कब तक कविता Summary Class 9 Hindi Kerala Syllabus

Reading SCERT Class 9 Hindi Solutions and कब तक कविता Kab Tak Kavita Summary in Hindi Malayalam before the exam can save a lot of preparation time.

Kab Tak Kavita Summary in Malayalam Hindi

कब तक कविता Summary in Hindi

Kab Tak Kavita Summary in Hindi

‘कब तक’ कविता में कवयित्रि वन्दना टेटे ने आत्म सम्मान के बारे में लिखा है। आत्म-सम्मानवाले व्यक्ति अपनी पहचान केलिए और अपने लिए लड़ने के लिए दूसरों का सहारा नहीं लेता है। वह अपने संबन्ध में कहानी और इतिहास में लिखी वर्णना देखकर खुश नहीं होता । वह अपने उद्धार केलिए अवतारों का आगमन और अपने दुःख दूर करनेवालों का इन्तज़ार नहीं करता है। समय के बदलने के साथ सबको बदलना है। कोई अपना निवाला नहीं देता है और दूसरों को गाली देकर स्वयं अपमानित होना नहीं चाहता है। अंत में कवयित्री कहती है कि आत्म सम्मान ही सबसे बड़ी चीज़ है ।

Kab Tak Kavita Summary in Malayalam

कब तक कविता Summary in Malayalam

കവിതയിൽ വന്ദന മേടെ ആത്മാഭിമാനത്തെപ്പറ്റിയാണ് എഴുതിയിട്ടുള്ളത്. ആത്മാഭിമാനിയായ വ്യക്തി തന്റെ തിരിച്ചറിവിനും തനിക്കുവേണ്ടി പോരാടാനും മറ്റാരേയും ആശ്രയിക്കുന്നില്ല. അവൻ തന്നെപ്പറ്റി കഥയിലും ചരിത്രത്തിലും എഴുതിയത് വായിച്ച് സന്തോഷിക്കുന്നില്ല. അവൻ തന്റെ ഉത്ഥാനത്തിനായി അവ താരങ്ങളുടെ ആഗമനത്തേയോ തന്റെ ദുഃഖം അകറ്റുന്നവരേയോ കാത്തിരിക്കുന്നില്ല. സമയമാറ്റമനുസരിച്ച് എല്ലാവരും മാറണം. ആരും തന്റെ ചോറുരുള കൊടുക്കുകയോ മറ്റുള്ളവരെ തെറിവിളിച്ച് സ്വയം അപമാനത രാവുകയോ ചെയ്യുന്നില്ല. ആത്മാഭിമാനമാണ് ഏറ്റവും വലിയതെന്നാണ് കവയിത്രി പറയുന്നത്.

കവിതയുടെ മലയാള പരിഭാഷ

എപ്പോൾ വരെ ആശ്രയിക്കും
സ്വന്തം വ്യക്തിത്വം അറിയുന്നതിന്
വേണ്ടി മറ്റുള്ളവരുടെ മൊഴികൾ
എപ്പോൾവരെ ആശയത്തിൽ
കഴിയും അതായത് ആരെങ്കിലും വന്ന്
നിങ്ങൾക്ക് വേണ്ടി പോരാടും.
എപ്പോൾ വരെ ആഹ്ലാദിച്ചു കഴിയും
അതായത് അദ്ദേഹത്തിന്റെ കഥയിൽ
നിങ്ങളുടെ പരാമർശം ഉണ്ട്
വാസ്തവത്തിൽ നിങ്ങളുടെ ഇതിഹാസം
നിങ്ങളല്ല അദ്ദേഹമാണ് എഴുതിയത്.
എപ്പോൾ വരെ കാത്തിരിക്കും
അവതാരങ്ങളുടെ ആഗമനത്തെ
ശരിക്കും സംഭവിക്കുമോ
നിങ്ങളുടെ ഉത്ഥാനം
വ്യഥയെ അകറ്റുമോ
സ്വന്തം വ്യഥയെ വർദ്ധിപ്പിക്കാൻ വേണ്ടി
അതുകൊണ്ട് മാറു
കാരണം
സമയം മാറിക്കഴിഞ്ഞു
ഇനി ആരും തരില്ല
സ്വന്തം ഉരുള
സ്വയം ചീത്തയും വിളിക്കില്ല.
ആരും വില്ല
തന്റെ തലയിൽ ചെരുപ്പ്.
അതായത് ആത്മാഭിമാനത്തേക്കാൾ
വലിയ ഒരു സംഗതി ഇല്ല.

कब तक कविता Summary Class 9 Hindi Kerala Syllabus

कब तक कविता कवि परिचय वंदना टेटे

वंदना टेटे का जन्म 13 सिंतबर 1969 को झारखंड के सिमडेगा जिले के सामटोली में भारतीय आदिवासी लेखिका, कवि, प्रकाशक, एक्टिविस्ट और आदिवासी दर्शन, ‘आदिवासियत’ की प्रबल पैरोकार है। सामुदायिक आदिवासी जीवनदर्शन एवं सौन्दर्यबोध को अपने लेखन और देश भर के साहित्यिक व अकादमिक संगोष्ठियों में दिए गए वक्तव्यों के ज़रिए उन्होंने आदिवासी विमर्श को नया आवेग प्रदान किया है। हिन्दी और खडिया में लिखे इनके लेख, कविताएँ और कहानियाँ, पत्र-पत्रिकाओं में प्रकाशित है। ‘किसका राज है’, ‘आदिवासी साहित्यः परंपरा और प्रयोजन’, ‘आदिम राग, कोनजोग आदि उनकी प्रमुख कृतियाँ है।

വന്ദന ടേടേ 1969 സെപ്തംബർ 13-ന് ഝാർഖണ്ഡിലെ സിമഡേഗ ജില്ലയിലെ സാംടോളിയിൽ ജനി ച്ചു. അവർ ഒരു ഭാരതീയ ആദിവാസ ലേഖികയും, കവയിത്രിയും, പ്രസാദകയും, പ്രവർത്തകയും, ആദിവാസി തത്വശാസ്ത്രം, ആദിവാസിത്തം’ ത്തിനുവേണ്ടി ശക്തമായി വാദിക്കുന്നവരായ സമുദായ പരമായ ആദിവാസി ജീവിതതത്വശാസ്ത്രവും സൗന്ദര്യബോധവും തന്റെ ലേഖനത്തിലും, രാജ്യം മുഴുവനും ഉള്ള സാഹിത്യവും വിദ്യാഭ്യാസപരവുമായ സെമിനാറുകളിൽ നൽകുന്ന പ്രസംഗങ്ങളി ലുടെ ആദിവാസി വിമർശനത്തിന് പുതിയ ആവേശം നൽകിയിട്ടുണ്ട്. ഹിന്ദിയിലും ഘടിയാ ഭാഷ യിലും എഴുതിയിട്ടുളള ഇവരുടെ ലേഖനം, കവിതകൾ, കഥകൾ പത്രങ്ങളിലും മാസികകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കിസ്കാ രാജ്, ആദിവാസി സാഹിത്യം: പരമ്പര ഓർ പ്രയോജൻ, ആദിം രാഗ്, കോൻ ജോഗാ മുതലാവ അവരുടെ പ്രധാന കൃതികളാണ്.

कब तक कविता शब्दाथ

  • मुँह जोहना – ആശ്രയിക്കുക
  • आसरा – ആശ്രയം
  • पहचान – identity, തിരിച്ചറിവ്, വ്യക്തിത്വം
  • दूसरा – രണ്ടാമത്തെ, മറ്റുള്ളവർ
  • जानना – അറിയുക
  • लड़ना – പോരാടുക
  • खुश होना – സന്തോഷിക്കുക
  • कहानी – കഥ
  • जिक्र – വിവരണം, ചർച്ച
  • इतिहास – ചരിത്രം
  • बाट जोह – പ്രതീക്ഷിക്കുക
  • उद्धार होना – ഉദ്ധരിക്കപ്പെടുക
  • व्यथा – दु:ख, ദുഃഖം
  • निराकरण करना – നിരാകരിക്കുക
  • बढ़ाना – വർദ്ധിപ്പിക്കുക
  • बदलो – മാറൂ
  • बदल चुका – മാറിക്കഴിഞ്ഞു
  • निवाला – ചോറുരുള
  • गाल देना – गाली देना, തെറിവിളിക്കുക.
  • सर – सिर, തല
  • जूती – जूता, ചെരുപ്പ്
  • आत्म-सम्मान – ആത്മാഭിമാനം
  • चीज़ – വസ്തു

മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Madhurakkizhanginte Ruchi Summary

മധുരക്കിഴങ്ങിന്റെ രുചി Summary in Malayalam

ആമുഖം

ആമുഖം ഭാവതീവ്രമായ ആഖ്യാനം കൊണ്ട് ശ്രദ്ധേയമായ അനുഭവക്കുറിപ്പാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ “മധുരക്കിഴങ്ങിന്റെ രുചി’. മനുഷ്യമനസ്സിലെ സംഘർഷങ്ങളും അവ സൃഷ്ടിക്കുന്ന ദുരന്തങ്ങളും അവയെ മറികടക്കാൻ ഓരോ വ്യക്തിയും സ്വീകരിക്കുന്ന വഴികളും വ്യത്യസ്തമാണ്. പ്രതിസന്ധികളെ മറികടന്ന് സമൂഹത്തിനു മുന്നിൽ പുതിയ മാതൃകകൾ ആയിത്തീരുന്ന ചെറുതും വലുതുമായ നിരവധി വ്യക്തികൾ നമുക്ക് ചുറ്റിലുമുണ്ട്. കാസർഗോഡ് ബേഡഡുക്കയിലെ രണ്ടു കുരുന്നുകൾ സുജിത്തും സുനിതയും, അനാഥരായ അവർക്ക് നേരിടേണ്ടിവന്ന ദുരന്തങ്ങൾ, ദാരിദ്ര്യം അതിജീവിക്കുവാൻ അവർ സ്വീകരിച്ച തന്ത്രങ്ങൾ എല്ലാം ശ്രദ്ധേയമായ മാതൃകയാവേണ്ടതാണ്. അവർക്ക് ആശ്രയമാകുന്ന ചെറിയോനേട്ടൻ അനുഭവക്കുറിപ്പിന്റെ വ്യാപ്തി വിശാലമാകുകയാണ്.

മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Summary in Malayalam Class 9

പാരസംഗ്രഹം
മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Summary in Malayalam Class 9 1
ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഭയന്നു പിന്തിരിഞ്ഞു പോകരുത് എല്ലാപ്രതിസന്ധികളെയും അതിജീവിച്ചു കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിനിടയിലും നിരന്തരമായ പ്രയത്നത്തിലൊടുവിൽ ജീവിതത്തിന്റെ ലാഭ നഷ്ട്ടങ്ങൾ അറിയാത്ത കുട്ടികൾ അവരുടെ ജീവിത വിജയത്തിന്റെ മധുരം പങ്കു വെയ്ക്കുന്ന കഥയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ മധുരക്കിഴങ് തിന്നുന്നവർ എന്ന കഥാഭാഗം, ജീവിതത്തിൽ ലാഭ നഷ്ട്ടങ്ങളെക്കാൾ തങ്ങളുടെ ചെറിയ സ്വപ്നങ്ങൾക്കും വിശപ്പിനും പ്രധാന്യം നൽകിയ രണ്ടു ചെറിയ കുട്ടികളുടെ പരിശ്രമത്തിന്റെ ഫലം ആണ് ഈ കഥ പങ്കു വെയ്ക്കുന്നത്.

അറിവിലേക്ക്
മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Summary in Malayalam Class 9 2
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ് സന്തോഷ് ഏച്ചിക്കാനം. ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയൽ രംഗത്തും പ്രവർ ത്തിക്കുന്നു. ചെറുകഥാസമാഹാരത്തിനുള്ള 2008-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ഓർത്തിരിക്കാൻ

  • ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മനംനൊന്ത് പിൻതിരിഞ്ഞ് പോകരുത്.
  • ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് ജീവിതവിജയം നേടിയ നിരവധി വ്യക്തികൾ ലോകത്തിലുണ്ട്.
  • അവരുടെ പേരുകൾ കണ്ടെത്തി കൂട്ടിച്ചേർക്കുന്നു. അവരുടെ ജീവിതദർശനങ്ങൾ ചർച്ച ചെയ്യുന്നു.

മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 15 Question Answer Notes മധുരക്കിഴങ്ങിന്റെ രുചി

9th Class Malayalam Kerala Padavali Unit 5 Chapter 15 Notes Question Answer Madhurakkizhanginte Ruchi

Class 9 Malayalam Madhurakkizhanginte Ruchi Notes Questions and Answers

Question 1.
ചെറിയോനേട്ടൻ ചിരിച്ചു. “ഒരു കൈക്കോട്ട് പൊന്തിക്കാൻ കൈയാത്ത നീയോ?”
“എനിക്ക് പൊന്തിക്കാൻ പറ്റും.”
അവൻ അവിടെയിരുന്ന കൈക്കോട്ടെടുത്ത് പൊക്കിക്കാണിച്ചു.
ചെറിയോനേട്ടന് സങ്കടം വന്നു. “ആ കണ്ടം നീയെടുത്തോടാ.”
ചെറിയോനേട്ടൻ ഈ രചനയിലെ ശക്തമായൊരു സാന്നിധ്യമായിത്തീരുന്നതെങ്ങനെ?
കഥാസന്ദർഭങ്ങൾ വിശകലനം ചെയ്യുക.
Answer:
മനസിൽ അലിവും സഹജീവി സ്നേഹവും നിലനിൽക്കുന്ന മനുഷ്യനാണ് ചെറിയോനേട്ടൻ. തങ്ങളുടെ നാട്ടിൽ അനാഥരായ കുട്ടികൾക്ക് ജീവിക്കാൻ ഒരു മാർഗം നൽകുകയായിരുന്നു അയാൾ. സഹജീവി സ്നേഹവും നിറയുന്ന സാമൂഹിക പ്രതിബദ്ധതയും ആണ് ഈ കഥാപാത്രം പ്രകടമാക്കുന്നത്. ചെറിയ കുട്ടികൾ ആണെങ്കിൽ പോലും അവരിൽ വിശ്വാസം അർപ്പിക്കാൻ അയാൾ തയ്യാറായി എന്നുള്ളതാണ് ആ മനുഷ്യനിൽ നിറയുന്ന നന്മ എന്ന് കാണാം.

Question 2.
• “ഒരുറുമ്പ് അരിമണി കൊണ്ടുപോകുംപോലെ പ്രയാസപ്പെട്ട് അവർ തോട്ടിൽനിന്ന് കുടം അതിസാഹസികമായി മുക്കിയെടുക്കുന്നതും കിഴങ്ങുവള്ളികൾ നനയ്ക്കുന്നതും നാട്ടുകാർ അമ്പരപ്പോടെ നോക്കി.”
• “മധുരക്കിഴങ്ങു ചാക്കുകൾക്കിടയിൽ രണ്ട് കുഞ്ഞുകിഴങ്ങുകളെപ്പോലെ സുജിത്തും സുനിതയും.”
ഇത്തരം പ്രയോഗങ്ങളാണ് ഈ അനുഭവക്കുറിപ്പിനെ ഭാവാത്മകമാക്കുന്നത്. പാഠഭാഗത്തുനിന്ന് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.?
Answer:
ആ ചെറിയ കുട്ടികൾ കുടത്തിൽ വെള്ളം കോരി കൊണ്ടുപോകുന്നതിനെ ഉറുമ്പ് അരിമണി കൊണ്ടുപോകുന്നതിനോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നതിന്റെ സവിശേഷത. കുട്ടികൾ വിശപ്പടക്കാൻ വേണ്ടി നടത്തുന്ന ഭഗീരഥപ്രയത്നം. വരികൾ വിശകലനം ചെയ്ത് സാദൃശ്യത്തിന്റെ സവിശേഷതകൾ കണ്ടെത്തുന്നു. സവിശേഷമായ കൂടുതൽ പ്രയോഗങ്ങൾ പാഠഭാഗത്തുനിന്ന് കാണാൻ കഴിയും മധുരക്കിഴങ്ങ് ചാക്കുകൾക്കിടയിൽ രണ്ടു കുഞ്ഞുകിഴങ്ങുകളെപോലെ സുജിത്തും സുനിതയും.” കിഴങ്ങു വള്ളികൾ തളിർക്കുന്നതും പാമ്പിനെ പോലെ തടത്തിൽ നിന്ന് അത് ഇഴഞ്ഞു പോകു ന്നതും അതിന്റെ വേരുകൾ വയലറ്റ് ബലൂൺ പോലെ വീർത്ത് പാകമാകുന്നതും ഓർത്തപ്പോൾ സുജിത്തിന് കണ്ണിൽ വെള്ളം നിറഞ്ഞു.” ഇവയെല്ലാം പാഠഭാഗത്തു നിന്നും കണ്ടെത്തിയ ഉദാഹരണം ആണ്,

മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15

Question 3.
“അവരുടെ ആത്മവിശ്വാസത്തിൽനിന്ന് വെള്ളവും വളവും വലിച്ചെടുത്തു വളർന്ന ആ കിഴങ്ങുകളിലൊരെണ്ണം കടിച്ച് ഒരു ജന്മം മുഴുവൻ മധുരിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു. അനുഭവക്കുറിപ്പിൽ മധുരക്കിഴങ്ങ് ഒരു പ്രധാന പ്രതീകമാകുന്നുണ്ടോ ? നിങ്ങളുടെ അഭിപ്രായം സമർഥിക്കുക.?
Answer:
ജീവിത പ്രതിസന്ധിയിൽ പിന്തിരിഞ്ഞു പോകാതെ അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന് പറയും പോലെ അവരാൽ ആകും വിധം അവർ അവരുടെ തൊഴിൽ ചെയ്യുകയും വിശപ്പിനെ ഇല്ലാതാക്കാൻ വേണ്ടി സ്വപ്നം കാണുകയും ചെയ്തു. അതിന്റെ ഫലം ജീവിതത്തിൽ മധുരമായി മാറുകയും കഥയിലെ മധുരക്കിഴങ്ങ് ജീവിതത്തിൽ ഒരു വിജയത്തിന്റെ മധുര പ്രതീകമായി മാറുകയും ചെയ്തു.

Question 4.
പ്രതിസന്ധികൾ മറികടന്ന് സമൂഹത്തിനു മുന്നിൽ പുതിയ മാതൃക സൃഷ്ടിച്ച് ധാരാളം വ്യക്തികൾ നമുക്ക് ചുറ്റിലുമുണ്ടല്ലോ. ജീവിതവിജയം നേടിയ അത്തരം വ്യക്തികളെ പരിചയപ്പെടുത്തു ന്നതിനായി അവരുടെ വിജയഗാഥകൾ സമാഹരിച്ച് പതിപ്പ് തയ്യാറാക്കുക.?
Answer:
മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15 1
വിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിനെ ലോകം സ്മരിക്കുന്നത് അദ്ദേഹത്തിന്റെ സിനിമക ളിലൂടെയാണ്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭയായിരുന്നു ചാപ്ലിൻ. ഉള്ളിലുള്ള വിഷമതകളെ പുറത്തുകാട്ടാതെ സദാ പുഞ്ചിരിക്കുന്ന ഒരു കോമാളിയുടെ വേഷമാണ് ചാപ്ലിൻ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്. ഏതൊരു വിഷമ ഘട്ടങ്ങളിലും പതറാതെ മുന്നോട്ടു പോകണമെന്ന മഹത്തായ സന്ദേശം അദ്ദേഹത്തിന്റെ ഓരോ സിനിമകളിലുമുണ്ട്. വ്യക്തിജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്ന ചാപ്ലിൻ അവയെയൊക്കെ സധൈര്യം നേരിട്ടിരുന്നു. താരപ്രഭയിൽ മയങ്ങിക്കഴിയാതെ പൊതു വിഷയങ്ങളിൽ തന്റേതായ നിലപാടുകളിൽ ഉറച്ചുനിന്നിരുന്ന ചാപ്ലിന് നിരവധി വിമർശനങ്ങളെയും തിരസ്കാരങ്ങളെയും നേരിടേണ്ടതായി വന്നിട്ടുണ്ട്. ചാൾസ് ചാപ്ലിന്റെയും ഹന്നാ ചാപ്ലിന്റെയും മകനായി 1889 ഏപ്രിൽ 16 ന് ഇംഗ്ലണ്ടിൽ ജനിച്ച ചാർളിയുടെ ബാല്യകാലം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു.

പിതാവിന്റെ മദ്യാസക്തി, അമ്മയുടെ അസുഖം, പട്ടിണി…എന്നിങ്ങനെ ബാല്യകാലത്തെ തിക്താനുഭവങ്ങൾ പിന്നീട് അദ്ദേഹം ചലച്ചിത്രങ്ങളിലൂടെ ചിരിയിൽപ്പൊതിഞ്ഞ് അവതരിപ്പിച്ചു. നമ്മുടെ ജീവിതാവസ്ഥയും സാഹചര്യങ്ങളുമൊക്കെ ഏതുതരത്തിലുള്ളവയായിരുന്നാലും മാനസികമായി തളരാതെ ശുഭപ്രതീക്ഷയോടെ ജീവിതത്തെ നോക്കിക്കാണാൻ ചാർളി ചാപ്ലിൻ ലോകത്തെ പഠിപ്പിച്ചു. എ വുമൺ ഓഫ് പാരീസ്, ദ് ഗോൾഡ് റഷ്, ദ് സർക്കസ്, സിറ്റി ലൈറ്റ്സ്, മോഡേൺ ടൈംസ്, ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ… തുടങ്ങിയ സിനിമകളിലൂടെ ചാപ്ലിൻ അവതരിപ്പിച്ച സന്ദേശങ്ങളും അവതരണ രീതിയും എന്നും പഠനാർഹമാണ്. എല്ലാവർക്കും പ്രശ്നങ്ങളുണ്ടെന്നും ഓരോരുത്തരും അവരുടെ പ്രശ്നങ്ങളോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ജീവിതം ആഹ്ലാദകരം അല്ലെങ്കിൽ ദുരിതപൂർണമാക്കുന്നത് എന്നു ചാപ്ലിൻ തന്നിലെ കലാകാരനിലൂടെ ലോകത്തെ ഓർമപ്പെടുത്തുന്നു.

തന്റേടത്തോടെ പ്രശ്നങ്ങളെ നേരിടാൻ കഴിയുന്നവർക്കു മാത്രം അവകാശപ്പെട്ടതാണ് ജീവിത വിജയം. ലോകത്ത് ഒരു കാര്യവും ശാശ്വതമായിട്ടില്ല, നമ്മുടെ പ്രശ്നങ്ങൾപോലും താൽക്കാലികം മാത്രമാണ് ചാപ്ലിൻ പറയുന്നു. നമ്മുടെ പ്രശ്നങ്ങളെ നമുക്കുതന്നെ പരിഹരിക്കാൻ കഴിയും. അതിനായി തല നിവർത്തി തന്റേടത്തോടെ മുൻപോട്ട് നീങ്ങുക. “തല ഉയർത്തി നോക്കുന്നവർക്കു മാത്രമേ മഴവില്ല് കാണാൻ കഴിയൂ. അബദ്ധങ്ങളും തോൽവികളും പിണയാത്ത മനുഷ്യരില്ല. ഇന്നു സംഭവിച്ച അബദ്ധം നാളെ ഉണ്ടാകണമെന്നില്ല. ഏതൊരു പ്രതിസന്ധിയെയും പുഞ്ചിരിയോടെ വരവേൽക്കാനാണ് ചാർളി ചാപ്ലിൻ തന്റെ കഥാപാത്രങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പഠിപ്പിച്ചത്.

ചിരിക്കാൻ കഴിയാത്ത ഒരു ദിവസം ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. എന്റെ ജീവിതത്തിൽ പല പ്രശ്നങ്ങളുമുണ്ട് എന്ന കാര്യം എന്റെ ചുണ്ടുകൾക്ക് അറിയില്ല. അവ എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കും. സ്വകാര്യ ദുഖങ്ങളെ പുറത്തറിയിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ഞാൻ മഴയത്തു കൂടി നടക്കാൻ ഇഷ്ടപ്പെടാൻ കാരണം മറ്റുള്ളവർ തൻ കണ്ണുനീർ കാണാതിരിക്കാനാണെന്നു പറഞ്ഞ ചാപ്ലിന്റെ പേരിൽ ഒരു ചെറു ഗ്രഹവുമുണ്ട്; 3623 ചാപ്ലിൻ. 1972 ൽ സമഗ്ര സംഭാവനയ്ക്കുള്ള ആദരവായി ഓസ്കർ ബഹുമതി നേടിയ അദ്ദേഹത്തിനു ലഭിച്ച കരഘോഷം ചരിത്രമാണ്.

ഓസ്കർ വേദിയിൽ ഒരാൾക്കു ലഭിക്കുന്ന ഏറ്റവും നീണ്ട കരഘോഷമായിരുന്നു അത്. സദസ് ഒന്നടങ്കം എണീറ്റുനിന്ന് പന്ത്രണ്ടു മിനിറ്റ് നേരമാണ് ഹസ്താരവങ്ങളാൽ ചാർളി ചാപ്ലിനെ ബഹുമാനിച്ചത്. താൽക്കാലികമായ പ്രശ്നങ്ങളെ പർവതീകരിച്ചു കാണാതെ ധൈര്യസമേതം പുഞ്ചിരിയോടെ ഏറ്റെടുക്കാൻ ചാപ്ലിൻ നമ്മെ പ്രചോദിപ്പിക്കുന്നു. ഇന്നത്തെ പ്രശ്നങ്ങൾ നാളത്തെ തമാശയാണ്. ഇന്നനുഭവിക്കുന്ന എല്ലാ വിഷമതകളും തൽക്കാലത്തേക്കു മാത്രമുള്ളതാണ് എന്നു മനസിലാക്കുക. ചിരിച്ചുകൊണ്ട് സംഘർഷങ്ങൾക്ക് അയവ് വരുത്താം. മാനസിക സംഘർഷം ലഘൂകരിക്കുമ്പോൾ ശരീരം ആരോഗ്യമുള്ളതാകും. അതുകൊണ്ടല്ലേ ‘ചിരി ആയുസ് കൂട്ടും’ എന്നു പറയുന്നത്. പ്രസന്നതയോടും പ്രസരിപ്പോടും വിജയത്തിലേക്ക് മുന്നേറാം
മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15 2
എക്കാലത്തെയും പ്രമുഖസംഗീതരചയിതാക്കളിൽ മുൻനിരക്കാരനാണ് 1770ൽ ജർമനിയിൽ ജനിച്ച ബീഥോവൻ. പിയാനോ വായനയിലും അസാമാന്യ പാടവം പുലർത്തിയിരുന്നു. 20 വയസുകഴിഞ്ഞ് ഓസ്ട്രിയയിലെ വിയന്നയിലേക്കു മാറിത്താമസിച്ചു. ബീഥോവന് മുപ്പതു വയസായപ്പോഴേക്കും കേൾക്കാനുള്ള കഴിവ് ഇല്ലാതായിരുന്നു. ഈ വൈകല്യം അദ്ദേഹത്തെ തളർത്തിയില്ല. ബധിരത മറച്ചുവയ്ക്കാൻ ശ്രമിച്ചിരുന്നെങ്കിലും അത് വിജയിക്കാതെയായി. പൂർണമായും ബധിരനായതിനു ശേഷം അദ്ദേഹം രചിച്ച ഒൻപതാമത്തെ സിംഫണി, വൈപുല്യം കൊണ്ടും ഉദാത്തമായ കലാമൂല്യം കൊണ്ടും സാങ്കേതികമികവു കൊണ്ടും സ്വരലയത്തിലെ മഹാവിസ്മയമായി. പക്ഷേ അത് 1824ൽ വിയന്നയിൽ അരങ്ങേറി സമാപിക്കുമ്പോഴുണ്ടായ കടലിരമ്പൽ പോലുള്ള കരഘോഷം അദ്ദേഹം അറിഞ്ഞില്ല. ഓർക്കെസ്ട്രയെ നോക്കി ശ്രോതാക്കളെ പിന്നിലാക്കി വേദിയിൽ നിന്ന ബീഥോവനെ തോളിൽത്തട്ടിവിളിച്ചു തിരിച്ചുനിർത്തിയപ്പോഴാണ് ഇളകിമറിയുന്ന മനുഷ്യതരംഗം അദ്ദേഹം കണ്ടത്.

സംഗീതചരിത്രത്തിൽ തങ്കലിപികളിലെഴുതിയ പേരുള്ള ബീഥോവന്റെ ദൗർബല്യം കേൾവിക്കുറവു മാത്രമായിരുന്നില്ല. ഇരുപതു വയസ്സു മുതലുള്ള വിട്ടുമാറാത്ത വയറുവേദന ആത്മഹത്യയിലേക്കുപോലും നയിച്ചേക്കുമെന്ന് ഭയപ്പെട്ടിരുന്നു. പഠനശേഷി തീരെക്കുറവാകയാൽ ഗുണിക്കാൻ കഴിവില്ലാതെ അക്കങ്ങൾ ആവർത്തിച്ചു കൂട്ടുകയാണു പതിവ്. സംഗീതപഠനത്തിനുവേണ്ടി ബാല്യത്തിൽ അച്ഛന്റെ ക്രൂരപീഡനം, വിഷാദരോഗം, കരൾരോഗം, വാതരോഗം, ത്വക്ക് രോഗം, നേത്രരോഗം തുടങ്ങിയവയെല്ലാം അവഗണിച്ച് മുന്നേറി മഹാസംഗീതജ്ഞനായ ബീഥോവന്റെ കഥ ആരെയാണ് പ്രചോദിപ്പിക്കാത്തത് !

ഒരിക്കലും നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ; പക്ഷേ വിധിയെ തോൽപ്പിച്ച് വിൽമ കൊടുങ്കാറ്റായി
മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15 3
4-ാം വയസ്സിൽ ഇൻഫന്റെൽ പരാലിസിസ് എന്ന രോഗം ബാധിച്ച വിൽമ പൂർണമായി കിടപ്പിലായി. തുടർന്നു രോഗങ്ങളുടെ ഘോഷയാത്രയായിരുന്നു. പോളിയോ, ന്യൂമോണിയ, സ്കാർലറ്റ് ഫിവർ, ഒപ്പം ഇടതു കാലിനു സ്വാധീനക്കുറവും. ഈ കുഞ്ഞ് അധികകാലം ജീവിക്കില്ലെന്നു വൈദ്യ ശാസ്ത്രം വിധിയെഴുതി. പക്ഷേ, 20 വർഷത്തിനു ശേഷം ഇതേ പെൺകുട്ടി വേഗത്തിന്റെ കൊടുമുടി കീഴടക്കി. രോഗക്കിടക്കയിൽ തളർന്നു കിടന്ന വിൽമയിൽ ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയാകണം എന്ന സ്വപ്നം നിറച്ചത് അവളുടെ അമ്മയാണ്. തളർന്നുപോയ ഇടംകാലുമായി പിച്ചവച്ചു തുടങ്ങിയ അവൾ അമ്മ നൽകിയ ധൈര്യത്തിൽ ആകാശത്തോളം സ്വപ്നം കണ്ടു. പിന്നീടു സ്വപ്നം നേടിയതിനു ശേഷം അവൾ ലോകത്തോടു വിളിച്ചുപറഞ്ഞു’എന്റെ ഡോക്ടർമാർ എന്നോട് പറഞ്ഞു എനിക്ക് ഒരിക്കലും നടക്കാൻ കഴിയില്ലെന്ന്, പക്ഷേ, എന്റെ അമ്മ പറഞ്ഞു എനിക്ക് കഴിയുമെന്ന്. ഞാൻ അമ്മയെ വിശ്വസിച്ചു…’ 9-ാം വയസ്സിലാണ് ഓർത്തോപീഡിക് ഷൂ ധരിച്ച് വിൽമ നടക്കാൻ പഠിച്ചത്.

പിന്നീട് ഓടാനുള്ള ശ്രമമായി. പതിയെ കളിക്കളത്തിലേക്കു ചുവടു വച്ചു. ബാസ്കറ്റ് ബോൾ കോർട്ടാണ് ആദ്യം മാടി വിളിച്ചത്. 11-ാം വയസ് മുതൽ കായികപരിശീലനം ആരംഭിച്ചു. തുടക്കത്തിൽ ഊന്നുവടിയുമായാണു പരിശീലനത്തിനിറങ്ങിയത്. ബാസ്കറ്റ് ബോൾ കോർട്ടിലെ മിന്നും താരമായി മാറിയ വിൽമയിലെ താരത്തിന്റെ യഥാർഥ ട്രാക്ക് കണ്ടെത്തിയതു പരിശീലകനായ എഡ് ടെംബിളാണ്. അദേഹത്തിന്റെ ഉപദേശമാണു വിൽമയെ ഓട്ടത്തിന്റെ ട്രാക്കിലെത്തിച്ചത്. 16 വയസ് തികയും മുൻപു വിൽമ അമേരിക്കയുടെ ഒളിംപിക്സ് സംഘത്തിൽ ഇടം ഉറപ്പിച്ചു. 1956-ലെ മെൽബൺ ഒളിംപിക്സിൽ 100 മീറ്റർ യോഗ്യതാ റൗണ്ടിൽ ആദ്യം തന്നെ പുറത്തായി. എങ്കിലും 4 × 100 റിലേയിൽ വെങ്കലം നേടി. പിന്നീട് 1960ൽ റോമിൽ നടന്ന ഒളിംപിക്സിലാണു വിൽമയുടെ അവിശ്വസനീയമായ കുതിപ്പു ലോകം കണ്ടത്.

100, 200 മീറ്ററുകളിലും 4 × 100 റിലേയിലും സ്വർണം. 100 മീറ്ററിൽ തൊട്ടടുത്ത എതിരാളിയെ ബഹുദൂരം പിന്നിലാക്കിയായിരുന്നു വിജയം. 11 സെക്കൻഡിൽ ഫിനിഷിങ്. എന്നാൽ ലോക റെക്കോർഡ് ഭേദിച്ച ആ ഐതിഹാസിക വിജയം രേഖപ്പെടുത്തിയില്ല. കാറ്റിനു വേഗം കൂടുതലായിരുന്നു എന്നതായിരുന്നു കാരണം. 200 മീറ്ററിലും വിൽമയുടെ വിജയം മികവുറ്റതായിരുന്നു. 24.13 സെക്കൻഡിൽ ഓടിയെത്തി. ഒരു ഒളിംപിക്സിൽ 3 സ്വർണം നേടുന്ന ആദ്യത്തെ വനിത എന്ന റെക്കോർഡ് അവളുടെ പേരിൽ സ്വർണ ലിപികളാൽ എഴുതിച്ചേർത്തു. തുടർന്നും ദേശീയ, രാജ്യാന്തര പുരസ്ക്കാരങ്ങൾ വിൽമയെ തേടിയെത്തി .

മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15

Question 5.
അ, ദേഹം – അദ്ദേഹം
വളരെ, ഏറെ – വളരെയേറെ
പകുത്ത്, എടുത്തു – പകുത്തെടുത്തു
പദങ്ങൾ ചേർത്ത് എഴുതിയപ്പോൾ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിച്ചത് ?
പദച്ചേർച്ചകളുടെ കൂടുതൽ ഉദാഹരണങ്ങൾ പാഠഭാഗത്തുനിന്ന് കണ്ടെത്തി വിശകലനം ചെയ്യുക?
Answer:
പദച്ചേർച്ച രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം ഇല്ലാതായാൽ അതിന് ലോപസന്ധി എന്നു പറയുന്നു.
ഉദ: നല്ല, എണ്ണ – നല്ലെണ്ണ
പോയി, ഇല്ല – പോയില്ല
വരിക, ഇല്ല – വരികില്ല

രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പുതുതായി വന്നുചേരുന്നതാണ് ആഗമസന്ധി. ഉദ: അല, ആഴി – അലയാഴി
കളി, ഉടെ – കളിയുടെ

രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉൾപ്പെട്ട ഒരു വർണ്ണം ഇരട്ടിക്കുകയാണെങ്കിൽ ദ്വിത്വസന്ധി എന്നു പറയുന്നു.
ഉദ: പുക, കുഴൽ – പുകക്കുഴൽ
തളിർ, പദം – തളിർപ്പദം

രണ്ടുവർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയിട്ട് അതേ സ്ഥാനത്ത് മറ്റൊരു വർണ്ണം വരു ന്നതിന് ആദേശസന്ധി എന്നു പറയുന്നു.
ഉദ: വിൺ, തലം – വിണ്ടലം
നെൽ, മണി – നെൻമണി

Question 6.
വെയിലിൽ വെന്ത വേരുകൾ കണ്ണീരിന്റെ നനവ് കാത്തുവയ്ക്കുന്നു. ഇലകളിൽ മധുരം വിളമ്പുന്നു. വരികളുടെ ആശയം വ്യക്തമാക്കുക?
Answer:
ജീവിതപ്രതിസന്ധിയിൽ തോറ്റുപോകാതെ ജീവിത പോരാട്ടത്തിൽ പതറാതെ മുന്നോട്ടു പോകുന്നവരുടെ ഹൃദയത്തെ എടുത്തു കാണിക്കുന്ന വരികൾ ആണിത്, ഏതൊരു പ്രതിസന്ധിയിലും മനസ്സുറപ്പോടെ മുന്നോട്ടു പോകുന്നവർക്ക് പ്രകൃതി തന്നെ കനിഞ്ഞു നൽകുന്ന ഒരു കരുത്തുണ്ട് ആ കരുത്താണ് ജീവിതത്തിൽ മുന്നോട്ടുള്ള ഊർജ്ജം നൽകുന്നത് പ്രതിസന്ധികളെ തരണം ചെയ്യുന്നവർക്ക് ജീവിതത്തിൽ നിത്യമായ മധുരം ലഭിക്കുക തന്നെ ചെയ്യും.

ചിരിയുടെ അരങ്ങേറ്റം Chiriyude Arangettam Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes ചിരിയുടെ അരങ്ങേറ്റം Chiriyude Arangettam Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Chiriyude Arangettam Summary

ചിരിയുടെ അരങ്ങേറ്റം Summary in Malayalam

ആമുഖം

സമൂഹത്തിൽ ശ്രദ്ധേയമായ വ്യക്തികളാണ് ആത്മകഥകൾ എഴുതുന്നത്. അവരുടെ ജീവിതവും സംഭാവനകളും സമൂഹത്തിന് പ്രയോജനകരമായിത്തീരട്ടെ എന്ന ശുഭാപ്തി വിശ്വാസത്തോടെ കാലക്രമത്തിൽ അടയാളപ്പെടുത്തി വയ്ക്കുന്നതാണ് ആത്മകഥകൾ, ലോകസിനിമയിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരൻ ചാർളി ചാപ്ലിന്റെ ഹൃദയസ്പർശിയും രസകരവുമായ ആത്മകഥയാണ് പാഠഭാഗം. ലണ്ടൻ തെരുവിലെ കഠിനദാരിദ്ര്യത്തിൽനിന്ന് ലോകപ്രസിദ്ധിയിലേക്കുയർന്ന അദ്ദേഹത്തിന്റെ ജീവിതം വായനക്കാർക്ക് എന്നും പ്രചോദനാത്മകമാണ്. പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതവിജയം നേടിയവരുടെ ധാരാളം കഥകൾ സാഹിത്യകൃതികൾക്ക് പ്രമേയമായിട്ടുണ്ട്. നിശബ്ദ സിനിമയിലൂടെ പ്രേക്ഷകനെ ഇന്നും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ചാർളി ചാപ്ലിന്റെ ജീവിതവിജയവേദിയിലേക്കുള്ള അരങ്ങേറ്റം ഒരു സിനിമയുടെ കഥ പോലെ ദൃശ്യാനുഭവം പകർന്നു നല്കുന്ന ആത്മകഥാഭാഗമാണ്.

ചിരിയുടെ അരങ്ങേറ്റം Chiriyude Arangettam Summary in Malayalam Class 9

പാരസംഗ്രഹം
ചിരിയുടെ അരങ്ങേറ്റം Chiriyude Arangettam Summary in Malayalam Class 9 1
സന്തോഷത്തിന്റെയും സംതൃപ്തിയുടെയും എല്ലാം പ്രതീകമായാണ് പൊതുവേ നമ്മൾ ചിരിയെ കാണുന്നത്. അത്തരം ചിരിയുടെ വേളകളാണ് ജീവിതത്തിൽ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നതും. വെള്ളിത്തിരയിലെ തമാശപ്രകടനം കൊണ്ട് വലിയൊരു കാലം ആളുകളെ ചിരിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു ചാർളി ചാപ്ലിൻ. വംശത്തിന്റെയോ വർണ്ണത്തിന്റെയോ ഭേദമില്ലാതെയും അതിരുകളില്ലാതെയും ലോകമെങ്ങുമുള്ള ആളുകളെ ചിരിപ്പിക്കാൻ ആ കലാകാരനു കഴിഞ്ഞു. എന്നാൽ ലോകത്തെ മുഴുവൻ ചിരിപ്പി ക്കുമ്പോഴും കണ്ണീരിലാഴ്ന്ന ഒരു ഭൂതകാലം മറ്റാരും കാണാതെ സൂക്ഷിക്കു ന്നുണ്ടായിരുന്നു അദ്ദേഹം. ദാരിദ്ര്യത്തിന്റെയും ദുഃഖത്തിന്റെയും സന്ദർഭ ങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യലാണ് വലിയ ശേഷി. ചിരിയുടെ മറുപുറമായ സങ്കടങ്ങളെ ശക്തിയാക്കലും ഏതൊരാളും പഠിക്കേണ്ടുന്ന വലിയ പാഠങ്ങളാണ്.

അറിവിലേക്ക്

ആത്മകഥാ സാഹിത്യം ചരിത്രത്തോളം തന്നെ പഴക്കമുള്ള ഒരു സാഹിത്യരൂപമാണ്. എങ്കിലും ആത്മകഥ ഒരു സാഹിത്യ വിഭാഗമായി വർഗീകരിക്കപ്പെടാൻ തുടങ്ങിയത് 18-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലാണ്. 1797ൽ വില്യം ടെയിലർ മന്തിലി റിവ്യൂ എന്ന ആനുകാലികത്തിലാണ് ‘ഓട്ടോബയോഗ്രഫി’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. പാണ്ഡിത്യപ്രകടനത്തിനുള്ള ഉപാധി എന്ന അർഥത്തിലായിരുന്നു അന്ന് ഈ പദം ഉപയോഗിച്ചു വന്നത്. ആത്മാവിഷ്കാരരചന എന്ന അർഥത്തിൽ ഈ പദം ആദ്യമായി ഉപയോഗിച്ചത് 1809ൽ റോബർട്ട് സതി ആണ്. ‘ആത്മാവ്’ എന്ന അർഥത്തിൽ പദാദിയിൽ ചേർക്കുന്ന ഉപപദമാണ് ആത്മം.

അതായത് ഒരുവന്റെ ആത്മാവിന്റെ കഥയാണ് ആത്മകഥ 1809-ലെ ഓക്സ്ഫോർഡ് നിഘണ്ടുവിലും ഓട്ടോബയോഗ്രഫി ആത്മകഥ എന്ന അർഥത്തിൽ പ്രത്യക്ഷപ്പെട്ടു. ഒരു വ്യക്തിയുടെ ജീവിതത്തെ അയാൾ സ്വയം ചിത്രീകരിക്കു ന്നതാണ്, എഴുതുന്നതാണ് ആത്മകഥ. ഒരു വ്യക്തി സ്വയം രചിക്കുന്ന സ്വന്തം ജീവചരിത്രം ആണ് ആത്മകഥ എന്ന് തെരഞ്ഞെടുത്ത സാഹിത്യ പ്രബന്ധങ്ങൾ ഒന്നാം ഭാഗത്തിൽ തായാട്ട് ശങ്കരൻ അഭിപ്രായപ്പെടുന്നു. വക്താവ് രചിച്ച സ്വന്തം കഥയാണ് ആത്മകഥ എന്ന് പറയാം. അതിൽ ശില്പഭംഗിയും രസാത്മകതയും ചേരുമ്പോൾ അത് സാഹിത്യമായി മാറുന്നു. ആത്മകഥ അനുഭൂതിപരമായ ഒരു ആഖ്യാനമായിട്ടാണ് മുന്നോട്ടു പോവേണ്ടത്. ഒരു വ്യക്തി അവനവനെത്തന്നെ വിഷയം ആക്കികൊണ്ട് സ്വയം എഴുതുന്ന ജീവചരിത്രമാണ് ആത്മകഥ എന്ന് “ഹാൻഡ് ബുക്ക് ഓഫ് ലിറ്ററി ടേംസ്’ എന്ന പുസ്തകത്തിൽ എം. എച്ച്. അബ്രാംസ് എഴുതുന്നു.

അവനവന്റെ ജീവിതത്തിന്റെ കണക്കെടുപ്പും വിലയിരുത്തലുമാണ് ആത്മകഥ. ഇവിടെ ഗ്രന്ഥകാരനും പ്രധാന കഥാപാത്രവും പ്രമുഖ വക്താവും എല്ലാം ഒരാൾ തന്നെ. ഗ്രന്ഥകാരൻ തന്റെ കഴിഞ്ഞകാല ചെയ്തികൾ വായനക്കാരുടെ മുമ്പിൽ നീതീകരിക്കുകയും സ്വന്തം വീക്ഷണങ്ങളും കാഴ്ച്ചപ്പാടുകളും അവരെ കൊണ്ട് അംഗീകരിപ്പിക്കുകയും ആണ് പലപ്പോഴും ചെയ്യുന്നത്. ആത്മപരിശോധനയ്ക്കുള്ള ഒരു ഉപാധി കൂടിയാണ് ആത്മകഥാരചന.വികാരത്തെ മാറ്റിനിർത്തി സ്വാനുഭവരചനകൾ സാധ്യമല്ല.

ചാർളി ചാപ്ലിൻ എന്ന ചലച്ചിത്ര പ്രതിഭ

വിശ്വപ്രസിദ്ധനായ ചലച്ചിത്രകാരനാണ് ചാർളി ചാപ്ലിൻ. ചാൾസ് ചാപ്ലിന്റെയും ഹന്ന ഹില്ലിന്റെയും പുത്രനായി 1889ൽ ലണ്ടനിൽ ജനിച്ചു. ചാൾസ് സ്പെൻസർ ചാപ്ലിൻ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ദുരിതങ്ങൾ നിറഞ്ഞ ബാല്യമായിരുന്നു ചാപ്ലിന്റേത്. ഒട്ടേറെ ജോലികൾ ചെയ്ത് ജീവി ക്കുമ്പോഴും ഒരു അഭിനേതാവാകുക എന്ന അദമ്യമായ ആഗ്രഹം ചാപ്ലിന്റെ ഉള്ളിൽ ഉണ്ടായിരുന്നു. പാരമ്പര്യമായി പകർന്നുകിട്ടിയ അഭിനയസിദ്ധിയും പരിശ്രമവും സ്ഥിരോത്സാഹവും ചാപ്ലിനെ മഹാനായ ചലച്ചിത്രകാരനാക്കി മാറ്റി. അതുല്യമായ അഭിനയത്തിലൂടെ അദ്ദേഹം ലോകം കീഴടക്കി. ചാപ്ലിന്റെ സിനിമകൾ ഇന്നും നമ്മെ കരയിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു.

ചാപ്ലിൻ വെറുമൊരു സാധാരണ ചലച്ചിത്രകാരൻ ആയിരുന്നില്ല. അദ്ദേഹം തന്റെ സിനിമകളിലൂടെ ലോകമെമ്പാടുമുള്ള നിന്ദിതർക്കും പീഡിതർക്കും വേണ്ടി വാദിച്ചു. 1914 മുതൽ 1975 വരെയാണ് ചാപ്ലിന്റെ ചലച്ചിത്ര ജീവിതം. ഏകദേശം 80 ലധികം ചലച്ചിത്രങ്ങൾ അദ്ദേഹം ലോകത്തിന് നൽകിയിട്ടുണ്ട്. ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് “ദ കിഡ്’. 1921ൽ ചാർളി ചാപ്ലിൻ നായകവേഷവും സംവിധാനവും നിർവഹിച്ച, ചാപ്ലിന്റെ വ്യക്തിപരമായ ആത്മാംശം ഏറ്റവും അധികം പ്രതിഫലിച്ച ചിത്രങ്ങളിൽ ഒന്നാണ് അത്. അനാഥമായ ബാല്യകാലത്തിലെ അനുഭവങ്ങളും അവയുടെ തീക്ഷ്ണതകളും സമൂഹത്തിന്റെ കപടമായ സദാചാരവും ആക്ഷേപഹാസ്യത്തിലൂടെ തുറന്നു കാട്ടുകയാണ് ഈ ചിത്രത്തിലൂടെ ചാപ്ലിൻ ചെയ്യുന്നത്. അതിജീവനപാതയിൽ സാധാരണ ജനങ്ങളെ നിരന്തരം വേട്ടയാടുന്ന ഒന്നാണ് വിശപ്പ്. പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്ന കാലങ്ങളിൽ ചാപ്ലിന്റെ സിനിമകൾക്ക് പ്രസക്തി ഏറുകയാണ്.

ചിരിയുടെ അരങ്ങേറ്റം Chiriyude Arangettam Summary in Malayalam Class 9

വളരെ ഹാസ്യാത്മകമായി തോന്നുമെങ്കിലും അതിന്റെ പിന്നിൽ കണ്ണീരിന്റെ ആർദ്രത നിറഞ്ഞുനിൽക്കുന്നു. ചാപ്ലിന്റെ ‘ദ ഗോൾഡ് റഷ്’, ‘മോഡേൺ ടൈംസ് ‘, “ഇമിഗ്രന്റ്’ എന്നീ സിനിമകളിലെല്ലാം വിശപ്പ് ഒരു പ്രധാന ഘടകമായി രംഗത്തെത്തുന്നുണ്ട്. പലപ്പോഴും വിശപ്പിന്റെ രണ്ട് ധ്രുവങ്ങളാണ് സിനിമയിൽ ചിത്രീകരിക്കപ്പെടുന്നത്. അതോടൊപ്പം ആർഭാടവും പ്രധാന ഘടകമായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നു. 1936ൽ പുറത്തിറങ്ങിയ “മോഡേൺ ടൈംസ് ‘ എന്ന സിനിമയിൽ ഉച്ചയ്ക്ക് സൈറൺ മുഴങ്ങുമ്പോൾ ചാപ്ലിൻ തന്റെ ജോലി നിർത്തി ഭക്ഷണം കഴിക്കുന്നു. സിനിമയിൽ ഭക്ഷണം മോഷ്ടിക്കാൻ ശ്രമിക്കുന്ന ചാപ്ലിനെ പോലീസ് പിടി കൂടുന്നുണ്ട്. സിനിമയിൽ ഭക്ഷണം മോഷ്ടിച്ച പെൺകുട്ടിയെ രക്ഷിക്കാനായി ചാപ്ലിൻ കുറ്റം സ്വയം ഏറ്റെടുക്കുന്നു.

തീറ്റരംഗങ്ങൾ വളരെ ഹാസ്യാത്മകമായി തോന്നുമെങ്കിലും വിശപ്പ് ഒരു മനുഷ്യനെ വേട്ടയാടുന്നത് എങ്ങനെയാണെന്ന് ഓരോ സിനിമിയിലൂടെയും അദ്ദേഹം വ്യക്തമാക്കുകയാണ്. ചലച്ചിത്രത്തിന്റെ എല്ലാ മേഖലകളിലും നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ജീവിതം ലോകസിനിമയുടെതന്നെ ചരിത്രമാണ്. ദരിദ്രരുടെയും പീഡിതരുടെയും ഉയർത്തെഴുന്നേൽപ്പിന്റെ കഥയാണ് ലോകത്തിനു മുന്നിൽ അദ്ദേഹം തുറന്നുവെച്ചത്. 1977 ഡിസംബറിലെ ക്രിസ്തുമസ് നാളിൽ ഈ അനശ്വര കലാകാരൻ ലോകത്തോട് വിടപറഞ്ഞു. ചെളിക്കുഴിയിൽനിന്ന് ലോകത്തിന്റെ നിറുകയിലേക്ക് ഉയർന്ന ചാപ്ലിന്റെ ജീവിതം ഓരോ മനുഷ്യനും പ്രചോദനമാണ്.

ഓർത്തിരിക്കാൻ

  • ദുരിതജീവിതങ്ങൾക്കിടയിൽ പ്രതീക്ഷയുമായി ഇച്ഛാശക്തികൊണ്ട് അതിജീവിച്ച കലാകാരനാണ് ചാർളി ചാപ്ലിൻ
  • വേരുകൾ വേവുമ്പോഴും കണ്ണീര് പൊഴിയുമ്പോഴും ആ കണ്ണീരിന്റെ നനവിലും, ഒരു പ്രതീക്ഷ അർപ്പിക്കാൻ കഴിഞ്ഞവർ നമുക്ക് ചുറ്റിലുമുണ്ട്. അവരുടെ ജീവിതങ്ങളാണ് ഭാവിയിലേക്ക് നമ്മെ നയിക്കാൻ പ്രേരിപ്പിക്കുന്നത്.

घर, पेड़ और तारे की याद Summary Class 9 Hindi Kerala Syllabus

Reading SCERT Class 9 Hindi Solutions and घर, पेड़ और तारे की याद Ghar Ped Aur Thare Ki Yaad Summary in Hindi Malayalam before the exam can save a lot of preparation time.

Ghar Ped Aur Thare Ki Yaad Summary in Malayalam Hindi

घर, पेड़ और तारे की याद Summary in Hindi

Ghar Ped Aur Thare Ki Yaad Summary in Hindi

दो सौ साल पहले फिनलैंड में बड़ा युद्ध हुआ । युद्ध में बड़ा नुक्सान हुआ । इस समय एक भाई और उसकी बहन अपने घर से बिछुड हुए। भाई आठ साल और बहन छह साल के थे । वे एक दूर देश में पहुँचे। उनके पास-पड़ोस के लोग बहुत भले थे। वे उनकी देखभाल करते थे। लेकिन भाई और बहन को अपने माँ-बाप, देश, घर के आंगन में खड़े सनोबर का पेड़, उसपर बैठकर हर सुबह गानेवाले दो छोटी पक्षी, पेड़ की शाखाओं के बीच से दिखाई देनेवाला चमकीला तारा आदि की याद आई। उनको वापस जाने की बड़ी इच्छा हुई। अभिभावकों के द्वारा उनकी इच्छा को छोड़ने की कोशिश की। लेकिन वे चुपके से एक चाँदनी रात में अपने घर की ओर निकल पड़ें। रास्ते में कई मुज़ीबतें हुई। लेकिन वे हिम्मत के साथ चल पड़े। दो छोटे पक्षी उनको रास्ता बताकर उनके साथ उड़ान भरते थे। बच्चों ने पेड़ों से जामुन, बेर और दूसरे जंगली फल तोड़कर अपनी भूख और झरनों का पानी पीकर प्यास मिटाई । आँगन में खड़े सनोबर पेड़ को ढूंढकर वे सफर करने लगे। अंत में सनोबर पेड़ को देखा। वहीं अपना घर था। वे उसके अन्दर घुस गए। एक बूढ़ा आदमी और उसकी पत्नी कमरे में बैठे थे। दोनों बच्चे नष्ट होने से बड़े दुःखी थे । सचमुच वें नहीं जानते थे कि ये बच्चे अपने ही बच्चे हैं। क्योंकि वे बड़े हो गए थे। अंत में उन्होंने समझाया वे ही उनके बच्चे हैं। माँ-बाप ने बड़ी खुशी के साथ उनको स्वीकार किया। घर के आंगन में खड़े पेड़ और खुशी की सूचना देते हुए गानेवाले दो पक्षी, पहले से भी ज़्यादा चमकनेवाला तारा आदि का इस कथा में विशेष स्थान है। आँगन में खडे सनोबर के पेड़ से ही बच्चों ने घर को पहचान लिया । खोए हुए बच्चों को वापस मिलने केलिए आंगन का सनोबर पेड़ एक कारण बन गया। इससे हमें यह स्पष्ट है कि प्रकृति की हर चीज़ का अपना महत्व है और हमारे जीवन से बड़ा संबन्ध है।

Ghar Ped Aur Thare Ki Yaad Summary in Malayalam

घर, पेड़ और तारे की याद Summary in Malayalam

200 വർഷം മുമ്പ് ഫിൻലാൻഡിൽ യുദ്ധം ഉണ്ടായി. യുദ്ധത്തിൽ വലിയ നഷ്ടം ഉണ്ടായി. ഈ സമയത്ത് ഒരു സഹോദരനും, സഹോദരിയും സ്വന്തം വീട്ടിൽ നിന്നും വേർപ്പെട്ടുപോയി. സഹോദരൻ 8 വയസ്സും, സഹോദരി 6 വയസ്സും പ്രായമുള്ളവരായിരുന്നു. അവർ വളരെ അകലെ ഒരു നാട്ടിലെത്തി. അവ രുടെ അടുത്തുണ്ടായിരുന്നവർ നല്ലവരായിരുന്നു. അവർ ഇവരെ സംരക്ഷിച്ചു. എന്നാൽ സഹോദര നും, സഹോദരിക്കും തന്റെ മാതാപിതാക്കൾ, നാട്, വീട്ടുമുറ്റത്തെ പൈൻമരം, അതിന്മേലിരുന്ന് ഓരോ പ്രഭാതത്തിലും പാടുന്ന രണ്ട് ചെറിയ പക്ഷികൾ, മരച്ചില്ലയുടെ ഇടയിലൂടെ കാണപ്പെ ടുന്ന തിളങ്ങുന്ന നക്ഷത്രം എന്നിവയുടെ ഓർമ്മ വന്നു. അവർക്ക് തിരിച്ചു പോകാനുള്ള വലിയ ആഗ്രഹം ഉണ്ടായി. മധ്യവർത്തികൾ അവരുടെ ആഗ്രഹത്തെ ഉപേക്ഷിക്കാനായി പരിശ്രമിച്ചു. എന്നാൽ ആരോടും പറയാതെ ഒരു നിലാവുള്ള രാത്രിയിൽ സ്വന്തം വീട്ടിലേക്ക് ഇറങ്ങി തിരിച്ചു.
घर, पेड़ और तारे की याद Summary Class 9 Hindi Kerala Syllabus 1
വഴിയിൽ ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടായി. എന്നാൽ അവർ സധൈര്യം നടന്നു പോയി. രണ്ട് ചെറിയ പക്ഷികൾ അവർക്ക് വഴി പറഞ്ഞു കൊടുത്തുകൊണ്ട് അവരോടൊപ്പം പറന്നു. കുട്ടികൾ വൃക്ഷത്തിൽ നിന്നും ഞാവൽ, ഇലന്തപ്പഴം, മറ്റു വന്യപഴങ്ങൾ പറിച്ച് തന്റെ വിശപ്പും അരുവിയിലെ വെള്ളം കുടിച്ച് ദാഹവും അകറ്റി. മുറ്റത്ത് നിൽക്കുന്ന പൈൻ മരത്തെ അന്വേഷിച്ച് അവർ യാത്ര തുടങ്ങി. അവസാനം പൈൻമരത്തെ കണ്ടെത്തി. അവിടെ തന്നെയായിരുന്നു അവരുടെ വീട്. അവർ അതിന്റെ ഉള്ളി ലേക്ക് പ്രവേശിച്ചു. ഒരു പ്രായമായ മനുഷ്യനും അദ്ദേഹത്തിന്റെ ഭാര്യയും മുറിക്കുള്ളിൽ ഇരിക്കുകയായിരു ന്നു. അവർ രണ്ട് കുട്ടികളും നഷ്ടപ്പെട്ട ദുഃഖത്തിലായിരുന്നു. ഈ കുട്ടികൾ അവരുടേതാണെന്ന കാര്യം അവർക്കറിയില്ലായിരുന്നു. കാരണം അവർ വലുതായിരുന്നു. അവസാനം അവർ മനസ്സിലാക്കിക്കൊടുത്തു . അവർ അവരുടെ കുട്ടികളാണെന്ന്. മാതാപിതാക്കൾ വലരെ സന്തോഷത്തോടെ, അവരെ സ്വീകരിച്ചു. വീട്ടുമു റ്റത്ത് നിന്ന മരം, സന്തോഷ സൂചന നൽകിക്കൊണ്ട് പാടുന്ന രണ്ട് പക്ഷികൾ, ആദ്യത്തലുപരി നന്നായി മിന്നിത്തിളങ്ങുന്ന നക്ഷത്രം ഇവയ്ക്കെല്ലാം ഈ കഥയിൽ പ്രത്യേക സ്ഥാനമാണുള്ളത്. മുറ്റത്ത് നിന്ന പൈൻമരം കണ്ടാണ് കുട്ടികൾ വീട് തിരിച്ചറിഞ്ഞത്. നഷ്ടപ്പെട്ട കുട്ടികളെ തിരികെ ലഭിക്കാൻ മുറ്റത്തെ പൈൻമരം കാരണമായി. പ്രകൃതിയിലെ ഓരോ വസ്തുവിനും തനതായ മഹത്വമുണ്ടെന്നും, ഇവയ്ക്ക് നമ്മുടെ ജീവിതവുമായി വലിയ ബന്ധമുണ്ടെന്നും ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.

ഉത്തരധ്രുവത്തിലെ സമീപപ്രദേശത്ത് ഫിൻലാൻഡ് കൂടിയുണ്ട്. അവയുടെ അതിർത്തികൾ റഷ്യയുമായി ചേർന്ന് കിടക്കുന്നു. ഏകദേശം 200 വർഷങ്ങൾക്കുമുമ്പ് ഫിൻലൻഡിന് യുദ്ധത്തിൽ ധാരാളം നഷ്ടം ഉണ്ടാ യി. പട്ടണങ്ങളെ കത്തിച്ചു കളഞ്ഞു. വിളവുകൾ നഷ്ടപ്പെട്ടുപോയി. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെ ട്ടു. ആയിരക്കണക്കിന് മരണങ്ങൾക്ക് ശേഷം ധാരാളം രോഗങ്ങൾ പടർന്നു പിടിച്ചു. ആയിരക്കണക്കിന് ആളു കൾ തങ്ങളുടെ വീട് ഉപേക്ഷിച്ച് പോകുവാൻ നിർബന്ധിതരായി. കുറച്ചു ആളുകളെ ശത്രുക്കളുടെ സൈന്യം പിടിച്ചുകൊണ്ട് പോയി. ധാരാളം കുടുംബങ്ങളിലെ മാതാപിതാക്കന്മാരും മക്കളും അകന്നുപോയി. കുറച്ച് ദിവസങ്ങൾക്കു ശേഷം ഓടിപ്പോയ കുറച്ചു ആളുകൾ തിരിച്ച് വന്നപ്പോൾ അവർക്ക് കത്തിപ്പോയ വീടുകളും വിളവുകളും അല്ലാതെ ഒന്നും കിട്ടിയില്ല. അവർ കഷ്ടപ്പെട്ട് വീണ്ടും വീടുകൾ ഉണ്ടാക്കി. വിളവുകൾ മുളപ്പി ക്കുകയും, ആളുകൾ തിരിച്ചുവരുന്നതും പ്രതീക്ഷിച്ചു തുടങ്ങി. ഇത് ആ സമയത്തെ കഥയാണ്.

घर, पेड़ और तारे की याद Summary Class 9 Hindi Kerala Syllabus

യുദ്ധസമയത്ത് ഒരു സഹോദരനും അവന്റെ സഹോദരിയും വീട്ടിൽ നിന്നും വേർപിരിഞ്ഞു പോയി. സഹോദ രന് 8 വയസ്സും, സഹോദരിക്ക് 6 വയസ്സുമായിരുന്നു. അവർ അകലെയുള്ള ഒരു നാട്ടിലെത്തി. അവിടെ വച്ച് അവർക്ക് വീടിനെപ്പറ്റിയുള്ള ധാരാളം ഓർമ്മകളുണ്ടായി. അവർക്ക് തിരിച്ചുപോകാൻ വഴി അറിയില്ലായിരുന്നു. അവർ അത്രയ്ക്കും ചെറുതായിരുന്നു. അവരുടെ അടുത്തുള്ളവർ വളരെ നല്ല ആളുക ളായിരുന്നു. അവർ അവരെ സംരക്ഷിക്കാൻ തുടങ്ങി. കുറച്ച് വർഷ ങ്ങൾ കഴിഞ്ഞു. കുട്ടികൾ വലുതായി. പക്ഷേ അവർ തങ്ങളുടെ മാതാപിതാക്കളേയും നാടിനേയും മറന്നില്ല. അവർക്ക് വീട്ട് മുറ്റ ത്തുണ്ടായിരുന്ന പൈൻമരവും അതിന്മേൽ എല്ലാ ദിവസവും രാവിലെ വന്നിരുന്ന് പാടാറുള്ള രണ്ട് പക്ഷികളേയും രാത്രിയിൽ അതിന്റെ ശിഖരത്തിന്റെ ഇടയിലൂടെ മിന്നിതിളങ്ങി കാണുന്ന നക്ഷത്രത്തേയും ഓർമ്മ വന്നു.

ഒരു ദിവസം ഫിൻലാൻഡ് ശാന്തമായെന്നും വീട് വിട്ടുപോയ വർക്ക് തിരിച്ച് വരാമെന്നും വാർത്ത വന്നു. ഈ സഹോദര ങ്ങൾക്കും തിരിച്ച് പോകാമെന്ന് തോന്നി. അവർ തങ്ങളെ സംര ക്ഷിക്കുന്ന മധ്യവർത്തികളോട് അനുവാദം വാങ്ങി.

നിങ്ങളുടെ നാട് ഇവിടെ നിന്ന് എത്രയും ദൂരമാണെന്ന് നിങ്ങൾക്കറിയുമോ? എന്ന് മധ്യവർത്തികൾ ചിരി ച്ചുകൊണ്ട് ചോദിച്ചു. നിങ്ങൾ എങ്ങനെ എത്തും?
കുറേദിവസം എടുത്താലും ഞങ്ങൾ എങ്ങനെയെങ്കിലും എത്തും എന്ന് കുട്ടികൾ മറുപടി പറഞ്ഞു. ഇവിടെ നിങ്ങൾക്ക് വീട്, വസ്ത്രം, ഭക്ഷണം, കൂട്ടുകാർ എല്ലാം തന്നെയുണ്ട് എന്ന് മധ്യവർത്തികൾ പറഞ്ഞു. നിങ്ങളുടെ നാട്ടിൽ ഇപ്പോൾ വലിയ ദാരിദ്ര്യവും ഇല്ലായ്മയുമാണ്. അവിടെ നിങ്ങൾക്ക് പട്ടിണിക്ക് കഴി യേണ്ടി വരികയും പരുപരുത്ത കിടക്കയിൽ കിടക്കേണ്ടി വരികയും ചെയ്യും. മാത്രമല്ല നിങ്ങളുടെ വീട് അവിടെ ഉണ്ടോ എന്നറിയില്ലാ. നിങ്ങളുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ എന്നും അറിയില്ല. എന്നാലും ഞങ്ങൾക്ക് വീട്ടിൽ പോകാൻ ആഗ്രഹമുണ്ടെന്ന് കുട്ടികൾ പറഞ്ഞു. ഞങ്ങൾക്ക് മാതാപിതാക്ക ളുടെ ഒത്തിരി ഓർമ്മ വരുന്നു. കൂടാതെ വീടിന്റെ മുറ്റത്തുള്ള പൈൻ മരത്തിന്റേയും.
घर, पेड़ और तारे की याद Summary Class 9 Hindi Kerala Syllabus 2
എന്നാൽ നിങ്ങൾ കുറേ വർഷങ്ങളായിട്ട് വീട്ടിൽ നിന്ന് അകന്ന് കഴിയുകയാണെന്ന് മധ്യവർത്തികൾ പറ ഞ്ഞു. നിങ്ങൾ അവിടെ നിന്നും വന്നപ്പോൾ നിങ്ങൾക്കും 8ഉം 6ഉം വയസ്സേ ഉണ്ടായിരുന്നുള്ളൂ. നിങ്ങൾ വന്ന വഴി മറന്നിട്ടുണ്ടാകും. നിങ്ങളുടെ മാതാപിതാക്കൾ എങ്ങനെയിരിക്കുന്നു എന്ന കാര്യം നിങ്ങൾക്ക് ഓർമ്മ ഉണ്ടാവില്ല. മാത്രമല്ല നിങ്ങൾക്ക് ആരാണ് വഴി പറഞ്ഞു തരിക?

എന്റെ പിതാവിന്റെ വീടിന്റെ മുമ്പിൽ ഒരു വലിയ പൈൻ മരമുള്ളത് എനിക്ക് ഓർമ്മയുണ്ടെന്ന് ആൺകുട്ടി മറുപടി പറഞ്ഞു. ഓരോ രാവിലേയും പ്രിയങ്കരങ്ങളായ രണ്ട് പക്ഷികൾ അതിന്മേലിരുന്ന് പാടുന്നുണ്ട്. രാത്രി വൃക്ഷത്തിന്റെ ശിഖരത്തിന്റെ ഇടയിലൂടെ ഒരു മിന്നിത്തിളങ്ങുന്ന നക്ഷത്രത്തെ കാണുന്നതും എനിയ്ക്ക് ഓർമ്മയുണ്ട്.

വീട്ടിലേക്ക് തിരികെ പോകുമ്പോൾ നിങ്ങൾ വിഷമത്തിലാകും എന്ന് മധ്യവർത്തികൾ പറഞ്ഞു.
എന്നിട്ടും കുട്ടികൾ വീട്ടിലേക്ക് പോകണമെന്ന വാശി ഉപേക്ഷിച്ചില്ല. തന്റെ നാടിനേയും മാതാപിതാക്ക ളേയും മറക്കുക അവർക്ക് അസാദ്ധ്യമായി. അവരുടെ രാത്രി ഉറക്കം ഇല്ലാതായി.
രാത്രി ചേട്ടൻ അനുജത്തിയോട് “നീ ഉറങ്ങുകയാണോ?” എന്ന് ചോദിച്ചു. അനുജത്തി “അല്ല” എന്നു പറഞ്ഞു. എനിക്ക് വീടിനെപ്പറ്റി ഓർമ്മ വരുന്നു.

അനുജത്തി ചേട്ടനോട് “നീ ഉറങ്ങുകയാണോ?’ എന്നു ചോദിച്ചു. ചേട്ടൻ “അല്ല” എന്നു പറഞ്ഞു. ഞാൻ നമ്മുടെ വീടിനെപ്പറ്റി ആലോചിക്കുകയാണ്. ആരോടും മിണ്ടാതെ ഓടിപ്പോകാൻ രണ്ടുപേരും തീരുമാനിച്ചു. എപ്പോഴെങ്കിലും വീട് കണ്ടെത്തും.

ഒരു ദിവസം ആകാശത്ത് ചന്ദ്രൻ പ്രകാശിക്കുമ്പോൾ, രണ്ട് പേരും തങ്ങളുടെ കുറച്ച് ഡ്രസ്സുകളും വാരിക്കൂട്ടി പോയ്ക്കളഞ്ഞു. നിലാവെളിച്ചത്തിൽ അവർക്ക് വഴി കാണാൻ പറ്റുമായിരുന്നു.
കുറച്ച് ദൂരം നടന്നു കഴിഞ്ഞപ്പോൾ “ചേട്ടാ നമ്മൾ വീട്ടിലൊന്നും എത്തുകയില്ല എന്നാണ് തോന്നുന്നത് എന്ന് അനുജത്തി പറഞ്ഞു.

“നമുക്ക് വടക്ക് പടിഞ്ഞാറ് ഭാഗത്തോട്ട് പോകാം” എന്ന് ചേട്ടൻ പറഞ്ഞു. നമ്മൾ തീർച്ചയായും പൈൻ മര ത്തിന്റേയും നക്ഷത്രത്തിന്റേയും അടുത്തെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആ വൃക്ഷത്തിന്റെ ഇടയിലൂടെ ന തത്തെ കണ്ടുകഴിഞ്ഞാൽ വീട്ടിലെത്തി എന്ന് നമുക്ക് കരുതാം.
രണ്ടു കുട്ടികളും സധൈര്യം മുന്നോട്ട് നീങ്ങി. ആൺകുട്ടി തന്റേയും അനുജത്തിയുടേയും രക്ഷയ്ക്കായി ഓക്കു മരത്തിന്റെ കമ്പ് ഒടിച്ച് തന്റെ കയ്യിൽ വച്ചു.

നടന്ന് നടന്ന് ഒരു ദിവസം അവർ ഒരു നാൽക്കവലയിൽ എത്തി. ഇനി ഏത് വഴിയിലൂടെ പോകണമെന്ന് അവർക്ക് അറിയില്ലായിരുന്നു.

പെട്ടെന്ന് അവർ റോഡരികിലുള്ള മരത്തിലിരുന്ന പാടുന്ന രണ്ട് ചെറിയ പക്ഷികളെ കണ്ടു.
ജ്യേഷ്ഠൻ പറഞ്ഞു “ഈ വഴി ശരിയാണ്. എനിക്കിത് പക്ഷികളുടെ പാട്ട് കൊണ്ടറിയാം. അവ നമ്മളെ സഹായിക്കാൻ വന്നതാണ്.

കുട്ടികൾ ആ വഴിയിലൂടെ പോയി. പക്ഷികളും അവരോടൊപ്പം പതുക്കെ പതുക്കെ പറന്നു നീങ്ങുകയും, വൃക്ഷത്തിന്റെ ശിഖരങ്ങളിൽ ഇരിക്കുകയും ചെയ്തു. കുട്ടികൾ മരങ്ങളിൽ നിന്ന് ഞാവൽ, ഇലന്തപ്പഴം, മറ്റ് വന്യപഴങ്ങളും പറിച്ച് തിന്ന് വിശപ്പടക്കുകയും, അരുവികളിലെ വെള്ളം കുടിക്കുകയും ചെയ്തു.

ഇത്രയധികം നേരം നടന്നിട്ട് അനുജത്തി വളരെയധികം ക്ഷീണിതയായി. അവൾ ജ്യേഷ്ഠനോട് ചോദിച്ചു – “നമ്മൾ എപ്പോഴാണ് പൈൻമരം കാണുക?”

“നമ്മുടെ മാതാപിതാക്കളുടെ ഭാഷ കേൾക്കുമ്പോൾ” എന്ന് ജ്യേഷ്ഠൻ പറഞ്ഞു.
നടന്ന് നടന്ന് വനത്തിൽ തണുപ്പ് കൂടാൻ തുടങ്ങി. അനുജത്തി വീണ്ടും പൈൻമരത്തെപ്പറ്റി ചോദിച്ചു. അല്പം ധൈര്യം ഉണ്ടാകണമെന്ന് ജ്യേഷ്ഠൻ അവളോട് പറഞ്ഞു.
പതുക്കെ പതുക്കെ അവരുടെ പഴയനാട് അവസാനിച്ചു. ആദ്യം പരന്ന സ്ഥലമായിരുന്നു, എന്നാൽ ഇപ്പോൾ കുന്നും, നദികളും, തടാകങ്ങളുമുള്ള നാട്ടിലെത്തി. നമ്മൾ തന്നെ നിൽക്കുന്ന ഈ കുന്നിൽ മുകളിലേക്ക് എങ്ങനെ എത്തും എന്ന് അവൾ അവനോട് ചോദിച്ചു.
“ഞാൻ നിന്നെ കൊണ്ടുപാകാം’ എന്ന് പറഞ്ഞ് ജ്യേഷ്ഠൻ അവൾക്ക് ധൈര്യം കൊടുത്തു.
പോകുന്ന വഴിയിൽ കുറച്ച് നദികളും തടാകങ്ങളും ഉണ്ടായിരുന്നു. പക്ഷേ അക്കരേക്ക് പോകുവാൻ വഞ്ചി കിട്ടി. ചേട്ടൻ അനുജത്തിയെ ഇരുത്തി വഞ്ചി തുഴഞ്ഞു കൊണ്ടിരുന്നു. രണ്ട് പക്ഷികളും അവരോടൊപ്പം പറ ക്കുകയും നിൽക്കുകയും ചെയ്തു.
ഒരു ദിവസം വൈകുന്നേരം അവർ വല്ലാതെ ക്ഷീണിത രായപ്പോൾ, അവർ കുറച്ച് കത്തിപ്പോയ കെട്ടിടങ്ങൾ

കണ്ടു. അവയുടെ അടുത്ത് തന്നെ ഒരു പുതിയ വയൽ വീട് ഉണ്ടായിരുന്നു. അടുക്കള വാതിലിന്റെ പുറത്ത് ഒരു പെൺകുട്ടി പച്ചക്കറികളുടെ തൊലി കളയുകയായിരുന്നു.
ജ്യേഷ്ഠൻ ചോദിച്ചു – “ഞങ്ങൾക്ക് കഴിക്കാൻ എന്തെങ്കിലും തരുമോ?’
തരാം, വരൂ എന്ന് പെൺകുട്ടി മറുപടി പറഞ്ഞു. അമ്മ അടക്കളയിലുണ്ട്. അവർ തീർച്ചയായും നിങ്ങൾക്ക് എന്തെങ്കിലും തരും.
घर, पेड़ और तारे की याद Summary Class 9 Hindi Kerala Syllabus 3

ജ്യേഷ്ഠൻ അനുജത്തിയെ ചേർത്തുപിടിച്ച് പറഞ്ഞു, “നീ കേട്ടോ! നമ്മുടെ മാതാപിതാക്കളുടെ ഭാഷയാണ് ഈ പെൺകുട്ടിയും പറയുന്നത്. ഇനി നമുക്ക് പൈൻ മരവും നക്ഷത്രവും അന്വേഷിച്ച് തുടങ്ങാം. രണ്ട് കുട്ടികൾക്കും അടുക്കളയിൽ ചെന്നപ്പോൾ നല്ല ഭക്ഷണം കിട്ടി. അവർ തങ്ങളുടെ എല്ലാ കഥകളും പറ ഞ്ഞതോടൊപ്പം അവർക്ക് വീടിന്റെ ഒരേ ഒരു അടയാളവും ഉണ്ടെന്ന് പറഞ്ഞു. അതിന്റെ മുമ്പിൽ ഒരു പൈൻ മരമുണ്ട്. അതിന്റെ കമ്പുകളിൽ ഇരുന്ന് രണ്ട് പക്ഷികൾ രാവിലെ പാടുകയും രാത്രിയിൽ അതിന്റെ ഇടയി ലൂടെ മിന്നിത്തിളങ്ങുന്ന നക്ഷത്രത്തേയും കാണാൻ പറ്റും.
ഇവിടെ ധാരാളം പൈൻ മരങ്ങളുണ്ടെന്ന് വീട്ടിലുള്ളവർ പറഞ്ഞു. അതിന്മേലിരുന്ന് ആയിരക്കണക്കിന് പക്ഷി കൾ പാട്ട് പാടുകയും ആയിരക്കണക്കിന് നക്ഷത്രങ്ങൾ ആകാശത്തിൽ മിന്നിത്തിളങ്ങുകയും ചെയ്യുന്നു. നിങ്ങൾ എങ്ങനെ നിങ്ങളുടെ വീടിനെ തിരിച്ചറിയും?
“ഞങ്ങൾ നാട്ടിലെത്തിക്കഴിയുമ്പോൾ ആ മരത്തേയും കണ്ടെത്തും’ എന്ന് ആ സഹോദരൻ മറുപടി പറ ഞ്ഞു. ഇവിടെ വരെ എത്താൻ രണ്ട് പക്ഷികളും ഞങ്ങൾക്ക് വഴി പറഞ്ഞു തന്നു.
രണ്ട് കുട്ടികളും ഇതുപോലെ യാത്ര തുടർന്നു. എല്ലായിടത്തും ദാരിദ്ര്യമായിരുന്നു. പക്ഷേ അവർക്ക് പോയിട ത്തെല്ലാം ഭക്ഷണം കിട്ടുകയും രാത്രി കഴിയാൻ ഇടം കിട്ടുകയും ചെയ്തു. ആളുകൾ അവരെ സഹാനുഭൂതി യോടെയായിരുന്നു നോക്കിയത്.
“ഇതാ നമ്മുടെ മരം!’ ജ്യേഷ്ഠന്റെ കണ്ണിൽ നിന്നും ആനന്ദാശു ഒഴുകാൻ തുടങ്ങി. “അതാ നമ്മുടെ നക്ഷത്രം അനുജത്തി ആദ്യം ചിരിച്ചു, പിന്നീട് കരയാൻ തുടങ്ങി.

അവർ പരസ്പരം കെട്ടിപ്പിടിച്ചു. ജ്യേഷ്ഠൻ പറഞ്ഞു ഈ കളപ്പുരയിലാണ് പിതാവിന്റെ കുതിര് നിന്നിരുന്ന ത്. അനുജത്തി പറഞ്ഞു ഈ കിണറിൽ നിന്നാണ് അമ്മ കന്നുകാലികൾക്കുള്ള വെള്ളം കൊണ്ടുവന്നിരു ന്നത്.

ജ്യേഷ്ഠൻ പറഞ്ഞു – “വരൂ, നമുക്ക് വീടിന്റെ ഉള്ളിലേക്ക് പോകാം.
ആദ്യം നീ പോകൂ – അനുജത്തി പറഞ്ഞു. എനിക്ക് പേടി തോന്നുന്നു. മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നറിയില്ല.
അകത്ത് മുറിയ്ക്കുള്ളിൽ ഒരു വൃദ്ധൻ തന്റെ ഭാര്യയോടൊപ്പം ഇരിക്കുകയും വസന്തം പിന്നേയും വന്നു എന്നും പറയുകയായിരുന്നു. പക്ഷികൾ പാടുന്നു. പൂക്കൾ എല്ലായിടത്തും എത്തിനോക്കുന്നു. എന്നാൽ നമ്മുടെ മനസ്സിൽ സന്തോഷത്തിന്റെ ലക്ഷണമില്ല.
അപ്പോഴേക്കും വാതിൽ തുറന്നു. ഒരാൺകുട്ടിയും പെൺകുട്ടിയും അകത്തേക്ക് വരുകയും കഴിക്കാൻ ആവ ശ്യപ്പെടുകയും ചെയ്തു.
“കുട്ടികളേ, അകത്തേക്ക് വരൂ.” ആ വൃദ്ധൻ പറഞ്ഞു. “ഇന്ന് രാത്രി ഞങ്ങളുടെ കൂടെ താമസിക്കൂ. ഞങ്ങ ളുടെ കുട്ടികൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ നിങ്ങളെപ്പോലെ സൗന്ദര്യമുള്ളവരായിരുന്നേനേ. പറഞ്ഞ് പറഞ്ഞ് കണ്ണീരൊഴുകി.
കുട്ടികൾ സഹിക്കാൻ കഴിഞ്ഞില്ല. അവർ തങ്ങളുടെ മാതാപി താക്കളെ കെട്ടിപ്പിടിച്ച്, കരഞ്ഞുകൊണ്ട് പറഞ്ഞു, ഞങ്ങൾ തന്നെയാണ് നിങ്ങളുടെ കുട്ടികൾ. ഞങ്ങൾ തിരിച്ചു വന്നതാ ണ്. ഞങ്ങൾ പൈൻ മരം കണ്ടാണ് നമ്മുടെ വീടിനെ തിരിച്ച
റിഞ്ഞത്.

സന്തോഷം കൊണ്ട് മാതാപിതാക്കളുടെ കണ്ണുകൾ തുളുമ്പു കയായിരുന്നു. അവർ രണ്ടുപേരുടേയും കവിളത്ത് ഉമ്മ വച്ചു. അമ്മ പറഞ്ഞു ഇന്ന് എന്തോ ഒരു നല്ല കാര്യം ഉണ്ടാകു
घर, पेड़ और तारे की याद Summary Class 9 Hindi Kerala Syllabus 4
മെന്ന് അറിയാമായിരുന്നു. ഇന്ന് അതിരാവിലെ നമ്മുടെ മര
ത്തിന്റെ ശാഖകളിൽ ഇരുന്ന് രണ്ട് പക്ഷികൾ വളരെ മധുരമായി പാടുന്നുണ്ടായിരുന്നു.
ജ്യേഷ്ഠൻ പറഞ്ഞു, ശരിയാ, ഇന്ന് നക്ഷത്രവും ഇലകളുടെ ഇടയിലൂടെ മുമ്പത്തേക്കാളുപരി തിളങ്ങുന്നുണ്ടാ യിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് സ്വന്തം വീട് തിരിച്ച് കിട്ടി. ഞങ്ങളുടെ അലച്ചിൽ അവസാനിച്ചു.

घर, पेड़ और तारे की याद Summary Class 9 Hindi Kerala Syllabus

घर, पेड़ और तारे की याद लेखक परिचय मंगलेश डबराल

मंगलेश डबराल का जन्म 16 मई 1948 को उत्तराखंड में हुआ। वे अनेक भारतीय हिन्दी कवि और पत्रकार थे। वे जनसत्ता, हिन्दी पैट्रियट और पूर्वग्रह सहित हिन्दी भाषा के समाचार पत्रों से जुडे थे। उनकी कुछ लोकप्रिय कृतियों में ‘पहाड़ पर लालटन ( पहाड़ियों पर दीपक)’, ‘घर का रास्ता’, ‘लेखक की रोटी’, ‘हम जो देखते हैं, ‘कवि का अकेलापन’ शामिल है। उनकी मृत्यु 9 दिसंबर 2020 को हुई ।

മംഗലേശ് ഡബറാൽ 1948 മെയ് 16-ന് ഉത്തരാഖണ്ഡിൽ ജനിച്ചു. അദ്ദേഹം. ഒരു ഭാരതീയ ഹിന്ദി കവിയും, പത്രപ്രവർത്തകനുമായിരുന്നു. അദ്ദേഹ ത്തിന് ജനസം, ഹിന്ദി പടിയറ്റ് പൂർവ്വഗ്രഹ് അടക്കം ഹിന്ദി ഭാഷയിലെ ദിനപത്രങ്ങളുമായി ബന്ധം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുറച്ച് പ്രസിദ്ധ കൃതികളിൽ പഹാഡ് പർ ലാൽ ടേൽ, ഘർ കാ രാസ്താ, ലേഖക് കി റൊട്ടി, ഹം ജോ ദേഖത്തെ ഹേ, കവി കാ അലാ 9 – ന് നിര്യാതനായി.

घर, पेड़ और तारे की याद शब्दाथ

  • उत्तरी ध्रुव – ഉത്തരധ്രുവം
  • पड़ोस – അയൽപക്കം
  • सीमा – അതിർത്തി
  • रूस – റഷ്യ
  • करीब – ഏകദേശം
  • नुक्सान हुआ – നഷ്ടം ഉണ്ടായി
  • शहर – നഗരം
  • जलाना – കത്തിക്കുക
  • फसल – വിളവ്
  • मारे गए – കൊല്ലപ്പെട്ടു
  • मौतों के बाद – മരണത്തിനുശേഷം
  • बीमारी फैलना – രോഗം പടരുക
  • मज़बूर होना – നിർബന്ധിതമാകുക
  • दुश्मन – ശത്രു
  • पकड़ना – പിടിക്കുക
  • गई – കൊണ്ടുപോയി
  • परिवार – കുടുംബം
  • अलग होना – വേറെയാകുക
  • भागना – ഓടുക
  • वापस आना – തിരിച്ച് വരുക
  • जले हुए घर – കത്തിയ വീടുകൾ
  • के अलावा – കൂടാതെ
  • मेहनत करना – പരിശ്രമിക്കുക, कोशिश करना
  • उगाना – മുളപ്പിക്കുക
  • इन्तज़ार करना – കാത്തിരിക്കുക
  • दौर – കറങ്ങുക
  • दौरान – വേള
  • बिछुड जाना – വേർപ്പെടുക
  • साल – വർഷം, വയസ്സ്
  • भाई – സഹോദരൻ
  • बहन – സഹോദരി
  • पहुँचना – എത്തിച്ചേരുക
  • रास्ता – വഴി
  • पता नहीं – അറിയില്ല
  • पास-पड़ोस के लोग – ചുറ്റുപാടും ഉഉ ഉ അളുകൾ
  • भला – നല്ലത്
  • देखभाल – സംരക്ഷണം
  • बीतना – കഴിഞ്ഞുപോകുക
  • भूलना – മറക്കുക
  • आँगन – -മുറ്റം
  • आँगन में खड़े – മുറ്റത്ത് നിൽക്കുന്ന
  • सनोबर का पेड़ – പൈൻ മരം
  • याद आना – ഓർമ്മ വരിക
  • के बीच से – ഇടയിലൂടെ
  • चमकीला – മിന്നുന്ന
  • तारा – നക്ഷത്രം
  • दिखाई देना – കാണപ്പെടുക
  • खबर – വാർത്ത
  • अभिभावक – മധ്യവർത്തി
  • माँगना – ആവശ്യപ്പെടുക
  • जवाब देना – മറുപടി നൽകുക
  • गरीबी – ദാരിദ്ര്യം
  • अभाव – ഇല്ലായ്മ
  • भूखा रहना – പട്ടിണി കിടക്കുക
  • खुरदुरे बिस्तर – പരുപരുത്ത കിടക്ക
  • सोना – ഉറങ്ങുക
  • सोना पडेगा – ഉറങ്ങേണ്ടി വരും
  • घर बचना – വീട് അവശേഷിക്കുക
  • सड़क – റോഡ്
  • के सामने – മുമ്പിൽ
  • रास्ता बताना -വഴി പറയുക, വഴി തെളിക്കുക
  • प्यारा – പ്രിയമം, lovely
  • मुसीबत – വിഷമം
  • ज़िद – വാശി
  • छोड़ना – ഉപേകഷിക്കുക, to give up
  • भूलना – മറക്കുക, to forget
  • असंभव – അസാദ്ധൃം, Impossible
  • नींद उड़ना – ഉറക്കം നഷ്ടപ്പെടുക
  • पूछना – ചോദിക്കുക, to ask
  • तय करना – തീരുമാനിക്കുക, to decide
  • चुपके से – മിണ്ടാതെ
  • भागना – ഓടിപ്പോകുക
  • कभी न कभी – എപ്പോഴെങ്കിലും
  • चाँद की रोशनी – നിലാവ്
  • चाँद – ചന്ദ്രൻ
  • चमकना – തിളങ്ങുക, മിന്നിത്തിളങ്ങുക
  • कपड़ा – വസ്ത്രം
  • इकट्ठा होना – ശേഖരികുക, to collect
  • उत्तर-पश्चिम – വടക്ക് പടിഞ്ഞാറ്
  • दिशा – ദിക്ക്
  • उम्मीद – വിശ്വാസം
  • ज़रूर – തീർച്ചയായും
  • हिम्मत – ധൈര്യം
  • आगे बढ़ना – മുന്നോട്ട് പോകുക
  • बलूत का पेड़ – ഓക്ക് മരം
  • टहनी – കമ്പ്, ചില്ല
  • तोड़ना – പൊട്ടിക്കുക, പറിക്കുക
  • चौराहा – നാൽക്കവല
  • सह – ശരി
  • मदद करना – സഹായിക്കുക
  • उड़ान भरना – പറക്കുക
  • जामुन – ഞാവൽപ്പഴം
  • बेर – ഇലന്തപ്പഴം
  • भुख मिटाना – വിശപ്പടക്കുക
  • अचानक – പെട്ടെന്ന്
  • धीरे-धीरे – പതുക്കെ പതുക്കെ
  • झरना – അരുവി
  • भटकना – അലഞ്ഞ് തിരിഞ്ഞ് നടക്കുക
  • थक गई – ക്ഷീണിതയായി
  • ठंडा – തണുപ്പ്
  • बढ़ना – വർദ്ധിക്കുക
  • थोड़ा – അല്പം
  • छूटना – ഉപേക്ഷിക്കുക
  • ज़मीन – നിലം, സ്ഥലം
  • समतल – നിരപ്പായ
  • पहाड़ – കുന്ന്, പർവ്വതം
  • झील – തടാകം, lake
  • खड़ी पहाड़ी – കുത്തനെയുള്ള പർവ്വതം
  • हिम्मत बंधाना – ധൈര്യം നൽകുക
  • नाव – തോണി, വഞ്ചി, boat
  • नाव खेतना – തോണി തുഴയുക
  • शाम – വൈകുന്നേരം
  • जली हुई – കത്തിയ
  • इमारत – കെട്ടിടം, building
  • दरवाज़ा – വാതിൽ
  • बाहर – പുറത്ത്
  • सब्जियाँ – വച്ചക്കറികൾ, vegetables
  • छीलना – തൊലികളയുക
  • गर्दन – കഴുത്ത്
  • गर्दन को बाँहु में लिपटाना – ചേർത്ത് പിടിക്കുക
  • तलाश करना – അന്വേഷിക്കുക
  • शुरू करना – ആരംഭിക്കുക
  • खाना – ഭക്ഷണം
  • निशानी – അടയാളം
  • कहानी – കഥ
  • खूब – നല്ലവണ്ണം
  • दिखाई देना – കാണപ്പെടുക
  • हज़ारों – ആയിരക്കണക്കിന്
  • आसमान – ആകാശം
  • पहचानना – തിരിച്ചറിയുക
  • सफर – യാത്ര
  • ज़ारी रखना – തുടരുക, to continue
  • जगह-जगह – എല്ലായിടത്തും
  • गरीबी – ദാരിദ്ര്യം
  • रात बिताना – രാത്രി ചെലവഴിക്കുക
  • खुशी – സന്തോഷം
  • आँसू – കണ്ണുനീർ
  • बहना – ഒഴുകുക
  • हँसी – ചിരിച്ചു
  • एक दूसरे से लिपटना – പരസ്പരം കെട്ടിപ്പിടിക്കുക
  • खालिहान – കളപ്പുര
  • घोडे – കുതിരകൾ
  • कुआँ – കിണർ
  • मवेशियाँ – കന്നുകാലികൾ
  • बूढ़ा – വൃദ്ധനായ
  • झाँकना – എത്തിനോക്കുക
  • गले लगाना – ആലിംഗനം ചെയ്യുക
  • खुशी के मारे – സന്തോഷം കൊണ്ട്
  • छलकना – തുളുമ്പുക
  • गाल – കവിൾത്തടം
  • चूमना – ചുംബിക്കുക
  • मिठास – മധുരം
  • खतम होना – അവസാനിക്കുക

ചിരിയുടെ അരങ്ങേറ്റം Notes Chiriyude Arangettam Question Answer Class 9 Kerala Padavali Chapter 14

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam ചിരിയുടെ അരങ്ങേറ്റം Chiriyude Arangettam Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 14 Question Answer Notes ചിരിയുടെ അരങ്ങേറ്റം

9th Class Malayalam Kerala Padavali Unit 5 Chapter 14 Notes Question Answer Chiriyude Arangettam

Class 9 Malayalam Chiriyude Arangettam Notes Questions and Answers

Question 1.
ചാപ്ലിന്റെ ബാല്യകാലത്തെ അരക്ഷിതാവസ്ഥയുടെ കാരണങ്ങൾ എന്തെല്ലാമായിരുന്നു? പാഠഭാഗത്തെ അടിസ്ഥാനമാക്കി ചർച്ചചെയ്യുക?
Answer:
മദ്യപാനി ആയ പിതാവും കടുത്ത ദാരിദ്ര്യത്തിലും ശരീരത്തിന്റെ നിസ്സഹായതയിലും
തൊഴിൽ ചെയ്യേണ്ടി വരികയും കുടുംബം പോറ്റുകയും ചെയ്ത ‘അമ്മ മാത്രമായിരുന്നു ചാപ്ലിന്റെ ആശ്രയം, കഷ്ടപ്പാടും ദുരിതവും കണ്ടുവളർന്ന ചാപ്ലിന്റെ ജീവിതത്തിൽ അരക്ഷിതാവസ്ഥ നില നിന്നിരുന്നു, എന്നാൽ കടുത്ത പ്രതിസന്ധിയിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഇച്ഛാ ശക്തി യോടെ പ്രവർത്തിക്കുയായിരുന്നു ചാപ്ലിൻ.

Question 2.
“അഞ്ചാം വയസ്സിൽ ഞാനെന്റെ അരങ്ങിലെ ആദ്യപ്രകടനം നടത്തിയത്
അമ്മയുടെ ശബ്ദപ്രശ്നം കാരണമാണ്.”
‘പ്രതിസന്ധികളുണ്ടാവുമ്പോഴാണ് പ്രതിഭ മാറ്റുരയ്ക്കപ്പെടുന്നത്.’
ചാപ്ലിന്റെ ആത്മകഥാഭാഗവും പ്രസ്താവനയും അടിസ്ഥാനമാക്കി പ്രതികരിക്കുക.?
Answer:
ജീവിത പ്രതിസന്ധിയിൽ ഒറ്റപ്പെട്ടു പോകുന്നവർ ജീവിതത്തെ പേടിച്ചു പരാജയപ്പെടുകയല്ല വേണ്ടത് നിരന്തരമായ പ്രയത്നങ്ങളിലൂടെ ജീവിതത്തെ തങ്ങൾക്കു കീഴ്പ്പെടുത്തുകയാണ് ചെയ്യേണ്ടത്, ചാപ്ലിന്റെ ജീവിത ദുരിതങ്ങളിൽ ചാപ്ലിൻ തന്റെ പ്രതിസന്ധികളെ അതിജീവിക്കാൻ തന്നാലാകുന്ന വിധം തന്റെ ചെറിയ പ്രായത്തിൽ തന്നെ പ്രയത്നിച്ച ചാപ്ലിന്റെ ജീവിതം എല്ലാവർക്കും ഒരു പാഠമാണ്. ജീവിതത്തെ സ്നേഹിച്ചും പരിഗണിച്ചും ആഘോഷിച്ചും മുന്നോട്ടു പോകുക. പ്രതിസന്ധികൾ തരണം ചെയ്യുമ്പോൾ ആണ് പ്രതിഭ മാറ്റുരയ്ക്കപ്പെടുന്നത് എന്ന് ചാപ്ലിന്റെ ജീവിത പാഠങ്ങളിൽ നിന്നും മനസിലാക്കാം.

ചിരിയുടെ അരങ്ങേറ്റം Notes Chiriyude Arangettam Question Answer Class 9 Kerala Padavali Chapter 14

Question 3.
• “എന്റെ ജീവിതത്തിൽ പല പ്രശ്നങ്ങളുമുണ്ട് എന്ന കാര്യം എന്റെ ചുണ്ടുകൾക്ക് അറിയില്ല. അവ എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കും.”
• “ഒരു തമാശ കേട്ട നിങ്ങൾക്ക് വീണ്ടും വീണ്ടും ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് ഒരേ സങ്കടമോർത്ത് വീണ്ടും വീണ്ടും കരയുന്നത്? ജീവിതം ആരുടെയും മുന്നിൽ തോറ്റുകൊടുക്കാവുന്നതല്ല.” (ചാർളി ചാപ്ലിൻ)
ജീവിതയാത്രയിൽ പലതരത്തിലുള്ള സങ്കടങ്ങളും വേദനകളും അനുഭവിക്കേണ്ടി വരാറുണ്ടല്ലോ. അത്തരം അനുഭവങ്ങൾ മറികടക്കാനുള്ള കരുത്തേകാൻ ചാർളി ചാപ്ലിന്റെ ജീവിതവും വാക്കുകളും പ്രചോദനമാകുന്നുണ്ടോ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കുറിപ്പ് തയ്യാറാക്കുക.?
Answer:
ജീവിതം എന്നത് ഒരു നാടകം പോലെ ആണ്. പല സന്ദർഭങ്ങളിലും പല വേഷങ്ങളും നാം അഭനയി ക്കേണ്ടി വരാറുണ്ട്, ജീവിതം നൽകുന്ന രംഗങ്ങളിൽ ഏല്ലാം തൊട്ടു കൊടുക്കാതെ ആത്മാർത്ഥമായി അഭിനയിക്കുക എന്നതാണ് വിജയം. ജീവിതത്തിൽ തോറ്റു കൊടുക്കാതിരിക്കുന്നിടത്തോളം കാലം ജീവിതം കീഴ്പെടുകയാണ് ചെയ്യുക. ജീവിതത്തെ മനോഹരമായി എങ്ങനെ കീഴ്പ്പെടുത്താൻ കഴിയും എന്ന ജീവിത പാഠങ്ങളാണ് ചാപ്ലിൻ പകർന്നു നൽകുന്നത് പ്രതിസന്ധികളെ എങ്ങനെ അവസരം ആക്കാം എന്നാണ് ചാപ്ലിൻ തന്റെ അനുഭവത്തിലൂടെ പങ്കു വെയ്ക്കുന്നത്.

Question 4.
ചാപ്ലിൻ ആത്മകഥാഭാഗത്ത് അവതരിപ്പിക്കുന്ന ഹൃദയസ്പർശിയായ ജീവിതമുഹൂർത്തങ്ങൾ അടിസ്ഥാനമാക്കി റോൾ പ്ലേ അവതരിപ്പിക്കുക?
Answer:

  • ചാപ്ലിന്റെ ജീവിത മുഹൂർത്തങ്ങൾ കോർത്തിണക്കി ഗ്രൂപ്പ് ആയി ചേർന്ന് തന്നിരിക്കുന്ന സൂചകങ്ങൾ പരിഗണിച്ചു റോൾ പ്ലേ തയ്യാറാക്കുക
  • മദ്യപാനംമൂലം ചാപ്ലിന്റെ മാതാപിതാക്കൾ വേർപിരിയുന്ന സന്ദർഭം.
  • രോഗിയായ അമ്മയുടെ അവശത നിറഞ്ഞ ജീവിതം.
  • അഞ്ചാം വയസ്സിൽ അരങ്ങേറ്റത്തിന് കാരണമായ സംഭവം. ചാപ്ലിന്റെ അരങ്ങേറ്റത്തിനുശേഷം വേദിയിൽ കടന്നുവരുന്ന അമ്മ. സദസ്യരുടെ പ്രകടനം.
  • റോൾ പ്ലേയ്ക്ക് ആവശ്യമായ സംഭാഷണങ്ങൾ തയ്യാറാക്കുന്നു. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നു. അവതരണത്തിനുള്ള തയ്യാറെടുപ്പ് നടത്തുന്നു.
  • കഥാപാത്രത്തിന്റെ രൂപം, ഭാവം, വൈകാരികാവസ്ഥ തുടങ്ങിയവ ചർച്ചചെയ്ത് കഥാപാത ചിത്രീകരണം പൂർത്തിയാക്കുന്നു. അവതരിപ്പിക്കുന്നു.

Question 5.
ജീവിതാനുഭവങ്ങളും അക്കാലത്തെ സാമൂഹികാവസ്ഥകളും ചാപ്ലിന്റെ സിനിമകളെ സ്വാധീനിച്ചിട്ടുണ്ടോ? ദി കിഡ്, മോഡേൺ ടൈംസ് എന്നീ സിനിമകൾ കണ്ട് നിരൂപണം തയ്യാറാക്കുക.?
Answer:
ചിരിയുടെ അരങ്ങേറ്റം Notes Chiriyude Arangettam Question Answer Class 9 Kerala Padavali Chapter 14 1
അക്കാലത്തെ ജീവിതാവസ്ഥകളും സാമൂഹികാവസ്ഥകളും ചാപ്ലിന്റെ ജീവിതത്തെ ബാധിച്ചിട്ടുണ്ട്, സാമ്പത്തീകമായി അടിത്തറയില്ലായ്മയും ജീവിതത്തിൽ കടന്നു വന്ന വെല്ലു വിളികളും ചാപ്ലിന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചപ്പോഴും ചാപ്ലിൻ പ്രതിസന്ധികളിൽ തളരാതെ തന്റെ പ്രതിഭയ്ക്ക മാറ്റ് കൂട്ടുകയായിരുന്നു. ചാപ്ലിൻ തന്റെ ജീവിതത്തെ ഉപയോഗിക്കുകയാണ് ചെയ്തത്. തന്റെ ജീവിതത്തിൽ കടന്നു വന്ന മുഹൂർത്തങ്ങളും പ്രതിസന്ധികളും ചാപ്ലിന്റെ സിനിമകളിലും പ്രകടമാണ്. ദാരിദ്ര്യത്തെ അതിജീവിക്കാൻ ചാപ്ലിൻ നടത്തുന്ന ജീവിത സാഹ സങ്ങൾ പലപ്പോഴും തമാശകളും പൊട്ടിച്ചിരിപ്പി ക്കുകയും ചിരിക്കു ശേഷം ചിന്തകൾ കൊണ്ട് മന സ്സിനെ നുള്ളി നോവിക്കുകയും ചെയ്യാറുണ്ട് എന്ന് നമുക്കേവർക്കുമറിയാം.

ചിരിക്കു ശേഷം ജനിക്കുന്ന ചിന്തയിലാണ് ചാപ്ലിന്റെ സിനിമകളുടെ ആഴം അറിയുകയും ഇക്കാലമത്രയും നിരൂപക ശ്രദ്ധയിൽ തങ്ങി നിൽക്കുന്നതിനു കാരണമാകുകയും ചെയ്യുന്നത്. ചാർളി ചാപ്ലിൻ എഴുതി, സംവിധാനം, എഡിറ്റ്, നിർമ്മാണം, സംഗീതം എന്നിവ ഒരു കോമഡി ചിത്രമാണ് ദി കിഡ്. കോമഡി ഷോർട്ട്സ് നിർമ്മിച്ച് വർഷങ്ങൾക്ക് ശേഷം ചാപ്ലിന്റെ ആദ്യ ഫീച്ചർ ഫിലിം ആയിരുന്നു അത്. പുറത്തിറങ്ങിയപ്പോൾ 68 മിനിറ്റായിരുന്നു ദൈർഘ്യം. ഖേദകരമെന്നു പറയട്ടെ, 1972ൽ വെട്ടിച്ചുരുക്കിയ റീറിലീസ്, ഇപ്പോൾ അത് 53 മിനിറ്റ് മാത്രം. 15 മിനുട്ട് തികയുമ്പോൾ പോലും സിനിമ ഉയർന്നു നിൽക്കുന്നു. അതിലുപരിയായി സിനിമ തികച്ചും മികച്ചതാണ്.
ചിരിയുടെ അരങ്ങേറ്റം Notes Chiriyude Arangettam Question Answer Class 9 Kerala Padavali Chapter 14 2

അവിവാഹിതയായ ഒരമ്മ തന്റെ കുഞ്ഞിനെ ഒരു ആഡംബര മാളികയുടെ പുറത്ത് ഒരു കാറിന്റെ പിൻസീറ്റിൽ ഉപേക്ഷിക്കുന്നു. കാറിന്റെ ഉടമസ്ഥൻ തന്റെ കുട്ടിയെ പരിപാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പകരം കാർ മോഷ്ടിക്കപ്പെടുകയും കാർ മോഷ്ടാക്കൾ പരിഭ്രാന്തരാവുകയും കുഞ്ഞിനെ ഒരു ഇടവഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. അലഞ്ഞുതിരിയുന്ന ടാംമ്പ് (ചാപ്ലിൻ) പകരം കുഞ്ഞിനെ കണ്ടെത്തുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം ചവിട്ടിയും കുട്ടിയും (ജാക്കി കൂഗൻ) കുംഭകോണങ്ങളുടെയും ചെറിയ കുറ്റകൃത്യങ്ങളുടെയും ഒരു പരമ്പര ഏറ്റെടുക്കുന്നതിനിടയിൽ അച്ഛനും മകനുമായി ഒരുമിച്ച് ജീവിക്കുന്നു. ഒരു നൂറ്റാണ്ട് പിന്നിട്ട ചാർളി ചാപ്ലിൻ ലോക സംസ്കാരത്തിൽ എത്ര പ്രസിദ്ധനായി തുടരുന്നു എന്നത് അതിശയകരമാണ്. കൂടാതെ ഇന്ന് കുറച്ച് ആളുകൾ അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ ശ്രമിക്കുന്നത് അതിശയകരമാണ്. അമേരിക്കൻ നിശ്ശബ്ദ കോമഡിയുടെ കാര്യത്തിൽ, അദ്ദേഹം തന്റെ ലീഗിന്റെ ഏറ്റവും ഉയർന്ന സ്ഥാനത്താണ്. ബർ കീറ്റന്റെ അത്ലറ്റിക് കോമാളിത്തം കൊണ്ട് മാത്രമാണ് അദ്ദേഹം എതിരാളി.

കോമഡി എപ്പോഴും കാലഹരണപ്പെടുമ്പോൾ, നിശ്ശബ്ദ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന തികച്ചും ശാരീരികമായ ഹാസ്യം യഥാർത്ഥത്തിൽ ചാപ്ലിന്റെ സൃഷ്ടികളെ ചെറുപ്പകാലത്തെ കോമഡി സിനിമകളേക്കാളും ശൈലികളേക്കാളും നന്നായി സംരക്ഷിക്കുന്നു. കുട്ടി വളരെ നന്നായി എഴുന്നേറ്റു നിൽക്കുന്നു, ഇന്നത്തെ ഏതൊരു സിനിമാപ്രേമിയും ട്രാക്ക് ചെയ്ത് കാണേണ്ടതാണ്. അത് ശരിക്കും ശ്രദ്ധേയമായ ഒരു പ്രവൃത്തിയാണ്. ദി കിഡിൽ ചാപ്ലിൻ തികച്ചും ശ്രദ്ധേയമായ എന്തെങ്കിലും ചെയ്യുന്നു. അദ്ദേഹത്തിന്റെ ആദ്യ ഷോർട്ട്സ് പോലെ തന്നെ തമാശകളും നിറഞ്ഞതായിരിക്കുമ്പോൾ, സമാന്തരമായി ഓടുന്നതിനേക്കാൾ നാടകീയമായ അക്കാലത്തെ ജീവിതാവസ്ഥകളും സാമൂഹികാവസ്ഥകളും ചാപ്ലിൻ തന്റെ ചിത്രങ്ങളിലൂടെ വരച്ചു കാണിക്കുന്നു, തികച്ചും നിശ്ശബ്ദമായിട്ടെങ്കിലും ജീവിതത്തിന്റെ ചലനാത്മക ദൃശ്യങ്ങളാണ് നമുക്ക് കാണാൻ ആകുക
ചിരിയുടെ അരങ്ങേറ്റം Notes Chiriyude Arangettam Question Answer Class 9 Kerala Padavali Chapter 14 3
വ്യവസായ വിപ്ലവത്തിന്റെ കടന്നു വരവോടു കൂടി ജീവിതങ്ങൾ യന്ത്രങ്ങൾക്കടിമപ്പെടുന്നതിന്റെ നേർസാക്ഷ്യമായിരുന്നു മോഡേൺ ടൈംസ് എന്ന സിനിമ. ചാപ്ലിന്റെ സാമൂഹിക വീക്ഷണം അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും പ്രതിഫലിക്കുന്നതായി കാണാം

ചിരിയുടെ അരങ്ങേറ്റം Notes Chiriyude Arangettam Question Answer Class 9 Kerala Padavali Chapter 14

Question 6.
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ്, ഗായകൻ, സംഗീതസംവിധായകൻ തുടങ്ങി സിനിമയുടെ സമസ്തമേഖലകളിലും കഴിവ് തെളിയിച്ച്, ലോകം അംഗീകരിക്കുന്ന ബഹുമുഖപ്രതിഭയാണ് ചാർളി ചാപ്ലിൻ, ചാപ്ലിന്റെ ജീവിതവും സംഭാവനകളും കോർത്തിണക്കി ഒരു ലഘു ഡോക്യുമെന്ററി തയ്യാറാക്കുക.
Answer:
അധ്യാപകരുടെയും മികച്ച സിനിമ ഫാക്കൽട്ടികളുടെയും ക്ളാസ്സുകൾ പരിശോധിച്ചു ഡിക്യൂമെന്ററി ഗ്രൂപ്പ് ആയി ചേർന്ന് തയ്യാറാക്കുക.

Question 7.
തല ഉയർത്തി നോക്കുന്നവർക്കേ മഴവില്ലു കാണാനാകൂ… വാക്കുകളുടെ അർഥം വിശദമാക്കുക ?
Answer:
തങ്ങളുടെ ജീവിതപ്രാരാബ്ദങ്ങളിൽ തളർന്നു പോകുകയും സ്വയം ഒരു ഭാരമായി മാറി പിന്നിലേക്ക് പോകുകയല്ല ചെയ്യേണ്ടത് ജീവിത പ്രാരാബ്ദങ്ങളെ ഏറ്റെടുക്കുകയും സമചിത്തതയോടെ മുന്നോട്ടു പോകുകയുമാണ് ചെയ്യേണ്ടത് എന്ന് ചാപ്ലിൻ തന്റെ ജീവിതത്തിലൂടെ പങ്കു വെയ്ക്കുന്നു. ജീവിതം കുഴിക്കുന്ന കുഴിയിലേക്കു വീഴാൻ തയ്യാറായാൽ താങ്കൾക്കർഹമായ ഉയരങ്ങൾ താണ്ടാൻ സാധ്യമാകില്ല എന്ന് ചാപ്ലിൻ പഠിപ്പിക്കുന്നു. പ്രതിസന്ധികൾ ജീവിതം പഠിക്കുന്നതിനും അവസ രങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുമായി മാറ്റി എടുക്കുക.

घर, पेड़ और तारे की याद Questions and Answers Notes Class 9 Hindi Kerala Syllabus

Practicing with SCERT Kerala Syllabus 9th Standard Hindi Notes Pdf Unit 4 Chapter 2 घर, पेड़ और तारे की याद Ghar Ped Aur Thare Ki Yaad Questions and Answers Notes improves language skills.

Class 9 Hindi Ghar Ped Aur Thare Ki Yaad Question Answer Notes

घर, पेड़ और तारे की याद Question Answer Notes

Class 9 Hindi Unit 4 Chapter 2 घर, पेड़ और तारे की याद Notes Question Answer

प्रश्न 1.
युद्ध के शिकार लोगों को कौन-कौन सी परेशानियाँ झेलनी पड़ती हैं ?
യുദ്ധത്തിന് ഇരയായ ആളുകൾക്ക് ഏതൊക്കെ കഷ്ടതകൾ സഹിക്കേണ്ടി വന്നു?
उत्तरः
शहरों को जला दिया गया। फसलें नष्ट हो गई। हज़ारों लोग मारे गए। हज़ारों मौतों के बाद कई बीमारियाँ फैल गई। हज़ारों लोग अपने घरों को छोड़कर जाने के लिए मज़बूर हो गए। कुछ लोगों को दुश्मनों की सेना पकड़ कर ले गई। बहुत से परिवारों में माता-पिता और बच्चे भी अलग-अलग हो गए।

നഗരങ്ങളെ കത്തിച്ചു. വിളവുകൾ നഷ്ടപ്പെട്ടു പോയി. ആയിരക്കണക്കിന് ആളുകൾ കൊല്ല പ്പെട്ടു. ആയിരക്കണക്കിന് മരണങ്ങൾക്ക് ശേഷം ധാരാളം രോഗങ്ങൾ പടർന്നു. ആയിരക്കണ ക്കിന് ആളുകൾക്ക് തങ്ങളുടെ വീടുപേക്ഷിച്ച് പോകേണ്ടി വന്നു. കുറച്ച് ആളുകളെ ശത്രു സൈന്യം പിടിച്ചു കൊണ്ടുപോയി. ധാരാളം കുടുബങ്ങളിൽ മാതാപിതാക്കളെ മക്കളും വേർപ്പെട്ടുപോയി.

प्रश्न 2.
‘हम किसी तहर पहुँच जाएँगे – इस कथन से बच्चों का कौन-सा मनोभाव प्रकट होता है ?
“ഞങ്ങൾ എങ്ങനെയും എത്തും – ഈ പറ യുന്നതിൽ നിന്നും കുട്ടികളുടെ ഏത് മനോ ഭാവമാണ് പ്രകടമാകുന്നത്?
उत्तर:
बच्चों के उम्मीद और हिम्मत |
കുട്ടികളുടെ വിശ്വാസവും ധൈര്യവും.

प्रश्न 3.
बच्चे क्यों परेशान है?
കുട്ടികൾ എന്തിനാണ് വിഷമിക്കുന്നത്?
उत्तर:
बच्चों के लिए अपने देश और माता-पिता को भुलाना असंभव हो गया। उनकी रातों की नींद उड़ गई अर्थात् उनके मन की शांति नष्ट हुई।

കുട്ടികളെ സംബന്ധിച്ച് അവരുടെ നാടിനേയും മാതാപിതാക്കളേയും മറക്കു അസാദ്ധ്യമാണ്. അവരുടെ രാത്രി ഉറക്കവും നഷ്ടപ്പെടും. അതാ യത് അവരുടെ മനഃസമാധാനം നഷ്ടപ്പെട്ടു.

प्रश्न 4.
“ उन्हें खाने और रात बिताने के लिए जगह मिलती रही।” यहाँ शरणार्थियों के प्रति लोगों का कौन-सा मनोभाव प्रकट होता है ?
“അവർക്ക് കഴിക്കാനും, രാത്രി ചെലവഴിക്കാ നും ഇട കിട്ടിയിരുന്നു.”. ഇവിടെ അഭയാർത്ഥി കളോടുള്ള ആളുകളുടെ ഏത് മനോഭാവ മാണ് പ്രകടമായിട്ടുള്ളത്?
उत्तर:
बच्चों के प्रति लोगों के मन में सहानुभूति प्रकट होता है

കുട്ടികളോട് ആളുകൾക്ക് സഹാനുഭൂതിയാണ് പ്രകടമായിട്ടുള്ളത്.

घर, पेड़ और तारे की याद Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 5.
अपने लक्ष्य पर पहुँचने का संकेत मिलने पर भाई-बहन आँसू बहा रहे हैं। इसका कारण क्या
തങ്ങളുടെ ലക്ഷ്യത്തിൽ എത്താനുള്ള അട യാളം കണ്ടപ്പോൾ സഹോദരീ-സഹോദരൻ കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു. ഇതിന്റെ കാരണം എന്താണ്?
उत्तर:
अपने लक्ष्य पर पहुँचने का संकेत मिलने पर खुशी के कारण भाई-बहन आँसू बहा रहे हैं।

തങ്ങളുടെ ലക്ഷ്യത്തിൽ എത്താനുള്ള അട യാളം കണ്ടപ്പോൾ സന്തോഷം കൊണ്ട് സഹോ ദരീ-സഹോദരൻ കണ്ണീരൊഴുക്കിക്കൊണ്ടിരു
ന്നു.

प्रश्न 6.
लेकिन हमारे दिल में खुशी की कोई उम्मीद नहीं है – उनकी ज़िन्दगी से इस कथन का क्या संबन्ध है ?
“എന്നാൽ ഞങ്ങളുടെ മനസ്സിൽ സന്തോഷ ത്തിനുള്ള ഒരു വകയുമില്ല’ – അവരുടെ ജീവ ത്തിൽ ഈ പറയുന്നതുമായി എന്ത് ബന്ധമാ ണുള്ളത്?
उत्तरः
माता-पिता के मन में बड़ा दुःख है क्योंकि उनके बच्चे युद्ध के समय अलग हो गए। वे कह रहे हैं कि अपनी ज़िन्दगी में खुशी की कोई उम्मीद नहीं है ।

മാതാപിതാക്കളുടെ മനസ്സിൽ വലിയ ദുഃഖ മാണ്. കാരണം അവരുടെ കുട്ടികൾ യുദ്ധം നട ന്നപ്പോൾ വേർപ്പെട്ടു പോയി. തങ്ങളുടെ ജീവിത ത്തിൽ സന്തോഷിക്കാനുള്ള ഒരു വകയുമില്ലെ ന്നാണ് അവർ പറയുന്നത്.

प्रश्न 7.
भाई-बहन और माँ-बाप के मिलन के वक्त प्रकृति भी खुश है। कहानी से कुछ उदाहरण पेश करें।
കുട്ടികളും മാതാപിതാക്കളും കണ്ടുമുട്ടിയ പ്പോൾ പ്രകൃതിക്കും സന്തോഷമായി. കഥയിൽ നിന്നും കുറച്ച് ഉദാഹരണങ്ങൾ എഴുതുക.
उत्तरः
a) सुबह-सुबह उनके पेड़ की शाखोआं में दो पक्षी बहुत मिठास के साथ गा रहे थे।
അതിരാവിലെ അവരുടെ മരത്തിന്റെ കമ്പു കളിലിരുന്ന് രണ്ട് പക്ഷികൾ വളരെ മധുര മായി പാടുന്നുണ്ടായിരുന്നു.

b) तारा भी पत्तियों के बीच पहले से कहीं ज़्यादा चमक रहा है।
നക്ഷത്രവും ഇലകളുടെ ഇടയിലൂടെ മുമ്പ ത്തേക്കാളുപരി മിന്നിത്തിളങ്ങുന്നു.

प्रश्न 8.
‘हमारी भटकन खत्म हो गई है ‘ — क्या संसार के सारे शरणार्थी इस तरह अपने घर पहुँच पाते
“നമ്മുടെ അലച്ചിൽ അവസാനിച്ചു. – ലോക ത്തിലെ എല്ലാ അഭയാർത്ഥികൾക്കും ഇതു പോലെ തങ്ങളുടെ വീട്ടിൽ എത്താൻ കഴിയു ന്നുണ്ടോ? താങ്കളുടെ അഭിപ്രായം പറയുക.
उत्तर:
मेरी राय में कुछ शरणार्थी इस तरह अपने घर पहुँच पाते हैं। कुछ लोग भिखमंगे होने की संभावना है। कुछ लोग गुण्डों के दल में फँसेंगे। कुछ लोग शरणार्थी केंन्द्र में पहुँचकर वहीं अपना जीवन बिताएँगे।

എന്റെ അഭിപ്രായത്തിൽ കുറച്ച് അഭയാർത്ഥി കൾ ഇതുപോലെ സ്വന്തം വീട്ടിൽ തിരിച്ചെത്തി യേക്കാം. കുറച്ച് പേര് ഭിക്ഷക്കാരായേക്കാം. കുറച്ച് പേര് ഗുണ്ടകളുടെ കൂട്ടത്തിൽ പെട്ടുപോ യേക്കാം. കുറച്ച് പേര് അഭയാർത്ഥി കേന്ദ്ര ത്തിൽ എത്തിയിട്ട് അവിടെ തന്നെ തങ്ങളുടെ ജീവിതം ചിലവഴിച്ചേക്കും.

प्रश्न 9.
अपने घर वापस पहुँचने केलिए भाई-बहन किन-किन निशानों की याद करते हैं? कहानी से ढूँढकर लिखें।
തങ്ങളുടെ വീട്ടിലേക്ക് തിരിച്ചെത്താൻ സഹോ ദഹരനും, സഹോദരിയും ഏതൊക്കെ അടയാ ളങ്ങളാണ് ഓർക്കുന്നത്? കഥയിൽ നിന്നും കണ്ടെത്തി എഴുതുക.
उत्तर:
भाई-बहन को अपने के आँगन में खड़े सनोबर के पेड़ की याद आती थी। उस पर हर सुबह दो पक्षी बैठ कर गाते थे और रात में उसकी शाखाओं के बीच से एक चमकीला तारा दिखाई देता था।

സഹോദരനും സഹോദരിയും തങ്ങളുടെ വീട്ടു മുറ്റത്തുള്ള പൈൻ മരത്തെ ഓർക്കുന്നു. അതി ലിരുന്ന് ഓരോ പ്രഭാതത്തിലും രണ്ട് പക്ഷികൾ പാടുകയും രാത്രിയിൽ അതിന്റെ, ശാഖയിലൂടെ മിന്നിത്തിളങ്ങുന്ന ഒരു നക്ഷത്രവും കാണ പ്പെടുന്നു.

प्रश्न 10.
भाई – बहन को अपने घर पहुँचाने में कइयों ने अपनी भूमिका निभाई है। ऐसे प्रसंग कहानी से चुनकर लिखें।
സഹോദരനേയും സഹോദരിയേയും തങ്ങ ളുടെ വീട്ടിലെത്തിക്കാൻ ധാരാളം പേർ അവ രുടേതായ പശ്ചാത്തലം ഒരുക്കി. അങ്ങനെ യുള്ള സന്ദർഭങ്ങൾ കഥയിൽ നിന്നും തെര ഞ്ഞെടുത്തെഴുതുക.
उत्तरः

  • गीत गानेवाले दो छोटे पक्षियों ने रास्ता
    പാട്ട് പാടുന്ന രണ്ട് ചെറിയ പക്ഷികൾ വഴി കാണിച്ചു കൊടുത്തു.
  • रास्ते में पड़ी नदियाँ और झीलें पार करने के लिए उन्हें नाव मिल गई।
    പോകുന്ന വഴിയിലുണ്ടായ നദികളും തടാക ങ്ങളും മറുകര കടക്കാൻ അവർക്ക് വഞ്ചി ലഭിച്ചു.
  • सब्जियाँ छीलनेवाली लड़की ने अपनी माँ से कहकर कुछ दिए।
    പച്ചക്കറികളുടെ തൊലി കളഞ്ഞുകൊണ്ടി രുന്ന പെൺകുട്ടി തന്റെ അമ്മയോട് പറഞ്ഞ് അവർക്ക് ഭക്ഷിക്കാൻ കൊടുത്തു.
  • लोग उन्हें खाने और रात बिताने के लिए जगह देते थे।
    ആളുകൾ അവർക്ക് ഭക്ഷിക്കാനും, രാത്രി സമയം ചെലവഴിക്കാനും സ്ഥലം കൊടുത്തി രുന്നു.
  • पेड़ की पत्तियों के बीच से तारा चमकता रहा।
    മരത്തിന്റെ ഇലകളുടെ ഇടയിലൂടെ നക്ഷത്രം മിന്നിക്കൊണ്ടിരുന്നു.

घर, पेड़ और तारे की याद Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 11.
सही मिलान करें:
ചേരുംപടി ചേർക്കുക.
घर, पेड़ और तारे की याद Questions and Answers Notes Class 9 Hindi Kerala Syllabus 1
उत्तरः

पात्र कथन मनोभाव
भाई
സഹോദരൻ
अब हमें अपना घर मिल गया है। हमारी भटकन खत्म हो गई है।
ഇപ്പോൾ നമുക്ക് സ്വന്തം വീട് ലഭിച്ചു. നമ്മുടെ അലച്ചിലും അവസാനിച്ചു.
सफलता पर खुशी । വിജയത്തിന്മേൽ സന്തോഷം
अभिभावक
മധ്യവർത്തി
घर लौटते हुए तुम मुसीबत में ही पड़ोगे |
വീട്ടിലേക്ക് തിരിച്ചുപോകുമ്പോൾ നിങ്ങൾ വിഷമത്തിലാകും.
भाई-बहन के भविष्य पर आशंका । സഹോദരന്റെയും സഹോദരിയു ടേയും ഭാവി കാര്യത്തിൽ ആശങ്ക.
बहन
സഹോദരി
भाई, हम खड़ी पहाड़ियों पर कैसे पहुँचेंगे ?
ചേട്ടാ, നമ്മൾ കുത്തനെ നിൽക്കുന്ന പർവ്വ തത്തിന്മേൽ എങ്ങനെ എത്തിപ്പെടും?
रास्ते की बाधाओं का ड़र । വഴിയിലെ പ്രതിബന്ധത്തോട് ഭയം.
माँ
അമ്മ
मुझे पता था कि आज कोई अच्छी बात होनेवाली है। ഇന്ന് എന്തോ നല്ല കാര്യം ഉണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. जीवन में खुशियों के लौट आने की प्रतीक्षा। ജീവിതത്തിൽ സന്തോഷം തിരിച്ചുവ രുമെന്ന പ്രതീക്ഷ.

प्रश्न 12.
चरित्र पर टिप्पणी लिखें।
സ്വഭാവത്തെപ്പറ്റി കുറിപ്പെഴുതുക.
इस कहानी का कौन-सा पात्र आपको अधिक पसंद आया ? क्यों ?
ഈ കഥയിലെ ഏത് കഥാപാത്രത്തെയാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടമായത്? എന്തു കൊണ്ട്?
कहानी के भाई के चरित्र पर टिप्पणी लिखें।
കഥയിലെ സഹോദരന്റെ സ്വഭാവത്തെപ്പറ്റി കുറിപ്പെഴുതുക.
उत्तर:
इस कहानी के भाई को हमें अधिक पसंद आया,
क्योंकि वह उम्मीद, हिम्मत आदि से अपने जीवन की समस्याओं का सामना करता है। भाई अपनी बहन को ठीक तरह संभालता है। उसके मन में अपने देश और माँ-बाप के पास वापस लौटने की बड़ी इच्छा थी। लंबी यात्रा करके और कई मुसीबतों का सामना करके, अपनी बहन को धैर्य बंधाकर वह अपने घर पहुँच गया। उसने अपने घर को आँगन में खड़े सनोबर के पेड़ को देखकर पहचान लिया। उस पेड़ पर हर सुबह दो छोटे पक्षी बैठकर गा रहे थे।

കഥയിലെ സഹോദരനെ ഞങ്ങൾക്ക് വലിയ ഇഷ്ടമായി; കാരണം അവൻ വിശ്വാസ ധൈര്യത്തോടെയുമാണ് ജീവിത
ത്തോടെയും ത്തിലെ പ്രതിസന്ധികളെ നേരിടുന്നത്. സഹോ തരൻ തന്റെ അനുജത്തിയെ ശരിയായ രീതി യിൽ സംരക്ഷിക്കുന്നു. അവന്റെ മനസ്സിൽ തന്റെ നാട്ടിലേക്കും മാതാപിതാക്കളുടെ അടുത്തേക്കും തിരിച്ചെത്താനുള്ള വലിയ ആഗ്രഹം ഉണ്ടായിരു ന്നു. നീണ്ട ചെയ്ത്, ബുദ്ധിമുട്ടു കളെയെല്ലാം തരണം ചെയ്ത്, അനുജത്തിക്ക് ധൈര്യം പകർന്ന് കൊടുത്ത് അവൻ സ്വന്തം വീട്ടിലെത്തി. തന്റെ വീടിന്റെ മുറ്റത്ത് നിന്നിരുന്ന പൈൻ മരത്തെക്കണ്ടുകൊണ്ട് അവൻ സ്വന്തം വീടാണെന്ന് തിരിച്ചറിഞ്ഞു. ആ മരത്തിന്മേൽ രണ്ട് ചെറിയ പക്ഷികളിരുന്നു പാടാറുണ്ടായി രുന്നു.

प्रश्न 13.
संवाद लिखें, रोलप्ले करें।
സംഭാഷണം എഴുതി അഭിനയിക്കുക.
बहुत भटकने के बाद भाई-बहन अपने माता- पिता से मिल सके। इस प्रसंग का संवाद लिखें और कक्षा में रोलप्ले प्रस्तुत करें।
കുറേ അലഞ്ഞതിനുശേഷം ചേട്ടനും അനി ത്തിയും തങ്ങളുടെ മാതാപിതാക്കളെ കണ്ടുമു ട്ടി. ഈ സന്ദർഭത്തിലെ സംഭാഷണം എഴുതി ക്ലാസ്സിൽ അഭിനയിച്ച് കാണിക്കുക.
उत्तरः
भाई : बहन, क्या तुम सो रही हो ?
बहन : नहीं, मुझे घर की याद आ रही है ।
भाई : मैं भी घर के बारे में सोच रहा हूँ। हम दोनों एक दिन चुपके से भाग चलें ।
बहन : हाँ भाई, मैं तो तैयार हूँ ।
भाई : चलो, हम अपने कपड़े इकट्ठा करके चलें । अब तो चाँद की रोशनी में रास्ता दिखाई दे रहेगा।
बहन : ठीक है भाई। मैं आती हूँ । पर हम कभी घर नहीं पहुँच पाएँगे।
भाई : चलो, मुझे उम्मीद है कि हम घर पहुँच पाएँगे।
बहन : मगर आपके पास घर की कोई निशानी है क्या?
भाई : हाँ ज़रूर है। घर के आँगन में एक सनोबर का पेड़ है।
बहन : हम कई दूर तक चले । फिर भी सनोबर का पेड़ नहीं दिखाई देता है।
भाई : तुम शांत हो जाओ, कुछ दूर और चलकर देखें ।
बहन : चलते-चलते मैं थक जाती हूँ।
भाई : वह रहा हमारा पेड़। वहीं हमारा घर है ।
बहन : अच्छा, हम जल्दी चलकर घर के दरवाज़े पर खटखटाएँ।
भाई : ठीक है । मैं खटखटाता हूँ।
बहन : देखो, माँ-बाप दरवाज़ा खोलकर बाहर आए।
(भाई और बहन ने माँ-बाप को गले लगाया और उनके गाल पर चुम लिया ।)

സഹോദരൻ : സഹോദരീ, നീ ഉറങ്ങുകയാണോ
സഹോദരി :അല്ല, എനിക്ക് വീടിനെപ്പറ്റി ഓർമ്മ
സഹോദരൻ : ഞാനും വീടിനെപ്പറ്റി ആലോചിച്ചു കൊണ്ടിരിക്കുകയാണ്. നമുക്ക് രണ്ട് പേർക്കും ഒരു ദിവസം ആരോടും പറയാതെ പോകാം.
സഹോദരി : ശരിയാ ഞാൻ തയ്യാറാണ്
സഹോദരൻ : വരൂ, നമുക്ക് നമ്മുടെ ഡ്രസ്സ് എടുത്ത് പോകാം. ഇപ്പോഴാണ ങ്കിൽ നിലാവെളിച്ചത്ത് വഴിയും കാണാൻ പറ്റും.
സഹോദരി : ശരിയാ, ഞാൻ വരുന്നു. പക്ഷേ നമ്മൾ വീട്ടിലെത്താതിരിക്കുമോ?
സഹോദരൻ : എനിക്ക് വിശ്വാസമുണ്ട്, നമ്മൾ വീട്ടിലെത്തും.
സഹോദരി : പക്ഷേ താങ്കൾക്ക് വീടിന്റെ എന്തെ ങ്കിലും അടയാളമുണ്ടോ?
സഹോദരൻ : തീർച്ചയായും ഉണ്ട്. വീടിന്റെ മുറ്റത്ത് ഒരു പൈൻ മരം ഉണ്ട്.
സഹോദരി : നമ്മൾ കുറേ ദൂരം നടന്നു. എന്നിട്ടും പൈൻ മരം കാണുന്നില്ല.
സഹോദരൻ : നീ സമാധാനിക്കൂ. കുറച്ച് ദൂരം കൂടി നടന്നിട്ട് നോക്കാം.
സഹോദരി : നടന്ന് നടന്ന് ഞാൻ ക്ഷീണിതയാ കുന്നു.
സഹോദരൻ : അതാ നമ്മുടെ മരം. അവിടെ തന്നെയാണ് നമ്മുടെ വീട്.
സഹോദരി : കൊള്ളാം, നമുക്ക് വേഗം പോയി വീടിന്റെ വാതിലിന്മേൽ തട്ടാം.
സഹോദരൻ : ശരിയാണ്. ഞാൻ തട്ടാം.
സഹോദരി : നോക്കൂ. മാതാപിതാക്കൾ വാതിൽ തുറന്ന് പുറത്തേക്ക് വന്നു.
(സഹോദരനും, സഹോദരിയും മാതാപിതാക്കളെ കെട്ടിപ്പിടിച്ച് അവരുടെ കവിളത്ത് ഉമ്മ വെച്ചു.

घर, पेड़ और तारे की याद Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 14.
इन वाक्यों के रेखांकित शब्दों पर ध्यान दें:
ഈ വാക്യങ്ങളുടെ അടിയിൽ വരയിട്ട് പദ ങ്ങളെ ശ്രദ്ധിക്കുക.
मैं तुम्हें ले जाऊँगा ഞാൻ നിങ്ങളെ കൊണ്ടുപോകും.
तुम अपना घर कैसे पहुचानोगे? നിങ്ങൾ സ്വന്തം വീട് എങ്ങനെ തിരിച്ചറിയും?
हम किसी तरह पहुँच जाएँगे । ഞങ്ങൾ എങ്ങയെങ്കിലും എത്തും.
कभी न कभी घर मिल ही जाएगा। എപ്പോഴെങ്കിലും വീട് കണ്ടെത്തും.
पेड के बीच से तारा दिखाई देगा। വൃക്ഷത്തിനിടയിലൂടെ നക്ഷത്രം കാണ പ്പെടും.
वह भाषा सुनाई देगी। ഭാഷ കേൾക്കാൻ കഴിയും.
बताएँ, रेखांकित शब्दों का संबन्ध वाक्य के किस शब्द से है। അടിയിൽ വരയിട്ട പദങ്ങൾക്ക് വാക്യ ത്തിലെ ഏത്. വാക്കുമായിട്ടാണ് ബന്ധമു ള്ളത്?
उत्तरः
तुम
घर
तारा
भाषा

प्रश्न 15.
कहानी के किसी मार्मिक प्रसंग पर पटकथा का एक दृश्य लिखें।
കഥയിലെ ഏതെങ്കിലും മർമ്മസ്പർശിയായ സന്ദർഭങ്ങളെപ്പറ്റി ഒരു തിരക്കഥയുടെ ദൃശ്യം എഴുതുക.
उत्तरः

दृश्य 1

घर के सामने की रास्ता । साँझ का समय । (भाई घर के आँगन के सनोबर पेड़ को देख रहा है । बहन पेड़ की पत्तियों के बीच से चमकीली तार को देख रही है। वे एक दूसरे से लिपट गए ।)
भाई : यह वह खलिहान है जहाँ पिता के घोडे खड़े रहते थे।
बहन : यह कुआँ है जहाँ से माँ मवेशियों केलिए पानी लाती थी ।
भाई : चलो, घर के अंदर चलते हैं।
बहन : पहले तुम जाओ। मुझे डर लगता है।
(दोनों घर के अंदर कमरे की ओर जाते हैं। माँ- बाप को गले लगाते हैं ।)

രംഗം

വീടിന്റെ മുമ്പിലുള്ള വഴി. സന്ധ്യാസമയം.
(സഹോദരൻ വീടിന്റെ മുറ്റത്തുള്ള പൈൻ മരത്തെ നോക്കുന്നു. അനുജത്തി മരത്തിന്റെ ഇലകളുടെ ഇടയിലൂടെ മിന്നിത്തിളങ്ങുന്ന ന തത്തെ നോക്കുന്നു. അവർ പരസ്പരം കെട്ടിപ്പി ടികുതു)
സഹോദരൻ : പിതാവിന്റെ കുതിരകൾ നിന്നി രുന്ന കളപ്പുരയാണിത്.
സഹോദരി : അമ്മ കന്നുകാലികൾക്ക് വെള്ളം കൊണ്ടുവന്നിരുന്നത് ഈ കിണറിൽ നിന്നാണ്.
സഹോദരൻ : വരൂ, നമുക്ക് വീടിന്റെ ഉള്ളി ലേക്ക് പോകാം.
സഹോദരി : ആദ്യം ചേട്ടൻ പോകൂ. എനിക്ക് പേടിയാകുന്നു.
(രണ്ടുപേരും വീടിന്റെയുള്ളിൽ മുറിയിലേക്ക് പോകു ന്നു. മാതാപിതാക്കളെ കെട്ടിപ്പിടിക്കുന്നു.)

प्रश्न 16.
फिनलैंड कहाँ स्थित है ?
ഫിൻലാൻഡ് എവിടെയാണ് സ്ഥിതിചെയ്യു ന്നത്?
उत्तरः
फिनलैंड उत्तरी ध्रुव के पड़ोस में स्थित है।

ഫിൻലാൻഡ് ഉത്തരധ്രുവത്തിലെ സമീപത്ത് സ്ഥിതിചെയ്യുന്നു.

प्रश्न 17.
फिनलैंड की सीमाएँ किससे मिलती है ?
ഫിൻലാൻഡിന്റെ അതിർത്തികൾ എന്തിനോട് ചേർന്ന് കിടക്കുന്നു?
उत्तर:
फिनलैंड की सीमाएँ रूस से मिलती हैं।

ഫിൻലാൻഡിന്റെ അതിർത്തികൾ റഷ്യയോട് ചേർന്ന് കിടക്കുന്നു.

प्रश्न 18.
भागे हुए लोग वापस आने पर उनका अनुभव क्या था?
ഓടിപ്പോയ ആളുകൾ തിരിച്ചു വന്നപ്പോൾ അവരുടെ അനുഭവം എന്തായിരുന്നു?
उत्तर:
भागे हुए लोग वापस आने पर उन्हें जले हुए घरों और फसलों के अलावा कुछ भी नहीं मिला ।

ഓടിപ്പോയ ആളുകൾ തിരിച്ച് വന്നപ്പോൾ അവർക്ക് കത്തിയ വീടും വിളവുകളും അല്ലാതെ ഒന്നും കിട്ടിയില്ല.

घर, पेड़ और तारे की याद Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 19.
युद्ध के दौरान कौन-कौन घर से बिछुड़ गए ?
യുദ്ധസമയത്ത് ആരെല്ലാമാണ് വീട്ടിൽ നിന്നും വേർപ്പെട്ടു പോയത്?
उत्तरः
युद्ध के दौरान एक भाई और उसकी बहन घर से बिछुड़ गए।

യുദ്ധസമയത്ത് ഒരു സഹോദരനും തന്റെ സഹോദരിയും വീട്ടിൽ നിന്ന് വേർപ്പെട്ടുപോയി.

प्रश्न 20.
भाई और बहन कितने साल के थे?
സഹോദരനും സഹോദരിയും എത്ര പ്രായമു ള്ളവരായിരുന്നു?
उत्तर:
भाई आठ साल और बहन छह साल के थे।

സഹോദരൻ എട്ട് വയസ്സും, സഹോദരി ആറ് വയസ്സും പ്രായമുള്ളവരായിരുന്നു.

प्रश्न 21.
वे कहाँ पहँचे?
അവർ എവിടെയാണ് എത്തിച്ചേർന്നത്?
उत्तर:
वे एक दूर देश में पहुँचे ।

അവർ ഒരു ദൂരദേശത്ത് എത്തിച്ചേർന്നു.

प्रश्न 22.
उनके पास-पड़ोस के लोग कैसे थे?
അവരുടെ ചുറ്റുപാടും ഉള്ള ആളുകൾ എങ്ങ നെയുള്ളവരായിരുന്നു?
उत्तरः
उनके पास-पड़ोस के लोग बहुत भले थे ।

അവരുടെ ചുറ്റുപാടും ഉള്ളവർ വളരെ നല്ല ആളുകളായിരുന്നു.

प्रश्न 23.
भाई और बहन को किन-किन की याद आती थी ?
സഹോദരനും സഹോദരിക്കും എന്തെല്ലാമാണ് ഓർമ്മ വന്നത്?
उत्तरः
भाई और बहन को अपने माँ-बाप, देश, घर के आँगन में खडे सनोबर पेड़, उसपर बैठकर हर सुबह गानेवाले दो छोटे पक्षी, पेड़ की शाखाओं के बीच से दिखाई देनेवाला चमकीला तारा आदि की याद आई।

സഹോദരനും, സഹോദരിക്കും തന്റെ മാതാപി താക്കൾ, നാട്, വീട്ടുമുറ്റത്ത് നിൽക്കുന്ന പൈൻ മരം, അതിന്മേലിരുന്ന് പാട്ട് പാടുന്ന രണ്ട് ചെറിയ പക്ഷികൾ, മരത്തിന്റെ ശാഖകളുടെ ഇട യിലൂടെ കാണപ്പെടുന്ന മിന്നിത്തിളങ്ങുന്ന നക്ഷത്രം മുതലായവ ഓർമ്മ വന്നു.

प्रश्न 24.
भाई-बहन को घर लौटने को क्यों लगा ?
സഹോദരനും സഹോദരിക്കും വീട്ടിലേക്ക് തിരിച്ചുപോകുവാൻ തോന്നിയത് എന്തുകൊ ണ്ടാണ്?
उत्तर:
एक दिन खबर आई कि अब फिनलैंड में शांति है और घरों से बिछुड़े लोग लौट सकते हैं। इसलिए उनको घर लौटने को लगा ।
ഒരു ദിവസം ഫിൻലാൻഡിൽ സമാധാനപര മായെന്നും, വീടുകളിൽ നിന്ന് വേർപ്പെട്ടുപോയ വർക്ക് തിരിച്ച് പോകാമെന്നും വാർത്ത വന്നു. അതുകൊണ്ടാണ് പോകാൻ അവർക്ക് തോന്നിയത്.

प्रश्न 25.
उन्होंने घर लौटने की अनुमति किससे माँगी?
വീട്ടിലേക്ക് അവർ വീട്ടിലേക്ക് തിരിച്ച് പോകുവാനുള്ള അനുവാദം ആരോടാണ് ആവശ്യപ്പെട്ടത്?
उत्तर:
उन्होंने घर लौटने की अनुमति अपनी देखभाल करनेवाले अभिभावकों से माँगी।

അവർ തങ്ങളെ സംരക്ഷിച്ചുകൊണ്ടിരുന്ന മധ്യ വർത്തികളോടാണ് വീട്ടിൽ പോകാനുള്ള അനു വാദം ആവശ്യപ്പെട്ടത്.

प्रश्न 26.
घर लौटने की दोनों बच्चों की इच्छा छोड़ने के लिए अभिभावक ने क्या कहा ?
വീട്ടിലേക്ക് തിരിച്ചു പോകാനുള്ള രണ്ട് കുട്ടി കളുടേയും ആഗ്രഹം ഉപക്ഷിക്കാൻ മധ്യ വർത്തികൾ എന്താണ് പറഞ്ഞത്?
उत्तरः
अभिभावक ने कहा कि बच्चों के देश में बहुत गरीबी और अभाव है । वहाँ भूखा रहना पड़ेगा और खुरदुरे बिस्तर पर सोना पड़ेगा। फिर पता नहीं कि उनका घर बचा भी है या नहीं और माँ- बाप जीवित भी है या नहीं ।

കുട്ടികളുടെ നാട്ടിൽ വലിയ ദാരിദ്ര്യവും ഇല്ലാ യുമാണെന്ന് മധ്യവർത്തി പറഞ്ഞു. അവിടെ പട്ടിണി കിടക്കേണ്ടി വരികയും പരുപരുത്ത കിടക്കയിൽ കിടക്കേണ്ടി വരികയും ചെയ്യും. മാതാപിതാക്കളും ഉണ്ടോ ഇല്ലയോ വീടും എന്നും അറിയില്ല.

प्रश्न 27.
दोनों बच्चों ने घर लौटने का क्या तय किया ?
രണ്ട് കുട്ടികളും വീട്ടിലേക്ക് തിരികെ പോകാ നുള്ള എന്ത് തീരുമാനമാണ് എടുത്തത്?
उत्तरः
दोनों बच्चों ने यह तय किया कि एक दिन चुपके से भाग चलें।

രണ്ടു കുട്ടികളും ഒരു ദിവസം ആരോടും പറ യാതെ ഓടിപ്പോകാം എന്ന് തീരുമാനിച്ചു.

प्रश्न 28.
कुछ देर चलने पर बहन की आशंका क्या थी?
കുറച്ച് ദൂരം ചെന്ന് കഴിഞ്ഞപ്പോൾ അനു ജത്തിയുടെ ആശങ്ക എന്തായിരുന്നു?
उत्तरः
कुछ देर चलने पर बहन की यही आशंका थी कि वे कभी घर नहीं पहुँच पाएँगे।

അവർ ഒരിക്കലും വീട്ടിൽ എത്തിപ്പെടുകയില്ല എന്നായിരുന്നു കുറച്ചു ദൂരം ചെന്നപ്പോൾ അനു ജത്തിക്കുണ്ടായിരുന്ന ആശങ്ക.

प्रश्न 29.
लड़के ने बलूत के पेड़ से एक टहनी तोड़कर अपने पास रख ली । क्यों ?
സഹോദരൻ ഓക്കു മരത്തിന്റെ കമ്പ് ഒടിച്ച് തന്റെ കയ്യിൽ സൂക്ഷിച്ചത് എന്തിനാണ്?
उत्तरः
लड़के ने अपनी और बहन की रक्षा के लिए बलूत के पड़ से एक टहनी तोड़कर अपने पास रख ली।

സഹോദരൻ തന്റെയും സഹോദരിയുടേയും രക്ഷയ്ക്കുവേണ്ടി ഓക്കു മരത്തിന്റെ കമ്പ് ഒടിച്ച് തന്റെ കയ്യിൽ സൂക്ഷിച്ചു.

प्रश्न 30.
भाई सही रास्ता कैसे पहचानता है ?
സഹോദരൻ എങ്ങനെയാണ് ശരിയായ വഴി തിരിച്ചറിയുന്നത്?
उत्तरः
भाई पक्षियों के गीत से सही रास्ता पहचानता है।

സഹോദരൻ പക്ഷികളുടെ പാട്ടിലൂടെയാണ് ശരിയായ വഴി തിരിച്ചറിയുന്നത്.

घर, पेड़ और तारे की याद Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 31.
रास्ते में बच्चों ने अपनी भूख और प्यास कैसे
പോകുന്ന വഴിയേ കുട്ടികൾ തങ്ങളുടെ വിശപ്പും ദാഹവും എങ്ങനെയാണ് അകറ്റി യത്?
उत्तर:
बच्चों ने पेड़ों से जामुन, बेर और दूसरे जंगली फल तोड़कर अपनी भूख और झरनों का पानी पीकर प्यास मिटाई |

കുട്ടികൾ മരങ്ങളിൽ നിന്ന് ഞാവൽപ്പഴം, ഇലന്ത പ്പഴം, മറ്റ് വന്യപഴങ്ങൾ പറിച്ച് കഴിച്ചും, അരുവി കളിലെ വെള്ളം കുടിച്ചും വിശപ്പും ദാഹവും അകറ്റി.

प्रश्न 32.
पुराना देश छूटने के बाद बच्चे किस तरह के देश में आए ?
പഴയ സ്ഥലം കഴിഞ്ഞതിനുശേഷം കുട്ടികൾ എങ്ങനെയുള്ള നാട്ടിലേക്കാണ് വന്നത്?
उत्तरः
पुराना देश छूटने के बाद बच्चे पहाड़ों, नदियों और झीलों के देश में आ गए थे।
പഴയനാട് കഴിഞ്ഞതിനുശേഷം കുട്ടികൾ കുന്നും നദികളും തടാകങ്ങളും ഉള്ള നാട്ടി ലേക്ക് വന്നു.

प्रश्न 33.
रास्ते में पड़ी नदियों और झीलों को पार करने केलिए बच्चों ने क्या किया ?
പോകുന്ന വഴിയിലുണ്ടായ നദികളും തടാക ങ്ങളും മറുകര കടക്കാൻ കുട്ടികൾ എന്ത്
उत्तरः
रास्तेम में पड़ी नदियों और झीलों को पार करने के लिए बच्चों को नावें मिल गई। भाई बहन को बिठाकर नाव खेता रहा ।

പോകുന്ന വഴിയിലുണ്ടായ നദികളും തടാക ങ്ങളും മറുകര കടക്കാൻ കുടികൾക്ക് വഞ്ചി കിട്ടി. സഹോദരൻ സഹോദരിയെ ഇരുത്തി വഞ്ചി തുഴഞ്ഞു.

प्रश्न 34.
नए फार्म हाउस की सब्जियाँ छीलनेवाली लड़की की भाषा कैसी थी ?
പുതിയ ഭാഷ ഹൗസിലെ പച്ചക്കറികൾ തൊലി കളയുന്ന പെൺകുട്ടിയുടെ എങ്ങനെയുള്ളതായിരുന്നു?
उत्तरः
नए फार्म हाउस की सब्जियाँ छीलनेवाली लड़की बच्चों के माँ-बाप बोलनेवाली भाषा में बोल रही है |

പുതിയ ഫാം ഹൗസിൽ പച്ചക്കറികൾ തൊലി കളയുന്ന പെൺകുട്ടി, കുട്ടികളുടെ മാതാപിതാ ക്കൾ സംസാരിക്കുന്ന ഭാഷയിലാണ് പറയു ന്നത്.

प्रश्न 35.
बच्चों को रास्ता बतानेवाला कौन है ?
കുട്ടികൾക്ക് വഴി പറഞ്ഞു കൊടുക്കുന്നത് ആരാണ്?
उत्तरः
बच्चों को अपने घर तक पहुँचने के लिए दो पक्षी रास्ता बताते रहे हैं ।

കുട്ടികൾക്ക് തങ്ങളുടെ വീട്ടിലേക്ക് എത്താ നായി രണ്ട് പക്ഷികളാണ് വഴി പറഞ്ഞു കൊടു ക്കുന്നത്.

प्रश्न 36.
घर के अंदर कमरे में बैठकर बूढ़ा आदमी अपनी पत्नी के साथ क्या कह रहा था ?
വീടിന്റെ ഉളളിൽ മുറിക്കകത്തിരുന്ന വൃദ്ധ നായ മനുഷ്യൻ തന്റെ ഭാര്യയോട് എന്താണ് പറഞ്ഞു കൊണ്ടിരുന്നത്?
उत्तर:
वसंत फिर से आ गया है। पक्षी गा रहे हैं। फूल जगह-जगह झाँक रहे हैं। लेकिन हमारे दिल में खुशी की कोई उम्मीद नहीं हैं।

വസന്തം വീണ്ടും വന്നു. പക്ഷികൾ പാടുന്നു. പുഷ്പങ്ങൾ എല്ലായിടത്തും എത്തിനോക്കുന്നു. എന്നാൽ നമ്മുടെ മനസ്സിൽ സന്തോഷിക്കാൻ ഒന്നുമില്ല.

प्रश्न 37.
घर के आंदर आए बच्चों से बूढ़े आदमी ने क्या कहा ?
വീടിന്റെ അകത്തേക്ക് വന്ന കുട്ടികളോട് വൃദ്ധനായ മനുഷ്യൻ എന്താണ് പറഞ്ഞത്?
उत्तरः
आज रात हमारे साथ रहो। हमारे बच्चे अगर हमारे पास होते तो बिलकुल तुम्हारे जैसे सुन्दर होते।

ഇന്ന് രാത്രി ഞങ്ങളുടെ കൂടെ താമസിക്കൂ. ഞങ്ങളുടെ കുട്ടികൾ ഞങ്ങളുടെ കൂടെ ഉണ്ടാ യിരുന്നെങ്കിൽ തീർച്ചയായും നിങ്ങളെപ്പോലെ മനോഹരമായിരുന്നേനെ.

प्रश्न 38.
बच्चों ने माँ-बाप को गले लगाकर क्या कहा ?
കുട്ടികൾ മാതാപിതാക്കളെ കെട്ടിപ്പിടിച്ച് എന്താണ് പറഞ്ഞത്?
उत्तरः
बच्चों ने माँ-बाप को गले लगाकर कहा, हम ही आपके बच्चे हैं। हम वापस लौट आए हैं। हम सनोबर के पेड़ से ही अपने घर को पहचान गए
കുട്ടികൾ മാതാപിതാക്കളെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു, ഞങ്ങളാണ് നിങ്ങ ളുടെ കുട്ടികൾ. ഞങ്ങൾ തിരിച്ചു വന്നതാണ്. ഞങ്ങൾ പെൻ മരം കൊണ്ടാണ് സ്വന്തം വീട് തിരിച്ചറിഞ്ഞത്.

प्रश्न 39.
माता-पिता की आँखें छलक पड़ीं। क्यों ?
മാതാപിതാക്കളുടെ കണ്ണുകൾ തുളുമ്പാനുള്ള കാരണം എന്ത്?
उत्तरः
अपने बच्चों को वापस मिलने की खुशी से माता- पिता की आँखें छलक पड़ीं।
തന്റെ കുട്ടികളെ തിരിച്ചു കിട്ടിയ സന്തോഷം കൊണ്ട് മാതാപിതാക്കളുടെ കണ്ണുകൾ തുളു മ്പി.

प्रश्न 40.
बच्चों से मिलने पर माँ ने क्या कहा ?
കുട്ടികളെ കണ്ടുമുട്ടിയതിനുശേഷം അമ്മ എന്താണ് പറഞ്ഞത്?
उत्तर:
बच्चों से मिलने पर माँ ने कहा, मुझे पता था कि आज कोई अच्छी बात होनेवाली है। आज सुबह- सुबह हमारे पेड़ की शाखाओं में दो पक्षी बहुत मिठास के साथ गा रहे थें ।

കുട്ടികളെ കണ്ടപ്പോൾ അമ്മ പറഞ്ഞു, ഇന്ന് എന്തെങ്കിലും നല്ല കാര്യം ഉണ്ടാകുമെന്ന് എനി ക്കറിയാം. ഇന്ന് അതിരാവിലെ ഞങ്ങളുടെ മര ത്തിന്റെ ശാഖകളിൽ ഇരുന്ന് രണ്ട് പക്ഷികൾ മധുരമായി പാടുന്നുണ്ടായിരുന്നു.

प्रश्न 41.
सही शब्द चुनकर लिखें ।
हम + री = हमारी
हमा + री = हमारी
हम + आरी = हमारी
हम + की = हमारी
उत्तर:
हम + की = हमारी

घर, पेड़ और तारे की याद Questions and Answers Notes Class 9 Hindi Kerala Syllabus

प्रश्न 42.
भाई ने कहा । (‘कह’ के बदले ‘बोल’ का प्रयोग करके वाक्य फिर से लिखें)
उत्तरः
भाई बोला।

ला, बोल, भूल, सक, चुक എന്നി ക്രിയയുടെ പ്രയോഗം വരുമ്പോൾ ഭൂതകാല ത്തീൽ subject ൻ്റെ ‘ने’ എന്ന പ്രത്യയം c. subject-ൻ്റെ രിച്ച് ഈ ക്രിയകളിൽ മാറ്റം വരുന്നു.
उदा: लड़का बोला।
लड़के बोले ।
लड़की बोली ।
लड़कियाँ बोलीं।

प्रश्न 43.
‘खत्म होना’ का सही अर्थ कोष्ठक से चुनकर लिखें।
उत्तरः
समाप्त होना

प्रश्न 44.
हमारी भटकन खत्म हो गई है। किसकी ?
उत्तर:
भाई और बहन की ।

प्रश्न 45.
माँ – बाप से मिलने पर भाई ने क्या कहा ?
उत्तरः
माँ-बाप से मिलने पर भाई ने कहा कि आज तारा भी पक्षियों के बीच से कहीं ज़्यादा चमक रहा है ।

प्रश्न 46.
माँ – बाप से मिलने पर भाई अपनी डायरी लिखता है। वह डायरी कल्पना करके लिखें ।
उत्तरः

15 दिसंबर 1824 बुधवार
आज मेरे जीवन में एक नया मोड़ हुआ।
लंबी यात्रा के बाद घर पहुँचे ।
आज माँ-बाप से मिलकर उनको गले लगाया ।
पहले उन्होंने हमें नहीं पहचाना ।
फिर हम ने उनको बताया।
वे बड़े खुश हुए।
कितने अच्छे होते है ! आँगन के सनोबर का पेड़ और उसकी पत्तियों के बीच से चमकनेवाला तारा ।
पेड पर बैठकर गानेवाले दो पक्षी ही हमें रास्ता बताते रहे।

 

15 ഡിസംബർ 1824 ബുധൻ
ഇന്ന് എന്നെ സംബന്ധിച്ച് സന്തോഷമുള്ള ദിവസമാണ്.
നീണ്ടയാത്രയ്ക്ക് ശേഷം വീട്ടിലെത്തി.
ഇന്ന് മാതാപിതാക്കളെ കണ്ട് അവരെ കെട്ടിപ്പി
ആദ്യം അവർ ഞങ്ങളെ തിരിച്ചറിഞ്ഞില്ല.
പിന്നീട് ഞങ്ങൾ അവരോട് പറഞ്ഞു.
അവർക്ക് വലിയ സന്തോഷമായി.
മുറ്റത്തെ പൈൻമരവും അതിന്റെ ശിഖരങ്ങ ളുടെ ഇടയിലൂടെ തിളങ്ങുന്ന നക്ഷത്രവും എത്രയോ നല്ലതായിരുന്നു.
വൃക്ഷത്തിന്മേലിരുന്ന് പാടുന്ന രണ്ട് പക്ഷിക ളാണ് ഞങ്ങൾക്ക് വഴി പറഞ്ഞു തന്നത്.

‘घर, पेड़ और तारे की याद’ पाठ का यह अंश पढ़ें और नीचे लिखे प्रश्नों के उत्तर लिखें। बच्चों से नहीं रहा गया। उन्होंने अपने पिता और माँ को गले लगा लिया और रोते हुए कहा, “हम ही आपके बच्चे हैं। हम वापस लौट आए है। हम सनोबर के पेड़ सी ही अपने घर को पहचान गए थे।”

प्रश्न 47.
हम आपके बच्चे हैं। ( ‘हम’ के बदले ‘मैं’ का प्रयोग करके वाक्य फिर से लिखें ।) ‘हम’ എന്ന് തിനുപകരം ഉപയോഗിച്ച് വാക്യം വീണ്ടും
उत्तरः
मैं आपका बच्चा हूँ।

‘मैं’ ” ഉപയോഗിക്കുമ്പോൾ ” എന്ന് വാക്യ ത്തിന്റെ അവസാനം ചേർക്കണം. പുല്ലിംഗ ഏകവചനത്തിലായതുകൊണ്ട് എന്നുള്ളത് “It set എന്നായി. സ്ത്രീ ലിംഗത്തിലാണെങ്കിൽ ” ആകുമായിരുന്നു.

प्रश्न 48.
बच्चों ने माँ-बाप से मिलने पर क्या किया ?
उत्तर:
बच्चों ने माँ बाप को मिलने पर उनको गले लगाया।

प्रश्न 49.
बच्चों ने रोते हुए अपने माँ-बाप से क्या कहा ? കുട്ടികൾ കരഞ്ഞുകൊണ്ട് തന്റെ മാതാപിതാ ക്കളോട് എന്താണ് പറഞ്ഞത്?
उत्तर:
हम ही आपके बच्चे हैं। हम वापस लौट आए है। हम सनोबर के पेड़ से ही घर को पहचान गए थे।
ഞങ്ങൾ തന്നെയാണ് നിങ്ങളുടെ ഞങ്ങൾ തിരിച്ചു വന്നതാണ്. ഞങ്ങൾ പൈൻമരം കണ്ടുകൊണ്ടാണ് വീട് തിരിച്ചറി ഞ്ഞത്.

प्रश्न 50.
इस अंश के आधार पर माँ और बच्चे का वार्तालाप तैयार करें।
ഭാഗത്തെ ആസ്പദമാക്കി അമ്മയും മകനും തമ്മിലുള്ള സംഭാഷണം തയ്യാറാക്കുക.
उत्तर:
बच्चे : माँ, हमें भूख लगती है ।
माँ : बच्चों मेरे पास आओ। आज रात हमारे साथ रहो ।
बच्चे : हाँ सचमुच, आज रात आपके साथ रहेंगे।
माँ : आज अपने बच्चे हमारे साथ हैं तो हम कितने खुश होते
बच्चे : आप क्या कह रही है। हम ही आपके बच्चे है
माँ : हे ईश्वर, मैं ने इनको पहचाना नहीं।
बच्चे : हम वापस लौट आए।
माँ : ने घर कैसे पहचान लिया ?
बच्चे : आँगन में खड़े सनोबर के पेड़ से।
माँ : अच्छा हुआ। हम ने इसको नहीं काटा।
बच्चे : माँ, हम बहुत खुश हुए।
माँ : हम भी खुश हुए। हम एकसाथ बड़ी खुशी से इसी घर में रह जाएँ।

കുട്ടികൾ : അമ്മേ, ഞങ്ങൾക്ക് വിശക്കുന്നു.
അമ്മ : കുട്ടികളെ എന്റെ അടുത്തേക്ക് വരൂ, ഇന്ന് രാത്രി നമുക്ക് ഇവിടെ താമസിക്കാം.
കുട്ടികൾ : ശരിയാണ്. വാസ്തവത്തിൽ ഞങ്ങൾ ഇന്ന് രാത്രി ഇവിടെ താമസിക്കും.
അമ്മ : ഇന്ന് ഞങ്ങളുടെ മക്കൾ ഞങ്ങ ളുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ എത്ര സന്തോഷമായിരുന്നേനെ.
കുട്ടികൾ : എന്താണീ പറയുന്നത്! ഞങ്ങൾ തന്നെയാണ് നിങ്ങളുടെ കുട്ടികൾ.
അമ്മ : ഈശ്വരാ, എനിക്കിവരെ മന സ്സിലായില്ല.
കുട്ടികൾ : ഞങ്ങൾ തിരിച്ചുവന്നു.
അമ്മ : നിങ്ങൾ വീടെങ്ങനെയാണ് തിരി ച്ചറിഞ്ഞത്?
കുട്ടികൾ : മുറ്റത്ത് നിൽക്കുന്ന പൈൻ മരം കണ്ട്.
അമ്മ : നല്ല കാര്യം. ഞങ്ങൾ അത് വെട്ടി ക്കളഞ്ഞില്ല.
കുട്ടികൾ : അമ്മേ, ഞങ്ങൾക്ക് വലിയ സന്തോഷമായി.
അമ്മ : ഞങ്ങൾക്കും സന്തോഷമായി. നമുക്ക് ഇനി ഈ വീട്ടിൽ ഒരുമിച്ച് സന്തോഷത്തോടെ താമസിക്കാം.

തത്തക്കൂട്ട് Thathakkoottu Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes തത്തക്കൂട്ട് Thathakkoottu Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Thathakkoottu Summary

തത്തക്കൂട്ട് Summary in Malayalam

ആമുഖം

ആധുനിക കഥാകൃത്തുക്കളിൽ ശ്രദ്ധേയയായ ഗ്രേസിയുടെ കഥയാണ് ‘തത്തക്കൂട്ട് കുട്ടിക്കൃഷ്ണന്റെയും ഭാഗ്യലക്ഷ്മിയുടെയും വാർധക്യജീവിതത്തിമലേക്ക് കടന്നുവരുന്ന തത്തക്കുഞ്ഞ്, അവരുടെ ജീവിതത്തിലെ സജീവസാന്നിധ്യമാവുന്നു. വികാരസാന്ദ്രമായ ഭാഷയുടെ ആവിഷ്കാരത്താൽ തത്തയും ദമ്പതികളുമായുള്ള ആത്മബന്ധം കഥയിൽ അനാവൃതമാകുന്നു. ‘തത്തക്കൂട്ട്’ എന്ന കഥാശീർഷകം നിരവധി അർഥതലങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത്. തത്തക്കൂട് അസ്വാതന്ത്യ ത്തിന്റെയും ബന്ധനത്തിന്റെയും പ്രതീകമാണ്. എന്നാൽ തത്തക്കൂട്ട് വാർധക്യത്തിലെ ഏകാന്തതയിൽ സ്നേഹക്കൂട്ടായി കഥയിൽ മാറുന്നു.

തത്തക്കൂട്ട് Thathakkoottu Summary in Malayalam Class 9

പാരസംഗ്രഹം
തത്തക്കൂട്ട് Thathakkoottu Summary in Malayalam Class 9 1
മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങി ഖനനം ചെയ്യുന്നവരാണ് എഴുത്തുകാർ. ഇത്തരത്തിൽ മനുഷ്യ ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന കഥയാണ് തത്തക്കൂട്ട്. നിരാ ലംബരായ മനുഷ്യരുടെ ജീവിതമാണ് കഥാപാത്രങ്ങളിലൂടെ നിർധാരണം ചെയ്യുന്നത്. ഏകാന്തതയെ, ബന്ധങ്ങളുടെ ഊഷ്മളതയെ വൈകാരികമായി ഈ കഥയിൽ ഗ്രേസി വിശകലനം ചെയ്യുന്നുണ്ട്. ലളിതമായ പ്രമേയങ്ങൾകൊണ്ട് അസാധാരണമായ ഉൾക്കാഴ്ച്ചകളിലേക്ക് വായനക്കാരെ നയിക്കാൻ ഗ്രേസിയുടെ കഥകൾക്ക് കഴിവുണ്ട്. ഇവിടെയും അതുതന്നെ സംഭവിക്കുന്നു. ഇതിനുമുമ്പും കുട്ടി കൃഷ്ണൻ തത്തയെ പലതവണ തുറന്നു വിട്ടിട്ടുണ്ട്. പക്ഷേ, ഇപ്പോൾ തുറന്നു വിടാനിടയായ സാഹചര്യം ഭാര്യ മരിച്ചതാണ്. അവൾ ഇല്ലാത്ത ഒരു ലോകത്ത് തനിക്കിനി ആരും കൂട്ടിനില്ലെന്നുതന്നെ അയാൾ വിശ്വസിക്കുന്നു.

ഒരു തത്തക്കുഞ്ഞിനെ കാക്കപ്പെട വളഞ്ഞിട്ട് അക്രമിക്കുന്ന കാഴ്ച്ചയാണ് അയാളെ തത്തയിലേക്ക് അടുപ്പിച്ചത്. അതിന്റെ നെഞ്ച് ചെറു തായി മിടിക്കുന്നത് കണ്ട് അയാൾ ആശ്വസിച്ചു. ‘ഭാഗ്യം’ അത് ഭാര്യയെ വിളിച്ചതാണെങ്കിലും കൈവന്ന വലിയൊരു ഭാഗ്യമായി അയാൾ കരുതുന്നു. “എന്താ കുട്ടീ…” എന്ന ഭാഗ്യലക്ഷ്മിയുടെ വിളിയിൽ ഭർത്താവ് കുട്ടികൃഷ്ണന്റെ പേര് ഉണ്ടെങ്കിലും അതിലൊരു സ്നേഹവും വാത്സ ല്യവും ഉണ്ട്. അവർ രണ്ടുപേരും ചേർന്ന് തത്തയെ ശുശ്രൂഷിക്കുന്നു. തൊട്ടിലിലുറങ്ങുന്ന മകനെ നോക്കിനിൽക്കുന്ന അച്ഛനമ്മമാരായി അവർ തങ്ങളെത്തന്നെ കണ്ടു. പുറത്തു ചാടാൻ തുടങ്ങിയ ഒരു നിലവിളി അമർ ത്തിപ്പിടിച്ച് വിദേശത്ത് സ്ഥിരതാമസമാക്കിയ രണ്ട് ആൺമക്ക ളെക്കുറിച്ച് അവർ ഓർക്കുന്നു. പേരക്കുട്ടികളുടെ മുഖം പോലും ഉള്ളിൽ തെളിയാത്തിടത്തോളം അവരുടെ ഓർമ്മ കളിൽ നിന്ന് അകന്നുപോയിരിക്കുന്നു ആ ബന്ധങ്ങൾ. പക്ഷിയുടെ തന്തേം തള്ളേം അന്വേഷിച്ചു വരുമെന്ന പ്രതി ക്ഷയിലായിരുന്നു അവർ. പക്ഷെ അതുണ്ടായില്ല. അവിടെയും കുഞ്ഞുങ്ങളോടുള്ള മാതാപിതാക്കളുടെ സ്നേഹത്തിന്റെ ആവിഷ്കാരം കാണാം.

തത്തക്കുഞ്ഞിന്റെ ആരോഗ്യം വീണ്ടു കിട്ടിയപ്പോൾ കൂട് തുറന്ന് അതിനോട് പോകാൻ ആവശ്യപ്പെട്ടു. നിങ്ങൾ എന്നെ ഉപേക്ഷിക്കുകയാണോ എന്നൊരു ദയനീയ ഭാവമാണ് തത്തക്കുഞ്ഞിനുണ്ടായത്. പിന്നീടങ്ങോട്ട് പേരക്കുട്ടി കൾക്കായി കരുതിവെച്ച വാത്സല്യം മുഴുവൻ അവർ തത്തക്കു ഞ്ഞിൽ ചൊരിഞ്ഞു. “കുട്ടി” എന്ന് തത്തക്കുഞ്ഞ് വിളിച്ചപ്പോൾ അദ്ഭുതവും ആഹ്ലാദവും തോന്നിയെങ്കിലും മറ്റ് തത്തകൾ മനുഷ്യഭാഷ സംസാരിച്ച തത്തയെ കൂട്ടത്തിൽ കൂട്ടില്ലെന്ന് കരുതി അതിനെ എത്രയും വേഗം സ്വതന്ത്രമാക്കാനാണ് അയാൾ ശ്രമിച്ചത്.
തത്തക്കൂട്ട് Thathakkoottu Summary in Malayalam Class 9 2

അറിവിലേക്ക്

രചനയ്ക്ക് പിന്നിൽ എഴുത്തിന്റെ വഴി കൊച്ചുകൊച്ചു പിണക്കങ്ങളും വഴക്കുകളും ഒക്കെ ഉണ്ടാകുന്ന സാധാരണ ജീവിതത്തിലെ സന്ദർഭത്തിൽ ചിലപ്പോൾ ഞാൻ ഭർത്താവിനോട് പറഞ്ഞിട്ടുണ്ട് നിങ്ങളോടൊപ്പം ജീവിച്ചത് എനിക്ക് മതിയായി എനിക്കങ്ങ് നേരത്തെ പോയാ മതിയേ എന്ന്”. ഇതാണ് ഈ കഥയുടെ തുടക്കം. അപ്ര തീക്ഷിതമായി ഒരിക്കൽ ഒരുവീട്ടിൽ ചെന്നപ്പോൾ അവിടെ ഒരു തത്തക്കൂട് കാണാൻ ഇടയായി. അതിലെ തത്ത സംസാരിക്കുന്നത് അദ്ഭുതകരമായ ഒരു കാഴ്ചയായിരുന്നു. ഞാൻ അത് കണ്ട് അന്തം വിട്ടു നിന്നുപോയി. മനുഷ്യനേക്കാൾ ഭംഗിയായി ആ സംസാരിക്കുന്നു.”അതാ വിരു ന്നുകാർ വരുന്നു എന്നൊക്കെ ആ തത്ത വിളിച്ചുപറയുന്നത് കണ്ടപ്പോൾ അവിശ്വസനീയമായി തോന്നി. കഥ വായിക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന പോലെ എനിക്കും അങ്ങനെ തോന്നുകയുണ്ടായി. ചില അച്ഛനമ്മമാർ പറഞ്ഞു കേട്ടിട്ടുണ്ട് അവരുടെ മക്കൾ ജോലിക്കും പഠനത്തിനും വേണ്ടി വിദേശത്തേക്ക് പോയതിൽ പിന്നെ വലിയ ഒറ്റപ്പെടലാണ് ജീവിതമെന്ന്. ആരോടും സംസാരിക്കാനില്ല. വീടിന്റെ ഏകാന്തതയിൽ മുറിക്കകത്ത് അവർ ഒറ്റപ്പെട്ട് ജീവിതം നയിക്കുന്നതായി പലരും സൂചിപ്പിക്കുകയുണ്ടായിട്ടുണ്ട്. ഈ മൂന്ന് അനുഭവങ്ങളെ ഒരുമിച്ച് ചേർത്തുവച്ചപ്പോഴാണ് യഥാർഥത്തിൽ ‘തത്തക്കൂട്ട്’ എന്ന കഥ ജനിക്കുന്നത്. ഇങ്ങനെ നമുക്ക് ചുറ്റും വീണുകിടക്കുന്ന കഥകളാണ് ഞാൻ തെരഞ്ഞെടുക്കുന്നത്.

എന്നാൽ അതേസമയം കഥാപാത്രങ്ങൾക്ക് പേരിടുമ്പോൾ ഞാൻ വളരെയധികം ശ്രദ്ധിക്കാറുണ്ട്. ഗവേഷണം നടത്താറുണ്ട്. അവർക്ക് കഥയുടെ പ്രമേയത്തിന് അനുസരിച്ച് ഏറ്റവും അനുയോജ്യമായ പേരിടാൻ ഞാൻ ശ്രമിക്കാറുണ്ട്. അങ്ങനെ തത്തക്കൂട്ടിൽ ഭാഗ്യം എന്ന ഭാഗ്യലക്ഷ്മിയും കുട്ടി എന്ന കുട്ടിക്കൃഷ്ണനും കഥാപാത്രമായി രൂപ പ്പെടുന്നു. ഭാഗ്യം എന്ന കഥാപാത്രം വീടിന്റെ ഐശ്വര്യമാണ്. അതുകൊണ്ടാണ് വീടിന്റെ ലക്ഷ്മി എന്ന അർഥത്തിൽ ഭാഗ്യലക്ഷ്മി എന്ന് പേരിട്ടത്. അവർ മരിച്ചുപോകുന്നതോടുകൂടി ആ വീടിന്റെ സകല ഐശ്വര്യങ്ങളും ഇല്ലാതായിപ്പോയതായി കുട്ടിക്കൃഷ്ണനും മനസ്സിലാക്കുന്നുണ്ട്. ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നതുകൊണ്ടാണ് അവർക്ക് പെട്ടെന്ന് മരിച്ചാൽ മതിയെന്നുള്ള തോന്നൽ ഉണ്ടാകുന്നതും അവർ സങ്കടങ്ങൾ അനുഭവിക്കുന്നതും.

സമകാലികമായ ജീവിതാവസ്ഥയിൽ ‘ ഇത്തരത്തിലുള്ള ഒറ്റപ്പെടലുകൾ അനുഭവിക്കുന്ന ധാരാളം കുടുംബങ്ങൾ ഉണ്ട്. അവരുടെ ഇടയി ലേക്കാണ് ആശ്വാസവുമായി ഈ തത്തക്കുഞ്ഞ് കടന്നുവരുന്നത്. മനുഷ്യർ മാത്രമല്ല സകലജീവഇത്തരത്തിലുള്ള ഒറ്റപ്പെടലുകൾ അനുഭവിക്കുന്ന ധാരാളം കുടുംബങ്ങൾ ഉണ്ട്. അവരുടെ ഇടയിലേക്കാണ് ആശ്വാസവുമായി ഈ തത്തക്കുഞ്ഞ് കടന്നുവരുന്നത്. മനുഷ്യർ മാത്രമല്ല സകലജീവ ജാലങ്ങളും മൃഗങ്ങളും മരങ്ങളും വീടും ഒക്കെ എന്റെ പല കഥകളിലും കഥാപാത്രങ്ങളായി വന്നി ട്ടുണ്ട്. സംസാരിച്ചിട്ടുമുണ്ട്. അത്തരമൊരു കഥാലോകത്ത് നിന്നാണ് ഞാൻ കഥകൾ എഴുതുന്നത്. എനിക്ക് ഇവയോടൊക്കെ സംസാരിക്കാൻ തോന്നും. ഇവയെല്ലാം എന്നോടും സംസാരിക്കും. പരസ്പരസ്നേഹത്തിന്റെയും അനുകമ്പയുടെയും ലോകമാണ് എന്റെ കഥകളുടേത്. എന്റെ കഥാ പാത്രങ്ങൾ പരസ്പരവിശ്വാസത്തിലും സ്നേഹത്തിലും അടിയുറച്ചു വിശ്വസിക്കുന്നവരാണ്.

തത്തക്കൂട്ട് Thathakkoottu Summary in Malayalam Class 9

കഥകളുടെ ഉത്സവം, മലയാളം മിഷൻ, റേഡിയോ മലയാളം
ഭാഷാ വസ്തുതകൾ
പദച്ചേരുവകൾ താഴെ കൊടുത്തിട്ടുള്ള പദച്ചേരുവകൾ ശ്രദ്ധിക്കുക.
കൊന്നത്തെങ്ങ്, കാക്കക്കൂട്ടം, മരക്കൊമ്പ്, പ്രസവമുറി
തത്തക്കുഞ്ഞ്, മഞ്ഞൾപ്പൊടി, അച്ഛനമ്മമാർ

കമ്പിക്കൂട് രണ്ടു പദങ്ങൾ കൂടിച്ചേർന്നാണ് ഒരു പദച്ചേരുവ ഉണ്ടായതെന്ന് മനസ്സിലായല്ലോ. കൊന്ന, തെങ്ങ് എന്നീ പദങ്ങൾ ചേർന്ന് കൊന്നത്തെങ്ങ് എന്ന പദച്ചേരുവ ഉണ്ടായി. കാക്ക, കൂട്ടം എന്നിവ ചേർന്നപ്പോൾ കാക്കക്കൂട്ടമായി. ഇങ്ങനെയുള്ള പദച്ചേരുവകളെയാണ് വ്യാകരണത്തിൽ സമസ്തപദം എന്നു പറയുന്നത്. രണ്ടിലേറെ പദങ്ങൾ ചേർന്നും ഒരു സമസ്തപദം ഉണ്ടാകാം. മലയാളത്തിൽ അത്രത സ്വാഭാവിക മല്ലെന്നേയുള്ളു. സമസ്തപദത്തെ വിഭക്തിപ്രത്യയങ്ങളുടെയും മറ്റും സഹായത്തോടെ വേർപിരിച്ചെഴുതാം.

ഉദാഹരണമായി മഞ്ഞൾപ്പൊടി വേർപിരിച്ച് എഴുതുമ്പോൾ മഞ്ഞളിന്റെ പൊടി എന്നാകും. സമസ്തപദത്തെ ഇങ്ങനെ വേർപിരിക്കുന്നതിന് വ്യാകരണത്തിൽ വിഗ്രഹിക്കുക എന്നാണ് പറയുന്നത്. അച്ഛനമ്മമാർ എന്ന സമസ്തപദം വിഗ്രഹിക്കുമ്പോൾ അച്ഛനും അമ്മയും എന്നാകും. ഇങ്ങനെ വിഗ്രഹിക്കുന്നതിന്റെ ഫലമായി ലഭിക്കുന്ന പദങ്ങളെ ഘടകപദങ്ങൾ എന്നു പറയും. ഈ ഘടകപദങ്ങളിൽ ആദ്യം ഉള്ളതിന് പൂർവപദം എന്നും രണ്ടാമത്തേതിന് ഉത്തരപദം എന്നുമാണ് പറയുന്നത്. അച്ഛനും അമ്മയും എന്നതിൽ അച്ഛൻ പൂർവപദവും അമ്മ ഉത്തരപദവുമാണ്.

കൊന്നത്തെങ്ങ് – കൊന്നയായ തെങ്ങ്
കാക്കക്കൂട്ടം – കാക്കകളുടെ കുട്ടം
പ്രസവത്തിനായുള്ള – മുറിപ്രസവമുറി
തത്തക്കുഞ്ഞ് – തത്തയുടെ കുഞ്ഞ്
മഞ്ഞൾപ്പൊടി – മഞ്ഞളിന്റെ പൊടി
അച്ഛനമ്മമാർ – അച്ഛനും അമ്മയും
കമ്പിക്കൂട് – കമ്പി കൊണ്ടുള്ള കൂട്

സമാന പ്രയോഗമുള്ള കൃതികൾ
വെള്ളപ്പൊക്കത്തിൽ തകഴി – ശിവശങ്കരപ്പിള്ള .
ടി. പത്മനാഭൻ – മുട്ടി
മാണിക്യൻ – ലളിതാംബിക അന്തർജനം
ലൂസിഫർ – ചന്ദ്രമതി
കോഴിയും കിഴവിയും – കാരൂർ നീലകണ്ഠപ്പിള്ള
നാളത്തെ പൊന്മാൻ – അയ്മനം ജോൺ
ഒരു മുതലനായാട്ട് – സി. എസ്. ഗോപാലപ്പണിക്കർ
രണ്ടു മത്സ്യങ്ങൾ – അംബികാസുതൻ മാങ്ങാട്

ഓർത്തിരിക്കാൻ

കൂട് ബന്ധനത്തിന്റെ അടയാളമാണ്. തത്തക്കൂട്ട് സൗഹൃദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാകുന്നു. വാർധക്യത്തിൽ ഒറ്റപ്പെട്ടുപോയ വൃദ്ധദമ്പതികൾക്ക് കുട്ടും ആശ്വാസവുമായി മാറുകയാണ് മക്കളുടെ സ്ഥാനത്തേക്ക് അവരോധിക്കപ്പെടുന്ന തത്ത. ബന്ധങ്ങളുടെ ഊഷ്മളതയാണ് ജീവിതത്തെ സുന്ദരമാക്കുന്നത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ളതുമാത്രമല്ല ഇതര ജീവ ജാലങ്ങളുമായുള്ള ബന്ധങ്ങളും ജീവിതത്തെ സ്വാധീനിക്കുന്നു. തത്തക്കൂട് നമുക്ക് പരിചിതമായ പദമാണ്. എന്നാൽ തത്തക്കൂട്ട് ഒരു പുതിയ അനുഭവതലം പ്രദാനം ചെയ്യുന്നു.

Work and Energy Class 9 Extra Questions and Answers Keralla Syllabus Physics Chapter 6

The comprehensive approach in Kerala Syllabus 9th Standard Physics Notes Pdf Chapter 6 Work and Energy Notes Extra Questions and Answers ensures conceptual clarity.

Kerala Syllabus Std 9 Physics Chapter 6 Work and Energy Extra Questions and Answers

Question 1.
Classify the following into work done and work is not done

  • A mango falling from a mango tree
  • Pushing a table while sitting on it
  • Pushing a wall
  • Kicking a football
  • A trolley is moving forward
  • Standing with a load above the head

Answer:
Work done:

  • A mango falling from a mango tree
  • Kicking a football
  • A trolley is moving forward

Work is not done

  • Pushing a table while sitting on it
  • Pushing a wall
  • Standing with a load above the head

Work and Energy Class 9 Extra Questions and Answers Keralla syllabus Physics Chapter 6

Question 2.
What are the factors on which work done depends upon?
Answer:
Force, displacement

Question 3.
When Lekshmi applies a force of 50 N on an object, It undergoes a displacement of 2m. When Vinitha applied the same force, it undergoes a displacement of 3m if so,
a) Which person has done more work
b) Give a reason
c) Calculate the work done by each person
Answer:
a) Vinitha
b) Displacement is greater
c) Work done by Lekshmi
W = Fs = 50N × 2m =100 J
Work done by Vineetha
W = Fs = 50N × 3 = 150J

Question 4.
Calculate work done when a boy of mass 40 kg climbs a staircase of height 50 cm, g = 1o m/s2.
Answer:
W = Fs
F = mg = 40 × 10 = 400N
s = h = 0.5 m
W = 400 × 0.5 = 200 J

Question 5.
Fill in the blanks
a) Work done when a body of mass 100 g is lifted up to a height 1 metre is _____
b) 1 HP = ______watt
Answer:
a) 1 J
b) 746 W

Question 6.
a) What is meant by kinetic energy?
b) How do mass and velocity affect kinetic energy?
c) A body of mass 20 kg is moving with a velocity of 5 m/s. Calculate the kinetic energy.
Answer:
a) The energy possessed by a body by virtue of its motion is called kinetic energy.

b) As ma.s increases, kinetic energy increases. When mass is doubled, kinetic energy is also doubled. As velocity increases, kinetic energy increases, velocity is doubled kinetic energy becomes four times.

c) Kinetic energy K = \(\frac{1}{2}\) mv2 = \(\frac{1}{2}\) × 20 × 52 = 250 J

Work and Energy Class 9 Extra Questions and Answers Keralla syllabus Physics Chapter 6

Question 7.
State law of conservation of energy.
Answer:
Energy can neither be created nor be destroyed. It can be transformed from one form to another.

Question 8.
From what you have learnt of potential energy and kinetic energy, Write down the form of energy possessed by the bodies given below.
a) Water in a dam
b) Stretched rubber band
c) Mango falling from a tree
Answer:
a) Potential energy
b) Potential energy
c) Potential energy and Kinetic energy

Question 9.
Calculate the potential energy of a stone of mass 40 kg at a height 12 m
Answer:
U = mgh
= 40 × 10 × 12 = 4800 J

Question 10.
Write situations in which potential energy vanes.
Answer:

  • Climbing a ladder
  • Falling of a coconut
  • Pumping water to a tank at a height
  • Rising of a kite
  • Falling of a flower pot from a sunshade

Question 11.
a) What is power?
b) The time taken to move an object at a distance of 5m is 10 s. If the force applied is 30 N, what is the power?
Answer:
a) The rate of doing work is power
b) s = 5m, t = 10 s, F = 30N
W = Fs = 30 × 5 = 150 J
t = 10 s
Power P = \(\frac{w}{t}\) = \(\frac{150}{60}\) = 15 w

Question 12.
If a man of mass 50 kg takes 60 s to climb up 20 steps, each 15 cm high, calculate his power.
Answer:
m = 50 kg, g = 10 m/s2
h = 15 cm × 20 = 300 cm = 3m
t = 60 s
work W = mgh = 50 × 10 × 3 = 1500 J
Power p = \(\frac{w}{t}\) = \(\frac{1500}{60}\) = 25 w

Question 13.
A boy of mass 50kg can climb a mountain of height 30 m in 5 minutes. What will be his power?
Answer:
P = \(\frac{mgh}{t}\) = \(\frac{50 \times 10 \times 30}{5 \times 60}\) = 50 w

Work and Energy Class 9 Extra Questions and Answers Keralla syllabus Physics Chapter 6

Question 14.
A lamp consumes 1000 J of electrical energy in 10 s. What is its power?
Answer:
W = 1000 J, t = 10 s
Power p = \(\frac{w}{t}\) = \(\frac{1000}{10}\) = 100 w

Question 15.
State the relation between kW h and joule. Define 1 watt.
Answer:
1 kWh = 1000 Wh = 1000 Js-1 × 60 × 60 s = 3.6 × 106 J
1 watt is the power of an agent that can do one joule of work in one second.

തത്തക്കൂട്ട് Notes Thathakkoottu Question Answer Class 9 Kerala Padavali Chapter 13

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam തത്തക്കൂട്ട് Thathakkoottu Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 13 Question Answer Notes തത്തക്കൂട്ട്

9th Class Malayalam Kerala Padavali Unit 5 Chapter 13 Notes Question Answer Thathakkoottu

Class 9 Malayalam Thathakkoottu Notes Questions and Answers

Question 1.
“അങ്ങനെ ദിവസങ്ങൾ പലനിറം പകർന്ന് കടന്നുപോകുന്നത് കുട്ടിക്കൃഷ്ണനും ഭാഗ്യലക്ഷ്മിയും അറിഞ്ഞതുതന്നെയില്ല. മക്കളെയും പേരക്കുട്ടികളെയും ഓർത്ത് ഇടയെങ്ങാനും ഭാഗ്യത്തിന്റെ കണ്ണു നിറയുന്നത് കണ്ടാൽ തന്നെ വിളി തുടങ്ങും. പാക്യം പാക്യം! എനിക്ക് വിശക്കുന്നു.”
‘തത്തക്കൂട്ട്’ എന്ന കഥയിൽ കുട്ടികൃഷ്ണന്റെയും ഭാഗ്യലക്ഷ്മിയുടെയും ജീവിതത്തെ ആഹ്ലാദഭരിതമാക്കുന്നതിൽ തത്തയുടെ സാന്നിധ്യം എത്രത്തോളം സഹായകമാണ്ച ർച്ചചെയ്യുക.?
Answer:
അതേ ലാഘവത്തോടുകൂടി ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ ഇവർക്ക് കഴിയുന്നുണ്ട്. പേരക്കുട്ടികൾക്ക് കരുതിവച്ച സ്നേഹവും വാത്സല്യവും തത്തയിലേക്ക് അവർ ചൊരിയുന്നത് അതിനാലാണ്. മനുഷ്യരുടെ ഭാഷ സംസാരിച്ചു തുടങ്ങുന്ന തത്ത വളരെപ്പെട്ടെന്ന് അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറുന്നു. തത്തമ്മപ്പെണ്ണിന് ചെക്കനെ ഭാഗ്യലക്ഷ്മിയും തത്തമ്മമോന് പെണ്ണിനെ കുട്ടിക്കൃഷ്ണനും അന്വേഷിക്കാൻ തുനിയുന്നു. കരിമ്പനയോല ചിന്തിത്തള്ളി തത്തമ്മ അതിന്റെ ഭാഷയെ തെളിയിച്ചു എന്നു പറയുമ്പോൾ വളരെ കൃത്യമായ വീക്ഷണകോണിലൂടെയാണ് തത്ത ഈ ദമ്പതികളുടെ ജീവിതത്തെ നോക്കി കണ്ടതും അവരുടെ ഭാഷ സ്വായത്തമാക്കിയതും എന്ന് നമുക്ക് മനസ്സിലാക്കാം.

ഭാഗ്യലക്ഷ്മി കുട്ടികൃഷ്ണനെ കല്യാണം കഴിക്കാൻ ഇടയായത് കുറുമ്പുകാട്ടിയതുകൊണ്ടാണെന്ന് തന്നെ തന്നെ ആർത്തു വിളിച്ചു പറയുന്നുണ്ട്. ഇവരുടെ ജീവിതത്തിന് നിറം പകരാനും വർണ്ണാഭമായ ആ ലോകത്ത് പുതിയ സ്വപ്നങ്ങൾ നെയ്തെടുക്കാനും പ്രാപ്തരാക്കും വിധം തത്ത അവരുടെ ജീവിതത്തിന്റെ ഭാഗമായി. സഹജീവികൾ തങ്ങളെ പോലെതന്നെ ജീവിതത്തിന്റെ ഭാഗം ആണെന്നും സ്നേഹിക്കാൻ ഒരു മനസും പരിഗണിക്കാൻ ഒരിടവും നൽകിയാൽ അവയും നമുക്ക് താങ്ങും തണലും ആകും എന്നുള്ള മാനവിക പാഠമാണ് തത്തക്കൂട് പകർന്നു നൽകുന്നത്

തത്തക്കൂട്ട് Notes Thathakkoottu Question Answer Class 9 Kerala Padavali Chapter 13

Question 2.
“അവരുടെ ഉൾച്ചൂടേറ്റ് തത്തക്കുഞ്ഞ് ഒന്നു ഞരങ്ങി” – അവരിൽ ഉൾകൂട്
നിറയ്ക്കുന്ന ചിന്തകൾ എന്തെല്ലാമാണ് ? കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
മുറിവേറ്റ ഒരു ജീവന് താങ്ങാകുക എന്ന മാനുഷിക പരിഗണനയാണ് ഭാഗ്യവും കുട്ടിയും ചെയ്തത്. ആപത്തിൽ താങ്ങാകുകയും മുറിവിൽ മരുന്ന് പുരട്ടുകയും മുറിവേറ്റ കിളിയെ നെഞ്ചോട് ചേർത്തു വെയ്ക്കുകയും ചെയ്തു. സഹജീവികൾക്ക് നൽകുന്ന പരിഗണനയും സ്നേഹവും ആണ് ഈ സന്ദർഭം വ്യക്തമാക്കുന്നത്. മനുഷ്യന്റെ മനസിൽ നിന്നും നഷ്ടമാകാതെ ബാക്കിയാകുന്ന മൂല്യങ്ങളിലേക്കു വിരൽ ചൂണ്ടുന്ന സന്ദർഭമാണ് ഇത്. സനേഹവും കരുതലും നൽകുന്ന മനുഷ്യർ നൽകിയ പ്രതീക്ഷയാണ് ജീവന്റെ ഉൾച്ചൂടായി മാറിയത്. ആ ഉൾച്ചൂട് പകർന്ന പുതു ജീവനിലാണ് തത്തക്കുഞ്ഞു ഞരങ്ങിയത്.

Question 3.
“ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരിൽ.
കിളിക്കൊഞ്ചൽ
(വള്ളത്തോൾ നാരായണാൻ)
കൂട് ബന്ധനത്തിന്റെയും അസ്വാതന്ത്രത്തിന്റെയും പ്രതീകമാവാറുണ്ട്. കഥയിലെ “കൂട്’ അത്തരം ഒരു പ്രതീകമാണോ? വിലയിരുത്തുക.
Answer:
ബന്ധനം എന്നത് പാരിൽ ഏറ്റവും തീക്ഷണമായ അവസ്ഥയാണ്. ഏറ്റവും ശ്രേഷ്ഠമായി ബന്ധനത്തിൽ പരിഗണിച്ചാലും അത് ഒരു അസ്വാതന്ത്ര്യമായി മാറും എന്നതിൽ സംശയം ഇല്ല. എന്നാൽ ഇവിടെ തത്തക്കൂട് എന്ന കഥ ബന്ധനത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് സ്നേഹവും പരിഗണനയും കൊണ്ട് വലിയൊരു ആകാശം തീർക്കുകയാണ്. മനുഷ്യരുടെ ഭാഷ പഠിച്ച തത്തക്കുഞ്ഞിനെ മറ്റു തത്തകൾ ഒറ്റപ്പെടുത്തും എന്ന ഭയവും കരുതലും കുട്ടിയിലും ഭാഗ്യത്തിലും ഉള്ളതിനാൽ അവർ തത്തക്കൂട് തുറന്നിടുക പതിവാണ്. എന്നാൽ തത്തക്കുഞ്ഞാകട്ടെ തന്റെ സ്വാതന്ത്ര്യത്തിൽ ഒരു കുറവും കാണാൻ കഴിയാത്തതിനാലാകാം ആ മനുഷ്യരെ വിട്ടു പോയതുമില്ല. സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യം വളരെ മനോഹരമാണ് എന്ന് എഴുത്തുകാരൻ ധ്വന്യാത്മകമായി പങ്കു വെയ്ക്കുകയാണിവിടെ. കഥയിലെ തത്തക്കൂട്സം രക്ഷണത്തിനുള്ളതാണ്. അതിന്റെ വാതിലുകൾ ബന്ധിക്കപ്പെട്ടതല്ല. തത്തക്കൂട് തന്റെ സുരക്ഷിതമായ ഇടമാണെന്ന് തത്തെ തിരിച്ചറിയുന്നു.

Question 4.
കുട്ടികൃഷ്ണൻ, ഭാഗ്യലക്ഷ്മി, തത്ത എന്നിവർക്കിടയിലുള്ള ആത്മബന്ധം ഏറെ വികാരസാന്ദ്രമായാണ് കഥാകാരി ആവിഷ്കരിച്ചിരിക്കുന്നത്.
-കഥയിൽ നിന്ന് കൂടുതൽ തെളിവുകൾ കണ്ടെത്തി മുകളിൽ നൽകിയ നിരീക്ഷണത്തോട് പ്രതികരിക്കുക.
Answer:
കണ്ണീർ നിറഞ്ഞ് കാഴ്ച മങ്ങിയതുകൊണ്ട് തത്ത കൂട്ടിൽ നിന്നിറങ്ങുന്നത് അയാൾക്ക് കാണാൻ കഴിഞ്ഞില്ല.’
പോ പൂച്ചേ, അവൾ ഞങ്ങടെ മോളാ, തൊട്ടു പോകരുത്.’
കടന്നു പൊയ്ക്കോ, അവൻ ഞങ്ങടെ മോനാ.
വാർധക്യത്തിൽ ഒറ്റപ്പെട്ടു പോയവർക്കും ജീവിത വഴിയിൽ തനിച്ചായവർക്കും പലപ്പോഴും വളർത്തു മൃഗങ്ങളും മറ്റും കൂട്ടാകാറുണ്ട്, അത്തരത്തിൽ ഒരു ആശ്വാസം ആകുകയാണ് ഇവിടെ തത്തമ്മ, തന്റെ ജീവൻ രക്ഷപെടുത്തിയ, തനിക്കു മുറിവിൽ മരുന്ന് പുരട്ടിയ സഹജീവികളുടെ വിഷമത്തിൽ പങ്കു ചേരുകയാണ് തത്തമ്മ സ്നേഹത്തിനു ലോകത്തെല്ലായിടത്തും ഒരേ അർഥം ആണ് എന്ന തിരിച്ചറിവാണ് തത്തക്കൂട് പങ്കു വെയ്ക്കുന്നത്

Question 5.
പ്രിയപ്പെട്ടവർ കൂടെയില്ലാതായ ഒരാൾക്ക് തത്ത കൂട്ടാകുമോ?
‘തത്തക്കൂട്ട്’ എന്ന കഥാശീർഷകത്തിന്റെ പ്രസക്തി വ്യക്തമാക്കുക.
Answer:
സ്നേഹം എന്നത് മനുഷ്യരിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന മഹത്തായ കാഴ്ചപ്പാടാണ് ഈ കഥ പങ്കു വെയ്ക്കുന്നത്. നാം കൊടുക്കുന്നത് എന്താണോ അത് തന്നെ ആണ് തിരിച്ചു കിട്ടുക എന്ന തത്വമാണ് ഈ കഥ അവതരിപ്പിക്കുന്നത്. ഒറ്റപെട്ടു പോകുന്ന ഒരാളുടെ വിഷമങ്ങൾ മനസിലാക്കാനും അതിനു കൂട്ടാകാനും തത്ത ശ്രമിക്കുന്നു, തത്തയുടെ വർഗ്ഗത്തിൽ തത്ത ഒറ്റപ്പെട്ടു പോകരുത് എന്ന് ആ മനുഷ്യരും ആഗ്രഹിക്കുന്നുണ്ട്. ഇടയ്ക്ക് കൂടു തുറന്നു പോകാൻ അനുവദിക്കുന്നതും ഇത് കൊണ്ടാണ്. പരസ്പരം താങ്ങാകുന്ന സഹജീവികളെ ആണ്ന മുക്കിവിടെ കാണാൻ കഴിയുന്നത്

Question 6.
മാധവിക്കുട്ടിയുടെ അമ്മ’, ഗ്രേസിയുടെ ‘തത്തക്കൂട്ട്’ എന്നീ കഥകളുടെ ഉള്ളടക്കം വിശകലനം ചെയ്ത് “കഥയും ജീവിതവും’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
മാധവിക്കുട്ടിയുടെ അമ്മ എന്ന കഥയിൽ വാർധക്യത്തിൽ ഒറ്റപെട്ടുപോകുകയും മക്കളാൽ അവഗണിക്കപ്പെടുകയും ചെയ്യുന്ന അമ്മയുടെ നിസ്സഹായ അവസ്ഥയിലേക്ക്, വഴിയിൽ നടന്ന അപകടത്തിൽ ഒരു അപരിചിതൻ കടന്ന് വരികയും മകനെപ്പോലെ പരിഗണിക്കുകയും ചെയ്യുന്നു. തന്റെ മക്കളുടെ കുറ്റം ഒന്നും പോലും പറയാതെ വീട്ടിൽ തനിച്ചായിട്ടും ഒറ്റയ്ക്കല്ല ഞാൻ പൊക്കോളാം എന്ന് പറയുന്ന അമ്മയുടെ മനോവികാരവും, മക്കളെയും പേരക്കുട്ടികളെയും ഓർത്ത് വിഷമിക്കുന്ന കുട്ടിയും ഭാഗ്യവും അനുഭവിക്കുന്ന മനസികാവസ്ഥ ഒരേ പോലെ ആണ് .. സാന്ത്വനത്തിന്റെയും സ്നേഹത്തിന്റെയും പരിഗണനയുടെയും കരങ്ങൾ മനുഷ്യ നിലനിൽപ്പിനു അത്യന്താപേക്ഷിതമാണ്, എന്നാണ് ഈ രണ്ടു പാഠ ഭാഗങ്ങളും പങ്കുവെയ്ക്കുന്ന ആശയതലം അവിടെ ജീവികൾ എന്നോ മനുഷ്യൻ എന്നോ ഭേദം ഇല്ല.

തത്തക്കൂട്ട് Notes Thathakkoottu Question Answer Class 9 Kerala Padavali Chapter 13

Question 7.
ഞങ്ങളും നിങ്ങളുമായി മാറിനിൽക്കാതെ നമ്മളൊന്നാവുമ്പോഴാണ് യാതനകളെയും വേദനകളെയും മറികടക്കാൻ കഴിയുന്നത്. വരികളുടെ ആശയം വ്യക്തമാക്കുക ?
Answer:
ഞങ്ങളും നിങ്ങളും ഒറ്റപ്പെടലിന്റെ ഇടങ്ങളാണ്. കൂട്ടത്തോട് ചേർന്ന് നിൽക്കാതെ മാറി നിൽക്കുന്നതിനെയാണ് ഞങ്ങളും നിങ്ങളുമെന്നു പറയുന്നത്. നമ്മൾ എന്നത് ഒരു വലിയ ഇടമാണ്. ആ ഇടത്തിലേക്ക് ചേർന്ന് നിൽക്കാതെ ഒറ്റപ്പെട്ടു മാറി നിൽക്കും തോറും സമൂഹത്തിനോടും സഹജീവികളോടും അകന്നു പോകുകയാണ് ചെയ്യുന്നത്. നമ്മൾ എന്ന കൂട്ടത്തിനു ചെയ്യാൻ കഴിയുന്നത് എനിക്കും നിനക്കും ആകില്ല എന്നതാണ് സത്യം. വലിയ ആകാശാവും വലിയ ഇടവും ഒരുമയിലൂടെ ആണ് സാധ്യമാകുന്നത്. തന്റെ സമൂഹത്തിലെ സഹ ജീവികളോട് കൂടി സഹവർത്തിക്കുക എന്നതാണ് ഈ പാഠ ഭാഗം പങ്കു വെയ്ക്കുന്നത്.

എഴുത്തുകാരിയിലൂടെ

ഗ്രേസി മൂവാറ്റുപുഴ താലൂക്കിലെ മാറാടിയിൽ ജനനം. ആദ്യ കഥാസമാഹാരം പടിയിറങ്ങിപ്പോയ പാർവതി 1991ൽ പ്രസിദ്ധപ്പെടുത്തി. തുടർന്ന് നരകവാതിൽ, ഭ്രാന്തൻ പൂക്കൾ, മൂത്രത്തിക്കര, ഉടൽവഴികൾ, ഗ്രേസിയുടെ കുറുങ്കഥകൾ എന്നിവയാണ് പ്രധാന കൃതികൾ. കാവേരിയുടെ നേര്, അപഥ സഞ്ചാരികൾക്ക് ഒരു കൈപ്പുസ്തകം എന്നിവ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ്. ഒരു ചെറിയ ജീവിതത്തിന്റെ ശിരോരേഖകൾ ആത്മകഥയും വാഴ്ത്തപ്പെട്ട പൂച്ച ബാലസാഹിത്യവും ആണ്. 1995ൽ എഴുത്തുകാരികൾക്കുള്ള ലളിതാംബിക അന്തർജന സ്മാരക പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭ്രാന്തൻ പൂക്കൾ 1997ലെ തോപ്പിൽ രവി സ്മാരക പുരസ്കാരം നേടി. 98 ലെ മികച്ച കഥയ്ക്കുള്ള കഥാ അവാർഡ് പാഞ്ചാലി എന്ന കഥയ്ക്ക് ആയിരുന്നു. 2000 ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് രണ്ട് സ്വപ്നദർശികൾക്കും ലഭിച്ചു. ഒട്ടേറെ ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും കഥകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.