാചീനമായ ജീർണ്ണ തയിൽ തീ പിടിക്കുന്ന പുരോഗമനാശയങ്ങളുടേതാണ്. നമ്പൂ ദിത്തം മെലിഞ്ഞുണങ്ങിയിട്ടും, സമൂഹത്തിനും വ്യക്തിക്കും ചട ങ്ങുകളുടെ നരകം പണിതിട്ടും വീണ്ടും പഴമയുടെ മുഷിഞ്ഞ മാമൂലുകളിലേക്ക് ഉറഞ്ഞുപോകുന്ന കാലത്തിലാണ് മാറ്റങ്ങ ളുടെ അഗ്നി പടരുന്നത്. അതേ, സംഹരിക്കുകയും പുതിയതിന് ചാരമാകുകയും ചെയ്യുന്നതിന്റെ തീയിൽ കൊയ്ത നോവലാണ് അഗ്നിസാക്ഷി.

അഗ്നിസാക്ഷിയിലെ ചില പ്രയോഗങ്ങൾക്ക് ഏഴഴകാണുള്ളത്. ഒന്നിൽ നിന്നും ബഹുഭാവനകളിലേക്കും ബഹുസൗന്ദര്യത്തിലേ ക്കും ലയിച്ചു ചേരുന്ന പ്രയോഗങ്ങൾ. വീരകുമാരൻ ക്ലാമർ ടവറിന്റെ മുകളിലേക്ക് ത്രിവർണ്ണ പതാക ഉയർത്തി വീശിപ്പിടിക്കു ന്നതിനെ ലളിതാംബിക അന്തർജ്ജനം വർണ്ണിക്കുന്നതും ധ്വനി പ്പിക്കുന്നതും ഭാവങ്ങളുടെ ആഴങ്ങളെയാണ്. ഒരു നീർച്ചോല യിൽ ചുഴിയുണ്ടാകുമ്പോൾ ജലം അതിൽ ചുറ്റുന്നതു പോലെ യാണ് ഈ ഭാവനയും. വിജയിയായ അഭിമന്യുവിനെപ്പോലെ ക്ലോമൽ ടവറിൽ ആ ബാലൻ നിൽക്കുകയായിരുന്നു’ എന്ന പ്രയോഗത്തിൽ വൈവിധ്യങ്ങളായ ഭാവഭേദങ്ങൾ ഉണ്ടാകുന്നു. ക്ലോമർ ടവറിൽ നിൽക്കുന്ന വീരകുമാരൻ വെടിയേറ്റ് വീഴുമെന്ന് നാം നെഞ്ചിൽ തൊട്ട് സ്തംഭിച്ചുപോകുന്ന വർണ്ണനയാണിത്.

അഭി മനു മഹാഭാരതത്തിലെ കഥാപാത്രമാണ്. അഭിമന്യു കൗരവന്മാ രുടെ വെല്ലുവിളി സ്വീകരിച്ച് പത്മവ്യൂഹത്തിൽ അകപ്പെട്ടു. ഗർഭ ത്തിലിരിക്കെ പിതാവായ അർജ്ജുനനിൽ നിന്നും പത്മവ്യൂഹം തകർത്തത് മാത്രമേ കേട്ടൊള്ളു. പത്മവ്യൂഹം തകർക്കുമ്പോൾ ചുറ്റും കൗരവരായിരുന്നു. തിരിച്ചു കടക്കുവാനുള്ള ശ്രമം. ശക്തി യാർജ്ജിച്ചപ്പോഴേക്കും ജയദ്രഥൻ പിന്നിൽ നിന്നും കൊന്നു കള ഞ്ഞത് മഹാഭാരതകഥ. ഇവിടെ ക്ലോക്ക് ടവറിൽ പതാക വീശിയ വീരകുമാരൻ അഭിമന്യുവിനെപ്പോലെയാണ് എന്ന നോവലിലെ പ്രയോഗത്തിൽത്തന്നെ ഗർജിക്കാൻ തുടങ്ങുന്ന തോക്കുകൾ നീണ്ടുവരുന്നത് നാം കാണുന്നു. അഭിമന്യു ബാലനായിരുന്നു. വീരകുമാരനും

അഭിമന്യു വിജയിയായി നിന്നതുപോലെ എന്ന് പറഞ്ഞതിൽ അഭി മന്യുവിന്റെ വിജയമെന്നത് മരണം വരിച്ചെങ്കിലും ധീരനായിരിക്കു ന്നവന്റെ ര്വമാണ്. മരണത്തെ ഭയപ്പെടാത്തവന്റെ ധീരത യുള്ളവനാണ് വീരകുമാരൻ, അതാണവന്റെ വിജയം.

ഇവിടെ ക്ലോക്ക് ടവർ പത്മവ്യൂഹമായിരുന്നു. ചുറ്റിനും പോലീസും പട്ടാളവും കൗരവപ്പടയും ധർമ്മത്തിന്റെ പതാക അഭി മനുവിന്റെ കയ്യിലാണ്. അതവൻ പത്മവ്യൂഹത്തിനകത്തു നി ന്നാണ് മറഞ്ഞുനിൽക്കാതെ വീശുന്നത്. രാജ്യത്തിന്റെ അഭിമാന മുയർത്തിയ വീരകുമാരൻ അഭിമന്യുവാണ്.

മഹാഭാരതത്തിന്റെ കുരുക്ഷേത്രയുദ്ധം ഇവിടെ ഇന്ത്യൻ സ്വാത ന്ത്ര്യസമരമാണ്. സ്വന്തം മണ്ണിനുവേണ്ടി പടനയിക്കുന്നവരുടെ സമ രം. കള്ളച്ചുത് കളിച്ച് മണ്ണ് കയ്യടക്കിയവരിൽ നിന്നും തിരിച്ചു പിടി ക്കാൻ വീരകുമാരൻ ഉയരങ്ങളിലേക്കു തന്നെയാണ് കയറിയത്. ആയിരമായിരം ഭാരതീയരുടെ യശസ്സും ധൈര്വവും അഗ്നിയായി പടർത്തിയ അഭിമന്യു. വീരകുമാരന് മരണമില്ല. ധീരന്റെ രക്തം ഇന്ത്യക്കാരിലൂടെ പ്രവഹിക്കുകയാണ്.

വീരകുമാരനെ മാലാഖയായും സങ്കൽപ്പിക്കുന്നു. വെടിയേറ്റ് രക്തംവാർന്നു വീഴുന്നത് വെള്ളിൽപ്പക്ഷി കണക്കെയാണ്. വീഴ്ച യുടെ വേഗതയാണിവിടെ കാണുന്നത്. ഒപ്പം സമാധാനത്തിന്റെ വെളുത്ത ശോഭയും വീരകുമാരന് ചാർത്തുന്നു.

ഒരേ സമയം ചിരിക്കുകയും കരയുകയും ചെയ്യുന്ന ഭാരതമാതാ വിനെപ്പോലെയാണ് ദേവിബഹൻ വീരകുമാരനെ നെഞ്ചോട് ചേർത്തത്. ഭാരതീയരുടെ വേദനകളിൽ പിടയുകയും ധർമ്മ ത്തിൽ ചിരിക്കുകയും ചെയ്യുന്ന അഭിമാനിനിയായ സ്ത്രീ ശക്തി യായിരുന്നു ദേവീബഹൻ. വീരകുമാരന്റെ മരണം ദേവീബഹന്റെ ഹൃദയം പിളർത്തി. ഒപ്പം ആ മരണത്തിന്റെ രക്തസാക്ഷിത്വം ദേവി ബഹന്റെയും സ്വപ്നമായിരുന്നു. ഇവിടെ ദേവിബഹന് ഇതിഹാസ തുല്യമായൊരു പരിവേഷം ലഭിക്കുന്നു. ദേവിബഹന്റെ രൂപത്തിൽ നാം ഭാരതമാതാവിന്റെ അദൃശ്യച്ഛായകളെ തെളിഞ്ഞു കാണുന്നു. അഗ്നിസാക്ഷിയുടെ ഈ പാഠഭാഗം സ്വാതന്ത്ര്യസമരനിലമാണ്. മുറി വേറ്റവരും മരണമടഞ്ഞവരും മാനഭംഗപ്പെട്ടവരും യുദ്ധങ്ങളിൽ ഞരങ്ങുന്നതും സ്വാതന്ത്ര്വസമരത്തിൽ അനുഭവിക്കുന്നതും ഒരേ മാനുഷികയാതനകളാണെന്ന യാഥാർത്ഥ്വമാണ് ഇവിടെ തെളിയു
ന്നത്.

പ്രഭാത സൂര്യന്റെ ചെങ്കതിരുകൾ തട്ടി ക്ലോക്ക് ടവറിന്റെ മുകൾഭാഗം ചോരയിൽ കുളിച്ചതുപോലെ തോന്നി. വീരകുമാ രനെ കാണുന്നത് ആകാശത്തു നിന്നും ഞട്ട് താഴെ വീണ സൂര്യന്റെ കുട്ടിയെപ്പോലെയാണ്. ഈ സന്ദർഭങ്ങൾ വരാനിരി ക്കുന്ന വെടിവെപ്പിനേയും രക്തസാക്ഷിത്വത്തേയും കുറിക്കുന്നു. മറ്റുള്ളവർക്ക് വെളിച്ചമേകിയ സൂര്യനായിരുന്നു വീരകുമാരൻ നോവലിന്റെ ഭാവിലോകം വികസ്വരമാക്കുന്ന ഈ പ്രയോഗ ങ്ങൾക്ക് ശക്തിയും സാംസ്ക്കാരിക പാരമ്പര്യശക്തിയും ഇതി ഹാസ ഗൗരവവും ലഭിക്കുന്നുണ്ട്.

ഭാവാന്തരീക്ഷത്തെ വായനക്കാരന്റെ മനസ്സിലേക്ക് ആഴത്തിൽ ആവിഷ്ക്കരിക്കുന്നതിൽ പ്രയോഗങ്ങൾ ശക്തങ്ങളാണ്. അഭിമ വായി വർണ്ണിച്ചതിൽ മഹാഭാരതത്തിന്റെ ഇതിഹാസഹനത ആ സന്ദർഭത്തിനുണ്ടായി. ദേവീബഹൻ ഭാരതമാതാവിനെപ്പോലെ ജ്വലിച്ചപ്പോൾ അത് ഭാരതത്തിന്റെ ദേശാഭിമാനത്തിന്റെ ഭാവശക്തി യിലേക്ക് വളർന്നു. വീരകുമാരൻ വെള്ളിൽപക്ഷിയെപ്പോലെ വീണപ്പോൾ അതിന്റെ വീഴ്ച നൊമ്പരപ്പെടുത്തുന്നതായി. ഈ മണ്ണിലെ മനുഷ്യനെയും ജീവജാലങ്ങളെയും വെടിവെച്ചിടുന്ന ബ്രിട്ടീഷുകാരന്റെ ധ്വംസനം കൃത്യമായി രേഖപ്പെടുത്തുന്നു. അഗ്നിസാക്ഷിയുടെ അന്തർലോകത്തിന്റെ ഒഴുക്ക് ഈ പ്രയോഗ ങ്ങളുടെ ശക്തിയാണ്.

Question 32.
കുടുംബ ബന്ധത്തിന്റെ ആഴവും തീവ്രതയും വ്യക്തമാക്കുന്ന ചലച്ചിത്രമാണോ സൈക്കിൾ മോഷ്ടാക്കൾ ? പാഠസന്ദർങ്ങളെ അടിസ്ഥാനമാക്കി പരിശോധിക്കുക.
Answer:
ബൈസിക്കിൾ തീവ്സിലെ കഥ വാൽമിലായിലെ ബ്ലോക്ക് എച്ച്-ൽ അപ്പാർട്ട്മെന്റ് ഒന്നിൽ താമസിക്കുന്ന അന്റോണിയോ റിച്ചി, ഭാര്യ മരിയ റിച്ചി, മകൻ ബ്രൂണോ, 5 മാസത്തോളം പ്രായ മായ ബ്രൂണോയുടെ അനുജനുമടങ്ങുന്ന കുടുംബത്തിന്റേയും കളവുപോയ ഭാരക്കുറവുള്ള ഫിഡസ് ബ്രാന്റ് സൈക്കിളിന്റെ തുമാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും കൊടികുത്തിവാണ യുദ്ധാനന്തര ഇറ്റാലിയൻ സാമൂഹികാവസ്ഥയെ ഈ സിനിമ പ്രതി ഫലിപ്പിക്കുന്നു. ഏതൊരു വസ്തുവും ലഭ്യമാകുന്നതിന് കാല വിളംബം അനുഭവപ്പെടുന്ന ഒരു സാമൂഹിക അവസ്ഥ ഈ സിനി മയുടെ അന്തർധാരയാണ്. ജീവിക്കുന്നതിനാവശ്യമായ പണം കണ്ടെത്താൻ ഒരു തൊഴിലന്വേഷിക്കുകയും അപൂർവ്വമായി മാത്രം തൊഴിൽ കൈയ്യിലെത്തുകയും ചെയ്യുന്ന സാമൂഹികാവ സ്ഥയിൽ മനുഷ്യർ മോഷ്ടാക്കളാകുന്നു. റിച്ചിയുടെ സൈക്കിൾ മോഷ്ടിക്കപ്പെടുന്നു. മോഷ്ടിക്കുന്നവനും കുടുംബപ്രാരാബ്ധ ങ്ങളുണ്ടെന്ന് സിനിമയിൽ വ്യക്തമാണ്. എന്നാൽ കള്ളന്റെ പിന്നിൽ കാവലായി ഒരു ആൾക്കൂട്ടം നിലയുറപ്പിക്കുമ്പോൾ റിച്ചിയെ സഹായിക്കാനെത്തിയ പോലീസുകാരൻ പോലും നിസ്സഹായനാ യിത്തീരുന്നു. റിച്ചിക്കു മുന്നിൽ ആൾക്കൂട്ടമാണ് വില്ലൻ വേഷമ ണിയുന്നത്.

സ്നേഹമയിയായ മരിയ ഈ അവസരത്തിൽ റിച്ചിയെത്തേടി വരു ന്നു. കുടുംബസ്നേഹത്തിന്റെ ശീതളച്ഛായ ഈ സന്ദർഭത്തിലുണ്ട്. റിച്ചിയുടെ മുഖത്തുനിന്നും മരിയ വായിച്ചെടുക്കുന്ന സങ്കടം ഇതി നെയാണ് സൂചിപ്പിക്കുന്നത്. സുഹൃത്തിനോടൊപ്പം സൈക്കിള ഷിച്ച് അയാൾ പുറപ്പെടുന്നു. മുനിസിപ്പാലിറ്റിയുടെ മാലി സ്വനിർമ്മാർജ്ജന വണ്ടിയുടെ ചുമതലയുള്ള അയാളുടെ സുഹൃത്ത് റിച്ചിക്ക് ആശ്വാസവും പ്രതീക്ഷയും പകരുന്നു. പ്രഭാ തത്തിൽ തെരുവുകൾ വൃത്തിയാക്കുന്നതും പഴയതുപോലെ നഗരം തിരക്കിലേക്ക് വരുന്നതും ആൾക്കൂട്ടം റിച്ചിയ്ക്കു മുൻപിൽ സത്വം മറയ്ക്കുന്നൊരു മറയായി വരുന്നതും കാണുന്നു. തന്റെ ഫിഡെസ് സൈക്കിളിന്റെ ഏതെങ്കിലുമൊരു ഭാഗം ലഭിക്കുമെ ന്നൊരു പ്രതീക്ഷ റിച്ചിയിലുണ്ട്. അതുപോലെ മകൻ ബ്രൂണോയി ലും. പക്ഷേ നേരം ദീർഘിക്കുമ്പോൾ അത് മങ്ങിപ്പോകുന്നു.

തന്റെ സുഹൃത്തുക്കളുടെ നിർദ്ദേശങ്ങളൊന്നും ഫലം കാണാതാവുന്ന തിൽ സങ്കടപ്പെട്ടു നിൽക്കുമ്പോൾ സൈക്കിളിന്റെ ഒരു ഫ്രയി മിൽ ചായം തേച്ചു മറയ്ക്കുന്ന ഒരു വാണിഭക്കാരനുമായി റിച്ചി കയർക്കുന്നുണ്ട്. പോലീസിനെ വിളിച്ച് പരിശോധിച്ചെങ്കിലും നിരാ ശയായിരുന്നു ഫലം. അയാളെ അധിക്ഷേപിക്കുന്ന വാണിഭക്കാ രനൊപ്പം ആൾക്കൂട്ടവുമുണ്ട്. പിന്നിൽ ഒരു ജനസമുദ്രം ആർത്തി രമ്പുമ്പോൾ മകനും സുഹൃത്തും കൂട്ടുകാരുമായി ആടിയുല ഞ്ഞയാൾ കടന്നുപോകുന്നു. ഇതിനിടയിൽ പെയ്യുന്ന മഴയിൽ “നിശ്ചലമാകുന്ന ആൾക്കൂട്ടം, മഴയിൽ നിന്നും രക്ഷപ്പെടാൻ ഓടു മ്പോൾ ബ്രൂണോ വീഴുന്ന രംഗം ഏറെ സ്വാഭാവിക മായിത്തോന്നും. ഇവിടേക്ക് ഓടിവരുന്ന പുരോഹിതന്മാരുടെ അരികു പറ്റിയുള്ള അവരുടെ നിൽപ്പും സംസാരവും ജീവി തക്ലേശത്തിന്റെ പടുകുഴിയിൽ നിൽക്കുന്ന അച്ഛനെ സൂക്ഷിച്ച് നോക്കുന്ന ബ്രൂണോയേയും നാം ഇവിടെ കാണുന്നു. അച്ഛന്റെ ആകുലതകളെ അടുത്തറിയുന്നത് ഒരുപക്ഷേ ആ മഴയിൽ ഒറ്റ പെട്ടപ്പോഴാകാം.

സൈക്കിളുണ്ടെങ്കിൽ മാത്രമേ തനിയ്ക്ക് ജോലി കിട്ടുകയുള്ളൂ. സൈക്കിൾ പണയത്തിലാണ്. പണയമുതൽ വാങ്ങണമെങ്കിൽ 6100 ലിറ വേണം. വെള്ളം നിറഞ്ഞ നദിയിലേക്ക് ചാടിയതുപോലെ റിച്ചിക്ക് തോന്നി. എന്നാൽ ഇതെല്ലാം കേൾക്കുന്ന മരിയ ഉടനെ അതിനൊരു ഉപായം കാണുന്നു. തങ്ങളുടെ പുതപ്പുകൾ പണയ പ്പെടുത്തുക. മഞ്ഞുറയുന്ന തണുപ്പിൽ പുതപ്പ് വിലയുള്ളതാണ്. മരിയയുടെ ഇടപെടൽ ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശയാണ്. രണ്ടാമത്തെ കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖവും പ്രതീക്ഷയുടേ താണു്. അച്ഛന്റെ നിഴലാവുന്ന ബ്രൂണോയും കാലത്തിന്ന് കരുത ലാവുന്നതിന്റെ സൂചന നൽകുന്നു. സൈക്കിളിൽ പോകുന്നതും വരുന്നതും ബ്രൂണോ സ്വപ്നം കാണുന്നുണ്ട്. നഷ്ടഹൃദയനാവുന്ന റിച്ചിയെത്തേടിയെത്തുന്ന മരിയ വീണ്ടും അയാൾക്ക് സാന്ത്വനം നൽകുന്നു. സുഹൃത്തുമൊത്തുള്ള സൈക്കിളന്വേഷണത്തിൽ സുഹൃത്തിന്റെ മനസ്സ് റിച്ചിക്ക് പ്രത്യാശ നൽകുന്നു. ആ ആശ്വാസം അയാളെ ഉണർത്തുന്നു.

രണ്ടാംലോക മഹായുദ്ധാനന്തരം സമൂഹത്തിലെ അശരണരായ പാവപ്പെട്ടവരുടെയും തൊഴിലാളികളുടേയും പ്രശ്നങ്ങളെ ഫോക്കസ് ചെയ്തുകൊണ്ടുള്ളതാണ് ഈ സിനിമകൾ, നാളെ ഉണർന്നെണീക്കുമെന്ന് പ്രതീക്ഷിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട ജനത്തെയാണ് സ്ക്രീൻ ചെയ്യുന്നത്. ബ്രൂണോയിലൂടെ ഈ പ്രത്യാ ശയുടെ തെളിച്ചം സൈക്കിൾ തീവ്സിൽ തുളുമ്പുന്നു.

Kerala Plus One Malayalam Question Paper Sept 2021 with Answers

Question 33.
‘ഒരു കുറ്റിച്ചൂല്
ഒരു നാറത്തേക്ക് ഞെണുങ്ങിയ വക്കാർ
ന്നൊരു കഞ്ഞിപ്പാത്രം
ഒരട്ടി മണ്ണവൾ! (സംക്രമണം)
സ്ത്രീകളുടെ ഏത് തരത്തിലുള്ള സാമൂഹിക അവസ്ഥയുടെ ചരി ത്രമാണ് ഈ വരികളിൽ ചിത്രീകരിച്ചിരിക്കുന്നത്. ഈ അവ സ്ഥയ്ക്ക് ഇന്ന് മാറ്റം സംഭവിച്ചിട്ടുണ്ടോ ? വിലയിരുത്തുക.
Answer:
വൈലോപ്പിള്ളിക്കുശേഷം കാച്ചിക്കുറുക്കി ശുദ്ധിവരുത്തിയ പദവും പ്രയോഗവും ഭാവവും കൊണ്ട് കവിത രചിക്കുന്ന കവി യാണ് ആറ്റൂർ. ആറ്റൂരിന്റെ സംക്രമണം ഇന്നോളം വരെയുണ്ടാ യിട്ടുള്ള സ്ത്രീയടിമത്വത്തിന്റെ ചീഞ്ഞളിഞ്ഞ ശവത്തിന് വീണ്ടും ജീവൻ പകരുന്ന പ്രവചനത്തിന്റെയും പരിവർത്തനങ്ങളുടേയും കവിതയാണ്. സ്ത്രീയുടെ ശാക്തീകരണവും സ്ത്രീ സ്വാതന്ത്ര്യ പ്രഖ്യാപനവും കൊണ്ട് മുഖരിതമായ ഇന്നത്തെ സമൂഹത്തിൽ ആറ്റൂരിന്റെ പ്രവചനം സ്ത്രീ ചെന്നായയും തീയും സൂര്യനായും രൂപപ്പെടുത്തുന്നുണ്ട്. എങ്കിലും ഇപ്പോഴും ഭവനങ്ങളിലെ കുറ്റി ചൂലും നാറത്തോടും സ്ത്രീയാണ്. മരിച്ചാൽ അവളുടെ ശരീര ത്തിന്റെ ചൂടാറും മുമ്പേ വീണ്ടും വിവാഹിതനാകുന്ന ഭർത്താവിന് അവൾ ഒരട്ടി മണ്ണാണ്.

ഇന്നത്തെ സമൂഹത്തിലും ഇതാണ് സ്ത്രീ. ആൺകുട്ടി ചൂല് എടുക്കുന്നില്ല. പെൺകുട്ടികൾ ഇപ്പോഴും അകവും പുറവും അടിച്ചുവാരുന്നുണ്ട്. അടുക്കളയിൽ അപൂർവ്വമായി വന്ന് ചായ യിടുന്ന ഭർത്താവ്. അയാൾ പഞ്ചസാര ചോദിക്കുന്നത് ഭാര്യയോ ടാണ്. അതിനു ശേഷം തനിയെ എടുത്തു കുടിച്ചാലും ഭാര്യയ്ക്കായി ഒരു ഗ്ലാസ് നൽകുവാൻ എപ്പോഴും മറക്കുന്നു. ഉദ്യോഗസ്ഥകളായ സ്ത്രീകൾ ട്രെയിനിൽ വീട്ടിലേക്ക് തിരിക്കു മ്പോൾ അടുക്കളക്കുള്ള പച്ചക്കറികൾ അരിയുന്നു. പുരുഷന്മാർ മൊബൈലിൽ പാട്ട് കേട്ടും, ചീട്ട് കളിച്ചും ആസ്വദിക്കുന്നു. അവിടെ സ്ത്രീ ഒരു പച്ചക്കറിക്കത്തിയായും കഷണങ്ങളായും മാറുകയാണ്.

പുരുഷന്റെ മേഖലകൾ പരമ്പരാഗതമായി നിശ്ചയിച്ചവയാണ്. അവക്ക് ഇപ്പോഴും കുറവില്ലാതെ, തകർച്ചയില്ലാതെ പോകുന്നു. വീട്ടിൽ പണിക്കാർ വരുമ്പോൾ പുരുഷനുമായി ആലോചിച്ച് സ്ത്രീ ആവശ്യങ്ങൾ പറയുന്നു. പുരുഷൻ സ്ത്രീയോട് ആലോ ചിക്കാതെ തീരുമാനങ്ങൾ എടുക്കുന്നു. ഇതിനിടയിൽ സ്വന്തം ആഗ്രഹം പ്രകടിപ്പിക്കുന്നവൾ തന്നിഷ്ടക്കാരിയാകുന്നു. ജീവി തത്തിന്റെ മേച്ചിൽപ്പുറങ്ങളിൽ പുരുഷൻ റിസ്ക്കുകൾ സ്വീകരി ക്കുന്നുണ്ട്. എങ്കിലും സാമൂഹ്യ സമ്പർക്കങ്ങളിൽ പുരുഷനേ ക്കാൾ മുകളിൽ നിന്ന് സ്ത്രീ സംസാരിക്കുന്നില്ല. പുരുഷന്മാർ തമ്മിലുള്ള പരസ്പര ശ്രദ്ധ സ്ത്രീയെ ഒതുക്കുന്നു.

പെൺമക്കൾ, പെങ്ങൾ, അമ്മ, ഭാര്യ എന്നീ നിലകളിൽ സ്ത്രീ അസ്വതന്ത്രയാണ്. ഒതുങ്ങുവാൻ പഠിച്ചവളാണെങ്കിലും മറ്റുള്ള വർക്കായി സ്വയം കത്തിയമരുന്ന സൂര്വയാണിവൾ അകം വൃത്തി യാക്കി വൃത്തിയാക്കി അവൾ ജോലിയില്ലാത്തവളാകുന്നു ? പുറ ത്തുപോയി ജോലിചെയ്യാത്ത സ്ത്രീകളുടെ ഭവനം എപ്പോഴും വൃത്തിയായി ഇരിക്കുന്നതു കാണാം. അവൾക്ക് ജോലിയില്ല. ഹൗസ് വൈഫാണ്. പക്ഷേ, അവൾ വീട്ടിലെ വേലക്കാരിയാണ ന്നത് സ്വയം മറക്കുന്നു.

വേലക്കാരികളെ അടുക്കള പണിക്ക് നിർത്തുമ്പോൾ വേലക്കാരെ ഈ ഭാഗത്തു നിന്നും അകറ്റുന്നു. അത് സ്ത്രീയും സമ്മതിക്കുന്നു. തന്റെ പുരുഷന്റെ ആഗ്രഹമതാണ്.

പുരുഷനെ സ്തീ ഭരിച്ചാൽ അവൻ പെൺകോന്തനായി. സ്ത്രീയെ പുരുഷൻ ഭരിച്ചാൽ അത് ആണത്തമായി. ഒരേ കാര്യ ങ്ങൾ രണ്ട് തട്ടിൽ വച്ചാലും ത്രാസ് ബാലൻസ് ചെയ്യുന്നില്ല. സ്ത്രീയുടെ അടിമത്തത്തിന്റെ സംസ്ക്കാരത്തിൽ പുരുഷൻ ഓരോ ദിവസം കൈകടത്തുന്നു. പരമ്പരാഗതമായി സമൂഹത്തിൽ നിലനിന്ന കുടുംബവ്യവസ്ഥിതിയുടെ അവശേഷിപ്പായി ലഭിക്കു ന്നത് തത്ത്വജ്ഞാനികളും പ്രതിഭാധനരുമായ പുരുഷന്മാരെയാ ണ്. സ്ത്രീകൾ കുറച്ചുപേർ ഉണ്ടായിരിക്കാം. ശേഷിക്കുന്നവർ എവിടെ ? അവർ കുറ്റിച്ചുലായും ഒരട്ടി മണ്ണായും മാറിയിരിക്കു ന്നു. കെ.ആർ. മീരയുടെ വൃദ്ധ ഓർമ്മ തെറ്റിയ ഒരു കർണ്ണ സായി മാറിയിരിക്കുന്നു.

പാരമ്പര്യത്തിന്റെ സംസ്ക്കാരത്തിൽ നാം അഭിമാനിക്കുകയും ആനന്ദിക്കുകയും ചെയ്യുമ്പോൾ അതിൽ സ്ത്രീയുടേത് ജഡമായ ചീയ്യലാണെന്ന് കാണിച്ചുതരികയാണ് സംക്രമണം എന്ന കവിത.

Question 34.
‘ചരിത്രം പലപ്പോഴും നമ്മുടെ കാഴ്ചയെ സ്വാധീനിക്കുന്നു’ ‘കാവ്യ കലയെക്കുറിച്ച് ചില നിരീക്ഷണങ്ങൾ’ എന്ന പാഠഭാഗത്തിലെ ഒരു സന്ദർഭം ഉദാഹരിച്ച് പ്രസ്താവനയുടെ പൊരുൾ പരിശോധിക്കുക.
Answer:
പണ്ടത്തെ കവിത പദങ്ങളുടെ ലളിതന്യത്തമായിരുന്നിരിക്കാം ഇന്നത് പുതിയ വിജ്ഞാന ചക്രവാളങ്ങളുടെയും അനുഭൂതി മണ്ഡലങ്ങളുടേയും വികാസത്താൽ സങ്കീർണ്ണമായി തീർന്നിരി ക്കുന്നു.

കവിത കാലാനുസൃതമായ മാറ്റത്തിന് വിധേയമായ ഭാഷാരൂപമാണ്. അത് വ്യവഹാര ഭാഷയുടെ മറ്റൊരു ഭാഗമാണ്. സംസ്കാരഭാഷയിൽ നിന്നും തികച്ചും വ്യത്യസ്തമായ മണ്ഡലത്തിലൂടെയാണ് അത് നിര ന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ കാലാനുസൃതമായ മാറ്റത്തിനേക്കാൾ അതിനെ ബാധിക്കുന്നത് എഴുതുന്ന ആളിന്റെ കാഴ്ചപ്പാടാണ്. അയാളുടെ വിദ്യാഭ്യാസം സാംസ്ക്കാരിക വ്യവഹാ രം, ജോലി, കുടുംബപശ്ചാത്തലം, താമസസ്ഥലം, അനുഭവങ്ങളുടെ വൈവിധ്യം എന്നിവയെല്ലാം കവിതയെ നിരന്തരം മാറ്റത്തിന് വിധേ യമാക്കും. ഓരോ കാലഘട്ടവും വ്യത്യസ്തമായ ഒരു പൊതു വ്യത്യാ സത്തിന്റെ നിഴലിൽ നിലനിൽക്കുന്നതായിരിക്കും. അതിനെ അടി സ്ഥാനപ്പെടുത്തിയായിരിക്കും ആ കാലഘട്ടത്തിന്റെ കവി. കവിത സംസ്ക്കാരത്തോട് നിരന്തരം കലഹിക്കുകയും മൂല്യങ്ങളോട് പര മാവധി സംവദിക്കുകയും ചെയ്യും എന്നത് മറക്കാൻ പാടില്ലാത്തതാ ണ്. ടി.പി. രാജീവിന്റെ കവിതയിൽ മത്സ്വം എന്ന പ്രതീകം ജീവിക്കു ന്നത് കടലിന്റെ അടിത്തട്ടിലാണ്. അവിടെ അത് ചുട്ടുപഴുത്ത സൂചി പ്പൊട്ടുപോലെയാണ് ഓടി നടക്കുന്നത് കടലിനെ സംബന്ധിച്ച് മീൻ ഒരു പൊട്ടുപോലെ ഓടി നടക്കുന്ന ഒന്നാണ്. അത്രയും വലുപ്പവ്യ ത്യാസമുണ്ട്. അവ തമ്മിൽ. എന്നിട്ടും അത് രക്ഷപ്പെടാനെന്നവണ്ണം ഓടി നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ നിലനിൽപ്പ് കടലിലാണ്. എന്നാൽ ആ കടൽ ചുട്ടുപഴുത്ത് ഇരിക്കുകയും തന്നേക്കാൾ വേഗ ത്തിൽ ദഹിച്ചുകൊണ്ടിരിക്കുന്നതുമായി അത് തിരിച്ചറിയുന്നു. നില നിൽപ്പിന്റെ ഇടത്തിന് പറ്റിയ അപകടത്തെ ചിത്രീകരിക്കുന്നത് ഇങ്ങ നെയാണ്.

സച്ചിദാനന്ദന്റെ പനി എന്ന കവിതയിൽ
“നിൽക്കുന്ന തറ ചൂടുപിടിച്ചിട്ട്
അവിടെ നിന്നു മാറിനിൽക്കാൻ
പറഞ്ഞിട്ട് കൂട്ടാക്കാത്തവരോട്
എനിക്കിന്ന് യാതൊന്നും
പറയാനില്ല”.

തികച്ചും സ്വച്ഛമായ ഇടത്തിൽ നിന്ന് കവിതയെഴുതുമ്പോൾ രൂക്ഷ ചിന്തയ്ക്ക് ചൂട്, ദഹനം, അഗ്നി എന്നിങ്ങനെയുള്ള വാക്കുകൾ പ്രകടമായി കാണണമെന്നില്ല. ടി.പി. രാജീവന്റെ കവിതയിലും സച്ചിദാനന്ദന്റെ കവിതയിലും നിലനിൽക്കുന്നത് അസ്വാതന്ത്ര്യ ത്തെക്കുറിച്ചുള്ള വിവരണമാണ്

ഇതേ മനോഭാവം വെച്ചുകൊണ്ടുതന്നെ വൃത്തനിബന്ധമായി എഴു തിയ കവിതയാണ് വെൺമണി അച്ഛൻ നമ്പൂതിരിയുടെ കവിത ഒരു പ്രദേശം അനുഭവിച്ച് കൊടുക്കുന്ന സാധ്യതകൾ ഒരിക്കലും അനുഭവിക്കാൻ സാധിക്കാത്തതാകുമ്പോൾ നാം അതിനെ എതിർക്കുന്നു. ഈ പ്രദേശം ദയ അശേഷമില്ലാത്തതാണ്. വെറു പിന്റെ മാനസികാവസ്ഥയാണ് കവിയെകൊണ്ട് ഇത് പറയിക്കുന്ന തെങ്കിലും കവിയുടെ പ്രകൃതമാണ് ശാന്തമായി ഇത് പറയാൻ പ്രേരിപ്പിക്കുന്നത്. അല്ലയോ സുന്ദരിയായവളെ ഈ പ്രദേശം നര കദേശം തന്നെയാണ്. കുമാരനാശാന്റെ ദുരവസ്ഥ എന്ന കൃതി യിലും ഇതേ അർത്ഥം വരുന്ന വരികൾ കാണാം.

“കെട്ടിനിർത്താൻ സാധിക്കാത്തവണ്ണം
ദുർബലപ്പെട്ട ചരടിൽ ജനത നിൽക്കെ
മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മാറ്റുമതുകളെ നിങ്ങളെതാൻ”

ഇത്തരത്തിൽ കാലാകാലങ്ങളിൽ മതം കൊണ്ടും, രാഷ്ട്രീയം കൊണ്ടും, സംസ്ക്കാരംകൊണ്ടുമൊക്കെ നാം അനുഭവിക്കുന്ന അസ്വാതന്ത്ര്യങ്ങൾ കവികൾ പ്രഖ്യാപിക്കാറുണ്ട്. അതിന് അതാതു കാലഘട്ടത്തിലെ ഭാഷാ സംസ്ക്കാരം, രാഷ്ട്രീയം എന്നിവയെല്ലാം കാരണമാകാറുണ്ട്. എഴുതുന്നവന്റെ അനുഭവജ്ഞാനവും കവി തവും ഇതിന് ഒരു പരിധിവരെ സഹായകമാകാറുണ്ട്. കവി തയ്ക്ക് വൃത്തം നിർബന്ധമായിരുന്ന കാലഘട്ടത്തിൽ കവിയ്ക്ക് പറയാനുള്ളത് എന്ത് വിപ്ലവമാണെങ്കിലും അതിനൊരു താളവും വൃത്തവും രൂപപ്പെടുത്താൻ അവർ പരിശ്രമിച്ചിരുന്നു. എന്നാൽ കാലഘട്ടം മാറിയപ്പോൾ, വൃത്തത്തിന് വലിയ പ്രാധാന്യം ഇല്ലാ തായപ്പോൾ, പറയുന്നത് വിപ്ലവമാകുമ്പോൾ, രൂക്ഷമായ അന്ത രീക്ഷം കവിതയിലൂടെ വായനക്കാരനിലേയ്ക്ക് എത്തിക്കുക; എന്ന രീതി സ്വീകരിച്ച് വന്നിരുന്നു. അതിന്റെ നിലപാടു തറയിൽ രചിക്കപ്പെട്ട കവിതകളാണിവ.

“ഒരു പുല്ലാങ്കുഴലിന്റെ സുഷിരങ്ങളിൽ കൂടി ഒഴുകുന്ന തോമനേ ഈ ഞാനല്ലോ ?” എന്ന കവി പാടുമ്പോൾ താൻ തന്നെയാണ് തന്റെ ഗീതമെന്ന് അറിയുന്നു. കവിതയുടെ ഭാവമാണ് ഈ വരി കളിലൂടെ കവി വ്യക്തമാക്കുന്നത്. ഈ രീതിയെ ഭാവഗീതമെന്നും കവിതയുടെ ഭാവതലമെന്നും പറയാം. മനോതലത്തിന്റെ വ്യത്യ സ്തമായ വൈകാരിക ഭാവങ്ങൾ കാഴ്ചകളിൽ കലരുന്നു, ഒരേ ദൃശ്യം കവികളുടെ വ്യത്യസ്തമായ ഭാവനാരീതികൾക്കനുസരണ മായി മാറി വരുന്നു. ഭാവ ഭംഗി കവിതയെ മസ്യണമായ അനുഭ വത്തെ പ്രേഷകനു നൽകുന്നു. നേരിട്ടൊരു കാര്യത്തെ പറ യാതെ മനസ്സിലതുണർത്തിയ അനുരണനത്തെ വാങ്മയമായി അവതരിപ്പിക്കുകയാണ് കവി ചെയ്യുന്നത്.

“പറ്റിയ മഞ്ഞൾ നിറവുമായ് പാടങ്ങൾ
പെറ്റുതളർന്നു കിടക്കുന്നതും
പായൽ നീക്കിയാറ്റിൽ വെ-
ള്ളാമ്പലപ്പൂക്കൾ കുളിക്കുന്നതും”
“വെളിച്ചം മെഴുകിയോ
രംബരാങ്കണവീഥിയിൽ,
കതിർക്കറ്റ ചുമന്നെത്തി
കിതയ്ക്കും മുഗസന്ധികൾ
ചളിപ്പാടത്തു താരങ്ങൾ
പിടിതാളുപഠിക്കവേ
അലക്കിത്തേച്ച കുപ്പായ-
മിട്ടുലാത്തുന്നു വെൺമുകിൽ”
കതിരണിഞ്ഞു നിൽക്കുന്ന പാടങ്ങളെ
കവി പെറ്റുകിടക്കുന്ന പെണ്ണായിക്കാണുന്നു.

പായലിൽ മുടിയ കുളത്തിൽ ദൃശ്യമായ ആമ്പലിനെ കാണുമ്പോൾ കവിയ്ക്ക് തോന്നുന്നത് ആമ്പൽ മറ നീക്കി കുളിക്കുകയാണോയെ ന്നാണ്!

സമാനമായി, സന്ധ്വാസമയത്തെ വാനിൻ ചോപ്പിനേയും കവി കാണുന്നതു നോക്കു.

കവിത കവിതയായിത്തീരുന്നതിന്റെ പ്രധാനകാരണം അവയിലൊ ളിഞ്ഞിരിക്കുന്ന സഹൃദയ ഹൃദയഹാരിയായ ഭാവനയുടെ തുവെ ളിച്ചമാണ്. മേഘത്തെ സന്ദേശം നൽകാൻ ഏൽപ്പിക്കുന്ന യക്ഷനെ സൃഷ്ടിച്ച കവി ഭാവനയുടെ അലൗകിക സുഖം തന്നെയാണ് നൂറ്റാ ണ്ടുകൾക്കിപ്പുറത്ത് കാളിദാസനിലേക്ക് നമ്മെ വീണ്ടും അടുപ്പിക്കു ന്നത്.

വാക്കേ വാക്കേ കൂടെവിടെ
വളരുന്ന നാവിന്റെ കൊമ്പത്ത്
വാക്കേ വാക്കേ കൂടെവിടെ
ഒളിതിങ്ങും തൂവലിൻ തുഞ്ചത്ത്
(വാക്കേ വാക്കേ കൂടെവിടെ – എം. ഗോവിന്ദൻ)

കടലെന്നൊരു
വാക്കിനുള്ളിലു-
ണ്ടതി വിസ്തൃത
മായ വൻകര
പശുവെന്നൊരു
വാക്കിനുള്ളിലും
ഇരതേടി-
യലഞ്ഞിടും പുലി.
ചില വാക്കു
കുളമ്പടിച്ചു പോം
ചിലതോ കൂർത്ത
നഖങ്ങളാഴ്ത്തിടും
(പി.പി.രാമചന്ദ്രൻ – പൊരുൾ)

വാക്കുകളേ
വരിക
വിക്കിയും വിറച്ചും മുടന്തിയും
തെരുവുതെണ്ടികളെപ്പോൽ
പൊട്ടിയും ചീറ്റിയും
അലമുറയിട്ടും
പെരുങ്കടലലകൾപോൽ (വരവ് – പി.പി.രാമചന്ദ്രൻ)

അമ്പത്തൊന്നക്ഷരാളി കലിത തനുലതേ
വേദമാകുന്ന ശാഖി-
ക്കൊമ്പത്തമ്പോടു പൂക്കും കുസുമതതിയിലേ-
തുന്ന പൂന്തേൻകുഴമ്പേ
ചെമ്പോൽത്താർ ബാണസംഭപ്രശമന സുകൃതോ
പാത്ത സൗഭാഗ്വലക്ഷ്മീ
സമ്പത്തെ കുമ്പിടുന്നേൻ കഴലിനെ വലയാ-
ധീശ്വരി വിശ്വനാഥേ (ഭാഷാനൈഷധചമ്പു മഴമംഗലം)

കവിതയെ സൗന്ദര്യാത്മകമായി കാണുകയും കാഴ്ചകളിലെ സൗന്ദര്യത്തെ വാക്കുകളിൽ കോർക്കുകയും ചെയ്തിരുന്ന പഴ യകാല കവന ശൈലിയിൽ നിന്നും കവിത ഏറെ മാറിയിരി ക്കുന്നു. ഗാനരീതിയ്ക്ക് പ്രാധാന്യം നൽകിയിരുന്ന ഭാഷാവൃത്ത ഹനമായ എഴുത്തച്ഛന്റേയും, ചെറുശ്ശേരിയുടേയും, രചനാരീതി കളിൽ നിറഞ്ഞ ഭക്തിയും ഭുക്തിയും, ജീവിതത്തിന്റെ തെളിനീ രിലാണ് ആധുനികകവികൾ കാണുന്നത്. ഇവിടെ അലങ്കാരങ്ങ ളണിയിക്കാൻ പറ്റാത്തതും, പരുക്കമായ പൊള്ളുന്ന ജീവിതത്തെ യാണ് കവികൾ പകർത്തുന്നത്.

എം. ഗോവിന്ദന്റെ കവിതാശകലത്തിൽ, വാക്കിന്റെ മാവിനെക്കു റിച്ച് അദ്ദേഹം പരാമർശിക്കുന്നു. ഈ മണ്ണിന്റെ മക്കളിൽ നിന്നാണ് മലയാളം ഉരുവമെടുത്തതെന്ന് കവിതയിൽ തെളിയുന്നു. അത് വളരുന്ന നാവിന്റെ കൊമ്പത്തും ഒളിതിങ്ങുന്ന തൂവലിൻ തുമ്പ ത്തുമാണെന്ന് കവി പറഞ്ഞു വയ്ക്കുന്നു. വാക്കിന്റെ കൂടെവിടെ യെന്ന് ഇപ്രകാരം പറഞ്ഞു വയ്ക്കുന്നു.

വാക്കും അർത്ഥവും തമ്മിലുള്ള ബന്ധത്തെയാണ് പി.പി. രാമച ന്ദ്രന്റെ കവിതകളിൽ തെളിയുന്നത്. കടലിനെയോർക്കുമ്പോൾ തെളിയുന്നത് വൻകരയാകുന്നെന്നു പറയുന്നതിൽ യുക്തിചിന്ത യുണ്ട്. ഇത് ആധുനികതയുടെ രീതിയാണ്.

ഈ ശൈലികളിൽ നിന്നും എത്രയോ വ്യത്യസ്തമായ ഒന്നാണ് മഴ മംഗലത്തിന്റെ കവിത, അക്ഷരത്തോടും വാക്കിനോടുമുള്ള പ്രാർത്ഥനയിൽ കവി ഉപനിഷത്തുക്കളെ പൂക്കളായി കാണുന്നു. അവയിലെ ഗൂഢാർത്ഥങ്ങളെ തേൻ കുഴമ്പായുമാണ് കാണു ന്നത്. ആധുനിക കവിതയിൽ നിന്നും ഏറെ മാറിയാണ് കവിത യിലെ ഉള്ളടക്കത്തെ പരാമർശിക്കുന്നത്.

ആലാപനസൗകുമാര്യം നിറഞ്ഞുനിൽക്കുന്ന മനോഹരമായൊരു ലോകമാണിത്.

Kerala Plus One Malayalam Question Paper Sept 2021 with Answers

35 മുതൽ 38 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണ ത്തിന് ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 8 സ്കോർ വിതം. (2 × 8 = 16)

Question 35.
പ്രണയത്തിന്റെ അപാരമായ നിർവൃതിയും പ്രണയനഷ്ടത്തിന്റെ ആന്തരികവേദനകളും ഒരുപോലെ പങ്കുവയ്ക്കുന്ന കവിത യാണോ ‘സന്ദർശനം’ ? വിലയിരുത്തുക.
Answer:
ഈ കവിത ചുള്ളിക്കാടിന്റെ നഷ്ടപ്രണയത്തിന്റെ നഷ്ടസ്മൃതി കളും കാമുകിയെ സന്ദർശനമുറിയിൽ കണ്ടുട്ടുന്നതുമാണ്. അതി നാൽ വ്യത്യസ്തമായ രണ്ടു കാലങ്ങൾ ഈ കവിതയിൽ കാണു ന്നുണ്ട്. പ്രണയകാലഘട്ടവും പ്രണയമില്ലാത്ത ഇന്നത്തെ കാല വും. ഈ രണ്ടു കാലഘട്ടവും കവിതയിൽ ആവിഷ്ക്കരിക്കുന്നത് വ്യത്യസ്തമായ അനുഭൂതികളോടെയാണ്.

ചോദ്യത്തിൽ പറഞ്ഞിരിക്കുന്ന നിറഭേദങ്ങൾ എന്നത് ഉദ്ദേശിക്കു ന്നത് കവിതയിലെ പ്രണയാനുഭവത്തിന്റെ വ്യത്വസ്തതകളെയാ ണ്. വ്യത്യസ്തമായ രണ്ടു കാലഘട്ടങ്ങൾ ഒരു ചിത്രത്തിൽ വിത്വസ്ത നിറങ്ങളിൽ വരയ്ക്കുന്നതുപോലെതന്നെയാണ് കവി തയിലും എഴുതുന്നത്.

കവിയും കാമുകിയും തമ്മിലുള്ള പ്രണയ കാലഘട്ടം അവതരി പ്പിക്കുന്നത് ഓർമ്മകളായാണ്. ആ ഓർമ്മകൾക്ക് ചക്രവാളത്തിന്റെ വിദൂരതയോട് സാദൃശ്യമുള്ളതായി പറയുന്നുണ്ട്. മാത്രമല്ല, ഓർമ്മ കൾ ദൂരസാഗരം തേടിയുള്ള ഒരു അലച്ചിലായി പറയുന്നു. സന്ധ്യയ്ക്ക് കിളികൾ മരങ്ങളിൽ ചിറക് ഒരുക്കി ചേക്കേറുന്നതു പോലെയാണ് ഓർമ്മകൾ എന്ന് പറയുന്നുണ്ട്. അതിനാൽ അസ്ത മനത്തിന്റെ ഒരു ശോണച്ഛായയാണ് ഓർമ്മകൾക്കുള്ളത്.

ഓർമ്മകളിൽ വന്നു നിറയുന്ന പ്രണയകാലഘട്ടത്തെ അവതരി പ്പിക്കുന്നത് പ്രകൃതിയിലെ സുഗന്ധവും നിറസുഭഗതയുമുള്ള കാഴ്ചകളായിട്ടാണ്. ഒരു പൊൻ ചമ്പകം പൂത്തിരുന്ന കാലഘട്ട മായിരുന്നു പ്രണയകാലമെന്ന് പറയുന്നുണ്ട്. കനകനിറത്തിലുള്ള മൈലാഞ്ചിനീരിൽ തുടുത്തതായിരുന്നു കാമുകിയുടെ വിരലു കൾ. കാമുകിയുടെ പ്രണയം കാംക്ഷിക്കുന്ന കണ്ണുകൾ നേടി യതായിരുന്നു. അതിലെ കൃഷ്ണകാന്തങ്ങളുടെ കിരണങ്ങളേറ്റ് കവിയുടെ ചില്ലകൾ പൂത്തതായി പറയുന്നു. കവിയിവിടെ ഒരു മരമായി ചില്ലകൾ പടർന്ന് നിൽക്കുന്നു. അവളുടെ നെറ്റിയിലെ കുങ്കുമത്തരി പുരണ്ട പൊട്ട് ചിദംബരത്തിലെ സന്ധ്യയെപ്പോലെ യായിരുന്നു.

പ്രണയിച്ചിരുന്ന കാലം നിറവസന്തത്തിന്റേതായിരുന്നു. കാണുവാൻ കൊതിച്ച, തൊടാൻ കൊതിച്ച, സുഗന്ധത്തിനായി ആഗ്രഹിച്ച ഒരു കാലഘട്ടം. ഭൂതകാലത്തിന്റെ സൗന്ദര്വം കാമുകിയുടെ നെടിയ കണ്ണിൽ കാണുന്നു. തുടുത്ത വിരലുകളിൽ കാണുന്നു. വളരെ ഭാസുരമായ, പ്രസാദാത്മകമായ ഒരു കാലഘട്ടമായിരുന്നു അത്. കവിയുടെ പൂർവ്വകാമുകിയുമൊത്തുള്ള കണ്ടുമുട്ടൽ പ്രണയം നഷ്ടപ്പെട്ട അവസ്ഥയാണ്. പ്രകൃതിയിലെ സുന്ദര വസ്തുക്കളിൽ നിന്നും വ്യത്യസ്തമായി നഗരത്തിലെ യാന്ത്രിക ജീവിതവുമായി താദാത്മ്യപ്പെടുത്തിയിട്ടാണ് ഈ അവസ്ഥയെ അവതരിപ്പിക്കുന്ന ത്. കറപിടിച്ച ചുണ്ടും പൊലിഞ്ഞുപോയ പകൽ വെളിച്ചവും മരണപ്പാച്ചിലോടുന്ന വണ്ടികളും, നഗരവഴികളും, സത്രങ്ങളും, മദ്യപാനവും എല്ലാം നിറംകെട്ട വർത്തമാനത്തിന്റെ അവസ്ഥയെ അവതരിപ്പിക്കുന്നു.

അനർഗ്ഗമായ സൗന്ദര്യാതിശയത്തിന്റെ കാലഘട്ടമായി പ്രണയ ത്തേയും നിറംകെട്ട കാലഘട്ടമായി വർത്തമാനത്തേയും അവത രിപ്പിക്കുന്നു. കവിതയിൽ ഈ വ്യതിയാനം ആവിഷ്ക്കരിക്കുന്നത് പ്രകൃതി പ്രതിഭാസങ്ങളെക്കൊണ്ടാണ്. വർത്തമാനകാലത്തേക്ക് വരുമ്പോൾ പ്രകൃതി സൗന്ദര്യം വർണ്ണനകളിൽ ഇല്ലാതായിരിക്കു ന്നു. അതിനു പകരമുള്ളത് മനുഷ്യന്റെ മടുപ്പുളവാക്കുന്ന യാന്ത്രിക ലോകമാണ്.

സന്ദർശനം കവിതയിലെ പ്രണയത്തിന്റെ ഭൂതവർത്തമാനങ്ങൾക്ക് വിരുദ്ധമായ ഭാവവും നിറങ്ങളുമാണ്. പ്രണയാർദ്രമായിരുന്ന ഭൂതകാലത്തിന് പ്രകൃതിയിലെ സുന്ദരമായ, സ്വച്ഛമായ നിറഭേദ ങ്ങൾ കാണുന്നു. തന്റെ കാമുകിയുടെ കനകവർണ്ണത്തിലുള്ള മൈലാഞ്ചി അണിഞ്ഞ തുടുത്തിരിക്കുന്ന വിരൽ സ്ത്രീ സൗന്ദര്യ ത്തിന്റേയും പ്രകൃതിയുടെ നിറക്കൂട്ടുകളുടേയും ഭൂതകാല ത്തിന്റെ സൗകുമാര്യം കാണിക്കുന്നു. കാമുകിയുടെ കണ്ണിൽ കൃഷ്ണകാന്തങ്ങളിലെ കിരണങ്ങൾ തട്ടി തന്റെ ചില്ലകൾ പൂത്ത തായി പറയുന്നു. ഇവിടേയും പ്രകൃതിദൃശ്യങ്ങളുടെ ചാരുതയിൽ കവിയുടെ ആനന്ദം ആവിഷ്ക്കരിക്കുന്നു.

പ്രണയശൂന്യമായ വർത്തമാന കാലത്തിന് പ്രകൃതിയുടെ ദൃശ്യചാ രുതയില്ല. നഗരവീഥികളിൽ മരണവേഗത്തിലോടുന്ന വണ്ടികളും മദ്യലഹരിയിൽ മുങ്ങിയ രാത്രികളും താൽക്കാലിക അഭയം നൽകുന്ന സത്രച്ചുമരുകളും മൗനം കുടിച്ചിരിക്കുന്നതും, കരളു കരിഞ്ഞു പോയതും കറ പിടിച്ച ചുണ്ടുകളും തൊണ്ടയിൽ പിടഞ്ഞു മരിക്കുന്ന ഏകാന്തമായ രോദനവും പ്രണയശൂന്യമായ വർത്തമാനത്തിന്റെ അസ്വസ്ഥമായ മനസ്സിനെ കാണിക്കുന്നു.

കുങ്കുമത്തരി പുരണ്ട ചിദംബര സന്ധ്യകളായിരുന്നു പ്രണയിച്ച പ്പോൾ കവി കണ്ടിരുന്നത്. പ്രണയം പ്രകൃതിക്ക് അനുകൂലമായ വികാരമായതിനാൽ പ്രണയികൾക്ക് തോന്നുന്ന മനോവികാരങ്ങൾ കവി രചിച്ചപ്പോൾ പ്രകൃതിയിലെ ദൃശ്യഭംഗികളായി സങ്കൽപ്പിച്ച് ആവിഷ്ക്കരിക്കുന്നു.

കവിതയിലെ പ്രണയവും വേർപിരിയലും ആവിഷ്ക്കരിക്കു ന്നതിൽ പ്രകൃതിയും നഗരവും അതിന്റെ വൈരുദ്ധ്യങ്ങളെ ഉൾക്കൊള്ളുന്നു.

Question 36.
ഭാവിലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളാണോ നമ്മുടെ ജീവിതത്തെ അർത്ഥവത്താക്കുന്നത് ? ‘ജോനാഥൻ എന്ന കടൽക്കാക്ക, ‘ഓർമ്മയുടെ ഞരമ്പമ്പ്, ‘മത്സ്യം’ എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കി പരിശോധിക്കുക.
Answer:
ആയിരം കൊല്ലം മീന്തലകളുടെ മീതെ ഇരതേടി പരക്കംപാഞ്ഞ് മരിക്കരുത് എന്ന് തീരുമാനിച്ചവനാണ് ജോനാഥൻ കടൽകാക്ക മറ്റ് കടൽകാക്കകളെപ്പോലെ മീന്തലകൾക്ക് മീതെ പറന്ന് പര സ്പരം തല കൊത്തിച്ചാകുവാൻ ജോനാഥൻ ആഗ്രഹിക്കുന്നി ല്ല. പറക്കുന്നതിന്റെ ലഹരിയിൽ ജോനാഥനെ കൂട്ടുകാർ ഉപേ ക്ഷിച്ചു. അച്ഛനമ്മമാരെ ജോനാഥൻ വെടിഞ്ഞു. സാഹസികമായ ജീവിതത്തിലേക്ക് ജോനാഥൻ പറന്നുപോയി. കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ജോനാഥനെ കൂട്ടുകാർ പരിഹസിച്ചു; വെറുത്തു. ജോനാഥൻ പിന്മാറിയില്ല. ഒരു കടൽകാക്കയെങ്കിലും ഇരപിടിച്ച് ജീവിക്കുന്ന ഈ സാധാരണ സാഹചര്യത്തിൽ നിന്നും വ്യത്യസ്ത നാകണമെന്ന് അയാൾ തീരുമാനിച്ചു. അയാൾ സ്വന്തം കടലും ആകാശവും വെടിഞ്ഞു. രണ്ടു ഗുരുക്കന്മാരെ സ്വീകരിച്ചു. ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് അയാൾ പറന്നു. അയാൾക്ക് കുറേ ശിഷ്യരെ കിട്ടി. ഇങ്ങനെ സാഹസികമായി ജീവിച്ച കടൽകാക്കയായിരുന്നു ജോനാഥൻ.

ടി.പി. രാജീവിന്റെ മത്സ്യം വളരെ ചെറുതാണ്. സാഹസികത വളരെ കൂടുതലുമാണ്. മറ്റ് മത്സ്യങ്ങളെപ്പോലെ വലയിൽ കുരുങ്ങി കഥക ളിൽ അറിയപ്പെട്ട് മാർക്കറ്റിൽ നാണുകെട്ട് വിൽക്കപ്പെടാൻ അത് ഇഷ്ട പ്പെടുന്നില്ല. അത് തിരമാലകളോട് പൊരുതിയാണ് ജീവിക്കുന്നത്. വിജയിക്കുകയും സ്വാതന്ത്ര്യം നേടുകയും ചെയ്യുന്നത് വേറിട്ട മാർഗ്ഗങ്ങൾ ആരായുന്നവർക്കുള്ളതാണ്. ബഹുജനം ഒരിക്കലും കടന്നുവരാത്ത മാർഗ്ഗമാണിത്.

സ്വന്തം വർഗ്ഗത്തിന്റെ അതിഭയങ്കരമായ അന്ധതയിൽ ദുഃഖിക്കുക യാണ് ലിവിങ്സ്റ്റൺ, മറ്റ് കടൽകാക്കകൾ ഇരപിടിക്കുന്നതിൽ മുഴു കിയിരിക്കുന്നു. കടലിന്റെ നിറഭേദങ്ങളും ആകാശത്തിൽ ഉയര ത്തിൽ വളരെ ദൂരം പറക്കുന്നതും ജോനാഥന് ഇഷ്ടമാണ്. എന്നാൽ ജോനാഥന്റെ വർഗ്ഗത്തിലെ കടൽകാക്കകൾക്ക് അത് ഒരു വിഷയ മല്ല. അവർ എപ്പോഴും ഇരപിടിക്കുന്നതിൽ മുഴുകുന്നു. ഇര പിടി ക്കുന്നതിനുള്ള വ്യഗ്രതകൊണ്ട് പരസ്പരം കൊത്തി മരിക്കുകയു മാണ്. ജോനാഥൻ ഇതിനെ വെറുത്തു. പുതിയ കാഴ്ചകളും കൂടു തൽ ഉയരങ്ങളും താണ്ടി പുതുലോകങ്ങൾ കാണുവാനും തന്റെ വർഗ്ഗത്തിന് പുതിയ വെളിച്ചം നൽകി അവരെ ഇരുളിൽ നിന്നും രക്ഷിക്കുവാനും ആഗ്രഹിക്കുന്നു.

മത്സ്യത്തിന് സ്വന്തം വർഗ്ഗത്തിന്റെ ദൈന്യതകളെക്കുറിച്ച് ആവലാ തികളോ പുരോഗമന ചിന്തകളോ ഇല്ല. മത്സ്യം ഒരു പ്രയാണത്തി ലാണ്. അത് അതിജീവനത്തിന്റെ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തു ന്നു. വേലിയേറ്റങ്ങളുടെ സന്ധ്യാസമയങ്ങളിൽ അവൻ കടലിനെ കീഴടക്കുന്ന കൊടികൾക്കും മുകളിൽ നീന്തുന്നു. തന്റെ നിയ ന്ത്രണത്തിൽ ഒതുങ്ങാത്ത പ്രതിഭാസങ്ങൾ വരുമ്പോൾ മത്സ്യം ഏറ്റ വുമധികം വിജയിക്കുന്നു. ഭയപ്പാടുകൊണ്ട് ഒതുങ്ങിപ്പോകുന്ന വനല്ല ഈ മത്സ്യം. കടലിലെ എല്ലാ ഒഴുക്കുകളും ഉൾവലിഞ്ഞു പോകുന്ന ശാന്തതയിൽ മത്സ്യം എല്ലാ രഹസ്യങ്ങളുടേയും അടി യിൽ കഴിയുന്നു.

മസ്വത്തിന് ഒരു വിപ്ലവകാരിയുടെ മുഖമുണ്ട്. നാടിന്റെ കലുഷ തയിൽ തന്റെ സ്വരം ഉയർത്തിക്കേൾപ്പിക്കുന്നവനാണ് മത്സ്യം. പട യൊരുക്കങ്ങൾക്കു ശേഷമുള്ള ശാന്തതയിൽ അത് രഹസ്യങ്ങ ളുടെ ഏറ്റവും അടിത്തട്ടിൽ തന്റെ നിശ്ശബ്ദമായ ലോകത്താണ്. ഒരു പക്ഷേ വീണ്ടും വേലിയേറ്റങ്ങൾ ഉണ്ടാകുമ്പോൾ കരു താർജ്ജിക്കുന്നത് ഈ രഹസ്യങ്ങളുടെ അടിത്തട്ടിൽ നിന്നായി രിക്കും.

ലിവിങ്സ്റ്റണിന്റെ വിശേഷബുദ്ധി കടൽകാക്കകളുടെ സാമാന്യ ബുദ്ധിക്ക് വിപരീതമായി നിൽക്കുന്നു. മത്സ്യത്തിന്റെ ജീവിതം തന്റെ നിലനില്പിനുവേണ്ടി അടങ്ങാത്ത ആവേശമാണ്. മത്സ് ത്തിനും സ്വത്വബോധമുണ്ട്. അതിനാൽ മത്സ്യത്തെ വലക്കണ്ണി കൾക്ക് പിടികൂടാൻ കഴിഞ്ഞില്ല. കഥകളിൽ പ്രവേശിച്ചില്ല. ഒരു ചില്ലുകൂട്ടിലും കാഴ്ചവസ്തുവായില്ല. ഇവിടെ മത്സ്യങ്ങളുടെ സാമാന്യബുദ്ധിയിൽ നിന്നും ഈ മത്സ്വം വേറിട്ട് നിൽക്കുന്നു. സ്വാതന്ത്ര്യകാമനകൾ മനുഷ്യരെ പ്രവർത്തനോന്മുഖരാക്കുന്ന തിന്റെ പ്രതിരൂപങ്ങളാണ് ജോനാഥനും മത്സ്യവും.

‘ഓർമ്മയുടെ ഞരമ്പും’ ‘മത്വവും’ മനുഷ്യാവസ്ഥകളുടെ സ്വാത സ്വദാഹത്തെയാണ് ആവിഷ്ക്കരിക്കുന്നത്. വീട്ടുതടങ്കലായതു പോലൊരു വൈവാഹിക ജീവിതം നയിച്ച വൃദ്ധയും പിടികൊടു ക്കാതെ ഓടിക്കൊണ്ടിരിക്കുന്ന, മണൽത്തരിയോട് പൊരുതി നിൽക്കുന്ന മത്സ്വവും പ്രകടിപ്പിക്കുന്നത് തീവ്രമായ സ്വാതന്ത്ര്യദാ ഹയാണ്.

‘ഓർമ്മയുടെ ഞരമ്പിൽ’, സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോയ വൃദ്ധ യാണ് കഥാപാത്രം. മത്സ്യത്തിൽ അതീവ സ്വതന്ത്രമായൊരു കഥാപാത്രമാണ് മത്സ്യം, പാരതന്ത്ര്യത്തിന്റെ അസ്വസ്ഥതകളിലൂടെ പല തലങ്ങളിലൂടേയാണ് വൃദ്ധ പോയ്ക്കൊണ്ടിരിക്കുന്നത്. വൃദ്ധ യുടെ സ്ത്രീ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്വവും നഷ്ട പ്പെട്ടു പോയിരിക്കുന്നു. ‘മത്സ്യത്തിലാകട്ടെ, സ്വാതന്ത്ര്വത്തിന്റെ വിശാലതയിലൂടെയാണ് സഞ്ചാരം. വൃദ്ധയാകട്ടെ അസ്വതന്ത്രത യുടെ പരിഹാരമായി ഓർമ്മകളോടു കൂടിയ ദുർമരണം സ്വപ്നം കാണുന്നു. മത്സ്യമാകട്ടെ വളരെ സാഹസികമായി പ്രതിരോ ധിച്ചുക്കൊണ്ടിരിക്കുന്നു. മത്സ്യത്തിന് സംഭവിക്കുന്ന രൂപമാറ്റവും വിനാശവും മത്സ്യത്തിനെ അസ്വസ്ഥതയുണ്ടാക്കുന്നില്ല.

മത്സ്വത്തിനും വൃദ്ധയ്ക്കും സഹജമായുള്ള സ്വാതന്ത്ര്യകാംക്ഷയെ രണ്ടുപേരും സമീപിക്കുന്നത് വ്യത്യസ്തമായാണ്. മത്സ്വത്തിന്റെ സ്വാതന്ത്ര്വദാഹം വളരെ ഊർജ്ജസ്വലമാണ്. ബാഹ്യബന്ധങ്ങളിൽ അകപ്പെടാത്ത ഒരു ജീവിതരീതിയാണ് മത്സ്യത്തിനുള്ളത്. അത് ആരാലും അറിയപ്പെടാതെ, ശ്രദ്ധിക്കപ്പെടാതെയാണ് പെരുമാറുന്ന ത്. വൃദ്ധയാകട്ടെ ബാഹ്യബന്ധങ്ങളിൽ ഉൾപ്പെടുവാൻ ആഗ്രഹി ക്കുന്നു. കഥ രചിച്ച് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുണ്ട്. ഭർത്താവിനോടൊപ്പം കൽക്കത്തിയിലേക്ക് പോകുവാൻ അഭിലഷി ക്കുന്നുണ്ട്. അതിനുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുമ്പോൾ വളരെയധികം അസ്വസ്ഥയാകുന്നു. തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെ ടുന്നതിൽ ദുഃഖിക്കുന്നു.

സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഘടകങ്ങളെ ഒട്ടും പ്രതിരോധിക്കാതെ മനസ്സിൽ നീറുകയാണ് വൃദ്ധ ചെയ്യുന്നത്. രചനകളിലൂടെ ഒരു സ്വാന്തനം ലഭിച്ചതും നഷ്ടമാകുന്നു. തനിക്കു ചുറ്റുമുള്ള വേലി കളെ ഭർത്താവിന്റേയും ആചാരങ്ങളുടേയും പൊളിച്ചു പുറ ത്തുകടക്കുവാൻ സാധിക്കുന്നില്ല. എല്ലാ ചങ്ങലക്കണ്ണികളിലും ഉൾപ്പെട്ടു പോകുന്നു. ആശ്വാസമായി കരുതുന്നത് കഥയെഴുത്താ ണ്. അതാകട്ടെ ഉള്ളിലെ അസ്വസ്ഥതകളെ എഴുത്തിലൂടെ ആവി ഷ്ക്കരിച്ച് ആശ്വാസം കൊള്ളുവാനുള്ള ഒരു പിടച്ചിൽ ആണ്. സ്വാഭാവികമായും വൃദ്ധ ചായുന്നത് ആത്മഹത്യയിലേക്കാണ്. മത്സ്യത്തിനാകട്ടെ, ജീവിക്കുകയെന്നത് കടൽത്തിരകളോടുള്ള ഒരു പൊരുതലാണ്. അതിന് ഭയമില്ല. ആപത്തുകളെക്കുറിച്ച് ഓർക്കുന്നില്ല. മാത്രമല്ല, വ്യക്തി സ്വാതന്ത്ര്യത്തിന്റെ അജയ്യതയി ലാണ് മനസ്സ് വിഹരിക്കുന്നത്. പ്രശംസകൾക്കോ അംഗീകാര ങ്ങൾക്കോ അധികാരങ്ങൾക്കോ ആഗ്രഹിക്കാത്ത ഒരു ജീവിത മാണതിനുള്ളത്. ചെറുതാകുക, സ്വാതന്ത്ര യാകുക എന്നതാണ് മത്സ്വത്തിന്റെ ജീവിതതത്വം.

Question 37.
“ദേവകി മാനമ്പള്ളിക്ക് തങ്കം നായരിൽ നിന്നു മോചനമില്ല. നമ്മൾ ഒരു കാലഘട്ടത്തിന്റെ രണ്ടു മുഖങ്ങളാണ്” ലാത്തിയും വെടി യു ടെ യും നോവൽ ഭാഗത്ത് വിവരിക്കുന്ന ഈ രണ്ടു സ്ത്രീകളും ഒരേ കാലഘട്ടത്തിന്റെ വ്യത്യസ്ത മുഖങ്ങളാണോ? ഇരുവരുടേയും സ്വഭാവ സവിശേഷതകൾ വിശകലനം ചെയ്തു വ്യക്തമാക്കുക.
Answer:
തങ്കവും ദേവിബഹനുമാണ് ഒരേ കാലഘട്ടത്തിന്റെ രണ്ടു മുഖ ങ്ങൾ, ഹരിദ്വാറിൽ തന്റെ ജ്യേഷ്ഠന്റെ ചിതാഭസ്മം ഒഴുക്കുവാൻ വന്ന തങ്കം തന്റെ തേതിയേടത്തിയെ കണ്ടെത്തി. അവരെ തിരി ച്ചറിഞ്ഞ തങ്കം അവരുടെ ഭർത്താവ് മരിച്ച വിവരവും, മരിക്കു ന്നതിനു മുമ്പ് ഇരിക്കെ പിണ്ഡം ചെയ്യേണ്ടിവന്ന ഭാര്യയായ തി യേടത്തിയെക്കുറിച്ച് സംസാരിച്ചതും, തേതിയേടത്തിക്ക് നൽകു വാനായി നൽകിയ മംഗലസൂത്രവും നൽകുവാൻ പരിശ്രമിക്കു കയാണ്. ഇവിടെയാണ് അഗ്നിസാക്ഷി നോവൽ വായനക്കാര നിൽ ഒരു നീറ്റലായി അവസാനിക്കുന്നത്.

തങ്കം ഭർത്താവിന്റെ കൂടെ കഴിഞ്ഞ നാളുകളിലൂടെ പോവുക യാണ്. തന്റെ ദേവകിയേടത്തി ദേവീബഹനായി സമരങ്ങൾ നയി ച്ചിരുന്നത് തങ്കം കണ്ടതാണ്. അന്ന് വളരെ ആഗ്രഹത്തോടെ തേതി യേടത്തിയെന്ന സമരനായികയെ പത്രത്താളുകളിൽ ഉറ്റുനോക്കി യിരുന്നു. ദേവീബഹൻ ധീരയായ സ്ത്രീയാണ്. ക്ലോക്ക് ടവറിൽ കയറിയ കുഞ്ഞിനെ മാറോടണച്ച് അടികൊണ്ട് വിണ ഭാരതമാ താവ്. ബംഗാളിലെ സമുദായ സ്പർദ്ധകളിൽ അഹിംസയുടെ ആചാര്യനോടൊപ്പം സഞ്ചരിച്ചവൻ സ്വാതന്ത്രലബ്ധിക്കുശേഷം ഒരു മന്ത്രിക്കസേരയിലും അവരെ കണ്ടില്ല. സ്വാതന്ത്ര്യസമരത്തിൽ കിനിഞ്ഞ രക്തത്തിനു വേതനം ചോദിച്ച് അവർ ചെന്നില്ല. മധ പ്രദേശിലെ ഒരു ആശ്രമത്തിൽ ഗ്രാമീണ സ്ത്രീകളുടെ പുനരു ദ്ധാരണത്തിനായി പ്രവർത്തിച്ച മാതാവിന്റെ രൂപത്തിലും തങ്കം അവരെ കാണുന്നു.

ദേവീബഹൻ ഇന്നിന്റെ ഇന്ത്യൻ പ്രശ്നങ്ങൾക്ക് ഒരു ഔഷധമാ ണ്. ഡൽഹിയിലെ പെൺകുട്ടി ക്രൂരമായി ബലാത്സംഗത്തിന് ഇര യായപ്പോൾ ഇന്ത്യ കണ്ട യൗവനത്തിന്റെ പ്രതിഷേധക്കടലിൽ ദേവീബഹനെപ്പോലുള്ളവർ തലയുയർത്തി നിൽക്കേണ്ട കാല മാണിത്. സ്ത്രീകളും കുട്ടികളും ചൂഷണത്തിനിരയാകുന്ന ഈ കാലഘട്ടത്തിന്റെ ഇരുളിനെ ഇല്ലാതാക്കുന്ന പ്രകാശമാണവർ. എന്നാൽ ഇതേ കാലഘട്ടത്തിൽ ജീവിക്കുന്ന നോവലിലെ തങ്കം സ്വന്തം കുടുംബത്തിന്റെ അകച്ചുമരുകളിൽ നിന്നും സ്വതന്ത്രയ കുന്നില്ല. ജീവിതം നൽകുന്ന സുഖങ്ങളിൽ സഹജീവികളുടെ വേദ നകൾ കാണുന്നില്ല. അവർ ഒരു അമ്മയായിരുന്നിട്ടും വെടിയേറ്റ് വീണ കുഞ്ഞിന്റെ അരികിലേക്ക് പോകുന്നില്ല. അതിൽ അവർ കുറ്റബോധത്തിന് അടിമയായിത്തീരുന്നു. സ്വാതന്ത്ര്യസമരസേന യിൽ ഉൾപ്പെടാതിരിക്കാൻ സ്വന്തം മക്കളെ ഗ്രാമത്തിലേക്കവർ അയ ച്ചു. തങ്കവും ഭർത്താവും സ്വാർത്ഥമെന്നു വിളിക്കുന്ന ഈ സുര ക്ഷിതത്വത്തിന്റെ ലോകത്തിന്റെ പ്രതിനിധികളാണ്. ലാത്തികൊണ്ട ദേവിബഹനെക്കുറിച്ച് തങ്കം അന്വേഷിക്കുമ്പോൾ ഭർത്താവ് പറ യുന്നത് ഒരു ഇന്ത്യക്കാരന്റെ സ്വരമല്ല; എത്രയോ പേർ മരിക്കുന്നു. മാനഭംഗപ്പെടുന്നു. നമുക്കതിലെന്താ കാര്യം എന്ന രീതിയാണ് തങ്ക ത്തിന്റെ ഭർത്താവിനുള്ളത്.

സ്ത്രീ മനസ്സിന്റെ രണ്ടു സ്വഭാവങ്ങളാണ് ഈ രണ്ടു വ്യക്തിക ളിൽ കാണുന്നത്. ദേവീബഹനന് ധാരാളം പുസ്തകങ്ങളും പ്രത ങ്ങളും വായിക്കാൻ ലഭിച്ചിരുന്ന ഇല്ലത്ത് വളർന്നവളാണ്. തങ്കം വളർന്നത് പൂജയും കർമ്മവും ജീവിതവ്രതമാക്കിയ ഇല്ലത്താണ്. തേതിയേടത്തി വിവാഹബന്ധം മുറിഞ്ഞതോടെ സാമൂഹ്യപ്ര വർത്തകയായി. തങ്കം പഠിച്ച് ഗൃഹസ്ഥയായി . രണ്ടു പേർക്കും ഉണ്ടായിരുന്ന സ്ത്രീ മനസ്സിന്റെ തീവ്രതയിൽ വ്യതിയാനങ്ങൾ ഉണ്ടാ യത് അവരുടെ വളർന്ന സാഹചര്യങ്ങൾ മൂലമായിരുന്നു.

വ്യക്തി, കുടുംബങ്ങളെ മാത്രം ആശ്രയിക്കുന്ന സാമൂഹമായ കാഴ്ചപ്പാടുകൾ ഇല്ലാത്ത കാലഘട്ടത്തിലാണ് നാം ഇന്ന് ജീവി ക്കുന്നത്. രാഷ്ട്രിയം വെറുക്കുന്ന തലമുറകളും വോട്ട് ചെയ്യാ അവരും കൂടിക്കൂടി വരുന്നു. സമകാലികമായ രാഷ്ട്രീയ അരാ ജകത്വമായിരിക്കാം ഇതിന്റെ വില്ലനാകുന്നത്.

ഒരുപക്ഷേ ഇന്ത്യക്കാരന്റെ മനസ്സിലും ഒരു നീറ്റൽ ഉണ്ടായിരിക്കും. അതിന് പ്രതിഷേധത്തിന്റെ രൂപം ലഭിക്കുമ്പോഴാണ് ഇന്ത്യയിലും പുതിയ സമരങ്ങൾ ഉണ്ടാകൂ. നവോത്ഥാനങ്ങൾ വളരൂ. ജനാധിപത്യ ത്തിൽ സമരങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. പ്രതങ്ങൾക്ക് ശക്തിയുണ്ട്. അതു കൊണ്ട് പ്രതിഷേധങ്ങൾക്ക് മാധ്യമങ്ങൾ ലഭിക്കുന്നുണ്ട്. തമ്മിലും അതി സങ്കീർണ്ണമാകുന്ന ജീവിത പരിസരം സഹനത്തിന്റെ എല്ലാ സീമകളും അത് ലംഘിക്കുമ്പോൾ സമൂഹം പൊട്ടിത്തെറിക്കും.

ഇത്തരം മുന്നേറ്റങ്ങളിൽ ആത്മവീര്യത്തോടെ ജനത്തെ നയിക്കു ന്നത് ദേവിബഹനെപ്പോലുള്ളവരാണ്.

Kerala Plus One Malayalam Question Paper Sept 2021 with Answers

Question 38.
‘വാസനാവികൃതി’ യുടെ രചനാപരമായ പ്രത്യേകതകളിൽ ചിലതു ചുവടെ തന്നിരിക്കുന്നു. ഇവ ചർച്ച ചെയ്തു കഥയ്ക്ക് നിരൂപണം തയ്യാറാക്കുക.
• രസകരവും നാടകീയവുമായ സംഭവവിവരണം.
• പഴഞ്ചൊല്ലുകളും ശൈലികളും.
• സ്വന്തം കഥപറയുന്ന രീതിയിലുള്ള അവതരണം.
Answer:
‘വാസനാവികൃതി’ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ആദ്യകഥയാണ്. അതുമാത്രമല്ല മലയാള ചെറുകഥാ പ്രസ്ഥാന ത്തിനു തന്നെ എന്നും അഭിമാനിക്കാവുന്ന ആദ്യമാതൃകയും കൂടിയാണ്. ഈ കഥ ഒരു മോഷ്ടാവിന്റെ ആഖ്യാന രൂപത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. കാലമെത്ര പുരോഗമിച്ചാലും മോഷണം മോഷണം തന്നെ സമൂഹത്തിന്റെ – ഇരുളടഞ്ഞ ഒരു കോണിലേക്ക് നോക്കുന്ന – ദൃഷ്ടി സ്വാഭാവികമായും ഇങ്ങനെ യുള്ള വിഷയത്തിൽ പതിഞ്ഞുപോകാൻ സാധ്യതയുണ്ട്. അതു കൊണ്ടുതന്നെ ഗൗരവരീതിയിൽ ഈ കഥ പറഞ്ഞു ഫലിപ്പി ക്കാൻ സാധ്യമല്ലെന്ന് കഥാകൃത്ത് ആദ്യംതന്നെ മനസ്സിലാക്കി. ഹാസ്വരൂപേണ, കഥാപാത്രഥനം നടത്തിയാൽ മാത്രമേ ഇതിവ ത്തത്തോട് (plot) നീതി പുലർത്താനും, വായനക്കാരനോടുള്ള പ്രതിബദ്ധത നിറവേറ്റാനും കഴിയു എന്നദ്ദേഹം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിന്റെ പരിണത ഫലമാണ്; നൂറ്റാണ്ട് കഴിഞ്ഞിട്ടും ‘വാസനാവികൃതി’ വായനക്കാരുടെ മുന്നിൽ തല ഉയർത്തി നിൽക്കുന്നതിന്റെ ഈ വിജയം.

ഒന്നേകാൽ നൂറ്റാണ്ട് മുമ്പത്തെ കേരള ചരിത്രം തീർച്ചയായും, ചാതുർവർണ്ണ്യം, അയിത്തം എന്നിങ്ങനെ എല്ലാ രീതിയിലും സവർണ്ണ മേധാവിത്വം കൊടികുത്തിവാഴുന്ന അവസ്ഥ ആയിരുന്നു. നമ്പൂതിരി മേധാവിത്വം സമൂഹത്തിന്റെ എല്ലാ മുക്കിലും മൂലയിലും അലയടിക്കുന്ന കാലം, ജന്മിത്വം കൊടികുത്തിവാഴുന്നു. സാമ്പ ത്തിക അസമത്വം അതിന്റെ ഉച്ചസ്ഥായിൽ നിലനിൽക്കുന്നു. ഗ്രാമീ ണമായ അന്തരീക്ഷം തീർച്ചയായും ഈ ഒരു ചട്ടക്കൂടിനുള്ളിൽ ഞെരുങ്ങുന്ന കാലം. ഈ കാലഘട്ടമാണ് നമ്മുടെ ‘വാസനാവി കൃതിയുടെ രചനാകാലം.

എന്തിനും ഏതിനും ഒരു സമൂഹം പഴമൊഴികളെ ആശ്രയിക്കുന്ന ഒരു കാലഘട്ടം കൂടിയാണത്.

നാടോടി സംസ്ക്കാരത്തിന്റെ ശക്തമായ സ്വാധീനം ആ കാലഘട്ട ത്തിൽ സമൂഹത്തിൽ വ്യക്തമായി നിഴലിച്ചിരുന്നു എന്നു വേണം കരുതാൻ. നേരം പോക്കുകളിലും, വിനോദങ്ങളിലും, മാത്രമല്ല ആചാരങ്ങളിലും, അനുഷ്ഠാനങ്ങളിലും വരെ ഈ നാടൻ സംസ്ക്കാരം, കൃത്യമായ തോതിൽ നിഴലിച്ചുകാണാം. ഈ നാടോടി സംസ്ക്കാരം നാടോടി സാഹിത്യം കൂടിയാണ്. നാടോടി സാഹിത്യ ത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് വാമൊഴിയായി പ്രച രിക്കുന്നു എന്നതാണ്. സ്വാഭാവികമായും ഒരു എഴുത്തു രൂപം അതിനുണ്ടായിക്കൊള്ളമെന്നില്ല. തലമുറകളിൽനിന്ന് തലമുറകളി ലേക്ക് അതിങ്ങനെ പറഞ്ഞു പറഞ്ഞു പരക്കുന്നതും പടരുന്നതു മാണ്. കൃത്യമായ ഒരു കർതൃത്വം നാടോടി സാഹിത്യത്തിന് അവ കാശപ്പെടാനില്ല. അജ്ഞാത കർതൃത്വം ആണ് അതിന്റെ മുഖ്യ സവി ശേഷത. ഈ നാടോടി സാഹിത്യത്തിന്റെ ഉപവിഭാഗങ്ങളാണ് പഴ ഞ്ചൊല്ലുകളും, ശൈലികളും മറ്റും.

ഒരുപാട് കാര്യങ്ങൾ വിശദമായി പറഞ്ഞു മനസ്സിലാക്കുന്നതിന് പകരം ആശയങ്ങൾ കാച്ചിക്കുറുക്കി നാടൻ ഭാഷയിൽ അവതരി പ്പിക്കുക. അനേകം ആശയങ്ങൾ മനസ്സിലാക്കുന്നതിന് ഒരു വരി പഴഞ്ചൊല്ല് പകരം കേട്ടാൽ മതിയാകും. ഈ ഒരു രീതി തലമുറ കൾക്കു മുമ്പേ തുടങ്ങിയതാവണം. ആശയവിനിമയത്തിനായി ഉപയോഗിക്കപ്പെടുന്ന ഏറ്റവും ചെറിയ വാക്കുരൂപമാണിത്. എല്ലാ ഭാഷകളിലും വ്യത്യാസങ്ങളില്ലാതെ അത് നിലനിൽക്കുന്നുണ്ട്. ഇങ്ങനെയുള്ള പ്രയോഗങ്ങൾ എന്ന് സമൂഹത്തിൽ പ്രചരിച്ചു തുടങ്ങി എന്നതും അജ്ഞാതമാണ്. അജ്ഞാത കർതത്വവും, അജ്ഞാത കാലഗണനയുമാണ് നാടോടി സംസ്ക്കാരത്തിലെ ഈ മൊഴിമുത്തുകളുടെ ഏറ്റവും വലിയ സവിശേഷത. കാച്ചിക്കുറു ക്കിയ ‘കവിത’ പോലെ സുന്ദരവും, താളാത്മകവുമായ ഈ പഴ പൊല്ലുകളും, ശൈലികളും, ആദ്യകാലത്ത് കവിതയുടെ ഉ വത്തിനുപോലും കാരണമായി വർത്തിച്ചിട്ടുണ്ടാകും.

‘വാസനാവികൃതി’യെ സംബന്ധിച്ചിടത്തോളം അതൊരു പശ്ചാത്താ പത്തിന്റേയും മനംമാറ്റത്തിന്റേയും കഥയാണ്. അത് സംഭവിച്ചി ട്ടുള്ളത് ഒരു മോഷ്ടാവിനും സ്വാഭാവികമായും, ഉപദേ ശ ങ്ങൾക്കും മറ്റും ഒരുപാട് സാധ്യതകളുള്ള ഒരു ഇതിവൃത്തം. അത് പരമാവധി കഥാകൃത്ത് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഉചി തമായ സമയത്ത്, അർത്ഥത്തിനും, സാഹചര്യത്തിനും ഇണങ്ങും വിധമാണ് വേങ്ങയിൽ, ഈ കഥയിൽ പഴഞ്ചൊല്ലുകളെയും, ശൈലികളെയും ചേർത്തിരിക്കുന്നത്.

‘ഇക്കണ്ടക്കുറുപ്പ്’ എന്ന കഥാനായകൻ ഒരു മോഷ്ടാവാണ്. ഒരു മോഷ്ടാവാകാൻ എന്തുകൊണ്ടും താൻ യോഗ്യനാണെന്ന പ്രഖ്യാ പനം നായകൻ കഥയിൽ നടത്തുന്നു. കാരണം നാലുതലമുറക്കു മുൻപ് തന്തവഴിയിലെ ഇതേ പേരുകാരനായ മുതുമുത്തച്ഛനും ഒരു തികഞ്ഞ മോഷ്ടാവായിരുന്നു. നാലുതലമുറ മുമ്പ് താവഴി യിലെ ഒരു അമ്മാവനും മോഷണത്തിൽ ഒട്ടും പിന്നിലായിരുന്നി ല്ല. പേരെടുത്ത കള്ളനായിരുന്നു. സ്വാഭാവികമായും താവഴിയി ലും, തന്തവഴിയിലും – ഏതു വഴിയിലെ ജീനായാലും – മോഷ്ടാ വാകാനുള്ള വാസന ജന്മസിദ്ധമായിത്തന്നെ ഇക്കണ്ടക്കുറുപ്പിന് ലഭിച്ചിട്ടുണ്ട്. സ്വാഭാവികമായും ആ ‘വാസനാവികൃതി’ ക്കായി ഒന്നു നിന്നുകൊടുക്കേണ്ട ആവശ്യം മാത്രമേ ഉള്ളൂ. ഈ സന്ദർഭത്തി ലാണ് ‘ദ്വേധാ നാരായണീയം’ എന്ന് പട്ടേരി പറഞ്ഞതുപോലെ എന്ന ശൈലിയുടെ പ്രസക്തി – രണ്ടും നാരായണീയം തന്നെ! ഏതെടുത്താലും ഒന്ന് എന്ന മട്ടിൽ. തികച്ചും സന്ദർഭോചിതവും, ചിന്തനീയവും ഒപ്പം പൊട്ടിച്ചിരിക്കാനുള്ള നർമ്മവും ആ ശൈലി പ്രയോഗത്തിലൂടെ കഥാകൃത്ത് ഒറ്റയടിക്ക് നിർവ്വഹിക്കുന്നു.

അതുപോലെ ഏത് മോഷണശ്രമത്തിലും, മോഷ്ടാവിന്റെ ബുദ്ധി യാണ് പോലീസിനെ വലയ്ക്കാറ്. ഇവിടെ കൊച്ചുകുട്ടിയുടെ നില വാരത്തിലും താഴെ ആണ് നായകൻ പെരുമാറിയത്. നാട്ടിൽ നിൽക്കാൻ നിവർത്തിയില്ല. നാടുവിട്ടോടി. മദിരാശിപ്പട്ടണത്തിൽ ആരാലും അറിയാതെ കഴിയുമ്പോഴും വിധിയുടെ ഊരാക്കുടുക്ക് കഥാനായകന്റെ കഴുത്തിൽ നിന്ന് ഊരിപ്പോകുന്നില്ല. കർമ്മബന്ധനം അഴിഞ്ഞുപോകുന്നില്ല. ഒരു ഒഴിയാബാധപോലെ അത് ഇക്കണ്ട ക്കുറുപ്പിനു പിന്നാലെ കൂടിയിരിക്കുകയാണ്. അതുകൊണ്ടാണ് അവസാന സമയത്തെ അബദ്ധം അയാളുടെ തലവര വീണ്ടും മാറ്റി മറിച്ചത്. ‘പടപേടിച്ച് പന്തളത്തു ചെന്നപ്പോൾ പന്തം കൊളു ത്തിപ്പട’ എന്ന അവസ്ഥ.

കഥാനായകനായ ‘ഇക്കണ്ടക്കുറുപ്പ്’ സ്വാഭാവികമായ മോഷണ ങ്ങളിൽ പാരമ്പര്യത്തിന് യോജിച്ചവിധം വ്യാപരിക്കുന്ന സമയം. തെളിനായാട്ടും, തെണ്ടി നായാട്ടുമുണ്ട്. തെണ്ടി നായാട്ടിലാണ് മൂഷ രാൾക്ക് കമ്പം. തെണ്ടിയിട്ടായാലും കിട്ടുന്നത് പങ്കുവെയ്ക്കേണ്ട എന്നതാണ് അതിന്റെ ഏറ്റവും വലിയ ഗുണം. അങ്ങനെ ആ കൈവിരുതിൽ കാലം കഴിക്കവേ അഭിരുചികൾ മാറി. വിലയി ല്ലാത്ത വസ്തുക്കളെ അവഗണിക്കാൻ തുടങ്ങി. വിലയുള്ളതിൽ മാത്രം ആകർഷണം. അങ്ങനെ കാലം കഴിയ്ക്കവേ ഏതു മേഖ ലയിൽ ചെന്നുപെട്ടാലും നേട്ടം തന്നെ. ആ സന്ദർഭത്തിലാണ് കഥാ കൃത്ത് – ചെന്ന ദിക്കിലെല്ലാം ഈരാറ് പന്ത്രണ്ട് എന്ന ശൈലി അവ തരിപ്പിക്കുന്നത്. ‘പൂച്ച എങ്ങനെ വീണാലും നാലുകാലിൽ തന്നെ എന്ന രീതി.

വിജയം ആളുകൾക്ക് നൽകുന്ന വല്ലാത്തൊരു ആത്മവിശ്വാസം, നൽകും. ആ ആത്മവിശ്വാസത്തിന്റെ ഉത്തുംഗശൃംഗത്തിലായിരുന്നു. ‘ഇക്കണ്ടക്കുറുപ്പ്’ – അനിർവചനീയമായ ലഹരി ഒരുതരം ഉന്മാദാ വസ്ഥയെ പ്രാപിക്കും. അവിടെ ശരിതെറ്റുകൾ നിഷ്പ്രഭമാകും. ഒടു വിൽ ഒരു വലിയ കെണിയിലേക്കും, പാതാളക്കുഴിയിലേക്കുമായി രിക്കും അവരുടെ പതനം. കഥാന്ത്യം ഇവിടെ നായകന്റെ പശ്ചാ ത്താപത്തിലേക്കും മാനസാന്തരത്തിലേക്കും വഴിതെളിച്ച് ഒരു ശുഭാ ന്ത്യമായി തീർന്നു എന്നുമാത്രം.

Kerala Plus One Physics Question Paper March 2019 with Answers

Reviewing Kerala Syllabus Plus One Physics Previous Year Question Papers and Answers Pdf March 2019 helps in understanding answer patterns.

Kerala Plus One Physics Previous Year Question Paper March 2019

Time: 2 Hours
Total Scores: 60

Answer any three questions from 1 to 4. Each carries one score. (3 × 1 = 3)

Question 1.
“The weak nuclear force is stronger than the gravitational force.” State whether this statement is TRUE or FALSE.
Answer:
True

Question 2.
Position (x) – time (t) graphs of two objects A and B are shown below. At what time do the objects meet?
Kerala Plus One Physics Question Paper March 2019 with Answers Q2
Answer:
3 sec

Question 3.
Write any two properties of a conservative force.
Answer:

  • The work done by the conservative force depends only on the endpoints.
  • The work done by the conservative force in a closed path is zero.

Kerala Plus One Physics Question Paper March 2019 with Answers

Question 4.
State first law of thermodynamics.
Answer:
Recording to first law of thermodynamics, heat supplied to a system is used to increase its internal energy and to do work.

Answer any six questions from 5 to 11. Each carries two scores. (6 × 2 = 12)

Question 5.
Draw a graph showing the variation of volume of a given mass of water with temperature from 0°C. In the graph mark the temperature at which water has maximum density.
Answer:
Kerala Plus One Physics Question Paper March 2019 with Answers Q5

Question 6.
What is sublimation? Write an example of a sublime material.
Answer:
The transition of solid into gas without forming liquid is called sublimation.
Example: Camphor

Question 7.
The lengths of two bodies measured by a meter scale are I1 = (20 ± 0.5) cm and I2 = (15 ± 0.2) cm. Calculate:
(a) Sum of these lengths.
(b) Difference between the lengths.
Answer:
(i) l1 = 20, Δl1 = 5, l2 = 15, Δl2 = 2
Sum of length l = l1 + l2
= 20 + 15
= 35
error = Δl1 + Δl2
= 0.5 + 0.2
= 0.7
∴ Sum = 35 ± 0.7
(ii) Difference = l1 – l2
= 20 – 15
= 5
error = Δl1 + Δl2
= 0.5 + 0.2
= 0.7
∴ Difference = 5 + 0.7 = 5 ± 0.7

Question 8.
Match the following.
Kerala Plus One Physics Question Paper March 2019 with Answers Q8
Answer:
Torque – \(\overline{\mathrm{r}} \times \overline{\mathrm{F}}\)
Angular momentum – Perpendicular to \(\bar{r}\) and \(\bar{P}\)
Rotational equilibrium – \(\bar{\Sigma} \bar{\tau}\) = 0
Linear velocity – \(\bar{\omega} \times \bar{r}\)

Question 9.
Derive an expression for escape speed from a planet.
Answer:
Escape Speed: The minimum speed with which a body is projected so that it never returns to the earth is called escape speed or escape velocity.
Expression for Escape Speed
Force on a mass m at a distance r from the center of earth = \(\frac{\mathrm{GMm}}{\mathrm{r}^2}\)
Work done for giving small displacement dr,
dw = \(\frac{\mathrm{GMm}}{\mathrm{r}^2} \mathrm{dr}\)
Work done in taking the body to infinity from the surface of the earth,
Kerala Plus One Physics Question Paper March 2019 with Answers Q9
Kerala Plus One Physics Question Paper March 2019 with Answers Q9.1

Question 10.
A wave traveling along a string is described by, y(x, t) = 0.005 Sin(80.0x – 3.0t) in which the numerical constants are in SI units. Calculate the wavelength and frequency of the wave.
Answer:
The equation for wave
y(x, t) = 0.005 Sin (80.0x – 3.01)
Compare this equation with the standard wave equation.
y(x, t) = A sin(kx – wt)
We get kx = 80x
k = 80
\(\frac{2 \pi}{\lambda}\) = 80 [∵ K = \(\frac{2 \pi}{\lambda}\)]
λ = 0.0785 m
ωt = 3t
ω = 3
2πf = 3
f = 0.48 Hz

Kerala Plus One Physics Question Paper March 2019 with Answers

Question 11.
(a) Draw diagrams showing the first and third harmonics produced in a closed pipe.
(b) Write the equation for the fundamental frequency in terms of the length of the pipe.
Answer:
(a)
Kerala Plus One Physics Question Paper March 2019 with Answers Q11
(b) Frequency v = \(\frac{V}{4L}\)

Answer any five questions from 12 to 17. Each carries three scores. (5 × 3 = 15)

Question 12.
“Velocity can not be added to temperature”.
(a) This is by which law of Physics?
(b) Check the dimensional correctness of the equation PV = Fx where P is the pressure, V is volume, F is force and x is displacement.
Answer:
(a) Principle of homogeneity
(b) PV = Fx
dimension of PV = work done
∴ PV = ML2T-2
Dimension of Fx = ML2T-2
Hence the equation is correct.

Question 13.
Find the magnitude of the resultant of two vectors A and B in terms of their magnitudes and angle θ between them.
Answer:
Kerala Plus One Physics Question Paper March 2019 with Answers Q13
Consider two vectors \(\overrightarrow{\mathrm{A}}(=\overrightarrow{\mathrm{OP}})\) and \(\overrightarrow{\mathrm{B}}(=\overrightarrow{\mathrm{OQ}})\) making an angle θ. Using the parallelogram method of vectors, the resultant vector \(\overrightarrow{\mathrm{R}}\) can be written as \(\vec{R}=\vec{A}+\vec{B}\)
SN is normal to OP and PM is normal to OS.
From the geometry of the figure
OS2 = ON2 + SN2 but ON = OP + PN
ie. OS2 = (OP + PN)2 + SN2 ………(1)
From the triangle SPN, we get
PN = B cos θ and SN = B sin θ
Substituting these values in eq.(1), we get
OS2 = (OP + B cos q)2 + (B sin q)2
But OS = R and OP = A
R2 = (A + B cos θ)2 + B2 sin2θ
= A2 + 2AB cos θ + B2 cos2θ + B2sin2θ
R2 = A2 + 2 AB cos θ + B2
R = \(\sqrt{A^2+2 A B \cos \theta+B^2}\)
The resultant vector \(\vec{R}\) makes an angle a with \(\vec{A}\).
From the right-angled triangle OSN,
tan α = \(\frac{S N}{O N}=\frac{S N}{O P+P N}\)
But SN = B sin θ and PN = B cos θ
∴ tan α = \(\frac{B \sin \theta}{A+B \cos \theta}\)

Question 14.
(a) Figure shows the path of an object in uniform circular motion.
Kerala Plus One Physics Question Paper March 2019 with Answers Q14
Redraw the figure and mark the directions of velocity and acceleration of the particle at P.
(b) An object moving uniformly in a circular path of radius 12 cm completes 7 revolutions in 100s. What is the angular speed, and the linear speed of the motion?
Answer:
(a)
Kerala Plus One Physics Question Paper March 2019 with Answers Q14.1
(b) Radius r = 12 × 10-2 m
7 rotations = 100 sec
∴ frequency, f = \(\frac{7}{100}\) Hz or ω = 2πf
= 2π × \(\frac{7}{100}\)
= 0.44 rad/s
linear velocity v = rω
v = 12 × 10-2 × 0.44 = 0.053 m/s

Question 15.
A light bullet is fired from a heavy gun.
(a) Choose the CORRECT.
(i) The speed of the gun and the bullet are equal.
(ii) Momenta of the bullet and gun are equal in magnitude and opposite e in direction.
(iii) The momenta of the gun and bullet are equal in magnitude and are in the same direction.
(iv) Velocity of gun and bullet are equal.
(b) By using a suitable conservation law in Physics, prove your above answer.
Answer:
(a) (ii) The momenta of the bullet and gun are equal in magnitude and opposite in direction.
(b) Consider a gun of mass M and bullet m. When the gun fires, the fun moves with velocity V, and the bullet moves with velocity u.
According to the conservation of momentum,
Total momentum before firing = Total momentum after firing.
∴ 0 + 0 = MV + mv
∴ MV = -mv

Kerala Plus One Physics Question Paper March 2019 with Answers

Question 16.
By using the law of equipartition of energy, derive the value of the ratio of specific heat of a monoatomic gas.
Answer:
Kerala Plus One Physics Question Paper March 2019 with Answers Q16

Question 17.
(a) Figure shows the strain-stress curve for a material. What is the Young’s modulus of the material?
Kerala Plus One Physics Question Paper March 2019 with Answers Q17
(b) Young’s modulus of Aluminium is 70 × 109 Nm-2 and that of copper is 120 × 10-9 Nm-2. The same strain is to be produced on an aluminum wire and a copper wire of equal cross-section. Which wire requires more force?
Answer:
(a) Slope of the graph gives, Young modulus
Kerala Plus One Physics Question Paper March 2019 with Answers Q17.1
Copper has more Young’s modulus than aluminum wire.

Answer any five questions from 18 to 23. Each carries four scores. (5 × 4 = 20)

Question 18.
Free fall is a uniformly accelerated motion.
(a) Draw the velocity time graph of free fall.
(b) A ball is thrown vertically upwards with a velocity of 20 ms-1 from the top of a building. The height of the point from where the ball is thrown is 25.0 m from the ground.
(i) How high will the ball rise?
(ii) How long will it be before the ball hits the ground?
Answer:
(a)
Kerala Plus One Physics Question Paper March 2019 with Answers Q18
(b) (i) u = 20 m/s, v = 0
∴ v2 = u2 + 2as
0 = (20)2 + 2 × 10 × s
20s = 202
s = 20 m
(ii) u = 20, s = -25 m, a = -10 m/s2
s = ut + \(\frac{1}{2}\)at2
⇒ -25 = 20 × t – \(\frac{1}{2}\) × 10 × t2
⇒ -25 = 20t – 5t2
⇒ 5t2 – 20t – 25 = 0
⇒ t2 – 4t – 5 = 0
Solving this, we get t = 5 sec

Question 19.
Power is the rate at which work is done.
(a) Express power in terms of force and velocity.
(b) An elevator carrying the maximum load of 1800kg is moving up with a constant speed of 2 ms-1. The frictional force opposing the motion is 4000 N. Determine the minimum power delivered by the motor to the elevator.
(c) Express your above answer in horsepower.
Answer:
(a) P = FV
(b) Total force F = mg + Ffriction
F = 1800 × 10 + 4000
F = 22000 N
∴ Power P = Fv
= 2200 × 2
= 44000 W
(c) 1 Hp = 746 wait
∴ Power in HP = \(\frac{44000}{746}\) = 58.98 Hp

Question 20.
Starting from rest, a solid sphere rolls down an inclined plane of vertical height h without slipping.
(a) If M is the mass and R is the radius of the sphere, write an equation for the moment of inertia of the above sphere about a diameter.
(b) Prove that the velocity with which the sphere reaches the bottom of the plane is 1.2\(\sqrt{g h}\).
(c) If instead of a sphere another object of the same mass and radius with a different shape is used in the above experiment, will it reach the bottom with the same or different velocity?
Answer:
(a) I = \(\frac{2}{5}\)MR2
(b) Potential energy is converted into translational kinetic energy and rotational kinetic energy.
Kerala Plus One Physics Question Paper March 2019 with Answers Q20
(c) Different velocity

Kerala Plus One Physics Question Paper March 2019 with Answers

Question 21.
Earth satellites are objects that revolve around the earth.
(a) Period of a geostationary satellite is _____________
(b) Derive an expression for the period of a satellite.
(c) By using the expression you derived above, show that the motion of the satellite obeys Kepler’s law of periods.
Answer:
(a) 24 hrs
(b) Consider a satellite of mass m revolving with orbital velocity ‘v’ around the earth at a height ‘h’ from the surface of the earth.
Let M be the mass of the earth and R be the radius of the earth.
Kerala Plus One Physics Question Paper March 2019 with Answers Q21
The gravitational force of attraction between earth and satellite.
F = \(\frac{\mathrm{GMm}}{(\mathrm{R}+\mathrm{h})^2}\)
Centripetal force required for the satellite
F = \(\frac{\mathrm{mv}^2}{(\mathrm{R}+\mathrm{h})}\)
For stable rotation,
Centripetal force = Gravitational force
Kerala Plus One Physics Question Paper March 2019 with Answers Q21.1

Question 22.
(a) Define the angle of contact.
(b) Waterproofing agents are added to create a _____________ (large/small) angle of contact between the water and fibers.
(c) Calculate the excess of pressure inside an air bubble of radius 1 mm formed just below the free surface of water. Given the surface tension of water 72 × 10-3 Nm-1.
Answer:
(a) Angle of contact is the angle between the solid surface and the tangent drawn to the liquid surface at the point of contact inside the liquid.
(b) Large
(c) ΔP = \(\frac{2 S}{R}=\frac{2 \times 72 \times 10^{-3}}{10^{-3}}\) = 144 N/m2

Question 23.
A schematic diagram of a heat engine is shown below.
Kerala Plus One Physics Question Paper March 2019 with Answers Q23
(a) Modify the given diagram for a refrigerator.
(b) Write the equation for the coefficient of performance of a refrigerator.
(c) In the given diagram, T1 = 900K, T2 = 300K, Qr = 6400 J/cycle. calculate the value of Q2.
Answer:
Kerala Plus One Physics Question Paper March 2019 with Answers Q23.1

Answer any two questions from 24 to 26. Each carries five scores. (2 × 5 = 10)

Question 24.
Static friction opposes impending motion.
(a) Write the mathematical equation connecting the limiting value of static friction with normal reaction.
(b) Choose the CORRECT statement:
(i) Both kinetic friction and static friction are independent of the area of contact.
(ii) Kinetic friction depends on the area of contact but static friction does not.
(iii) Static friction depends on the area of contact but kinetic friction does not.
(iv) Both kinetic frictions. and static friction depends on the area of contact.
(c) A mass rests on a horizontal plane. The plane is gradually inclined until at an angle θ with the horizontal, the mass just begins to slide. Show that the coefficient of static friction between the block and the surface is equal to Tan θ.
Answer:
(a) fs max = µsN
(b) (i) Both kinetic friction and static friction are independent of the area of contact.
(c) Consider a body placed on an inclined plane. Gradually increase the angle of inclination till the body placed on its surface just begins to slide down. If α is the inclination at which the body just begins to slide down, then α is called the angle of repose.
Kerala Plus One Physics Question Paper March 2019 with Answers Q24
The limiting friction F acts in an upward direction along the inclined plane.
When the body begins to move, we can write
F = mg sin α ……….(1)
from the figure normal reaction,
N = mg cos α ………. (2)
dividing eq (1) by eq (2)
\(\frac{F}{N}=\frac{m g \sin \alpha}{m g \cos \alpha}\)
µ = tan α ……..(3)

Question 25.
(a) Derive Bernoulli’s equation for the streamline flow of an incompressible liquid.
(b) Figures (a) and (b) refer to the steady flow of a (nonviscous) liquid. Which of the following two figures is INCORRECT?
Kerala Plus One Physics Question Paper March 2019 with Answers Q25
Answer:
(a)
Kerala Plus One Physics Question Paper March 2019 with Answers Q25.1
Consider an incompressible liquid flowing through a tube of non-uniform cross-section from region 1 to region 2.
Let P1 be the pressure, A1 the area of cross-section, and V1 the speed of flow at region 1.
The corresponding values in Region 2 are P2, A2, and V2 respectively.
Region 1 is at a height of h1 and region 2 is at a height of h2.
The work done on the liquid in a time Δt at region 1 is given by
W1 = force × distance = P1A1Δx1 = P1ΔV1 (∵ A1Δx1 = ΔV)
Where Δx1 is the displacement produced at region 1, during the time interval Δt.
Similarly, the work done in a time Δt at the region 2 is given by,
W2 = -P2A2Δx2 = -P2ΔV2
[Here -ve sign appears as the direction of \(\bar{p}\) and Δx are in opposite directions.]
Net workdone ΔW = P1ΔV1 – P2ΔV2
According the equation of continuity
ΔV1 = ΔV2 = ΔV
ΔW = P1ΔV – P2ΔV
ΔW = (P1 – P2) ΔV ……….(1)
This work changes the kinetic energy, pressure energy, and potential energy of the fluid.
If Δm is the mass of liquid passing through the pipe in a time Δt.
the change in Kinetic energy is given by Δk.E = \(\frac{1}{2} \Delta m V_2^2-\frac{1}{2} \Delta m V_1^2\)
Δk.E = \(\frac{1}{2} \Delta \mathrm{~m}\left(\mathrm{~V}_2^2-\mathrm{V}_1^2\right)\) ………(2)
Change in gravitational potential energy is given by
Δp.E = Δmgh2 – Δmgh1
Δp.E = Δmg(h2 – h1) ……….(3)
According to the work-energy theorem work done is equal to the change in kinetic energy plus the change in potential energy.
i.e, Δw = Δk.E + ΔP.E ……….(4)
Substituting eq. 1, 2, and 3 in eq. 4, we get
Kerala Plus One Physics Question Paper March 2019 with Answers Q25.2
i.e. Total energy at the region (1 ) = The total energy at the region (2)
∴ \(P+\frac{1}{2} \rho V^2+\rho g h\) = a constant
(b) figure (a)

Kerala Plus One Physics Question Paper March 2019 with Answers

Question 26.
(a) Prove that the oscillations of a simple pendulum are simple harmonic and hence derive an expression for the period of a simple pendulum.
(b) What is the length of a simple pendulum, which ticks seconds?
Answer:
(a)
Kerala Plus One Physics Question Paper March 2019 with Answers Q26
Consider a mass m suspended from one end of a string of length L fixed at the other end as shown in the figure.
Suppose P is the instantaneous position of the pendulum. At this instant, its string makes an angle θ with the vertical.
The forces acting on the bob are (1) the weight of bob Fg (mg) acting vertically downward. (2) Tension T in the string.
The gravitational force Fg can be divided into a radial component Fg Cos θ and a tangential component Fg Sin θ
The radial component is canceled by the tension T. But the tangential component Fg Sin θ produces a restoring torque.
Restoring torque τ = -Fg sin θ. L
τ = -mg sin θ. L ……….(1)
The  -ve sign shows that the torque and angular displacement θ are oppositely directed. For the rotational motion of bob.
τ = Iα ………(2)
Where I is a moment of inertia about the point of suspension and α is angular acceleration.
From eq (1) and eq (2).
Iα = -mg sin θ L
If we assume that the displacement θ is small, sin θ ~ 0
Kerala Plus One Physics Question Paper March 2019 with Answers Q26.1

Kerala Plus One Malayalam Question Paper June 2022 with Answers

Teachers recommend solving Kerala Syllabus Plus One Malayalam Previous Year Question Papers and Answers Pdf June 2022 to improve time management during exams.

Kerala Plus One Malayalam Previous Year Question Paper June 2022

Time: 2½ Hours
Total Score: 80 Marks

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് 2 ഉത്തരം തെരഞ്ഞെടുത്തെഴുതുക. (2 സ്കോർ വീതം) (4 × 1 = 4)

Question 1.
ജോനാഥൻ മറ്റു കടൽക്കാക്കകളിൽ നിന്ന് വിശ്വസ്തനാകുന്നതെ ങ്ങനെ?
• പരിമിതികളെ മറികടക്കാനുള്ള ആഗ്രഹം.
• വ്യക്തിപരമായ നേട്ടങ്ങളെ ഇഷ്ടപ്പെടുന്നു.
• പുതിയ സാധ്യതകളെ കണ്ടെത്താനുള്ള ശ്രമം.
• താണുപറന്ന് ഇരതേടിപ്പിടിക്കൽ.
Answer:
• പരിമിതികളെ മറികടക്കാനുള്ള ആഗ്രഹം
• പുതിയ സാധ്യതകളെ കണ്ടെത്താനുള്ള ശ്രമം

Question 2.
താഴെ ചേർത്തവയിൽ ജനപ്രിയ സിനിമകളുടെ സവിശേഷതകൾ ഏതൊക്കെയാണ്?
• യാഥാർത്ഥ്യങ്ങളെ ചിത്രീകരിക്കുന്നു
• സാമൂഹ്യപ്രശ്നങ്ങളെ ഏറ്റെടുക്കുന്നില്ല
• സങ്കല്പ്പിക്കാനാവാത്ത ഇഷ്ടങ്ങളെ അവതരിപ്പിക്കുന്നു.
• മികച്ച കലാസൃഷ്ടിയാണ്.
Answer:
• സാമൂഹ്യ പ്രശ്നങ്ങളെ ഏറ്റെടുക്കുന്നില്ല.
• സങ്കല്പിക്കാനാവാത്ത ഇഷ്ടങ്ങളെ അവതരിപ്പിക്കുന്നു.

Question 3.
‘അനർഘനിമിഷം’ ത്തിന്റെ രണ്ട് സവിശേഷതകൾ എഴുതുക.
• സൂഫി പാരമ്പര്യം
• അവ്യക്തമായ ആഖ്യാനം
• ദുഃഖം മുഖ്യമായ ഭാവമായി വരുന്നു.
• ഹാസ്വാവതരണം
Answer:
• സൂഫി പാരമ്പര്യം
• ദുഃഖം മുഖ്യമായ ഭാവമായി വരുന്നു.

Question 4.
‘ലാത്തിയും വെടിയുണ്ടയും’ എന്ന പാഠഭാഗവുമായി ബന്ധപ്പെ ടുത്താവുന്ന രണ്ട് ആശയങ്ങൾ എടുത്തെഴുതുക. • രാജ്യസ്നേഹവും, സാമൂഹ്യനീതിയും
• കുടുംബജീവിതവും സാമൂഹ്യജീവിതവും തമ്മിലുള്ള പൊരു അത്തപ്പെടൽ
• അനുഭവങ്ങളോടുള്ള മാനുഷികമായ സമീപനം
• സായുധ സമരത്തിന്റെ ചിത്രീകരണം
Answer:
• രാജ്യസ്നേഹവും സാമൂഹ്യനീതിയും
• സായുധ സമരത്തിന്റെ ചിത്രീകരണം

Question 5.
‘മുഹ്യദ്ദീൻ മാല’ എന്ന കൃതിയുടെ സവിശേഷതയെന്ത്?
• കാലം കൃത്യമായി രേഖപ്പെടുത്താത്ത കൃതി
• അറബി മലയാളത്തിലെ ആദ്യകാല കൃതി
• കേരളീയമായ ഇതിവൃത്തം
• ഗഹനമായ ആശയം ലളിതമായ ഭാഷ
Answer:
• അറബി മലയാളത്തിലെ ആദ്യകാല കൃതി
• ഗഹനമായ ആശയം ലളിതമായ ഭാഷ.

Kerala Plus One Malayalam Question Paper June 2022 with Answers

6 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (2 സ്കോർ വീതം) (3 × 2 = 6)

Question 6.
‘സന്ദർശനം’ എന്ന കവിതയിലെ പൊൻ ചെമ്പകം പൂത്തകരളെന്ന പ്രയോഗത്തിന്റെ ഔചിതഭംഗിയെന്ത്?
Answer:
പ്രണയത്തിന്റെ മൂർത്തരൂപമായ പൊൻ ചെമ്പകം
മലയാളിക്ക് പ്രിയപ്പെട്ട പ്രണയ പ്രതീകമാണ്.
പൂക്കൾ വിരിയുന്നത് വസന്തകാലത്തിലാണ്.
പ്രണയം മനസ്സിന്റെ വസന്തകാലമാണ്.

Question 7.
“എന്തിന്? മർത്ത്വായുസ്സിൽ സാരമായതു ചില
മുന്തിയ സന്ദർഭങ്ങൾ – അല്ല. മാത്രകൾ മാത്രം-” ‘ഊഞ്ഞാലിൽ’ എന്ന കവിതയിലെ ഈ വരികളിലെ ആശയമെന്ത്?
Answer:
ദീർഘമായ മനുഷ്യജീവിതം സുഖദുഃഖ സമ്മിശ്രമാണ്. ഏതു പ്രതി സന്ധികൾക്കിടയിലും ജീവിതത്തിന്റെ പ്രത്യാശ കൈവിടരുത് എന്നാണ് വൈലോപ്പിള്ളി ഊഞ്ഞാലിലൂടെ സമർത്ഥിക്കുന്നത്. ജീവിതത്തിൽ വിലപ്പെട്ടതായിട്ടുള്ളത് ചില നിമിഷങ്ങളോ മാത്ര കളോ മാത്രമാണ്.

Question 8.
‘മുഹ്യിദ്ദീൻ മാല’യിൽ പരാമർശിക്കപ്പെടുന്ന സൂഫി ശ്രേഷ്ഠന്റെ അപദാനങ്ങളിൽ രണ്ടെണ്ണം പാഠഭാഗത്തിൽ നിന്ന് കണ്ടെത്തിയെ ഴുതുക.
Answer:
പാണ്ഡിത്വമോ സ്ഥാനമാനങ്ങളോ ഇല്ലാത്ത സാധാരണക്കാർക്ക് അത് വേണ്ടുവോളം സമ്മാനിച്ചു. വരാൻ പോകുന്ന ആപത്തുക ളെക്കുറിച്ച് സ്വപ്നത്തിലൂടെ ശിഷ്യന്മാർക്ക് മുന്നറിയിപ്പു നൽകി. പാമ്പിന്റെ രൂപത്തിൽ വേഷപ്രച്ഛന്നനായി എത്തിയ ജിന്നിനെ ഭയ മില്ലാതെ എടുത്തെറിഞ്ഞു.

Question 9.
‘വാസനാ വികൃതി’ എന്ന ചെറുകഥയിൽ ഹാസ്യാത്മകമായി അനു ഭവപ്പെട്ട ഒരു സന്ദർഭം എടുത്തെഴുതുക.
Answer:
കഥയിലെ നായകൻ ഒരു ഇല്ലത്തുനിന്നും മോഷ്ടിച്ച സ്വർണ്ണം കാമുകിക്ക് സമ്മാനമായി നൽകുന്നു. അവൾ അതിൽനിന്ന് ഒരു സ്വർണ്ണമോതിരം പ്രേമപൂർവ്വം നായകന്റെ വിരലിൽ ഇട്ടുകൊടു ക്കുന്നു. നായകൻ തന്റെ ജന്മസിദ്ധമായ വാസനകൊണ്ട് ഒരു പോലീസുകാരന്റെ പോക്കറ്റിൽ മോഷ്ടിക്കുന്നതായി കയ്യിടു കയും സ്വർണ്ണമോതിരം നഷ്ടപ്പെടുകയും ചെയ്യുന്നു. മോതിരം കണ്ടുപിടിക്കുന്നതിനായി പോലീസിൽ പരാതി കൊടുക്കുകയും ഒടുവിൽ അയാളുടെ വിഡ്ഢിത്തംകൊണ്ട് അവരുടെ ശിക്ഷാന ടപടികൾക്ക് വിധേയനാകുകയും ചെയ്യുന്നു.

10 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4 സ്കോർ വീതം) (5 × 4 = 20)

Question 10.
‘തുരുമ്പുപിടിച്ച വിജാഗിരികൾ ഇളകുന്നതുപോലെയായിരുന്നു അവരുടെ ശബ്ദം’ – ‘ഓർമ്മയുടെ ഞരമ്പിലെ ഈ വാക്യം കഥ യുടെ പശ്ചാത്തലത്തെപ്പറ്റി നൽകുന്ന സൂചനയാണോ? വിശദ മാക്കുക.
Answer:
സ്ഥിരമായി ഉപയോഗിക്കാത്ത വാതിലുകളുടെ വിജാഗിരിയാ ണല്ലോ തുരുമ്പു പിടിക്കാറ്. ഇവിടെ തുരുമ്പു പിടിച്ച വിജാഗിരി കൾ ഇളകുന്നതുപോലെയാണ് അവരുടെ ശബ്ദം എന്ന് പറഞ്ഞി രിക്കുന്നതിലൂടെ വൃദ്ധ അധികം ആരോടും സംസാരിക്കാറി ല്ലെന്നും അവരെ കാണാൻ സന്ദർശകർ ആരും വരാറില്ലെന്നും ഊഹിക്കാം. കൂടാതെ അധികം ആരും ശ്രദ്ധിക്കാത്ത വൃദ്ധയുടെ ജീവിതത്തിന്റെ ഏടുകൾ, പെൺകുട്ടി വന്നതോടെ തുറക്കപ്പെ ടുന്നു എന്നും സൂചനയുണ്ട്.

Kerala Plus One Malayalam Question Paper June 2022 with Answers

Question 11.
വേരുകളുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന (വേരുകൾ നഷ്ട പ്പെടുത്തുന്നവർ) രണ്ടു സവിശേഷതകൾ എഴുതുക.
Answer:

  1. വേരുകളുടെ ഔഷധ മഹിമ അറിഞ്ഞിരുന്ന അരുണാചലം, ഉടുമ്പുമാരി എന്നിവരുടെ കാലം കഴിഞ്ഞതോടെ അത്തരം അറിവുകൾ നഷ്ടമായതിനെക്കുറിച്ച് പറയുന്നത്.
  2. നാട്ടു വൃക്ഷങ്ങളുടെ വേരുകൾക്ക് ഭൂമിയിലെ ഈർപ്പത്തെ നിലനിർത്താനും ജലം ശേരിച്ച് വയ്ക്കാനുമുള്ള കഴിവുണ്ട്.
  3. വയനാട്ടിലെ കുറവുദ്വീപുകളിൽ പുഴയോരം കൈയടക്കി യിരിക്കുന്ന വേരുകൾ ദ്വീപിനെ ദൃഢപ്പെടുത്തിയിരിക്കുന്നത്.

Question 12.
‘കായലരികത്ത്’ എന്ന ഗാനത്തിൽ തെളിയുന്ന മുഖ്യഭാവം പ്രണ യമാണ്, പ്രതികരിക്കുക.
Answer:
നാട്ടിൻപുറത്തെ പ്രണയമാണ് ‘കായലരികത്ത്’ എന്ന ഗാനത്തിൽ അവതരിപ്പിക്കുന്നത്. നായികയുടെ നോട്ടത്തിൽ തന്നിൽ പ്രണ യമുദിച്ചതും, നായികയോടുള്ള ഇഷ്ടവും അവളെ വിവാഹം കഴി ക്കാനുള്ള ആഗ്രഹവും നായകൻ തുറന്നു പറയുന്നു. എങ്കിലും അവൾക്ക് തന്നോട് പ്രണയം ഇല്ലെങ്കിൽ അത് ഇപ്പോൾ തന്നെ തുറന്നു പറയണമെന്നും വെറുതെ സമയം കളഞ്ഞ് ഒടുവിൽ തന്നെ സങ്കടപുഴ നടുവിലാക്കരുതെന്നും നായകൻ അഭ്യർത്ഥി ക്കുന്നുമുണ്ട്. നടൻ വാമൊഴി പ്രയോഗങ്ങൾ കൊണ്ടും, മാഷി ഉപ്പാട്ടിന്റെ ഈണം കൊണ്ടും മലയാള ചലച്ചിത്രഗാനശാഖയിൽ വേറിട്ടതാകുന്നു ഈ ഗാനം.

Question 13.
പ്രകൃതിയിലെ പരസ്പരാശ്രിതത്വത്തെ പരാമർശിക്കുന്ന ആധാര ചിത്രമാണ് കൈപ്പാട് ഈ പ്രസ്താവനയോടുള്ള നിങ്ങളുടെ പ്രതി കരണം കുറിപ്പായി എഴുതുക.
Answer:
കൈപ്പാടുനിലങ്ങളിലേക്ക് വിത്ത് വീഴുന്ന കാലം മുതൽ അതി ഥികളായി എത്തുന്ന ഓലഞ്ഞാലികൾ മുളച്ചു തുടങ്ങിയ നെന്മ ണികൾ പെറുക്കിയെടുത്ത് തിന്നുന്നതിൽ കൈപ്പാടുനിലക്കാർക്ക് യാതൊരു പരിഭവവുമില്ല. ഇവരാണ് കീടങ്ങളെ നശിപ്പിക്കുന്ന തിൽ മുൻകൈയ്യെടുക്കുന്നത്. നിലങ്ങളുടെ അരികിലുള്ള തെങ്ങുകളിൽ ഓലഞ്ഞാലികൾ കൂടുവെയ്ക്കാൻ തുടങ്ങുന്ന കാലമാകുമ്പോഴേക്കും നെൽച്ചെടികൾ നല്ല ഉയരത്തിൽ വളർന്നു വന്നിരിക്കും. ഓലഞ്ഞാലികൾക്ക് കൂടുപണിയാനുള്ള തെങ്ങോ ലയുടെ അരികും നെല്ലോലകളും കൈപ്പാടത്തുനിന്നും കിളി കൾ കൊണ്ടുപോകും.

നെല്ലുപണിയാത്ത ഒഴിഞ്ഞിടത്തെല്ലാം വിവിധ പേരുകളിൽ അറിയപ്പെടുന്ന പോള – പോട്ട ചെടികൾ തഴച്ചു വളരും. ഈ ചെടി കളും പ്രകൃതിക്ക് ആവശ്യമായവ തന്നെ. ഇവയുടെ ഇടയിൽ അനേകം മത്സ്യ ഇനങ്ങളും ഞണ്ടും ചെള്ളിയും സ്വൈര്യമായി വളരുന്നുണ്ട്. കന്നിമാസമാകുന്നതോടെ നെല്ല് മുത്ത് പോളകൾ പഴുത്ത് ചാഞ്ഞു വീഴാൻ തുടങ്ങും. സമൃദ്ധമായി വിളവു തരുന്ന കതിരിന്റെ കനമാണ് ഇതിനുകാരണം.

കൊയ്ത്തു കഴിഞ്ഞാൽ വെള്ളം ബണ്ടുകൾ തുറന്ന് നില ങ്ങളിലേക്ക് കയറ്റി വിടും. കൊയ്ത്തുകഴിഞ്ഞ പാടത്ത് വീണു കിടക്കുന്ന നെല്ലിൻ തണ്ടുകൾ അഴുകി പായൽ പറ്റി നിറഞ്ഞു കിടക്കും ഇവയിൽ ധാരാളം മത്സ്യങ്ങൾ വളരും, പള്ളൻ, കരി മീൻ, ചെള്ളി എന്നിവയാണ് സാധാരണ കണ്ടുവരുന്നത്. ചെള്ളി യിൽ തന്നെ മൂന്നു നാലു വിഭാഗങ്ങൾ വേറേയുമുണ്ട്.

വെള്ളത്തിൽ വളരുന്ന ആൽഗകളെയും മറ്റും ആഹരിക്കുന്നതിന് മത്സ്യങ്ങൾ നൽകണ്ട ങ്ങളിൽ വിഹരിക്കുന്നത് കാലങ്ങളായി കാണുന്ന കാഴ്ചകളാണ്.

കൊയ്ത്തുകാലം കഴിയുന്നതോടെ പാടങ്ങളിൽ ചേക്കേ റുന്ന ദേശാടനക്കിളികൾ കൈപ്പാടുകളുടെ സവിശേഷതയാണ്. ഭൂഖണ്ഡത്തിന്റെ മറ്റൊരതിർത്തിയിൽ നിന്നും മൈലുകളോളം ആകാശവീഥിയും താണ്ടി വരുന്ന 45 ഇനത്തിലധികം വരുന്ന പക്ഷി കൾ കൈപ്പാടുനിലങ്ങളിലെ മീനും ഞണ്ടും ആഹരിക്കുന്നു. ഈ പക്ഷികളുടെ വിസർജ്ജ്യങ്ങൾ കൈപ്പാടു നിലങ്ങളെ കൂടുതൽ ഫലഭൂയിഷ്ഠമാക്കുന്നു. പ്രകൃതിയും അതിലെ ജീവിവർഗ്ഗവും തമ്മി ലുള്ള അനിതരസാധാരണമായ പാരസ്പര്യത്തിന്റെ നിദർശനമാണി വിടെ കാണുന്നത്. മണ്ണിരകൾ ഈ ഫലഭൂയിഷ്ടമായ മണ്ണിനെ കൂടു തൽ സമ്പുഷ്ടമാക്കുന്നു. ആധുനികകാലഘട്ടത്തിൽ കടുംകൃഷി അല്ലെങ്കിൽ അഗ്രി ബിസിനസ്സ് എന്നീ പേരുകളിൽ മണ്ണിനേയും കാർഷിക നൈതികതയേയും തച്ചുടക്കുന്ന ലാഭക്കൊതിയുടെ കൃഷിയിടങ്ങളിൽ കൈപ്പാട് ഹരിതമായ ജീവൽ പ്രതീക്ഷകൾ നൽകുന്നു.

വെള്ളം കയറിയ മത്സ്യങ്ങൾ നിറഞ്ഞ കൈപ്പാടിൽ നിന്നും മീൻപിടുത്തം ഉപജീവനമാക്കിയ സ്ത്രീകൾ ഈ വാസ്ത വത്തെയാണ് കാണിക്കുന്നത്. ചെറിയ കുരുതികളുപയോഗിച്ച് വേലിറക്കത്തിൽ ചെറുവരമ്പുകൾ തീർത്തും, ചേറ്റിൽ കൈകൊണ്ട് മീൻ തപ്പിപ്പിടിച്ചും അന്നന്നത്തെ ആഹാരം ഉണ്ടാക്കിയെടുക്കുന്നു. കോൺക്രീറ്റ് വനങ്ങൾ പെരുകുകയും മനുഷ്യജീവിതത്തോട് പ്രകൃതിയും ആവാസവ്യവസ്ഥയും പുറം തിരിഞ്ഞു നിൽക്കു കയും ചെയ്തതിന്റെ ദുരന്ത ഫലങ്ങൾക്കിടയിൽ കൈപ്പാട്, പ്രകൃതി ജീവനത്തിന്റെ ആരും തുറന്നുനോക്കാതിരുന്ന പഴ യൊരു പാഠമാണ്. തുറന്നു നോക്കാനും പഠിക്കാനും വൈകിയ ചാഠം.

Question 14.
എന്താണ് കവിത? എം. എൽ. വിജയൻ തന്റെ ലേഖനത്തിൽ കവി തയെക്കുറിച്ച് അവതരിപ്പിച്ച രണ്ടു നിരീക്ഷണങ്ങൾ എഴുതുക.
Answer:
വാക്കുകൾകൊണ്ട് അല്ലെങ്കിൽ അതിന്റെ അർത്ഥം കൊണ്ട് ത്ത് ചെയ്യിക്കലാണ് കവിത. വാക്കിന്റെ അർത്ഥത്തെ മറികട ക്കുന്ന, പ്രത്യക്ഷാർത്ഥത്തിനപ്പുറമുള്ളതാണ് കവിത. അവ്യവസ്ഥി തത്വം കവിതയുടെ സ്വഭാവമാണ്. അർത്ഥമുള്ളത് കവിതയല്ല; അർത്ഥത്തിനപ്പുറമുള്ളതാണ് കവിത. വാക്കിന് ഒരർത്ഥത്തിൽ കവിഞ്ഞ് മറ്റൊരാർത്ഥമില്ലെങ്കിൽ അത് കവിതയാകുന്നില്ല.

Question 15.
‘അനർഘനിമിഷം’ മരണത്തെ അഭിസംബോധന ചെയ്യുന്ന രചന യാണോ? പാഠസന്ദർഭങ്ങളെ അടിസ്ഥാനമാക്കി വിശദീകരിക്കുക.
Answer:
‘അനർഘനിമിഷം’ – ബഷീറിന്റെ സാഹിത്യസപര്യയിൽ വേറിട്ടു നിൽക്കുന്നു. ജീവിതത്തിന്റെ താളം ചിലപ്പോഴൊക്കെ നിലച്ചുപോ കാവുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. എപ്പോഴും വെളിപ്പെടു ത്താൻ സാധിക്കാത്ത മഹാരഹസ്യമായ നിമിഷം. അതു തീവ മായ വേർപാടിന്റെ അനർഘനിമിഷമാണ്. വേദനയുടെ മഹാത് രത്ത് നാം ഒറ്റപ്പെടുന്ന നിമിഷം. പതിവായ ശൈലികളിൽ നിന്നും, രീതികളിൽ നിന്നും ബഷീർ അനർഘനിമിഷ’ ത്തിൽ വ്യത്യസ്ത നാകുന്നു. ആഖ്യാനശൈലിയിലും, പദയോഗങ്ങളിലും ബഷീറിൽ ഏറ്റവും പ്രിയംകരമായ സൂഫി ചൈതന്യത്തിന്റെ സ്വാധീനം കാണാൻ കഴിയുന്നു. അപാരമായ ശാന്തത ഉള്ളിൽ വഹിച്ചുകൊ ണ്ടാണ്, ഇതിൽ ബഷീർ സംസാരിക്കുന്നത്. ഏകാന്തതയുടെ ഏറ്റവും കഠിനമായ തിരിച്ചറിവോടെ ഇനി ഒറ്റയ്ക്കാണെന്ന യാഥാർത്ഥ്യം; വേർപാടിന്റെ ഏറ്റവും കനപ്പെട്ട മുഹൂർത്തം. ആ തീഷ്ണ മുഹൂർത്തത്തിലേക്ക് ബഷീർ നമ്മെയും കൊണ്ടുപോ വുകയാണ്. വേദനയുടെ തീരത്ത് നാം ഒറ്റപ്പെട്ടുപോകുന്ന കഠി നമായ അവസ്ഥ.

അപാരമായ സ്നേഹത്തിന്റെ കരുത്തുറ്റ ഒഴുക്ക് അനർഘ നിമിഷത്തിൽ കാണാം. ലൗകികതയുടെ ക്ഷണപ്രഭകളോടല്ല ഇവിടെ ബഷീർ പ്രണയം പ്രഖ്യാപിക്കുന്നത്. അലൗകികമായ, ആത്മീയ അനുഭൂതി തന്നെയാണ് ബഷീറിന്റെ സന്ദേശത്തിന്റെ കാതൽ. ജീവനും, മരണവും തമ്മിലുള്ള വലിയൊരു മുഖാമുഖം – ‘അനർഘനിമിഷത്തി’ ന്റെ അടിയൊഴുക്കായി നിലനിൽക്കു ന്നുണ്ട്. ആഴത്തിലുള്ള തിരിച്ചറിവിന്റെ, ആത്മസാക്ഷാത്ക്കാര ത്തിന്റെ അടയാളം കൂടിയാണ് അനർഘനിമിഷം.

അനർഘനിമിഷം സിംബോളിസ്റ്റ് അഥവാ എക്സ്പ്രഷനിസ്റ്റ് സാങ്കേതികവിദ്യയുപയോഗിച്ച് രചിച്ച കൃതിയാണ്. ഹിന്ദുസന്യാ സിയായും സൂഫിമാരോടൊപ്പവും കഴിച്ചുകൂട്ടിയ ബഷീറിന്റെ വാക്കുകളുടെ സംഗീത സരണി അനർഘ നിമിഷത്തിലുണ്ട്. പുഷ്ക്കർ സാഗർ തടാകക്കരയിലിരുന്ന് ധ്വാനത്തിൽ മുഴുകിയ ബഷീറിന്റെ ആത്മപരത അനർഘനിമിഷത്തിലുണ്ട്. ഹിമാലയ താഴ്വാരങ്ങളിൽ സൂഫിമാരോടൊപ്പം ജീവിച്ചു. അല്ലാഹു വിലേ ക്കുള്ള യാത്ര ദേഹംവിടാതെ ദേഹി പോകുന്നു. അവിസ്മരണീ യവും അനുഭൂതിദായകവുമായിരുന്ന ജീവിതമാണ് അനർഘനിമിഷത്തിൽ.

Kerala Plus One Malayalam Question Paper June 2022 with Answers

Question 16.
‘പീലിക്കണ്ണുകൾ’ എന്ന പാഠഭാഗത്ത് ശ്രീകൃഷ്ണൻ ഓർത്തെടു ക്കുന്ന ബാല്യകാല അനുഭവങ്ങൾ എടുത്തെഴുതുക.
Answer:
ശ്രീകൃഷ്ണൻ തന്റെ അച്ഛനമ്മമാരെ ജീവിത സർവ്വസ്വമായി കരു തുന്നു. നന്ദിയോടെ സ്മരിക്കുന്നു. കുഞ്ഞായ സമയത്ത് ജീവൻ രക്ഷിച്ചവരാണ് അച്ഛനമ്മമാർ. തീയും വെള്ളവും കുഞ്ഞിന്റെ ജീവ ൻ ഹനിക്കാതെ കരുതലോടെ കൊണ്ടുനടന്ന അച്ഛനമ്മമാരെ ശ്രീക ഷ്ണൻ തന്റെ സർവ്വസ്വമായി സ്വീകരിക്കുന്നു.

സമകാലീന സമൂഹം അച്ഛനമ്മമാരോട് സമീപിക്കുന്നത് സ്നേഹവായ്പോടെയായിരിക്കാം. വിവാഹിതരായാൽ മക്കളുടെ വിഷയം അച്ഛനമ്മമാരുടെ സ്വത്ത് ഭാഗം വഷ് ആണെങ്കിൽ അതിന് സ്നേഹത്തിൽ പാഷാണം കലക്കിയതുപോലെയായിരിക്കും. ഇതിന് വിഘ്നം വരുന്നിടത്ത് സ്നേഹം അവസാനിക്കുന്നു. വൃദ്ധ സദനങ്ങൾ സ്നേഹസദനങ്ങളായ മക്കളുടെ സാമീപ്യത്തിൽ നിന്നും അകലെയായിരിക്കും. ജീവിതം മുഴുവനോടെ നൽകി വളർന്ന മക്കൾ വാർദ്ധക്വത്തിന്റെ നിസ്സഹായതയിൽ ഉഴലുന്ന അച്ഛനമ്മമാരെ കാറിൽ കൊണ്ടുപോയി പള്ളിപരിസരത്തും അമ്പ ലത്തിലും ഉപേക്ഷിക്കുന്നതും ചങ്ങലക്കിടുന്നതും പട്ടിണിക്കിട ക്കുന്നതും വാർത്തകളിൽ വന്നും നാട്ടിൽ അറിഞ്ഞും പരിതപി ക്കുന്നവരാണ് നമ്മൾ. അച്ഛനേയും അമ്മയേയും എറിഞ്ഞുകള യുന്നവർ സ്വന്തം ഭാവിതന്നെയാണ് അപായപ്പെടുത്തുന്നത്. ഇവിടെ ശ്രീകൃഷ്ണന്റെ വാക്കുകൾ സത്യമാർഗ്ഗിയുടേതാണ്. തല മുറകളുടെ വരവും പോക്കും സ്നേഹാന്വിതമായി കാണുന്ന മനു ഷ്യസ്നേഹിയുടേതാണ്.

കൃഷ്ണന്റെ ബാല്യകാലാനുഭവം ചെറുശ്ശേരി വിവരിക്കു ന്നതിൽ ഏറ്റവും ഹൃദ്യമായിത്തോന്നിയത് കൃഷ്ണനെ അശിക്ഷി ക്കുന്ന ഭാഗത്താണ് . കൂട്ടുകാരായ പിള്ളരെ നുള്ളിയതിന് അ കണ്ണനെ പീലികൊണ്ട് അടിച്ചു. കണ്ണൻ പിണങ്ങി ഊണുകഴി ക്കാൻ ചെല്ലാതിരുന്നപ്പോൾ അമ്മയ്ക്ക് സങ്കടമായി കണ്ണനെ അനു നയിപ്പിക്കാൻ അമ്മ കടുംപച്ച നിറമുള്ള ചേലയുമായി ചെന്നു. പുത്തൻ ചേല ലഭിച്ചപ്പോൾ കണ്ണന്റെ പിണക്കമെല്ലാം മാറി.

17 മുതൽ 23 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഒരുപുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (6 സ്കോർ വീതം) (5 × 6 = 30)

Question 17.
ജീവിക്കുക എന്നതിനപ്പുറം, സ്വന്തം കഴിവുകൾ ആവിഷ്ക്കരി ക്കാൻ കഴിയുമ്പോഴാണ് ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് എന്ന പാഠമാണോ ജോനാഥൻ എന്ന കടൽക്കാക്ക നൽകുന്നത്? വിശദമാക്കുക.
Answer:
ആയിരം കൊല്ലം മീന്തലകളുടെ മീതെ ഇരതേടി പരക്കംപാഞ്ഞ് മരിക്കരുത് എന്ന് തീരുമാനിച്ചവനാണ് ജോനാഥൻ കടൽകാക്ക മറ്റ് കടൽകാക്കകളെപ്പോലെ മീന്തലകൾക്ക് മീതെ പറന്ന് പ സ്പരം തല കൊത്തിച്ചാകുവാൻ ജോനാഥൻ ആഗ്രഹിക്കുന്നി ല്ല. പറക്കുന്നതിന്റെ ലഹരിയിൽ ജോനാഥനെ കൂട്ടുകാർ ഉപേ ക്ഷിച്ചു. അച്ഛനമ്മമാരെ ജോനാഥൻ വെടിഞ്ഞു. സാഹസികമായ ജീവിതത്തിലേക്ക് ജോനാഥൻ പറന്നുപോയി. കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ജോനാഥനെ കൂട്ടുകാർ പരിഹസിച്ചു. വെറുത്തു. ജോനാഥൻ പിന്മാറിയില്ല. ഒരു കടൽകാക്കയെങ്കിലും ഇരപിടിച്ച് ജീവിക്കുന്ന ഈ സാധാരണ സാഹചര്യത്തിൽ നിന്നും വ്യത്വസ്ത നാകണമെന്ന് അയാൾ തീരുമാനിച്ചു. അയാൾ സ്വന്തം കടലും ആകാശവും വെടിഞ്ഞു. രണ്ടു ഗുരുക്കന്മാരെ സ്വീകരിച്ചു. ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് അയാൾ പറന്നു. അയാൾക്ക് കുറേ ശിഷ്യരെ കിട്ടി. ഇങ്ങനെ സാഹസികമായി ജീവിച്ച കടൽകാക്കയായിരുന്നു ജോനാഥൻ.

ടി.പി. രാജീവിന്റെ മത്സ്യം വളരെ ചെറുതാണ്. സാഹസികത വളരെ കൂടുതലുമാണ്. മറ്റ് മത്സ്യങ്ങളെപ്പോലെ വലയിൽ കുരുങ്ങി കഥകളിൽ അറിയപ്പെട്ട് മാർക്കറ്റിൽ നാണുകെട്ട് വിൽക്കപ്പെടാൻ അത് ഇഷ്ടപ്പെടുന്നില്ല. അത് തിരമാലകളോട് പൊരുതിയാണ് ജീവിക്കു ന്നത്.

വിജയിക്കുകയും സ്വാതന്ത്ര്വം നേടുകയും ചെയ്യുന്നത് വേറിട്ട മാർഗ്ഗങ്ങൾ ആരായുന്നവർക്കുള്ളതാണ്. ബഹുജനം ഒരിക്കലും കടന്നുവരാത്ത മാർഗ്ഗമാണിത്.

സ്വന്തം വർഗ്ഗത്തിന്റെ അതിഭയങ്കരമായ അന്ധതയിൽ ദുഃഖി ക്കുകയാണ് ലിവിങ്സ്റ്റൺ. മറ്റ് കടൽകാക്കകൾ ഇരപിടിക്കുന്നതിൽ മുഴുകിയിരിക്കുന്നു. കടലിന്റെ നിറഭേദങ്ങളും ആകാശത്തിൽ ഉയ രത്തിൽ വളരെ ദൂരം പറക്കുന്നതും ജോനാഥന് ഇഷ്ടമാണ്. എന്നാൽ ജോനാഥന്റെ വർഗ്ഗത്തിലെ കടൽകാക്കകൾക്ക് അത് ഒരു വിഷയമല്ല. അവർ എപ്പോഴും ഇരപിടിക്കുന്നതിൽ മുഴുകുന്നു. ഇര പിടിക്കുന്നതിനുള്ള വ്യഗ്രതകൊണ്ട് പരസ്പരം കൊത്തി മരിക്കുക യുമാണ്. ജോനാഥൻ ഇതിനെ വെറുത്തു. പുതിയ കാഴ്ചകളും കൂടുതൽ ഉയരങ്ങളും താണ്ടി പുതുലോകങ്ങൾ കാണുവാനും തന്റെ വർഗ്ഗത്തിന് പുതിയ വെളിച്ചം നൽകി അവരെ ഇരുളിൽ നിന്നും രക്ഷിക്കുവാനും ആഗ്രഹിക്കുന്നു.

മത്സ്വത്തിന് സ്വന്തം വർഗ്ഗത്തിന്റെ ദൈന്യതകളെക്കുറിച്ച് ആവ ലാതികളോ പുരോഗമന ചിന്തകളോ ഇല്ല. മത്സ്യം ഒരു പ്രയാണ ത്തിലാണ്. അത് അതിജീവനത്തിന്റെ പുതിയ മാർഗ്ഗങ്ങൾ കണ്ട ത്തുന്നു. വേലിയേറ്റങ്ങളുടെ സന്ധ്യാസമയങ്ങളിൽ അവൻ കട ലിനെ കീഴടക്കുന്ന കൊടികൾക്കും മുകളിൽ നിന്നുന്നു. തന്റെ നിയന്ത്രണത്തിൽ ഒതുങ്ങാത്ത പ്രതിഭാസങ്ങൾ വരുമ്പോൾ മത്സ്യം ഏറ്റവുമധികം വിജയിക്കുന്നു. ഭയപ്പാടുകൊണ്ട് ഒതുങ്ങിപ്പോകു ന്നവനല്ല. ഈ മത്സ്യം. കടലിലെ എല്ലാ ഒഴുക്കുകളും ഉൾവലി ഞ്ഞുപോകുന്ന ശാന്തതയിൽ മത്സ്യം എല്ലാ രഹസ്യങ്ങളുടേയും അടിയിൽ കഴിയുന്നു.

മത്സ്യത്തിന് ഒരു വിപ്ലവകാരിയുടെ മുഖമുണ്ട്. നാടിന്റെ കലു ഷതയിൽ തന്റെ സ്വരം ഉയർത്തിക്കേൾപ്പിക്കുന്നവനാണ് മത്സ്യം. പടയൊരുക്കങ്ങൾക്കു ശേഷമുള്ള ശാന്തതയിൽ അത് രഹസ്യ ങ്ങളുടെ ഏറ്റവും അടിത്തട്ടിൽ തന്റെ നിശ്ശബ്ദമായ ലോകത്താ ണ്. ഒരുപക്ഷേ വീണ്ടും വേലിയേറ്റങ്ങൾ ഉണ്ടാകുമ്പോൾ കരു താർജ്ജിക്കുന്നത് ഈ രഹസ്യങ്ങളുടെ അടിത്തട്ടിൽ നിന്നായി രിക്കും.

ലിവിങ്സ്റ്റണിന്റെ വിശേഷബുദ്ധി കടൽകാക്കകളുടെ സാമാ ബുദ്ധിക്ക് വിപരീതമായി നിൽക്കുന്നു. മത്സ്യത്തിന്റെ ജീവിതം തന്റെ നിലനില്പിനുവേണ്ടി അടങ്ങാത്ത ആവേശമാണ്. മത്സ ത്തിനും സത്യബോധമുണ്ട്. അതിനാൽ മത്സ്യത്തെ വലക്കണ്ണി കൾക്ക് പിടികൂടാൻ കഴിഞ്ഞില്ല. കഥകളിൽ പ്രവേശിച്ചില്ല. ഒരു ചില്ലുകൂട്ടിലും കാഴ്ചവസ്തുവായില്ല. ഇവിടെ മത്സ്യങ്ങളുടെ സാമാന്യബുദ്ധിയിൽ നിന്നും ഈ മത്സ്യം വേറിട്ട് നിൽക്കുന്നു. സ്വാതന്ത്ര്വകാമനകൾ മനുഷ്യരെ പ്രവർത്തനോന്മുഖരാക്കുന്ന തിന്റെ പ്രതിരൂപങ്ങളാണ് ജോനാഥനും മത്സ്യവും.

Question 18.
അരികിലാവുമ്പോഴും അപരിചിതത്വവും അകൽച്ചയും ബാധിച്ച് മൗനത്തിലേക്ക് പതിക്കുന്ന പ്രണയത്തെയാണ് സന്ദർശനത്തിൽ അവതരിപ്പിക്കുന്നത് . കവിതയിലെ പ്രണയത്തിന്റെ ഭൂത വർത്ത മാനങ്ങളെ വിലയിരുത്തി വിശദീകരിക്കുക.
Answer:
ഈ കവിത ചുള്ളിക്കാടിന്റെ നഷ്ടപ്രണയത്തിന്റെ നഷ്ടസ്മൃതി കളും കാമുകിയെ സന്ദർശനമുറിയിൽ കണ്ടുട്ടുന്നതുമാണ്. അതി നാൽ വ്യത്യസ്തമായ രണ്ടു കാലങ്ങൾ ഈ കവിതയിൽ കാണു ന്നുണ്ട്. പ്രണയകാലഘട്ടവും പ്രണയമില്ലാത്ത ഇന്നത്തെ കാല വും. ഈ രണ്ടു കാലഘട്ടവും കവിതയിൽ ആവിഷ്ക്കരിക്കുന്നത് വ്യത്യസ്തമായ അനുഭൂതികളോടെയാണ്.

ചോദ്യത്തിൽ പറഞ്ഞിരിക്കുന്ന നിറഭേദങ്ങൾ എന്നത് ഉദ്ദേശി ക്കുന്നത് കവിതയിലെ പ്രണയാനുഭവത്തിന്റെ വ്യത്യസ്തതകളെ യാണ്. വ്യത്യസ്തമായ രണ്ടു കാലഘട്ടങ്ങൾ ഒരു ചിത്രത്തിൽ വ്വത്വസ്ത നിറങ്ങളിൽ വരയ്ക്കുന്നതുപോലെതന്നെയാണ് കവി തയിലും എഴുതുന്നത്.

കവിയും കാമുകിയും തമ്മിലുള്ള പ്രണയ കാലഘട്ടം അവ തരിപ്പിക്കുന്നത് ഓർമ്മകളായാണ്. ആ ഓർമ്മകൾക്ക് ചക്രവാള ത്തിന്റെ വിദൂരതയോട് സാദൃശ്യമുള്ളതായി പറയുന്നുണ്ട്. മാത്ര മല്ല, ഓർമ്മകൾ ദുരസാഗരം തേടിയുള്ള ഒരു അലച്ചിലായി പറ യുന്നു. സന്ധ്യയ്ക്ക് കിളികൾ മരങ്ങളിൽ ചിറക് ഒതുക്കി ചേക്കേ റുന്നതുപോലെയാണ് ഓർമ്മകൾ എന്ന് പറയുന്നുണ്ട്. അതിനാൽ അസ്തമനത്തിന്റെ ഒരു ശോണച്ഛായയാണ് ഓർമ്മകൾക്കുള്ളത്.

ഓർമ്മകളിൽ വന്നു നിറയുന്ന പ്രണയകാലഘട്ടത്തെ അവതരി പ്പിക്കുന്നത്. പ്രകൃതിയിലെ സുഗന്ധവും നിറസുഭഗതയുമുള്ള കാഴ്ചകളായിട്ടാണ്. ഒരു പൊൻചമ്പകം പൂത്തിരുന്ന കാലഘട്ട മായിരുന്നു പ്രണയകാലമെന്ന് പറയുന്നുണ്ട്. കനകനിറത്തിലുള്ള മൈലാഞ്ചിനീരിൽ തുടുത്തതായിരുന്നു കാമുകിയുടെ വിരലു കൾ. കാമുകിയുടെ പ്രണയം കാംക്ഷിക്കുന്ന കണ്ണുകൾ നേടി യതായിരുന്നു. അതിലെ കൃഷ്ണകാന്തങ്ങളുടെ കിരണങ്ങളേറ്റ് കവിയുടെ ചില്ലകൾ പൂത്തതായി പറയുന്നു. കവിയിവിടെ ഒരു മരമായി ചില്ലകൾ പടർന്ന് നിൽക്കുന്നു. അവളുടെ നെറ്റിയിലെ കുങ്കുമത്തരി പുരണ്ട പൊട്ട് ചിദംബരത്തിലെ സന്ധ്യയെപ്പോലെ യായിരുന്നു.

പ്രണയിച്ചിരുന്ന കാലം നിറവസന്തത്തിന്റേതായിരുന്നു. കാണു വാൻ കൊതിച്ച, തൊടാൻ കൊതിച്ച, സുഗന്ധത്തിനായി ആഗ്രഹിച്ച ഒരു കാലഘട്ടം. ഭൂതകാലത്തിന്റെ സൗന്ദര്യം കാമുകിയുടെ നെടിയ കണ്ണിൽ കാണുന്നു. തുടുത്ത വിരലുകളിൽ കാണുന്നു. വളരെ ഭാസുരമായ പ്രസാദാത്മകമായ ഒരു കാലഘട്ടമായിരുന്നു അത്.

കവിയുടെ പൂർവ്വകാമുകിയുമൊത്തുള്ള കണ്ടുമുട്ടൽ പ്രണയം നഷ്ടപ്പെട്ട അവസ്ഥയാണ്. പ്രകൃതിയിലെ സുന്ദര വസ്തുക്കളിൽ നിന്നും വ്യത്യസ്തമായി നഗരത്തിലെ യാന്ത്രിക ജീവിതവുമായി താദാത്മ്യപ്പെടുത്തിയിട്ടാണ് ഈ അവസ്ഥയെ അവതരിപ്പിക്കുന്ന തു്. കറപിടിച്ച ചുണ്ടും പൊലിഞ്ഞുപോയ പകൽ വെളിച്ചവും മരണപ്പാച്ചിലോടുന്ന വണ്ടികളും, നഗരവഴികളും, സത്രങ്ങളും മദ്യപാനവും എല്ലാം നിറംകെട്ട വർത്തമാനത്തിന്റെ അവസ്ഥയെ അവതരിപ്പിക്കുന്നു.

അനർഗ്ഗമായ സൗന്ദര്വാതിശയത്തിന്റെ കാലഘട്ടമായി പ്രണയ ത്തേയും നിറംകെട്ട കാലഘട്ടമായി വർത്തമാനത്തേയും അവത രിപ്പിക്കുന്നു. കവിതയിൽ ഈ വ്യതിയാനം ആവിഷ്ക്കരിക്കുന്നത് പ്രകൃതി പ്രതിഭാസങ്ങളെക്കൊണ്ടാണ്. വർത്തമാനകാലത്തേക്ക് വരുമ്പോൾ പ്രകൃതി സൗന്ദര്വം വർണ്ണനകളിൽ ഇല്ലാതായിരിക്കു ന്നു. അതിനു പകരമുള്ളത് മനുഷ്യന്റെ മടുപ്പുളവാക്കുന്ന യാന്ത്രിക ലോകമാണ്.

സന്ദർശനം കവിതയിലെ പ്രണയത്തിന്റെ ഭൂതവർത്തമാന ങ്ങൾക്ക് വിരുദ്ധമായ ഭാവവും നിറങ്ങളുമാണ്. പ്രണയാർദ്രമാ യിരുന്ന ഭൂതകാലത്തിന് പ്രകൃതിയിലെ സുന്ദരമായ സ്വച്ഛമായ നിറഭേദങ്ങൾ കാണുന്നു. തന്റെ കാമുകിയുടെ കനകവർണ്ണത്തി ലുള്ള മൈലാഞ്ചി അണിഞ്ഞ തുടുത്തിരിക്കുന്ന വിരൽ തീ സൗന്ദര്വത്തിന്റേയും പ്രകൃതിയുടെ നിറക്കൂട്ടുകളുടേയും ഭൂതകാ ലത്തിന്റെ സൗകുമാര്യം കാണിക്കുന്നു. കാമുകിയുടെ കണ്ണിൽ കൃഷ്ണകാന്തങ്ങളിലെ കിരണങ്ങൾ തട്ടി തന്റെ ചില്ലകൾ പൂത്ത തായി പറയുന്നു. ഇവിടേയും പ്രകൃതിദൃശ്യങ്ങളുടെ ചാരുതയിൽ കവിയുടെ ആനന്ദം ആവിഷ്ക്കരിക്കുന്നു.

പ്രണയശൂന്യമായ വർത്തമാന കാലത്തിന് പ്രകൃതിയുടെ ദൃശ്യ ചാരുതയില്ല. നഗരവീഥികളിൽ മരണവേഗത്തിലോടുന്ന വണ്ടികളും മദ്യലഹരിയിൽ മുങ്ങിയ രാത്രികളും താൽക്കാലിക അഭയം നൽകുന്ന സതച്ചുമരുകളും മൗനം കുടിച്ചിരിക്കുന്നതും, കരളു കരിഞ്ഞു പോയതും കറ പിടിച്ച ചുണ്ടുകളും തൊണ്ടയിൽ പിടഞ്ഞു മരിക്കുന്ന ഏകാന്തമായ രോദനവും പ്രണയശൂന്യമായ വർത്തമാനത്തിന്റെ അസ്വസ്ഥമായ മനസ്സിനെ കാണിക്കുന്നു.

കുങ്കുമത്തരി പുരണ്ട ചിദംബര സന്ധ്യകളായിരുന്നു പ്രണ യിച്ചപ്പോൾ കവി കണ്ടിരുന്നത്. പ്രണയം പ്രകൃതിക്ക് അനുകൂല മായ വികാരമായതിനാൽ പ്രണയികൾക്ക് തോന്നുന്ന മനോവികാ രങ്ങൾ കവി രചിച്ചപ്പോൾ പ്രകൃതിയിലെ ശ്വഭംഗികളായി സങ്കൽപ്പിച്ച് ആവിഷ്ക്കരിക്കുന്നു.

കവിതയിലെ പ്രണയവും വേർപിരിയലും ആവിഷ്ക്കരിക്കു ന്നതിൽ പ്രകൃതിയും നഗരവും അതിന്റെ വൈരുദ്ധ്യങ്ങളെ ഉൾക്കൊള്ളുന്നു.

Kerala Plus One Malayalam Question Paper June 2022 with Answers

Question 19.
മത്സ്യത്തിന്റെ ജീവിതലക്ഷ്യം പൊരുതി നിൽക്കുക എന്നതാണ ല്ലോ? ‘മത്സ്യം’ എന്ന കവിതയെ മുൻനിർത്തി സ്വാഭിപ്രായം രേഖ പ്പെടുത്തുക.
Answer:
ടി.പി. രാജീവൻ ഏറ്റവും ആർജ്ജവം നിറഞ്ഞതും നവീനവും ആയ സാഹിത്യ അഭിരുചികളുടെ, മാറുന്ന കാഴ്ചപ്പാടുകളുടെ പ്രതിനിധിയായി മലയാളത്തിൽ മാറുന്നു. ഒരേസമയം തികച്ചും വ്യത്യസ്തവും, എന്നാൽ ജനപ്രിയവും ആയ സാഹിത്യമേഖലക ളിൽ ഒരേ ഒരളവുകോൽ തന്നെ വിജയം കൈവരിക്കാൻ സാധി ക്കുന്നത് നിസ്സാരമായ ഒരുകാര്യമല്ല. കൃത്യമായ ഒരു ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കുന്ന എന്ന പഴയ ഫോർമുലയിൽ നിന്നുള്ള ഒരു എടുത്തുചാട്ടം കൂടിയാകാം അത്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ മോഹിപ്പിക്കുന്ന ആകാശങ്ങൾ കീഴടക്കാനുള്ള ശ്രമം കൂടിയാ കാം. എന്തായാലും മലയാള സമകാലീന സാഹിത്യത്തിൽ തികച്ചും വ്യത്യസ്തമായ ഒരു മുഖമായി മാറാൻ രാജീവിനു കഴി യുന്നു. പ്രതിച്ഛായകളുടെ തടവറയിൽ അദ്ദേഹം ഒതുങ്ങുന്നില്ല. അതുകൊണ്ട് തന്നെ ടൈപ്പ് ചെയ്യാൻ പറ്റാത്ത, സ്റ്റഫ് ചെയ്ത് വയ്ക്കാൻ കഴിയാത്ത ഒരു ബഹുമുഖത ടി.പി. രാജീവനുണ്ട്. ‘മത്സ്യം’ എന്ന കവിതയുടെ ആദ്യവരികളിൽ തന്നെ ഈ തരത്തി ലുള്ള (മേൽപ്പറഞ്ഞ ഒരു ചോദനം നമുക്ക് കാണാൻ കഴിയും.

“മണൽത്തരിയോളം പോന്നൊരു
മത്സ്യം
കടൽത്തിരയോട്
ഒറ്റയ്ക്ക് പൊരുതി നിന്നു”

മത്സ്യത്തെ എത്രത്തോളം ചെറുതാക്കാം എന്നതല്ല; അത് – മണൽത്തരിയോളം, ഭൂമിയോളം –
തന്നെത്തന്നെ ശൂന്യവൽക്കരിക്കു ന്നതുപോലെ – ഒറ്റയ്ക്കാണ്. കൂട്ടിനാരുമില്ലാതെ പൊരുതുകയാണ്. കടലോളം വലിയ ആ എതിരാളിക്കു മുന്നിൽ പതറാതെ, തലകുനി യ്ക്കാതെ. മേൽപ്പറഞ്ഞ ടി.പി.രാജീവന്റെ വ്യത്യസ്ത സാഹിത്യമുഖ ങ്ങൾ ഒരു ഒറ്റപ്പെട്ട ഒഴുക്കാണ്. കൂട്ടിനാരുമില്ലാതെയാണ് വ്യത്യസ്ത യുടെ ഈ വഴികളിൽ ആ സാഹിത്യകാരൻ സഞ്ചരിക്കുന്നത്. പുതുമ തേടി. പിന്നെയുള്ളത് നിലനിൽപ്പിനുവേണ്ടിയുള്ള പൊരുതലാണ്. വെല്ലുവിളികളിൽ നിന്നാണ് പലപ്പോഴും ഊർജ്ജം ലഭിക്കുക. ധൈര്യ വും, സൈര്യവും ആ ഊർജ്ജം നൽകും. എല്ലാ യുദ്ധത്തിലും, നേടുവാനായി മാത്രം ഉള്ളതല്ല. എല്ലാ പൊരുതലുകളും തോൽവി യുമാകില്ല. അതിരറ്റ് സാഹസികത ചിലപ്പോൾ ദുർബലമായ ഒന്നി നേയും വിജയതീരത്തേക്ക് അടുപ്പിക്കാം.

‘അടൂർ ഗോപാല കൃഷ്ണന്റെ’ കഥാപുരുഷൻ’ എന്ന ക്ലാസ്സിക് ചിത്രം ആരംഭിക്കുന്നത് ഒരു കഥപറച്ചിലോടുകൂടിയാ ണ്. ഒരു മുത്തശ്ശിക്കഥ. കഥയിൽ ശക്തനായ രാക്ഷസൻ വില്ലൻ. രാജകുമാരൻ കോമളൻ നായകൻ. രാജകുമാരിയും രാജകുമാ രനും സന്തോഷത്തിന്റെ തേരിൽ യാത്രചെയ്യുമ്പോൾ രാക്ഷസൻ രാജകുമാരിയെ തട്ടിയെടുക്കുന്നു. അതിശക്തനായ രാക്ഷസന്റെ മുന്നിലേക്ക് ഉടവാളുമായി ചാടിയിറങ്ങുന്ന ദുർബലനായ രാജ കുമാരനെ നോക്കി രാക്ഷസൻ പരിഹസിക്കുന്നു. പ്രണയത്തിന്റെ രക്ഷകനായി വാളെടുത്ത രാജകുമാരൻ പറഞ്ഞു “നമുക്ക് പൊരുതാം. എപ്പോഴും ജയം നിന്റെ പക്ഷത്തു മാത്രമാകുമെന്ന് എന്താണുറപ്പ്.

അതിർത്തികളില്ലാത്ത സാഹസികത, വിജയം സമ്മാനിക്കും; ഒപ്പം ശുഭാപ്തിവിശ്വാസവും. മണൽത്തരിയോളം പോന്ന മത്സ്യം കടൽത്തിരയോട് പൊരുതുമ്പോൾ ഇതു രണ്ടും വേണം. ഒരു പുതിയ പാത – ജീവിതത്തിലായാലും, സാഹിത്വത്തിലായാലും വെട്ടിയുണ്ടാക്കുവാനും ഇതാവശ്യമാണ്. തളരാത്ത പോരാട്ട വീര്യം അവിടെ വലിപ്പ ചെറുപ്പങ്ങൾ അപ്രസക്തമാകുന്നു.

ഒരു വലിയ ജീവിത മത്സരത്തിൽ, ജയപരാജയങ്ങളുടെ കണക്കെടുപ്പിൽ – പലപ്പോഴും വലിപ്പ ചെറുപ്പങ്ങളുടെ അള വുകോലുകൾ തെറ്റുന്നു. ശക്തൻ, ദുർബലനെ കീഴ്പ്പെടുത്തും, എന്ന പഴയ പ്രകൃതി നിയമം തെറ്റുന്നു. മാൻ കൂട്ടങ്ങൾ സിംഹത്തെ ഓടിപ്പിച്ചു വിടുന്ന കാഴ്ചകളിൽ നമ്മുടെ സാമൂഹിക സമവാക്യങ്ങൾ തെറ്റുന്നു. കാട്ടുപോത്തിനോട് തോൽക്കുന്ന കടു വ, നമ്മെ ഞെട്ടിപ്പിക്കാത്ത ദൃശ്യമായി മാറുന്നു. കാട്ടുനായ്ക്കളുടെ കൂട്ടം, ഒറ്റയാനെ തുരത്തുന്ന ആവേശത്തിരമാലകളിലാണ് പുതിയ ലോകം. ആ ലോകത്തിൽ മാറുന്ന അവസ്ഥകളിൽ മണൽത്തരി മത്സ്യവും അതിജീവനത്തിന്റെ പൊരുതലിൽ ഒറ്റയ്ക്ക് തല ഉയർത്തി നമുക്ക് മുന്നിൽ നിൽക്കുന്നു.

വിജയത്തിന്റെ ഈ ലോകത്ത് ചിലപ്പോൾ ചെറുതാകുന്ന താണ് നല്ലത്. വലുതാകുന്നതിന്റെ അലട്ടലുകൾ ഇല്ല; ഭാരക്കു ടുതലിന്റെ ആശങ്കകൾ ഇല്ല; കാഴ്ചയിൽ പെടില്ല. ഒരിക്കലും അടയാളപ്പെടുത്തുവാൻ കഴിയാതെ ജീവിക്കുക; സ്വന്തമായി ഒരു നിഴലിന്റെ കനംപോലും ഇല്ലാതെ… ഭാരക്കുറവിന്റെ സുഖം, എവി ടേക്കും ഉയരാം. ശരീരം വേലിയേറ്റങ്ങളുടെ കുത്തിമറിച്ചിലിൽ ആടി ഉലയുമ്പോൾ എല്ലാറ്റിനും മുകളിലെത്താൻ മത്സ്യത്തിനു കഴിയുന്നു. വലിയ ശരീരത്തിന്റെ പ്രാരാബ്ധങ്ങൾ അവനൊരു തടസ്സമല്ല. ഒഴുക്കുകൾ ഇല്ലാതെ, സർവ്വം നിശ്ചലമാകുമ്പോൾ ചെറുചലനം പോലുമില്ലാതെ, ഒന്നും അറിയാതെ, അറിയിക്കാതെ രഹസ്യങ്ങളുടെ ഇരുട്ടിൽ ഒളിക്കുകയും ചെയ്യാം. ചെറുതാകു ന്നതിന്റെ സ്വാതന്ത്ര്യമാണത്. ആർക്കും പിടികൊടുക്കാതെ, ഒരു പക്ഷത്തും ചേരാതെ ….. വലിയ രൂപങ്ങളുടെ മറവിൽ സ്വൈര്യം വിഹരിക്കുന്നു.

വലകൾക്കൊന്നും കീഴ്പ്പെടുത്താൻ കഴിയാത്ത ശക്തിയാ ണവൻ. അടിമത്വത്തിന്റെ, അസ്വാതന്ത്ര്വത്തിന്റെ മരണത്തിന്റെ കെണികൾക്കൊന്നും അകപ്പെടുത്താൻ കഴിയാത്തത് ചെറുതാ ണവൻ. ചതികളുടേയോ, പ്രലോഭനങ്ങളുടേയോ തത്വശാസ്ത്ര ങ്ങൾക്ക് വഴിപ്പെടാത്തവൻ അവനെതിരെയുള്ള ഭീഷണികൾക്ക് അവന്റെ വേഗത്തിനൊപ്പം എത്താൻ കഴിയാതെ പോകുന്നു.

ആക്രമണങ്ങൾക്ക് മുന്നിൽ അചഞ്ചലനാണ്. കരുത്തിന്റെ കണ്ണുകൾക്ക് അവൻ അപ്രാപ്യനാണ്. സമ്മർദ്ദങ്ങൾ കൊണ്ട് മെരു ക്കാൻ കഴിയില്ല. വിശ്വാസങ്ങളും, പ്രവചനങ്ങളും, അവന്റെ കണ ക്കുകൂട്ടലുകൾക്കും അപ്പുറം കടന്നുപോയി. ഇതിഹാസമാകാ തെ, അലങ്കാരങ്ങൾക്കു കാക്കാതെ, അടിമയാകാതെ, അനന്ത മായ കടലിന്റെ അടിയൊഴുക്കുകൾക്കൊപ്പം പാഞ്ഞുകൊണ്ടി രുന്നു.

ഭ്രാന്തുപിടിച്ച കടലിന്റെ രക്തം തിളച്ചു മറിയുന്ന വിശാല മായ കടലിന്റെ അടിത്തട്ടിലൂടെ ചുട്ടുപഴുത്ത് പായുന്ന മത്സ്യം, പിന്നിൽ തന്റെ ലോകം ചുരുങ്ങി, ചുരുങ്ങി വരുന്നത് അറിയാ തെയാണ് ആ പാച്ചിൽ നഷ്ടപ്പെട്ടത് വീണ്ടെടുക്കാനല്ല, സ്വയം നഷ്ടമാകാതിരിക്കാനാണ് പാച്ചിൽ, പൊരുതി, സ്വന്തം പ്രതിരോ ധത്തെ ശക്തിപ്പെടുത്താൻ.

സ്വയം പ്രതിരോധങ്ങൾ തീർക്കുന്നവർക്ക് ഒടുവിൽ ബാക്കി യാകുന്നത് ‘അരക്കില്ലകൾ’ തന്നെയാണെന്ന വ്യക്തമായ സൂചന യോടെയാണ് കവിത അവസാനിക്കുന്നത്. അല്ലെങ്കിൽ ഉത്തരാ ധുനിക സാഹിത്യത്തിന്റെ തനതു സ്വഭാവമായ ‘അധികവായന’ ആരംഭിക്കുന്നത്. ഈ അധികവായന (അതിതവായന) വായന ക്കാരന്റെ അവകാശമാണ്.

ഏത് പ്രതിരോധത്തേയും കീഴടക്കാൻ, പൊരുതാൻ ത്രാണി യുള്ള മത്സ്യം. അതിജീവനത്തിന്റെ പുതിയ മന്ത്രങ്ങൾ, തന്ത്രങ്ങളും സ്വായത്തമാക്കിയവൻ. എല്ലാ കൊടികളേയും, തുറമുഖങ്ങളേയും കാൽച്ചുവട്ടിലാക്കിയ നാവികൻ, എല്ലാ രഹസ്യങ്ങളുടേയും അധി പൻ. വലയും, കെണിയും നിസ്സാരമാക്കിയവൻ. വായ്ത്തലകളേ ക്കാൾ വേഗമുളളവൻ, ഭീഷണിയ്ക്കും, സമ്മർദ്ദത്തിനും, പ്രലോഭ നങ്ങൾക്കും കീഴടക്കാത്തവൻ. വിശ്വാസങ്ങളും, ഉപദേശങ്ങളും ഏശാത്തവൻ. ഇതിഹാസങ്ങൾക്കും അലങ്കാരങ്ങൾക്കും അതി തനായവൻ. അടിമയായി, കാഴ്ചവസ്തുവായി സ്വയം തകരാത്ത വൻ. എന്നിട്ടും പുതിയ പാതകൾ വെട്ടി, വളരെ വേഗം തന്റെ ലോക ത്തിന് വഴികാട്ടിയായിട്ടും, സ്വയം പ്രതിരോധമായി മാറിയിട്ടും തനിക്കു പിന്നിൽ തന്റെ സ്വന്തമായതെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരി ക്കുന്നു എന്ന് മത്സ്യം തിരിച്ചറിയുന്നില്ല.

ആസ്വാദനത്തിന്റെ ഒരു പുതിയതലം ‘മത്സ്യം’ മുന്നോട്ടുവെ ക്കുന്നു. അധികവായനയുടെ ഊർജ്ജം പകർന്നു തരികയും ചെയ്യുന്നുണ്ട്, ഈ കവിത. ഒറ്റപ്പെട്ട് നിന്ന് പൊരുതുന്നവർക്ക് പ്രചോ ദനം പകരുന്ന ഒന്നാണ് മത്സ്യം. ആരുടേയും കാൽച്ചുവട്ടിൽ അമ രാതെ, ഉപകരണമാകാതെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി മാറു ന്നുണ്ട് കവിതയിലെ മത്സ്യം. ചെറുതിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കു ന്നത് അതിനു ചുറ്റുമുള്ള വിശാലമായ ആവാസ വ്യവസ്ഥതന്നെ യാണ്. സ്വാതന്ത്ര്യത്തെ വളർത്തുന്നതും, തളർത്തുന്നതും സ്വന്തം ചുറ്റുപാടുകൾ തന്നെയാണ്. തനിക്കു പിന്നിൽ തന്റെ വഴികൾ തന്നെ അടഞ്ഞുപോകുന്ന അനുഭവം മത്സ്യത്തിലുണ്ട്. എന്തു തന്നെ പറഞ്ഞാലും അതിജീവനത്തിന്റെ മന്ത്രം തന്നെയാണ് മത്സ്യം.

Question 20.
ദൃഢവും ആഹ്ലാദപ്രദവുമായ ദാമ്പത്യബന്ധത്തിന്റെ ആവിഷ്കാ രമാണ് ‘ഊഞ്ഞാലിൽ’ എന്ന കവിത. ഈ ആ ശ യ മുൻനിർത്തി ആസ്വാദനം തയ്യാറാക്കുക.
Answer:
വൈലോപ്പിള്ളി ശ്രീധരമേനോൻ ഊഞ്ഞാൽ എന്ന കാവ്യത്തി ലൂടെ ജീവിതത്തിന്റെ രണ്ടാംഘട്ടത്തെ സന്തോഷപൂർവ്വം നോക്കി ക്കാണുന്ന വ്യക്തിയായി മാറുകയാണ്. കഴിഞ്ഞ കാലഘട്ടത്തിൽ കവി അനുഭവിച്ചുപോന്ന മധുരം ഈ ജീവിതത്തിൽ മറക്കാറാ യിട്ടില്ല, എന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. കാലത്തിന്റെ മാറ്റങ്ങൾ തന്റെ ശരീരത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അറിഞ്ഞു കൊണ്ടുതന്നെ സന്തോഷത്തോടെ ജീവിതത്തെ നോക്കിക്കാ ണുക എന്നത് അത്ഭുതകരമാണ്. ശ്രീധരമേനോന്റെ മറ്റു കവിത കളെപ്പോലെതന്നെ ഈ കവിതയിലും താത്വികമായ ഒരു ചിന്താ ഗതി അവതരിപ്പിച്ചിട്ടുണ്ട്. പ്രകൃതി, കലാകാലങ്ങളിൽ മാറ്റത്തിന് വിധേയമാകുന്ന ഒന്നാണ്. ഓരോ കാലത്തിനും അതിന്റേതായ നിറവും അനുഭവവുമാണ് അതിനുള്ളത്.

ആ അനുഭവം പ്രക തിയെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യർക്ക് വ്യത്യസ്ത വൈകാ രിക അനുഭൂതിയാണ് പ്രദാനം ചെയ്യുന്നത്. കവി തന്റെ ജീവി തത്തെ നോക്കിക്കാണുന്നത് പ്രകൃതിയുമായുള്ള ഇഴയടുപ്പത്തോ ടെയാണ്. ഭൂമിയ്ക്ക് പ്രായം വ്യത്യാസം അനുഭവപ്പെടാത്തതു പോലെ തന്നെ മനുഷ്യന് ചിന്താഗതിയിൽ പ്രായാധിക്യം തോന്നേണ്ട കാര്യമില്ലെന്നാണ് കവിയുടെ അഭിപ്രായം. വെറ്റില നൂറു തേച്ച് തിന്നുന്ന തിരുവാതിരകൾ കുളിരുള്ളവയാണ്; നമുക്കും അതിൽ പങ്കുചേരാം. പ്രകൃതി മഞ്ഞിനാൽ ചൂളീടിലും മന്നിടം മധുരമായ അനുഭൂതി മനസ്സിൽ കണ്ട് ചിരിക്കുന്നു. അതിനാൽ നര വീണ നമുക്കും ഈ ചിരിയിൽ പങ്കുചേരാം. പ്രായത്തെ മറികടന്ന്, ജീവി തത്തെ ചെറുപുഞ്ചിരിയുടെ പാതയിൽ നിർത്താൻ കവിയ്ക്ക് സാധിക്കുന്നത് സന്തോഷകരമാണ്. ചില ഗന്ധങ്ങൾ, ചില നിറ ങ്ങൾ ഇവയൊക്കെ മനുഷ്യനെ ഒരു കാലഘട്ടത്തിന്റെ സ്മരണ യിലേക്ക് കൊണ്ടെത്തിയ്ക്കും.

കവിയുടെ ഓർമ്മകൾ പിടഞ്ഞു ണിയ്ക്കുന്നത് മാമ്പൂവുകളുടെ മണത്താലാണ്. അതിലൂടെ ജീവി തത്തിന്റെ മധുമാസങ്ങളിലേക്ക് തിരിഞ്ഞ് നടക്കാൻ കവി ആ ഹിക്കുകയും ചെയ്യുന്നു. മുപ്പതുകൊല്ലം മുമ്പ് നിന്നെ കണ്ടതെ ങ്ങനെയാണോ അങ്ങനെ തന്നെയാണ് കവി ഇപ്പോഴും ജീവി തത്തെ നോക്കിക്കാണുന്നത്. അന്നനുഭവിച്ച സന്തോഷവും ആർദ്ര തയും ഈ പ്രായത്തിലും നമുക്കനുഭവിക്കാൻ സാധിക്കുമെന്ന കവിയുടെ നിലപാട് ആശ്വാസകമാണ്. സ്വന്തം ഉണ്ണികളോടുള്ള ആത്മഭാഷണവും, ജീവിതവും പ്രകൃതിയും തമ്മിലുള്ള സമന്വ യവും കവിതയ്ക്ക് ജീവനേകുന്നുണ്ട്. നാം അനുഭവിച്ച ജീവിത ത്തിൽ വ്യത്യസ്തഭാവങ്ങളെ ഈ മുതുക്കൻ മാവ് കണ്ടുകഴിഞ്ഞി ട്ടുണ്ടാകാം. നമ്മുടെ കുട്ടികൾ ചിന്തവിട്ട് നേരത്തെയുറങ്ങിടട്ടെ. കൗമാരത്തിലെത്താൻ കാലമിനിയുമുരുളണം.

അതിന് ദൃഷ്ടാ ന്തമായി കവി തിരഞ്ഞെടുക്കുന്നത് പ്രകൃതിയെയാണ്. മാങ്കനി കളിൽ നിന്നും മാമ്പൂവിലെത്താൻ കാലം എത്ര കഴിയണം. പ്രണയം പ്രായത്തിനേക്കാൾ മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. വെന്ന് കവി സ്വയം ഓർമ്മിക്കുന്നു. കൂട്ടത്തിൽ വായനക്കാരേ യും. പ്രകൃതി സഹജസ്വഭാവത്തോടെ മനുഷ്യന് പ്രണയം വിട്ടു കൊടുക്കുന്നു. ഈ നിലാവിന്റെ വശ്യതയിൽ ഞാൻ നിന്നെ ഇഷ്ട പ്പെടുന്നു. നീ ഊഞ്ഞാലിന്റെ പടിയിൽ വന്നിരിക്കുമ്പോൾ ഞാൻ നിന്നെ തെന്നൽ പോലെയാട്ടിടാം. നീ അതുകേൾക്കെ എന്റെ മുഖത്ത് നോക്കി ചിരിക്കുന്നു. എന്നാൽ ആ ചിരിയിൽ യൗവ്വന ത്തിന്റെ ബാക്കി കാണുകയാണ്. ഇത് പറയുമ്പോൾ ഇടയ്ക്ക് എവിടെയോ നഷ്ടപ്പെട്ട പ്രണയം വീണ്ടെടുക്കാനുള്ള സ്വയം ബോധ്യപ്പെടുത്തലാണോ ഇതെന്ന് തോന്നിപ്പോകും.

ജീവിതം പിടിച്ച് കേറാൻ പണിപ്പെട്ട നാളുകളിലും ജനനവും മരണവും അതിന്റെ വഴിയ്ക്ക് കടന്നുപോകുമ്പോഴും നാം എങ്ങനെ ജീവി തത്തെ നോക്കിക്കാണുന്നു എന്നതാണ് പ്രധാനം. കുരിക്കിടാൻ സഹായിക്കുന്ന കയർ തന്നെയാണ് ഊഞ്ഞാല് കെട്ടാനും സഹാ യിക്കുന്നത് എന്ന വൈലോപ്പിള്ളിയുടെ പ്രയോഗഭംഗി അത്ഭുത കരമാണ്. നിന്റെ മധ്യവയസിലും നീ പാടുന്ന കല്ലാണി കളവാണി എന്ന പാട്ട് സ്വർണ്ണകമ്പികൾ പോലെയാണ് എനിക്ക് അനുഭവ പ്പെടുന്നത്. അത് സൗന്ദര്വശാസ്ത്രങ്ങളെ മറികടക്കുന്ന യഥാർത്ഥ പ്രണയത്തിന്റെ അനുഭൂതി മണ്ഡലമാണ്. ഈ കാവ്യത്തിലുട നീളം ജീവിതം പുനർജനിക്കുന്നത് സ്നേഹത്തിന്റെ ആധിക്വം കൊണ്ടാണെന്ന് ഓർമ്മപ്പെടുത്തലോടെയാണ്. ജീവിതത്തിന്റെ എല്ലാ പരാജയങ്ങളെയും ഏറ്റെടുക്കാൻ തയ്യാറായ നമ്മുടെ മന തുകൊണ്ട് നാം വീണ്ടും പാടുക. എത്ര കർമ്മബന്ധങ്ങൾ ന നിരന്തരം മുക്കിക്കളയുമ്പോഴും ജീവിതത്തിന്റെ മുന്തിയ സന്ദർഭം നമുക്ക് നൽകുന്നത് സ്നേഹ അനുഭൂതികളായിരിക്കും.

കാവ്യലോകസ്മരണകളിൽ വൈലോപ്പിള്ളി കുറിക്കുന്നതായ ജീവിതാഖ്യാനത്തിൽ ഊഞ്ഞാലിൽ നിന്നും വ്യത്യസ്തമായൊരു അനുഭവം ദൃശ്യമല്ല. കവിയുടെ ഹൃദയശുദ്ധി ദാമ്പത്യത്തെക്കുറി ച്ചുള്ള കാഴ്ചപ്പാട് വെളിപ്പെടുത്തുന്നു. പരസ്പരം ഊന്നുവടിക ളായി ജീവിതത്തിന്റെ സായാഹ്നങ്ങളിൽ കഴിയുന്നതിനുള്ള ആഹ്വാനവും ഈ കവിതയിലുണ്ട്. പാകം വന്ന അനുഭവങ്ങളാ വിഷ്ക്കരിക്കുന്നതിൽ അദ്ദേഹം സ്വീകരിക്കുന്ന രചനാശില്പം, യാഥാർത്ഥ്യബോധം കൈമോശം വരാതെ മണ്ണിൽതന്നെ ഉറ ച്ചുനിന്ന് റൊമാന്റിക് ഭാവനയ്ക്കു കണക്കൊപ്പിച്ചുയരുന്ന ജീവി തവികിരണം ഇതെല്ലാം ഈ കവിതയിൽ നിറഞ്ഞു നിൽക്കുന്നു.

Kerala Plus One Malayalam Question Paper June 2022 with Answers

Question 21.
അരുളില്ലയതെങ്കിലസ്ഥി തോൽ
സിര നാറുന്നൊരുടമ്പു താനവൻ;
മരുവിൽ പ്രവഹിക്കുമംബുവ-
പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം” – അനുകമ്പാദശകം)
ശ്രീനാരായണ ഗുരുവിന്റെ ഈ വരികളിലെ ആശയത്തെ അപ ഗ്രഥിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
മനുഷ്യന്റെ ജീവിതം അരുള് നൽകുവാനാണ്. കാരുണ്യത്തിന്റെ സ്പർശമില്ലെങ്കിൽ മനുഷ്യൻ ഗന്ധമില്ലാത്ത പൂവാണ്. അസ്ഥിയും തോലും മാത്രമായ തല നാറുന്ന ശരീരം മാത്രമാണ്. മാത്രമല്ല മരു ഭൂമിയിൽ ഒഴുകുന്ന ഒരൊറ്റ തുള്ളി വെള്ളം മാത്രമാണ്. കാരുണ്യം പുഷ്പത്തിന്റെ സുഗന്ധം പോലെയും ജലപ്രവാഹം പോലെയും ജീവചൈതന്യമുള്ള ശരീരം പോലെയുമാണ്. കാരുണ്യമാണ് മനു ഷിന് ചൈതന്യം നൽകുന്നത്.

യുഗപ്രഭാവനും, സാമൂഹിക പരിഷ്കർത്താവുമായ ശ്രീനാരാ യണഗുരുവിനെ ഈ കവിതയിലൂടെ അടുത്തറിയുകയാണ്. സാമു ദായിക, സാമൂഹിക മണ്ഡലങ്ങളിൽ സൂര്യതേജസ്സോടെ വിളങ്ങി നിന്നിരുന്ന ഗുരുവിന് ഒരു കവിമുഖം കൂടി ഉണ്ടെന്നുളളത് തികച്ചും കൗതുകകരമായ കാര്യമാണ്. ഒരു കാലഘട്ടത്തിന്റെ വെളിച്ചമായി രുന്നു ഗുരു. ഇരുട്ടിലാണ്ടു കിടന്ന ഒരു സമൂഹത്തിന് അറിവിന്റെ, മനഃശ്ശക്തിയുടെ തെളിച്ചം ഗുരു പകർന്നു കൊടുത്തു.

അയിത്തം തുടങ്ങിയ അനാചാരങ്ങൾ കൊടികുത്തി വാണിരുന്ന നമ്മുടെ നാട്ടിൽ, ജാതീയ ചിന്തകൾ ഏറ്റവും ഭ്രാന്തമായ രീതിയിൽ തന്നെ കൈകാര്യം ചെയ്യപ്പെട്ടു. ഏറ്റവും മൃഗീയമായ രീതിയിൽ ജന ങ്ങൾ പരസ്പരം പെരുമാറി. ഒരിക്കലും മാനുഷികമൂല്യങ്ങൾക്ക് വില കൽപ്പിക്കാതെ, ജാതിക്കോമരങ്ങളായി മാറിയ സവർണ്ണാധിപത്വം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയ സമയങ്ങളിലാണ് ശ്രീനാരായണ ഗുരുദേവന്റെ രംഗപ്രവേശം. മലയാളവർഷം (1856) 1031 ചിങ്ങമാ സത്തിലെ ചതയം നാളിൽ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിലാണ് ഗുരുദേവൻ ജനിച്ചത്.

ആത്മീയ അനുഭൂതിയുടെ സന്താനമായിരുന്നു അദ്ദേഹം അതുകൊണ്ടുതന്നെ എല്ലാ മതങ്ങളുടേയും സാരം ഒന്നുതന്നെ ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മനുഷ്യന്റെ ഉയർച്ചയ്ക്കു വേണ്ടിയാകണം മതം ഉപകരിക്കേണ്ടതെന്ന് ഗുരു അറിഞ്ഞു. അതുകൊണ്ടു കൂടിയാണ് മനുഷ്യനെ കേന്ദ്രബിന്ദുവാക്കി ഗുരു മതത്തെ ദർശിച്ചത്. മനുഷ്യന്റെ ഉയർച്ച പ്രധാനമായും നാല് മുഖ ങ്ങളിലൂടെയായിരിക്കണം. ഭൗതികം, ധാർമ്മികം, സംസ്കാരികം, ഈ മുഖങ്ങളുടെ അവസ്ഥകളുടെ ഉണർവും, ഉയർച്ചയും ഒരേസമയം ആയിരിക്കണം. അതു മുൻകൂട്ടി കണ്ടു കൊണ്ടാണ് “മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന സന്ദേശം ഗുരുദേവൻ നൽകിയത്. വർത്തമാനകാല സാഹചര്യ ങ്ങളിൽ, പ്രത്യേകിച്ച് വിഭാഗീയഭ്രാന്ത്, മനുഷ്യരെ ഭ്രാന്തുപിടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈ അന്ധതയുടെ കാലത്ത് ഗുരുദേവ സന്ദേ ശങ്ങൾക്ക് വലിയ പ്രസക്തി ഉണ്ട്.

കേരളം എന്ന വളരെ ചെറിയ സംസ്ഥാനത്തിലൊതുങ്ങി ഏറിയ കാലവും ജീവിച്ചെങ്കിലും ഗുരു ദേവൻ തന്റെ ജീവിതത്തിലും, വചനങ്ങളിലും കൂടി പകർന്നു തന്നത്, ഏതു കാലത്തിനും, ഏതു രാജ്യത്തിനും (കാലദേശാഭാ ഷാതിവർത്തിയായ അനുയോജ്യവും, നിത്യവുമായ ദർശനസമാ ഹാരമാണ്. നമ്മുടെ മഹത്തായ ആർഷ ഭാരതസംസ്കാരത്തിന്റെ അതിപുരാതനമായ മൂല്യങ്ങൾ, ആ ദർശനങ്ങളിൽ കുടികൊള്ളു ന്നതായി കാണാം. ശ്രീനാരായണഗുരു സ്വാമികളുടെ ഏറ്റവും വലിയ സന്ദേശം സ്വന്തം ജീവിതം തന്നെ ആയിരുന്നു. കളങ്ക ത്തിന്റെ കറ പറ്റാത്ത വിശുദ്ധമായ ജീവിതം ഗുരു നയിച്ചു. സാത്വി കഭാവത്തിൽ ഊന്നിയ കർമ്മങ്ങളിൽ വ്യാപരിച്ചു. സ്വജീവിതത്തിൽ ആചരിച്ച ആദർശങ്ങൾ മാത്രം ഉപദേശിച്ചു. ഒരു സ്പർശം കൊണ്ട് മനുഷ്യരിലെ നല്ല വശങ്ങൾ ഉണർത്താൻ ഗുരുവിന് കഴിഞ്ഞി രുന്നു.

തന്റെ ദർശനങ്ങൾ അതിലളിതമായി വിവരിക്കുവാൻ സ്വാമി കൾക്ക് (ഗുരുവിന്) കഴിയുമായിരുന്നു. ഒരു മികച്ച കവിയുടെ മറനീക്കി പുറത്തുവരൽ അത്തരം സന്ദർഭങ്ങളിൽ കാണാൻ കഴി യും. അങ്ങനെയുള്ള സന്ദർഭങ്ങളൊന്നും തന്നെ അദ്ദേഹം പാഴാ ക്കിയിരുന്നില്ല. മലയാളം, സംസ്കൃതം, തമിഴ് ഭാഷകളിലായി അനേകം കവിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഗുരുവിന്റെ കാവ്യ ലോകം മലയാള കവിതയിൽ ഒരു ഏകാന്തമായ ഗോപുരം പോലെ ഉയർന്നു നിൽക്കുന്നു. ഇഷ്ടദേവതകളെ സംബന്ധി ക്കുന്ന കവിതകളാണ് ഗുരു ആദ്യകാലത്ത് രചിച്ചത്. ഗുരു കവി തകളിലെ ഏറ്റവും സവിശേഷമായ ഘടകം കവിതയുടെ അർത്ഥ വും, ശബ്ദവും ഭംഗിയായി ഒത്തുചേർന്ന്, ആസ്വാദകരിൽ ഭക്തി യുടെ ഉദാത്തമായ ഭാവം സൃഷ്ടിക്കുന്നു എന്നതാണ്.

ശ്രീനാരായണഗുരുവിന്റെ അധികമാരും അറിഞ്ഞിട്ടില്ലാത്ത ഈ കാവ്യമുഖത്തിന് പല ഘട്ടങ്ങൾ കണ്ടെത്താൻ കഴിയും. ആദ്യഘട്ടം നേരത്തെ സൂചിപ്പിച്ചപോലെ ദേവതാ സ്തുതികളാണെങ്കിൽ അടു ആഘട്ടം തുരും ആത്മീയാനുഭൂതിയുടെ പ്രകാശനങ്ങളായിട്ടാണ് അവതരിപ്പിക്കുന്നത് മൂന്നാംഘട്ടത്തിൽ, തത്ത്വജ്ഞാനങ്ങൾ നിറഞ്ഞ വിവേകങ്ങളാണ് കവിതകളായി ഗുരു രചിച്ചത്. ആഴത്തിലുള്ള ആശയങ്ങളുടെ വലിയൊരു ലോകം തന്നെ ആയിരുന്നു അവ. ഗുരു വിന്റെ കാവ്യരീതിയുടെ ഏറ്റവും വലിയ സവിശേഷത അതിലടങ്ങി യിരിക്കുന്ന അനായാസമായ രചനാശൈലിയാണ്. ഗുരു പറഞ്ഞു കൊടുക്കുന്നത് ശിഷ്യഗണങ്ങൾ പകർത്തുന്ന രീതിയായിരുന്നു. ഗുരുവിന്റെ കവിതകൾ ആത്മീയാനുഭൂതിയും, ഭൗതിക അറിവുകളും ഒരുപോലെ സരളമായി പ്രതിപാദിച്ചു. കുട്ടിക്കാലത്ത് പശുക്കളെ മേയ്ക്കുവാനായി നടക്കുമ്പോൾ മനസ്സിൽ തോന്നുന്ന വരികൾ ഗുരു അപ്പപ്പോൾ ചൊല്ലുമായിരുന്നു. കവിതകൾ എഴുതിവെക്കുന്ന ശീലം ഗുരുവിന് ഒരിക്കലും ഉണ്ടായിരുന്നില്ല.

പാഠഭാഗമായ കവിതയിലും ഗുരു പുലർത്തുന്ന ലാളിത്യവും, അതിലൂടെ വിളംബരം ചെയ്യുന്ന അസാധാരണ തലത്തിലുള്ള ആദർശങ്ങളും ഏതൊരു അനുവാചകന്റേയും ഹൃദയം കവരും.

ആദ്യശ്ലോകത്തിൽ തന്നെ ഗുരു മുന്നോട്ടുവെയ്ക്കുന്നത്, ഒരു ഉറുമ്പിനെപോലും നോവിക്കാതെന്ന ഏറ്റവും ലളിതവും, എന്നാൽ ഉത്കൃഷ്ടവും ആയ ആശയമാണ്. ഒരു ഉറുമ്പോളം താഴുക എന്നാൽ അത്രത്തോളം എളിമപ്പെടുക എന്നർത്ഥം. മനുഷ്വന് താഴേക്ക് നോക്കുന്നത് എത്രമാത്രം ബുദ്ധിമുട്ടാക്കുന്ന കാര്യമാണ്. എപ്പോഴും ഉയരങ്ങളിലേക്ക് മാത്രമാണവന്റെ ശ്രദ്ധ മുഴുവൻ. തനിക്ക് താഴെ ഒരു ലോകമുണ്ടെന്ന സത്യം അവനെപ്പോഴും വിസ്മരിക്കും. സഹജീവികളോടുള്ള കരുണ, പലപ്പോഴും പ്രസംഗത്തിൽ മാത്രം അവശേഷിക്കും. നിത്യജീവിതത്തിൽ, പ്രായോഗികതയിൽ അതിനു വലിയ സ്ഥാനം ലഭിച്ചെന്നു വരില്ല. തനിച്ചു താഴേക്കു സൂക്ഷിച്ചു നോക്കുമ്പോൾ നമുക്കു കാണാം, നമ്മേക്കാൾ എളിയവൻ, സഹായം ആവശ്യപ്പെടുന്നവൻ, നരകയാതന അനുഭവിക്കുന്നവർ…… ആ ഒരു കാഴ്ചപ്പാട് ആദ്യമേ മനസ്സിൽ പതിഞ്ഞാലേ മറ്റൊരാൾക്ക് കഷ്ടപ്പാട് ഉണ്ടാക്കാതെ ജീവിക്കാൻ കഴിയൂ. തന്നിൽ എളിയവന് കഷ്ടപ്പാട് വരുത്താതെ ജീവിക്കാൻ, മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കാൻ സാധിക്കണം.

സാധുപരിപാലനം ജീവിതവ്രതമാകണം.

അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ഈശ്വരോന്മുഖമായ ജീവിതവും. ഈശ്വരസമക്ഷത്തിൽ നിന്ന് ഒട്ടു നേരംപോലും വിട്ടു നിൽക്കാതെ, സദാ ഈശ്വരകടാക്ഷത്തിന് പാത്രീഭവിച്ചുകൊണ്ടുള്ള

ഒരു ജീവിതം സാധ്യമാകണമെന്നും ഗുരു ഉപദേശിക്കുന്നു. ചിന്നു കളിൽ, പ്രവൃത്തികളിൽ നേര് ഉണ്ടാകണം എല്ലായ്പ്പോഴും.

കാരുണ്യവൃത്തികൾ ജീവിതത്തിൽ ഒരു വ്രതമായി കരുതി യാൽ അത് നമുക്ക് സന്തോഷം പകർന്നുതരും.

“ഉള്ളൂരിന്റെ ‘സുഖം, സുഖം’ എന്നൊരു കവിത ഇവിടെ ആലോ ചനാമൃതമാണ്. കസ്തൂരിമാനെപ്പോലെ മനുഷ്യൻ സുഖത്തിന്റെ പിന്നാലെ പായുകയാണ്. കസ്തൂരിമാനിന് അറിയില്ല, തന്റെ പൊക്കിൾക്കൊടിയിൽ നിന്നാണ്. ഈ സ്വർഗ്ഗീയ സുഗന്ധം ഉത്ഭവി ക്കുന്നതെന്ന്, അതെവിടെ നിന്നാണെന്ന് അറിയാതെ, ഓരോ നിമി ഷവും ആ മണത്തിന്റെ ഉറവിടമന്വേഷിച്ച് അത് അസ്വസ്ഥമായ അവ സ്ഥയിൽ കഴിയുന്നു. ആ തിരിച്ചറിവ് ലഭിക്കാതെ ഈ ലോകത്തു നിന്നും മാഞ്ഞുപോകുന്നു. മനുഷ്യനും അതുപോലെ സുഖമ ഷിച്ച് നടക്കുന്നു. സുഖം മനുഷ്വന്റെ ഹൃദയത്തിൽ കുടികൊള്ളുന്ന ഒന്നാണ്. പക്ഷേ അതവന് അറിയില്ല. കാരുണ്യമാർന്ന ഹൃദയത്തോടെ അന്വന് ഉപകാരം ചെയ്യുമ്പോൾ (പരോപകാരം പുണ്യം) ആ സുഖം അവൻ അനുഭവിക്കുന്നു).

ശ്രീനാരായണഗുരു മുന്നോട്ടു വെക്കുന്ന മനോഹരമായ ആശയത്തിന്റെ തുടർച്ച തന്നെയാണ് ഉള്ളൂരിന്റെ കവിതയിലും കാണുവാൻ കഴിയുക. കരുണകൊണ്ട് സന്തോഷം ജനിക്കുന്നു. കാരുണ്യം അകലുമ്പോൾ, എല്ലാ ദുഃഖങ്ങളും കടന്നുവരുന്നു. കാരുണ്യമില്ലാത്ത വരണ്ട മനസ്സുകളിൽ ദുഃഖം കൂട്ടുകൂടുന്നു. കാരുണ്യത്തെ ഇല്ലാതാക്കുന്നത് അറിവില്ലായ്മ (അജ്ഞാനം) ആകുന്ന ഇരുട്ടാണെന്ന് ഗുരു ഓർമ്മിപ്പിക്കുന്നു. ഈ ഇരുട്ട് പതിയെ പതിയെ നമ്മെ ദുഃഖത്തിന്റേയും, വിപരീത സാഹചര്യ ങ്ങളുടേയും കരുവാക്കി മാറ്റുന്നു.

അജ്ഞതയെ ഗുരു എത്രമാത്രം വെറുത്തു എന്നതിന്റെ നേർസാക്ഷ്യമാണ് വരികൾ. “വിദ്യകൊണ്ട് പ്രബുദ്ധരാവുക” എന്ന ആഹ്വാനം ശ്രീനാരായണ ഗുരു നടത്തിയതിന് പിന്നിൽ ഗുരുദർശ നങ്ങളുടെ സ്വാധീനം എത്രമാത്രമുണ്ടെന്ന് ഇതിലൂടെ മനസ്സിലാ ക്കാം. ഭൗതികമായും ലൗകിക ജീവിതത്തിലും), ആത്മീയമായും അറിവിന് വലിയ സ്ഥാനമാണ് ഉള്ളത്. ഈ ലോകജീവിതത്തിന്റെ ഏറ്റവും വലിയ ചങ്ങലക്കെട്ടാണ് അജ്ഞാനം, അജ്ഞാനം നൽ അടിമയാക്കുന്നു. ഒപ്പം ആത്മീയമായ സന്തോഷത്തെയും അക റ്റുന്ന കൂരിരുട്ടായിത്തീരുന്നു.

കാരുണ്യവും, അനുകമ്പയും, ദയയും ഇവ മൂന്നുമാണ് മനു ഷ്യനെ ഈ ജീവിതമാകുന്ന കടൽ കടക്കാൻ സഹായി ക്കുന്നവയായി (ജീവതാരകം) മാറുന്നത്. ഈ ജീവിതത്തിന്റെ മറു കര തീർച്ചയായും മോക്ഷമാണ്. മോക്ഷത്തിലേക്കുള്ള പാലമായി ഇവ മൂന്നും വർത്തിക്കുന്നു. ഈ കാരുണ്യസ്പർശമില്ലെങ്കിലോ, മനുഷ്യൻ വെറും നാറുന്ന ശരീരമായിത്തീരും. കുമികീടങ്ങൾക്ക് ഭക്ഷണമായി മാറാവുന്ന ഈ നശ്വര ശരീരംകൊണ്ട്, അനശ്വരമായ കാരുണ്യപ്രവൃത്തികളുടെ, ഒരിക്കലും മഹിമ ചോരാത്ത അധ്യാ യങ്ങൾ രചിക്കാൻ അവനു കഴിയും; കഴിയണം. അവിടെയാണ് അവന്റെ മഹത്വം.

ഗുരുവിന്റെ കവിതകളിൽ നിന്ന് തത്വജ്ഞാനത്തിന്റെ ദർശന ത്തിന്റെ ഗരിമ മാറ്റിവെച്ചാലും അയത്ന ലളിതമായ രചനാവൈ ഭവം പൂക്കൾപോലെ ശോഭയേറി നയനാനന്ദകരമായി പൂത്തു നിൽക്കുന്നതുകാണാം. എന്നാൽ ഒരു കവിയെന്ന രീതിയിൽ വളരെ വിരളമായെ ഗുരു അറിയപ്പെട്ടിരുന്നുള്ളൂ. സാഹിത്യചരിത്രത്തിലും മറ്റും ഒരു പരാമർശത്തിനുപോലും സാധ്യതയും, ഇടവും നൽകി യിട്ടില്ലെങ്കിൽ കൂടി, അദ്ദേഹത്തിന്റെ കവിതകളും, സ്തോത്രങ്ങളും അനേക രൂപത്തിലും, ഭാവത്തിലുമുള്ള ദർശനകാവ്യങ്ങളാണ്. ഒന്നാന്തരം തത്വജ്ഞാനിയും, ചിന്തകനുമായിരുന്ന ശ്രീനാരായ ണന്റെ വേറിട്ട മുഖം കവിത്വം തുളുമ്പി നമ്മുടെ മുന്നിൽ നിൽക്കു ന്നു. അവരവരുടെ ആരാധനാപാത്രങ്ങളെ, മേന്മയുള്ളതിനൊക്കെ അവകാശികളാക്കാനുള്ള അതിരു കടന്ന ആഗ്രഹത്തെ മാറ്റി നിർത്തിയാൽ പോലും, നിഷ്പക്ഷമായി വിലയിരുത്തുന്ന ഏതൊരു വ്യക്തിക്കും, ആ കാവ്യപ്രതിഭയുടെ മാറ്റ് ഉൾക്കൊ ഞാൻ സാധിക്കും.

Question 22.
‘ലാത്തിയും വെടിയുണ്ടയും’ എന്ന പാഠഭാഗത്തെ ദേവീബഹൻ, തങ്കം നായർ എന്നീ രണ്ട് കഥാപാത്രങ്ങളെ മുൻനിർത്തി സാമു ഹജീവിതത്തിൽ അവർ സ്വീകരിച്ച് വ്യത്യസ്ത നിലപാടുകളെ വിശകലനം ചെയ്യുക.
Answer:
തങ്കവും ദേവീബഹനുമാണ് ഒരേ കാലഘട്ടത്തിന്റെ രണ്ടു മുഖ ങ്ങൾ. ഹരിദ്വാറിൽ തന്റെ ജ്യേഷ്ഠന്റെ ചിതാഭസ്മം ഒഴുക്കുവാൻ വന്ന തങ്കം തന്റെ തേതിയേടത്തിയെ കണ്ടെത്തി. അവരെ തിരി ച്ചറിഞ്ഞ തങ്കം അവരുടെ ഭർത്താവ് മരിച്ച വിവരവും, മരിക്കു ന്നതിനു മുമ്പ് ഇരിക്കെഷിണ്ഡം ചെയ്യേണ്ടിവന്ന ഭാര്യയായ തി യേടത്തിയെക്കുറിച്ച് സംസാരിച്ചതും, തേതിയേടത്തിക്ക് നൽകു വാനായി നൽകിയ മംഗല്യസൂത്രവും നൽകുവാൻ പരിശ്രമിക്കു കയാണ്. ഇവിടെയാണ് അഗ്നിസാക്ഷി നോവൽ വായനക്കാര നിൽ ഒരു നിറ്റലായി അവസാനിക്കുന്നത്.

തങ്കം ഭർത്താവിന്റെ കൂടെ കഴിഞ്ഞ നാളുകളിലൂടെ പോവു കയാണ്. തന്റെ ദേവകിയേടത്തി ദേവിബഹനായി സമരങ്ങൾ നയി ച്ചിരുന്നത് തങ്കം കണ്ടതാണ്. അന്ന് വളരെ ആഗ്രഹത്തോടെ തേതി നടത്തിയെന്ന സമരനായികയെ പ്രതത്താളുകളിൽ ഉറ്റുനോക്കി യിരുന്നു. ദേവീബഹൻ ധീരയായ സ്ത്രീയാണ്. ക്ലോക്ക് ടവറിൽ കയറിയ കുഞ്ഞിനെ മാറോടണച്ച് അടികൊണ്ട് വീണ ഭാരതമാ താവ്. ബംഗാളിലെ സമുദായ സ്പർദ്ധകളിൽ അഹിംസയുടെ ആചാര്യനോടൊപ്പം സഞ്ചരിച്ചവൾ. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒരു മന്ത്രിക്കസേരയിലും അവരെ കണ്ടില്ല. സ്വാതന്ത്ര്യസമരത്തിൽ കിനിഞ്ഞ രക്തത്തിനു വേതനം ചോദിച്ച് അവർ ചെന്നില്ല. മധ്യ പ്രദേശിലെ ഒരു ആശ്രമത്തിൽ ഗ്രാമീണ സ്ത്രീകളുടെ പുനരു ദ്ധാരണത്തിനായി പ്രവർത്തിച്ച മാതാവിന്റെ രൂപത്തിലും തങ്കം അവരെ കാണുന്നു.

ദേവീബഹൻ ഇന്നിന്റെ ഇന്ത്യൻ പ്രശ്നങ്ങൾക്ക് ഒരു ഔഷധ മാണ്. ഡൽഹിയിലെ പെൺകുട്ടി ക്രൂരമായി ബലാത്സംഗത്തിന് ഇരയായപ്പോൾ ഇന്ത്യ കണ്ട യൗവനത്തിന്റെ പ്രതിഷേധക്കടലിൽ ദേവിബഹനെപ്പോലുള്ളവർ തലയുയർത്തി നിൽക്കേണ്ട കാല മാണിത്. സ്ത്രീകളും കുട്ടികളും ചൂഷണത്തിനിരയാകുന്ന ഈ കാലഘട്ടത്തിന്റെ ഇരുളിനെ ഇല്ലാതാക്കുന്ന പ്രകാശമാണവർ.

എന്നാൽ ഇതേ കാലഘട്ടത്തിൽ ജീവിക്കുന്ന നോവലിലെ തങ്കം സ്വന്തം കുടുംബത്തിന്റെ അകച്ചുമരുകളിൽ നിന്നും സ്വതന്ത്രയാ കുന്നില്ല. ജീവിതം നൽകുന്ന സുഖങ്ങളിൽ സഹജീവികളുടെ വേദ നകൾ കാണുന്നില്ല. അവർ ഒരു അമ്മയായിരുന്നിട്ടും വെടിയേറ്റ് വീണ കുഞ്ഞിന്റെ അരികിലേക്ക് പോകുന്നില്ല. അതിൽ അവർ കുറ്റബോധത്തിന്അ ടിമയായിത്തീരുന്നു. സ്വാതന്ത്ര്യസമരസേന യിൽ ഉൾപ്പെടാതിരിക്കാൻ സ്വന്തം മക്കളെ ഗ്രാമത്തിലേക്കവർ അയ ച്ചു. തങ്കവും ഭർത്താവും സ്വാർത്ഥമെന്നു വിളിക്കുന്ന ഈ സുര ക്ഷിതത്വത്തിന്റെ ലോകത്തിന്റെ പ്രതിനിധികളാണ്. ലാത്തികൊണ്ട ദേവീബഹനെക്കുറിച്ച് തങ്കം അന്വേഷിക്കുമ്പോൾ ഭർത്താവ് പറ യുന്നത് ഒരു ഇന്ത്യക്കാരന്റെ സ്വരമല്ല; എത്രയോ പേർ മരിക്കുന്നു. മാനഭംഗപ്പെടുന്നു. നമുക്കതിലെന്താ കാര്യം എന്ന രീതിയാണ് തങ്ക ത്തിന്റെ ഭർത്താവിനുള്ളത്.

സ്ത്രീ മനസ്സിന്റെ രണ്ടു സ്വഭാവങ്ങളാണ് ഈ രണ്ടു വ്യക്തി കളിൽ കാണുന്നത്. ദേവിബഹനന് ധാരാളം പുസ്തകങ്ങളും പത്രങ്ങളും വായിക്കാൻ ലഭിച്ചിരുന്ന ഇല്ലത്ത് വളർന്നവളാണ്. തങ്കം വളർന്നത് പൂജയും കർമ്മവും ജീവിതവ്രതമാക്കിയ ഇല്ല ത്താണ്. തേതിയേടത്തി വിവാഹബന്ധം മുറിഞ്ഞതോടെ സാമൂ ഹപ്രവർത്തകയായി. തങ്കം പഠിച്ച് ഗൃഹസ്ഥയായി രണ്ടു പേർക്കും ഉണ്ടായിരുന്ന സ്ത്രീ മനസ്സിന്റെ തീവ്രതയിൽ വ്യതിയാ നങ്ങൾ ഉണ്ടായത് അവരുടെ വളർന്ന സാഹചര്യങ്ങൾ മൂലമായി രുന്നു.

വ്യക്തി, കുടുംബങ്ങളെ മാത്രം ആശ്രയിക്കുന്ന സാമൂഹ്യമായ കാഴ്ചപ്പാടുകൾ ഇല്ലാത്ത കാലഘട്ടത്തിലാണ് നാം ഇന്ന് ജീവി ക്കുന്നത്. രാഷ്ട്രീയം വെറുക്കുന്ന തലമുറകളും വോട്ട് ചെയ്യാ ത്തവരും കൂടിക്കൂടി വരുന്നു. സമകാലികമായ രാഷ്ട്രീയ അരാ ജകത്വമായിരിക്കാം ഇതിന്റെ വില്ലനാകുന്നത്.

ഒരുപക്ഷേ ഇന്ത്യക്കാരന്റെ മനസ്സിലും ഒരു നീറ്റൽ ഉണ്ടായിരിക്കും. അതിന് പ്രതിഷേധത്തിന്റെ രൂപം ലഭിക്കുമ്പോഴാണ് ഇന്ത്യയിലും പുതിയ സമരങ്ങൾ ഉണ്ടാകൂ. നവോത്ഥാനങ്ങൾ വളരൂ. ജനാധിപത്യ ത്തിൽ സമരങ്ങൾക്ക് സ്വാതന്ത്രമുണ്ട്. പത്രങ്ങൾക്ക് ശക്തിയുണ്ട്. അതു കൊണ്ട് പ്രതിഷേധങ്ങൾക്ക് മാധ്യമങ്ങൾ ലഭിക്കുന്നുണ്ട്. തമ്മിലും അതി സങ്കീർണ്ണമാകുന്ന ജീവിത പരിസരം സഹനത്തിന്റെ എല്ലാ സീമകളും അത് ലംഘിക്കുമ്പോൾ സമൂഹം പൊട്ടിത്തെറിക്കും.

ഇത്തരം മുന്നേറ്റങ്ങളിൽ ആത്മവീര്യത്തോടെ ജനത്തെ നയി ക്കുന്നത്ദേ വീബഹനെപ്പോലുള്ളവരാണ്.

Kerala Plus One Malayalam Question Paper June 2022 with Answers

Question 23.
‘പുറപ്പെട്ടെടുത്താണൊരായിരം, കാമവൾ നടന്നിട്ടും’ – ‘സംക മണം’ എന്ന കവിതയിലെ ഈ വരികൾ സ്ത്രീജീവിതാവസ്ഥയുടെ ചരിത്രമാണ് രേഖപ്പെടുത്തുന്നത് നിങ്ങളുടെ പ്രതികരണം കുറി ലായി എഴുതുക.
Answer:
സ്ത്രീ ഏതുകാലഘട്ടത്തിലും പഠനവിഷയമാണ്. സംവരണ യാണ്. തിരിച്ചും മറിച്ചും വായിച്ചിട്ടും മുഴുവനാവാത്ത പാഠമാണ്. ഇതൊക്കെയാണെങ്കിലും കവി ഭാഷയിൽ പറഞ്ഞാൽ ആയിരം കാതം നടന്നിട്ടും അവൾ പുറപ്പെട്ടേടത്തുതന്നെ നിൽക്കുന്നവ ളാണ്. കാലാകാലങ്ങളിൽ താൻ എന്ത് ചെയ്യണമെന്ന് നിർബന്ധം പിടിക്കുന്നത് സമൂഹത്തിലെ പുരുഷബിംബങ്ങളാണ്. അത് മത മാകാം, സംസ്ക്കാരമാകാം, പുരുഷനാകാം. തനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ അവളെ ഒതുക്കി നിറുത്ത ണ്ടിടത്ത് ഒതുക്കി നിർത്താൻ കാലാകാലങ്ങളിൽ എല്ലാവരും പരി ശ്രമിച്ചിട്ടുണ്ട്. ആയിരം കാതം നടന്നിട്ടും ഒരു മലകയറി ഉന്നതിയി ലെത്താൻ അവൾക്ക് സാധിച്ചിട്ടില്ല.

ഭാഷാപരമായും സാഹിത്വപരമായും അവൾക്ക് ത്വാഗിനി യുടെ രൂപം കൊടുത്ത് ആ സാഹിത്യകൃതിയെ ഉന്നതിയിലെത്തി ക്കാൻ എഴുത്തുകാർ പരിശ്രമിച്ചപ്പോൾ അത് ശരിയായ ജീവിത ത്തിലും പകർത്തപ്പെട്ടു എന്നും ത്യാഗമനസ്ക്കയായി ജീവിക്കേ ണ്ടത് അവളാണെന്ന ചിന്താഗതി സമൂഹം കെട്ടിപ്പടുത്തു. എത്ര തെറ്റുകളെ നാം നട്ടുവളർത്തി വലുതാക്കുന്നു. ഈ ശരിയെ നമുക്ക് ഒന്ന് തൊടാൻ പോലും ധൈര്യമില്ല എന്നതാണ് സത്യം. ഭാഷാപരമായും നാം സ്ത്രീയെ വെറുതെ വിട്ടില്ല. സമൂഹം വേശ്യ വിധവ എന്നീ പദങ്ങൾ അവൾക്ക് മാത്രമായി മാറ്റിവെയ്ക്കുക യാണ് ചെയ്തത്. ഈ രണ്ട് കാര്യത്തിലും സാമൂഹ്യനീതി പുരു ഷന്റെ പക്ഷത്താണ്. മതപരമായും സ്ത്രീ നിൽക്കുന്നിടത്തുനിന്ന് ഒരടിയോളം മുന്നോട്ടുപോയിട്ടില്ല. എല്ലാ പ്രാർത്ഥനകളിലും പ്രാതി നിധ്യസ്വഭാവം സ്ത്രീക്കാണെങ്കിലും മതനേതാക്കൻമാർ എല്ലാം തന്നെ പുരുഷവർഗ്ഗരാണ്. അടിച്ചേൽപ്പിക്കാത്ത ഒരധാർമ്മികത ഒച്ചിനെപ്പോലെ നമ്മുടെ വഴികളിലൊക്കെ ഇഴഞ്ഞുനീങ്ങുന്നുണ്ട്.

വീടിന്റെ വ്യാകരണം സ്വയം നടത്തി അതിന്റെ അപ്പുറത്തുള്ള ലോകത്തെ പരിചയപ്പെടുത്താതെ ജീവിപ്പിച്ച് അധികാരവർഗ്ഗ ത്തിന്റെ ബുദ്ധികൊണ്ട് അവരെ ഉപയോഗിച്ച് ജീവിക്കുന്ന രീതി കൾ വളരെ വേദനാജനകമാണ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ പുരാ തനകാലംതൊട്ട് സ്ത്രീ പരിശ്രമിക്കുന്നുണ്ടെങ്കിലും അവൾക്ക് സാധിക്കുന്നില്ല. അവളെ നിന്നിടത്ത് നിറുത്തി തനിക്ക് പാകപ്പെട്ട രീതിയിൽ വളർത്തി തന്റെ ശരീരത്തിന്റെ പരിചാരികയാക്കി മാറ്റുന്ന സ്വഭാവം പണ്ടേയുള്ളതാണ്. അതാണ് വേദനാജനകം.

24 മുതൽ 27 വരെയുള്ള ചോദ്യങ്ങളിൽ നിന്ന് ഏതെങ്കിലും രണ്ടെണ്ണ ത്തിന് ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (സ്കോർ 8 വീതം) (2 × 8 = 16)

Question 24.
‘സ്വാതന്ത്ര്യം’ എന്ന വാക്ക് ഉച്ചരിച്ചപ്പോൾ അവരുടെ വ സെറ്റ് ദയനീയതയൊടെ പുറത്തേക്ക് വന്നു. ‘ഓർമ്മയുടെ
ഞരമ്പ്’ എന്ന കഥയിൽ ഈ വാക്യത്തിനുള്ള പ്രസക്തി എന്ത് ? വിശദീകരിക്കുക.
Answer:
കെ.ആർ. മീര മലയാളത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ്. പതിവു ഫെമിനിസ്റ്റ് രീതികളിൽനിന്ന് വ്യത്യസ്തമായിട്ടാണ് അവർ കഥാരചന നിർവ്വഹിക്കുന്നത്. തന്റെ കഥകളിൽ നിറഞ്ഞു നിൽക്കുന്ന സ്ത്രീപക്ഷ ഭാവങ്ങളെ പൂർണ്ണമായി എതിർപക്ഷ ത്തിനു നേരെ തൊടുക്കുന്ന അമ്പുകളായിട്ടല്ല അവർ അവതരി പ്പിക്കുന്നത്. വ്യക്തികളിലേക്ക് അവരുടെ വികാരങ്ങളിലേക്ക്, നേർത്തു പോകുന്ന ബന്ധങ്ങളുടെ അതിർവരമ്പുകളിലേക്ക് ആഴ്ന്നിങ്ങാൻ ഒരു പ്രത്യേക വൈഭവം തന്നെ കെ.ആർ. മീര യ്ക്കുണ്ട്. സ്ത്രീയുടെ പ്രശ്നങ്ങളെ ഒരു പുതിയ രീതിയിൽ നോക്കി കാണാൻ അവർ ശ്രമിക്കുന്നു. പഴയ അവസ്ഥകളിൽ നിന്നുള്ള ഒരു മാറ്റം. ഈ മാറ്റത്തിന് ആധുനികതയുടെ എല്ലാ രൂപഭാവങ്ങളും പകർന്നു നൽകുന്നതോടെ, വളരെ വ്യത്യസ്ത മായ ഒരു തലത്തിൽ അവർ ഉയർന്നു നിൽക്കുന്നു.

‘ഓർമ്മയുടെ ഞരമ്പിലേക്ക്’ വരുമ്പോൾ നമുക്ക് മുന്നിൽ ഓർമ്മ യുടെ അവ്യക്തമായ മൂടുപടങ്ങൾ മാത്രമല്ല ഉള്ളത്. വളരെ വ്യക്ത മായ ഒരു മുഖം നമുക്ക് തെളിഞ്ഞു കാണാം, മുഖത്തിന്, ഛായക്ക് വലിയ പ്രാധാന്യമുണ്ട്. ഒരാളുടെ വ്യക്തിസ്വത്വമാണത്. വ്യക്തിത്വ ത്തിന്റെ അടിസ്ഥാനം. ഈ കഥയിൽ വൃദ്ധയുടെ മുഖം പലപ്പോഴും അരോചകത്വം സൃഷ്ടിക്കുന്ന അൽപ്പം വെറുപ്പുതന്നെ ഉയർത്തുന്ന ഒന്നായി അവതരിപ്പിച്ചിരിക്കുന്നു. യുവത്വവും, വാർദ്ധക്യവും പര സ്പരം ഒത്തു നോക്കുന്ന കാഴ്ച എത്തന്നെ ശ്രമിച്ചാലും അനുഭ വങ്ങളുടെ ആഴവും പരപ്പും, ചുക്കിച്ചുളിവുകളായി വാർദ്ധക്യത്തിൽ നിഴലിച്ചു കാണാൻ കഴിയും. യൗവ്വനത്തിന്റെ അതിരുകളിൽ നിന്നു കൊണ്ട് വാർദ്ധക്യത്തിന്റെ ജല്പനങ്ങളിലേക്ക്, പുലമ്പലുകളിലേക്ക് കാതോർക്കുന്ന പെൺകുട്ടി. നരച്ച ഓർമ്മകളിലേക്ക് വെളിച്ചം വീശുന്ന വൃദ്ധ. ഓർമ്മകളുടെ പടലങ്ങൾ നീങ്ങുന്തോറും അവ കത കുറയുകയാണ്. അപരിചിതത്വം മാറുകയാണ്.

‘തുരുമ്പുപിടിച്ച വിജാഗിരി ഇളകുന്നതുപോലെയാണ് അവ രുടെ ശബ്ദം’ കഥ തുടങ്ങുന്നു. തുടക്കത്തിൽ തന്നെ കാണി ക്കുന്ന ജീർണ്ണത മുഖ്യ കഥാപാത്രത്തെ, കഥാകേന്ദ്രമായ വൃദ്ധയെ പ്രതീകവൽക്കരിക്കാൻ ഏറ്റവും ഉചിതമാണ്. ‘വയലറ്റ് നിറമുള്ള ഒരു ഞരമ്പ്’ – കഥാരംഭത്തിലെ നമ്മുടെ ശ്രദ്ധയെ പ്രത്യേകം ആകർഷിക്കും. ‘വയലറ്റ് നിറത്തിനു മാത്രമാണ് അവിടെ സവി ശേഷത. ബാക്കിയെല്ലാം തുരുമ്പു പിടിച്ചതും, ചുക്കിച്ചുളിഞ്ഞതും പഴയതുമാണ്. ഒരു പഴയ ഭാണ്ഡം പോലെ, ഉപേക്ഷിക്കപ്പെട്ടത്, അല്ലെങ്കിൽ ഒരു മൂലയിൽ ഒതുക്കപ്പെട്ടത്. ആ ഞരമ്പുമാത്രം ഒരു അക്ഷരത്തെറ്റുപോലെ വായനക്കാരന്റെ മുന്നിൽ ഉയർന്നു നിൽക്കുന്നു.

ഇരുട്ടും വെളിച്ചവും ഒളിച്ചു കളിക്കുന്ന ആ മുറിയിൽ, വല്ല പ്പോഴും വരുന്ന ഒരു അതിഥിയുടെ മുന്നിൽ ഔപചാരികതകൾ കാട്ടാൻ വൃദ്ധ തയ്യാറാവുന്നില്ല. ഓർമ്മകളുടെ ആൽബങ്ങൾ തയ്യാ റാണ്. അതൊന്നു മറിച്ചു ഉണ്ടാക്കാൻ ഇതാ ഒരാളെത്തിയിരി ക്കുന്നു.

രണ്ടുപേർ തമ്മിൽ കാണുന്നു. പക്ഷേ സംസാരിക്കുന്നതു മുഴുവൻ വൃദ്ധ മാത്രമാണ്. ഇടയ്ക്ക് മാത്രം ചില പൂരിപ്പിക്കലു കൾ മാത്രമാണ് പെൺകുട്ടി നിർവ്വഹിക്കുന്നത്. പലപ്പോഴും ആ കൂട്ടിച്ചേർക്കലുകൾ ആണ് കഥയുടെ മുന്നോട്ടുള്ള പോക്കിനു വേഗം കൂട്ടുന്നത്. ഇടയ്ക്ക് മുറിഞ്ഞുപോകുന്ന വൃദ്ധയുടെ വിവ രണത്തിനത് ഒഴുക്കുണ്ടാക്കി നൽകുന്നു.

‘സ്വാതന്ത്ര്യം’ – എന്ന വാക്കിന് ഈ കഥയിൽ നിറഞ്ഞു നിൽക്കുന്ന ഒരു പ്രതീകമായി മാറാൻ കഴിയുന്നുണ്ട്. സ്വാതന്ത്ര്യം എന്ന വിശാലമായ അർത്ഥത്തിനു പലപ്പോഴും വ്യക്തി യിലേയ്ക്ക് മാത്രമായി അൽപ്പം ചുരുങ്ങേണ്ട അവസ്ഥാവിശേ ഷവും വന്നുചേരുന്നുണ്ട്.

എന്താണ് സ്വാതന്ത്ര്യം? – ‘സ്വാതന്ത്ര്യം എന്ന’ വാക്ക് വൃദ്ധ ഉച്ചരിക്കുമ്പോഴേക്കും പെൺകുട്ടി അസഹ്യതയോടെ മുഖം തിരി ക്കുന്നുണ്ട്. വൃദ്ധയുടെ വെപ്പുപല്ലുകളുടെ സെറ്റ് ആ വാക്കുക രിക്കുന്നതിന്റെ ശക്തിയിൽ അറപ്പുളവാക്കും വിധം അക ത്തേക്കും പുറത്തേക്കും തള്ളപ്പെടുന്ന കാഴ്ച പെൺകുട്ടിയിൽ വെറുപ്പുളവാക്കി; അസഹ്യത സൃഷ്ടിച്ചു. അതൊരു സൂചന തന്നെയാണ്. ഏത് ആശയവും അതിന്റെ പ്രയോഗ സമയത്ത് ഉൽകൃഷ്ടവും, പിന്നീട് പഴകി പഴകി, ഉദ്ദേശ്യശുദ്ധിയിൽ നിന്ന് അകന്ന് ശുഷ്കിച്ചു പോകുന്നത് സാധാരണമാണ്. വൃദ്ധ ‘സ്വാതന്ത്ര്യം’ എന്ന പദത്തെ മഹനീയമായി കാണുന്നു. ഏറ്റവും സമ്പന്നമായ ഒരു ഭൂതകാലത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു വാക്കാണത്. അതിലൂടെ ഒരു കാലഘട്ടത്തെ മുഴുവൻ രേഖപ്പെ ടുത്തിയിട്ടുണ്ട്. ‘സ്വാതന്ത്ര്യം’ – എന്ന പദത്തിന് മറ്റുള്ളവർ കൊടുത്ത ആ വലിയ വിശാലമായ അർത്ഥത്തിനുപരി, വ്യക്തി സ്വാതന്ത്ര്യം എന്ന ഒരു ഭേദഗതി വരുന്നത് നമുക്കിവിടെ കാണാം. നൈലോണും, നൈലക്സുമൊക്കെ കത്തിച്ചു കളയുന്ന ആ സ്വാതന്ത്ര്യസമരകാലത്ത്, സാരിയുടുക്കേണ്ടത് ഫാഷന്റെ ഭാഗം കൂടി യാണെന്ന് വൃദ്ധ കണ്ടെത്തുന്നുണ്ട്.

സ്വാതന്ത്ര്യത്തിന്റെ വിവിധ തലങ്ങളിലേക്ക് ‘ഓർമ്മയുടെ ഞരമ്പ് വെളിച്ചം വീശുന്നുണ്ട്. സ്ത്രീയെ സംബന്ധിച്ച് അവളുടെ സ്വാതന്ത്ര്യങ്ങൾ പണ്ടുമുതലേ പകുത്തു നൽകപ്പെടുന്നവയായി രുന്നു. മനുസ്മൃതിയുടെ കാലം മുതൽ അത് നമ്മുടെ സമൂഹ ത്തിൽ വേരുറച്ച് പോയിരുന്നു. പകുത്തു നൽകിയിരുന്ന സ്വാത ന്ത്ര്യം. ഓരോ കാലഘട്ടങ്ങളിലും, അവളുടെ സ്വാതന്ത്യത്തിനു ഓരോ കാവൽക്കാർ ഉണ്ടായിരുന്നു. വളർച്ചയുടെ ഓരോ കാല ഘട്ടങ്ങളിലും പിതാവും, ഭർത്താവും, പുത്രനും അത് യഥാവിധി പങ്കിട്ട്, കൃത്യമായ അളവുകോലുകൾ നിർമ്മിച്ച് അവരത് നിർവ്വ ഹിച്ചു. സഹസ്രാബ്ദങ്ങളായി തുടർന്നുകൊണ്ടുപോരുന്ന, സമു ഹത്തിന്റെ ആചാര കീഴ്വഴക്കങ്ങളുടെ ഭാഗമായ ശീലങ്ങൾ. വൃദ്ധ ഇവിടെ മുന്നോട്ടുവെയ്ക്കുന്ന സ്വാതന്ത്ര്യം, മൂന്നു തരത്തിൽ കഥയിൽ പ്രകാശിതമാകുന്നു.

(1) വ്യക്തിഗതം (2) ദേശപരം (3) ആവിഷ്ക്കാരസ്വാതന്ത്ര്യം. വ്യക്തിഗതമായ സ്വാതന്ത്ര്യത്തിന്റെ പൂർണ്ണതയിൽ നിന്നാവണം രാജ്യസ്വാതന്ത്ര്യം പൂർത്തിയാക്കേണ്ടത്. വ്യക്തിപരമായ സ്വാത അന്ത്യം, സ്ത്രീ സ്വാതന്ത്ര്യം – വൃദ്ധയുടെ വാക്കുകളിലൂടെ പൂർണ്ണമാകാത്തതാകണം ഒപ്പം സ്വാതന്ത്ര്യദാഹം പതിയെ തെളിഞ്ഞു വരുന്നുണ്ട്. മക്കൾക്ക് പേര് നിർദ്ദേശിക്കുമ്പോൾ തഴ യപ്പെടുന്ന മാതൃത്വം. കഠിനമായ പേറ്റുനോവിനപ്പുറം, വലിയ സ്വാതന്ത്ര്യം പകർന്നുകൊണ്ടാണ് ഓരോ ജനനവും. എന്നിട്ടും അമ്മയുടെ – സ്ത്രീയുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വില ങ്ങിട്ടുകൊണ്ടുതന്നെയാണ് അവരുടെ നിർദ്ദേശങ്ങൾ അവഗണി ക്കപ്പെടുന്നത്. തന്റെ ഇഷ്ടത്തിനു വിപരീതമായി, ഭർത്താവിന്റെ നിർദ്ദേശം നടപ്പിൽ വരുമ്പോൾ സ്വയം സമാധാനിച്ച് വിധേയ ടുകയാണ് അവർ.

പിന്നീട് ഒന്നു പൊരുതാൻ പോലും ശ്രമിക്കാ തെ, രണ്ടാമത്തെ മകളുടെ പേരിടൽ പൂർണ്ണമായും ഭർത്താവിന്റെ ഇഷ്ടത്തിനും ആഗ്രഹത്തിനും വിട്ടുകൊടുക്കുന്ന പരിപൂർണ്ണ മായ കീഴടങ്ങൾ തന്നെയാണത്. പിന്നീട് എം പിയായി ഡൽഹി യിൽ ഭരണ സിരാകേന്ദ്രത്തിലേക്ക് ഭർത്താവ് യാത്രയായപ്പോൾ അവർ സ്വയം വീടിനുള്ളിൽ ഒതുങ്ങുകയാണ്. അമ്മായിയ യ്ക്കും, കുട്ടികൾക്കും ഒപ്പം ഡൽഹി കാണാൻ പോകുന്ന തിൽനിന്ന് ഭാരിച്ച ഉത്തരവാദിത്വങ്ങൾ തടസ്സമായി. അവിടെയും സ്ത്രീ സ്വാതന്ത്ര്യം വിലങ്ങണിയുന്നു. ഒപ്പം ആ വിധിയുമായി താദാത്മ്യം പ്രാപിക്കാൻ ശ്രമിക്കുന്ന അവസ്ഥയും കാണാം. സ്വയം സമാധാനിച്ചുകൊണ്ടുള്ള കീഴടങ്ങൽ

(ഒടുവിൽ പെൺകുട്ടിയും സ്വാതന്ത്വം എന്ന വാക്ക് സ്വയം ഉച്ചരിക്കുവാൻ ഭയപ്പെടുകയാണ്.)

അവസാനം ഈ വാർദ്ധക്യത്തിലും വൃദ്ധ വീണ്ടും അസ്വാ ന്ത്യത്തിന്റെ തടവറയിൽ തന്നെയാണ്. സ്വന്തം ഇഷ്ടങ്ങളെ കുഴിച്ചു മൂടപ്പെട്ട അവസ്ഥയിൽ മറ്റുള്ളവർ അടിച്ചേൽപ്പിക്കുന്ന കബളിപ്പിക്കലുകൾ അറിയാതെ ജീവിത സായാഹ്നത്തിൽ, ഓർമ്മ കളുടെ ഞരമ്പുകൾ തേടുകയാണ്.

ആവിഷ്ക്കാര സ്വാതന്ത്ര്യം ഈ കഥയിലെ ശക്തമായ ഒരു മിടി ഷാണ്. ഓർമ്മകളിലൂടെ വൃദ്ധ പുറത്തുകൊണ്ടുവരുന്ന പഴയചി ത്രങ്ങൾ, അവിചാരിതമായി മാത്രം ലഭിക്കുന്ന അവസരങ്ങൾ, സ്വാത ന്ത്ര്യസമരങ്ങളുടെ തീക്ഷ്ണമായ സാഹചര്യങ്ങളിലൊന്നിൽ മുന്നിൽ ഒമ്പതാം വയസ്സിൽ അവർ പക്വതയാർന്ന് അവതരിപ്പിച്ച കവിത ഒരു സമ്മേളനത്തിന്റെ ഏറ്റവും വലിയ ആകർഷണമായിതീർന്നു. ആ ആത്മാവിഷ്ക്കാരത്തിനു ലഭിച്ച വലിയ പ്രോത്സാഹനം ഓർമ്മ യുള്ളിടത്തോളം അവരിൽ തങ്ങിനിൽപ്പുണ്ടായിരുന്നു. പിന്നീട് ജീവി തത്തിന്റെ തിരിച്ചടികളാകാവുന്ന അവഗണനകളിൽ, പതറാതെ മുന്നോട്ടുപോകാൻ അവർക്ക് തുണയായത് ഈ ഉൽക്കടമായ അഭി വാഞ്ഛ കൊണ്ടുതന്നെയാണ്.

ചുവന്ന ചട്ടയുള്ള പുസ്തകത്തിലാണ് വൃദ്ധ തന്റെ ഭൂതകാ ലത്തെ കുറിച്ചുവെച്ചിരുന്നത്. ഏകാന്തതകളിൽ ആരുമില്ലാതെ ഒറ്റയ്ക്കാകുമ്പോൾ അവർക്ക് കൂട്ട് ഈ നോട്ടുബുക്കുകളായി രുന്നു. ആദ്യത്തെ കഥകൾ സ്വാതന്ത്ര്വത്തെക്കുറിച്ച് തന്നെയായി രുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി ജയിലിൽ പോകുന്ന സ്ത്രീ. സത്യ ത്തിൽ ആ സ്ത്രീ വൃദ്ധ തന്നെയാണ്. സ്വാതന്ത്ര്യം എന്ന പദത്തിന്റെ അർത്ഥവ്യാപ്തി തന്നെ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. ഏതു രീതിയിൽ നിങ്ങൾ ആ പദത്തിനെ സ്വീകരിക്കുന്നു, ഉള്ളിലേക്ക് ആവാഹിക്കുന്നു എന്നതിനെ ആശ്രയിച്ച് അതിന്റെ അർത്ഥ വ്യാപ്തിയും മാറുന്നു. സ്വാതന്ത്ര്യം ചിലർക്ക് വിധേയത്വമാണ്. അനുസരണയാണ്, അച്ചടക്കമാണ്, ഇരുമ്പഴികളാണ്. ഇവിടെ സ്വയം സ്വാതന്ത്ര്വം പ്രഖ്യാപിക്കലല്ല, തന്നിലൂടെ, തന്റെ നിസ്വാർത്ഥ മായ പിൻവാങ്ങലിലൂടെ മറ്റു ള്ള വർക്ക് ആഹ്ലാദ ത്തിന്റെ സ്വാതന്ത്ര്യം ലഭിക്കുന്നു. (ഉദാ: ഡൽഹിയാത്ര).

ആവിഷ്ക്കാരം പലപ്പോഴും ഒരു കളവിന്റെ ബാക്കിപത്രമാ കുന്ന കാഴ്ച വൃദ്ധയുടെ രണ്ടാം കഥ കാണിച്ചുതരുന്നു. ഈ ഘട്ട മെത്തുമ്പോഴേക്കും, പെൺകുട്ടിയുടെ വെറുപ്പുകലർന്ന അനി ഷ്ടം, ഇഷ്ടത്തിലേക്ക് വഴിമാറുന്നുണ്ട്. നരച്ച മുടിയിഴകൾക്കിടയിൽ ചില കറുത്ത മുടികൾ ഇനിയും ബാക്കിയുണ്ട്; എന്ന് അവൾ കണ്ട ത്തുന്നു. ഈ അവശതകൾക്കിടയിലും പെൺകുട്ടിയുടെ സ്വാത ന്ത്ര്യദാഹത്തെ ഉത്തേജിപ്പിക്കാനുള്ള ഓജസ്സും, ഊർജ്ജവും വൃദ്ധ ബാക്കിവെയ്ക്കുന്നുണ്ട്. സ്ത്രീയുടെ ആവിഷ്ക്കാര സ്വാതന്ത്ര്യം പലപ്പോഴും പുരുഷന്റെ കാൽച്ചുവട്ടിൽ, അവന്റെ ദയക്കുവേണ്ടി കാത്തുനിൽക്കുന്ന അവസ്ഥയിലേക്ക് ചെന്നെത്തുന്നു. സ്വന്തം കഥ പ്രസിദ്ധീകരിക്കാൻ നൽകുമ്പോൾ സ്വന്തം പേര് ചാർത്താൻ പോലും സാധിക്കാത്ത ഒരു സ്ത്രീയുടെ കഥയാണ് അവർ പിന്നെ എഴുതിയത്. ഒടുവിൽ സമ്മാനം ലഭിച്ചപ്പോൾ, ഈ പ്രശസ്തി അംഗീ കാരം എല്ലാം തന്നെ, ഒട്ടും ദയയില്ലാതെ തന്നെ അവളുടെ ഭർത്താവ് സ്വയം നെറ്റിപ്പട്ടമായി ശിരസ്സിൽ അണിയുകയാണ്. ആ സമയത്ത് തീർച്ചയായും ജനലഴികളിൽ പിടിച്ച് കഥാനായിക തന്റെ അസ്വാതന്ത്ര്യത്തിന്റെ കയ്പ് കുടിച്ചിട്ടുണ്ടാകും.

മരണത്തിനു മുന്നിൽപോലും സ്വാതന്ത്ര്യം ലഭിക്കാതെ പരാ ജയപ്പെടാനായിരുന്നു സ്ത്രീ എന്ന നിലയിൽ വൃദ്ധയുടെ യോഗം. ആ ആദിമ ആവിഷ്ക്കാര രീതിയും (തൂങ്ങിമരണം), തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ വാതിലുകൾ അവർക്കു മുന്നിൽ നിഷ്ക്ക രുണം കൊട്ടിയടച്ചു. ജീവിതത്തിന്റെ ഇരുമ്പഴികൾക്കുള്ളിൽ നിന്നുള്ള മനോഹരമായ സ്വാതന്ത്ര്യ പ്രഖ്യാപനം തന്നെയായിരുന്നു വൃദ്ധയെ സംബന്ധിച്ചിടത്തോളം ‘മരണം’. ആ ഒരു അവസരം കുടി നിഷേധിക്കപ്പെട്ടതോടെ, ഓർമ്മതെറ്റുകൾക്കിടയിൽ അവർ ഒറ്റയ്ക്കാവുന്നു. കൂട്ടിന് അവർ കുത്തിവരച്ചുവെന്ന് വൃദ്ധമാത്രം വിശ്വസിച്ചുപോന്ന കുറച്ചു പഴയ നോട്ടുബുക്കുകളും. കാടുക യറുന്ന ഈ ജല്പനങ്ങൾക്കു നടുവിൽ മാത്രമാണ്, യഥാർത്ഥ തടവാണെങ്കിൽ പോലും ആ വൃദ്ധയ്ക്കു ശരിയായ സ്വാതന്ത്ര്യം ലഭിക്കുന്നത്.

പെൺകുട്ടിയിലൂടെ വായനക്കാരൻ മനസ്സിലാക്കുന്ന ആധു നികമായ സത്യമിതാണ്. വ്യക്തി സ്വാതന്ത്ര്യം (സ്ത്രീ/പു ആവിഷ്ക്കാര സ്വാതന്ത്ര്യം ഇവ രണ്ടും യോജിക്കുന്ന പൂർണ്ണത യിൽ മാത്രമാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം മഹനീയമായി പാറിപ്പ റക്കുന്നത്.

കല്യാണത്തിനു പോകാതെ പുതുപ്പെണ്ണ് ഈ വയസ്സിത്തള്ള യുടെ ഇരുട്ടുനിറഞ്ഞ മുറിയിൽ എന്തെടുക്കുകയാണ് എന്ന് ഈ കഥയിലെ പത്മാക്ഷി എന്ന കഥാപാത്രം ചിന്തിക്കുന്നുണ്ട്. ഭർത്താവ് നിർബന്ധിച്ചിട്ടും, ഈ വൃദ്ധയുടെ ഭ്രാന്ത് കേൾക്കാൻ മടിയില്ലാതെ ഇരിക്കുന്ന പെൺകുട്ടിയെ അവർ അത്ഭുതത്തോ ടെയാണ് നോക്കിക്കാണുന്നത്. കുത്തിക്കുത്തി അതിനെക്കുറിച്ച് ചോദിക്കുമ്പോഴും പെൺകുട്ടി മൗനം ദീക്ഷിക്കുകയാണ്. ഈ ചോദ്യവും, പെൺകുട്ടിയുടെ മൗനവും വൃദ്ധയെ മാത്രം ചിരിപ്പി ക്കുന്നു.

അനിഷ്ടം നിറഞ്ഞ മനസ്സോടെ, അസഹ്യതയോടെ വൃദ്ധ യുടെ മുറിയിൽ ആദ്യ സമയത്ത് ചിലവഴിച്ച പെൺകുട്ടി പുറ ത്തിറങ്ങുന്നത് സ്നേഹത്തോടെയും ബഹുമാനത്തോടെയും ആണ്. ഒരു ബോധോദയം അവിടെ സംഭവിക്കുന്നുണ്ട്. ഒരു തിരി ച്ചറിവ്! ഒരു ഘട്ടത്തിൽ സ്വാതന്ത്ര്യം എന്ന് ഉച്ചരിക്കുമ്പോൾ തന്റെ പല്ലും ഇളകുന്നുണ്ടോ എന്ന് പെൺകുട്ടി ഭയത്തോടെ പരിശോ ധിക്കുന്നുണ്ട്. പലപ്പോഴും സ്വാതന്ത്ര്യങ്ങൾ നഷ്ടങ്ങളായിരിക്കും പകരം തരിക എന്ന തിരിച്ചറിവും, ഒപ്പം ഒരു താദാത്മ്യം പ്രാപി ക്കലും ഇവിടെ നടക്കുന്നുണ്ട്. ചില അനുഭവങ്ങളോട്, ഏറ്റവും ആത്മാർത്ഥമായി ചേർന്നു നിൽക്കുമ്പോൾ, ആ സംഭവിച്ചത് തന്നിൽ തന്നെയാണോ എന്നൊരു അയഥാർത്ഥമായ സാങ്കല്പിക ചിന്ത പലപ്പോഴും മനുഷ്യ മനസ്സിൽ ഉദിക്കാറുണ്ട്. കടന്നു വന്ന ക്രൂരമായ അനുഭവങ്ങളെ കൃത്യമായി പട്ടികപ്പെടുത്തി വൃദ്ധ, ഒരു പാഥേയംപോലെ യുവതിയുടെ മനസ്സിൽ കെട്ടിപ്പൊതിഞ്ഞി ക്കുകയാണ്. ജീവിതയാത്രയിൽ എപ്പോഴെങ്കിലും, ഈ അനുഭ വത്തിന്റെ കനലുകൾ വെളിച്ചമേകുമെന്ന പ്രാർത്ഥനയോടെ.

കണ്ണാടിക്കുമുന്നിൽ തന്റെ വരവിലും ഒട്ടും ശ്രദ്ധയില്ലാതെ നിൽക്കുന്ന ഭാര്യ, തന്റെ സർവ്വാധികാരത്തിന്റെ മുന്നിൽ ഒരു വെല്ലുവിളി ഉയർത്തുമെന്ന് ശ്രീജിത്തിനു തോന്നുന്നു. ‘ഓർമ്മ യുടെ ഞരമ്പ്’ അങ്ങനെ തലമുറകളിൽ നിന്ന്, തലമുറകളിലേക്ക് പടരുകയാണ്. നീണ്ടു പോവുകയാണ്. തനിയാവർത്തനം!

കാലഘട്ടങ്ങൾ മാറുന്നുണ്ടാകാം. ഒരു സ്വാതന്ത്ര്യ സമരത്തിനു പകരം പല സമരങ്ങളും അരങ്ങേറുന്നുണ്ടാകാം. പക്ഷേ ജീവിത സമരത്തിന് സ്ത്രീകളുടെ അതിജീവന പോരാട്ടങ്ങൾക്ക് ഇന്നും, എന്നും ഒരു മാറ്റവും ഉണ്ടാകുന്നില്ല എന്ന ദുഃഖകരമായ സത്വം മാത്രം അവശേഷിക്കുന്നു. അത്യന്തികമായ സ്വാതന്ത്ര്വം, വ്യക്തികേന്ദ്രീകൃതവും, ആവിഷ്ക്കാര പ്രാധാന്യവും ഒത്തുചേർന്ന് ഉൾക്കൊണ്ടിട്ടുള്ള ഒന്നാണെന്ന്, പുരുഷകേന്ദ്രീകൃതമായ സമൂഹം തിരിച്ചറിയുന്ന കാലം വിദൂരം തന്നെയാണെന്ന്, ഇങ്ങനെയുള്ള രചനകൾ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

പിന്നാവാം, പിന്നാവാം എന്നു പറഞ്ഞ് കാലം കടന്നുപോ വുന്നു. കഥയിലേതുപോലെ, യഥാർത്ഥ സ്വാതന്ത്ര്യ പ്രഖ്വാപന ങ്ങൾ സാഹിത്യത്തിലെങ്കിലും മുളപൊട്ടുന്നുണ്ട് എന്നത് ആശ്വാ സപ്രദമാണ്.

തുരുമ്പുപിടിച്ച പഴയ കാലവും, തിളക്കത്തിന്റെ പുതുമോടി യിലലിഞ്ഞ ആധുനിക മുഖവും ഈ ഒരു സത്വത്തിന് മുന്നിൽ ഒന്നാകുന്നു. ആ അർത്ഥത്തിൽ വൃദ്ധയുടെ ആ പഴയ പൊടിപി ടിച്ച മുറി, ഒരു പുതുപ്പിറവിയുടെ ഗർഭഗൃഹമായി മാറുന്ന – ചിന്ത യുടെ – കാഴ്ചയും ഈ കഥ പകർന്നുതരുന്നു.

Kerala Plus One Malayalam Question Paper June 2022 with Answers

Question 25.
‘മനുഷ്യനും പ്രകൃതിയും ഇണങ്ങി ജീവിച്ച ഒരു കാലമുണ്ടായി രുന്നു’ – ഈ പ്രസ്താവനയെ മുൻനിർത്തി ‘വേരുകൾ നഷ്ട പ്പെടുത്തുന്നവർ’ എന്ന ലേഖനത്തിന് ആസ്വാദനക്കുറിപ്പ് തയ്യാ റാക്കുക.
Answer:
“കാടിന്റെ ഏകാന്തതകളിലേക്ക് ഏറെ സൂക്ഷ്മതയോടെയും, ആദ വോടെയുമാണ്ക ടന്നുചെല്ലേണ്ടതെന്ന്” – എൻ.എ. നസീർ എഴുതിയിട്ടുണ്ട്. ഒരു വന്യജീവി ഫോട്ടോഗ്രാഫറും, പരിസ്ഥിതി പ്രവർത്തകനും ഒക്കെയാണെങ്കിലും, ലേഖകൻ കാടിന്റെ കാമു കനാണ് എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. ഒരു കാമു കൻ ഒരിക്കലും തന്റെ പ്രണയിനിയെ പിണക്കാൻ മടിക്കുന്നവ നായിരിക്കും. എത്രതന്നെ കണ്ടാലും മതിവരാതെ, മടുക്കാതെ വീണ്ടും ആ കാടിന്റെ ഉള്ളറകളിലേക്ക്, മനുഷ്യജീവന്റെ ആ ആദിമ ഗർഭഗൃഹത്തിലേക്ക് തിരിച്ചുപോകാൻ നിരന്തരം നസ് റിനെ പ്രേരിപ്പിക്കുന്നത് ഈ പ്രണയം തന്നെയായിരിക്കാം. പ്രണയത്തിന് യുക്തി ഒരിക്കലും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ഭ്രാന്തമായ ആവേശത്തിൽ അദ്ദേഹം ഓരോ തവണയും ആ കാടിന്റെ ഇരുളറകളിലേക്ക് കയറിക്കൊണ്ടിരിക്കുന്നത്.

മലയാളത്തിലെ ഒരു യുവകവിയുടെ വരികൾ കടമെടു ത്താൽ “എത്രതന്നെ അകറ്റി നട്ടാലും വൃക്ഷങ്ങൾ മണ്ണിനടിയി ലൂടെ വേരുകൾ കൊണ്ട് പരസ്പരം പുണരുകയാണ്” – മണ്ണി നടിയിൽ നടക്കുന്ന പവിത്രമായ ഈ അനുരാഗം തന്നെയാണ് ജീവന്റെ നിലനില്പിന് ആധാരവും, എന്നിട്ടും നാം ഈ ആധാര ശിലയെ തകർക്കാൻ ശ്രമിക്കുകയാണ്. വേരുകൾ നഷ്ടപ്പെടു ത്തുന്നവരാണ് നാം മനുഷ്യർ.

വേരുകൾ വഹിക്കുന്നത് എന്താണ്? ഈ ആധുനിക കാലത്ത് ഏറ്റവും പ്രസക്തമായ ചോദ്യമാണത്. വേരുകൾ വഹിക്കുന്നത് വെള്ളവും വളവും മാത്രമല്ല; ഒരു മഹത്തായ പാരമ്പര്യം കൂടി യാണ്. നമ്മളിന്ന്, ഈ വർത്തമാന കാലത്ത്, നിസ്സാര ലാഭങ്ങൾക്കു വേണ്ടി തുലയ്ക്കുന്നത് നമ്മുടെ മഹത്തായ, പഴക്കമുള്ള പൈത കങ്ങൾ കൂടിയാണ്. വേരുകൾ, ആചാരങ്ങളും, വിശ്വാസങ്ങളു മാണ്. വേരുകൾ മാത്രമാണ് മനുഷ്യനെയും ഈ മണ്ണിൽ പിടിച്ചു നിർത്തുന്നത്. പക്ഷേ ഒന്നിൽ നിന്നും ഒന്നും പഠിക്കാത്ത ഈ സമ കാലീന തലമുറ വേരുകൾ അരിയുകയാണ്. ആദിയും, അവ സാനവുമില്ലാത്ത, ലാഭക്കൊതിയുടെ മറ്റൊരുവശം മാത്രമാണി നാശം. ആദ്യം നാം വൃക്ഷത്തിന്റെ വേരറുക്കുന്നു…. പിന്നെ നമ്മുടെ തന്നെയും……

പാഠാരംഭത്തിൽ ഏറ്റവും വികാരനിർഭരമായി തന്നെയാണ് ലേഖകൻ വൃക്ഷത്തിന്റെ നാശം വിവരിക്കുന്നത്. അതൊരു വ്യക്തി യുടേതിന് സമാനമാണ്. ഭൂമിയുടെ നെഞ്ചിലേക്ക് അള്ളിപിടിച്ച് അണച്ചു വെച്ച വയെല്ലാം നാം വലിച്ചു പുറത്തിടുകയാണ്. കൊത്തിപ്പറിച്ചു, അമ്മയിൽ നിന്ന്, വിശുദ്ധമായ മണ്ണിൽ നിന്ന്, മാറ്റി യിടുകയാണ്. ആലംബമില്ലാതെ ഒന്നു വിറച്ച്, പിന്നെ ഒരു ക്ഷണം, അവസാനമായി പരിചയിച്ച കാഴ്ചകൾ ഒന്നുകൂടി നോക്കി വൃക്ഷ ങ്ങൾ മറിഞ്ഞു വീഴുന്നു. ആ വീഴ്ച, ഒരു നൂറ്റാണ്ടിന്റെ വീഴ്ചയാ യിരിക്കാം. അല്ലെങ്കിൽ അതിനുമപ്പുറം. ജീവിത സായാഹ്നത്തിൽ ചുമതലകളെല്ലാം നിർവ്വഹിച്ചു കഴിഞ്ഞ ഒരു കാരണവരെപ്പോലെ, ഊർദ്ധ്വൻ വലിച്ചുവലിച്ച് ഒടുവിൽ ശ്വാസം ഒരു ക്ഷണം, നിശ്ചല മാകുന്നു.

ലേഖകൻ വൃക്ഷാവസ്ഥയെ മനുഷ്യഭാവങ്ങളോടു ചേർത്തു കൊണ്ടുതന്നെയാണ് വിവരിക്കുന്നത്. അല്ലെങ്കിൽ പ്രകൃതി യിൽനിന്ന് വേറിട്ടുകൊണ്ട് ഒരു ഭാവം നമുക്ക് നേടിയെടുക്കാൻ കഴിയുന്നതെങ്ങനെ? ഈ ഒരു ചിന്ത കൈമോശം വന്ന അന്നു മുതൽ മനുഷ്യന്റെ ആർത്തിയും, ഒപ്പം നാശവും തുടങ്ങി.

ആദിമകാല മനുഷ്യന് പ്രകൃതിയെ ഭയമായിരുന്നു. അജ്ഞാത മായ പ്രകൃതിയുടെ രഹസ്യങ്ങൾ അവനെ നടുക്കംകൊള്ളിച്ചു. തീർച്ച യായും ഈ ഭയം ഒരുതരം ആരാധനയിൽ അവനെ കൊണ്ടുചെ ന്നെത്തിച്ചിട്ടുണ്ടാകാം. അജ്ഞാതമായതും, രഹസ്യങ്ങൾ കണ്ട ത്താൻ കഴിയാത്തതുമായ കാര്യങ്ങൾ പിന്നീട് ഭയഭക്തി ബഹുമാന ങ്ങൾക്ക് പാത്രമാകുമല്ലോ? എന്തായാലും ഈ ആരാധന അവനെ ഒരു പ്രകൃതി ഉപാസകനാക്കി മാറ്റി. അന്നൊന്നും അവൻ പ്രകൃതിയെ തന്നിൽ നിന്നുള്ള ഒരു വേർതിരിവായി കണ്ടിരുന്നില്ല. തന്റെ സ്വത്വം അവൻ പ്രകൃതിയിലും ആരോപിച്ചു. അഥവാ പ്രകൃതിയിൽ ലയിച്ചു ചേർന്നുകൊണ്ടുള്ള ഒരു ജീവിത ശൈലിയും, സാഹചര്യവും, സംസ്ക്കാരവും ഉടലെടുത്തു. അവൻ ആ സംസ്ക്കാരത്തിന്റെ ഭാഗ മായി. പിന്നീട് ഗോത്രവർഗ്ഗസംസ്ക്കാരത്തിൽ നിന്ന്, പ്രകൃതിയുടെ മടിത്തട്ടിൽ നിന്ന് നാഗരികതയിലേക്കുള്ള പറിച്ചുനടലും, കണ്ടുപിടു ത്തങ്ങളും, അവനിൽ വേറിട്ട കാഴ്ചപ്പാടുകൾ സൃഷ്ടിച്ചു. അജ്ഞാ തമായ ഒന്നിനെ അതിന്റെ രഹസ്യങ്ങളെ ഉൾക്കൊള്ളാനുള്ള ശാസ്ത്രബോധം അവൻ വളർത്തിയെടുത്തു. അന്നുമുതൽ അവ നിലെ പ്രകൃതിയോടുള്ള ആരാധന അസ്തമിക്കാൻ തുടങ്ങുകയും, യുക്തിചിന്തയും, ശാസ്ത്ര ബോധവും തൽസ്ഥാനത്തു വളർന്നു വരികയും ചെയ്തു.

പ്രകൃതിയോട് ഉപാസന മൂർത്തിയോടെന്നപോലെ ആരാധന വെച്ചുപുലർത്തിയിരുന്ന ആദിമകാലത്തു നിന്ന് പ്രകൃതിയെ കീഴ ടക്കാമെന്നും, വൃഥാ മൽസരിക്കാമെന്നുമുള്ള അതിമോഹങ്ങൾ ഉടലെടുത്തതോടുകൂടി, അവനിലെ ദുരാഗ്രഹി ഉയർത്തെഴുന്നേ റ്റു. എത്രയൊക്കെ മനസ്സിലാക്കിയിട്ടും, എങ്ങനെയൊക്കെ ചിക ഞ്ഞെടുത്തിട്ടും, അറിയാനും കീഴടക്കാനും സാധിക്കാത്തവണ്ണം അത്രമാത്രം ഗഹനവും, ഉജ്ജ്വലവുമാണ് തനിക്കു ചുറ്റുമുള്ള തെന്നുള്ള തിരിച്ചറിവിന്റെ ഇച്ഛാഭംഗമാണ്, തോൽപ്പിക്കാൻ കഴി യാത്തതിനെ നശിപ്പിക്കുക എന്ന ഹീന രീതിയിലേക്ക് തിരിയാൻ അവനെ പ്രേരിപ്പിച്ചത്. എന്തുതന്നെ ആയാലും, അന്നു തുടങ്ങിയ ആ നശീകരണ പ്രക്രിയ ഇന്നതിന്റെ മൂർത്ത രൂപത്തിൽ എത്തി ചേർന്നിരിക്കുന്നു.

കുന്നുകൾ അപ്രത്യക്ഷമാവുകയും, പുഴകൾ മരിക്കുകയും ചെയ്യുന്നു. വൃക്ഷങ്ങൾ ഭയരഹിതമായി വെട്ടിവീഴ്ത്തപ്പെടുകയും, കാടിന്റെ നിഗൂഢമായ ഉള്ളറകൾ പോലും തുരന്നെടുക്കപ്പെടു കയും ചെയ്യുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ ഏറ്റവും രൂക്ഷമാ യി, ഓരോ മേഖലയിലും ബാധിക്കുന്നു. കുടിവെള്ളം സ്വപ്നം മാത്രമാകുന്നു. കാലാവസ്ഥാവ്യതിയാനങ്ങൾ, മഴയുടെ അനുപാ തത്തിലുണ്ടാകുന്ന മാറ്റങ്ങൾ, കാറ്റുകളുടെ ദിശാവ്യതിയാനങ്ങൾ, കുടികൂടി വരുന്ന അന്തരീക്ഷ ഊഷ്മാവ്….. ഒടുവിലിതാ സൂര്യാ ഘാതം പോലും താങ്ങാൻ പറ്റാതെ നമ്മൾ വാടിവീഴുന്നു……

കൊടും ചൂടിന്റെ ഇന്നിന്റെ നരകഭൂമിയിൽ നിന്നുകൊണ്ട് നസീറിന്റെ ഈ ലേഖനത്തിലേക്ക് കടക്കുമ്പോൾ, ഒരുപിടി കുളിർ ഒന്നാകെ തഴുകുന്ന അനുഭവം ഉണ്ടാകുന്നു. ജീവിതത്തിലൊരി ക്കലെങ്കിലും, കാടിനെ പ്രണയിച്ച്, അതിൽ അലിഞ്ഞു ചേരുവാൻ ഓരോ മനസ്സുകളും കൊതിക്കുന്നുണ്ട്. അത്രമാത്രം വേഴാമ്പ ലിനെ പോലെ നാം ദാഹിക്കുന്നുണ്ട്. ഇനിയും മരിച്ചു വീണിട്ടി ല്ലാത്ത, നശിച്ച് അമർന്നു പോയിട്ടില്ലാത്ത മഴക്കാടുകൾ മാടിവിളി ക്കുന്നതുപോലെ തോന്നും. അങ്ങനെയാണ് ലേഖകൻ പ്രക തിക്കു നേരെ തിരിച്ച ഒരു കണ്ണാടിയെന്നപോലെ ഈ ലേഖനത്തെ അവതരിപ്പിക്കുന്നത്.

മഴക്കാടുകളിൽ ഇലകളുടെ അടരുകൾക്കുള്ളിൽ ഒരു വലിയ ആവാസ വ്യവസ്ഥതന്നെ നിലനിൽക്കുന്നുണ്ട്. വളരെ കൗതുകകരവും, ഒപ്പം വിജ്ഞാനപ്രദവുമാണ് ഈ കാട്ടറിവുകൾ, എന്നാൽ ലേഖകൻ കാവ്യാത്മകമായാണ് ഈ ഇല കളുടെ മെത്തയെ നോക്കിക്കാണുന്നത്. പൊടിഞ്ഞും, ചീഞ്ഞും അവ മണ്ണിൽ ലയിക്കാൻ മത്സരിക്കുകയാണ്. വേരുകൾ തേടി എന്നിട്ട് വേരുകളിലൂടെ വൃക്ഷത്തിലെത്തി വീണ്ടും ജീവന്റെ ഒരു ആവൃത്തി പൂർത്തിയാക്കാൻ, അല്ലെങ്കിൽ അവയുടെ ജീവിത ചക്രത്തിന്റെ ഏറ്റവും സമ്മോഹനഘട്ടം ആരംഭിക്കാൻ, ഒരു തര ത്തിൽ മനുഷ്യസംസ്ക്കാരത്തിൽ അന്തർലീനമായി കിടക്കുന്ന പുനർജന്മമെന്ന വിശ്വാസത്തെ ഇവിടെ പരോക്ഷമായിട്ടെങ്കിലും ലേഖകൻ സൂചിപ്പിക്കുന്നുണ്ട്.

വേരുകൾ തന്നെയാണ് പ്രധാനം. വേരുകളെപ്പറ്റി പറഞ്ഞു കൊണ്ടുതന്നെയാണ് എല്ലാം ആരംഭിക്കുന്നതും. മഴക്കാടിന്റെ ആത്മാവ് തന്നെ വേരുകളാണ്. പലപ്പോഴും ആത്മാവിന്റെ ആ അരൂപി സ്ഥാനം വിട്ട് ദേഹി (ആത്മാവ്) സ്വയം ദേഹമാകുന്ന കാഴ്ചയും വിരളമല്ല. വയനാട്ടിലെ കുറുവ ദ്വീപ് വേരുകളുടെ, ജീവനുള്ള വേരുകളുടെ ഒരു കാഴ്ചസ്ഥലമാണ്. പുഴയോരത്തെ ഒരു തടപോലെ ബലപ്പെടുത്തുന്ന വേരുകളുടെ കാഴ്ച, നമ്മ വേരുകളുടെ അനന്തമായ ശക്തിയെക്കുറിച്ച് ഓർമ്മപ്പെടുത്തും. ‘അണ കെട്ടിയപോലെ പാറകളെ പോലും കെട്ടു പിണഞ്ഞു വരി ഞ്ഞു മുറുക്കി പലപ്പോഴും പുഴയെപോലും വരുതിയിലാക്കുന്ന ഒന്നായി അവ മാറുന്നു. വേര് പുഴയെ തൊടുകയാണോ? അതോ വേരുകളിലൂടെ പുഴ മണ്ണിനെ ഭൂമിയെ തേടുകയാണോ, എന്നു സംശയം തോന്നും. ഏതായാലും മണ്ണും, വെള്ളവും (ജലവും) വേരിലൂടെ നടത്തുന്ന ഈ കാൽപനിക ചങ്ങാത്തത്തിനു കുറുവ ദ്വീപ് പറ്റിയ ഉദാഹരണമാണ്. പ്രണയ പൂർവ്വം പരസ്പരം വികാ രങ്ങൾ പങ്കുവെയ്ക്കുകയാകാം…. തൊട്ടറിയുകയാകാം…..

ചെമ്പനോടും കുമാരനോടും ഒപ്പം ഷോളയാർ കാടുകളിൽ തേൻ മരങ്ങൾ തേടി നടന്ന ഓർമ്മകളിൽ നിറയുന്നത് കാടിന്റെ വിവരണാതീതമായ വലിയ രൂപമാണ്. പലപ്പോഴും കാട് ന അത്ഭുതപ്പെടുത്തുന്നത് അതിന്റെ ഒരിക്കലും കയറിച്ചെല്ലാൻ കഴി യാത്ത ഉയരങ്ങൾ കൊണ്ടാണ്. അമ്പരപ്പോടെ നോക്കി നിന്നാലും ദൃഷ്ടിക്കു ചെന്നെത്താൻ കഴിയാത്ത രീതിയിൽ അവ നമ്മ നോക്കി വെല്ലുവിളിക്കും. – ആ വൃക്ഷ ഭീമന്മാർ – അതിനും മുക ളിലാണ് തേനീച്ചകൾ കൂടുകൂട്ടുന്നത്. ആ കൂടു തേടിയാണ് പല പ്പോഴും കാടിന്റെ മക്കൾ ഉൾക്കാടുകയറുന്നത്. സൗന്ദര്യത്തിനും അപ്പുറം അത് ഉപജീവനത്തിന്റെ കൂടി ചിത്രമായി മാറുന്നു. ഒപ്പം സാഹസികതയുടേയും, വലിയ പ്രായോഗികതയുടേയും. കാടിന്റെ നന്മകളോടൊപ്പം നമ്മെ അത്ഭുതപ്പെടുത്തുന്ന അവ രുടെ അന്തമില്ലാത്ത പ്രായോഗിക അനുഭവങ്ങൾ, അവർക്കത് ജീവിതത്തിൽ നിത്വസാധാരണമായ ഒന്നാണ്. ആ കാട്ടറിവുകളുടെ ഒരു വകഭേദമാണ് വേരുകൾക്കിടയിൽ കിടക്ക ഒരുക്കുന്ന ചെമ്പ ന്റേയും, കുമാരന്റെയും വൈദഗ്ധ്വം; സുരക്ഷിതമായ താവളം.

കാട് എല്ലാം നൽകുന്നു. തിരിച്ചറിഞ്ഞ്, തരംതിരിച്ച് അതുപയോ ഗിക്കണമെന്നു മാത്രം. ആ അർത്ഥത്തിൽ കാടൊരു അക്ഷയ പാത്രം തന്നെയാണ്. അത്യാർത്തിയില്ലാതെ ചൂഷണം ചെയ്യാതെ ഉപയോഗിക്കുകയാണെങ്കിൽ കാട് മനുഷ്യനൊരു കൂടാണ്. വീണ്ടും വേരുകളിലേക്ക് തന്നെയാണ്………. വേരുകളിവിടെ അ യവും, സുരക്ഷിത താവളവും ആയിത്തീരുന്നു. കാടിനുള്ളി ലൊരു അഭയസ്ഥാനം. ഒരു രണ്ടാം വീട്….. ഒപ്പം മരം മനുഷ്യന് ഒരു പാഠവും പകർന്നു നൽകുന്നു. വേരുകൾക്കൊപ്പം താഴ്ന്നാലെ അതിന്റെ യഥാർത്ഥ മഹത്വവും, ഉയർച്ചയും തിരിച്ച റിയാൻ സാധിക്കൂ…….

ഉയരങ്ങൾ പലപ്പോഴും കീഴടക്കാൻ കഴിയുന്നത് ബലമുള്ള വേരുകളുടെ പിന്തുണകൊണ്ട് മാത്രമാണ്. ആകാശം തൊടു മ്പോഴും, ആഴങ്ങളെ മറക്കരുത് എന്ന് പാഠഭേദം. വേരുകൾ ഔഷ ധവാഹികൾ കുടിയാണ്. ഔഷധം വ്യാധിയിൽ നിന്ന് സാന്ത്വനം നൽകുന്നു. അപ്പോൾ വേരുകൾ അമൃത വാഹികൾ തന്നെയാ ണ്. ജീവരക്ഷോമാർഗ്ഗങ്ങൾ തന്നെയായ ആയിരക്കണക്കിന് വരു കൾ കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന അരുണാചലത്തെ ലേഖകൻ പരിചയപ്പെടുത്തുന്നുണ്ട്. വേരുകൾ അപ്പോൾ യഥാർത്ഥത്തിൽ ജീവൻ ഉള്ളിൽ വഹിക്കുന്നുണ്ട്. തങ്ങളുടെ ജീവിതത്തെ ചില അത്യാസന്ന ഘട്ടങ്ങളിൽ തിരിച്ചു പിടിക്കാൻ ആദിവാസികൾക്ക് കൂട്ട്; ഈ വേരുകൾ നൽകുന്ന മൃതസഞ്ജീവനികൾ മാത്രം.

ഇങ്ങനെയുള്ള വേരുകൾ തഴുകിവരുന്ന വെള്ളം, എത്ര മാത്രം ഔഷധമൂല്യമുള്ളതായിരിക്കും. കാടിന്റെ ഉള്ളറകളിൽ നിന്നുള്ള ഉറവകൾ, നീലക്കൊടുവേലിയുടെ സാന്നിധ്യത്തിൽ, അവയുടെ സാമീപ്യത്തിൽ ഉറഞ്ഞൊഴുകിവരുമ്പോൾ, അവ യുടെ സ്പർശനത്തിൽ കൊടിയ വിഷദംശനങ്ങൾപോലും നിർവ്വി ര്യമായി പോകുന്നതായി കേൾക്കുന്ന കഥകൾ വെറും കഥകളല്ല എന്നു തിരുത്തേണ്ടിവരും. ഈ കന്യാവനങ്ങളിൽ നിന്നുള്ള അമ തപ്രവാഹങ്ങൾ ആധുനിക മനുഷ്യന് അന്യമായി പോകുന്നല്ലോ എന്നൊരു ദുഃഖം എഴുത്തുകാരൻ പങ്കുവെയ്ക്കുന്നുണ്ട്. അത് സത്വവുമാണ്. ‘മിനറൽ വാട്ടറിന്റെ പളപളപ്പിൽ മലയാളി മുക്കി ക്കളയുന്നത് ഈ തരത്തിലുള്ള നൈസർഗ്ഗികമായ പ്രകൃതിദത്ത മായ ജീവനമന്ത്രങ്ങളെയാണ്. പുച്ചിച്ചുകൊണ്ട് മുഖം തിരിക്കുന്ന തിനു മുമ്പ് ജീവനില്ലാത്ത ജലത്തെ അകത്താക്കുന്നതിനുമുമ്പ് ‘ഈ ജീവന്റെ ഉറവയെ തേടേണ്ടതുണ്ടെന്ന വ്യക്തമായ സന്ദേശം ലേഖകൻ തരുന്നുണ്ട്. എപ്പോഴും വേരുകൾ ചവച്ചുകൊണ്ടിരി ക്കുന്ന കാട്ടിലെ ഉടുമ്പുമാരിക്ക് വയസ്സാകുന്നേയില്ല. പ്രപഞ്ച ത്തിന്റെ നിത്യസത്വമായ ജീർണ്ണത പോലും അകറ്റാൻ കഴിയുന്ന, അമരത്വം പ്രദാനം ചെയ്യാൻ കഴിയുന്ന ഒന്നായി വേരുകൾ മാറു കയാണ്. ഈ ദൈവിക ഭാവം മാത്രമല്ല വേരുകൾക്കുള്ളത്.

സർവ്വതിനേയും തകർക്കാൻ കെല്പുള്ള ആസുരഭാവം അണിയാനും വേരുകൾക്ക് കഴിയും. ചിന്നാറിലെ മുൾക്കാടുക ളിലെ പാറകളെപ്പോലും പിളർത്താൻ തക്ക വീര്യവും ശക്തി യുമുള്ള വേരുകൾ തന്നെ ഉദാഹരണം.

ലേഖകൻ കാവുകളെ കുറിച്ചെഴുതുമ്പോൾ ഈ തലമുറയെ സംബന്ധിച്ചിടത്തോളം അത്ര പരിചിതമാകാൻ സാധ്യതയില്ല. നാട്ടിമ്പുറങ്ങളും, നഗരങ്ങളും ഒരുപോലെ പേറുന്ന കാടിന്റെ മിനി യേച്ചർ (ചെറുപതിപ്പുകൾ) ആണ് കാവുകൾ. തീർച്ചയായും ഭൂമി മോസ കോശ ങ്ങളാകുന്ന കാടുകൾക്ക് കൈത്താങ്ങ്….. അതാണ് കാവുകൾ, എന്തുകൊണ്ട് കാവുകൾ സംരക്ഷിക്കപ്പെട്ടു പോന്നു? വളരെ രസകരമാണതിന്റെ ഉത്തരം കാവുകൾ സംരക്ഷിക്കപ്പെട്ടുപോന്നതിന്റെ അടിസ്ഥാന കാരണം വിശ്വാസം മാത്രമാണ്. വിശ്വാസവും, ഭക്തിയും അതിൽ നിന്നും ലെടുത്ത ഭയവും തന്നെയാണിന്നും കാവുകളെ നിലനിർത്തു ന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത്. കൂടുതൽ വായനയ്ക്ക് കാവു തീണ്ടല്ലേ – സുഗതകുമാരി.

കാവുകൾ ഒരു പ്രദേശത്തിന്റെ പ്രകൃതിദത്തമായ ജലസംഭ രണികൾ തന്നെയാണ്. അതുതന്നെയാണ് “കാവുതീണ്ടല്ലേ കുടി വെള്ളം മുട്ടും” – എന്ന പ്രയോഗത്തിന്റെ പ്രസക്തിയും. ദൈവ കോപമോ, മറ്റ് അനിഷ്ടങ്ങളോ ഉണ്ടാകുന്നതിനും അപ്പുറമായി മനുഷ്യന്റെ ജീവസന്ധാരണ മാർഗ്ഗങ്ങളിൽ ഒന്ന് അടയും എത ദീർഘവീക്ഷണത്തോടെയാണ് നമ്മുടെ പൂർവ്വികർ ആ ചെറുകാ ടുകളെ വിശ്വാസത്തിന്റെ ചങ്ങലകളിൽ ബന്ധിച്ചു നിർത്തിയത്. ഭീഷണികൾ ഇല്ലാതില്ല. റിയൽ എസ്റ്റേറ്റ്, ഭൂമാഫിയ സംഘങ്ങൾ കഴുകന്മാരെപ്പോലെ റാഞ്ചാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അവശേ ഷിക്കുന്ന കാവുകൾ വിശ്വാസത്തിന്റെ പേരിലെങ്കിലും സംരക്ഷി ക്കപ്പെടുമെന്ന് ഉറപ്പാണ്.

വൃക്ഷങ്ങളുടെ വേരുകൾ മാത്രമല്ല ആധുനിക മനുഷ്യൻ നി പ്പിക്കുന്നത്. സ്വന്തം വേരുകൾ കുടിയാണ്. പലായനങ്ങളും, കുടി യേറ്റങ്ങളും വർദ്ധിച്ചിരിക്കുന്നു. ലോകത്തേറ്റവും കൂടുതൽ പ്രവാസ ജീവിതത്തിൽ മുഴുകുന്നവരുടെ ശതമാന കണക്കെടു പ്പിൽ മുന്നിൽ തന്നെയാണ് മലയാളികൾ. പ്രവാസവും, പിന്നെ കുടിയേറ്റവും…. ഈ പലായനങ്ങളിൽ ബാക്കിയാകുന്നത് മുറിഞ്ഞ ബന്ധങ്ങൾ മാത്രമാണ്. വേരുകൾ നഷ്ടപ്പെടു ത്തിയതൊന്നും, കാലത്തെ അതിജീവിച്ചിട്ടില്ല. വളരെ പെട്ടെന്നു തന്നെ വാടിക്കൊഴിയാനും, ഉണങ്ങി നശിക്കാനുമാണ് അവയുടെ വിധി. ആ വിധിയുടെ അനിവാര്യതയിലേക്കാണ് മലയാളികൾ ഈയാംപാറ്റകളെപോലെ കുതിക്കുന്നത്. സാമ്പത്തിക സുരക്ഷി തത്വം മാത്രമല്ല ജീവിതം എന്നു തിരിച്ചറിയുമ്പോഴേക്കും, ഇനി യൊരു തിരിച്ചുവരവിനു പറ്റാത്തവിധം, ജീർണ്ണിച്ചുപോകും ഭൂത കാലവും ആ ബന്ധങ്ങളും എല്ലാം…..

പണ്ടത്തെ ഭരണാധികാരികളെക്കുറിച്ച് പഠിക്കുന്ന ചരിത്ര ത്തിന്റെ ഏടുകളിൽ മാത്രമാണ്; തെരുവോരത്തെ ഫലവൃക്ഷ ങ്ങളെ വെച്ചുപിടിപ്പിക്കുന്ന രീതികൾ അവശേഷിക്കുന്നത്. ആധു നിക മനുഷ്യന് നിറങ്ങളും, വ്യത്യസ്തമാർന്ന രൂപങ്ങളും മാത്രം മതി. ഗുണം വേണ്ട. അല്ലെങ്കിൽ തന്നെ അവനവനു ഗുണം കിട്ടാത്ത ഒന്നിനു വേണ്ടി, നിസ്വാർത്ഥമായി സേവനം ചെയ്യാൻ മുമ്പോട്ടു വരുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം…. സർക്കാ രുകൾക്ക് മുൻകൈ എടുക്കാം. പണ്ടത്തെ യാത്രകളിൽ തെരു വോരങ്ങൾ ഫലവൃക്ഷ സമൃദ്ധമായിരുന്നു. തണൽ മാത്രമല്ല വിശപ്പും മാറ്റാം…. പ്രകൃതിയുടെ വരദാനങ്ങൾ നുകർന്നുകൊണ്ടു ള്ള ആ യാത്രയുടെ മാധുര്യമൊക്കെ പൊയ്പോയി…. ഒരു പുതിയ കാഴ്ചപ്പാട് വന്നേ തീരൂ…. അല്ലെങ്കിൽ പിഴുതെറിയപ്പെടുന്ന വൃക്ഷങ്ങളുടേയും, അറുത്തെറിയപ്പെടുന്ന വേരുകളുടേയും ശവ പറമ്പായി മാറും നമ്മുടെ നാട്. ആ ദുരവസ്ഥയ്ക്ക് വരും തലമു റകൾപോലും മാപ്പ് തരില്ല. ഒരു പുനർജ്ജനി ആവശ്യമായിരുന്നു. വൃക്ഷത്തിന്റെ മനസ്സുമായി ഈ പ്രതിസന്ധികളെയൊക്കെ തരണം ചെയ്യാവുന്ന ഒരു പുനർജ്ജനി….. കാഴ്ചപ്പാടുകളാണ് ആദ്യം മാറേണ്ടത്. ആധുനിക സൈബർ മാധ്യമ സഹായത്തോ ടെ, പ്രതികരണത്തിന്റെ പെട്ടെന്നുള്ള കുത്തൊഴുക്ക് സൃഷ്ടിക്കു ന്നതോടൊപ്പം, മണ്ണിലേക്കിറങ്ങി അതിന്റെ പ്രായോഗികത കൂടി പരീക്ഷിക്കാൻ പുതിയ തലമുറ ശ്രമിച്ചാൽ നമ്മുടെ നാടും ദൈവ ത്തിന്റെ സ്വന്തമാകും……

Kerala Plus One Malayalam Question Paper June 2022 with Answers

Question 26.
വിരസമാകാനിടയുള്ള വാർദ്ധക്യത്തെ, യൗവനകാലത്തിന്റെ ഓർമ്മകൾകൊണ്ട് മറികടക്കുകയാണോ ഊഞ്ഞാലിൽ എന്ന കവി ത? കാവ്യഭാഗത്തെ മുൻനിർത്തി വിശദീകരിക്കുക.
Answer:
യാഥാർത്ഥ്യങ്ങളിൽ നിന്ന് സ്വപ്നത്തിലേക്കുള്ള ഒരു ഊഞ്ഞാലാട്ട മാണി കവിത. ‘ഊഞ്ഞാൽ’ കവിതയിലേക്ക് പ്രവേശിക്കുമ്പോൾ ആസ്വാദക ഹൃദയങ്ങളിൽ ആദ്യം ഉയരുന്ന ഒരു സന്ദേഹം അതുത ന്നെയാണ്. ഇതൊരു സ്വപ്നമാണോ? ‘വൈലോപ്പിള്ളി കവിതക ളിലെ നിരന്തര സാന്നിധ്വമാകുന്ന ദാമ്പത്യപ്പൊരുത്തക്കേടുകളും, പരാ തിയും പരിഭവവും നിറഞ്ഞ കുറ്റപ്പെടുത്തലുകളും ഒക്കെ മാറ്റിവെച്ച് സമാധാനപൂർണ്ണവുമായ ദാമ്പത്യത്തിലെ വാർധക്യം, ഈ കവിതയിൽ നിറയുകയാണ്. തിരുവാതിര നിലാവുപോലെ ശുഭവും, സുന്ദര വുമാണ് കവിത.

കവിത ആരംഭിക്കുന്നതുതന്നെ തികച്ചും പോസിറ്റീവായ വിചാ രധാരയോടുകൂടിയാണ്. ഒരു വെറ്റില നൂറു തേച്ചു നീ തന്നാ ലും, ഈ തിരുവാതിരരാവുപോലെ മഞ്ഞിനാൽ ചൂളുമ്പോഴും, മധുരം ചിരിക്കുന്നു നമ്മുടെ ജീവിതം. വാർധക്യം പലതു കൊണ്ടും ഈ കാലഘട്ടത്തിൽ മടുപ്പിന്റെ അവശതയുടെ, അവ ഗണനയുടെ ഒക്കെ ഇരുണ്ട ലോകമായി മാറുന്നു. അങ്ങനെ യൊരു അവസ്ഥയിലാണ് മഞ്ഞുകൊണ്ടു ചൂളുമ്പോഴും മധുരം ചിരിക്കുന്ന കവിയേയും, ഭാര്യയേയും നാം കവിതയിൽ കണ്ട ത്തുന്നത്. ചില്ലറ വേദനകളും, ചെറിയ ബുദ്ധിമുട്ടുകളൊന്നും തന്നെ അവരുടെ ദാമ്പത്യജീവിതത്തിന്റെ ഈ അവസാനരംഗ ത്തിന് മങ്ങലേൽപ്പിക്കുന്നില്ല. അതു കൊണ്ടു തന്നെയാണ് യാഥാർത്ഥ്യത്തിനു മുകളിൽ കൂടിയുള്ള സ്വപ്നങ്ങളുടെ ഊഞ്ഞാ ലാട്ടമായി ഈ കവിത മാറുന്നത്.

‘നര’ പലപ്പോഴും അനുഭവങ്ങളുടെ പാഠങ്ങൾ തന്നെയാണ്. ജീവിതത്തിന്റെ പല രംഗങ്ങളിലും പ്രകടിപ്പിച്ച പക്വതയില്ലായ്മ കൾക്കുള്ള ഒരു നല്ല മറുപടി. വാർധക്യത്തിൽ, ‘നര’ വീണ ജീവി തത്തിലേക്ക് തിരുവാതിരരാവ് വിരുന്നെത്തുമ്പോൾ, മുമ്പ് ജീവി തത്തിൽ ഉണ്ടായ എടുത്തു ചാട്ടങ്ങൾക്കുള്ള നല്ല മറുപടിയായി ‘നര’ എന്ന പ്രതീകം മാറുന്നു. ഒത്തുതീർപ്പുകളുടേയും, പര സ്പരം തിരിച്ചറിഞ്ഞ കുറവുകളുടേയും, ഗുണങ്ങളുടേയും നല്ലൊരു തിരിഞ്ഞുനോട്ടം കൂടി വാർധക്യം പകർന്നു തരുന്നു. സ്വാഭാവികമായും ജീവിതത്തിലെ ഒരു രണ്ടാം മധുമാസക്കാല മായി അതുമാറുന്നു.

എൻ എൻ കക്കാടിന്റെ ‘സഫലമീയാത്ര’ എന്ന കവിത ഈ അവസരത്തിൽ കടന്നുവരികയാണ്. ആ കവിതയുടെ അന്തരീക്ഷം തികച്ചും വ്യത്യസ്തമാണ്. ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ കാലഘട്ടമാണ് ആ കവിതയിലെ അന്തരീക്ഷം. അർബുദം ബാധിച്ച തൊണ്ടയുമായി, കവി അവിടെ വേദന തിങ്ങുന്ന ഓരോർമ്മയാവു കയാണ്. എങ്കിലും അരികിൽ തന്റെ പ്രിയതമ സ്നേഹത്തോടെ ചേർന്നുനിൽക്കുമ്പോൾ ജീവിതം സഫലമാകുന്നു എന്നു ആ കവിതയിൽ എൻ.എൻ.കക്കാട് പറഞ്ഞുവെക്കുന്നു. പരസ്പരം ഊന്നുവടികളാകുന്ന വേദനയുടെ അവസ്ഥയിലും – സ്നേഹം മരുന്നായിത്തീരുന്ന ഒരന്തരീക്ഷം ‘സഫലമീയാത്ര’ എന്ന കവിത യിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ‘ഊഞ്ഞാലിൽ സംതൃപ്തിയുടെ വാർധക്യമാണ് എങ്കിലും പരസ്പരമുള്ള ദാമ്പത്വത്തിന്റെ എല്ലാ മെല്ലാമായ ആ പങ്കുവെയ്ക്കലിൽ ഇരുകവിതകളും സാമ്യം പുലർത്തുന്നു, ‘സഫലമീയാത്ര യിലും ഈ കവിതയിലെന്നപോലെ “ആതിരനിലാവ്’ ഒരു കഥാപാത്രമായി മാറുന്നുണ്ട്.

ദാമ്പത്യത്തിന്റെ ആരംഭത്തിൽ, മധുവിധുവിന്റെ ലഹരിയിൽ ഇതേപോലെ ആതിരനിലാവിന്റെ ലഹരിയിൽ അവർ സ്വയം അല ിഞ്ഞിട്ടുണ്ട്. പുലരിയെത്തുവോളം, ഊഞ്ഞാലിൽ സ്വയം മറന്നിട്ടുണ്ട്. ഒരാവർത്തനം കവി ആവശ്യപ്പെടുന്നു. യൗവ്വനം അസ്തമിച്ചിട്ടുണ്ടാ കാം. ജീവിതചക്രത്തിന്റെ (കാലചക്രം) തിരിച്ചിലിൽ എല്ലാം മാറി യിട്ടുണ്ടാകാം. എങ്കിലും പഴയ ഓർമ്മകളെ ഒന്നുകൂടി പൊട്ടിതു ടച്ച് മിനുക്കിയെടുക്കാം. പഴയകാലത്തിന്റെ ഓർമ്മകളുമായി, പഴയ പുഞ്ചിരി മാത്രം കവി തന്റെ പ്രാണപ്രേയസിയുടെ മുഖത്തുനിന്ന് കണ്ടെടുക്കുന്നു. ആ മന്ദസ്മിതത്തിൽ, ആ ദാമ്പത്യത്തിന്റെ സംതൃപ്തി മുഴുവൻ നിറഞ്ഞു നിൽക്കുന്നുണ്ട്.

സുഖവും സംതൃപ്തിയും നിറഞ്ഞ നാട്ടിൻപുറത്തിന്റെ വിശു ദ്ധിയെ വാഴ്ത്താൻ കവി മറക്കുന്നില്ല. നഗരത്തിന്റെ വമ്പു കൾക്കും അപ്പുറം, നാട്ടിൻപുറത്തിന്റെ നന്മയെ പ്രതിഷ്ഠിക്കാൻ കവി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സ്നേഹത്തിന്റേയും, ഐക്യ ത്തിന്റെയും ആ മണ്ണിലാണ് ബന്ധങ്ങളുടെ വേരുകൾ കൂടുതൽ ആഴത്തിൽ മറയ്ക്കുന്നത്. ഇതൊക്കെയാണെങ്കിലും ചില യാഥാർത്ഥ്വങ്ങളിലേക്ക്, കവി നമ്മെ നയിക്കുന്നുണ്ട്. കാൽപ്പനി കതയുടെ നിറവിലും, യാഥാർത്ഥത്തിന്റെ രജതരേഖകൾ കവി കാണാതെ പോകുന്നില്ല. അല്ലെങ്കിലും
“തുടുവെള്ളാമ്പൽ പൊയ്കയല്ല, ജീവിതത്തിന്റെ
കടലേ കവിതയ്ക്കു ഞങ്ങൾക്കു മഷിപ്പാത്രം” – എന്ന് പാടിയ കവിയ്ക്ക് അങ്ങനെയൊന്നും കണ്ണടയ്ക്കാൻ കഴിയില്ല.

നാട്ടിൻപുറത്തിന്റെ നന്മയും വിശുദ്ധിയും പാടുന്നതോടൊപ്പം വൈലോപ്പിള്ളി അവിടത്തെ പഞ്ഞ’ ത്തെക്കുറിച്ചും (ഇല്ലായ്മ) പറ യുന്നു. ഇല്ലായ്മകളുടെ വറുതിയിലും, കണ്ണീരിന്റെ പാട്ടിനാൽ തിരു വാതിരയെ വരവേൽക്കുന്ന അയൽ സ്ത്രീകളുടെ നൊമ്പരം കവി കാണാതെ പോകുന്നില്ല. അങ്ങകലെ നടക്കുന്ന യുദ്ധത്തിന്റെ കെടുതി അവരെയും ബാധിച്ചിരിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോഴും, തിരുവാതിരയുടെ നിറവിനു വേണ്ടി പാടുകയാണവർ. ‘തിരുവാതിര തീക്കട്ട പോലെ’ – – എന്ന പഴമൊഴി അവരുടെ കാര്യത്തിൽ പൂർണ്ണമായും ശരിയാവുകയാണ്. തന്റെ ജീവിത സൗഭാഗ്യങ്ങളുടെ സമൃദ്ധിയിലും, കവി തൊട്ടടുത്തു നിന്നുയരുന്ന വേദനയുടെ കനലുകൾ കാണാതെ പോകുന്നില്ല. ഇവിടെയാണ് വൈലോപ്പിള്ളിയിലെ ശുഭാപ്തി വിശ്വാസിയെ നാം അടുത്തറിയുന്നത്. എല്ലാം മാറ്റങ്ങൾക്കു വിധേയമാണ്; പ്രകൃതി പോലും. പരസ്പരം കലഹിക്കുന്ന, യുദ്ധം ചെയ്യുന്ന ജനതതികൾ പരസ്പരം സ്നേഹിക്കും. യുദ്ധം തോൽക്കുകയും മനുഷ്യൻ ജയി ക്കുകയും ചെയ്യും. അങ്ങനെ കൊലക്കുരുക്കുകൾ പോലും രൂപം മാറി വിനോദത്തിന്റെ ഊഞ്ഞാലുകളാകും….

ജീവിതത്തെ സ്നേഹിക്കുവാൻ വേണ്ടി പാടാൻ കവി ഭാര്യയോട് ആവശ്യപ്പെടുന്നു. മനസ്സിനെ നൃത്തം ചെയ്യിക്കാൻ പോലും ശക്തി യുള്ള പ്രേയസിയുടെ സ്വർണ്ണക്കമ്പികൾ മീട്ടുന്ന കണ്ഠത്തിൽ നിന്നുള്ള ഗാനം. കവിയുടെ കരൾ ഊഞ്ഞാൽക്കയർപോലെ ആ ഗാനത്തിൽ കമ്പനം കൊള്ളുകയാണ്. സംഗീതം എല്ലാം മാറ്റിമറി ക്കുന്നു പ്രായവും, പശ്ചാത്തലവും, കാലവും, അന്തരീക്ഷവും സക ലതും മാറുന്നു. ജീവിതം പുതുമയുള്ളതാക്കി മാറ്റുന്നു.

ജീവിതത്തെ അഗാധമായി സ്നേഹിക്കുവാൻ സംഗീതം നമ്മ പ്രാപ്തരാക്കും. അങ്ങനെ ഈ തിരുവാതിയ രാവ് സന്തോഷത്തിന്റെ ഏറ്റവും വലിയ സന്ദർഭമാകട്ടെ. അവിടെ സംഗീത സാന്ദ്രമാകുന്ന തോടെ പൂനിലാവണി മുറ്റം മാലിനിതീരവും, വെൺനം കലർന്ന പി, കണ്വമുനിയുടെ ആശ്രമ കന്യകയുമായിത്തീരുന്നു. ഭാവന യുടെ അളവറ്റ പ്രവാഹത്തെ നൊടിയിടകൊണ്ട് സൃഷ്ടിക്കാൻ, സംഗീ തത്തിനു സാധിക്കുന്നു.

മനുഷ്യായുസ്സിൽ അല്പമായി മാത്രം അനുഭവിക്കാൻ കഴിയുന്ന ചില നിമിഷങ്ങൾ – (മാത്രകൾ) – അതിലൂടെ കടന്നുപോകുന്നു കവിയും പത്നിയും. അനവദ്വസുന്ദരമായ അനുഭൂതികളുടെ അള വറ്റ പ്രവാഹമാണീ സന്ദർഭത്തിൽ വൈലോപ്പിള്ളി കവിത. പിന്നീട് ഓർത്തെടുക്കാൻ വേണ്ടിയുള്ള ഓർമ്മകളുടെ ഒരു കുങ്കുമച്ചെപ്പ്. കവിതയുടെ അവസാനത്തിൽ മാസ്മരികമായ സ്നേഹത്തിന്റെ മാന്ത്രികാന്തരീക്ഷം സൃഷ്ടിക്കാൻ വൈലോപ്പിള്ളിയ്ക്ക് സാധിക്കു ന്നുണ്ട്. നിസ്വാർത്ഥമായ സ്നേഹത്തിന്റെ, നിഷ്കാമമായ പങ്കുവെ യ്ക്കലിന്റെ ഏറ്റവും ഉദാത്തമായ ജീവിതവേദിയാണ് വാർധക്യ ത്തിലെ ദാമ്പത്യം. പരസ്പരം താങ്ങാകാൻ കഴിയുന്ന, എല്ലാം അറി യുന്ന അവസ്ഥ, മറ്റാർക്കുമായി മാറ്റിവെയ്ക്കാനില്ലാത്ത വിലപ്പെട്ട നിമിഷങ്ങളിൽ അവർ മാത്രമായിത്തീരുന്ന, ഒരു ഗാനമായി അലി യുന്ന അപൂർവ്വ സന്ദർഭം. അതിന്റെ മനോഹാരിത ഊഞ്ഞാലിൽ’ എന്ന കവിതയിൽ ഉടനീളം തുളുമ്പി നിൽക്കുന്നുണ്ട്.

സ്നേഹത്തിന്റെ ശീതളിമയോടൊപ്പം, വാത്സല്യത്തിന്റെ ആർദ്ര തയും ‘ഊഞ്ഞാലി’നെ വ്യത്യസ്തമാക്കുന്നുണ്ട്. സ്നേഹം കൊണ്ട് മരണത്തെ (നാശത്തെ തോൽപ്പിക്കുന്ന മനുഷ്യനെ സൃഷ്ടിക്കാൻ വൈലോപ്പിള്ളി താൽപര്യം കാണിക്കുന്നുണ്ട്. ഊഞ്ഞാലിന്റെ കയ റുകൊണ്ട് കൊലക്കുടുക്കുണ്ടാക്കാം. അതുപോലെതന്നെ ഉല്ല സിച്ച്, ഇരുന്നാടി രസിക്കാൻ ഊഞ്ഞാലും.’ ഈ കവിതയിൽ വൃദ്ധൻ രണ്ടാമത്തെ മാർഗ്ഗം സ്വീകരിച്ച് മരണത്തിനു മുകളിൽ മനുഷ്യാഹ്ലാദത്തിന്റെ വിജയം നേടുന്നു. ഒപ്പം വാർധക്യത്തേയും അയാൾ കീഴടക്കുന്നു.

ശുഭാപ്തി വിശ്വാസത്തിന്റെ, നന്മയുടെ, സ്നേഹത്തിന്റെ വലി യൊരു വിജയഗാഥ തന്നെയാണ് ‘ഊഞ്ഞാൽ എന്ന കവിത. മന സ്റ്റുകളുടെ മനോഹരമായ ചേർച്ചകൊണ്ട് ദാമ്പത്യം സുന്ദരമായ ‘സിംഫണി’ പോലെ ഹൃദ്യമാകുന്ന അനുഭവവും ഈ കവിത പങ്കു വെയ്ക്കുന്നു. അതുകൊണ്ടുതന്നെ സ്വപ്നം പോലെ സുന്ദര മാണി കവിത!.

വൈലോപ്പിള്ളി ശ്രീധരമേനോൻ (1911 – 85)

ശ്രീ എന്ന തൂലികാനാമത്തിൽ കുറച്ചുകാലം അറിയപ്പെട്ട വൈലോ പിള്ളി ശ്രീധരമേനോൻ മലയാള കവിതയിലെ യുഗപരിവർത്തന ത്തിനു ഹരിശ്രീ കുറിച്ച നായകനാണ്. റൊമാന്റിസത്തിന്റെ അവ സാന യാമത്തിൽ പിറന്നദ്ദേഹം അതിന്റെ മാസ്മരികതയെ കൈവി ടാതെ തന്നെ യാഥാർത്ഥ്യത്തിന്റെ സ്ഥിതി വ്യവസ്ഥയിലേക്ക് പടർന്നുകയറിയത് മന്ദമായി സംഭവിച്ചുപോയ അവസ്ഥയാണ്. ഇടപ്പള്ളി കവികളുടെ കാല്പനികതയിൽ വീഴാതെ സമചിത്തത യോടെ, ആക്രോശങ്ങളോ അട്ടഹാസങ്ങളോ ഇല്ലാതെ, യുക്തിയു ക്തമായ ചിന്തയിലൂടെ തന്റെ ആശയങ്ങളെ കവിതയിലേക്ക് കൊണ്ടെത്തിച്ചത് അദ്ദേഹമാണ്. എന്നാൽ അപാരമായ സ്വാധീന വലയം അത് വായനക്കാരുമായി നേടിയിരിക്കും.

പ്രവർത്തിക്കാതെ സ്വപ്നം കാണുന്നവനോടും, പ്രവർത്തിക്കാതെ പ്രസംഗിക്കുന്ന ബുദ്ധിജീവിയും, ഇച്ഛകൊണ്ടും വാക്കുകൊണ്ടും തൊഴിലാളിക ളുടെ കൂടെ നിന്നാലും പ്രവർത്തിക്കേണ്ടി വരുമ്പോൾ പക്ഷം മാറും ആ ദുരന്തം കൊണ്ടാണ് തൊഴിലാളി വർഗ്ഗം എന്നും രണ്ടാം തരക്കാരായി നിൽക്കേണ്ടി വരുന്നത്. കന്നിക്കൊയ്ത്ത്, ശ്രീരേഖ, ഓണപ്പാട്ടുകൾ, വിത്തും കൈക്കോട്ടും കുന്നിമണികൾ കുരുവി കൾ കയ്പവല്ലരി തുടങ്ങിയ കവിതകളിലെല്ലാം കൂടി വളർന്നു വന്ന കവിസ്വത്വം ബഹുമുഖങ്ങളെ പ്രകാശിപ്പിക്കുകയും, ജീവിത ദർശനത്തിന് വ്യത്യസ്തമായ തലങ്ങൾ കണ്ടെത്തുകയും ചെയ്തു. വാർദ്ധക്യത്തെ തോൽപ്പിച്ച വൃദ്ധനേയും അദ്ദേഹം ചിത്രീകരിച്ചി ട്ടുണ്ട്. വാത്സല്യത്തിന്റെ ആർദ്രതയും സ്നേഹത്തിന്റെ ശീതളിമയും വൈലോപ്പിള്ളിയുടെ കവിതയെ മാധുര്യസംഭാവിതമാക്കുന്നു. ഓരോ കവിതയും ജീവിതാനുഭവങ്ങളുടെ പ്രതികരണമാണ്. ജീവി തത്തെ താത്വികപരമായി ചിത്രീകരിക്കാനുള്ള കഴിവ് കുമാരനാശാൻ കഴിഞ്ഞാൽ വൈലോപ്പിള്ളിയ്ക്കായിരിക്കും.

Kerala Plus One Malayalam Question Paper June 2022 with Answers

Question 27.
സ്നേഹ വാത്സല്യങ്ങൾ, യാന്ത്രികമായ പ്രകടനപരതയായി ചുരു ങ്ങുന്ന കാലമാണിത്. വ്യത്യസ്തമായ ഒരനുഭവം ‘ശസ്ത്രക്രിയ എന്ന കഥ നൽകുന്നില്ലേ? പ്രതികരിക്കുക.
Answer:
പുരുഷ കഥാകൃത്തുക്കൾ പൊതുവെ കടന്നുചെല്ലാൻ മടികാ ണിക്കുന്ന ഇടത്തിലൂടെയാണ് കെ.പി. രാമനുണ്ണി എന്ന കഥാ കാരൻ ‘ശസ്ത്രക്രിയ’ എന്ന കഥയിലൂടെ കടന്നുപോകുന്നത്. പ്രായമായവരോട് സമൂഹം കാണിക്കുന്ന അവഗണനയും അസ ഹിഷ്ണുതയും സ്നേഹമില്ലായ്മയുടെ ഭാഗമാണെന്ന ഓർമ്മപ്പെ ടുത്തലാണിത്. പുതിയ കാലഘട്ടത്തിന്റെ കഥാസ്വഭാവം മുഴുവ നായും സ്വീകരിക്കാതെ പഴയതിൽ നിന്ന് നവവൽക്കരിക്കുന്ന എഴുത്തുകാരന്റെ ശൈലി സ്വാഗതാർഹമാണ്. സ്വന്തം അമ്മയുടെ ഗർഭാശയ ശസ്ത്രക്രിയയോടു കൂടിയാണ് കഥ തുടങ്ങുന്നത്. ആ ശസ്ത്രക്രിയ ഒരമ്മയിൽ ഉണ്ടാക്കുന്ന സ്വഭാവ മാറ്റങ്ങൾ കഥയി ലൂടെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. അമ്മയുടെ താൽപ്പ ര്വത്തിനായി സത്യം മാറ്റിവെയ്ക്കുന്ന കഥാകാരൻ അഭിനന്ദാർഹ മായ സ്ഥാനം വായനക്കാരന്റെ മനസ്സിൽ നേടിയെടുക്കുന്നു. വല്ല പ്പോഴും അവധിക്ക് വരുമ്പോൾ മാതാപിതാക്കളെ സ്നേഹിക്കാൻ വിത്രതകാട്ടുന്ന മലയാളി സമൂഹത്തിന്റെ നേരെ ഒരു തിരുത്താണ് ശസ്ത്രക്രിയ എന്ന കഥ. അമ്മ എന്ന യാഥാർത്ഥ്യം അനുഭവ ത്തിന്റെ തീഷ്ണതയാണെന്ന തിരിച്ചറിവ് ചിന്തോദ്ദീപകമാണ്.

അവിടെ സകല സൗന്ദര്യ ശാസ്ത്രവും പകച്ചുനിൽക്കുന്നു. അമ്മ യുടെ മകനായി സ്വയം മാറ്റത്തിന് വിധേയനാകുന്ന കഥാകാരൻ വ്യത്യസ്തമായ അനുഭൂതി തലങ്ങൾ അനുഭവിക്കുകയാണ്. അദ്ദേഹം ഇന്ദ്രിയങ്ങൾകൊണ്ട് ജ്ഞാനം കണ്ടെത്തുന്ന ബാല്യകാ ലത്തേയ്ക്ക് ഊളിയിട്ടു മുന്നേറുന്നു. പുൽക്കൊടിയിൽ നിന്ന് മുത്തുതുള്ളികൾ ഇറ്റുവീഴുന്നതുപോലെയായിരുന്നു നിമിഷ ങ്ങൾ നീങ്ങിക്കൊണ്ടിരുന്നത്. സമയത്തിന് ഇങ്ങനെയും ഒരു താള മുണ്ടോ? അമ്മയുടെ അരികിലേയ്ക്ക് തിരികെയെത്തുന്ന കഥാ കാരന്റെ രണ്ടാം ബാല്യമാണ് ഈ അനുഭവം. ഈ അനുഭവത്തിൽ ജീവിക്കുന്ന അയാൾ തന്റെ ജോലിപോലും വല്ലാത്തൊരു വച്ചു കെട്ടായി തനിക്ക് തോന്നിയെന്ന് പ്രകടിപ്പിക്കുമ്പോൾ കുഞ്ഞാകാ നുള്ള സ്വാതന്ത്ര്യവും ഇഷ്ടവും ഇടവും അമ്മയ്ക്കും മക്കൾക്കും ഇടയിൽ മാത്രമാണെന്ന് തിരിച്ചറിയുകയാണ്.

അതി ലൂടെ കഥ മുന്നേറുമ്പോൾ കഥാകാരനും വായനക്കാരനും അൽപനേരത്തേയ്ക്കെങ്കിലും ശസ്ത്രക്രിയയുടെ കാര്യം വിസ്മ രിക്കുന്നു. പെട്ടെന്ന് മറന്നുപോയ ഒരു കാര്യം ഓർമ്മപ്പെടുത്തു ന്നപോലെയാണ് വളരെ വേഗത്തിലാണ് ഓപ്പറേഷൻ ദിവസം അടുത്തേക്കണഞ്ഞത്’ എന്ന വാചകത്തോടെ കഥാകാരൻ കഥ യിലേയ്ക്ക് വീണ്ടും രംഗപ്രവേശം ചെയ്യുന്നത്. അമ്മയെ ഓപ്പറേ ഷന് കിടത്തുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത മാറ്റാൻ ഹൈപ്പോ ക്രാറ്റസിന്റെ ഫോട്ടോയിൽ ആലേഖനം ചെയ്ത വചനങ്ങൾ മന സ്സിൽ യാന്ത്രികമായി ഉരുവിടുമ്പോൾ ശസ്ത്രക്രിയയ്ക്ക് മുൻപ് അമ്മയും ഓപ്പറേഷൻ സമയത്ത് മകനും സ്വന്തം മാനസിക രക്ഷയ്ക്ക് രണ്ടുതരം സങ്കേതങ്ങളിൽ അഭയം തേടുന്നതായി കാണാം. എന്നാൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി മകൻ അമ്മയെ ശസ്ത്രക്രിയ ചെയ്യുന്നു. ഗർഭധാരണ അറ മുറിഞ്ഞു വീണപ്പോൾ താൻ ഒരുകാലത്ത് കിടന്ന് തനിക്ക് സംരക്ഷണം നൽകിയ ഒരിടമാണെന്ന ചിന്ത വായനക്കാർക്ക് അദ്ദേഹം നൽകി. ഓപ്പറേഷനുശേഷം വേദന മുക്തയായ അമ്മ മകനെ സ്നേഹ പൂർവ്വം നോക്കുന്നിടത്ത് കഥ അവസാനിക്കുന്നു. അനേകം സാധ്യതകൾ വരികൾക്കിടയിൽ ഒളിഞ്ഞ് അർത്ഥം വിതറുന്ന കഥ യാണിത്.

ഈ കഥയുടെ നിലനിൽപ്പുതന്നെ ഗർഭപാത്രം എന്ന അടി സ്ഥാന ലോകത്തെ ആശ്രയിച്ചാണ്. അതേവരെ തോന്നാത്ത അടു ഷമാണ് ശസ്ത്രക്രിയയോടുകൂടി അമ്മയ്ക്ക് മകനോട് തോന്നു ന്നത്. അമ്മ അതുവരെ മകനോട് കാണിക്കാതിരുന്ന അടുപ്പമാണ് ശസ്ത്രക്രിയയുടെ ദിവസം നിശ്ചയിച്ച നാൾ തുടങ്ങി പ്രകടിപ്പിച്ചു കൊണ്ടിരുന്നത്. എന്ന് തുടങ്ങിയാണോ ബാല്യത്തിലേയ്ക്ക് നാൽപ്പത്തഞ്ചുവയസ്സായ മകൻ കടന്നു ഊളിയിടാൻ തയ്യാറായ ത് അന്ന് തുടങ്ങി ലോക ജ്ഞാനത്തിന്റെ പുതിയ തലങ്ങൾ അയാൾ അനുഭവിച്ച് തുടങ്ങി. ഇന്ദ്രിയങ്ങൾകൊണ്ട് ലോകത്തെ അനുഭവിക്കുന്ന അത്ഭുത പ്രതിഭാസമാണ് മകനിൽ സംജാതമാ കുന്നത്.

അക്ഷരാർത്ഥത്തിൽ കഥയുടെ അടിസ്ഥാനം തന്നെ ഗർഭപാത്രമാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. ഗർഭാശയം നീക്കം ചെയ്യുന്ന ഓപ്പറേഷന്റെ തീയ്യതി നിശ്ചയിക്കുന്നതോടുകൂടി അമ്മയിൽ വല്ലാത്തൊരുമാറ്റം പ്രകടമാകുന്നത് മകന്റെ മനോദ ഷ്ടിയിൽ പ്രകടമാക്കുന്നുണ്ട്. ആ മാറ്റത്തിൽ കണ്ണികളാകുന്നത് രണ്ടുപേർ മാത്രമാണ്. അമ്മയും മകനും അമ്മയ്ക്ക് ഇനി ഈ ലോകം എന്ന് പറയുന്നത് മകൻ മാത്രമായി മാറുന്നു. അതോടു കുടിയാണ് തന്നെ കാണുമ്പോൾ കണ്ണുകൾ ഇത് നിർന്നിമേഷ മാകുന്നുവെന്നതെന്ന് മകൻ തിരിച്ചറിയുന്നു. ആ തിരിച്ചറിവോടു കുടി ഒരുവട്ടം കൂടി ബാലാനുഭവത്തിന്റെ ഗർഭപാത്രത്തിലേയ്ക്ക് മുങ്ങിനിവരാൻ അയാൾ ആഗ്രഹിക്കുന്നുണ്ട്. ഇതുവരെ അ ഇത്രയേറെ തന്നെ സൂക്ഷിച്ചു നോക്കിയിട്ടില്ലെന്ന് കഥാകാരൻ ഓർമ്മിച്ചു. വാത്സല്യം അമ്മയിൽ ഇതുവരെ ഒരു നോക്കോ വാക്കോ ചെറുപുഞ്ചിരിയോ ആയിരുന്നുവെന്ന് അയാൾ സ്മരി ക്കുന്നു. ചെറുപ്പത്തിലെ അച്ഛൻ മരിച്ച തന്നെ ലാളിയ്ക്കുകയല്ല അമ്മ ചെയ്തിരുന്നത് മറിച്ച് ജീവിക്കാൻ പഠിപ്പിക്കലായിരു ന്നുവെന്ന് അയാൾ മനസ്സിലാക്കുന്നത് ഈ തിരിച്ചറിവിലാണ്.

അതും അമ്മയുടെ ഉള്ളിലെ ഗർഭപാത്രം ഉള്ളപ്പോൾ അത് എന്തു കൊണ്ടാണ് തന്നെ സ്നേഹിക്കാതിരുന്നത് എന്ന് അയാൾക്ക് ഒട്ടും മനസ്സിലായില്ല. ഇത് നഷ്ടപ്പെടുന്നത് തന്റെ മകന്റെ ബാല്യത്തെ കുടി നഷ്ടപ്പെടുത്തും എന്നുവരെ അമ്മ ചിന്തിക്കുന്നതായി തോന്നിപ്പോകും. ഏറ്റവും ദുർബലമായ എതിർപ്പോടുകൂടി അമ്മയ്ക്ക് വഴങ്ങുമ്പോഴത്തെ സുഖം രസകരമായ അനുഭൂതി യാണെന്ന് നാൽപ്പത്തഞ്ചു കഴിഞ്ഞ മകൻ കണ്ടെത്തുന്നതോടു കൂടി അയാൾ ബാല്യത്തിന്റെ വേറിട്ട അനുഭവങ്ങൾ സ്വന്തമാക്കു ന്നു. അങ്ങനെ അയാൾ സമയത്തിന്റെ താളം പുൽക്കൊടിയിൽ നിന്ന് മഞ്ഞുതുള്ളികൾ ഇറ്റുവീഴുന്നതു പോലെയാണെന്ന് കണ്ട ത്തുന്നു. ഇത് ബാല്യത്തിന് ശേഷം അയാൾ ആദ്യമായി തിരിച്ചറി ഞ്ഞു. അമ്മയുടെ ഗന്ധത്താൽ ചുറ്റപ്പെട്ടപ്പോൾ മാത്രമാണ് അയാൾ വല്ലാത്തൊരു തിരിച്ചറിവിലേക്ക് എത്തുന്നത്. മരണ ത്തിന്റെ നിരന്തരമായ ഓർമ്മപ്പെടുത്തലാണ് നിഴലുകളായി ജീവി തത്തിൽ കൂടെ നടക്കുന്നതെന്നും അയാൾ തിരിച്ചറിഞ്ഞു ഇനിയും അറിയാത്ത ബോധവും താളവും ഈ അമ്മയുടെ അനുഭൂതിമണ്ഡലത്തിൽ നിന്ന് അയാൾ നേടിയെടുത്തു. അക്ഷ ദാർത്ഥത്തിൽ അതൊക്കെ അമ്മയുടെ ഗർഭപാത്രാനുഭൂതികൾ തന്നെയാണ്.

അമ്മയുടെ ഗന്ധവും, അനുഭവവും ആശയുമാ യിരുന്നു ആ നാളുകളിലൊക്കെ അയാളെ കൊണ്ട് നടത്തിച്ചുകൊണ്ടിരുന്നത്. എത്രയെത്ര ബാലാനുഭവങ്ങളുടെ പ്രസന്നതയാണ് ഈ നാലുദിനം കൊണ്ട് കഥാനായകൻ അനുഭ വിച്ചത്. അവസാനം ഓപ്പറേഷൻ സമയത്ത് അമ്മയുടെ നിർബ ന്ധത്തിന് വഴങ്ങി അമ്മയെ ഓപ്പറേഷൻ ചെയ്യേണ്ടിവന്ന അയാൾ ദൈവീകമായ പരിവേഷത്തോടെ, അമ്മയുടെ ഗർഭപാത്രം ഓപ്പ റേഷൻ ടേബിളിന്റെ താഴെവെച്ച് തൊട്ടിയിലേക്ക് മുറിച്ച് ഇടുന്നു. അപ്പോൾ ആ തൊട്ടിയിലേയ്ക്ക് അയാൾ സൂക്ഷിച്ച് നോക്കി താൻ ജനിച്ച ഇടം. താൻ തന്റെ സത്യത്തെ രൂപപ്പെടുത്തിയതും മന മായി എന്റെ അമ്മയും അച്ഛനും എന്നോട് സംവദിച്ചതുമായ ഇടം. പരിചരണയോടുകൂടി തന്നെ രൂപപ്പെടുത്തിയ ഗർഭപാത്രം മുറിഞ്ഞ് വീണപ്പോൾ താനും അമ്മയും തമ്മിൽ അടുപ്പം വരാൻ കാരണമായ ആ അവയവത്തെ മനസാവരിക്കുകയാണ് അദ്ദേ ഹം, ആ ഇടപെടലാണ് എനിക്ക് അമ്മ തന്ന സ്വാതന്ത്ര്യം, സുര ക്ഷിതത്വം, സ്നേഹം, പരിഗണന എല്ലാം. അതില്ലാതെ താനില്ല. എന്ന സത്യവും അയാൾ തിരിച്ചറിയുന്നു. അങ്ങനെ നോക്കിയാൽ ഈ കഥയിൽ ഗർഭപാത്രത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. മാത്ര മല്ല ഈ കഥ ജീവിക്കുന്നതുതന്നെ ആ പ്രതീകത്തിന്റെ ശക്തി യിൽ ആണ്.

കേരളത്തിന്റെ സാമൂഹിക ചുറ്റുപാടിൽ വന്ന മാറ്റമാണ് സ്വാഭാവികമായും ഈ പ്രശ്നത്തിന് കാരണമായിത്തീർന്നിരിക്കു ന്നത്. ഇതിന്റെ തുടർച്ചയെന്നോണം നമ്മുടെ സംസ്ക്കാരത്തിലും മൗനം സംഭവിച്ചുകൊണ്ടിരുന്നു. നമുക്ക് ജോലിയോടും വിദ്യാ ഭ്വാസത്തോടും ജീവിതത്തിനോടുമുള്ള മനോഭാവത്തിനു മാറ്റം സംഭവിച്ചിരിക്കുന്നു. ഇതിന്റെയൊക്കെ അനന്തരഫലമായാണ് വൃദ്ധജനങ്ങളോട് അവഗണനാമനോഭാവം രൂപപ്പെട്ടുതുടങ്ങിയ ത്. പൊതുവേ വിദേശ ജോലി ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം യുവാക്കളും തൊഴിൽ തേടി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന കൂട്ടത്തിൽ അവരുടെ കുടുംബാംഗങ്ങളും ആ വഴിക്ക് സഞ്ചരി ക്കുമ്പോൾ നമ്മുടെ സംസ്ഥാനം പ്രായമായവരുടെ ആവാസകേ ന്ദ്രമായി മാറുന്നു.

പ്രായമായവരോടുള്ള അവഗണനാമനോഭാവം കാരണം അവരെ പൊതുസമൂഹത്തിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാ ണ്. അതിനാൽ തന്നെ ഒറ്റപ്പെടലിന്റെ സ്വഭാവത്തോടുകൂടിയാണ് ഇക്കൂട്ടർ ജീവിക്കുന്നത്. ഏത് കമ്പോളവും വൃദ്ധർ മാരുടെ ആവ ശ്വങ്ങളെ പരിഗണിക്കുന്നില്ല അവരുടെ ഇഷ്ടങ്ങളെ പരിഗണി ക്കാത്ത ഒരു സമൂഹമാണിത്. ഇക്കാരണം കൊണ്ടായിരിക്കാം പ്രായമായവർ സ്വന്തം സ്ഥാനം പിൻനിരയിലേയ്ക്ക് അറിഞ്ഞു കൊണ്ട് മാറ്റുന്നത്. രാഷ്ട്രീയം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളി ലുള്ള സാങ്കേതിക വസ്തുക്കളുടെ ഉപയോഗം കാരണം അവ പ്രയോഗവൈഭവം ഇല്ലാത്ത ഈ വൃദ്ധ സമൂഹം ഒറ്റപ്പെടലിന്റെ വക്കത്തെത്തി.

കൂട്ടുകുടുംബ വ്യവസ്ഥതയ്ക്ക് കൈവരുന്ന പരാജയം പ്രായമായവർ കുടുംബത്തിൽ ഒറ്റപ്പെടാൻ കാരണമായി. കുടും ബത്തിൽ പ്രായമായവരെ നോക്കേണ്ട സ്വാഗമനോഭാവം നമ്മുടെ ഉത്തരവാദിത്വമല്ലെന്ന കാഴ്ചപ്പാട് ഇതിലൂടെ രൂപപ്പെട്ട ഒന്നാണ്. ഇങ്ങനെ ഒറ്റപ്പെട്ടവരെ അടിസ്ഥാനപ്പെടുത്തി പുതിയ ബിസിനസ്സ് ശൃംഖല രൂപപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. അവരെ നോക്കാനും മരണംവരെ പരിചരിക്കാനും അവരുടെ മരണാനന്തര ക്രിയകൾ ചെയ്യാനും ധാരാളം സ്ഥാപനങ്ങൾ ഇന്ന് നിലവിൽ വന്നിട്ടുണ്ട്. പകൽവീടുകൾ തുടങ്ങിയ അനേകം വ്യവസായസംരംഭങ്ങളിൽ പങ്കാളികളാകുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഇപ്പോൾ ഇല്ല. ഇതിനെ കമ്പോളവൽക്കരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു വിഭാഗം വളർന്നു കൊണ്ടിരിക്കുന്നു.

തങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്വത്തിന്റെയും ഉയർന്ന ചിന്താഗതിയുടെയും പിന്നിലുള്ളവർ നമുക്ക് മുൻപ് ജീവിച്ച വൃദ്ധ രാണ്. നാം ഉപയോഗിക്കുന്ന വസ്തുക്കളിൽ ഒട്ടുമിക്കതും കണ്ടു പിടിച്ചിട്ടുള്ളതും അതിന്റെ ചിന്താഗതിയെ സാധാരണ മനുഷ്യരി ലേയ്ക്ക് എത്തിച്ചതും അവർ തന്നെയാണ്. ഭാഷ, സംസ്ക്കാരം, കല, വിദ്യാഭ്യാസം, സ്ഥാപനങ്ങൾ, കൊട്ടാരങ്ങൾ, ശാസ്ത്രസാഹി തം എന്നിവയെല്ലാം അവരുടെ പരിശ്രമഫലമായാണ് ഉണ്ടായത്. ലോകം അത്ഭുതപൂർവ്വം നോക്കുന്ന ലോകാത്ഭുതങ്ങളെല്ലാംതന്നെ അവരുടെ കണ്ടുപിടുത്തത്തിന്റെ ഫലമായാണ്. ഇതിനെ പുതിയ തലമുറയടക്കമുള്ളവർ അത്ഭുതത്തോടെ നോക്കുന്നുവെങ്കിലും നമുക്ക് ജീവനും വളർച്ചയും തന്ന മാതാപിതാക്കളെ സഹിഷ്ണു തയോടെ നോക്കാൻ ആരും ക്ഷമ കാണിക്കുന്നില്ല എന്നത് വേദ നാജനകമാണ്. സകല കുറ്റവും പുതിയ തലമുറയ്ക്ക് ചാരിവെ യ്ക്കുകയല്ല മറിച്ച് ചിന്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മപ്പെടുത്തുകയാണ്.