ധർമ്മിഷ്ഠനായ രാധേയൻ Dharmishtanaya Radheyan Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf ധർമ്മിഷ്ഠനായ രാധേയൻ Dharmishtanaya Radheyan Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Dharmishtanaya Radheyan Summary

ധർമ്മിഷ്ഠനായ രാധേയൻ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
ധർമ്മിഷ്ഠനായ രാധേയൻ Dharmishtanaya Radheyan Summary in Malayalam Class 8 1
കേരളത്തിലെ ഒരു ചരിത്രകാരനും, സാമൂഹ്യ-രാ ഷ്ട്രീയ വിമർശകനും, നിരൂപകനും, പത്രപ്രവർത്തന കനും, നോവലിസ്റ്റുമായിരുന്നു പി.കെ. ബാലകൃഷ്ണൻ. മുഴുവൻ പേര് പണിക്കശ്ശേരിയിൽ കേശവൻ ബാലകൃ ഷ്ണൻ. എറണാകുളം എടവനക്കാട് എന്ന ഗ്രാമത്തിൽ 1926-ൽ ജനിച്ചു.

ഉന്നതവിദ്യാഭ്യാസം എറണാകുളം മഹാരാ ജാസ് കോളേജിലായിരുന്നു. പഠിക്കുന്ന കാലത്ത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിൽവാസം അനുഷ്ഠിച്ചതിനെ തുടർന്ന് കലാലയ വിദ്യാഭ്യാസം മുട ങ്ങി. ദിനസഭയുടെ എഡിറ്റർ, കേരള കൗമുദിയിൽ ദീർഘകാലം പ്രതാധിപസമിതിയംഗം, കേരളഭൂഷണം, മാധ്യമം എന്നീ ദിനപത്രങ്ങളുടെ മുഖ്യപത്രാധിപർ എന്നീ നിലകളിൽ പി. കെ. ബാലകൃഷ്ണൻ പ്രവർത്തിച്ചു.

“ഇനി ഞാൻ ഉറങ്ങട്ടെ” എന്ന നോവലിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയർന്നത്. നാരായണഗുരു (സമാ ഹാര ഗ്രന്ഥം) പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ (നോവൽ) ചന്തുമേനോൻ ഒരു പഠനം, നോവൽ സിദ്ധിയും സാധ നയും, കാവ്യകല-കുമാരനാശാനിലൂടെ എന്നീ നിരൂപ ണങ്ങളും, ടിപ്പു സുൽത്താൻ (ജീവചരിത്രം) എന്നി വയും പ്രധാന കൃതികളാണ് കേരള സാഹിത്യ അക്കാ ദമി പുരസ്കാരവും, വയലാർ അവാർഡും ലഭിച്ചിട്ടുണ്ട്.

എം.കെ സാനു എഴുതിയ “ഉറങ്ങാത്ത മനീഷി പി.കെ. ബാലകൃഷ്ണന്റെ ജീവചരിത്രമാണ്. 1991 ഏപ്രിൽ അദ്ദേഹത്തിന്റെ ഭൗതിക ജീവിതത്തിന് തിരശ്ശീല വീണു.

ധർമ്മിഷ്ഠനായ രാധേയൻ Dharmishtanaya Radheyan Summary in Malayalam Class 8

സന്ദർഭം
കുന്തി തനിക്കു പിറന്ന സൂര്യപുത്രനായ കർണനെ, ജനിച്ചയുടനെ പെട്ടിയിലാക്കി നദിയിലുപേക്ഷിക്കുന്നു. നദിയിൽ നിന്നു കിട്ടിയ ആ കുഞ്ഞിനെ സുതനായ അധി രഥനും ഭാര്യയായ രാധയും വളർത്തി. ജന്മനാ കവച കുണ്ഡലധാരിയും സമർത്ഥനും ധീരനുമായ കർണൻ ദുര്യോധന പക്ഷത്താണ് നിലയുറപ്പിറച്ചത്. മഹാഭാരത യുദ്ധം തുടങ്ങുന്നതിനു മുൻപ് ശ്രീകൃഷ്ണൻ കർണ നോട് തന്റെ യഥാർത്ഥ മാതാപിതാക്കൾ ആരാണെന്ന രഹസ്യം വെളിപ്പെടുത്തുകയാണ്. അങ്ങനെ യുദ്ധം ഒഴി വാക്കാനായി അദ്ദേഹത്തെ പാണ്ഡവപക്ഷത്തേക്കു ക്ഷണിക്കുന്നതാണ് പാഠസന്ദർഭം.

പാഠസംഗ്രഹം

മഹാഭാരതത്തിലെ കഥയെയും സന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും അതേ അന്തരീക്ഷത്തിൽ നില നിർത്തികൊണ്ട് പുതിയമാനം നൽകുന്ന നോവലാണ് പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ. പാണ്ഡവ കൗരവ ശത്രുതയിൽ കർണ്ണന് തന്റെ സഹോ ദരൻമാർക്കെതിരെ പൊരുതേണ്ടി വന്ന കഥയാണ് ഈ നോവൽ പറയുന്നത്. ഈ നോവലിലെ ഒരു ഭാഗമാണ് ധർമ്മിഷ്ഠനായ രാധേയൻ എന്ന പാഠഭാഗം. യുദ്ധത്തിനു മുൻപൊരു ദിവസം ശ്രീകൃഷ്ണൻ കർണ്ണനോട്, അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നു. അവർ തമ്മി ലുള്ള വികാരനിർഭരമായ സംഭാഷണമാണ് പാഠത്തിന്റെ ഇതിവൃത്തം.
ധർമ്മിഷ്ഠനായ രാധേയൻ Dharmishtanaya Radheyan Summary in Malayalam Class 8 2

കുന്തി കന്യകയായി രുന്നപ്പോൾ സൂര്യനിൽ ജനിച്ച പുത്രനാണ് കർണൻ. നീതിമാനും യുദ്ധതന്ത്രജ്ഞനുമായ കർണൻ മഹാഭാരതയു ദ്ധത്തിൽ കൗരവപക്ഷ ത്താണ് നിലയുറപ്പിക്കു ന്നത്.

കുന്തിപുത്രനാണ് കർണൻ എന്ന സത്യം വെളിപ്പെടുത്തുന്ന തി ലൂടെ അദ്ദേ ഹത്ത പാണ്ഡവപക്ഷത്തേക്ക് കൊണ്ടു വരാം എന്ന് കൃഷ്ണൻ കരുതുന്നു. ഇതിനായി വളരെ സമർ മായാണ് ശ്രീക ഷ്ണൻ സംസാരിക്കു ന്നത്. കുരുക്ഷേത്രയുദ്ധം എന്ന കൊടുംവിനാശം ഒഴി വാക്കാൻ കർണന് മാത്രമേ കഴിയൂ എന്നാണ് കൃഷ്ണൻ പറയുന്നത്. പാണ്ഡവരുടെ ജ്യേഷ്ഠനായ കർണൻ എന്നു സ്ഥാപിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. തന്റെ ജന്മ രഹസ്യം അറിയുന്ന വേളയിൽ കർണൻ നിശ്വാസം പോലും നിലച്ച അവസ്ഥയിലാവുന്നുണ്ട്. ഹസ്തിനാ പുരിയുടെ സിംഹാസനമാണ് കൃഷ്ണൻ കുന്തിപുത്രന് വാഗ്ദാനം ചെയ്തത്. പാണ്ഡവരുടെ സഹോദരസ്ഥാ നവും പാണ്ഡപക്ഷക്കാരായ രാജാക്കന്മാരുടെ ബഹു മാനവും ലോകർക്കു മുന്നിൽ ശ്രേഷ്ഠസ്ഥാനവും എല്ലാം കൃഷ്ണന്റെ വാഗ്ദാനങ്ങളാണ്. അവ സ്വീക രിച്ച് പാണ്ഡവപക്ഷത്തേക്കു കൂറ് മാറിയിരുന്നെങ്കിൽ തനിക്കർഹതപ്പെട്ട കുടുംബവും, കുലമഹിമയും, രാജ്യവും എല്ലാം കർണന് നേടാമായിരുന്നു.

എന്നാൽ കർണന്റെ പ്രതികരണം വ്യത്യസ്തമായി രുന്നു. വാസുദേവന്റെ മഹത്ത്വം പ്രകീർത്തിച്ചുതന്നെ രാധേയൻ ആ “ദാനം’ നിഷേധിക്കുന്നു. യുക്തിഭദ്രമാ യാണ് കർണ്ണൻ തന്റെ വാദമുഖങ്ങൾ അവതരിപ്പിക്കു ന്നത്. ആയുധവിദ്യാപ്രയോഗ ദിവസം കർണ്ണന്റെ വംശ കുല പാരമ്പര്യങ്ങളെ ചോദ്യം ചെയ്ത് കൃപർ പരിഹ സിച്ചപ്പോൾ അപമാനഭാരത്താൽ മരിച്ച തനിക്ക് പുനർജന്മം നൽകിയത് സുയോധനനാണ്. രംഗവേദി യിൽ നിന്നും ജീവിതവേദിയിൽ നിന്നു തന്നെയും നിഷ്ക്രമിക്കാൻ തുടങ്ങിയത് തന്നെ സുയോധനനാണ് അംഗരാജാവായി അഭിഷേകം ചെയ്തത്. ആ രാജ്യ ദാനത്തിലൂടെ സുയോധനൻ തനിക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും ജീവിതവുമാണ് തിരിച്ചു നൽകിയ തെന്ന് കർണ്ണൻ ശ്രീകൃഷ്ണനോട് പറയുന്നു. തന്നെ വിശ്വസിച്ചു യുദ്ധത്തിനിറങ്ങുന്ന ദുര്യോധനനെ പടുക്ക ടലിൽ വലിച്ചെറിഞ്ഞ് നേടുന്ന ചെങ്കോൽ തനിക്കു വേണ്ടെന്നു കർണൻ തീർത്തുപറയുന്നു.

ഞാൻ അങ്ങനെ ചെയ്താൽ നീചമായ കൃത ഇത് പോലും എന്നെ കണ്ടാൽ ലജ്ജിച്ച് തല താഴ്ത്തും! എന്ന വാക്കുകളിൽ ദുര്യോധനനോടുള്ള നന്ദിയും, കടപ്പാടും ആത്മാർത്ഥതയുമാണ് വെളിവാ കുന്നത്. അർത്ഥത്തെ വില വെക്കുന്നവനല്ല. അർത്ഥ ത്താൽ വിലയ്ക്കു വാങ്ങാവുന്നവനുമല്ല. സൂതപുത നായ ഈ കർണ്ണൻ എന്നും കർണ്ണൻ കൃഷ്ണനോട് പറയുന്നു.

ആത്മാർത്ഥത, വിശ്വസ്തത, നന്ദി, ത്യാഗമനോഭാവം എന്നിങ്ങനെയുള്ള ആദർശങ്ങളുടെ കേന്ദ്രമാണ് കർണ്ണൻ. നിസ്വാർത്ഥനായ കർണ്ണൻ പ്രാണനേക്കാൾ വില കൽപ്പിച്ചത് അഭിമാനത്തിനാണ്. ഈ ഭൂമി മുഴു വൻ ലഭിച്ചാലും ദുര്യോധനനെ കൈവിടല്ല എന്ന് പറ യുന്ന, അർജ്ജുന ശരമേറ്റു താൻ എന്ന് വീഴുന്നുവോ അന്ന് പാണ്ഡവർ യുദ്ധം ജയിക്കുമെന്ന് പറയുന്ന കർണ്ണനെ സമാനതകളില്ലാത്ത പൗരുഷ്യത്തിന്റെയും ആത്മാർത്ഥതയുടെയും ത്യാഗത്തിന്റെയും ആൾരൂപ മായാണ് ലേഖകൻ അവതരിപ്പിക്കുന്നത്.

ധർമ്മിഷ്ഠനായ രാധേയൻ Dharmishtanaya Radheyan Summary in Malayalam Class 8

അർത്ഥം
ജനശൂന്യം – ആളൊഴിഞ്ഞ (ജനവാസമില്ലാത്ത)
വനഹൃദന്തം – വനത്തിന്റെ ഉള്ളിൽ
ഗതി – മാർഗ്ഗം, വഴി
മന്ദീഭവിപ്പിക്കുക – ക്ഷീണിപ്പിക്കുക (വേഗത കുറ യ്ക്കുക)
അനുജ്ഞ – കല്പന, ഉത്തരവ്, അനുവാദം
ക്രന്ദനം – കരച്ചിൽ
വനസ്ഥലി – കാട്ടുപ്രദേശം
ത്വര – വെമ്പൽ
ശോകഭരിതം – ദുഃഖം നിറഞ്ഞ
ആയാതം – ക്ഷതം, അടി, കൊല, വീഴ്ച, ആപ ത്ത്, ദൗർഭാഗ്യം
വാജി – കുതിര
പരിഗ്രഹിച്ച് – സ്വീകരിച്ച്
ബലവത്തായ – ബലമുള്ള
ജനപദം – രാജ്യം, ദേശം, സമുദായം, നാട്ടു പുറം
ശ്രവിക്കുക – കേൾക്കുക
വലതുപാർശ്വം – വലതുവശം
ആർദ്രത – അലിവ്, ദയ
ആനയിക്കുക – കൂട്ടിക്കൊണ്ടുവരിക
കിടയറ്റ – അതുല്യമായ
വിക്രമി – പരാക്രമി
നിജസ്ഥിതി – ശരിയായ അവസ്ഥ (സത്യാവ സ്ഥ)
മുഹൂർത്തം – നല്ല നേരം
കുരുവംശജാതന്മാർ – കുരുവംശത്തിൽ ജനിച്ചവർ
സമൂലം – മുഴുവനും (വേരോടുകൂടി)
നിരർഥമായ – പ്രയോജനമില്ലാത്ത
കൊടുവിനാശം – വൻനാശം
ഉരുക്കഴിക്കുക – ഉരുവിടുക (ആവർത്തിക്കുക)
നിർന്നിമേഷം – കണ്ണടയ്ക്കാതെ
സന്ദേഹം – സംശയം
കാലഗതി – കാലത്തിന്റെ പോക്ക്
ഒഴിവാക്കുക – ഇല്ലാതാക്കുക
ആയസഗോളം – ഇരുമ്പു ഗോളം
ഈശ്വര ഹിതം – ഈശ്വരന്റെ ഇഷ്ടം
കാലാനുവർത്തി – കാലത്തിനനുസരിച്ച്
പക്വത – പാകത
ഭീകരപ്രതിസന്ധി – ഭയങ്കരമായ തടസം
സുതവംശജൻ – തേരാളിയുടെ വംശത്തിൽ ജനിച്ച വൻ
പ്രതീകം – മാതൃക
കാനീനൻ – കന്യകയുടെ പുത്രൻ
മാസ്മരിക ശക്തി – മായിക ശക്തി
ഉറ്റുനോക്കുക – ശ്രദ്ധയോടെ നോക്കുക
സാരഥി – തേരാളി
ചമ്മട്ടി – കൊരടാവ്, സമ്മർദ്ദിനി, ചാട്ട
ജീവസ – ഓജസ്സുനശിച്ച
തേർത്തടം – തേർത്തട്ട്
വേദപാരംഗതൻ – വേദപണ്ഡിതൻ
വിചിത്രഭാവം – വിശേഷപ്പെട്ട ഭാവം
സഹോഢൻ – വിവാഹകാലത്തു തന്നെ സ്ത്രീ യുടെ ഗർഭത്തിലുണ്ടായിരുന്ന ചുത്രൻ
നിത്യവും – ദിവസവും
വാജി – കുതിര
നിർജീവം – ജീവൻ നഷ്ടപ്പെട്ട
സ്വജനം – സ്വന്തം ആൾക്കാർ
സാരം – സത്ത്
ഗർവ് – അഹങ്കാരം
ചെവിക്കൊണ്ടു – കേട്ടു, അനുസരിച്ചു
വൃഷണികൾ – യാദവന്മാർ
സംജ്ഞ – പേര്
സങ്കേതം – താവളം
മൂകനായി – മൗനിയായി
വർത്തിച്ചു – സ്ഥിതി ചെയ്തു
സ്തബ്ധൻ – സ്തംഭിച്ചവൻ (നിശ്ശബ്ദൻ)
വിജ്ഞാപനം ചെയ്യുക – വിളംബരം ചെയ്യുക, അറിയിക്കുക
ദേവമഹാപ്രഹൻ – ദേവതുല്യൻ
സ്നേഹാർഹൻ – സ്നേഹത്തിനർഹനായവൻ
നിശ്വസം – ദീർഘശ്വാസം, നെടുവീർപ്പ്
സ്തോഭം – തടസ്സം, നിറുത്ത്
സ്തബ്ദൻ – നിശ്ചലൻ
ആധാരം – അടിസ്ഥാനം
മാതൃവശാൽ – മാതൃവഴിക്ക്
ധർമ്മചാരി – ധർമ്മമാർഗ്ഗത്തിൽ ജീവിക്കുന്നവൻ
അനാവരണം ചെയ്യുക – വെളിവാക്കുക
പാദധൂളി – പാദത്തിലെ പൊടി
സമസ്തം – എല്ലാം
സാഷ്ടാംഗം – അഷ്ടാംഗങ്ങളോടു കൂടി
ജ്ഞാപനം – അറിയിപ്പ്
അഭിഭൂതം – പരിഭവിക്കപ്പെട്ട, തോല്പിക്കപ്പെട്ട
അഗ്ന്യാഹുതി – തീയിൽ ചാടിമരിക്കുക
ശ്വേതാശ്വരഥം – വെള്ളക്കുതിരകളെ പൂട്ടിയരഥം
സിംഹാസാനരൂഢൻ – സിംഹാസനത്തിലിരിക്കുന്നവൻ
ശീർഷോപരി – ശിരസിനു മുകളിൽ
ഹിതവാക്യം – ഇഷ്ടവാക്യം
വേഴ്‌ച – ബന്ധം
നിഷ്ക്രമിക്കുക – ഒഴിവാക്കുക
വിഭൂതി – ഐശ്വര്യം, ഭസ്മം
അഭിശതൻ – ശപിക്കപ്പെട്ടവൻ
ഹിതം – ഇഷ്ടം
നൗക – വള്ളം
നീചം – നികൃഷ്ടം
ൈകവടിയുക – ഉപേക്ഷിക്കുക
ആത്മഭാഷണം – ആത്മഗതം
തപ്തധാര – ദുഃഖപ്രവാഹം
അഭ്യുദകാംക്ഷ – ഉന്നതിയിലുള്ള ആഗ്രഹം
ജയാപജയങ്ങൾ – ജയവും അപജയവും (പരാജയ വും)
ഭ്രാതാക്കൾ – സഹോദരങ്ങൾ
വർത്തിക്കുന്നു – സ്ഥിതിചെയ്യുന്നു.

ധർമ്മിഷ്ഠനായ രാധേയൻ Dharmishtanaya Radheyan Summary in Malayalam Class 8

പര്യായം
വനം – അടവി, അരണ്യം, വിപിനം, കാനനം, കാന്താരം, ഗഹനം
രഥം – തേര്, ശതാംഗം, സ്യന്ദനം
കുതിര – ഘോടകം, തുരഗം, തുരംഗരം, അശ്വം, വാജി, വാഹം, അർവ, ഗന്ധവം, ഹയം, സൈന്ധവം
കൈയ് – ഭുജം, ബാഹു, പ്രമേഷ്ടം, ദോസ്, കരം, ഹസ്തം, പാണി
വില്ലാളി – ധന്വി, ധനുഷ്മാൻ, ധാനുഷ്കൻ, നിഷം ഗി, ആസ്തി, ധനുർധരൻ
വാക്ക് – വ്യാഹാരം, ഉക്തി, ലുപിതം, ഭാഷിതം, വചനം, വചസ്സ്, വാണി, ഭാരതി, വാക്കി, മൊഴി, ഗീര്
ഇരുമ്പ് – ലോഹം, ശസ്ത്രകം, തീക്ഷ്ണം, പിണ്ഡം, കാലായസം, അയസ്സ്, അംശ്മസാരം
ക്ഷത്രിയൻ – രാജന്യൻ, ബാഹുജൻ, വിരാട്, മുർധാദി ഷിക്തർ
ചുത്രൻ – ആത്മജൻ, തനയൻ, സുതൻ, പുത്രൻ, സൂനു,നന്ദനൻ, മകൻ, തനുജൻ, വീര്യ ജൻ
അശ്വം – കുതിര, തുരംഗം, തുരംഗരം, വാജി, വാഹം, അർവാവ്, ഗന്ധർവം, സൈന്ധ വം, സ്പതി, ഘോടകം, പീതി, വീതി ഹയം, ശാലിഹോത്രം, പ്രതി, കുണ്ഡി, കാധികദര, താർക്ഷ്യം, ക്രമണം, പാകലം, പരുഷം, മാഷാശി
ചുണ്ട് – ഓഷ്ഠം, അധരം, രദന, ഛദം, ദശനവാ സസ്
തേരാളി – നിയതാവ്, പ്രാജിതാവ്, യന്താവ്, സൂതൻ, ക്ഷതാവ്, സാരഥി, സുവേ ഷ്ഠൻ, ദക്ഷിണസ്ഥൻ, രകുടുംബ
ചമ്മട്ടി – കഷ, കശ, കുതിരച്ചാട്ട
മുഖം – വകം, ആസ്യം
Gimഞാൺ – ഗുണം, ജ്യാ, ശിഞ്ജിനി, മൗർവീ, ഭാരം
കാഴ്ച – ദൃഷ്ടി, ദർശനം, നിവർത്തനം, നിധ്യാ നം, ആലോകനം
ശാസ്ത്രം – പ്രമാണം, ദൃഷ്ടാന്തം, തീർത്ഥം
പൊടി – ധൂളി, (മണ്ണിന്റെ പൊടി) രേണു, പാ സൂസ, രജസ് അരച്ചു പൊടിച്ചത്) ചൂർണ, ക്ഷോദം
വായു – ശ്വസനൻ, സ്പർശനൻ, സദാഗതി, പുഷദശ്വൻ, ഗന്ധവാഹനനൻ, ആശു ഗൻ, അനിലൻ, സീരൽ, മാരുതൻ, മരുത്ത്, ജഗൽ പ്രാണൻ, സ്മീരണൻ, നഭസ്വാൻ, വാതം, പവനൻ, പവമാനൻ, പ്രഭജ്ഞനൻ, ഹരി
കണ്ണ് – ദൃഷ്ടി, നയനം, ലോചനം, നേത്രം, അക്ഷി, ചക്ഷു, ദക്ഷ, ഈക്ഷണം, അംബകം
ജ്യേഷ്ഠൻ – പൂർവജൻ, അഗ്രജൻ, അഗ്രിയൻ
കർത്തൻ – വാസുഷേണൻ, രാധേയൻ, അംഗരാ ജൻ
കർണാഭരണം – കർവേഷ്ടനം, കർണഭൂഷണം, കുണ്ഡലം, കർണിക, താലപത്രം, ഉൽക്ഷിപ്തിക, താലകം, ദന്തകം
പടച്ചട്ട – തനുത്രം, വർമം, ദംശനം, ഉരച്ഛദം, കങ്ക ടകം, ജഗരം, കവചം
പടച്ചട്ടയണിഞ്ഞവൻ – ആമുക്തൻ, പിനദ്ധൻ, സന്നദ്ധൻ, വർമിതൻ, ദംശിതൻ, വ്യൂഢകങ്കടൻ
സമർഥൻ – പ്രവീണൻ, നിപുണൻ, അഭിജ്ഞൻ, വിജ്ഞൻ, നിഷണാതൻ, ശിക്ഷിതൻ,
വൈജ്ഞാനികൻ, ക്യതമുഖൻ, കൃതി, കുശലൻ, ദക്ഷൻ, ചതുരൻ, പടു, വിദ ഗ്ധൻ
പൂജ – തമസ്യ, അപമിതി, സപര്യ, അർച്ച അർച്ചന, അർഹണ
പൂജാർഹൻ – പൂജ്യൻ, പ്രതീക്ഷ്യൻ
പൂജിക്കപ്പെട്ടത് – പൂജിതം, അശ്ചിതം, അർച്ചിതം
ലോകം – ജഗതി, വിഷ്ടപം, ഭുവനം, ജഗത്
പറക്കൽ – ഡീനം, ഉഡ്ഡീനം, സംഡീനം
യുദ്ധം – ആയോധനം, ജന്യം, പ്രധാനം, പ്രവി ദാരണം, ആസ്കന്ദനം, മൃധം, സംഖ്യം, സമീകം, സംപരായകം, സമരം, രണം, കലഹം, വിഗ്രഹം, സംപ്രഹാരം, അഭി സംപാതം, കലി, സംസ്ഫോടം, സംയുഗം, അഭ്യാമർദം, സമാഘാതം, സംഗമം, അഭ്യാഗമം, ആഹവം, സമു ദായം, സമിതി, ആജി, സ്മിത്, ഇത്, സംഗരം, പോര്, അടർ
ജയം – വിജയം, വെറ്റി
തോൽവി – പരാജയം, പരാഭവം, പരഭൂതി, അപജയം
മരണം – പഞ്ചത, കാലധർമ്മം, പ്രജയം, അത്യയം, അന്തം, നാശം, മൃത്യു, ജീവ നാശം, പ്രാണഹാനി, നിധനം
ജീവൻ – ജീവാതെ, ജീവനം, ചേതന, അമ്പു, പ്രാണൻ

ധർമ്മിഷ്ഠനായ രാധേയൻ Notes Question Answer Class 8 Kerala Padavali Chapter 15

Practicing with Class 8 Malayalam Kerala Padavali Notes Pdf and ധർമ്മിഷ്ഠനായ രാധേയൻ Dharmishtanaya Radheyan Notes Questions and Answers improves language skills.

ധർമ്മിഷ്ഠനായ രാധേയൻ Question Answer Notes Std 8 Malayalam Kerala Padavali Chapter 15

Class 8 Malayalam Kerala Padavali Unit 5 Chapter 15 Notes Question Answer Dharmishtanaya Radheyan

Class 8 Malayalam Dharmishtanaya Radheyan Notes Questions and Answers

Question 1.
കൃഷ്ണന്റെ വാദങ്ങൾ അവഗണിക്കാൻ കർണൻ നിരത്തുന്ന ന്യായങ്ങൾ എന്തെല്ലാം?
Answer:
നീതിമാനും യുദ്ധതന്ത്രജ്ഞനുമായ കർണ്ണൻ മഹാ ഭാരത യുദ്ധത്തിൽ കൗരവപക്ഷത്താണ് നിലയുറ പ്പിക്കുന്നത്. യുദ്ധത്തിനു മുൻപൊരു വൈകു ന്നേരം ശ്രീകൃഷ്ണൻ കർണ്ണന്റെ അരികിൽ വന്ന് അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നു. ഹസ്തി നപുരിയുടെ സിംഹാസനമാണ് ശ്രീകൃഷ്ണൻ ‘കുന്തിപുത്രന്’ വാഗ്ദാനം ചെയ്തത്. എന്നാൽ കൃഷ്ണനെ പ്രകീർത്തിച്ചുതന്നെ രാധേയൻ ആ ‘ദാനം’ നിഷേധിക്കുന്നു. യുക്തിഭദ്രമായാണ് കർണ്ണൻ തന്റെ വാദമുഖങ്ങൾ അവതരിപ്പിക്കുന്ന ത്. നന്ദിയും കടപ്പാടും ജീവനോളം വിലപ്പെട്ടതാ ണ് എന്നതാണ് കർണ്ണന്റെ നിലപാട്. ആയുധ വിദ്യാപ്രയോഗ ദിവസം കർണ്ണന്റെ വംശകുല പാര പര്യങ്ങളെ ചോദ്യം ചെയ്ത കൃപർ പരിഹസിച്ച പ്പോൾ അപമാനഭാരത്താൽ തന്റെ തല താന്നു പോയി.

അപമാനബോധത്താൽ മരിച്ച തനിക്ക് പുനർജന്മം നൽകിയത് സുയോധനനാണ്. രംഗവേദിയിൽ നിന്നും ജീവിതവേദിയിൽ നിന്നു തന്നെയും നിഷ മിക്കാൻ തുടങ്ങിയത് തന്നെ സുയോധനനാണ്. അംഗരാജാവായി അഭിഷേകം ചെയ്തത്. ആ രാജ്യ ദാനത്തിലൂടെ സുയോധനൻ തനിക്ക് ആത്മാഭി മാനവും ആത്മവിശ്വാസവും ജീവിതവുമാണ് തിരിച്ചു നൽകിയതെന്ന് കർണ്ണൻ ശ്രീകൃഷ്ണ നോട് പറയുന്നു. തന്നെ വിശ്വസിച്ചു യുദ്ധത്തിനി റങ്ങുന്ന ദുര്യോധനനെ നടുക്കടലിൽ വലിച്ചെ റിഞ്ഞ് നേടുന്ന ചെങ്കോൽ തനിക്കു വേണ്ടെന്ന് കർണ്ണൻ തീർത്തുപറയുന്നു. “ഞാൻ അങ്ങനെ ചെയ്താൽ നീചമായ കൃത്ഘനത പോലും എന്നെ കണ്ടാൽ ലജ്ജിച്ച് തലതാഴ്ത്തും!” എന്നാണ് കർണ്ണന്റെ പ്രതികരണം. അർത്ഥത്തെ വിലവെക്കു ന്നവനല്ല; “അർത്ഥത്തിൽ വിലയ്ക്കു വാങ്ങാവു ന്നവനുമല്ല. സൂതപുത്രനായ ഈ കർണ്ണൻ എന്നും കർണ്ണന് കൃഷ്ണനോട് പറയുന്നു.

ധർമ്മിഷ്ഠനായ രാധേയൻ Notes Question Answer Class 8 Kerala Padavali Chapter 15

Question 2.
“ഭാതപരിസേവിതനായി നിനക്കവകാശപ്പെട്ട സിംഹാസനത്തിൽ നീ അമരുന്ന കാഴ്ച ഏവരും കൺകുളിർക്ക് കാണട്ടെ.” ഈ കാഴ്ചയിലേക്കു കർണ്ണനെ നയിക്കാൻ ശ്രീകൃഷ്ണൻ എന്തെല്ലാം വാഗ്ദാനങ്ങളാണ് നൽകിയത്?
Answer:
മനോവേഗത്തിൽ പായുന്ന തന്റെ രഥത്തിലേറി പാണ്ഡവ സങ്കേതത്തിൽ ചെല്ലാനും സഹോദര ങ്ങൾക്കൊപ്പം ചേരാനുമാണ് കൃഷ്ണൻ കർണ്ണ നോട് ആവശ്യപ്പെടുന്നത്. മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്ത് നിലയുറപ്പിച്ച കർണ്ണനെ പാണ്ഡ വപക്ഷത്തേക്കു കൊണ്ടുവരാൻ നിരവധി വാഗ്ദാ നങ്ങളാണ് കൃഷ്ണൻ നൽകിയത്. കുന്തിപുത നാണ് കർണ്ണൻ എന്ന സത്യം ലോകം മുഴുവൻ അറിയും എന്നതായിരുന്നു അതിൽ ആദ്യത്തേത്. ജ്യേഷ്ഠ പാണ്ഡവൻ എന്ന സ്ഥാനമാണ് അതി ലൂടെ കർണന് ലഭിക്കാൻ പോകുന്നത്. ഇതോടെ പഞ്ചപാണ്ഡവരുടെ ബഹുമാനവും ആദരവും കർണന് ലഭിക്കും.

അഭിമന്യുവും പാഞ്ചാലിയുടെ അഞ്ചുമക്കളും നിന്നെ വണങ്ങുമെന്നും പാണ്ഡവ പക്ഷത്തുള്ള രാജാക്കന്മാരും സ്വജനങ്ങളും കർണ്ണനെ നമസ്ക്ക രിക്കുകയും ഹസ്തിനപുരിയുടെ മഹാരാജാവായി വാഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. തുടർന്ന പാണ്ഡവകുലഗുരുവായ ധൗമ്യന്റെയും വേദജ്ഞരായ ദ്വിജന്മാരുടെയും കാർമ്മികത്വത്തിൽ കർണ്ണനെ മഹാരാജാവായി വാഴിക്കുന്ന ചടങ്ങിന്റെ വർണ്ണനയും കൃഷ്ണൻ ഭാവനയിൽ നിന്നെടുത്തു പറയുന്നു.

പട്ടമഹിഷിയായ ദ്രൗപദിയുമൊത്തു സിംഹാസനത്തിൽ ഇരിക്കുന്നതും, യുധിഷ്ഠരിൻ കർണ്ണനു വേണ്ടി വെൺചാമരമുയർത്തി നിൽക്കു ന്നതും, ഭീമസേനൻ വെൺകൊറ്റക്കുടപിടിക്കുന്ന തും, അർജുനൻ കർണ്ണരഥത്തിന്റെ തേരാളിയാവു ന്നതും, അഭിമന്യു പാദപൂജ ചെയ്യുന്നതും, നകുല സഹദേവന്മാരും ദ്രൗപദീപുത്രന്മാരും കർണ്ണന്റെ ആജ്ഞകൾക്കായി കാത്തു നിൽക്കുന്നതും കൃഷ്ണൻ വിവരിക്കുന്നു.

താനും സർവജനങ്ങളും കർണ്ണന്റെ പിന്നിൽ അണി നിരക്കുമെന്നും, അങ്ങനെ പാണ്ഡവരുമൊത്തു ഈ മഹാരാജ്യത്തിനുമേൽ, പൂർണ്ണമായി ആധി പത്യം സ്ഥാപിക്കാനും കർണ്ണന് കഴിയുമെന്ന് കൃഷ്ണൻ പറയുന്നു. സ്വന്തം സഹോദരങ്ങളു മായി കൂടിച്ചേർന്നു രാജ്യം ഭരിക്കുന്ന കർണ്ണനെക്കണ്ടു മിത്രങ്ങൾ സന്തോഷിക്കുകയും ശത്രുക്കൾ ഭയപ്പെടുകയും ചെയ്യുമെന്ന് പറയു ന്നതിനോടൊപ്പം, ഇതെല്ലാം കർണ്ണന് അവകാശ പട്ടതാണെന്ന കാര്യവും കൃഷ്ണൻ ഓർമ്മിപ്പി ക്കുന്നു.

Question 3.
ശ്രീകൃഷ്ണന്റെ നിർദ്ദങ്ങൾക്കു മുൻപിൽ കർണ്ണൻ സ്വീകരിച്ച നിലപാടിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? ചർച്ച ചെയ്യുക.
Answer:
സ്വന്തം ജീവൻ അപടകത്തിലാകും എന്നറിഞ്ഞിട്ടും ജന്മനാ ലഭിച്ച കവചകുണ്ഡലങ്ങൾ ദാനം നൽകി കർണ്ണൻ ആത്മാർത്ഥത, വിശ്വസ്തത, നന്ദി, ത്യാഗ മനോഭാവം തുടങ്ങിയ ആദർശങ്ങളുടെ ആൾരൂ പമാണ്. മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്ത് നിലയുറപ്പിച്ച കർണ്ണനെ പാണ്ഡവപക്ഷത്തേക്കു കൊണ്ടുവരാൻ ഹസ്തിനപുരിയുടെ സിംഹാസ നമാണ് ശ്രീകൃഷ്ണൻ വാഗ്ദാനം ചെയ്തത്. തന്റെ രക്ഷകനായ, തനിക്ക് ആത്മാഭിമാനവും ആത്മവി ശ്വാസവും ജീവിതവും തിരിച്ചു നൽകിയ ദുര്യോ ധനനെ വഞ്ചിച്ച് ശ്രീകൃഷ്ണന്റെ വാഗ്ദാനം സ്വീക രിച്ചിരുന്നെങ്കിൽ നന്ദികേടിന്റെ പര്യായമായി മാറു കയായിരുന്നു കർണ്ണൻ. സൂതൻപുത്രനെന്ന് അറി യപ്പെട്ടിരുന്ന കർണ്ണന് പാണ്ഡവപക്ഷത്തേക്കു കൂറ് മാറിയിരുന്നെങ്കിൽ തനിക്കഹർതപ്പെട്ട കുടും ബവും കുലമഹിമയും, രാജ്യവും എല്ലാം നേടാ മായിരുന്നു.

എന്നാൽ തന്നെ വിശ്വസിച്ചു യുദ്ധത്തിനിറങ്ങുന്ന ദുര്യോധനനെ നടുക്കടയിൽ വലിച്ചെറിഞ്ഞ് നേടുന്ന ചെങ്കോൽ തനിക്കു വേണ്ടെന്ന് തീർത്തു പറയുന്നതിലൂടെ ആത്മാർത്ഥതയുടെയും കടപ്പാ ടിന്റെയും ശരിയായ പാതയാണ് അദ്ദേഹം തിര ഞെഞ്ഞെടുക്കുന്നത്. കൃഷ്ണനോടുള്ള ബഹുമാ നവും സ്നേഹവും നിലനിർത്തിക്കൊണ്ടു യുക്തി ഭദ്രമായി തന്റെ നിലപാടുകൾ വ്യക്തമാക്കുന്നതി ലൂടെ മഹാഭാരതത്തിൽ ഏറ്റവും തലയുയർത്തി നിൽക്കുന്ന കഥാപാത്രങ്ങളിലൊരാളായി കർണ്ണൻ മാറുന്നു.

Question 4.
വേദപാരംഗതൻ – വേദത്തിന്റെ പാരം ഗമിച്ചവൻ
പ്രപഞ്ചവിധാനം – പ്രപഞ്ചത്തിന്റെ വിധാനം
വ്യത്യസ്ത പദങ്ങൾ കൂടിച്ചേരുമ്പോൾ ഭാഷയ്ക്ക ണ്ടാവുന്ന സംക്ഷിപ്തതയും സൗന്ദര്യവും ശ്രദ്ധി ച്ചല്ലോ. ചുവടെ കൊടുത്ത പദങ്ങൾ മാറ്റിയെഴുതുക
Answer:
കുളമ്പടി ശബ്ദം – കുളമ്പടിയുടെ ശബ്ദം
കുരുവംശജാതന്മാർ – കുരുവംശത്തിൽ ജാതരാ യിട്ടുള്ളവർ
വീരസ്വർഗം – വീരന്മാർ എത്തിച്ചേരുന്ന സ്വർഗം
കാലാനുവർത്തി – കാലത്തെ അനുവർത്തി ക്കുന്നത്
ഭീകരപ്രതിസന്ധി – ഭീകരമായ പ്രതിസന്ധി
വേദശാസ്ത്രാദികൾ – വേദം, ശാസ്ത്രം ആദിയാ യവ
പാദധൂളി – പാദത്തിലെ ധൂളി
ജയാപജയങ്ങൾ – ജയവും അപജയവും

Question 5.
രാധയുടെ മകൻ – രാധേയൻ
കുന്തിയുടെ മകൻ – കൗന്തേയൻ
ഇവിടെ രാധ എന്ന നാമത്തിൽ നിന്ന് മറ്റൊരു നാമം ഉണ്ടാവുകയാണ്. ഇതുപോലെയുള്ള നാമപദങ്ങൾ പാഠഭാഗത്തു നിന്നു കണ്ടെത്തി എഴുതുക.
Answer:
കാനിയൻ – കന്യകയുടെ പുത്രൻ
പാണ്ഡുവിന്റെ പുത്രന്മാർ – പാണ്ഡവർ
വസുദേവരുടെ പുത്രൻ – വാസുദേവൻ
ദ്രുപദന്റെ മകൾ – ദ്രൗപദി
കുരുവംശജാതന്മാർ – കുരു വംശത്തിൽ ജനിച്ചവർ

Question 6.
• “ഈ ഭൂമി മുഴുവൻ കിട്ടിയാലും ഇപ്പോൾ സുയോ ധനനെ കർണ്ണൻ കൈവടിയുകയില്ല. സ്വർണ ത്തിന്റെ അനേകം കുന്നുകൾ എനിക്കായി നീ നീട്ടിയാലും അവനെ ഇന്നു ഞാൻ കൈവെടിയു കയില്ല”
• “ഞാൻ അർഥത്തെ വിലവയ്ക്കുന്നവനല്ല. അർഥ ത്താൽ വിലയ്ക്ക് വാങ്ങാവുന്നവനുമല്ല സൂത പുത്രനായ ഈ കർണ്ണൻ.”
• “എന്നാൽ അന്ന് ആ രാജ്യദാനത്തിലൂടെ അവൻ എനിക്കെന്റെ ആത്മാഭിമാനം തിരിച്ചു തന്നു.”
കർണന്റെ സ്വഭാവസവിശേഷതകൾ ഉൾക്കൊണ്ട കഥാപാത്ര നിരൂപണം തയ്യാറാക്കുക.
Answer:
സ്വന്തം ജീവൻ അപകടത്തിലാകും എന്നറിഞ്ഞിട്ടും ജന്മനാ ലഭിച്ച കവചകുണ്ഡലങ്ങൾ ദാനം നൽകിയ, മഹാഭാരതത്തിൽ ഏറ്റവും തലയു യർത്തി നിൽക്കുന്ന കഥാപാത്രങ്ങളിലൊരാളാണ് കർണ്ണൻ. കുന്തിപുത്രനാണെങ്കിലും സൂതപുത്രനാ യാണ് കർണ്ണൻ വളരുന്നത്.

നീതിമാനും യുദ്ധതന്ത്രജ്ഞനുമായ കർണൻ മഹാ ഭാരതയുദ്ധത്തിൽ കൗരവപക്ഷത്താണ് നിലയുറ പ്പിക്കുന്നത്. യുദ്ധത്തിനു മുൻപൊരു ദിനം ശ്രീക ഷ്ണൻ വന്ന് കർണ്ണനോട്, അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നു. പാണ്ഡവപക്ഷത്തേക്കു വരു കയാണെങ്കിൽ ഹസ്തിപുരിയുടെ സിംഹാസന മാണ് വാസുദേവൻ ‘കുന്തിപുത്രന്’ വാഗ്ദാനം ചെയ്തത്. എന്നാൽ വാസുദേവന്റെ മഹത്ത്വം പ്രകീർത്തിച്ചുതന്നെ രാധേയൻ ആ ദാനം നിഷേ ധിക്കുന്നു. ദുര്യോധനനെ നടുക്കടലിൽ വലിച്ചെ റിഞ്ഞ് നേടുന്ന ചെങ്കോൽ തനിക്കു വേണ്ടെന്ന് കർണൻ തീർത്തുപറയുന്നു.

ആത്മാർത്ഥത, വിശ്വ സ്തത, ത്യാഗമനോഭവം, എന്നിങ്ങനെയുള്ള ആദർശങ്ങളുടെ കേന്ദ്രമാണ് കർണൻ, നിസ്വാർഥ നായ കർണൻ പ്രാണനേക്കാൾ വിലകൽപ്പിച്ചത് അഭിമാനത്തിനാണ്. ഹസ്തിനപുരിയിലെ അഭ്യാസ പ്രകടന ദിനത്തിൽ കൃപാചാര്യർ കുലം അന്വേഷി ച്ചപ്പോൾ കർണ്ണൻ തലതാഴ്ത്തി നിന്നുപോവുന്നു. ആ ശാപമുഹൂർത്തത്തിൽ തന്റെ രക്ഷകനായ, തനിക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും ജീവി തവും തിരിച്ചു നൽകിയ ദുര്യോധനനോടുള്ള കുറും കടപ്പാടും അചഞ്ചലമാണ് എന്ന് പറയുന്നി ടത്താണ് കർണ്ണന്റെ വ്യക്തിത്വത്തിന് ശോഭയേറു ന്നത്.

‘അർത്ഥത്തെ വിലവെക്കുന്നവനല്ല; അർത്ഥ ത്താൽ വിലയ്ക്കു വാങ്ങാവുന്നവനുമല്ല സൂതപു തനായ ഈ കർണ്ണന് ! എന്ന് പ്രഖ്യാപനത്തിലൂടെ വാഗ്ദാനങ്ങളിൽ മയങ്ങാത്ത തന്റെ സ്വപ്രത്യയ ര്യം കർണ്ണൻ വെളിവാക്കുന്നു. ഈ ഭൂമി മുഴുവൻ ലഭിച്ചാലും ദുര്യോധനനെ കൈവിടില്ല എന്ന് പറയുന്ന, അർജ്ജുന ശരമേറ്റു താൻ എന്ന് വീഴുന്നുവോ അന്ന് പാണ്ഡവർ യുദ്ധം ജയിക്കു മെന്ന് പറയുന്ന കർണ്ണൻ സമാനകളില്ലാത്ത പൗരു ഷത്തിന്റെയും ആത്മാർത്ഥതയുടെയും ആൾരൂപ മാണ്.

ധർമ്മിഷ്ഠനായ രാധേയൻ Notes Question Answer Class 8 Kerala Padavali Chapter 15

Question 7.
ശീർഷകത്തിന്റെ ഔചിത്യം
Answer:
മഹാഭാരതത്തിലെ ഈടുറ്റ കഥാപാത്രമായ കർണ്ണന്റെ ധർമ്മത്തിൽ അധിഷ്ഠിതമായ സ്വപ്രത്യ യര്യവും (സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന അവസ്ഥ) ത്യാഗവും വെളിപ്പെടുത്തു ന്നതാണ്. ‘ധർമ്മിഷ്ഠനായ രാധേയൻ’ എന്ന പാഠ ഭാഗം വംശകുല പാരമ്പര്യങ്ങളുടെ പേരിൽ ജീവി തത്തിൽ ഏറെ അപമാനങ്ങൾ നേരിടേണ്ടി വന്നി ട്ടുള്ള ആളാണ് കർണ്ണൻ. സൂതപുത്രനായതിനാൽ അർഹിക്കുന്ന ആദരവോ ബഹുമാനമോ ലോക രിൽ നിന്ന് ലഭിച്ചിട്ടുമില്ല. കൃഷ്ണന്റെ വാഗ്ദാന ങ്ങൾ സ്വീകരിച്ച് പാണ്ഡവപക്ഷത്തേക്കു കൂറ് മാറി യിരുന്നെങ്കിൽ തനിക്കർഹതപ്പെട്ട കുടുംബവും കുലമഹിമയും രാജ്യവും എല്ലാ കർണ്ണന് നേടാമാ യിരുന്നു. എന്നാൽ കൗന്തേയനെന്ന സ്ഥാനം നിര സിച്ചു. തനിക്കു നേരെ വച്ചിട്ടു നീട്ടിയ എല്ലാ സൗഭാ ഗ്യങ്ങളും ഉപേക്ഷിച്ചു രാധേയനായി തന്നെ ജീവി ക്കാൻ തീരുമാനിച്ച ധർമ്മിഷ്ഠന്റെ കഥയ്ക്ക ‘ധർമ്മിഷ്ഠനായ രാധേയൻ’ എന്ന ശീർഷകം തന്നെയാണ് ഏറ്റവും ഉചിതം.

Question 8.
പ്രപഞ്ചവിധാനത്തിന്റെ അമർത്തിപ്പിടിച്ച് കര ച്ചിൽ പോലെ ആ വനസ്ഥലിലെ ശോകഭരിതമാ ക്കിയതെന്ത്?
Answer:
ഇഴഞ്ഞു നീങ്ങുന്ന രഥചക്രങ്ങളുടെ കന്ദനം പ്രപ ഞ്ചവിധാനത്തിൽ അമർത്തിപ്പിടിച്ച കരച്ചിൽപോലെ ആവനസ്ഥലിയെ ശോകഭരിതമാക്കി.

Question 9.
കൃഷ്ണൻ അറിയുന്ന കർണന്റെ നിജസ്ഥിതി യെന്ത്?
Answer:
ഭൂമിയിൽ കിടയറ്റ വില്ലാളിയായിരുന്നു കർണൻ. അത്ഭുതബലശാലിയും അത്ഭുത വിക്രമിയുമാണ്.

Question 10.
കൃഷ്ണനോട് സന്ദേഹഭാവത്തിൽ കർണൻ പറ തെന്ത്?
Answer:
അല്ലയോ വാസുദേവാ സ്വധർമ്മാചരണങ്ങളിൽ ക്ഷത്രിയ വംശമാകെ വീരസ്വർഗ്ഗം പൂകണമെന്ന ഈശ്വരരഹിതം ആർക്കാണ് ഒഴിവാക്കാൻ കഴി യുക? ആർക്ക്, എങ്ങനെയാണ് അത് ഒഴിവാക്കാൻ കഴിയുക? കൃഷ്ണാ, നിനക്കുപോലും തടുക്കാനാ വാത്ത കാലഗതി മറ്റാർക്കാണ് തടുക്കാൻ കഴി യുക?

Question 11.
കൗന്തേയൻ എന്ന വാക്കു കേട്ടപ്പോൾ കർണനു ണ്ടായ ഭാവഭേദമെന്ത്?
Answer:
കൗന്തേയൻ എന്ന വാക്കു കേട്ട കർണൻ ഞെട്ടി.അവർ വിറയ്ക്കുന്നതായി തോന്നി.

Question 12.
വേദനയുടെ കറുത്ത പ്രകാശത്തിൽ തിളങ്ങുന്ന കർണന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് കൃഷ്ണൻ പറഞ്ഞതെന്ത്?
Answer:
എന്റെ വാക്കുകൾ നിശാന്തനായി കേൾക്കണം കർണാ, നീ സൂതവംശജനല്ല. സൂതനായ അധിര ഥന്റെ പുത്രനുമല്ല. രാധേയനെന്നറിയുന്ന നീ രാധ യുടെ മകനല്ലെന്നും അറിയണം. അർജ്ജുനമാതാ വായ കുന്തിയ്ക്ക് സൂര്യഭഗവാനിൽ നിന്നു ജനിച്ച കാനീനാണ് വികവീരനാ കർണൻ. കൗന്തേ യനായ നീഷികളായ ഞങ്ങൾക്ക് യുധിഷ്ഠിര തുല്യനായ സ്വജനമാണ് നീ യുധിഷ്ഠിര ഭീമാർജ്ജു നന്മാരുടെ സ്വന്തം ജ്യേഷ്ഠനാണ്.

ധർമ്മിഷ്ഠനായ രാധേയൻ Notes Question Answer Class 8 Kerala Padavali Chapter 15

Question 13.
കൃഷ്ണന്റെ വാക്കുകൾ കേട്ടപ്പോൾ സാരഥിയായ ദാരുകന്റെ അവസ്ഥയെന്തായി?
Answer:
കൃഷ്ണന്റെ വാക്കുകൾ കേട്ട് സാരഥിയായ ദാരു കൻ സ്തബ്ധനായി. അവനറിയാതെ അവന്റെ കൈപ്പിടിയിലെ കടിഞ്ഞാൺ അയഞ്ഞുവീണു. അപ്പോൾ രഥത്തിന്റെ ഗതിപോലും നിലച്ചു. രഥം തികച്ചും നിശ്ചലമായി. ചമ്മട്ടിയേന്തിയിരുന്ന കൈയുമായി ദാരുകൻ തേർത്തടത്തിൽ പ്രതിമ പോലെ ഇരുന്നു.

Question 14.
കർണനെ ധർമ്മശാസ്ത്രങ്ങൾ അറിയിക്കേണ്ടതി ല്ലെന്ന് കൃഷ്ണൻ പറയുന്നതിനു കാരണമെന്ത്?
Answer:
വേദപാരംഗതരായ വിപരെ നിത്യവും ഉപാസിച്ച വനാണു കർണ്ണൻ. ദ്വേഷവും അസൂയയും ഒഴിഞ്ഞ മഹാവ്രതമാണ്. ധർമ്മതത്ത്വങ്ങളെല്ലാം മറിയുന്ന മഹാപ്രാജ്ഞനാണ് കർണൻ. വേദശാസ്ത്രാദിക ളിൽ സൂക്ഷ്മജ്ഞാനമുള്ള കർണനെ ധർമ്മശാ സ്ത്രങ്ങൾ പറഞ്ഞറിയിക്കേണ്ടതില്ല. ഒരു കന്യക യിൽ കാസീനനായോ സഹോഢനായോ ജനി ക്കുന്ന പുത്രന് ആ കന്യകയെ പിന്നീടു പരിഗ്രഹി ക്കുന്ന പുരുഷൻ അച്ഛനാണെന്ന് ശാസ്ത്രവിധി കർണന് അറിയാത്ത തില്ല. അതുകൊണ്ടാണ് കർണനെ ധർമ്മശാസ്ത്രങ്ങൾ പറഞ്ഞറിയിക്കേണ്ട തില്ല എന്നു കൃഷ്ണൻ പറയുന്നത്.

Question 15.
ശ്രീകൃഷ്ണൻ കർണനെ ക്ഷണിക്കുന്നതെന്തിന്?
Answer:
ഭ്രാതാക്കളായ പാണ്ഡവരുമൊത്ത് മഹാരാജ്യ ത്തിന്റെ താധിപ്ത്യം നടത്താനാണ് കൃഷ്ണൻ അർജ്ജുനനെ ക്ഷണിക്കുന്നത്.

Question 16.
ഏവരും കൺകുളിർക്കെ കാണേണ്ട കാഴ്ച എന്ത്?
Answer:
സ്വന്തം അനുജന്മാരായ പാണ്ഡവരുമായി കർണൻ സൗഹൃദം പുലർത്തുന്ന കാഴ്ചകൻ കണ്ട് മിത്രങ്ങൾ സന്തോഷിക്കുകയും ശത്രുക്കൾ കിടിലം കൊള്ളുകയും ചെയ്യുന്നതും, ഭ്രാതൃപരി സേവിതനായി തനിക്കവകാശപ്പെട്ട സിംഹാസന ത്തിൽ കർണ്ണൻ ഇരിക്കുന്നതുമായ കാഴ്ചയാണ് ഏവരും കൺകുളിർക്കെ കാണേണ്ടത്.

Question 17.
ആയുധവിദ്യാ പ്രയോഗദിവസം കർണന് അപ മാനം വരുത്തിയ സംഭവമെന്ത്?
Answer:
ആയുധവിദ്യാ പ്രയോഗദിവസം “നിന്റെ അച്ഛനമ്മ മാർ ആരാണ്? നിന്റെ കുലമേതാണ്” എന്ന് കൃപർ ചോദിച്ചപ്പോൾ അപമാനഭാരത്താൽ കർണന്റെ തല താണുപോയി.

Question 18.
‘കർണൻ മൃതനായ ദിവസമാണത്’ -ഏത് ?
Answer:
ആയുധവിദ്യാ പ്രയോഗദിവസം

Question 19.
സുയോധനന്റെ വിജയകാക്ഷയ്ക്കാസ്പദം എന്ത്?
Answer:
കർണൻ അർജ്ജുനെന്ന രഥത്തിൽ വധിക്കു മെന്ന വിശ്വാസമാണ് സുയോധനന്റെ വിജയകാക്ഷ യ്ക്കാസ്പദം.

ധർമ്മിഷ്ഠനായ രാധേയൻ Notes Question Answer Class 8 Kerala Padavali Chapter 15

Question 20.
“കൃഷ്ണാ നീ എന്റെ ഈ വാക്കു കേട്ടാലും” കർണന്റെ ‘വാക്ക്’ എന്ത്?
Answer:
ഈ ഭൂമിമുഴുവൻ കിട്ടിയാലും ഇപ്പോൾ സുയോധ നനെ കർണൻ കൈവെടിയുകയില്ല.സ്വർണത്തിന്റെ അനേകം കുന്നുകൾ കർണനുനേരെ കൃഷ്ണൻ നീട്ടിയാലും സുയോധനനെ കൈവെടിയുകയില്ല. ബന്ധം കൊണ്ടും ലാഭം കൊണ്ടും ഭയം കൊണ്ടും യാതൊന്നു കൊണ്ടും തന്റെ മാർഗത്തിൽ നിന്നും കർണന് ഇനി പിന്മാറ്റമില്ല.

Question 21.
അന്നാണ് പാണ്ഡവൻ യുദ്ധം ജയിക്കുക എന്ന്?
Answer:
ജയാപജയങ്ങൾ ഗൗനിക്കാതെ, മരണഭയം കൂടാതെ സുയോധനനുവേണ്ടി സ്വന്തം അനുജ ന്മാരുമായി യുദ്ധം ചെയ്യും. സ്വന്തം മാതാക്ക ളോടും അഭ്യുദയകാംക്ഷിയും സ്വജനവുമായ കൃഷ്ണനോടും ജീവൻ മറന്നു കർണൻ യുദ്ധം ചെയ്യും. ആ യുദ്ധത്തിൽ അർജ്ജുന ശരമേറ്റ് കർണൻ എന്നു ഭൂമിയിൽ വീഴുന്നുവോ അന്നാണ് പാണ്ഡവർ യുദ്ധം ജയിക്കുക.

കർണന്റെ കഥയും കഥാകാരൻ

കർണ്ണൻ-ശിവാജി സാവന്ത്
ശിവാജി ഗോവിന്ദ് സാവന്ത് 1940 ആഗസ്റ്റ് 31-ന് കോലാപ്പൂർ ജില്ലയിൽ അജറയിൽ ജനിച്ചു. മറാഠി നോവലിസ്റ്റ്, പ്രതാധിപർ, അധ്യാപകൻ, എന്നീ നില കളിൽ പ്രസിദ്ധൻ. പ്രധാനകൃതി കൃത്യം 8081 ലെ മികച്ച് സാഹിത്യകൃതിക്കുള്ള മഹാരാഷ്ട്ര കേന്ദ്ര കഥാപാത്രങ്ങളുടെ വിഹ്വലമായ മനസ്സിന്റെ അർത്ഥമന്വേഷിക്കുകയാണ്. കർണ്ണൻ എന്ന നോവ ലിൽ സാവത്ത് ചെയ്തിരിക്കുന്നത്. കർണ്ണൻ, കുന്തി, വൃഷാലി, ദുര്യോധനൻ, ശോണൻ, ശ്രീകൃ ഷ്ണൻ എന്നിവരുടെ ആത്മകഥനങ്ങളിലൂടെ ഒൻപത് ഭാഗങ്ങളായി ഭാരതകഥ നൂതനമായ കഥ്യാ ഖ്യാന രീതിയിലൂടെയും അനാവരണം ചെയ്യുന്നു.

മഹാഭാരത കഥയിലെ കർണ്ണനെ കേന്ദ്രമാക്കി ഭാര തകഥ ഒന്ന് പുനരാവിഷ്ക്കരിക്കപ്പെടുന്നു. ഇതി ഹാസ കഥയുടെ സമഗ്രതയോടു കൂടി രചിക്ക പ്പെട്ട ഈ കൃതി മഹാഭാരത്തെ ഉപജീവിച്ച് രചി ക്കപ്പെട്ട കൃതികളിൽ പ്രമുഖ സ്ഥാനം അലങ്കരി ക്കുന്നു. ഇത് സാവന്തിന്റെ കർണ്ണ ഭാരതമെന്നും വിശേഷിപ്പിക്കപ്പെടുന്നു.

മഹാഭാരത പഠനങ്ങൾ ഇരാവതി കാർവ
ബർമ്മയിൽ ജനിച്ചു. വിദ്യാഭ്യാസ ഗവേഷണം, പൊതുപ്രവർത്തനം എന്നീ വിഷയങ്ങളെ സംബ ന്ധിച്ച് അനവധി ലേഖനങ്ങൾ ഇംഗ്ലീഷിലും മറാ ത്തിയിലും രചിച്ചിട്ടുണ്ട്. പണ്ഡിതോചിതമായ സമീപനം, വിഷയത്തെക്കുറിച്ച് അഗാധമായ പഠനം എന്നിവരുടെ ഇവരുടെ ഗുണവിശേഷങ്ങളായി കരുതപ്പെടുന്നു.

മഹാഭാരത കഥാപാത്രങ്ങളെക്കുറിച്ചും അക്കാ ലത്തെ സാമൂഹിക പരിസ്ഥിതികളെ കുറിച്ചും ഉള്ള ഒരു ഗവേഷണ പഠനമാണിത്

കർണ്ണഭൂഷണം ഉള്ളൂർ എസ്. പരമേശ്വരയ്യർ
ആസന്നമാകുന്ന കുരുക്ഷേത്രയുദ്ധം കർണ്ണനെ ജയിക്കണമെങ്കിൽ കവചകുണ്ഡലങ്ങൾ കൈക്ക ലാക്കണമെന്ന് മനസ്സിലാക്കിയ ഇന്ദ്രൻ ഒരു ബ്രാഹ്മ ണവേഷത്തിൽ കർണ്ണന്റെ കൊട്ടാരത്തിലെത്തു ന്നു. ദാനധർമ്മിഷ്ടനായ കർണ്ണൻ കവചകുണ്ഡ ലങ്ങൾ കൊടുക്കുമെന്ന് മനസ്സിലാക്കി പിതാവായ സൂര്യൻ കർണ്ണനോട് ഇന്ദ്രന്റെ ചതിയെക്കുറിച്ച് മുൻകൂട്ടി അറിയിക്കുന്നു. പക്ഷെ പിതാവിനെ ആജ്ഞയെ കൂസാതെ ബ്രാഹ്മണവേഷം ധരിച്ചു വന്ന ഇന്ദ്രൻ കവചകുണ്ഡലങ്ങൾ ദാനമായി ചോദിച്ചുവാങ്ങുന്നു. ആർഷപുരാണ സംസ്കൃതി യുടെ ഉത്തമ നായക സ്ഥാനത്താണ് ഉള്ളൂർ കർണ്ണനെ അവതരിപ്പിക്കുന്നത്.

കർണ്ണശപഥം (കഥകളി)
മാലി മാധവൻ നായർ രചിച്ച “കർണ്ണശപഥം’ എന്ന കഥകളിയിൽ കർണ്ണന്റെ മനസ്സിന്റെ വൈകാരിക ഭാവതലങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്. ആധുനിക ആട്ടക്കഥകളിൽ ശ്രദ്ധേയമായ ഒരു സ്ഥാനം ഈ കൃതിക്കുണ്ട്.

ധർമ്മിഷ്ഠനായ രാധേയൻ Notes Question Answer Class 8 Kerala Padavali Chapter 15

കുരുവംശജാതന്മാർ

  • പാണ്ഡവരും കൗരവരും
  • പ്രതാപശാലിയായ ഒരു സോമവംശ രാജാവായി രുന്നു കുരു. കൗരവരുടെയും പാണ്ഡവരുടെയും പൂർവികൻ.
  • കുരു ധൃതരാഷ്ട്രരുടെയും പാണ്ഡുവിന്റെയും പൂർവികനായതുകൊണ്ടാണ് പാണ്ഡവ കൗരവർ കുരുവംശജാതന്മാർ എന്ന് അറിയപ്പെട്ടത്.

ക്ഷത്രിയവംശം

  • ചാതുർവർണ്യത്തിൽ രണ്ടാമത്തേതാണ് ക്ഷത്രി യൻ (ബ്രാഹ്മണൻ, ക്ഷത്രിയർ, വൈശ്യർ, ശുദർ)
  • ഋഗ്വേദത്തിൽ ശക്തിമാൻ, നാശത്തിൽ നിന്ന് രക്ഷി ക്കുന്നവൻ എന്നീ അർത്ഥങ്ങൾ നൽകിയിട്ടുണ്ട്.
  • കാലക്രമത്തിൽ യോദ്ധാക്കളായ ഒരു ജാതിക്കാർ എന്ന അർത്ഥത്തിൽ ക്ഷത്രിയവംശം എന്ന പേരു ണ്ടായി.

ദ്രൗപദിയുടെ അഞ്ചുമക്കൾ

  • ധർമ്മപുത്രന് ജനിച്ച പ്രതിവിന്ധ്യൻ
  • ഭീമന് ജനിച്ച ശ്രുതസേനൻ
  • അർജ്ജുനന് ജനിച്ച ശ്രുതകീർത്തി
  • നകുലന് ജനിച്ച ശതാനികൻ
  • സഹദേവന് ജനിച്ച ശുതകർമാവ്

അഭിമന്യു

  • അർജ്ജുനന് ശ്രീകൃഷ്ണന്റെ സഹോദരിയായ സുഭദ്രയിൽ ജനിച്ച പുത്രൻ
  • വിരാട രാജാവിന്റെ പുത്രിയായ ഉത്തര വിവാഹം കഴിച്ചു. അതിൽ പരീക്ഷിത്ത് എന്ന പുത നുണ്ടായി.
  • കുരുക്ഷേത്ര യുദ്ധത്തിൽ പദ്മവ്യൂഹത്തിൽപ്പെട്ട അഭിമന്യു കൊല്ലപ്പെട്ടു.

ധൃഷ്ടദ്യുമ്‌നുൻ

  • ഭൂപദരാജാവിന്റെ പുത്രൻ. പാഞ്ചാലിയുടെ സഹോ ദരൻ.
  • പാണ്ഡവകൗരവരുടെ ഗുരുവായ ദ്രോണരെ വധി ക്കുന്നതിനു ദ്രുപദൻ യാഗമനുഷ്ഠിച്ച് ഉണ്ടായ
  • ദ്രോണരെ വധിച്ച് ധ്യഷ്ടദ്യുമ്നനെ ഭാരതയുദ്ധ ത്തിൽ അവസാന രാത്രിയിൽ ദ്രോണപുത്രനായ അശ്വത്ഥാമാവ് (ദൗണി) ക്രൂരനായി വധിച്ചു.

ധൗമ്യൻ
പാണ്ഡവരുടെ കുലഗുരുവായ ഒരു മഹർഷി അവ രുടെ എല്ലാ കർമ്മങ്ങളിലും ആത്മീയഗുരുവായി പ്രശോഭിച്ചിരുന്ന പുരോഹിതൻ

പാഞ്ചാല മാത്സ്യം ചേദി രാജ്യം

  • ഭാരതത്തിലെ ഒരു പ്രാചീനരാജ്യമാണ് പാഞ്ചാല രാജ്യം. പാണ്ഡവ ഭാര്യയായ ദ്രൗപതി പാഞ്ചാല രാജാവായ ദ്രുപദന്റെ മകളാണ് അതുകൊണ്ടാണ് പാഞ്ചാലി എന്ന പേരുവന്നത്.
  • വിരാട രാജാവിന്റെ രാജ്യം പാണ്ഡവരുടെ അജ്ഞാതവാസം വിരാടരാജാധാനിയിലായി രുന്നു. വീരാടൻ ഭാരതയുദ്ധത്തിൽ ദ്രോണരാൽ വധിക്കപ്പെട്ടു.
  • വിഷ്ണുവിൽ നിന്ന് തുടങ്ങുന്ന വംശാവലിയുടെ അവസാനത്തെ കണ്ണിയാണ് ചേദി. അദ്ദേഹം ഭരി ച്ചിരുന്ന രാജ്യമാണ് ചേരിരാജ്യം. ചേരിയിൽ നിന്ന് ദിവംശം തുടങ്ങുന്നു.

Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus

Students often refer to Kerala State Syllabus SCERT Class 8 Maths Solutions and Class 8 Maths Chapter 9 Circles Questions and Answers Notes Pdf to clear their doubts.

SCERT Class 8 Maths Chapter 9 Solutions Circles

Class 8 Kerala Syllabus Maths Solutions Chapter 9 Circles Questions and Answers

Circles Class 8 Questions and Answers Kerala Syllabus

Diameter (Page 151)

Question 1.
Draw a circle of radius 2.75 centimetres.
Answer:
Since the radius is 2.75 cm,
the diameter will be double that length = 2.75 × 2 = 5.5 cm
Draw a line segment AB of length 5.5 cm.
Construct the perpendicular bisector of this line to find its exact midpoint O.
Place the compass needle on 0 and the pencil on A (or B) and draw the circle.
The circle will pass through both A and B.
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Page 151 Q1

Question 2.
Draw the pictures below:
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Page 151 Q2
Answer:
(i) Draw a square with a side of 4.5 cm.
Draw the perpendicular bisector of each side of the square and mark the midpoint of the side.
Draw semicircles on all 4 sides with this midpoint as the centre and half the side length as the radius.
We will get the given figure.

Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus

(ii) Draw a line of length 6 cm.
Draw the perpendicular bisector of this line and mark 3 cm above and below the point where the line and perpendicular bisector intersect.
Draw semicircles with diameters equal to half the length of these lines (3 cm), both vertically and horizontally, as shown in the figure.

Chords (Page 154-155)

Question 1.
In the picture, the horizontal line joins the centres of the circles, and the vertical line joins the points of intersection of the circles.
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Page 154 Q1
Write the reasons for the claims below:
(i) The perpendicular bisector of the vertical line passes through the centres of both the circles.
(ii) The horizontal line is the perpendicular bisector of the vertical line.
What general principle do we get from this?
Answer:
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Page 154 Q1.1
(i) PQ is the perpendicular bisector of the chord AB.
The perpendicular bisector of a chord passes through the centre.
The perpendicular bisector of the chord AB in the circle with centre P will pass through P.
Similarly, the perpendicular bisector of the chord AB in the circle with centre Q will pass through Q.
The perpendicular bisector of the line AB will pass through the centres P and Q of the two circles.
(ii) The line joining the centres of the two circles is the perpendicular bisector of the line joining the points where they intersect.

Question 2.
The picture shows two circles with the same centre and a line.
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Page 154 Q2
Prove that the portions of the line between the circles on both sides are equal.
Answer:
O is the centre of the outer circle, AB is a chord intersecting the inner circle at P and Q.
To prove AP = BQ
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Page 154 Q2.1
Draw OC perpendicular to AB.
According to the result that the perpendicular from the centre to a chord bisects the chord,
We have AC = BC …. (1)
Also PC = QC …. (2)
(1) – (2) ⇒ AC – PC = BC – QC
That is, AP = BQ
The portions of the line between the circles on both sides are equal.

Question 3.
Draw a square and the circle through all four of its vertices. Join the vertices of the square and the points where the diameters parallel to the sides of the square meet the circle, to draw another polygon.
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Page 154 Q3
Prove that it is a regular octagon.
Answer:
The diameters are parallel to the sides of the square.
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Page 154 Q3.1
∠OPH = ∠OPB = 90°
Consider ∆HPA and ∆BPA,
HP = BP (The perpendicular from the centre of the circle to a chord bisects the chord)
PA = PA (Common side)
∠HPA = ∠BPA = 90° (Since two sides and the included angle of a triangle)
HPA are equal to two sides and the included angle of triangle BPA; these triangles are equal.
HA = AB
From triangles BPA and BQC, we can prove that AB = BC.
Similarly, we can show that the other sides of the octagon are equal.
That is, ABCDEFGH is a regular octagon.

Equal Chords (Page 158)

Question 1.
Prove that chords of the same length in a circle are at the same distance from the centre of the circle.
Answer:
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Page 158 Q1
Consider a circle with centre O.
Let AB and CD be two chords of equal length (AB = CD).
Draw perpendiculars OM and ON from the centre O to the chords AB and CD, respectively.
We know that the perpendicular from the centre to a chord bisects it.
So, AM = \(\frac {1}{2}\)AB and CN = \(\frac {1}{2}\)CD.
Since AB = CD. It follows that AM = CN.
Join OA and OC (radii of the circle).
Now consider the right-angled triangles ∆OMA and ∆ONC:
OA = OC (Radii of the same circle).
AM = CN (Proved above).
∠OMA = ∠ONC = 90°.
By the RHS congruence rule (Right angle-Hypotenuse-Side),
∆OMA ≅ ∆ONC
Therefore, OM = ON (corresponding parts of congruent triangles).
Since OM and ON represent the distances from the centre, the chords are at the same distance from the centre.

Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus

Question 2.
The picture shows two chords of the same length through one end of a diameter:
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Page 158 Q2
Prove that the angles which the chords make with the diameter are equal.
Answer:
Let the two chords be AB and AC meeting at point A on the circle.
Let AD be the diameter passing through A.
We are given AB = AC.
Draw perpendiculars from the centre O to the chords AB and AC.
Let the feet of the perpendiculars be M and N, respectively.
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Page 158 Q2.1
Since the chords are equal in length (AB = AC), they are equidistant from the centre.
Therefore, OM = ON.
Consider the right-angled triangles ∆AMO and ∆ANO:
AO = AO (Common hypotenuse).
OM = ON (Equal chords are equidistant from the centre).
∠AMO = ∠ANO = 90°
By the RHS congruence rule,
∆AMO ≅ ∆ANO.
Therefore, ∠MAO = ∠NAO.
This means the angles the chords make with the diameter are equal.

Question 3.
In the picture, two chords of the same length in a circle are extended to meet at a point:
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Page 158 Q3
Prove that these lines make the same angle with the line joining the centre of the circle and the points where the lines meet.
Answer:
Let the two equal chords be AB and CD.
Let them be extended to meet at a point P outside the circle.
Join the centre O to the point P.
Draw perpendiculars OM and ON from the centre O to the chords AB and CD (extended).
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Page 158 Q3.1
Since the chords are equal (AB = CD), they are at the same distance from the centre.
So, OM = ON.
Consider the right-angled triangles ∆OMP and ∆ONP:
OP = OP (Common hypotenuse)
OM = ON (Distance to equal chords)
∠OMP = ∠ONP = 90°.
By the RHS congruence rule,
∆OMP ≅ ∆ONP.
Therefore, ∠MPO = ∠NPO.
This proves that the line joining the centre and the intersection point bisects the angle between the extended chords.

Lines and Circles (Page 162)

Question 1.
Draw triangles with sides as given below and draw the circumcircle of each.
(i) Two sides of length 4 centimetres and 5 centimetres; the angle between them is 60°.
(ii) Two sides of length 4 centimetres and Scentimetres; the angle between them is 120°.
(iii) Two sides of length 4 centimetres and 5 centimetres; the angle between them is 90°.
(Note the change in the position of the circumcentre)
Answer:
(i) Draw a triangle with given measurements.
Draw perpendicular bisectors of any two sides.
Draw a circle with the point of intersection of the perpendicular bisectors as the centre of the circumcircle.
The centre of the triangle’s circumcircle lies inside the triangle.

(ii) Draw a triangle with the given measurements.
Draw the perpendicular bisectors of any two sides.
Draw a circle with the point of intersection of the perpendicular bisectors as the centre of the circumcircle.
The centre of the triangle’s circumcircle lies outside the triangle.
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Page 162 Q1.1

(iii) Draw a triangle with the given measurements.
Draw the perpendicular bisectors of any two sides.
Draw a circle with the point of intersection of the perpendicular bisectors as the centre of the circumcircle.
The circumcentre of a right-angled triangle is the midpoint of the hypotenuse.
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Page 162 Q1.2

Class 8 Maths Chapter 9 Kerala Syllabus Circles Questions and Answers

Class 8 Maths Circles Questions and Answers

Question 1.
The radius of a circle is 10 cm. What is the length of the longest chord that can be drawn in this circle?
(A) 5 cm
(B) 10 cm
(C) 20 cm
(D) 15 cm
Answer:
(C) 20 cm
The longest chord is the diameter, which is twice the radius.

Question 2.
The perpendicular distance from the centre of a circle to a chord is 3 cm. If the radius of the circle is 5 cm, what is the length of the chord?
(A) 4 cm
(B) 8 cm
(C) 6 cm
(D) 10 cm
Answer:
(B) 8 cm
By Pythagoras theorem,
Half the chord = \(\sqrt{5^2-3^2}=\sqrt{25-9}=\sqrt{16}\) = 4 cm
Total length = 4 + 4 = 8 cm.

Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus

Question 3.
Where does the circumcentre of a right-angled triangle lie?
(A) Inside the triangle
(B) Outside the triangle
(C) At the vertex of the right angle
(D) At the midpoint of the hypotenuse
Answer:
(D) At the midpoint of the hypotenuse

Question 4.
How many circles can be drawn passing through three non-collinear points?
(A) One
(B) Two
(C) Three
(D) Infinite
Answer:
(A) One
There is a unique circumcircle for any triangle (formed by 3 non-collinear points).

Question 5.
To find the centre of a circle using a given arc (like a piece of a bangle), we need to draw:
(A) Two diameters
(B) The perpendicular bisectors of two chords
(C) Two radii
(D) Two tangents
Answer:
(B) The perpendicular bisectors of two chords

Question 6.
Read the given statements.
Statement I: A line drawn from the centre of a circle to the midpoint of a chord is perpendicular to the chord.
Statement II: The perpendicular bisector of any chord passes through the centre of the circle.
Choose the correct answer:
(A) Statement I is true, Statement II is false.
(B) Statement I is false, Statement II is true.
(C) Both statements are true.
(D) Both statements are false.
Answer:
(C) Both statements are true.

Question 7.
Read the given statements.
Statement I: Chords of equal length are at equal distances from the centre.
Statement II: As the length of a chord increases, its distance from the centre increases.
Choose the correct answer:
(A) Statement I is true, Statement II is false.
(B) Statement I is false, Statement II is true.
(C) Both statements are true.
(D) Both statements are false.
Answer:
(A) Statement I is true, Statement II is false.
Statement II is false because as a chord gets longer (closer to being a diameter), it gets closer to the centre, so the distance decreases.

Question 8.
Read the given statements.
Statement I: It is possible to draw a circle passing through three points that lie on a straight line.
Statement II: The perpendicular bisectors of the segments joining collinear points are parallel and never intersect.
Choose the correct answer:
(A) Statement I is true, Statement II is false.
(B) Statement I is false, Statement II is true.
(C) Both statements are true.
(D) Both statements are false.
Answer:
(B) Statement I is false, Statement II is true.
You cannot draw a circle through three collinear points because the centre cannot be found (the bisectors never meet).

Question 9.
Read the given statements.
Statement I: The circumcentre of an acute-angled triangle is inside the triangle.
Statement II: The circumcentre is the point where the perpendicular bisectors of the sides intersect.
Choose the correct answer:
(A) Statement I is true, Statement II is false.
(B) Statement I is false, Statement II is true.
(C) Both statements are true, and II explains the definition of circumcentre.
(D) Both statements are false.
Answer:
(C) Both statements are true.

Question 10.
Read the given statements.
Statement I: A diameter is a chord that passes through the centre.
Statement II: All chords of a circle are diameters.
Choose the correct answer:
(A) Statement I is true, Statement II is false.
(B) Statement I is false, Statement II is true.
(C) Both statements are true.
(D) Both statements are false.
Answer:
(A) Statement I is true, Statement II is false.

Question 11.
As you move a chord away from the centre of the circle, what happens to its length?
(A) It increases
(B) It decreases
(C) It remains the same
(D) It becomes equal to the radius
Answer:
(B) It decreases

Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus

Question 12.
A line segment that represents the fixed distance from the centre to the circle is called:
(A) Chord
(B) Diameter
(C) Radius
(D) Arc
Answer:
(C) Radius

Question 13.
If two circles intersect each other at two points, the line joining their centres is the ____________ of their common chord.
(A) Parallel line
(B) Perpendicular bisector
(C) Tangent
(D) Radius
Answer:
(B) Perpendicular bisector

Question 14.
Which property is used to prove that the perpendicular from the centre to a chord bisects it?
(A) Property of Isosceles Triangles
(B) Property of Equilateral Triangles
(C) Property of Parallel Lines
(D) Area of a Circle
Answer:
(A) Property of Isosceles Triangles (The triangle formed by the centre and the two ends of the chord is isosceles).

Question 15.
How many circles can be drawn passing through exactly two given points?
(A) Only one
(B) Only two
(C) Infinite
(D) None
Answer:
(C) Infinite (Their centres will all lie on the perpendicular bisector of the line joining the two points).

Question 16.
Draw a circle of radius 3.75 centimetres.
Answer:
Since the radius is 3.75 cm,
the diameter will be double that length = 3.75 × 2 = 7.5 cm.
Draw a line segment AB of length 7.5 cm.
Construct the perpendicular bisector of this line to find its exact midpoint, O.
Place the compass needle on O and the pencil on A (or B) and draw the circle.
The circle will pass through both A and B.
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Extra Questions Q16

Question 17.
O is the centre of the circle, and OC is perpendicular to AB.
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Extra Questions Q17
(i) If PQ = 8 cm, find PC.
(ii) Prove that AP = BQ.
Answer:
(i) PQ = 8 cm; PC = 4 cm
(ii) The perpendicular from the centre of a circle to a chord bisects the chord.
∴ AC = BC ……… (1)
PC = QC ……… (2)
(1) – (2) ⇒ AC – PC = BC – QC
That is, AP = BQ.

Question 18.
AB and CD are two chords of the same length in a circle, and they are perpendicular to each other.
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Extra Questions Q18
(i) If the distance from the centre to AB is d, what is the distance from the centre to CD?
(ii) What type of quadrilateral is OQSP?
(iii) Prove that BS = DS.
Answer:
(i) Equal chords are equidistant from the centre of the circle, so OP = OQ.
∴ The distance from the centre to CD = d.
(ii) OP = OQ
Each angle is 90°.
∴ OQSP is a square.
(iii) Since the perpendicular from the centre of the circle to the chord bisects the chord.
PB = \(\frac {1}{2}\)AB
QD = \(\frac {1}{2}\)CD
Since AB = CD, PB = QD
PB = PS + BS, QD = QS + DS
∴ PS + BS = QS + DS
Since OQSP is a square, PS = QS
∴ BS = DS

Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus

Question 19.
If AB = 6 cm, ∠A = 50°, ∠B = 60°, draw triangle ABC and its circumcircle.
Answer:
First, draw triangle ABC with the given measurements.
Next, construct the perpendicular bisectors for two of its sides to find where they meet.
Mark this intersection as the circumcentre and draw a circle with radius OA.
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Extra Questions Q19

Question 20.
Draw an equilateral triangle with a side length of 6 cm. Draw its circumcircle.
Answer:
Draw an equilateral triangle ABC with a side length of 6 cm.
Draw the perpendicular bisectors of any 2 sides.
Draw a circle with the point of intersection of the perpendicular bisectors as the circumcentre and OB as the radius.
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Extra Questions Q20

Question 21.
In triangle ABC, ∠B = 90°, AB = 12 cm, BC = 5 cm. What is the circumradius of triangle ABC?
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Extra Questions Q21
Answer:
AB = 12 cm, BC = 5 cm
AC2 = AB2 + BC2
AC2 = 122 + 52
AC = 13 cm
Circumradius = Half the hypotenuse of the right-angled triangle
= \(\frac {13}{2}\)
= 6.5 cm

Question 22.
What is the length of the chord that is 9 cm away from the centre of a circle with a radius of 15 cm?
Answer:
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Extra Questions Q22
From the figure,
Radius, OB = 15 cm
Distance OC = 9 cm
BC2 = OB2 – OC2
= 152 – 92
= 225 – 81
= 144
∴ BC = 12 cm
The length of the chord = 2 × 12 = 24 cm

Class 8 Maths Chapter 9 Notes Kerala Syllabus Circles

Diameter
Circle: It is the path traced by a point moving at a fixed distance from a fixed point.
Centre: The fixed point inside the circle.
Chord: A line joining any two points on a circle.
Radius: The fixed distance from the centre to the circle.
Diameter:

  • It is double the radius.
  • It is a chord that passes through the centre.
  • It is the longest chord of the circle.

Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Notes 1

Radius, Diameter, and Chord
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Notes 2

Properties of Chords
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Notes 3
The line joining the midpoint of a chord and the centre of the circle is the perpendicular bisector of the chord.
The perpendicular bisector of a chord passes through the centre of the circle.
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Notes 4
Here AX = BX

Example:
If a circle has a radius of 5 cm and a chord is at a distance of 3 cm from the centre, we can find the length of the chord using Pythagoras’ theorem.
Radius (hypotenuse) = 5
Distance (perpendicular) = 3
Half-chord base = \(\sqrt{5^2-3^2}=\sqrt{25-9}=\sqrt{16}\) = 4
Total Chord Length = 4 + 4 = 8 cm

Equal Chords
Chords that are at the same distance from the centre are of equal length.
Conversely, equal chords are at equal distances from the centre.
Chords of a circle at equal distances from the centre have equal length.
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Notes 5
Chords that subtend the same angle on both sides of the diameter have the same length.
If we draw chords of the same length from one end of a diameter, they will make the same angle with the diameter.

Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus

Constructing Circles
Through One Point: You can draw infinite circles passing through a single point.
Through Two Points: You can draw many circles passing through two fixed points. The centres of all such circles lie on the perpendicular bisector of the line joining the two points.
Through Three Points: You can draw only one circle passing through three points, provided they are not on the same straight line.
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Notes 6

Circumcircle
A circle that passes through all three vertices of a triangle is called its circumcircle.
Circumcentre: The centre of the circumcircle is called the circumcentre.
The circumcentre is the point where the perpendicular bisectors of the sides of the triangle intersect.
Class 8 Maths Chapter 9 Circles Questions and Answers Kerala Syllabus Notes 7

Position of Circumcentre:

  • In an acute triangle, it is inside.
  • In a right triangle, it is the midpoint of the hypotenuse.
  • In an obtuse triangle, it is outside.

മാണിക്യവീണ Manikyaveena Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf മാണിക്യവീണ Manikyaveena Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Manikyaveena Summary

മാണിക്യവീണ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
മാണിക്യവീണ Manikyaveena Summary in Malayalam Class 8 1
മലയാളത്തിലെ പ്രശസ്തനായ കവിയാണ് വെണ്ണി ക്കുളം ഗോപാലക്കുറുപ്പ് ലാളിത്യവും പ്രസാദാത്മകത യുമാണ്. വെണ്ണിക്കുളത്തിന്റെ കവിതകളുടെ സവിശേ ഷത പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ 1902 മെയ് 10ന് ആണ് വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ജനി ച്ചത്. അധ്യാപകനും ഭാഷാ പ്രൈമാസികത്തിന്റെ പ്രതാ ധിപരായും, തിരുവനന്തപുരം മാനുസ്ക്രിപ്റ്റ് ലൈബ്ര റിയിലും ജോലി ചെയ്തിട്ടുണ്ട്.

കവിതകൾ, നാടകം, നോവൽ, ജീവചരിത്രം, ബാല സാഹിത്യം തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി നിര വധി രചനകൾ അദ്ദേഹത്തിന്റേതായുണ്ട്. മാണിക്യവീണ, സരോവരം, മാനസപുത്രി, കദളീവനം, സ്വർണ്ണസന്ധ്യ, കാമസുരഭി, കാളിദാസന്റെ കണ്മണി, നീലജലത്തിലെ പത്മം, പുണ്യപുരുഷൻ തുടങ്ങിയ പ്രധാനകൃതികളാണ്. തിരുക്കുറൾ, ഭാരതിയുടെ കവിതകൾ, തുളസീദാസ രാമായണം, സിദ്ധാർത്ഥ ചരിതം തുടങ്ങിയവയുടെ വിവർത്തനങ്ങളും ചെയ്തിട്ടുണ്ട്. കേരള, കേന്ദ്രസാഹി ത്യഅക്കാദമി അവാർഡുകൾ, ഓടക്കുഴൽ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 1980 ആഗസ്റ്റ് 29ന് അദ്ദേഹം അന്തരിച്ചു.

ആമുഖം

ആധുനിക മലയാള കവികളിൽ വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ “മാണിക്യവീണ’ എന്ന കാവ്യ സമാഹാരത്തിലെ കവിതയാണ് “മാണിക്യവീണ, മല യാളത്തിന്റെ മഹത്വവും ശക്തി സൗന്ദര്യവും പ്രൗഢിയും കാവ്യപാരമ്പര്യവും വിളിച്ചോതുന്ന കവി തയാണിത്.

മാണിക്യവീണ Manikyaveena Summary in Malayalam Class 8

പാഠസംഗ്രഹം

മലയാളത്തിന്റെ മഹത്വവും ശക്തിസൗന്ദര്യവും പ്രൗഢിയും കാവ്യപാരമ്പര്യവും വിളിച്ചോതുന്ന കവി തയാണ് ‘മാണിക്യവീണ’

കൈരളിക്ക് വന്ദനം അർപ്പിച്ചു കൊണ്ടാണ് കവിത ആരംഭിക്കുന്നത്. ദ്രാവിഡ ഗോത്രപുത്രിയായി വളർന്ന ഭാഷ അവിടത്തേക്കു വന്ദനം. മനം കവരുന്ന ചന്ദന സുഗന്ധം കലർന്ന മലയാള ഭാഷേ അവിത്തേക്ക് വന്ദ നം. ജീവന് നവോന്മേഷം നൽകുന്ന ദേവഭാഷയായ സംസ്കൃതം കലർന്ന മലയാള ഭാഷേ നിന്റെ മുലപ്പാ ലിന്റെ വീര്യം ഉൾക്കൊള്ളാൻ കഴിഞ്ഞത് ജന്മാന്തര പുണ്യമായി ഞാൻ കാണുന്നു. (ദേവഭാഷ എന്നാൽ സംസ്കൃതം മലയാള ഭാഷയിലെ സംസ്കൃത സ്വാധീ നമാണ് ഇവിടെ കവി സൂചിപ്പിക്കുന്നത്. വശ്യമായ ശൈലികൊണ്ട് നിന്നെ ജയിക്കാൻ ഈ ലോകത്തു മറ്റൊരു മനോഹരഭാഷയുണ്ടോ എന്നത് സംശയമാണ്.
മാണിക്യവീണ Manikyaveena Summary in Malayalam Class 8 2
മലയാളത്തിന്റെ മധുരഗാനം കേൾക്കുമ്പോൾ കട ലിലെ തിരമാലകൾ താളമിട്ടാടുന്നു. തെങ്ങോലകളും കരിമ്പനയോലകളും അവയുടെ മർമ്മരങ്ങളാൽ സ്വര വിസ്താരം നടത്തുന്നു. കാനനച്ചോല ആനന്ദരാഗം മൂളുന്നു. അങ്ങനെ പ്രകൃതിയും ഭാഷയും കൂട്ടുചേരുന്ന സൗന്ദര്യരാഗ വിസ്താരമായിത്തീരുന്നു. മലയാള ഭാഷ കടലും മലയും കുളിർചോലയുമെല്ലാം താലോലിക്കുന്ന കൈക്കുടന്ന വട്ടത്തിലുള്ള ഇത്തരം വിസ്താരം മാത്രമേ കേരളദേശത്തിനുള്ളൂ. മലയാളത്തിന്റെ മൂർത്തി യാകട്ടെ, നാനാദിക്കും താണ്ടി ലോകമാകെ പരിഹസി ക്കുന്നു. അദ്വൈതവാദിയായ ശ്രീശങ്കരാചാര്യരുടെ ദേശഭാഷ എന്ന നിലയിലും മലയാളത്തിന്റെ കീർത്തി ലോകമെങ്ങും പരന്നു. വിശ്വം മുഴുവൻ സുഗന്ധം പര ത്താൻ കസ്തൂരി ഏറെ ആവശ്യമില്ലല്ലോ?

തുടർന്ന് മലയാളഭാഷയുടെ പുഷ്പവാടിയിൽ വിരുന്നു വന്ന കാവ്യപ്രസ്ഥാന വസന്തങ്ങളെ കവി അനുസ്മരിക്കുന്നു. ഭാഷയുടെ പൂന്തോട്ടത്തിൽ എത മധുരവസന്തങ്ങളാണ് കടന്നുപോയത്. ഹൃദയത്തിലു റിയ കാവ്യാമൃതധാര ചൊരിഞ്ഞ് എത്ര കവികോകില ങ്ങൾ ആണ് ഭാഷയ്ക്ക് സ്വരരാഗസുധ പകർന്നു നൽകി യത്. ഭാഷയുടെ സൗന്ദര്യവും വിനിമയ സാധ്യതകളും ആവിഷ്ക്കാര ശേഷിയും തിരിച്ചറിഞ്ഞ് സാഹിത്യ സൃഷ്ടി നടത്തിയ പൂർവകവികളെയാണ് കവികോകി ലങ്ങൾ എന്ന് വിശേഷിപ്പിച്ചത്. സാഹിത്യകൃതികളാ കുന്ന പൂക്കളിലെ തേൻ നുകർന്ന് അതിനു ചുറ്റും കാവ്യാസ്വാദകരും നിരൂപകരുമായ വണ്ടുകൾ എത ചുറ്റി പറന്നു നടന്നു. ആ വസന്തകാലത്തിന്റെ ഐശ്വ ര്യങ്ങളൊക്കെയും നിന്നിൽ സൗന്ദര്യം നിറച്ചില്ലേ എന്ന് കവി ചോദിക്കുകയാണ്. ഇങ്ങനെ ആയിരമായിരം വട്ടം മലയാളഭാഷയുടെ ഐശ്വര്യത്തെ കവി സ്തുതിക്കുക യാണ്.

ഭാഷയെ കാമ ധേനുവായും മംഗളകരമായ സ്വത്തായും കവി കാണുന്നു. ഭാഷയെ ഭജിക്കുന്ന ഭാവന ധന്യവും ഭാഷയെ പുകഴ്ത്തുന്ന നാവ് വന്ദ്യവു മാണ്. മധുരസുന്ദരമായ മലയാളമൊഴി പുളകങ്ങളുടെ ഒരു കൊയ്ത്തുകാലം തീർക്കുന്നു. ജീവചൈതന്യ ത്തിന്റെ കാതലായ മലയാളത്തെക്കുറിച്ച് ഓർക്കു മ്പോൾ തന്നെ ഓരോ മലയാളിയുടെയും ഹൃദയം ഓടി വള്ളമാകുന്നു. എന്റെ സർവവും നിന്റെ മുന്നിൽ കാണി ക്കയായിവെച്ചിടാം. അല്ലയോ ശോഭനേ മാതൃഭാഷയാ കുന്ന സംഗീതത്തിന്റെ അവാച്യമായ സ്വരഭേദങ്ങൾ പുറപ്പെടുവിക്കുന്ന മാണിക്യവീണ നീ മീട്ടിയാലും എന്ന് കൽപ്പിച്ചു കൊണ്ട് കവിത അവസാനിക്കുന്നു.
മാണിക്യവീണ Manikyaveena Summary in Malayalam Class 8 3

അർത്ഥം
വാർമെത്തും – ഭംഗിവർദ്ധിച്ച
നന്ദിനി – മൂത്രി
ചിത്തം – മനസ്സ് (ഹൃദയം)
കവർന്നിടും – ആകർഷിച്ചിടും (അപഹരിച്ചി ടും)
ആമോദം – വർദ്ധിച്ച സന്തോഷം
ദേവഭാഷാമൃതം – ദേവഭാഷയാകുന്ന അമൃതം (സംസ്കൃതഭാഷ)
ജന്മജന്മാന്തര പുണ്യം – പല ജന്മ ങ്ങൾ കൊണ്ടു നേടിയ പുണ്യം
വശ്യം – ആകർഷകം (വശീകരിക്കുന്നത്)
ശൈലി – ഭാഷാപ്രയോഗരീതി
വിശ്വമനോഹരം – ലോകത്തിൽ വച്ച് ഏറ്റവും സുന്ദരമായത്
തെങ്കടൻ – ദക്ഷിണസമുദ്രം
കല്ലോലം – വലിയനിര, ആഹ്ലാദം
കല്ലോലപാളി – തിരമാല
താനം – സ്വരവിസ്താരമുറ
ദ്രുമം – വൃക്ഷം
നാളികേരദുമം – തെങ്ങ്
താലപ്രതം – കരമ്പനയോല
മർമ്മരങ്ങൾ – ഇലകൾക്കൂട്ടിമുട്ടുമ്പോഴുള്ള ശബ്ദം (പരുപരുത്തശബ്ദം)
കാനനപ്പൊൽക്കുളിർ – കാട്ടരുവി (കാട്ടുചോല)
ചോല – അരുവി
ത്വൽ – നിന്റെ
കർമ്മമണ്ഡലം – പ്രവർത്തനമേഖല
കൈക്കുടവട്ടം – കൈക്കുമ്പിൾ വട്ടം (കൈക്കു ടന്ന വട്ടം)
ശങ്കരദേശികൻ – ശങ്കരാചാര്യൻ
ദേശികൻ – ആചാര്യൻ
ചിത്രവർണോജ്ജ്വല് – മനോഹര മായ നിറങ്ങൾ ക്കൊണ്ടു ശോഭിക്കുന്നത്
പുഷ്പവാടി – പൂന്തോട്ടം
ഹൃത്ത് – ഹൃദയം
മപ്പോലും – തേനൊലിക്കുന്ന
മത്തഭ്യംഗങ്ങൾ – തേൻ കുടിച്ച് മദോന്മത്തരായ വണ്ടുകൾ
ഭൃംഗം – വണ്ട്
മുരളുക – മൂളുക
മധുമാസം – വസന്തകാലം
വിഭൂതി – ഐശ്വര്യം (ഭസ്മം)
രമ്യത – സൗന്ദര്യം
ആവർത്തിക്കുക – വീണ്ടും വീണ്ടും ചെയ്യുക
ആയിരംവട്ടം – ആയിരം പ്രാവശ്യം
ശ്രീവികാസം – ഐശ്വര്യം
കല്യാണനിക്ഷേപം – മംഗളകരമായ സ്വത്ത്
കാമസുന്ദരി – കാമധേനു
ഭാവന – ഓർമ്മ, മനസ്സിന് അനുഭവ ത്തിൽ നിന്നോ സ്മൃതിയിൽ നിന്നോ ഉളവാക്കുന്നഭാവ രോഷം
ധന്യം – ശ്രേഷ്ഠം
വന്ദ്യം – വന്ദിക്കപ്പെടേണ്ടത്
തൂമൊഴി – മധുരമായ വാക്ക്, പ്രിയമായ വാക്ക്
ഓജസ് – ശരീരബലം, ജീവചൈതന്യം
ഓടിയോടം – ഓടിവള്ളം
ശോഭനേ – ശോഭിക്കുന്നവളേ സുന്ദരി
മീട്ടുക – വീണയും മറ്റും വിരലു കൊണ്ടു ശബ്ദിപ്പിക്കുക, ഞാണേറ്റി വലിക്കുക.
മാണിക്യവീണ – മാണിക്യം കൊണ്ടുള്ള വീണ (വിശിഷ്ടമായ വീണ)

മാണിക്യവീണ Manikyaveena Summary in Malayalam Class 8

പര്യായം 
വിഭൂതി – നന്ദനി, ആത്മജ, തനയ, സുത, തന്തു ജ, തനുജ, മകൾ, വീര്യജ
മനസ് – ചിത്തം, ചേതസ്സ്, ഹൃദയം, സ്വന്തം, ഹൃത്ത്, മാനസം
മൂല – സ്തനം, കുചം, ഉരസിജം, വാ ജം, അകം, ഉള്ള്, പയോധരം, കൊങ്ക
വീണ – വല്ലകി, വിപഞ്ചി
കുയിൽ – വനപ്രിയം, പരഭൃതം, കോകിലം, പികം, കാകപുഷ്ടം, അന്യഭൃതം,താ മാക്ഷം, വസന്തഘോഷം, മധുവാക്ക്, കളകണ്ഠം, കാകപുച്ഛം, കാമാന്ധം
കസ്തൂരി – മൃഗനാഭി, മൃഗരോചനം, മൃദം, മൃഗാ ഡം, മൃഗപാലികം, മദം, മൃഗമ ദം, വത്സനാദി
പൂന്തോട്ടം – ആരാമം, ഉപവനം, ഗൃഹാരാമം, നിഷ്കുടം, വൃഷവാടിക, ഉദ്യാനം, പ്രമ ദവനം, പൂവാടി, പുഷ്പവാടി, പൂങ്കാവ്, മലർവാടി, മലർക്കാവ്, പുരവനം, പൂവനം
വസന്തകാലം – സുരഭി, പുഷ്പസമയം, മധു, ദുന്ദു
അരുവി – തരം, നിർഝരം, വാരിപ്രവാഹം, ഝരി, ഉത്സം, പ്രസവണം
സന്യാസി – ഭിക്ഷു, പരിവ്രാജകൻ, കർമന്ദി, പാരാ ശര്യൻ, മസികരി, യതി, പരിവാട്ട്
വണ്ട് – മധുവ്രതം, മധുകരം, മധുലിട്ട് മധുപൻ, ഭ്രമരം, ഇന്ദിന്ദിരം, സംഭരം, ചഞ്ചരി കം, പഞ്ചളീകം, ശിലീമുഖം, പുഷ്പ കിരീടം, മിളിന്ദം, ശിൽപുടം, അളി, ദ്വിരേഫം, ഷഡ്പദം

പദം പിരിച്ചെഴുതുക
ചന്ദനാമോദം – ചന്ദന + ആമോദം
നൂതനോന്മേഷം – നൂതന + ഉന്മേഷം
ദേവഭാഷാമൃതം – ദേവഭാഷ + അമൃതം
നിന്മുലപ്പാലിന്റെ – നിൻ + മുല + പാലിന്റെ
വീര്യമുൾക്കൊണ്ടതെന – വീര്യം + ഉൾക്കൊണ്ടത് + എൻ
നിന്നെജ്ജയിപ്പൊരു – നിന്നെ + ജയിപ്പൊരു
തെങ്കടൽക്കല്ലോലപാളി – തെങ്കടൽ + കല്ലോല + പാളി
കാനനപ്പൊൻക്കുളിർപോലെ – കാനന + പൊൻകുളിർ + പോലെ
വിസ്തൃതമല്ലൊരു – വിസ്തൃതം + അല്ല + ഒരു
കീർത്തിയെത്താത്തതെങ്ങുവാൻ – കീർത്തി + എത്താത്തത് + എങ്ങുവാൻ
ശങ്കരദേശിക ദേശഭാഷ – ശങ്കര + ദേശീക + ദേശ + ഭാഷ
ഏറെയോർത്താൽ – ഏറെ + ഓർത്താൽ
അമധുമാസ വിഭൂതികളൊക്കെയും – ആ + മധുമാസ + വിഭൂതികൾ + ഒക്കെയും
കേരളത്തുമൊഴി – കേരള + തൂമൊഴി
കൂകിയില്ല – കൂകി + ഇല്ല
ആയിരം വട്ടമീശ്രീവികാസം – ആയിരം + വട്ടം + ഈ + ശ്രീവികാസം
നിന്നെയോർക്കുമ്പോഴേക്കോരോ ഹൃദയവും – നിന്നെ + ഓർക്കുമ്പോ ജേക്ക് + ഓരോ + ഹൃദയവും
ഓടിയോടം ഓടി + ഓടം

വിഗ്രഹിക്കാം
കേരളത്തുമൊഴി – കേരളത്തിന്റെ തൂമൊഴി
ചന്ദനാമോദം – ചന്ദനത്തിന്റെ ആമോദം
നൂതനോന്മേഷം – നൂതനമായ ഉന്മേഷം
കല്യാണം – വിവാഹം, ശുഭം, ക്ഷേമം, സ്വർണ്ണം
ദേവഭാഷാമൃതം – ദേവഭാഷയാകുന്ന അമൃതം
ജന്മജന്മാന്തരപുണ്യം – ജന്മജന്മാന്തരങ്ങളിലൂടെ നേടിയ പുണ്യം
താലപ്രതാന്തരമർമ്മരങ്ങൾ – താലപ്രതങ്ങളുടെ മർമ്മരങ്ങൾ
ആനന്ദരാഗങ്ങൾ – ആനന്ദത്തിന്റെ രാഗങ്ങൾ
കർമ്മമണ്ഡലം – കർമ്മത്തിന്റെ മണ്ഡലം
ശങ്കരദേശീകദേശഭാഷ – ശങ്കരദേശീകന്റെ ദേശത്തിന്റെ ഭാഷ
ചിത്രവർണോജ്വല – ചിത്രമായ വർണ്ണങ്ങൾ കൊണ്ട് ഉജ്ജ്വലമായവളേ
കാനനപ്പൊൽക്കുളിർചോല – കാനനത്തിലെ പൊൻകുളിർചോല
മത്തഭംഗങ്ങൾ – മത്തമായ ഭൃംഗങ്ങൾ
അമധുമാസവിഭൂതികൾ – ആ മധുമാസത്തിന്റെ വിഭൂതികൾ
ശ്രീവികാസം – ശ്രീയുടെ വികാസം
കല്യാണനിക്ഷേപം – കല്യാണമായ നിക്ഷേപം
കാമസുരഭി – കാമത്തിന്റെ സുരഭി (കാമധേനു)

മാണിക്യവീണ Notes Question Answer Class 8 Kerala Padavali Chapter 14

Practicing with Class 8 Malayalam Kerala Padavali Notes Pdf and മാണിക്യവീണ Manikyaveena Notes Questions and Answers improves language skills.

മാണിക്യവീണ Question Answer Notes Std 8 Malayalam Kerala Padavali Chapter 14

Class 8 Malayalam Kerala Padavali Unit 5 Chapter 14 Notes Question Answer Manikyaveena

Class 8 Malayalam Manikyaveena Notes Questions and Answers

Question 1.
മലയാളം മാതൃഭാഷയായത് പുണ്യമായാണ് കവി കാണുന്നതെന്നു സൂചിപ്പിക്കുന്ന വരികളേവ?
Answer:
ജീവനും നൂതനനോന്മേഷം പകർന്നിടും
ദേവഭാഷാമൃതം ചേർന്ന ഭാഷേ,
നിന്മുലപ്പാലിന്റെ വീര്യമുൾക്കൊണ്ടതെൻ
ജന്മ ജന്മാന്തര പുണ്യമല്ലേ

Question 2.
“ ത്വൽ കർമ്മമണ്ഡലം വിസ്തൃതമാരു കൈക്കുടവട്ടമാണായിരിക്കാം;
എങ്കിലും നിൻ കീർത്തിയെത്താത്ത തെങ്ങുവാൻ ശങ്കരദേശികദേശ ഭാഷ!
അന്തരീക്ഷത്തിൽ സുഗന്ധം പരക്കുവാ- നെന്തിനു കരിയേറെയോർത്താൽ?
വരികളിലെ ആശയഭംഗി കണ്ടെത്തി എഴുതുക?”
Answer:
മലയാളത്തിന്റെ മഹത്വവും ശക്തിസൗന്ദര്യവും പ്രൗഢിയും കാവ്യപാരമ്പര്യവും വിളിച്ചോതുന്ന കവിതയാണ് ‘മാണിക്യവീണ’. കടലും മലയും കുളിർചോലയുമെല്ലാം താലോലിക്കുന്ന
കൈക്കു ടന്ന വട്ടത്തിലുള്ള ഇത്തിരി വിസ്താരം മാത്രമേ കേരളദേശത്തിനുള്ളൂ. മലയാളത്തിന്റെ കീർത്തി യാകട്ടെ, നാനാദിക്കും താണ്ടി ലോകമാകെ പരി ഹസിക്കുന്നു. അദ്വൈതവാദികളായ ശ്രീശങ്കരാചാ ര്യരുടെ ദേശഭാഷ എന്ന നിലയിലും മലയാള ത്തിന്റെ കീർത്തിലോകമെങ്ങും പരന്നു. വിശ്വം മുഴു വൻ സുഗന്ധം പരത്താൻ കസ്തൂരി ഏറെ ആവ ശ്യമില്ലല്ലോ? ആ സുഗന്ധം എല്ലാവർക്കും പ്രിയ ങ്കരമാണ്. അതുപോലെ ലോകം മുഴുവൻ മലയാള ഭാഷയുടെ കീർത്തി വ്യാപിച്ചിരിക്കുന്നു.

മാണിക്യവീണ Notes Question Answer Class 8 Kerala Padavali Chapter 14

Question 3.
ചിത്രവർണോജ്ജ്വലേ, നിൻ പുഷ്പവാടിയി- ലെ വസന്തങ്ങൾ വന്നതില്ല?
ഹൃത്തിലൊതുങ്ങാത്തൊരാവേശമാർന്നുകൊ- ണ്ടത് കുയിലുകൾ കൂകിയില്ല?
മപ്പോലും പൂക്കളെച്ചുറ്റിപ്പറഞ്ഞത മഭംഗങ്ങൾ മുരണ്ടതില്ല?
മലയാള കവിതയുടെ എന്തെല്ലാം സവിശേഷതക ളാണ് ഈ വരികളിൽ പ്രകടമാക്കുന്നത്?
Answer:
മലയാള ഭാഷയുടെ പുഷ്പവാടിയിൽ വിരുന്നുവന്ന കാവ്യപ്രസ്ഥാന വസന്തങ്ങളെയാണ് ഇവിടെ കവി അനുസ്മരിക്കുന്നത്. ഭാഷയുടെ പൂന്തോട്ടത്തിൽ എത്രയെത്ര മധുരവസന്തങ്ങളാണ് കടന്നുപോയ തെന്ന് കവി ഓർമ്മിപ്പിക്കുന്നു. സാഹിത്യ പ്രസ്ഥാനങ്ങളെയാണ് സൗന്ദര്യവും സമൃദ്ധിയും നിറഞ്ഞ വസന്തകാലം എന്നു കല്പിച്ചിരിക്കുന്നത്. ഹൃദയത്തിലൂറിയ കാവ്യാമൃതധാര ചൊരിഞ്ഞ് എത്ര കവികോകിലങ്ങൾ ആണ് ഭാഷയ്ക്ക് സ്വര രാഗസുധ പകർന്നു നൽകിയത്. ഭാഷയുടെ സൗന്ദ ര്യവും വിനിമയ സാധ്യതകളും ആവിഷ്ക്കരണശേ ഷിയും തിരിച്ചറിഞ്ഞ് സാഹിത്യസൃഷ്ടി നടത്തിയ പൂർവകവികളെയാണ് കവികോകിലങ്ങൾ എന്ന് വിശേഷിപ്പിച്ചത്. സാഹിത്യകൃതികളാകുന്ന പൂക്ക ളിലെ തേൻ നുകർന്ന് അതിനു ചുറ്റും കാവ്യാസ്വാ ദകരും നിരൂപകരുമായ വണ്ടുകൾ ഭാഷാരാമത്തെ ചുറ്റി പറന്നു നടന്നു. കവിതയും കഥയും ആട്ടക്ക ഥയും വഞ്ചിപ്പാട്ടും തുള്ളൽപ്പാട്ടും ആഖ്യായിക കളും നാടകവും ഉപന്യാസവും നിരൂപണവുമൊ ക്കെയായി ഭാഷാവസന്തം വശ്യമനോഹരമാണ്.

Question 4.
ആശയം, ചമൽക്കാരഭംഗി, തലക്കെട്ട്, എന്നിവ പരി ശോധിച്ച് കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാ റാക്കുക.
Answer:
മലയാളത്തിന്റെ മഹത്വവും ശക്തിസൗന്ദര്യവും പ്രൗഢിയും കാവ്യപാരമ്പര്യവും വിളിച്ചോതുന്ന കവിതയാണ് “മാണിക്യവീണ കൈരളിക്ക് വന്ദനം അർപ്പിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. ദ്രാവിഡ നന്ദിനിയായി വളർന്ന ഭാഷ, ചന്ദനാമോ ദം കലർന്ന ഭാഷ, ദേവഭാഷാമൃതം ചേർന്ന ഭാഷ എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ കവി മല യാളഭാഷയ്ക്ക് നൽകുന്നുണ്ട്. വശ്യമായ ശൈലി കൊണ്ട് മലയാള ഭാഷയെ ജയിക്കാൻ ഈ ലോകത്തു മറ്റൊരു മനോഹര ഭാഷയുണ്ടോ എന്ന് കവി സംശയിക്കുന്നു.

കടലും മലയും താലോലിക്കുന്ന, കൈക്കുടന്ന വട്ട ത്തിലുള്ള ഇത്തിരി വിസ്താരം മാത്രമേ കേരളദേ ശത്തിനുളളൂ. മലയാളത്തിന്റെ കീർത്തിയാകട്ടെ നാനാദിക്കും താണ്ടി ലോകമാകെ കസ്തൂരി ഗന്ധം പരത്തുന്നു. അദ്വൈതവാദിയായ ശ്രീശങ്കരാചാര്യ രുടെ ദേശഭാഷ എന്ന നിലയിലും മലയാളത്തിന്റെ കീർത്തി ലോകമെങ്ങും പരന്നു.

നിരവധി ബിംബകല്പനകളിലൂടെയാണ് മലയാള ഭാഷയുടെ പാരമ്പര്യത്തെ കവി വർണ്ണിക്കുന്നത്. ഭാഷയുടെ പൂന്തോട്ടത്തിൽ എത്രയെത്ര മധുരവ സന്തങ്ങളാണ് കടന്നുപോയതെന്ന് കവി ഓർമ്മി പ്പിക്കുന്നു. സാഹിത്യപ്രസ്ഥാനങ്ങളെയാണ് സൗന്ദ ര്യവും സമൃദ്ധിയും നിറഞ്ഞ വസന്തകാലം എന്നു കവി കല്പിച്ചിരിക്കുന്നത്. ഹൃദയത്തിലൂറിയ കാവ്യാ മൃതധാര ചൊരിഞ്ഞ് എത്ര കവികോകിലങ്ങൾ ആണ് ഭാഷയ്ക്ക് സ്വരരാഗസുധ പകർന്നു നൽകി യത്. ഭാഷയുടെ സൗന്ദര്യവും വിനിമയ സാധ്യത കളും ആവിഷ്കരണശേഷിയും തിരിച്ചറിഞ്ഞ് സാഹിത്യസൃഷ്ടി നടത്തിയ പൂർവ്വകവികളെയാണ് കവികോകിലങ്ങൾ എന്ന് വിശേഷിപ്പിച്ചത്.

സാഹിത്യ കൃതികളാകുന്ന പൂക്കളിലെ തേൻ നുകർന്ന് അതിനു ചുറ്റും കാവ്യാസ്വാദകരും നിരൂപകരുമായ വണ്ടുകൾ ഭാഷാരാമത്തെ ചുറ്റി പറന്നു നടന്നു. ഭാവനാസമ്പന്നമായ ഭാഷയുടെ ശക്തിയും സൗന്ദര്യവുമാണിത്.

കല്യാണനിക്ഷേപവും കാമധേനുവുമാണ് ഭാഷ എന്നും കവി പറയുന്നു. ഭാഷയെ ഭജിക്കുന്ന ഭാവന ധന്യവും ഭാഷയെ പുകഴ്ത്തുന്ന നാവ് വന്ദ്യവുമാണ്. ഉണർവും ഉന്മേഷവും രോമാഞ്ചവും കൊണ്ട് ഹൃദ യത്തെ ത്രസിപ്പിക്കുന്ന മലയാളത്തെ സംഗീതസ്വ രങ്ങൾ പുറപ്പെടുവിക്കുന്ന മാണിക്യവീണയായി കൽപ്പിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത് ശബ്ദസൗന്ദര്യത്തിൽ സമ്പന്നമാണ് ഈ കവിത. ഈ അനുപ്രാസവും ദ്വിതീയാക്ഷരപ്രാസവും കവിതാ ആസ്വാദനത്തിന് കൂടുതൽ സഹായകമാകുന്നു. മഞ്ജരി വൃത്തം കവിതയെ സുന്ദരമാക്കുന്നുണ്ട്. മാണിക്യവീണ എന്ന ശീർഷകത്തിൽ മലയാള ത്തിന്റെ സൗന്ദര്യം മുഴുവൻ പ്രതിഫലിക്കുന്നുണ്ട്.

Question 5.
മാതൃഭാഷയുടെ മഹത്ത്വം പ്രമേയമായി വരുന്ന കവിതകൾ ശേഖരിച്ച് ചൊല്ലി അവതരിപ്പിക്കുക.
Answer:
മിണ്ടിത്തുടങ്ങാൻ ശ്രമിയ്ക്കുന്ന പിഞ്ചിളം-
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്?
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ!
മർത്ത്യൻ പെറ്റമ്മ തൻ ഭാഷതാൻ
മാതാവിൻ വാത്സല്യസുഗന്ധം നുകർന്നാലോ
പൈതങ്ങൾ പൂർണ്ണ വളർച്ച നേടു
(എന്റെ ഭാഷ-വള്ളത്തോൾ)

ഓർക്കുക, അച്ഛനും അമ്മയും
പ്രണയിച്ച് ഭാഷ മലയാളം…..
കുമ്പിളിൽ കഞ്ഞി വിശപ്പാറ്റുവാൻ
വാക്കുതന്ന മലയാളം…
പെങ്ങളോടെല്ലാം പറഞ്ഞു
തളിർക്കുവാൻ വന്ന മലയാളം…
കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാൻ
ആയുധം തന്ന മലയാളം…..
(അമ്മ മലയാളം -കുരിപ്പുഴ ശ്രീകുമാർ)

എന്നെയുറക്കാൻ കിടത്തുമ്പോഴും മെല്ലെ-
മെല്ലെയിരുട്ടിന്നുമപ്പുറം പ്രളയത്തി-
ലൊന്നായലിയിച്ചെടുക്കുമ്പോഴും, പിന്നെ
ഞാനറിയാതെ വിളിച്ചുണർത്തുമ്പോഴും
എന്തിനെന്നില്ലാതെയുദയഗതി വിലയങ്ങു-
ളെന്നിലൂടെന്നുമാവർത്തിച്ചിടുമ്പോഴും
വാക്കെന്റെയമ്മയുമച്ഛനുമാകുന്നു
വാക്കിൻ വിരൽ തൂങ്ങിയല്ലോ നടക്കുന്നു
(വാക്ക് -വി.മധുസൂദൻ നായർ)

മലയാളമാണന്റെ മാതൃഭാഷ
മലനാടിന്നഭിമാന ദേശഭാഷ
മഹിമകൾ നിറയുന്ന മധുരഭാഷ
മലയാളികൾക്കു തൻ ജീവഭാഷ
തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും
തുയിലുണർത്തിപ്പോന്ന കാവ്യഭാഷ
ഇ.പിയും സി.വിയും നെടുങ്ങാടിയും
ഇഴചേർത്തുയർത്തിയ ഗദ്യഭാഷ
(മാതൃഭാഷാഗിതം – ശിവൻ മുപ്പത്തടം)

മാണിക്യവീണ Notes Question Answer Class 8 Kerala Padavali Chapter 14

Question 6.
മാണിക്യവീണ എന്ന ശീർഷകത്തിന്റെ ഔചിത്യം വിശദമാക്കുക?
Answer:
മാണിക്യവീണ എന്നാൽ മാണിക്യം കൊണ്ടുള്ള വീണ എന്നർത്ഥം. നവരത്നങ്ങളിൽ ഒന്നാണ് മാണിക്യം. അതുകൊണ്ട് തന്നെ അമൂല്യവുമാണ ത്. സപ്തസ്വരങ്ങൾ പുറപ്പെടുവിക്കാൻ കഴിവുള്ള സംഗീതോപകരണമാണ് വീണ, ഭാഷ വീണയാ കു മ്പോൾ അക്ഷരങ്ങൾ തന്തികളാകുന്നു. ഉണർവും ഉന്മേഷവും നൽകുന്ന സംഗീതം പോലെ മാധുര്യമേറിയതാണ് മലയാളഭാഷ. അതു കൊണ്ട് തന്നെ മാണിക്യവീണ എന്ന ശീർഷകത്തി ലൂടെ മലയാളത്തിന്റെ മുഴുവൻ സൗന്ദര്യവും പ്രതി ഫലിക്കുന്നുണ്ട്.

Question 7.
ദ്വിതീയാക്ഷരപ്രാസം വരുന്ന വരികൾ കണ്ടെത്തി എഴുതുക.
Answer:
വരികളിലെ രണ്ടാമത്തെ അക്ഷരം ആവർത്തി ക്കുന്നതാണ് ദ്വിതീയാക്ഷരപ്രാസം.

മാതൃക
വന്ദനം വന്ദനം ! വാർമെത്തും ദ്രാവിഡ
നന്ദിനിയായി വളർന്ന ഭാഷ,
വന്ദനം വന്ദനം. ചിത്തം കവർത്തിടും
ചന്ദനാമോദം കലർന്ന ഭാഷേ,

Question 8.
മാതൃഭാഷയെ മുലപ്പാലായി കൽപ്പിച്ചതിന്റെ ഔചി ത്യമെന്ത്?
Answer:
മുലപ്പാൽ കുഞ്ഞിന്റെ സർവതോമുഖമായ വളർച്ചയ്ക്ക് ആവശ്യമാണ്. അതുപോലെയാണ് മാതൃഭാഷയും, വ്യക്തിയുടെ മാനസികവും ബൗദ്ധി കവും ഭാവനപരവുമായ ശേഷികൾ വർധിപ്പിക്കു ന്നത് മാതൃഭാഷയാണ്. അമ്മിഞ്ഞപ്പാലോടൊപ്പ മാണ് മാതൃഭാഷയുടെ മാധുര്യവും പകർന്നു കിട്ടു ന്നത്. അമ്മ കുട്ടിക്ക് ആദ്യം കൊടുക്കുന്നത് മുല പാലാണ്, അതുപോലെ ആദ്യമായി ആ കുട്ടി പഠിക്കുന്നതും മാതൃഭാഷ തന്നെയാണ്. മാതൃഭാ ഷയുമായി ഒരു വ്യക്തി പ്രകടിപ്പിക്കുന്ന വൈകാ രികബന്ധമാണ് ഈ കൽപ്പനകൊണ്ട് അർത്ഥമാ ക്കുന്നത്.

Question 9.
ദ്രാവിഡ നന്ദിനിയായി വളർന്ന ഭാഷ ഏത്?
Answer:
മലയാളം

മാണിക്യവീണ Notes Question Answer Class 8 Kerala Padavali Chapter 14

Question 10.
ദേവഭാഷാമൃതം ചേർന്ന ഭാഷ?
Answer:
മലയാളം

Question 11.
മലയാള ഗാനങ്ങൾ കേൾക്കുമ്പോൾ പ്രകൃതി എങ്ങനെ പ്രതികരിക്കുന്നു?
Answer:
ദക്ഷിണമുദ്രത്തിലെ തിരമാലകൾ താളമിട്ട് നൃത്തം ചെയ്യുന്നു. തെങ്ങോലകളും കരിമ്പാലകളും മർമ്മരശബ്ദത്തിൽ സ്വരവിസ്താരം നടത്തുന്നു. കാട്ടുചോലകൾ ആനന്ദരാഗങ്ങൾ മൂളുന്നു.

Question 12.
‘മലയാളം’ ചെറിയ ദേശത്തിന്റെ ഭാഷയാണ ങ്കിലും അതുലോകപ്രശസ്തമായതിന്റെ കാരണം സൂചിപ്പിക്കുന്ന വരികൾ ഉദ്ധരിക്കുക?
Answer:
“തൽ കർമ്മമണ്ഡലം വിസ്തൃതമല്ലൊരു
കൈക്കുടവട്ടമാണായിരിക്കാം
എങ്കിലും നിൻ കീർത്തിയെത്താത്തതെങ്ങുവാൻ
ശങ്കരദേശിക ദേശഭാഷ!
അന്തരീക്ഷത്തിൽ സുഗന്ധം പരക്കുവാൻ-
നെന്തിനു കസ്തൂരിയേറെയോർത്താൽ

Question 13.
മലയാളഭാഷയെ നാം എങ്ങനെയെല്ലാമാണ് കവി കാണുന്നത്?
Answer:
മംഗളകരമായ (വിശിഷ്ടമായ) സ്വത്തായിട്ടും (സ മ്പാദ്യം) ആഗ്രഹിക്കുന്നതെന്തും തരുന്ന കാമ ധേനുവിനെപോലെയും കവി കാണുന്നു.

Question 14.
മലയാളത്തെ ആദരിക്കുന്നതിന്റെ മഹത്വം എന്ത്?
Answer:
മലയാളത്തെ ആരാധിക്കുന്ന ഭാവന ധന്യമാകുന്നു. മലയാളത്തെ പുകഴ്ത്തുന്ന നാവ് വന്ദനീയമാ കുന്നു.

Question 15.
മലയാളമെന്നു കേൾക്കുമ്പോൾ നമുക്കുണ്ടാകുന്ന അനുഭവങ്ങൾ വിശദമാക്കുക?
Answer:
മലയാളമെന്നു കേൾക്കുമ്പോഴേ സന്തോഷത്താൽ നാം രോമാഞ്ചമണിയുന്നു. ജീവചൈതന്യത്തിന്റെ കാതലായ അല്ലയോ മലയാളമേ നിന്നെക്കുറി ച്ചോർക്കുമ്പോ ഓരോ ഹൃദയവും ആഹ്ലാദത്തിന്റെ തിമിർപ്പിൽ ആകുന്നു.

Question 16.
മലയാള ഭാഷയ്ക്ക് എന്തു നൽകാമെന്നാണ് കവി പറയുന്നത്?
Answer:
അല്ലയോ, സുന്ദരിയായ (തേജസ്വിയായ മലയാ ളമേ നിനക്ക് സർവ്വവും ഞാൻ കാണിക്കയായി സമർപ്പിച്ചിടാം. അവിടത്തെ മാണിക്യവീണ (വിശി ഷ്ടമായ) വീണമീട്ടിയാലും.

മാണിക്യവീണ Notes Question Answer Class 8 Kerala Padavali Chapter 14

കൂടുതൽ അറിയാം

എന്റെ ഭാഷ എന്റെ അഭിമാനം എന്ന വിഷയത്തെ ക്കുറിച്ച് ഉപന്യാസം തയ്യാറാക്കുക

എന്റെ ഭാഷ എന്റെ അഭിമാനം

മാതൃഭാഷാസ്നേഹം മാതാവിനോടുള്ള സ്നേഹ മാണ് പെറ്റമ്മയ്ക്ക് തുല്യമായ ഭാഷയെ നാം എവിടെ യായാലും മറക്കരുത്. നമ്മെ പാലൂട്ടി വാത്സല്യ ത്തോടെ വളർത്തുന്ന മാതാവിന് തുല്യമാണ് മാതൃ ഭാഷ. നമ്മുടെ മാതൃഭാഷ മലയാളമാണ്.

നാം ആദ്യം ഉച്ചരിക്കുന്ന പദം ‘അമ്മ’ എന്നാണ്. പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ പദമാണ് “അമ്മ ബാഹ്യമായി അമ്മയിൽ നിന്ന് അകന്നാലും ആന്തരി കമായി ആ ബന്ധം സുദൃഢമാണ്. സ്വന്തം ഭാഷയോട് വൈകാരികമായ ഒരു ബന്ധമാണ് നമുക്കുള്ളത്. മാതൃ ഭാഷയുടെ കൈപിടിച്ചാണ് നാം നവലോകത്തേയ്ക്കു കാലെടുത്തു വയ്ക്കുന്നത്. സ്വന്തം മണ്ണിൽ ചവിട്ടി നിൽക്കുന്ന അനുഭൂതിയാണ് അത് നമ്മളിൽ ഉണർത്തു ന്നത്.

മാതൃഭാഷയും മാതാവും ഭിന്നമല്ല. അമ്മയിൽ നിന്ന് അകലുന്നവൻ ഭാഷയിൽ നിന്നും അകലുന്നു. “സ്നേഹമുണ്ടമ്മയോടെങ്കിൽ സ്നേഹിക്കും നിങ്ങൾ ഭാഷയെ” -മാതൃഭാഷയെ സ്നേഹിക്കാനും ആദരി ക്കാനും നാം ഉണർന്നു പ്രവർത്തിക്കണം.

ഭാഷ വാക്കാണ്. ഓരോ വാക്കിനും ഒരു സംസ്കാ രമുണ്ട്. അക്ഷരങ്ങളിൽ നിന്നും പദങ്ങളിലേക്കും പദ ങ്ങളിൽ നിന്നും വാക്യത്തിലേക്കും ഭാഷ വളരുന്നു. അവ ഉച്ചരിച്ചും എഴുതിയും പഠിക്കണം. ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് വാക്കാണ്. വാക്ക് നമ്മെ നിയ ന്തിക്കുന്നു. വാക്കിന്റെ പ്രകാശമില്ലെങ്കിൽ നമുക്ക് നില നിൽക്കാനാവില്ല. വാക്കിന്റെ വെളിച്ചവും തെളിച്ചവും ശക്തിയുമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്.

ലോകത്തിലെ ഏറ്റവും സുന്ദരമായ ഭാഷയാണ് നമ്മുടെ മാതൃഭാഷ മലയാളം. ദ്രാവിഡനന്ദിനിയായ മലയാളം ദേവഭാഷയായ സംസ്കൃതം ചേർന്നഭാഷ യാണ്. മലയാള ഭാഷയിൽ ധാരാളം സംസ്കൃതഭാ ഷാപദങ്ങൾ ഉണ്ട്. സാംസ്കാരിക പൈതൃകത്തിന്റെ ഭാഷ സംസ്കൃതമാണ്. സംസ്കൃതമാകുന്ന ഹിമാല യത്തിൽ നിന്ന് ഉത്ഭവിച്ച ഗംഗയാണ് പ്രൗഢവും പരി ശുദ്ധവുമായ മലയാളഭാഷ,

ശ്രേഷ്ഠ ഭാഷാപദവി ലഭിച്ചതിലൂടെ നമ്മുടെ സംസ്കൃതി തന്നെയാണ് ആദരിക്കപ്പെട്ടത്. വിപുല മായ ഒരു ദാർശനിക സമ്പത്തു തന്നെ നമ്മുടെ മല യാള ഭാഷയ്ക്കുണ്ട്. ഒരു ജനതയുടെ സംസ്കാര ത്തിന്റെ പ്രതീകമാണ് ഭാഷ. ഭാഷ തന്നെയാണ് സംസ്കാരം. തലമുറയിൽ നിന്ന് തലമുറയിലേക്ക് സംസ്കാരിക കൈമാറ്റം നടക്കുന്നത് ഭാഷയിലൂടെ യാണ്. സാമൂഹിക ജീവിതത്തിൽ മനുഷ്യനെ ബന്ധ പ്പിക്കുന്ന ചരടാണ് ഭാഷ. പരസ്പര സ്നേഹവും സഹ കരണവും സഹവർത്തിത്വവും നിലനിർത്താൻ ഭാഷ വേണം.

നമ്മുടെ അമൂല്യ സമ്പത്തുകളിൽ ഏറ്റവും പ്രധാനം ഭാഷതന്നെയാണ്. മനുഷ്യന് പ്രാണവായു വെന്ന പോലെ മാതൃഭാഷ വേണം. വ്യക്തിത്വ വികസ നത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന താണ് മാതൃഭാഷ. അറിയാനും അറിയിക്കാനും ആവി ഷ്കരിക്കാനും സ്വാംശീകരിക്കാനും ഭാഷ വേണം.

സമ്പൂർണ്ണ വികാസമാണ് നാം വിദ്യാഭ്യാസത്തി ലൂടെ ലക്ഷ്യമാക്കുന്നത്. അക്ഷരജ്ഞാനം വിദ്യാഭ്യാ സത്തിന്റെ മാർഗ്ഗമാണ്. അക്ഷരം അറിവാണ് അത് നശിക്കാത്ത ഒന്നാണ്. അക്ഷരം അറിവിൻ കനിയുടെ കരുവാണ്. അത് രക്ഷാകവചമാണ്. സ്വരങ്ങളുടെ മാധുര്യവും വ്യജ്ഞനങ്ങളുടെ ദൃഢതയും ചേർന്ന് അക്ഷരമാല മലയാളത്തിന്റെ അക്ഷയഖനിയാണ്.

‘എത്ര സുന്ദരമെന്റെ മലയാളം’ എന്ന് കവി പാടി യത് വെറുതെയല്ല, വശ്യമായ ശൈലിയും സൗന്ദ ര്യവും നിറഞ്ഞ നമ്മുടെ മലയാളം നശിച്ചുപോകാതെ അതിനെ സംരക്ഷിക്കണം, നിലനിർത്തണം. മറ്റുള്ള ഭാഷകൾ സ്വഭാഷയിലൂടെ ഉൾക്കൊള്ളണം. “മലയാ മറിഞ്ഞാൽ എളുപ്പമേതു ഭാഷയും,’ നാളത്തെ തല മുറ ഭാഷയെയും സംസ്കാരത്തെയും പാരമ്പര്യ ത്തെയും അറിയാതെ വളരുന്ന സാഹചര്യം സൃഷ്ടി ക്കരുത്. ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ള ഒരു ജനസമൂഹം സ്വന്തം ഭാഷയെ കൈവെടിയുകയില്ല.

‘ജനനിയും ജന്മഭൂമിയും സ്വർഗ്ഗത്തെക്കാൾ വലു താണ് ‘ എന്നു രാമായണത്തിൽ പറയുന്നു. അത്രമാ ധാന്യം തന്നെയാണ് സ്വന്തം മാതൃഭാഷയ്ക്കും നൽകേ ണ്ടത് മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യവും ആവ ശ്യകതയും മനസ്സിലാക്കി അതിന് പ്രാധാന്യം നൽകു കയും സ്വഭാഷയെ ആദരിക്കുകയും സ്നേഹിക്കു കയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു തലമുറയായി കുഞ്ഞുങ്ങൾ വളർന്നു വരണം. അക്ഷര വെളിച്ചം മനസ്സിനെ പ്രകാശമുളളതാകട്ടെ. പ്രഭാപൂർണ്ണമാകട്ടെ എന്ന് ആശംസിക്കുന്നു.

നന്ദി,
നമസ്ക്കാരം.

മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യം
മനുഷ്യ ജീവിതത്തിൽ ഉന്നതമായ സ്ഥാനം നൽകേണ്ട ഒന്നാണ് വിദ്യാഭ്യാസം. കാരണം ഒരു മനു ഷ്യായുസ്സ് നേടിയെടുക്കുന്ന സകല കഴിവുകളുടെയും വികാസം സാധ്യമാകുന്നത് വിദ്യാഭ്യാസത്തിലൂടെയാ ണ്. അതുകൊണ്ടാണിവിടെ വിദ്യാഭ്യാസം എന്നത് ജീവിതത്തിന്റെ അഭിവൃദ്ധിക്കു വേണ്ടിയുള്ള തയ്യാറെ ടുപ്പാണ് എന്ന് നിർവചിച്ചിരിക്കുന്നത്. വിവിധ സ്വഭാ വമേന്മയോടുകൂടി ജനിക്കുന്ന മനുഷ്യൻ വിദ്യാഭ്യാ സത്തിലൂടെ പലതും സ്വീകരിക്കുകയും ഉപേക്ഷിക്കു കയും ചെയ്യുന്നു. അങ്ങനെ മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കുകയാണ് വിദ്യാഭ്യാസം എന്ന പ്രക്രിയ യിലൂടെയാണ്.

സംസാരിച്ചു തുടങ്ങുന്ന പിഞ്ചു കുഞ്ഞിന്റെ നാവിൽ ആദ്യം തത്തികളിക്കുന്നത് മാതൃഭാഷയാണ്. മാതൃഭാഷ കുട്ടിക്ക് ലഭിക്കുന്ന സഹജഭാഷയാണ്. അമ്മയും മാതൃഭാഷയും കുഞ്ഞിന്റെ രണ്ട് അമ്മമാ രായി നിലകൊള്ളുന്നു.
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ-
മർത്യനു പെറ്റമ്മ തൻ ഭാഷ താൻ
എന്നാ മഹാകവി വള്ളത്തോള്ളിന്റെ വരികൾ മാതൃഭാഷയുടെ പ്രാധാന്യത്തെയാണ് വിളിച്ചറിയിക്കു ന്നത്. മനുഷ്യജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഘടകങ്ങളിൽ ചിലതാണ് മാതാവ്. മാതൃഭൂമി, മാതൃ ഭാഷ എന്നിവ. അന്തർദേശീയ ഭാഷയായ ഇംഗ്ലീഷ് ലോകഭാഷ എന്ന നിലയിൽ അതുല്യ സ്ഥാനം വഹി ക്കുന്നു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനർവിഭജനം ചെയ്തത് മാതൃഭാഷയെ പ്രോത്സാ ഹിപ്പിക്കുവാനാണ്. വിദേശഭാഷയിലൂടെ വിദ്യാഭ്യാസം ചെയ്യുന്നത് വിദ്യാർത്ഥികൾക്കത് വിഷമമാണ്. വിദേശ ഭാഷ പഠിക്കാൻ തന്നെ നാം കൂടുതൽ സമയം ചെല വഴിക്കണം. ഭാരതീയർക്ക് ദേശീയബോധം കുറയു വാനുള്ള പ്രധാന കാരണം വിദ്യാഭ്യാസത്തിൽ ഇംഗ്ലീ ഷിന് അമിത പ്രാധാന്യം കൊടുത്തത് കൊണ്ടാണെന്ന് ഒരു ചിന്താഗതിയുണ്ട്.

പരീക്ഷ വിജയവും ഉദ്യോഗലബ്ധിയും മാത്രമല്ല വിദ്യാഭ്യാസത്തിന് പ്രധാന ഉദ്ദേശങ്ങൾ. നാം മാതൃ ഭാഷാഭിമാനികളും സ്വരാജ്യസ്നേഹികളും ആയിത്തീ രുന്നതിന് വിദ്യാഭ്യാസത്തിൽ പ്രമുഖ സ്ഥാനം മാത ഭാഷയ്ക്ക് നൽകണം ഇന്ന് നാം സ്വതന്ത്രരാണ്. നമ്മുടെ പുരാതന സംസ്കാരത്തെയും ആദർശ ത്തെയും സംരക്ഷിക്കുവാൻ മാതൃഭാഷ വിജ്ഞാനം അത്യന്താപേക്ഷിതമാണ്. മാതൃഭാഷയായ മലയാള ത്തിന് മറ്റു ഭാഷകളോട് ഒപ്പം നിൽക്കാൻ ഉള്ള എല്ലാ ഗുണവിശേഷങ്ങളും ഉണ്ട്.

ആശയ പ്രകടനത്തിനും ശാസ്ത്രീയ കാര്യങ്ങളെ പ്രതിപാദിക്കാനുമുള്ള എല്ലാ ഗുണവിശേഷങ്ങളുമുള്ള നാം എത്ര ഭാഷകൾ കൈവശമാക്കിയാലും മാതൃഭാ ഷയിലൂടെ മാത്രമേ സ്വന്തം ഹൃദയവികാരങ്ങൾ ശക്ത മായും വ്യക്തമായും മറ്റുള്ളവരെ ധരിപ്പിക്കാൻ കഴി യു. വിശ്വസാഹിത്യങ്ങളും ശാസ്ത്രീയ കാര്യങ്ങളും നമ്മിൽ വേരുറക്കുന്നത് മാതൃഭാഷയിലൂടെയാണ്. അതു കൊണ്ടാണ് ഏതൊരു വേദവു മേ തൊരു ശാസ്ത്രവുമേ തൊരു കാവ്യവുമേതൊരാൾക്കും ഹൃത്തിൽ പതിയേണമെങ്കിൽ സ്വഭാഷതൻ വക്തത്തിൽ നിന്നു താൻ കേൾക്ക വേണം എന്ന് മഹാകവി വള്ള ത്തോൾ പാടിയത്.

വീടും നാടും അന്യമായി കാണുന്ന ഇളം തലമുറ യുടെ മാതൃഭാഷാ വൈമുഖ്യം നാം ശ്രദ്ധിക്കാതിരു ന്നിട്ട് കാര്യമില്ല. “ജനിക്കും മുൻപ് മകൻ ഇംഗ്ലീഷ് പഠി ക്കണമതിനാൽ ഭാര്യതൻ പേറങ്ങിഴുണ്ടിൽ തന്നെയാ ക്കിനേൻ എന്ന കുഞ്ഞുണ്ണി മാഷിന്റെ പരിഹാസം കേര ളീയരുടെ പൊങ്ങച്ചത്തെയും മിഥ്യബോധത്തെയു മാണ് സൂചിപ്പിക്കുന്നത്. തന്നോടു തന്നെയുളള ഈ യുദ്ധം മലയാളികളുടെ ശാപമാണ്. മാതൃഭാഷാവ ബോധം ജനകീയതയുടെ സിരാരക്തം ആണെന്ന കാര്യം ഇനിയും മറന്നാൽ നമ്മുടെ ഭാവി പുകയാൽ മൂടിപ്പോകും എന്നതിന്റെ സംശയം വേണ്ട. ഈ അവ സരത്തിൽ എന്നുടെ ഭാഷ താനെൻ തറവാട്ടമ്മ അന്യയാം ഭാഷ വിരുന്നുകാരി എന്ന കവി വാക്യം മറക്കാതിരിക്കുക.

മാണിക്യവീണ Notes Question Answer Class 8 Kerala Padavali Chapter 14

എന്റെ ഭാഷ ഒരു വ്യാഖ്യാനം
“മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്
മറ്റുള്ളഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യനു പെറ്റമ്മ തൻ ഭാഷതാൻ”

സംസാരിച്ചു തുടങ്ങുന്ന കുഞ്ഞിന്റെ ചുണ്ടിൽ നിന്നും ആദ്യം പുറപ്പെടുന്ന ശബ്ദമാണ് ‘അമ്മ’ ‘അമ്മ’ എന്ന ശബ്ദം അവൻ ഏതുഭാ ഷയിലാണോ ഉച്ചരിക്കുന്നത് അതാണ് അവന്റെ മാതൃഭാഷ. അമ്മിഞ്ഞപ്പാലിനോടൊപ്പം ചുണ്ടിൽ വിരിയുന്ന ആ ഭാഷയാണ് അവന് തന്റെ ചുറ്റു മുള്ള ലോകത്തെക്കുറിച്ച് അറിവുനേടിക്കൊടുക്കു ന്നത്. ആദ്യത്തെ ഗുരു അമ്മയാണെന്നതുപോലെ ആദ്യത്തെ ഭാഷ മാതൃഭാഷയുമാണ്. മാതൃഭാഷ പെറ്റമ്മയാണ്. മറ്റുള്ള ഭാഷകൾ പോറ്റമ്മമാരാണ്. ‘പെറ്റമ്മ ചമഞ്ഞാൻ പോറ്റമ്മയാകില്ല’ എന്ന പഴ കൊല്ല് സുപരിചിതമായ മലയാളിക്ക് മാതൃഭാ ഷയ്ക്കും അന്യഭാഷകൾക്കും മനുഷ്യജീവിതത്തി ലുള്ള സ്ഥാനം വ്യക്തമാകാൻ ഇതിലും നല്ല ഒരു ഉപമ വേറെയില്ല. ഈ കവിത എഴുതുന്ന കാലത്ത് വിദ്യാഭ്യാസരംഗത്ത് ഇംഗ്ലീഷ് കൊടികുത്തിവാഴു കയായിരുന്നു. ബ്രിട്ടീഷുകാർ പ്രചരിപ്പിച്ച ഈ വിദ്യാഭ്യാസം നേടുന്നവർക്ക് സർക്കാർ ജോലിയും വക്കീൽപ്പണിപോലുള്ള മറ്റ് ഉന്നതപദവികളും ലഭി ച്ചിരുന്നു. ഉപജീവനത്തിന് മെച്ചപ്പെട്ട മാർഗ്ഗങ്ങൾ കാണിച്ചുകൊടുത്തതുകൊണ്ടാവാം കവി ഇംഗ്ലീഷ് പോലുള്ള ഭാഷകളെ പോറ്റമ്മ എന്നുവിശേഷിപ്പി ച്ചത്.

“മാതാവിന്റെ വാത്സല്യദുഗ്ദ്ധം നുകർന്നാലോ പൈതങ്ങൾ പൂർണ്ണവളർച്ച നേടൂ”

അമ്മ വാത്സല്യത്തോടെ പകർന്നു നൽകുന്ന മുലപ്പാൽ ഒരു കുഞ്ഞിന്റെ വളർച്ചയിൽ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നത് ശാസ്ത്രീയ മായി തെളിയിക്കപ്പെട്ട വസ്തുതയാണ്. രോഗപ തിരോധശേഷി, ആന്തരാവയവങ്ങളുടെ വളർച്ച എന്നിവയെല്ലാം മുലപ്പാൽ സ്വാധീനിക്കുന്നുണ്ട്. മാതൃഭാഷയും അതുപോലെ മനുഷ്യന്റെ വളർച്ച യിൽ മാനസികവും ബൗദ്ധികവുമായ വികാസ ത്തിൽ വലിയപങ്കു വഹിക്കുന്നുണ്ട്. മുലപ്പാൽ ശാരീ രകമായ വളർച്ചയെ സ്വാധീനിക്കുമ്പോൾ മാതൃ ഭാഷ മാനസികവും ബൗദ്ധികവുമായ വളർച്ചയെ പരിപോഷിപ്പിക്കുന്നു. അതു കൊണ്ടു തന്നെ ശൈശവ ബാല്യകൗമാരങ്ങളിൽ നേടുന്ന വിദ്യാ ഭ്യാസം മാതൃഭാഷയിലായിരിക്കണം.

‘അമ്മതാൻ തന്നെ പകർന്നു തരുമ്പോഴേ
നമ്മൾക്കമൃതുമമൃതായേത്താണൂ!
ഏതൊരു വേദവുമേതൊരു ശാസ്ത്രവു-
മേതൊരുകാവ്യവുമേതൊരാൾക്കും
ഹൃത്തിൽപ്പതിയേണമെങ്കിൽ സ്വഭാഷതൻ.
വക്രതത്തിൽ നിന്നു താൻ കേൾക്കവേണം’

അമൃതാണെങ്കിൽ പോലും രുചിയോടെ ആസ്വ ദിച്ചുകഴിക്കണമെങ്കിൽ അമ്മ അടുത്തിരുന്ന് വാത്സ ല്യത്തോടെ വിളമ്പിത്തരണം. അമ്മയുടെ ആ നിസ്വാർത്ഥ സേവനം മറ്റാരിൽ നിന്നും ലഭിക്കുക യില്ല. അതുപോലെയാണ് മാതൃഭാഷയും. എത്രമ ഹത്തരമായ തത്ത്വശാസ്ത്രവും ശാസ്ത്രജ്ഞാ നവും സാഹിത്യവും നമുക്ക് ഏറ്റവും രുചികരമായി തോന്നുക. അത് മാതൃഭാഷയിലൂടെ ലഭിക്കുമ്പോ ഴാണ്. അമ്മയുടെ സ്നേഹമസ്യണമായ വാക്കു കൾ നമ്മുടെ ഹൃദയത്തെ സ്വാധീനിക്കുന്നതു പോലെ സ്വഭാഷയിലൂടെ ലഭിക്കുന്ന ഏതൊരറിവും നമ്മുടെ ഹൃദയത്തിൽ തങ്ങിനിൽക്കും.

“ഹൃദ്യം സ്വഭാഷതൻ ശീകരമോരോന്നു
മുൾത്തനായ്ച്ചേരുന്നു ചിത്തതാരിൽ
അന്യബിന്ദുക്കളോ തൽബഹിർഭാഗമേ
മിന്നിച്ചുനിൽക്കുന്ന തൂമുത്തുകൾ”

മനസിനെ ഒരു പൂവായി കല്ലിക്കുകയാണെങ്കിൽ അതിനുള്ളിലെ തേൻ കണകമാണ് മാതൃഭാഷ. ചെറുപ്രാണികളെ പൂന്തേനിന്റെ സുഗന്ധവും മാധു ര്യവും പൂവിലേയ്ക്ക്ആ കർഷിക്കുന്നതുപോലെ ചുറ്റുപാടുമുള്ള മനുഷ്യരെ ഹൃദയത്തിൽ നിന്നു പുറപ്പെടുന്ന നല്ല വാക്കുകൾ നമ്മിലേയ്ക്ക് ആകർഷിക്കുന്നു. ഹൃദയത്തിന്റെ ഭാഷ എപ്പോഴും മാതൃഭാഷതന്നെയായിരിക്കുമെന്നാണ് കവിയിവിടെ സൂചിപ്പിക്കുന്നത്. മനുഷ്യന്റെയുള്ളിലെ നന്മ (സ്നേഹം, കാരുണ്യം, ദയ, ദീനാനുകമ്പ, വെളി വാക്കുവാൻ ഹൃദയത്തിന്റെ ഭാഷയായ മാതൃഭാ ഷ്യയ്ക്ക് കഴിയുകയുളളു. നാം ആർജ്ജിക്കുന്ന മറ്റു ഭാഷകൾ ചിത്ത താരിന്റെ ഇതളുകളിൽ പറ്റി നിൽക്കുന്ന മഞ്ഞുതുള്ളികൾ മാത്രമാണ് എന്നും കവി പറയുന്നു. മഞ്ഞുതുള്ളികൾ സൂര്യാതാപ ത്തിൽ അപ്രത്യക്ഷമാകും. വികാരാവിഷ്കരണ ത്തിന്റെ ചൂടിൽ അന്യഭാഷകൾ അപ്രത്യക്ഷമാകും. അന്യഭാഷാപരിജ്ഞാനം ബാഹ്യമായ അലങ്കാരം മാത്രമാണ്.

“ആദിമകാവ്യവും പഞ്ചമവേദവും
നീതിപ്പൊരുളുമുപനിഷത്തും
പാടിസ്വകീയരെ കേൾപ്പിച്ച കൈരളി
പാടവഹനീയെന്നാർ പറയും”

ആദികാവ്യമായ രാമായണവും പഞ്ചമവേദം എന്നറിയപ്പെടുന്ന മഹാഭാരതവും വിവിധ വിജ്ഞാ നശാഖകളെ പ്രതിനിധാനം ചെയ്യുന്ന ഭഗവദ്ഗീത, നീതിസാരം, അർത്ഥശാസ്ത്രം, ചിന്താരത്നം തുട ങ്ങിയ കൃതികളും മലയാളത്തിലൂടെ ആവിഷ്കരി ക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ സംസ്കൃതസാഹിത്യ ത്തിന്റെ ഈടുവയ്പുകളായ എല്ലാ മഹദ്ഗ്രന്ഥങ്ങ ളേയും ഉൾക്കൊള്ളാൻ കഴിയുന്ന മലയാളഭാഷ സാമർത്ഥ്യമില്ലാത്തവളാണ് എന്ന് ആരാണു പറ യുക എന്നു കവി ചോദിക്കുന്നു. വള്ളത്തോൾ എന്റെ ഭാഷ എന്ന കവിത എഴുതുന്ന കാലത്ത് പരമ്പരാഗത വിദ്യാഭ്യാസം എന്നാൽ സംസ്കൃതാ ഭ്യസനമായിരുന്നു. ബ്രിട്ടീഷുകാർ പ്രചരിപ്പിച്ച ആധു നിക വിദ്യാഭ്യാസമാകട്ടെ അവരുടെ ഭരണഭാഷ യായ ഇംഗ്ലീഷിനു മാത്രം മുൻതൂക്കം നൽകി. മല യാളത്തെ പഠിക്കേണ്ട ഭാഷയായോ, പഠനമാധ്യമ മായോ അംഗീകരിക്കാൻ അക്കാലത്തെ വരേണ്യ വർഗ്ഗം തയ്യാറായിരുന്നില്ല. സംസ്കൃതപക്ഷപാതി കളായ പരമ്പാരഗത പണ്ഡിതന്മാരോടും ഇംഗ്ലീഷ് പക്ഷപാതികളായ ആധുനിക വിദ്യാഭ്യാസം സിദ്ധി ച്ചവരോടുമാണ് കവി ഈ ചോദ്യം ചോദിക്കുന്നത്.

‘കൊണ്ടാടി നാനാവിചിന്തനതന്തുക്കൾ
കൊണ്ടാത്മഭാഷയെ വായ്പ്പിക്കായിൽ
കേരളത്തിന്നീയിരുൾക്കുണ്ടിൽ നിന്നൊന്നു
കേറാൻ പിടിക്കയറെന്തു വേറെ?”

മാണിക്യവീണ Notes Question Answer Class 8 Kerala Padavali Chapter 14

ഇവിടെ ആത്മാഭിമാനത്തിന്റെ ഉയർത്തെഴുന്നേ പിന്റെ പ്രതീകമായി കവി മാതൃഭാഷയെ കാണു ന്നു. കേരളത്തിന് ഈ അടിമത്തത്തിൽ നിന്ന് മോചനം നേടാനുളള ഒരേയൊരു മാർഗം കണ്ട ത്തുകയാണ് ഇവിടെ. ആത്മഭാഷയായ മലയാ ളത്തെ പുതിയകാലത്തിന്റെ വിജ്ഞാനംകൊണ്ടു പുഷ്ടിപ്പെടുത്തുകയാണ്. രാഷ്ട്രീയവും മാനസി കവുമായ അടിമത്തത്തിൽ നിന്ന് മോചനം നേടാ നുള്ള മാർഗ്ഗം. പാരതന്ത്ര്യമാകുന്ന പടുകുഴിയിൽ നിന്ന് കരേറാനുള്ള പിടിക്കയർ അതുമാത്രമാണെന്ന് കവി അന്നേ കണ്ടിരുന്നു. വള്ളത്തോളിന്റെ കാന്ത ദർശിത്വം നമുക്ക് ഈ വരികളിൽ കാണാം. ബ്രിട്ടീ ഷുകാർ ഇന്ത്യവിട്ടുപോയി അവരുടെ രാഷ്ട്രീയാ ധിപത്യത്തിൽ നിന്നും നാം മോചനം നേടി. എങ്കിലും മാനസികമായ അടിമത്തം ഇന്നും നില നിൽക്കുന്നു. നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് ഇംഗ്ലീഷിന്റെ കൊടികുത്തിവാഴ്ച തുടരുകയാണ്. അന്ന് വളളത്തോളിന്റെ വാക്കുകൾ ചെവിക്കൊ ണ്ടിരുന്നെങ്കിൽ ഇന്ന് ലോകത്തെ ഏതുവിജ്ഞാ നവും മാതൃഭാഷയായ മലയാളത്തിൽ പഠിക്കാൻ യുവതലമുറയ്ക്ക് അവസരം ലഭിക്കുമായിരുന്നു.

Class 8 Malayalam Kerala Padavali Notes Unit 5 കാലം ദർശിച്ച രസാനുഭൂതികൾ

ഈ ഐതിഹ്യ കഥയിൽ നിന്നു കിട്ടുന്ന ആശയങ്ങൾ എന്തൊക്കെ? ചർച്ച ചെയ്യുക.

യഥാർത്ഥ ജ്ഞാനമുള്ളവർ ഒരിക്കലും അഹങ്കാരികളാവില്ല. മറ്റുള്ളവരുടെ കഴിവിനെ ചെറുതായി കാണാനും അവർ ശ്രമിക്കില്ല. ജ്ഞാനിയാണെങ്കിലും മേൽപ്പറഞ്ഞ ഗുണഗണങ്ങൾ ഒന്നും ഇല്ലാത്ത ഒരു വ്യക്തിയായിരുന്നു ഉദ്ദണ്ഡശാസ്ത്രികൾ. അതിനാലാണ് അദ്ദേഹം ഭട്ടതിരിയെ ആകാരണത്തിന്റെ പേരിൽ പരിഹസിച്ചത്. എന്നാൽ ആകാരണത്തിലല്ല, കഴിവിലാണ് കാവ്യം എന്ന വലിയ സത്യം ഭട്ടതിരി ശാസ്ത്രീ കൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. അറിവ് നേടും തോറും വിനയവും വർധിക്കണമെന്നും, മറ്റുള്ളവരെ ചെറുതായി കാണാനോ ആ കാരണത്തിന്റെ പേരിൽ അവരെ വിലയിരുത്താനോ പരിഹസിക്കാനോ പാടി ല്ലെന്നുമുള്ള പാഠമാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത്.

ഐതിഹ്യമാല
കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളെല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക്കിടയിലായി (1909 മുതൽ 1934 വരെ) കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമാണ് ഐതിഹ്യമാല.
മാണിക്യവീണ Notes Question Answer Class 8 Kerala Padavali Chapter 14 1
• ജനനം
കൊല്ലവർഷം 1030 മീനം 11-നു വെള്ളിയാഴ്ച രോഹിണി നക്ഷത്രത്തിൽ (ക്രി.വ.1855 മാർച്ച് 23) കോട്ട യത്ത് വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. യഥാർത്ഥ പേര് വാസുദേവൻ. അച്ഛന്റെ പേരും ഇതുതന്നെയായിരുന്നതിനാൽ ആദ്യം തങ്കു എന്നും പിന്നീട് തങ്കു മാറി ശങ്കു’ എന്നു വിളിപ്പേരു വന്നു. ജാതിപ്പേരായ ഉണ്ണി ചേർത്ത് പിൽക്കാലത്ത് ശങ്കുണ്ണി എന്നു പ്രസിദ്ധനായി.1937 ജൂലൈ 22-ന് (1112 കർക്കടകം 7-ന് 82-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

• പ്രധാന കൃതികൾ
മണിപ്രവാള കൃതികൾ, നാടകങ്ങൽ, പരിഭാഷകൾ, കല്പിതകഥകൾ, ആട്ടക്കഥകൾ, കിളിപ്പാട്ട്, കൈകൊ ട്ടിപ്പാട്ട്, തുള്ളൽപ്പാട്ട്, വഞ്ചിപ്പാട്ട്, ഗദ്യപ്രബന്ധങ്ങൾ എന്നീ വിഭാഗങ്ങളിലായി അറുപത് കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

• സ്മാരകങ്ങൾ
1968-ലാണ് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകസമിതി, കോട്ടയത്ത് രൂപംകൊള്ളുന്നത്. അന്ന് മലയാള മനോരമ ചീഫ് എഡിറ്ററായിരുന്ന കെ.എം. ചെറിയാനായിരുന്നു സമിതിയുടെ ആദ്യ പ്രസിഡന്റ്. സ്മാരകമന്ദിരം നിർമ്മിക്കുന്നതിനുള്ള സ്ഥലം സംഭാവനയായി നൽകിയത് കൊട്ടാരത്തിൽ ശങ്കുണ്ണി യുടെ അനന്തരവകാശി വാസുദേവനുണ്ണിയായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന പമ്പിള്ളി ഗോവിന്ദമേ നോൻ 1969-ൽ സ്മാരകന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. 1972-ൽ മന്ദിരത്തിന്റെ നിർമ്മാണ ത്തിന് തുടക്കം കുറിച്ചു.

മാണിക്യവീണ Notes Question Answer Class 8 Kerala Padavali Chapter 14

പുസ്തകപ്രസാധകരായിരുന്ന തൃശൂരിലെ മംഗളോ ദയം കമ്പിനിയിലൂടെ കൈവന്നിരുന്ന ഐതിഹ്യ മാലയുടെ പകർപ്പവകാശം പതിനായിരം രൂപകൊ ടുത്ത് സമിതി വിലയ്ക്കു വാങ്ങി. സാഹിത്യ പ്രവർത്തക സഹകരണസംഘം സെക്രട്ടറിയുടെ സമിതി വൈസ് പ്രസിഡന്റായിരുന്ന ഡി.സി. കിഴ മുറിയുടെ പ്രത്യേക താത്പര്യമനുസരിച്ച് പുസ്തകത്തിന്റെ പുതിയ പതിപ്പ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 120-ാം ജന്മദിനത്തിൽ സംഘത്തി ലൂടെ പുറത്തുവന്നു. ആ പതിപ്പിൽ നിന്നു ലഭിച്ച ആദായംകൊണ്ട് സ്മാരകമന്ദിരത്തിന്റെ പണി തുടർന്നു നടത്തുകയുണ്ടായി. മെയ് 14-ന് ആയി രുന്നു മന്ദിരത്തിന്റെ ഉദ്ഘാടനം.

1978 മുതൽ എല്ലാ വർഷവും ഏപ്രിൽ നാലിന് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ജന്മദിനം സമിതി ആഘോഷിച്ചുവരുന്നു. 1981 മുതൽ സ്മാരകപ്രഭാ ഷണപരമ്പര ആരംഭിച്ചു. 1980-ൽ സ്കൂൾ ഓഫ് ആർട്സ് തുടങ്ങി. 85-ൽ സംഗീതവിദ്യാലയവും. 2001-ൽ നഴ്സറി സ്കൂളും ആരംഭിച്ചു. 1991-ൽ സമിതി ഒരു ട്രസ്റ്റാക്കി രജിസ്റ്റർ ചെയ്ത് പ്രവർത്തി ച്ചുവരുന്നു. 1997-ൽ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സമ്പൂർണ്ണകൃതികൾ സമിതി പ്രസിദ്ധപ്പെടുത്തി.

കവിതയോട് Kavithayodu Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf കവിതയോട് Kavithayodu Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Kavithayodu Summary

കവിതയോട് Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
കവിതയോട് Kavithayodu Summary in Malayalam Class 8 1
പ്രശസ്തനായ മലയാളകവിയും, മാപ്പിളപ്പാട്ടു ഗവേഷകനും, വിവർത്തകനുമായിരുന്ന ടി. ഉബൈദ്. കന്നട പഠിച്ച് ഒടുവിൽ മലയാളത്തിലെ മഹാകവി ആയി മാറിയ പ്രതിഭാസമാണ് അദ്ദേഹം.

1908 ഒക്ടോബർ 7ന് കാസർഗോഡ് ജില്ലയിലെ പള്ളിക്കാലിൽ ജനനം. യഥാർത്ഥ പേര് അബ്ദു റഹ്മാൻ. സ്വദേശത്ത് പ്രാഥമിക വിദ്യാഭ്യാസവും നേടി. മലയാളം, കന്നട, ഇംഗ്ലീഷ്, ഉറുദു, അറബി ഭാഷകൾ അറിയാമായിരുന്ന അദ്ദേഹം അധ്യാപകനായാണ് ജോലി നോക്കിയിരുന്നത്. കേരള സാഹിത്യഅക്കാദമി അംഗം, സംഗിത നാടക അക്കാദമി അംഗം, കേരള കലാമ ണ്ഡലം അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഉബൈദിന്റെ തെരഞ്ഞെടുത്ത കവിതകൾ, രണ്ടുബോധനങ്ങൾ, ബാഷ്പധാര, വിടവാങ്ങൽ, തിരു മുൽക്കാഴ്ച തുടങ്ങിയവ പ്രധാനകൃതികൾ ആണ്. ചിന്താവിഷ്ടയായ സീത, വീണപൂവ് തുടങ്ങിയ കൃതി കൾ കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനസർക്കാറിന്റെ അധ്യാപക അവാർഡ് നേടി യിട്ടുണ്ട്. 64-ാം ജന്മദിനത്തിന് നാലുദിവസം ബാക്കി നിൽക്കേ 1972 ഒക്ടോബർ 3-ന് ഒരു പ്രസംഗത്തിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു.

ആമുഖം
അമ്മ അറിവാണ് പെറ്റമ്മ ഉപേക്ഷിച്ചവർക്ക് മാതൃത്വം നൽകുന്നത് പ്രകൃതിയാണ്. അൻപും ആഹാരവും ആശയവും നൽകി ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ആദർശ ശക്തിയുടെ മഹിമ നമ്മ പലപ്പോഴും അത്ഭുതപ്പെടുത്തും. എത്ര തിരഞ്ഞാലും ആ രൂപം നമുക്ക് പ്രത്യക്ഷം ആവില്ല. പക്ഷേ നമുക്ക് മുൻപിൽ നമ്മെ നയിച്ചുകൊണ്ട് ആ ദൈവീകത മുന്നേ റും. അതിന്റെ മഹത്വം കണ്ടെത്താൻ അലയുന്നവർ പ്രകൃതിശ്വരി എന്ന് അറിവിലേക്ക് എത്തിച്ചേരുന്നു.

പ്രപഞ്ചമാകെ ആ ചൈതന്യത്തെ അന്വേഷിക്കുന്ന കുട്ടിയായി കവി പരിവർത്തിക്കുന്നു. അമ്മയെ, പ്രപഞ്ച സത്യത്തെ അന്വേഷിക്കുന്ന ജീവപ്രകൃതിയെ കവി കാട്ടി ത്തരുന്നു.

കവിതയോട് Kavithayodu Summary in Malayalam Class 8

പാഠസംഗ്രഹം

ഒരു മാപ്പിളസാഹിത്യ പണ്ഡിതനും മലയാള കവിയുമായിരുന്നു ടി.ഉബൈദ്. അദ്ദേഹത്തിന്റെ കവി തകൾ പ്രകൃതിയോടും ദേശസ്നേഹത്തോടും ഇസ്ലാ മിനോടും ഇഴുകിച്ചേർന്നിരുന്നു.
കവിതയോട് Kavithayodu Summary in Malayalam Class 8 2
ടി. ഉബൈദിന്റെ “കവിതയോട് ‘ എന്ന കവിത പ്രക തിയാകുന്ന അമ്മയെ അന്വേഷിച്ച് അലയുന്ന ഒരു കുട്ടി യുടെ കഥ വിവരിക്കുന്നു. സ്വന്തം അമ്മയായിട്ടാണ് കുട്ടി പ്രകൃതിയെ സങ്കൽപ്പിക്കുന്നത്. ആ അമ്മയെ തേടി യുള്ള അലിച്ചിലിലാണ് കുട്ടി. എല്ലായിടത്തും പ്രകൃതി മാതാവിന്റെ കാൽപ്പാടുകൾ കാണുന്ന കുട്ടി ഒരിക്കലും പ്രകൃതിമാതാവിനെ നേരിൽ കാണാൻ സാധിക്കാത്ത തിൽ ഉള്ള സങ്കടവും നിരാശയും എടുത്ത് പറയു ന്നുണ്ട്.

പ്രകൃതിമാതാവിന്റെ കാൽപ്പാടുകൾ എന്ന് കവി വർണിക്കുന്നത് സൂര്യന്റെ ഉദയവും അസ്തമയവും,
മയിലിന്റെ പാട്ടും, കളകളം പാടിയൊഴുകുന്ന പുഴയുടെ താളവും, ഇടിയും മഴവില്ലുമൊക്കെയാണ്. ഉദയവേള യിലും അസ്തമയത്തും സൂര്യന്റെയും ആകാശത്തി ന്റെയും മനോഹരിതയെ വർണ്ണിക്കുന്നു കവി. കിഴക്ക് മടിത്തട്ടിൽ കിടത്തി താലോലിക്കുന്ന പുത്രനായിട്ടാണ് സൂര്യനെ അദ്ദേഹം സങ്കൽപ്പിക്കുന്നത്. സന്ധ്യാസമ യത്തെ അതിമനോഹരമായ ദൃശ്യങ്ങൾ വർണിക്കാ നായി പടിഞ്ഞാറ് തടാകത്തിൽ കുളി കഴിഞ്ഞ പൊൻപ ട്ടുടുത്ത് സൂര്യദീപവും കൈയിലേന്തി പ്രാർത്ഥനക്കായി ചെല്ലുന്ന പെൺകൊടി എന്ന പ്രയോഗമാണ് ഉപയോ ഗിച്ചിരിക്കുന്നത്. പ്രകൃതിമാതാവിനെ തിരഞ്ഞ് അലയുന്ന കുട്ടി, മാതാവ് സാധുവായ കർഷകന് നൽകാൻ കരു തിവെച്ച രത്നങ്ങൾ നിറഞ്ഞ ഇരുമ്പുപെട്ടികളും പത്താ യങ്ങളുമെല്ലാം നിറച്ചുവെച്ചിരിക്കുന്ന ആകാശമാകുന്ന തട്ടിൻപുറത്തും എത്തി. എന്നാൽ അവിടെയും കണ്ട് കിട്ടിയില്ല. മാതാവിനെ.

കവി കവിതയിൽ മഴവില്ലിനെ മാണിക്യമാലയായും ഇടിമിന്നലിനെ അരഞ്ഞാണമായും ഉപമിക്കുന്നു. ഇവ പ്രകൃതിമാതാവിന്റെ ആഭരണങ്ങ ളാണ് എന്നാണ് കവി പറയുന്നത്. പ്രപഞ്ചത്തിലെ കുയി ലിന്റെ പാട്ട് താരാട്ടായും അരുവിയിലെ ഓളങ്ങൾ മാതാ വിന്റെ കരഘോഷമായും താരതമ്യം ചെല്ലുന്ന കവി കവിതയിൽ പലയിടത്തും ചമൽക്കാരഭംഗിയും, പ്രയോ ഗഭംഗിയും ഉപയോഗപ്പെടുത്തുന്നു. ഇത് വഴി കവിത യുടെ അർത്ഥവും മനോഹാരിതയും വർധിപ്പിക്കാൻ സാധിക്കുന്നു. ഉദാഹരണമായി സവിശേഷ പ്രയോഗ ഭംഗിയുള്ള സൂര്യോദയവും അസ്തമയവും ചമൽക്കാ രഭംഗി ഉൾക്കൊള്ളുന്ന മഴവില്ലിന്റെയും ഇടിമിന്നലി ന്റെയും വിശേഷണങ്ങളും കവിതയുടെ മാറ്റ് കൂട്ടാൻ സഹായിക്കുന്നു. എല്ലായിടത്തും പ്രകൃതിമാതവാവിന്റെ കാൽപ്പാടുകൾ കണ്ടെത്തുന്ന കുട്ടിക്ക് മാതാവിനെ മാത്രം കാണാൻ സാധിക്കുന്നില്ല. ഇവിടെ ഭൂമിയാണ് പ്രകൃതിമാതാവ് എന്ന സങ്കൽപ്പം കവി കൊണ്ടുവരു ന്നു. പ്രകൃതിയുടെ ഭംഗി വർണിക്കുന്നതും പല കാര്യ ങ്ങളുമായി ഉപമിക്കുന്നതും വഴി കവിതയുടെ ഭംഗി വർധിപ്പിക്കുവാനും കവിക്ക് സാധിക്കുന്നു.

ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നതും ഒരുപക്ഷെ ഭാവിതലമുറ എന്തെന്ന് അറിയാതെ വരുന്നതുമായ ഒന്നാ യിരിക്കാം പ്രകൃതിഭംഗി. വനനശീകരണവും, ആഗോ ളതാപനവും അതിന്റെ പരിണിതഫലങ്ങളെക്കുറിച്ചും നമ്മെ ഓർമ്മിപ്പിക്കുവാൻ ഈ കവിത മുതൽക്കൂട്ടാ കുന്നു.

അർത്ഥം
അംബിക – ലോകമാതാവ് എന്ന സങ്കല്പം
ഈവിധം – ഇപ്രകാരം
ഹൃത്ത്യം – മനസ്സ്
കേണ് – അപേക്ഷിച്ച്
പൂർവം – ആദ്യം, കിഴക്ക്, കൂടി
ആറ്റുനോറ്റ് – ഒന്നിനുവേണ്ടി ദീക്ഷിച്ച്
നീരാടുക – കുളിക്കുക
സ്മിതം – പുഞ്ചിരി
ഒളി – ശോഭ
നിരാശൻ – ആശ നശിച്ചവൻ
പശ്ചിരം – പടിഞ്ഞാറ്
സ്നാനം – കുള
ചെവന്ന – ചുവന്ന
അർക്കൻ – സൂര്യൻ
താവകം – നിന്റെ, അങ്ങയുടെ
സാധു – ഗുണവാൻ, പാവപ്പെട്ടവൻ, അനുകമ്പനീയൻ
കൃഷകൻ – കൃഷിചെയ്യുന്നവൻ (കർഷകൻ)
അംബ – അമ്മ
പ്രകൃതംബ – പ്രകൃതിയാകുന്ന അമ്മ
സാമോദം – സന്തോഷത്തോടെ
വിണ്ണ് – ആകാശം
അണയുക – എത്തിച്ചേരുക
കാഞ്ചി – അരഞ്ഞാൺ
കോകിലം – കുയിൽ
ഒമി – ശബ്ദം
മാറ്റൊലിക്കൊള്ളുക – പ്രതിധ്വനിക്കുക
പത്മം – താമര
പാദപത്മം – പത്മം പോലെയുള്ള പാദം
ചെമ്പനീർപുഷ്പം – റോസാപ്പൂവ്
സമ്മോഹനം – മോഹിപ്പിക്കുന്നത്

കവിതയോട് Kavithayodu Summary in Malayalam Class 8

പര്യായം
സ്മിതം – പുഞ്ചിരി, സ്‌മേരം
പശ്ചിമം – പടിഞ്ഞാറ്, പ്രതീചി
സന്ധ്യ – അന്തി, പ്രദോഷം
കൃഷകൻ – കൃഷിവലൻ, കർഷകൻ
വിണ്ണ് – ആകാശം, അംബരം
മിന്നൽ – ക്ഷണപ്രഭ, വിദ്യുത്
മാല – മാല്യം, സക്
പത്മം – താമര, അംബുജം
കാഞ്ചി – അരഞ്ഞാണം, മേഖല

സന്ധികണ്ടെത്താം
നിന്നുണ്ണി – നിന്റെ ഉണ്ണി (സംബന്ധികാ, തൽപുരുഷൻ
മടിത്തട്ടിൽ – മടിയുടെ തട്ടിൽ, (സംബന്ധികാ, തൽപുരുഷൻ)
പ്രകൃതംബ – പ്രകൃതിയാകുന്ന അമ്മ (നിർദ്ദേശികാ തൽപുരുഷൻ)
ഇരുമ്പുപെട്ടി – ഇരുമ്പുകൊണ്ട് പെട്ടി (മധ്യമപദലോപി)
മാണിക്യമാല – മാണിക്യം കൊണ്ട് മാല (ഗതി തൽപുരുഷൻ)
പാദപത്മം – പത്മം പോലെയുള്ള പാദം (ഉപമ, തൽപുരുഷൻ)
പൊൻച്ചാറിൽ – പൊന്നിന്റെ ചാറിൽ (സംബന്ധികാതൽപുരഷൻ)

കവിതയോട് Notes Question Answer Class 8 Kerala Padavali Chapter 13

Practicing with Class 8 Malayalam Kerala Padavali Notes Pdf and കവിതയോട് Kavithayodu Notes Questions and Answers improves language skills.

കവിതയോട് Question Answer Notes Std 8 Malayalam Kerala Padavali Chapter 13

Class 8 Malayalam Kerala Padavali Unit 4 Chapter 13 Notes Question Answer Kavithayodu

Class 8 Malayalam Kavithayodu Notes Questions and Answers

Question 1.
കവി അമ്മയായി സങ്കൽപ്പിച്ചിരിക്കുന്നതാരെ? വിശ കലനം ചെയ്ത കുറിപ്പ് തയ്യാറാക്കുക.
Answer:
പ്രകൃതിയെന്ന ലോകമാതാവിനെ ആണ് കവി അമ്മ യായി സങ്കൽപ്പിച്ചിരിക്കുന്നത്. കവിയെന്ന നിലയിൽ തന്റെ പിറവിക്ക് കാരണമായ കാവ്യമാതാവിനെ ഭൂമിയിലാകെ കവി അന്വേഷിച്ചു നടന്നു. പ്രഭാതം, സന്ധ്യ, വിൺതട്ട്, കുയിലുകളുടെ പാട്ട്, പൂഞ്ചോ ലകളുടെ ഓളങ്ങൾ, ചെമ്പനീർപൂവുകൾ തുടങ്ങി എല്ലായിടത്തും പ്രകൃതിമാതാവിന്റെ സൗന്ദര്യംശ ങ്ങളെ കണ്ട് തൃപ്തനാവാതെ കവിക്ക് പറ്റുന്നുള്ളൂ. എങ്കിലും തനിക്ക് പൂർണദർശനം നൽകി തന്റെ കാണിക്കയേറ്റു വാങ്ങി ആഗ്രഹം പൂർത്തിയാക്ക ണമെന്ന് അഭ്യർത്ഥിക്കുകയാണ് കവി.

Question 2.
ചമൽക്കാരഭംഗി വിവരിക്കുക
“വാർമഴവില്ലാകും നിൻ
മാണിക്യമാലയും പൊൻമിന്നൽക്കാഞ്ചിയും കണ്ടേൻ”
Answer:
പ്രകൃതിമാതാവിനെ അന്വേഷിച്ചു ആകാശമാവുന്ന തട്ടിൻപുറത്തും കവി എത്തുന്നു. അവിടെ മഴവി ല്ലാകുന്ന മാണിക്യമാലയും പൊൻ മിന്നലാകുന്ന കാഞ്ചിയുമാണ് കണ്ടത്. മഴവില്ലിനെ പ്രകൃതിമാതാ വിന്റെ മാണിക്യമാലയായും മിന്നലിനെ അരഞ്ഞാ ണവുമായാണ് കവി ഇവിടെ വർണ്ണിക്കുന്നത്.

നവരത്നങ്ങളിൽ ഒന്നാണല്ലോ മാണിക്യം. മനോ ഹരവും വിലപ്പിടിപ്പുള്ളതുമായ നിരവധി മാണിക്യ ങ്ങൾ ചേർന്ന മാല എത്ര സുന്ദരമാണ്. അതിനാ ലാണ് ഏഴുനിറങ്ങളാൽ അർദ്ധവൃത്താകാരത്തി ലുള്ള മഴവില്ലിന്റെ അഴകിനെ മാണിക്യമാലയോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. പൊന്ന് മിന്നൽപോലെ തിളക്കമാർന്നതാണ്. അതിനാലാണ് കവി മിന്നലിനെ പൊന്നരഞ്ഞാണമായി കാണുന്ന ത്. ഇത്തരം ചമൽക്കാരഭംഗി നിറഞ്ഞ വരികൾ കവിതയ്ക്ക് കൂടുതൽ മിഴിവും വായനക്കാരന്റെ ഹൃദ യ ങ്ങ ളിൽ ആഴത്തിൽ പതിക്കാനുള്ള ശേഷിയും നൽകുന്നു.

കവിതയോട് Notes Question Answer Class 8 Kerala Padavali Chapter 13

Question 3.
കവിതയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
ടി.ഉബൈദിന്റെ കവിത യോട് എന്ന കവിത കവി യെന്ന നിലയിൽ തന്റെ പിറവിയ്ക്ക് കാരണമായ കാവ്യമാതാവിനെ തേടിയലഞ്ഞുള്ള യാത്രയാണ്. നിന്റെ മകനായ എന്റെ മുൻപിലെത്താൻ എന്തി നാണ് അമ്മേ ഇത്രയും താമസിക്കുന്നത് എന്ന് കവി പ്രകൃതി മാതാവിനോട് ചോദിക്കുകയാണ്. അല ങ്കാരഭംഗിയോട് കൂടിയാണ് കവി പ്രപഞ്ചചൈത ന്യത്തെ വർണ്ണിക്കുന്നത്.

ആറ്റുനോറ്റുണ്ടായ സൂര്യനാകുന്ന തങ്കക്കുമാരനെ പൊൻചാറിൽ മുക്കി മുക്കി പുലരിയുടെ മടിത്ത ട്ടിൽക്കിടത്തി പ്രകൃതി മാതാവ് ഓമനിക്കുന്ന നേരത്ത് അമ്മയെ തേടി നടന്ന കവിക്ക് ആ മണി മുറ്റത്ത് പുഞ്ചിരിയുടെ ശോഭയല്ലാതെ യാതൊന്നു കാണാൻ കഴിയാതെ നിരാശനായി മടങ്ങേണ്ടി വന്നു.

പടിഞ്ഞാറേ തടാകത്തിലിറങ്ങി കുളിച്ച് പൊൽ പട്ടുടുത്ത് സന്ധ്യാദീപവും കൈയിലെടുത്ത് സന്ധ്യയാകുന്ന പെൺകൊടി പ്രാർത്ഥനയ്ക്കായി എത്തുന്ന പൂന്തോട്ടത്തിലും കവി അമ്മയെ തിര ത്തി. (സന്ധ്യാവന്ദനത്തിന് നമ്മുടെ വീടുക ളിൽ വിളക്കുമായി വരുന്ന പെൺകുട്ടിയെ വിശാ ലമായ തലത്തിൽ സൂര്യാസ്തമയമായി കവി സങ്ക പിച്ചിരിക്കുന്നു. സൂര്യൻ എന്ന വിളക്കാണ് അവൾ കൈയ്യിലേന്തിയിരിക്കുന്നത്). പാവപ്പെട്ട കർഷകന് നല്കാൻ ലോകമാതാവ് ആനന്ദത്തോടെ സംഭരിച്ച രത്നങ്ങൾ നിറച്ച ഇരുമ്പുപെട്ടിയും പത്തായങ്ങ ളുമെല്ലാം നിറച്ചുവെച്ച ആകാശമാകുന്ന തട്ടിൻ മുക ളിലുമെല്ലാം കവി അമ്മയെ തേടിയലഞ്ഞു.

അവിടെ ലോകമാതാവിന്റെ, പ്രകൃതിയുടെ മിന്നലാകുന്ന അരഞ്ഞാണവും മഴവില്ലാകുന്ന മാണിക്യമാലയു മാണ് കവിക്ക് കാണാൻ കഴിഞ്ഞത്. പ്രഭാതത്തിലെ കുയിലിന്റെ ഗാനങ്ങളിൽ കവി പ്രകൃത്യംബികയുടെ താരാട്ടാകുന്ന തേനൊലി സംഗീതവും കുളിർപൂ . ഞ്ചോലയുടെ ഓളങ്ങളിൽ അമ്മയുടെ മൃദുലമായ കരഘോഷങ്ങളുടെ പ്രതിധ്വനിയും കേട്ടു. സുന്ദ രവും മനോഹരവുമായ ചെമ്പനീർപുഷ്പങ്ങളിൽ അമ്മയുടെ പാദപദ്മത്തിന്റെ പാടുകളും കവി കാണുന്നു. എന്നിട്ടും കവിക്ക് അമ്മയെ കണ്ട ത്താൻ കഴിയുന്നില്ല. നിന്റെ ഉണ്ണിയായ എന്നെ കൈവിട്ടു മാഞ്ഞുപോവുകയാണോ എന്ന് കവി ചോദിക്കുകയാണ്.

കവിയെന്ന നിലയിൽ തന്റെ പിറവിക്ക് കാരണമായ കാവ്യമാതാവിനെ അത് പ്രകൃതി തന്നെയാണ് അന്വേഷിക്കുന്ന കവിതയാണ് ഇത്. ആ അമ്മയുടെ പൂർണ്ണത ദർശിക്കണമെന്ന
അന്വേഷിക്കുന്ന കവിക്ക് അമ്മയുടെ സൗന്ദര്യാം ശങ്ങളെക്കണ്ട് തൃപ്തനാവാനേ പറ്റുന്നുള്ളൂ. എങ്കിലും തനിക്ക് പൂർണദർശനം നൽകി തന്റെ കാണിക്കയേറ്റുവാങ്ങി ആഗ്രഹം പൂർത്തിയാക്കണ മെന്ന് അഭ്യർത്ഥിക്കുകയാണ് കവി.

Question 4.
“പശ്ചിമ തടാകത്തിലിറങ്ങി സ്നാനം ചെ പൊൽപട്ടുടുത്തർക്കദീപവും കൈയ്യിലേന്തി പ്രാർത്ഥനയ്ക്കായിച്ചെല്ലും സന്ധ്യയാം പൊൺ കൊടി” കവി സന്ധ്യയെ വർണ്ണിക്കുന്നതിലെ സവിശേഷ തകൾ കണ്ടെത്തി വിശദീകരിക്കുക. ഇതുപോലെ കാവ്യപ്രയോഗങ്ങളുള്ള മറ്റു വരികൾ കണ്ടെത്തി വിശകലനം ചെയ്യുക.
Answer:
പടിഞ്ഞാറേ ചക്രവാളത്തിൽ സൂര്യൻ അസ്തമി ക്കുന്ന ചിത്രമാണ് കവി ഇവിടെ മനോഹരമായ വർണ്ണിക്കുന്നത്.. സന്ധ്യാവന്ദനത്തിന് നമ്മുടെ വീടു കളിൽ വിളക്കുമായി വരുന്ന പെൺകുട്ടിയെ വിശാ ലമായ തലത്തിൽ സൂര്യാസ്തമയമായി കവി സങ്ക പിച്ചിരിക്കുന്നു. സൂര്യൻ എന്ന വിളക്കാണ് അവൾ കൈയ്യിലേന്തിയിരിക്കുന്നത്. സൂര്യാസ്തമയത്തിന്റെ ശോഭയും കാന്തിയും ഒരു മനോഹരഭാവനയാൽ വര്ചുകാണിക്കുകയാണ് കവി.

“പൂർവാശയാറ്റു നോറ്റു സമ്പാദിച്ചൊരു തങ്ക-
പൂങ്കുമാരനെയങ്ങു പൊൽച്ചാറിൽ മുക്കി മുക്കി
നീരാട്ടി മടിത്തട്ടിൽക്കിടത്തിത്താലോലിക്കും-
നേരത്തു നിന്നെത്തേടിയങ്ങു ഞാൻ നടക്കവേ”
സൂര്യോദയം എന്ന മനോഹരദൃശ്യത്തെയാണ് കവി ഈ വരികളിലൂടെ വർണ്ണിക്കുന്നത്. പ്രഭാത ത്തിൽ അമ്മയെ അന്വേഷിച്ചു നടന്ന കവി കാണുന്ന കാഴ്ചയാണ് ഇത് അവതരിപ്പിക്കുന്നത്. ആറ്റുനോറ്റുണ്ടായ സൂര്യനാകുന്ന തങ്കക്കുമാരനെ പൊന്നിൽ ചാരിൽ മുക്കിക്കുളിപ്പിച്ച് പുലരിയുടെ മടിത്തട്ടിൽക്കിടത്തി പ്രകൃതിമാതാവ് ഓമനിക്കുന്ന തായാണ് കവിക്ക് തോന്നുന്നത്. മാതൃത്വവും, ഓമ നത്വവും, സൗന്ദര്യവും എല്ലാം തുളമ്പുന്ന വാക്കു കളിലൂടെ സൂര്യോദയത്തെ വർണ്ണിക്കുന്ന കാവ്യകൽപ്പന ഏറെ സുന്ദരമാണ്.

Question 5.
സെമിനാർ സംഘടിപ്പിക്കുക
എങ്ങു മനുഷ്യൻ ചങ്ങല കൈകളി-
ലങ്ങൻ കൈയുകൾ നൊന്തീടുകയാ-
ങ്ങോ മർദ്ദനവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു
എഴുന്നേൽക്കാൻ പിടയും മാനുഷ-
നവിടെ ജീവിച്ചീടുന്നു ഞാൻ.
(ആഫ്രിക്ക എൻ.വി.കൃഷ്ണവാര്യർ)

ലോകത്തെങ്ങും അടിച്ചമർത്തപ്പെടുന്ന മനുഷ്യരോ ടുള്ള ഐക്യദാർഢ്യമാണല്ലോ, ഈ വരികളിൽ തെളിയുന്നത്. കലയും സാഹിത്യവും മാനവരാ ശിക്ക് അളവില്ലാത്ത ആനന്ദവും ആശ്വാസവും പക രുന്ന അതിജീവനോപാധികളാണ് എന്നും. “കല മാനവികതയുടെ മഹാഗാഥകൾ’ എന്ന വിഷ യത്തെ അടിസ്ഥാനമാക്കി സെമിനാർ സംഘടിപ്പി ക്കുക.

അവതരണത്തിന് മുൻപ്

  • വിദ്യാർത്ഥികളെ സംഘങ്ങളായി തിരിക്കുക.
  • ഓരോ സംഘങ്ങൾക്കും വിഷയങ്ങൾ നൽകുക.
  • ഓരോ ഗ്രൂപ്പും അവരുടെ വിഷയത്തിനാവശ്യ മായ വിവരങ്ങൾ ശേഖരിക്കണം.
  • പ്രബന്ധങ്ങൾ തയ്യാറാക്കണം
  • അവതാരകൻ, മോഡറേറ്റർ, സംഘാടകസമിതി എന്നിവരെ തിരഞ്ഞെടുക്കണം.
  • പരസ്യങ്ങൾ തയ്യാറാക്കണം – നോട്ടീസ്,

പോസ്റ്റർ, ക്ഷണക്കത്ത് തുടങ്ങിയവ.

  • സ്വാഗതം – സംഘാടകസമിതി കൺവീനർ
  • ആമുഖം – മോഡറേറ്റർ
  • പ്രബന്ധങ്ങളുടെ അവതരണം – ഓരോ അവതരണത്തിനുശേഷവും ചർച്ച നട ക്കേണ്ടതാണ്.
  • ചർച്ചക്കുറിപ്പുകൾ രേഖപ്പെടുത്തൽ
  • മോഡറേറ്ററുടെ ക്രോഡീകരണം

അവതരണത്തിന് ശേഷം

  • ചർച്ചാക്കുറിപ്പ് വികസിപ്പിച്ച് വ്യക്തിഗത പ്രബ ന്ധങ്ങൾ തയ്യാറാക്കൽ (ആശയവിപുലനം)
  • സെമിനാർ റിപ്പോർട്ട് തയ്യാറാക്കൽ
  • സെമിനാർ വിലയിരുത്തൽ

കവിതയോട് Notes Question Answer Class 8 Kerala Padavali Chapter 13

മാതൃകാ പ്രബന്ധം
എൻ.വി. കൃഷ്ണവാരിയർ എന്നും വിമോചന പക്ഷത്തു നിലയുറപ്പിച്ച കവിയായിരുന്നു. എവിടെയൊക്കെ മനുഷ്യർ അടിച്ചമർത്തപ്പെടുന്നു വോ, എവിടെയൊക്കെ മനുഷ്യർ എഴുന്നേൽക്കാൻ വേണ്ടി പിടയുന്നുവോ അവിടെയൊക്കെ ജീവി ക്കുന്ന “പോരാളി’ എന്ന് കവി എന്ന വാക്കിന് ഒരു പര്യായം എൻ.വി. സൃഷ്ടിച്ചുവെച്ചു. ആഫ്രിക്ക യിലായാലും ഇന്ത്യയിലായാലും അടിച്ചമർത്തപ്പെ ടുന്ന മനുഷ്യൻ ഒരാൾ തന്നെ. മനുഷ്യത്വത്തിന്റെ ഈ സഹോദരഭാവമാണ് വിശ്വമാനവികത, കലയെ മാനവികതയുടെ മഹാഗാഥയാക്കി മാറ്റിയത് എൻ. വി.യും, കെ. കേളപ്പനും, ജോസഫ് മുണ്ടശ്ശേരിയും, ഇടശ്ശേരിയും, ചെറുകാടും, വയലാറുമടക്കം എത്രയോ ഉൽപതിഷ്ണുക്കളായ സംസ്കാരനാ യകന്മാരുടെ മനുഷ്യസ്നേഹം തന്നെയാണ്.

അടിച്ചമർത്തപ്പെടുന്ന മനുഷ്യരോടുള്ള ഐക്യ ദാർഢ്യവും, ക്രോധവും കൂടിച്ചേരുമ്പോൾ കലാ കാരന്റെ സൃഷ്ടികൾ അവർക്കുള്ള പ്രചോദനവും സാന്ത്വനവും പടവാളുമൊക്കെയായി മാറുന്നു. ഒരാ ളിൽ നിന്നൊരാളിലേക്കും അങ്ങനെ ആയിരങ്ങളി ലേക്ക് പടരാനും ചെന്നയിടം രൂപം മാറി സ്വന്തം ഇടമാക്കാനും ഇത്തരം സൃഷ്ടികൾക്കു കഴിയും. ‘അയ്യോ’ എന്ന വാക്കു കൊണ്ട് അപ്പം ചൂടാനാ വില്ല. പക്ഷേ, അപ്പം കരിയുന്നുവെന്ന് ലോകത്ത് അറിയിക്കാനാകും എന്ന പ്രയോഗം കവികളു ടെയും സാഹിത്യകാരന്മാരുടെയും ശബ്ദം മാന വി ക ത യുടെയും നന്മ യുടെയും ഒപ്പം നിൽക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നു. അടിച്ചമർത്തപ്പെട്ടവന്റെ വേദന ലോകത്തെല്ലായി ടത്തും ഒരുപോലെയാണ്. ജാതിയുടെയും, നിറ ത്തിന്റെയും, വംശത്തിന്റെയും, അതിർവരമ്പുകൾ ഉള്ളിടത്തെല്ലാം മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ടു കലാകാരന്മാർ നിലകൊ ണ്ടിട്ടുണ്ട്.

യുദ്ധങ്ങൾക്കും കലാപങ്ങൾക്കും എതിരെ, പട്ടി ണിയ്ക്കും ദാരിദ്ര്യത്തിനുമെതിരെ, അടിച്ചമർത്ത ലുകൾക്കും വിമോചനങ്ങൾക്കുമെതിരെ മാനവി കതയെന്ന ലക്ഷ്യം മനസ്സിലേന്തി കലയെന്ന ആയുധം പടവാളാക്കി പോരാടുക എന്നത് തന്നെ യാണ് കലയുടെയും സാഹിത്യത്തിന്റെയും ലക്ഷ്യം. നന്മയുടെ വെളിച്ചം നിറഞ്ഞുനിൽക്കുന്ന സുന്ദരമായ ലോകം എന്ന ലക്ഷ്യം ഏറെ ദൂരെ യല്ല എന്ന പ്രതീക്ഷ ഓരോ മനുഷ്യന്റെ ഉള്ളിലും നിറയ്ക്കാൻ മാനവികതയിലൂന്നിയുള്ള കലാസ ഷ്ടികൾക്ക് കഴിയും.

കളിയച്ഛൻ ജനിക്കുന്നു Kaliyachan Janikkunnu Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf കളിയച്ഛൻ ജനിക്കുന്നു Kaliyachan Janikkunnu Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Kaliyachan Janikkunnu Summary

കളിയച്ഛൻ ജനിക്കുന്നു Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
കളിയച്ഛൻ ജനിക്കുന്നു Kaliyachan Janikkunnu Summary in Malayalam Class 8 1
മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു പി.കുഞ്ഞിരാമൻ നായർ. പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസ ഞ്ചാരിയായിരുന്ന അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്, ക്ഷേത്രാന്തരീഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസ ങ്കൽപ്പങ്ങൾ എന്നിവയുടെ സൗന്ദര്യം തന്റെ കവിതകളി ലേക്കാവഹിച്ചു.

1905 ഒക്ടോബർ 4-ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് ഗ്രാമത്തിൽ ജനിച്ചു. പാലക്കാട് ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട് രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തു. പത്രപ്രവർത്തകർ എന്ന നിലയിലും പല സ്ഥാപനങ്ങ ളിൽ ജോലി ചെയ്തു. കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗ ങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു.

താമരത്തോണി, താമരത്തേൻ, വയൽക്കരയിൽ, പൂക്കളം, കളിയച്ഛൻ, അനന്തൻകാട്ടിൽ, ചന്ദ്രദർശനം, ചിലമ്പൊലി, തിരുമുടിമാല, രഥോത്സവം, പി., കവിത കൾ എന്നിങ്ങനെ മുപ്പതോളം സമാഹാരങ്ങളിലായി അദ്ദേഹത്തിന്റെ കാവ്യലോകം പരന്നു കിടക്കുന്നു. ആത്മകഥാപരഗ്രന്ഥങ്ങളായ, കവിയുടെ കാൽപ്പാടു ‘എന്നെ തിരയുന്ന ഞാൻ’ ‘നിത്യ കന്യകയെ ത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന് ഉത്തമോദാഹരണങ്ങളാണ്. 1948-ൽ നീലേ ശ്വരം രാജാവിൽ നിന്ന് ഭക്തകവി ബിരുദം ലഭിച്ചു. 1955 -ൽ കളിയച്ഛന് മദിരാശി സർക്കാർ അംഗീകാരം, 1959 -ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, 1967-ൽ താമരത്തോണിക്ക് സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. 1978 മെയ് 27 ന് തിരുവനന്തപുരത്തെ സി.പി. സതത്തിൽ വച്ച് ഹൃദയസ്തംഭനം മൂലം അന്ത രിച്ചു.

കളിയച്ഛൻ ജനിക്കുന്നു Kaliyachan Janikkunnu Summary in Malayalam Class 8

പാഠസംഗ്രഹം

മഹാകവി പി. എന്നറിയപ്പെട്ടിരുന്ന പി.കുഞ്ഞിരാ മൻ നായരുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു നിൽക്കുന്ന കവിതയാണ് കളിയച്ഛൻ. ‘കളിയച്ഛൻ’ എന്ന കവിതയുടെ രചനാസന്ദർഭവും അതിനു പിന്നിലെ വൈകാരികാനുഭവങ്ങളും ഒടുവിൽ ആ കവിത പിറന്ന മുഹൂർത്തവുമാണ് ‘കളിയച്ഛൻ ജനിക്കുന്നു’ പാഠഭാഗം

ഒറ്റപ്പാലത്തു നടന്ന സാഹിത്യപരിഷത് സമ്മേ ളനത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് പാഠഭാഗം ആരം ഭിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി മഹാകവി വള്ള ത്തോളിന്റെ മംഗളപത്ര പാരായണവും ഡോക്ടർ രാധാ കൃഷ്ണന്റെ ഇംഗ്ലീഷിലുള്ള പ്രസംഗവും അത് മലയാ ളത്തിലേക്ക് തർജ്ജമ ചെയ്ത് എൻ.വി. കൃഷ്ണവാരി യരുടെ കഴിവിനെയും പി.കുഞ്ഞിരാമൻ നായർ പ്രശം സിക്കുന്നു. പിന്നീട് മഹാകവി ജി.യും വൈലോപ്പി ള്ളിയും, ഒളപ്പമണ്ണയുമെല്ലാം അവരുടെ കവിതകൾ അവ തരിപ്പിച്ചു.
കളിയച്ഛൻ ജനിക്കുന്നു Kaliyachan Janikkunnu Summary in Malayalam Class 8 2
പിറ്റേന്ന് കവിത വായിക്കേണ്ടത് താനാണെന്ന് പി. കുഞ്ഞിരാമൻ നായർ ഓർക്കുന്നു. സന്ധ്യക്ക് ലക്കിടി യിൽ വണ്ടിയിറങ്ങി. ഭാരതപ്പുഴയുടെ തീരത്തു കൂടെ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളിലെ കവിയെ ഉണർത്താൻ ആ കാഴ്ചകൾക്കൊന്നും കഴിഞ്ഞില്ല.

സൂര്യനുദിക്കുന്നതിനു മുൻപ് കവിത എഴുതിയേ തീരൂ. പക്ഷേ മനസ്സിൽ മറ്റു പല കഥാപാത്രങ്ങളും കയറിയിരിപ്പാണ്. യാത്രകൾക്കിടയിൽ കവിതയെഴുതി യിരുന്ന, അഞ്ചുമിനിറ്റിൽ ഇരുന്നൂറുവരി കവിതയെഴു തിയിരുന്ന തന്റെ കഴിവ് ഇപ്പോൾ എവിടെപ്പോയി എന്ന് ലേഖകൻ അത്ഭുതപ്പെടുന്നു. ഇതിനുമുൻപും ചില സമ്മേളനങ്ങളിൽ കയ്യിൽ കവിതയില്ലാതെ ചെന്നപ്പോൾ തോന്നിയത് പാടിയിട്ടുണ്ടെങ്കിലും ഇത്തവണ അത്രയും മഹാന്മാർക്കുമുന്നിൽ അങ്ങനെ ചെയ്യാൻ കഴിയില്ല. പുഴ യിലെ ഓളങ്ങളും, പാതിരാക്കാറ്റുമെല്ലാം തന്നോട് കവി തയെപ്പറ്റി ചോദിക്കുന്നതായി അദ്ദേഹത്തിന് തോന്നു ന്നു. കഴിഞ്ഞ ദിവസം കൂട്ടാളി വലിയ നമ്പ്യാർ പറഞ്ഞ കഥകളിലൂടെയും വേഷത്തിന്റെയും കാര്യം ലേഖകൻ ഓർക്കുന്നു.

ഒരു മിന്നൽ പോലെ മനസ്സിലേക്ക് ആ കഥ ഓടിയെത്തി. ഇടിയും മിന്നലുമായി പെയ്യുന്ന മഴയുടെ അകമ്പടിയോടെ അദ്ദേഹത്തിന്റെ മനസ്സിലെ കവിത കട ലാസിൽ അക്ഷരങ്ങളായി രൂപം പ്രാപിച്ചു. ‘കളിയച്ഛൻ എന്ന കവിത ജനിക്കുന്ന സന്ദർഭം പ്രകൃതിയും മനു ഷ്യനും ഒന്നിക്കുന്നതിന്റെ സൗന്ദര്യം കൂടിയാണ് നവോ ദയം, ‘നവോന്മേഷം, അഭിനയവികാസം, പഞ്ചവർണ കിളികളുടെ മധുരകാകളി, കൺമുന്നിലെങ്ങും കാമനീയ കാവ്യപ്രപഞ്ചം. തന്റെ മനസ്സിലെ അനുഭൂതികളെ പ്രകൃ തിസൗന്ദര്യത്തിലൂടെയാണ് അദ്ദേഹം ഇവിടെ വർണ്ണി ക്കുന്നത്

തീവണ്ടികയറി അദ്ദേഹം ഒറ്റപ്പാലത്തേക്ക് യാത്ര തിരിക്കുന്നു. വീണ്ടും സാഹിത്യപരിഷത്ത് സമ്മേളന വേദിയിലേക്കാണ് ലേഖകൻ നമ്മെ കുട്ടിക്കൊണ്ടുപോ കുന്നത്. കവിതാപരായണത്തിനുള്ള സമയമായി. സദ സ്സിന്റെ മുൻനിരയിൽ സന്നിഹിതനായിരുന്ന വള്ളത്തോ ളിന്റെ കാൽക്കൽ സാഷ്ടാംഗം വീണു നമസ്ക്കരിച്ചാണ് ലേഖകൻ വേദിയിലേക്ക് കയറിയത്. കേരളത്തിന്റെ സംസ്കാരത്തിന്റെയും, സൗന്ദര്യത്തിന്റെയും, സന്ദേശത്തിന്റെയും, പുളകമണിഞ്ഞ് പൂർണ്ണചന്ദ്രപ്രഭ യെയാണ് വള്ളത്തോളിനെ ലേഖകൻ വിവരിക്കുന്നത്. കവിത വായിച്ചു കഴിഞ്ഞപ്പോൾ സദസ്സ് മുഴുവൻ കരാ ഘോഷം മുഴക്കി. വേദിയിൽ നിന്നിറങ്ങിയപ്പോൾ മാതൃ ഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ എൻ.വി. കൃഷ്ണ വാരിയർ ലേഖകനോട് ആ കവിത പ്രസിദ്ധീകരിക്കാ നായി, ആവശ്യപ്പെടുന്നു. ആ കവിതയുടെ പേര് “കളി യച്ഛൻ’ എന്നായിരുന്നു. “ഒരു ഗന്ധർവ ഗായകനെ പ്പോലെ കുഞ്ഞിരാമൻ നായർ രംഗവേദിയിൽ വിളങ്ങി എന്ന് ഒരു പ്രതത്തിൽ ആ കവിത അദ്ദേഹം പാരായണം ചെയ്ത രംഗത്തെ വർണ്ണിച്ചെഴുതിയതു ഓർത്തു കൊണ്ട് ലേഖനം അവസാനിക്കുന്നു.

അർത്ഥം
ഉള്ളംകൈ – കൈയുടെ അകം
ആചരിക്കുക – വെള്ളം കുറച്ച് കുടിക്കുക
അഗസ്ത്യൻ – ഒരു മഹർഷി (സമുദ്രം കുടിച്ചു വറ്റിച്ചു എന്ന് ഐതിഹ്യം)
കൂസലില്ലാതെ – ഭയമില്ലാതെ
ആവാഹിക്കുക – സമീപത്തുവരുത്തുക
അജ്ഞത – അറിവില്ലായ്മ
തർജ്ജമ – പരിഭാഷ (വിവർത്തനം, ഭാഷാന്തരം)
പനിനീർപ്പൂവ് – റോസാപ്പൂവ്
അലൗകികാനുഭൂതി – അസാധാരണമായ അനുഭൂതി
അരുണോദയം – സൂര്യോദയം
വൈരപ്പൊടി – വൈര്യത്തിന്റെ പൊടി
മിന്നൊളി – മിന്നലിന്റെ ശോഭ
പാളുക – തെന്നുക
ദർശനം – കാഴ്ചപ്പാട്
കരട് – അസ്സൽ എഴുതുന്നതിനു മുമ്പെഴുതിയ പകർപ്പ് (നക്കൽ)
കല്ലോലം – തിരമാല
മോന്തിക്കുടിക്കുക – മുഖത്ത് ചേർത്ത് വായിൽ തൊടുവിച്ച് വലിച്ചു കുടിക്കുക)
നവോദയം – പുതിയ ഉദയം
നവോന്മേഷം – പുതിയ ഉണർവ് (പുതിയ ഉന്മേഷം)
അഭിനവ വികാസം – പുതിയ വികാസം
കമനീയം – മനോഹരം
വൈരക്കല്ല് – ഒരു രത്നം
തമസ്സ് – ഇരുട്ട്
നിർവ്യതി – ആനന്ദം, സുഖം
ലയം – ലയിക്കുക
കടാക്ഷം – നോട്ടം
സാഷ്ടാംഗം – കൈകൾ, കാലുമുട്ടുകൾ, തോളുകൾ, നെഞ്ച്, നെറ്റി എന്നിവ നിലത്തു തൊട്ടു കൊണ്ടുള്ള നമസ്ക്കാരം

കളിയച്ഛൻ ജനിക്കുന്നു Kaliyachan Janikkunnu Summary in Malayalam Class 8

പര്യായം
അസ്ത്രം – അമ്പ്, ബാണം
പുഞ്ചിരി – സ്മിതം, സ്‌ചേരം
മനുഷ്യൻ – മനുജൻ, മാനവൻ
ദിവസം – ദിനം, വാസരം
വാൾ – അസി, കൃപാണം
മിന്നൽ – ക്ഷണപ്രഭ, വിദ്യുത്
ഇടി – മേഘനാദം, മേഘ നിർഘോഷം
മഴ – മാരി, വർഷം
ആകാശം – ഗഗനം, വ്യോമം
വിഭാതം – ഉഷസ്, വിഭാതം
സ്വർണം – കാഞ്ചനം, ഹേമം
പാമ്പ് – നാഗം, ഉരഗം

സന്ധികണ്ടെത്താം
മുറ്റത്തെ – മുറ്റം + എ (ആദേശസന്ധി)
വേദിയിൽ – വേദി + ഇൽ (ആഗമസന്ധി)
സ്വന്തമായി – സ്വന്തം + ആയി (ആദേശസന്ധി)
ചെമ്പകപ്പൂവും – ചെമ്പക + പൂവും (ദ്വിത്വ സന്ധി)
വൈരപ്പൊടി – വൈര + പൊടി (ദ്വിത്വസന്ധി)
എന്തായി – എന്ത് + ആയി (ലോപസന്ധി)
ഒറ്റപ്പാലം – ഒറ്റ + പാലം (ദ്വിത്വസന്ധി)
ചെന്നാവാം – ചെന്ന് + ആവാം (ലോപസന്ധി))
മുങ്ങിത്തപ്പി – മുങ്ങി + തപ്പി (ദ്വിത്വ സന്ധി)
നെറ്റിയിൽ – നെറ്റി + ഇൽ (ആഗമസന്ധി)
കളിയച്ഛൻ – കളി + അച്ഛൻ (ആഗമസന്ധി)

സമാസം കണ്ടെത്താം
സ്വർണ്ണമായ – സ്വർണ്ണം കൊണ്ട് മാല (ഗതി തൽപുരുഷൻ)
മഹാസദസ്സിന്റെ – മഹത്തായ സദസ്സിന്റെ (കർമ്മധാരകൻ)
ചാട്ടയടി – ചാട്ടകൊണ്ട് അടി (ഗതി തൽപുരുഷൻ)
അലൗകികാനുഭൂതി – അലൗകികമായ അനുഭൂതി (കർമ്മധാരകൻ)
ദർശനീയരംഗം – ദർശനീയമായ രംഗം (കർമ്മധാരകൻ)

വിപരീത പദം
ലൗകികം × അലൗകികം
സുഖം × ദുഃഖം
അനുഗ്രഹം × നിഗ്രഹം
കയ്ച് × ഇനിപ്പ്
മധുരം × തിക്തം

കളിയച്ഛൻ ജനിക്കുന്നു Notes Question Answer Class 8 Kerala Padavali Chapter 12

Practicing with Class 8 Malayalam Kerala Padavali Notes Pdf and കളിയച്ഛൻ ജനിക്കുന്നു Kaliyachan Janikkunnu Notes Questions and Answers improves language skills.

കളിയച്ഛൻ ജനിക്കുന്നു Question Answer Notes Std 8 Malayalam Kerala Padavali Chapter 12

Class 8 Malayalam Kerala Padavali Unit 4 Chapter 12 Notes Question Answer Kaliyachan Janikkunnu

Class 8 Malayalam Kaliyachan Janikkunnu Notes Questions and Answers

Question 1.
സാഹിത്യപരിഷത്ത് സമ്മേളനത്തിൽ പങ്കെടുക്കാ നെത്തിയ കവികളെ പാഠഭാഗത്ത് എങ്ങ നെ യൊക്കെ അവതരിപ്പിച്ചിരിക്കുന്നു?
Answer:
എൻ.വി.കൃഷ്ണവാരിയരെയാണ് ആദ്യം പി.കു ഞ്ഞിരാമൻ നായർ വായനക്കാർക്ക് മുന്നിൽ അവ തരിപ്പിക്കുന്നത്. ഉള്ളം കൈയ്യിൽ സമുദ്രമെടുത്ത് ആ ചമിച്ച് അഗസ്ത്യനായി വാരിയർ വേദിയിൽ ജ്വലിച്ചു എന്നാണ് പി. പറയുന്നത്. തുടർന്ന് ആദ്യ കവിത ചൊല്ലിയ ജി.ശങ്കരക്കുറുപ്പിനെ അന്തസ്സുള്ള മനുഷ്യൻ, കഴിവുള്ള കവി, ആഴമുള്ള കവിത എന്ന് വിശേഷിപ്പിക്കുന്നു. വൈലോപ്പിള്ളിയും ഒളപ്പ മണ്ണും അവരുടെ കവിതകൾ അവതരിപ്പിച്ച ശേഷം പനിനീർപ്പൂവും ചെമ്പകപ്പൂവും ആ വേദിയിൽ ചിതറി എന്നാണ് പി. വിശേഷിപ്പിക്കുന്നത്. വളള ത്തോളിന്റെ വിശേഷിപ്പിക്കുന്നതാകട്ടെ കേരള ത്തിന്റെ സംസ്കാരം, സൗന്ദര്യം, സന്ദേശം ഈ മൂന്നിന്റെ പുളകമണിഞ്ഞ പൂർണ ചന്ദ്ര പ്രഭ എന്നാണ്.

Question 2.
കളിയച്ഛൻ എന്ന കവിത പിറന്ന മുഹൂർത്തം കവി ആവിഷ്കരിക്കുന്നത് എങ്ങനെ?
Answer:
സാഹിത്യപരിഷത്ത് സമ്മേളനത്തിൽ അവതരിപ്പി ക്കാനുളള കവിത എഴുതാൻ കഴിയാതെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു പി.കുഞ്ഞിരാ മൻനായർ, പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തിയ ഒരു വിഷയം അദ്ദേഹത്തിന് കവിത രചിക്കാനുള്ള ഉൾവെളിച്ചം ഏകുന്നു.

“കൂടാളി വലിയ നമ്പ്യാർ പറഞ്ഞ വിഷയം-കഥക ളിയുടെയും വേഷത്തിന്റെയും കഥ പെട്ടെന്നു മിന്നൊളിയായി മനസ്സിൽ പാളി. ജീവിതമാകെ തിളങ്ങി ഏതോ ദർശനമുണ്ടായി.”

മിന്നലും ഇടിയും മഴയും ഒപ്പം വിഷുവും ഭാവ നയും രചനാശില്പവും വരികളും ഒപ്പം ഒരു ഇട വപ്പാതി മഴ. ആകാശം കടലിരമ്പമായി എന്നാൽ ഭൂമിക്ക് ചില വെള്ളത്തുള്ളികൾ മാത്രം.”

“നനഞ്ഞ മഴ ആ മാറാല മുറിക്കുള്ളിൽ കവി ചൊല്ലി. പേന പകർത്തി. കരിമ്പുഴുപോലെ ഇഴ യുന്ന അക്ഷരങ്ങൾ”

“മെഴുകുതിരി മൂന്നെണ്ണം എന്നെ രക്ഷിക്കാൻ ആത്മഹൂതി ചെയ്തു. നാലാം മെഴുകുതിരി മരിക്കും മുമ്പ് കരടു പകർത്തി. ഇരുട്ടിൽ മുങ്ങി അപ്പി മനസ്സിനൊരു മുത്തുമണി കിട്ടി”

“കളിയച്ഛൻ” എന്ന കവിത പിറന്ന മുഹൂർത്തത്തെ അദ്ദേഹം ആവിഷ്കരിക്കുന്നത് ഇങ്ങനെയാണ്.”

കളിയച്ഛൻ ജനിക്കുന്നു Notes Question Answer Class 8 Kerala Padavali Chapter 12

Question 3.
• നിളാകല്ലോലങ്ങൾ ആ കാവ്യ സുവർണകാന്തി മോന്തികുടിക്കുന്നു.
• ചെളിക്കുണ്ട് ചെന്താമരക്കുളമായി മാറുന്നു.
• മഞ്ഞുതുള്ളി വൈരക്കല്ലെന്ന് പേരെടുക്കുന്നു.
“കളിയച്ഛൻ” ജനിക്കുന്നു എന്ന പാഠഭാഗത്തെ ആസ്വാദ്യമാക്കുന്ന ചില സവിശേഷ പ്രയോഗ ങ്ങളാണിത്. ഇത്തരം പ്രയോഗങ്ങൾ പി.കുഞ്ഞി രാമൻ നായരുടെ ഗദ്യത്തെ എത്രത്തോളം താഹരമാക്കുന്നു എന്ന് പാഠഭാഗത്തെ അടിസ്ഥാനമാക്കി വിവരിക്കുക.
Answer:
പ്രകൃതിയാണ് പി.കുഞ്ഞിരാമൻ നായർക്ക് എന്നും പ്രചോദനമായിട്ടുള്ളത്. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന മനസ്സാണ് അദ്ദേഹത്തിന്റേത്. അതി നാൽ തന്നെ ‘കളിയച്ഛൻ’ എന്ന കവിത ജനിക്കുന്ന സന്ദർഭം തന്റെ മനസ്സിലുണ്ടാക്കിയ അനുഭൂതികളെ പ്രകൃതി സൗന്ദര്യത്തിലൂടെയാണ് അദ്ദേഹം വർണ്ണി ക്കുന്നത്.

പ്രകൃതിയിലെ ഓരോ ദൃശ്യവും തന്റെ മനസ്സിൽ അനുഭൂതികൾ സൃഷ്ടിക്കുന്നുവെന്നും, ഈ അനു ഭൂതിയാണ് വാക്കുകളിലൂടെ കവിതയായി പുറ ത്തേക്കു വരുന്നത് എന്നുമദ്ദേഹം ഈ വർണ്ണനക ളിലൂടെ നമ്മോടു പറയുന്നു.

‘കളിയച്ഛൻ’ എന്ന കവിത പിറന്ന ശേഷമുള്ള പ്രഭാ തത്തെ അദ്ദേഹം വർണിക്കുന്നത് ഇപ്രകാരമാണ്. “കതകുതുറന്നു പുതിയ പ്രഭാതം. സ്വർണം വിള യുന്ന കിഴക്കേ ദിക്ക്. ചെങ്കതിർമാല ചൊരിയുന്ന ഉദയസൂര്യപ്രഭ. നിളാകല്ലോലങ്ങൾ ആ കാവ്യസു വർണ്ണ കാന്തി, മോന്തിക്കുടിക്കുന്നു”. ഗദ്യഭംഗി യുടെ ഉയർന്നതലമാണ് ഇവിടെ നാം കാണുന്നത്.

നീലരാത്രി, വൈരപ്പൊടി ചിതറിയ ആകാശം, ദൂരെ മങ്ങിയ മലനിരകൾ, പുഴയുടെ ഏകാന്തശാന്തസം ഗീതം എന്നിങ്ങനെയുള്ള വർണ്ണനകൾ നിരവധി യാണ്. ‘കവിയുടെ കാൽപ്പാടുകൾ’ എന്ന ആത്മ കഥയെ ഗദ്യത്തിലെഴുതി കവിതയാക്കി മാറ്റുന്നത് ഇത്തരം പ്രയോഗങ്ങളാണ്.

Question 4.
“പ്രകൃതിസൗന്ദര്യത്തിൽ ആനന്ദിക്കുന്ന കവി.”
“പ്രകൃതിയെ ആരാധിക്കുന്ന കവി.”
“പ്രകൃതിയിൽ ഭാവം കലർത്തുന്ന കവി.”
‘കളിയച്ഛൻ’ ജനിക്കുന്നു എന്ന പാഠഭാഗം മുൻനിർത്തി “പ്രകൃതിയും പി.കുഞ്ഞിരാമൻ നായ രുടെ കവിതയും എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
പ്രകൃതിയും പി.കുഞ്ഞിരാമൻ നായരുടെ കവി തയും
കവിതയുടെ മധുരക്കടലായി മലയാളത്തിൽ ഒഴുകി നിറഞ്ഞ വാക്കുകൾ, കവിതയ്ക്കു മാത്രമായി ഒരു ജന്മം അതായിരുന്നു പി.കുഞ്ഞിരാമൻ നായർ ഭാഷ കൊണ്ട് പ്രകൃതിയെയും ഉത്സവങ്ങളെയും പ്രണ യത്തെയും അത്രമേൽ സ്നേഹിച്ച കവിയായി രുന്നു. പി. കേരളത്തിന്റെ പച്ചപ്പ് നിറച്ച നിരവധി കവിതകൾ സംഭാവന ചെയ്യാൻ ഇദ്ദേഹത്തിന് കഴി ഞ്ഞു. ഭാരതപ്പുഴയും പ്രകൃതിയുമെല്ലാം നിറഞ്ഞു നിൽക്കുന്ന കാവ്യലോകമാണ് അദ്ദേഹത്തിന്റേത്. പ്രകൃതിയെ ഉപാസിക്കുന്ന കവിയാണ് അദ്ദേഹം എന്ന് ‘കളിയച്ഛൻ ജനിക്കുന്നു’ എന്ന ആത്മകഥാ ഭാഗവും തെളിയുന്നു. അതിൽ മനുഷ്യജീവിത ത്തെയും അനുഭവങ്ങളെയും പി.കുഞ്ഞിരാമൻ നാ യർ പ്രകൃതിയുമായി ബന്ധിപ്പിക്കുന്നു. ഡോ.രാ ധാകൃഷ്ണന്റെ പ്രസംഗം അദ്ദേഹത്തിന് വെള്ള ച്ചാട്ടമാണ്. വൈലോപ്പിള്ളിയും ഒളപ്പമണ്ണും കവി തകളിലൂടെ പനിനീർപ്പൂവും ചെമ്പകപ്പൂവുമാണ് വിതറിയത്. ‘കളിയച്ഛൻ’ എന്ന കവിത ജനിക്കുന്ന സന്ദർഭം പ്രകൃതിയും മനുഷ്യനും ഒന്നിക്കുന്ന മുഹൂർത്തം കൂടിയാണ്. നവോദയം, നവോന്മേ ഷം, അഭിനയവികാസം, പഞ്ചവർണകിളികളുടെ മധുരകാകളി, കണ്മുന്നിലെങ്ങും കമനീയ കാവ്യ പ്രപഞ്ചം, തന്റെ മനസ്സിലെ അനുഭൂതികളെ പ്രക തിസൗന്ദര്യത്തിലൂടെയാണ് അദ്ദേഹം ഇവിടെ വർണ്ണിക്കുന്നത്.

പ്രകൃതി സൗന്ദര്യാസ്വാദകൻ മാത്രമായിരുന്നില്ല പി. പ്രകൃതിക്ക് മേൽ മനുഷ്യൻ ഏൽപ്പിക്കുന്ന ഓരോ മുറിവും പി. കവിതയിലൂടെ ആവിഷ്കരിച്ചു. നഷ്ട പ്പെട്ടുപോയ കേരളീയ പ്രകൃതിയെ ഓർക്കാൻ പി. യുടെ കവിതകൾ മാത്രം വായിച്ചാൽ മതി. അദ്ദേ ഹത്തിന്റെ പ്രകൃതി വർണ്ണനയുടെ സൗന്ദര്യാത്മ കതയിൽ ഭ്രമിച്ച് കവിതകളിൽ അദ്ദേഹം ചൂണ്ടി ക്കാട്ടിയ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് നാം മറന്നു പോവുകയായിരുന്നു.

പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതി ഭാവവും നൽകിയ കവിയായിരുന്നു പി. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന മനസ്സാണ് അദ്ദേ ഹത്തിന്റേത്. പ്രകൃതിയെപ്പറ്റി ഇത്രയധികം പാടിയ മറ്റൊരു കവിയുണ്ടാവില്ല. അതിനാൽ തന്നെയാവാം പ്രകൃതിയുടെ അപാരതയിൽ കവിതയുടെ ആഴം തേടി അലഞ്ഞ അദ്ദേഹത്തെ ‘കാളിദാസന് ശേഷം പിറന്ന കവി’ എന്ന് സുകുമാർ അഴിക്കോട് വിശേ ഷിപ്പിച്ചത്.

Question 5.
പു ഴ യ ല ക ൾ എത്തി നോക്കി അന്വേഷിച്ചു. “എന്തായി കവി”? ദേഷ്യം വന്നു മിണ്ടിയില്ല. പാതിരാക്കാറ്റ് കതകുമുട്ടി. “ഉറക്കത്തിൽപ്പെടരുത്, വേഗമാകട്ടെ.”
തലേ ദിവസം കൂടാളി വലിയ നമ്പ്യാർ പറഞ്ഞ വിഷയം – കഥകളിയുടെയും വേഷത്തിന്റെയും കഥ പെട്ടെന്നു, മിന്നൊളിയായി മനസ്സിൽ പാളി. മുകളിൽ കൊടുത്ത ഭാഗത്തുള്ള ചിഹ്നങ്ങളുടെ ഉപയോഗങ്ങൾ കണ്ടെത്തി പട്ടിക പൂർത്തിയാ ക്കുക.
Answer:
കളിയച്ഛൻ ജനിക്കുന്നു Notes Question Answer Class 8 Kerala Padavali Chapter 12 1

Question 6.
‘കളിയച്ഛൻ ജനിക്കുന്നു’ എന്ന ശീർഷകത്തിന്റെ ഔചിത്യം ചർച്ച ചെയ്യുക.
Answer:
മഹാകവി പി. എന്നറിയപ്പെട്ടിരുന്ന പി.കുഞ്ഞിരാ മൻനായരുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു നിൽക്കുന്ന കവിതയാണ് ‘കളിയച്ഛൻ’. ‘കളിയച്ഛൻ എന്ന കവിതയുടെ രചനാസന്ദർഭവും അതിനു പിന്നിലെ വൈകാരികാനുഭവങ്ങളും ഒടുവിൽ ആ കവിത പിറന്ന മുഹൂർത്തവും വിവരിക്കുന്ന അദ്ദേ ഹത്തിന്റെ ആത്മകഥയുടെ ഭാഗത്തിന് ‘കളിയച്ഛൻ ജനിക്കുന്നു’ എന്ന ശീർഷകം തികച്ചും അനുയോ ജ്യമാണ്.

കളിയച്ഛൻ
കൊട്ടാനും പാടാനും ആടാനും മാത്രമല്ല, പൊട്ടി ക്കരയ്ക്കാനും വിയർപ്പു വിഴുപ്പുണക്കാനും ചുമ ടുചുമക്കാനും തനിക്കുതാൻ മാത്രം തുണപോരുന്ന കളിവട്ടമൊന്നുണ്ട്; പഴഞ്ചനിൽ പഴഞ്ചനെങ്കിലും പൂത്ത നിൽപ്പൂത്തനായി എന്നെന്നും വിളികൊ ള്ളുന്ന ആ കഥകളിയോഗത്തിന് മാലോകർ വിളിച്ച മറ്റൊരു കുറ്റപ്പേരുകൂടിയുണ്ട്; ജീവിതം? നവരസ പരിസരകളിടവിടാതെ കരയോരത്തത്തോട്ടു തലോടുന്ന ജീവിതം! അനാദ്യന്തവും അത്യത്ഭുത കരവും ആയ പ്രപഞ്ചജീവിതം.

മൗനശില്പം കളിക്കോപ്പു പുതുക്കുകെ-
ന്നാനന്ദ ഹേമന്ത സന്ധ്യകൾ ചൊൽകിലും;
വിണ്ടലമേറിയ താരകൾ നിൻ കളി
വീണ്ടുമരങ്ങേറുകെന്നറിയിക്കിലും;
‘പൊന്നിൻ മലരുതരികന്നുഷസ്സുകൾ
തെന്നൽക്കുറിപ്പുകൾ വീണ്ടുമയയ്ക്കിലും;
‘സോത്സാഹമാരായുകെന്നു’ നിരന്തര-
പ്രോത്സാഹനമലയാഴിയേകീടിലും

‘ആശാമനോജ്ഞകവനമതിക്കൊടും-
ക്ലേശനിരാശ’ യെന്നാറു പാടീടിലും
ഒക്കില്ലൊരിക്കലും മേലിലിനിയ്ക്കിനി-
യിക്കളിവട്ടത്തിലൊത്തു കളിക്കുവാൻ
സ്മേരമനോഹര വേഷങ്ങൾ കച്ചുപോയ്
ഘോരഗുരുശാപകാമിലബാധയാൽ
താവിത്തുളുമ്പും സഭാകമ്പമേല്ക്കയാൽ
മെയ് വിയർക്കുന്നു; തുട വിറയ്ക്കുന്നു മേ!
സുരുരോഷസ്സു മലരിനെയെന്ന പോ-
ലിന്നു മധുരമയ വിറക്കുന്നു ഞാൻ;
ദേശികവര്യൻ തിരുമിഴിക്കോണിനാൽ
ദേഹമുഴിഞ്ഞ സുരഭിലവാസരം
ആശാന്റെ തൃക്കരപ്പൊന്മുടി ചൂടിയ-
ന്നാദ്യം കളിയരങ്ങേറിയ വാസരം!
ഫുല്ലാനേതത്താൽത്തഴുകിയന്നൊന്നിച്ചു
ചെല്ലമായ്ച്ചെല്ലും ചെറുക്കനെ ശ്രീഗുരു
ഒക്കില്ലൊരിക്കലും മേലിലിനിക്കിനി-
യിക്കളിയച്ഛനോടൊത്തു കളിക്കുവാൻ
‘ദുർമ്മുഖം കാണേണ്ടനി’ ക്കോതി ദേശികൻ
ദുർമ്മ്യതിഘോരഗ്രഹണമാം ശാപമായ്!
കുരമിടിത്തിയിൽ വെന്തുപോയി; കോശ-
ഭാരകിരീടമണിയേണ്ട മസ്തകം!
പോവാതെയായന്നുതൊട്ടു ഞാൻ; പൊന്നണി-
ക്കോവിലിലുത്സവപ്പന്തൽക്കളികളിൽ!
വ്യഗ്രനാമെന്നെത്തുടർന്നെത്തി പന്തലി-
ലുഗഗുരുത്വപ്പിഴതൻ കരിനിഴൽ!
ചൂടും വീർപ്പോടുമേകാന്തവിശ്രമം
തേടി വലഞ്ഞിരുൾമൂടുമീയന്തിയിൽ,
മാടിവിളിക്കുന്നു പൊൻ താഴികക്കുടം
ചൂടിയ കോവിലിൽ ഗോപുരവീഥികൾ;
ലോലമയവിറക്കുന്നു കരൾത്തട-
മാലും കുളവുമായാൽത്തറകളും!
സ്മേരം ഗുരുവിൻമുഖം കറുത്തീടവേ
ഘോരതമസ്സിലേക്കൊട്ടൊട്ടു നീങ്ങി ഞാൻ
ഇന്നൊരു വേഷവും കിട്ടാതുഴന്നുപോ-
യൊന്നാം കിടക്കാരനാരനാകാൽ മുതിർന്നവൻ!
ഉച്ചഗർവ്വമൊരുങ്ങീല വൻകളി-
യച്ഛന്റെയിച്ഛയ്ക്കു വേഷമെടുക്കുവാൻ
പൂർണ്ണാധികാരമുണ്ടാവണ; മന്നന്നു
തോന്നിയ വേഷങ്ങൾ കെട്ടി നടക്കുവാൻ
ആദ്യവസാനത്തിനെന്നെ ക്ഷണിക്കാത്തൊ-
രാശാനിലാശങ്ക വാരിയെറിഞ്ഞു ഞാൻ!
ഇച്ഛകൾക്കൊക്കെക്കടിഞ്ഞാണിടും, കളി-
യച്ഛന്റെ നേർക്കു തെറിവാക്കു തുപ്പി ഞാൻ
തോപ്പിൽക്കിളർത്തു കളിയച്ഛനോടു ഞാൻ
മാപ്പിരക്കില്ലെന്ന ഭീകരമുൾച്ചെടി
വേഷത്തിനാരും ക്ഷണിക്കാതെയായ വന്ന
നേരത്തു കോപ്പുകളേറ്റിത്തുടങ്ങവേ;
പോംവഴിയില്ലിനി വേഗം പെരുംകളി-

കളിയച്ഛൻ ജനിക്കുന്നു Notes Question Answer Class 8 Kerala Padavali Chapter 12

യോഗത്തിൽ നിന്നുമൊഴിയുകയെന്നിയേ!
കാളിമപൂശുന്നു വന്ന മൂവന്തികൾ;
കേളികൊട്ടുമ്പോൾ നടുങ്ങുന്നു മാനസം!
കോലം ചുളുങ്ങി; യിലയില്ലപോല-
ശാലയ്ക്കകത്തെക്കഥകളിപ്പന്തിയിൽ!
കൂട്ടരോടൊത്തു ചിരിക്കാൻ കളിക്കുള്ള
ചൊട്ടിക്കരയ്ക്കാനൊരിക്കലും വയ്യമേ.
പിച്ച വെറും പിച്ച, സാക്ഷാൻപെരും കളി-
യച്ഛൻമായിട്ടിടഞ്ഞ കാലങ്ങളിൽ
പിച്ചനെപ്പോലെയായ്പ്പോയി ഞാനെൻ പെട്ടി
വെച്ചു കളിയാടിയിൽ നടക്കണം!
തോറ്റു തുലഞ്ഞു ഹാ വയ്യെനിക്കിപ്പടു-
കൂറ്റൻ കഥകളിപ്പെട്ടികളേറ്റുവാൻ!
പോരുമിക്കാഴ്കളി; വീട്ടിലേക്കൊന്നിനി
പോയിവരുവാൻ മുതിരുന്നു മാനസം.
മൂടി മാറാലയിൽച്ചാടി കയങ്ങളിൽ
വീടിനെത്തേടിയൊരോർമ്മകൾ കൂടിയും!
ഭാഗത്തിലോഹരി കിട്ടിയ വീടന്നു
തീരുവിറ്റിക്കളിവട്ടത്തിലെത്തവേ;
ഒട്ടുരസിക്കുവാൻ ഭീരുവിന്റെ വേഷങ്ങൾ
കെട്ടി കമാലൊരു ഭീരുവായ് വന്നു ഞാൻ;
ചുമ്മാ പല പല വേഷങ്ങൾ കെട്ടിയി-
ന്നാത്മസ്വരൂപത്തെയോരാതെയായി ഞാൻ;
ബോധമില്ലാതെ കിടക്കുമവസ്ഥയ്ക്ക
മീതെയായ് ഘോരവിപത്തെന്തു ഭൂമിയിൽ?
വേദനാ പൂർണ്ണമാണിക്കഥ; രാവണ-
വേഷവും ഞാനുമൊന്നായിച്ചമഞ്ഞുപോയ്!
ആശാപരമ്പരാദർശം തകർന്നുപോയ്;
കാര്യം മറന്ന് വെറും കളിക്കാരനായ്
നിപമിക്കളിക്കോപ്പു ചുമന്നുകൊ-
ണ്ടത പടികൾ കയറിയിറങ്ങി ഞാൻ!
മുറ്റുമിദുർല്ലഭ ജീവിതമങ്ങിങ്ങു
ചുറ്റിയലഞ്ഞു വലഞ്ഞു കഴിഞ്ഞുപോയ്!
മഞ്ഞിൽക്കുളിച്ചു കുളിരാർന്നൊരാതിര
ത്തെന്നൽക്കുറുനിരയൊന്നു മുകരണം
മുന്തിരിച്ചാറു പിഴിയുന്ന മൂവന്തി-
യൊന്നായ്ച്ചിരട്ടയിലിത്തിരി മോന്തണം
രാകാശശാങ്കമുഖിയാം രജനിതൻ
വാർകൂന്തലിൽ മുല്ലമാല ചൂടിക്കണം;
വായ്ക്കും രസത്തിൻ കസാലയിൽ വീണുടൻ
വാനത്തു മോഹപ്പുകക്കോട്ട കെട്ടണം!
മേലാ, ഗുരുപദം പിൻപറ്റിയിക്കലാ-
ലോലമാം ജീവിതകാലം തുലയ്ക്കുവാൻ!
ധാടിയും മോടിയുമാർന്ന ഞാനെങ്ങനെ
താടി നരച്ച ദുർവാശിക്കു കീഴ്പ്പെടും?
മെച്ചം തഴച്ചവ; നാരു ഞാനിക്കളി-
യച്ഛന്റെ മുമ്പിലോച്ഛാനിച്ചു നില്ക്കുവാൻ
മേളത്തിലങ്ങനെ ഭാവനാഹുതി
കാളസർപ്പം പോലിഴഞ്ഞു നടക്കവേ;

തോഴനാം കൊച്ചുമിടുക്കന്റെർവ്വശീ-
വേഷമിരുട്ടത്തു കണ്ടു മിരണ്ടനാൾ;
കോലവും കെട്ടു; കൈമിട്ടുപോയക്കൂട്ടരും
‘കാലവിചാരത്തിലുൾപ്പെട്ട ധൂർത്തന!
കച്ചു കളിപ്പന്തൽ, കൂടിക്കലർത്തി ഞാൻ
പച്ചയിലിച്ഛയാ കത്തിയും താടിയും!
ആരാലരങ്ങു മുഷിപ്പിച്ചു കഷ്ടമി-
ങ്ങാരുമെടുക്കാത്ത വേഷമെടുത്തു ഞാൻ!
വല്ലനേരത്തും പതിഞ്ഞ പദം നിന്നു-
ചൊല്ലിയാടുമ്പോളുറക്കം വരുന്നു മേ;
മേളക്കൊഴുപ്പിലിണങ്ങീല മുദ്രകൾ
താളം പിഴച്ചു തരിച്ചു ചവിട്ടടി
ലോലമാം കൈവള രോഷാലിടഞ്ഞുപോയ്;
കാലിലെപ്പൊന്മണിച്ചാർത്തു ചെറുത്തുപോയ്;
വാങ്ങിക്കളിക്കെക്കിടയ്ക്കും പുറത്തുടൻ
ചേങ്ങലക്കോലിന്റെ വീക്കുകളെങ്കിലും
മെച്ചം മുറുക്കും പുറപ്പാടുവേളയിൽ
മെയ്യും മിക്കയ്യും മയങ്ങുന്നു മൂർച്ഛയിൽ!
വട്ടംതിരിയുന്നു പന്തൽ; അടരുന്നു
ചൊട്ടി; കിരീടം ചെരിയുന്നു മേല്ക്കുമേൽ;
കോപ്പില്ല വേഷത്തിനാർപ്പുവിളിയാകെ
മാറ്റൊലിക്കൊണ്ടു; മുരണ്ടുകല്ലേറുകൾ!
പൊട്ടിത്തെറിച്ചു പ്രതിഷേധഭാഷിതം
“കെട്ടേണ്ട വേഷം മുഖശ്രീ തൊടാത്തവൻ”!
ചൂളുന്നു ലജ്ജയാലെൻ മുഖം കാൺകവേ,
പാളിക്കളിക്കും കളിവിളക്കിൻ തിരി
തക്കത്തിൽനിന്നൊന്നലറവേ, തങ്ങളിൽ
നോക്കിച്ചിരിപ്പു മറ പിടിക്കുന്നവർ
പൊട്ടിത്തഴച്ചു പ്രതിഷേധഗീരുകൾ
“കെട്ടേണ്ട വേഷമിച്ചൊട്ടിയടരുമോൻ”!
നാലുഭാഗത്തുമലച്ചുപൊങ്ങി; “തിര-
ശ്ശീല തൊടേണ്ടാ കിരീടം ചെരിഞ്ഞവൻ”
ശ്യാമളവാനിൻ തിരുമിഴി ചോന്നു പോയ്
താമസമില്ലിനി നേരം പുലരുവാൻ
മെല്ലെത്തിരിക്കുകയായിതാ നക്ഷത്ര-
മുല്ലമലരുകൾ ചൂടിയ യാമിനി-
വ്യോമ രജതദീപത്തിലണഞ്ഞുപോയ്
ഹേമന്ത രാത്രിതൻ ശീതളമുത്സവം
ഇന്നിപ്പുരാതനക്ഷേത്ര നടയിലെ-
യുത്സവകാലക്കളിയവസാനമായ്!
രാകാശശാങ്കൻ തിരിച്ചുപോയ കാന്ത,
മൂകശോകത്തിൽ ധനാശിയടുത്തുപോയ്.
ഭോഷൻ ശ്രമിച്ചുനോക്കുന്നു പുതിയൊരു
വേഷവുമായിട്ടരങ്ങത്തു കേറുവാൻ
പൊട്ടിത്തെറിച്ചു പ്രതിഷേധഗർജ്ജിതം
“കെട്ടേണ്ട വേഷം ഗുരുശാപമേറ്റവൻ!
ചെത്തവും ചൂരുമടങ്ങി, പടുതിരി
കത്തിക്കരിഞ്ഞു കളിവിളക്കിൻ മുഖം
അന്ധകാരത്തിൽക്കളി കഴിഞ്ഞാടുന്ന

പന്തലുപോലെ കുഴയുന്നു വിണ്ടലം;
പാട്ടുകഴിഞ്ഞൊരു ഗായകൻ വെച്ചതാം
ചേങ്ങലംപോലെ മയങ്ങുന്നു ഭൂതലം
തോടും പുഴയുമുറക്കമായ് മുറ്റത്തു
വാടിത്തളർന്നു കിടക്കുന്നു താരകൾ
നീങ്ങുന്നു ദൂരെ കഥകളിപ്പെട്ടികൾ;
നീലാഭമേചകമേഘങ്ങൾ പോലവേ;
കൂട്ടുകാരൈക്യം മുറുക്കിപ്പിരികയായ്,
നോട്ടമില്ലാർക്കുമെൻ നേർക്കെന്നു നിർണ്ണയം
നാണിച്ചു തൻമുഖം താഴ്ത്തുന്നു കണ്ടവ-
രോണപ്പുടവ തടവിയ കൂട്ടുകാർ
വേവിച്ചു തീവാനുതാപം, മരങ്ങ
വേണ്ടവിധമൊന്നു ചൊല്ലിയാടീല ഞാൻ
ചിത്തതമോഗർവ്വദുർഗ്ഗം തകർന്നിരു-
മുത്തുമണികളടർന്നു തെറിക്കവെ.
അവ്യക്തമാരോ മധുരമനോഹര-
ദിവ്യസ്വരത്തിൽക്കുഴലൂതി നില്ക്കയായ്;
തോടിന്നലയാഴിയായ കലവറ
തോടയം തേടുമരങ്ങിന്നണിയറ;
‘സമ്പൂർണ്ണത തന്നണിയറക്കാഴ് പ്രതി-
ബിംബമരത്തെ’ന്ന സത്യം മറന്നു നീ;
ഒന്നാമതായിട്ടണിയറയ്ക്കുള്ളിൽ നീ
ചെന്നുടൻ പറ്റിയ തെറ്റു തിരുത്തുകിൽ,
വിട്ടുപോകേണ്ട നീ യോഗം കരയേണ്ട
മാറ്റിത്തമെല്ലാമെരിചാമ്പലാം സ്വയം
നിക്കൊല്ല ചിന്തിച്ചരങ്ങത്തുനിന്നെത്തി-
നോക്കുകണിയറവാതില്ക്കലേക്കു നീ.
പൊങ്ങും പരിവേഷവായിൽത്തിളങ്ങുന്നു
മങ്ങിയെരിയും നിലവിളക്കിൽ തിരി
ലോലപീതാംബരച്ചാർത്തുകൾക്കപ്പുറം
പീലിമുടിവനമാലകൾക്കപ്പുറം
പ്രീതിപ്പൊലിമ തൻ പൊൻ തിടമ്പാം മഹാ-
ജ്യോതിസ്സാരൂപനെക്കാണുന്നതില്ലയോ?
ആർതൻ കരുണയാൽ ആദ്യമായ് നീ ചോടു-
വെച്ചത് ഭൂമിയി, ലകൃപാവാരിധി,
തെറ്റുകളെന്തും പൊറുത്തികരംഗത്തു
തോറ്റവർക്കും കളിയച്ഛ നല്ലയോ?
മോഹാന്ധകാരം തിരുത്തുമീ സൽഗുരു
ദാഹിക്കഭയമരുളുമി പ്രേമവാൻ
ഭഗ്നസർവ്വസ്വനാം നിന്നിലൊരു മണി-
കണ്ണുനീർ തുകുമാ നീലകാളാംബുദം
വൈകേണ്ടൊരുങ്ങിയിരിപ്പൂ നിറുകയിൽ-
കൈവച്ചനുഗ്രഹദൃഷ്ടി ചൊരിയുവാൻ
ദുഷ്ടമാം ദുർഗ്ഗർവ്വരൂക്ഷക്കരിമ്പാറ
പൊട്ടിക്കരഞ്ഞു ശരണം വിളിക്കവേ,
അന്ധകാരാദി തകർക്കും ഹിമാംശുവായ്-
പുഞ്ചിരി ക്കൊണ്ടെടുത്തെത്തുമാമവൻ
ആർത്തിഹരൻതൻ പാദമുഴിഞ്ഞാലുമി
കീർത്തിക്കു നീ കുമ്പിൾ കുത്തിയ കൈകളാൽ

പട്ടുപോലുള്ളാപ്പവിത്ര പാദങ്ങളിൽ
മുട്ടിക്ക് പൊന്മുടി വീണ ശിരസ്സിനെ
ശിഷ്ടഗുരുവിൽ വിരലിൻ തലപ്പൊന്നു
തൊട്ടാലകലും തിമിരമശേഷവും
കഷ്ടമിങ്ങെന്തിനു ശങ്കിച്ചു? കാരുണ്യ
ഭിക്ഷ തരുവാനുഴറുന്നു സത്ഗുരു
ഊരി വലിച്ചെറിഞ്ഞേക്കുക, ഭോഷ, നീ-
ന്നാത്മ സമർപ്പണ വിഘ്നമിക്കഞ്ചുകം-
ഭാസുരഭാവിക്കു രാഹുവാണീ ഭക്തി-
ഭാവം തളിക്കാത്തൊരുന്മത്ത ഗൗരവം
ദേശികശാപത്തിൽ നട്ട കളിപ്പന്ത-
ലോരോന്നുമോരോ നരക ദുർഗ്ഗങ്ങളാം
വിശ്വവിജയപ്പടി തുറക്കാ ദൃഢം
ദേശികൻ കണ്ണുമിഴിക്കും വരേയ്ക്കുമേ
സുന്ദരരം ഗുരുവനേൽക്കുകി-
ലന്നു വിടരുമീ ബ്രഹ്മാണ്ഡമണ്ഡലം
ബുദ്ധിഭ്രമമാം തമസ്സൊഴിയും കളി-
യന്നു വന്ന മുഷിച്ചലൊഴിയുകിൽ
മെച്ചം ലഭിച്ചു നിനക്കിപ്പെരുംകളി-
യച്ഛന്റെയിയ്ക്കു കീഴ്പ്പെട്ടിരിക്കുകിൽ
കാണായ തോൽവിയെന്തെന്നോ, ഗുരുവിന്റെ
കാലുപിടിക്കാതരങ്ങത്തു പോയി നീ
സർവ്വപരാധം പൊറുക്കേണമെന്നൊരു
സാഷ്ടാംഗവീഴ്ച വിജയിയാപൊങ്ങി നീ
ബ്രഹ്മസ്വരൂപൻ ഗുരു കുനിഞ്ഞീടുകിൽ
ബ്രഹ്മാണ്ഡമൊക്കെയും നിൽകളിപ്പന്തൽ താൻ
കെട്ടുന്ന വേഷത്തിനേതിനുമൊന്നാണു
ലക്ഷ്യം-ഗുരുവരാനുഗ്രഹ പ്രീണനം.
കൈ മെയ് മറന്നു നീ വീഴുക; ചൂടുക
കോമളപാദകമലദളങ്ങളെ
മന്ദപവനൻ തഴുകവേ കൂരിരുൾ
ഗ്രന്ഥി ഭേദിച്ചു വിരിയുന്നു കോരകം
ദേവൻ ദിനേശൻ തൊടുമ്പോൾ തമിസമാം
രാവു വെളിച്ചം വിതറും പ്രഭാതമാം!

കളിയച്ഛൻ ജനിക്കുന്നു Notes Question Answer Class 8 Kerala Padavali Chapter 12

Question 7.
‘കളിയച്ഛൻ’ എന്ന കവിതയ്ക്ക് ഒരു ആസ്വാദനം തയ്യാറാക്കുകം
Answer:
പുണ്യം, പാവം എന്നിവയെക്കുറിച്ചുള്ള ചിന്ത കവി മനസ്സിനെ നിരന്തരം അലട്ടിയിരുന്നു. മല യാളത്തിലെ മറ്റൊരു കവിയ്ക്കും അനുഭവപ്പെട്ടി ട്ടില്ലാത്തവിധത്തിലുളള പാപബോധ സാന്നിധ്യം പി. കവിതകളിൽ കാണാം. ആത്മദുഃഖമെന്നോ ആത്മസംഘർഷമെന്നോ വിളിക്കാവുന്ന മാനസി കാവസ്ഥയാണ് കളിയച്ഛന്റെ മുഖമുദ്ര.

ആത്മനൊമ്പരങ്ങളുടെ ചിതയാണ് പി. കവിത മാപ്പുലഭിക്കാത്ത ഗുരുനിന്ദ, പിതൃനിന്ദ, ഈശ്വര നിന്ദയുടെ ഫലമായി; വലിയ ദുഃഖവും പേറി അ ലഞ്ഞുതിരിയേണ്ടിവന്ന ഒരു കഥകളി നടന്റെ മന സ്സിനെ, കവി മനസ്സിനെയാണ് കവിതയിലൂടെ പി. അവതരിപ്പിക്കുന്നത്. കഠിനമായ ദുഃഖത്താൽ നീറി പിടയുമ്പോഴും അകലെ ഒരു വെളിച്ചം, പ്രത്യാ ശ, നടനെ, കവിയെ നയ്ക്കുന്നു. ചെയ്ത തെറ്റു കൾക്കെല്ലാം പ്രായശ്ചിത്തമായി സർവ്വേശ്വരനെ കുമ്പിടുമ്പോൾ, പ്രായം വാർദ്ധക്യത്തിന് വഴിപ്പെ ടുമ്പോൾ ഏതൊരാളുടെ മനസ്സും ആത്മീയതയി ലേയ്ക്ക് ചായുമെന്ന് കവി വ്യക്തമാക്കുന്നു.

പിതാവിനോട് ഗുരുവിനോട് പിണങ്ങി നാടുചു റ്റേണ്ടിവന്നത് തന്റെ കർമ്മഫലമാണെന്ന് കവി മന സ്സിലാക്കുന്നു. ജീവിതത്തെ ധൂർത്തടിച്ച ഒരു മനു ഷ്യന്റെ പശ്ചാത്താപം കളിയച്ഛന്റെ അടിസ്ഥാന മാണ്. പി. തന്നെത്തന്നെ പ്രതിരൂപമായിക്കണ്ട് എഴുതിയ കവിത പി.യുടെ തന്നെ ഉത്തമ കവിത കളിലൊന്നാണ്.

കൂടുതൽ അറിയാം

കൈരളിയുടെ കളിയച്ഛൻ
ഈ അറിവ് എന്ന ദർശനത്തെ അറിയുകയും വർണ്ണിക്കുകയും ചെയ്യുന്നവനാണ് കവി. കാന്ത ദർശിയാവണം കവി. അങ്ങനെ വരുമ്പോൾ ഋഷി തുല്യനാകുന്നു ഓരോ കവിയും. ഓരോ കവിയും തന്റേതായ ഒരു ഭാവനാലോകത്തെ സങ്കൽപ്പിക്കു കയും സൃഷ്ടിക്കുകയും ചെയ്യുന്നു.

ആത്മദുഃഖത്തിനോടൊപ്പം അപരദുഃഖവും മന സ്സിലാക്കുന്നവനാകുന്നു യഥാർത്ഥ കവി. അതു പോലെതന്നെ ഈ പ്രപഞ്ചത്തെയും അതിലടങ്ങി യിരിക്കുന്ന പ്രകൃതിയെയും ഒരുപോലെ സ്നേഹി ക്കാനും വിശ്വപ്രേമമാണ് ഏറ്റവും വലിയ മത മെന്നും ദർശിക്കാൻ സാധിക്കുന്ന ഒരാളെ മാത്രമേ കവിയെന്ന പദത്തിൽ അറിയപ്പെടാൻ അർഹത യുള്ളൂ. “നീല വിണ്ടലമൊരൊറ്റ മേൽപ്പുരയുള്ള വീട് ലോകം. കെടാവിളക്കോ വിശ്വപ്രേമം” എന്നുപാടിയ ഒരവധൂതനായ ഒരു മഹാകവി നമു ക്കുണ്ടായിരുന്നു. “പി” യെന്ന ഒരൊറ്റ വാക്കിൽ വലിയൊരു അർത്ഥത്തെ ഒളിപ്പിച്ചുവെച്ച് സമാ രാധ്യനായ പി.കുഞ്ഞിരാമൻ നായർ എന്ന മല യാളത്തിന്റെ മഹാകവി, വാക്കുകളുടെയും ബിംബ ങ്ങളുടെയും കാലടികളിൽ സ്വന്തം കവിതകൾ അമർന്നുപോയതുകൊണ്ടാവാം പിയെ വാക്കുക ളുടെ മഹാബലിയെന്നു കെ.ജി.ശങ്കരപ്പിള്ള വിശേ ഷിപ്പിച്ചത്.

പി. യുടെ ജീവിതം ഒരു യാത്രയായിരുന്നു. വളഞ്ഞും പുളഞ്ഞും ഒഴുകുന്ന ചെളിയും അടി യൊഴുക്കും നിറഞ്ഞ പുഴ പോലെയൊരു യാത് യായിരുന്നു അത്. കേരളത്തിന്റെ വടക്കേയറ്റത്തു നിന്നും തുടങ്ങിയ ജീവിതയാത്ര അവസാനിച്ചത്. ഇങ്ങ് തെക്കേയറ്റത്തെ ഒരു സത്രത്തിലെ കുടു സ്സുമുറിയിൽ. തിരുവന്തപുരത്തെ സി.പി. സത ത്തിലെ പതിനൊന്നാം നമ്പർ മുറിയിൽ നിന്നും ഭൂഗോളമുറിയുടെ താക്കോൽക്കൂട്ടം തിരിച്ചേ പിച്ചു ഭൂധാത്രിയോട് വിടചൊല്ലി പോയ കവി ബാക്കിവച്ചത് കല്പനകളും ഭാവനകളും പദാവ ലികളും കൊണ്ട് സമ്പന്നമായ ഒരുകൂട്ടം പൂമര ങ്ങളാകുന്ന കവിതകളായിരുന്നു. അവയുടെ നിറ ച്ചാർത്തിലും സൗരഭ്യത്തിലും കാവ്യകൈരളി ക്കെന്നും ഓണനാളുകളായി. ജീവിതത്തിന്റെ വലി യൊരളവുവരെ നിത്യകന്യകയെ തേടിയലഞ്ഞ വ്യർത്ഥകാമുകനായിരുന്നു പി. കാലദേശാന്തര ങ്ങൾ താണ്ടി. എന്തിനോവേണ്ടിയലഞ്ഞ ഒരവധ തൻ. ഭക്തിയും പ്രകൃതിയും കാൽപനികതയും അവസ്ഥാന്തരങ്ങളും കവിതകൾ നിറച്ചുകൊണ്ട് കാലത്തിനൊപ്പം നടന്നവനായിരുന്നു പി. പക്ഷേ കാലിടറി വീണ വഴികളിൽ കൈപ്പിടിച്ചുനടത്താൻ കാലം പോലും മടിച്ചുനിന്നിരുന്നു. കവിയുടെ ജീവിതത്തിൽ പ്രണയരസം തേടി.

പൂവുകളിൽ നിന്നും പൂവുകളിലേക്ക് പാറിനടന്ന വണ്ടായിരു ന്നു പി. പക്ഷേ ഒരു പൂവ് പോലും താനാഗ്രഹിച്ച പ്രണയരസം കവിക്ക് നൽകിയില്ല. സംബന്ധങ്ങൾ രചിച്ച കവിതകൾ അസംബന്ധങ്ങളായപ്പോൾ, അശാന്തിയാൽ ഉഴറുന്ന മനസ്സിന് ശാന്തിക്കിട്ടാ നായി ദേശാന്തരങ്ങൾ തോറും അലഞ്ഞുതി രിഞ്ഞു നടന്ന കവിക്ക് ജീവിതാവസാനം വരെ അതുമാത്രം കിട്ടിയില്ല. കുയിലും മയിലും കുഞ്ഞി രാമൻ നായരും കൂടുക്കുട്ടാറില്ലയെന്നു കവി. ശങ്ക രകുറിപ്പ് പറഞ്ഞത് ഇതുകൊണ്ടായിരുന്നു. കവി തയ്ക്കായി ജീവിതം അലച്ചിലാക്കി മാറ്റിയ കവി യുടെ ജീവിതം അടുക്കും ചിട്ടയുമില്ലാത്തൊരു കവിതയായിരുന്നുവെങ്കിൽ അതിൽ നിന്നും ഗർഭം ധരിച്ച കവിതകൾ എങ്ങനെ ഇത്രമേൽ അതിസു ന്ദരങ്ങളായി? ആധുനിക കവികളിൽ അടിമുടി കവി യായ ഒരാളേയുള്ളൂ.. അതാണ് പി.കുഞ്ഞിരാമൻ നായർ എന്ന കവിതയുടെ കളിയച്ഛൻ.

പി.യുടെ ഏറ്റവും പ്രശസ്തമായ കവിതയാണ് കളിയച്ഛൻ. കവിയുടെ ആത്മകഥാംശപരമായ ഈ കവിത ലോകാനുഭവം ആസ്പദമാക്കി രചി ച്ചതാണ്. തന്റെ ജീവിതയാത്രയുടെ കയ്പനീർ മുഴു വനും പദങ്ങളായി, അനുഭവിച്ചറിഞ്ഞ ജീവിത ത്തിന്റെ വ്യർത്ഥതയെ വാക്കുകളായി, അനുഭവ ത്തിൽ സ്ഫുടം ചെയ്തെടുത്ത അക്ഷരങ്ങളെ കോർത്തെടുത്തപ്പോൽ കൈരളിക്ക് കിട്ടിയത് എക്കാലത്തെയും മികച്ചൊരു കാവ്യനുഭവമായി രുന്നു. പ്രത്യക്ഷത്തിൽ സിദ്ധിമാനായിരുന്നിട്ടും ഗുരുശാപമേൽക്കേണ്ടി വന്ന ഒരു കഥകളി നടന്റെ ആത്മവിലാപമാണ് ഈ കവിതയുടെ ഇതിവൃത്തം.

ഗുരുനിന്ദയുടെ ഉമിത്തീയിൽ സ്വയം വെന്തുനീ റുന്ന ശിഷ്യന്റെ ഹൃദയവ്യഥയെ ഈ കവിതയിൽ ആവിഷ്ക്കരിക്കുമ്പോൾ കവി സ്വയം പിതൃനിന്ദ യുടെ ഉമിത്തീയിൽ നീറിപിടഞ്ഞുപോയിരിക്കാം.

“ഒക്കില്ലൊരിക്കലും മേലിലെനിക്കിനി, ഇക്കളിയോ ഗത്തിലൊത്തു കളിക്കുവാൻ” എന്ന വ്യക്തിത്വ വാദത്തിൽ തുടങ്ങുന്ന കവിത പിന്നീടു കാട്ടിത്ത രുന്നത് സ്വന്തം നിയോഗം മറന്നു ആർക്കോ വേണ്ടി പല വേഷങ്ങൾ കെട്ടി ജീവിതത്തിൽ നിറ ഞ്ഞാടിയ ഒരു കഥകളി നടന്റെ തിരിച്ചറിവുകളാണ്. പി.യുടെ ജീവിതവും അങ്ങനെ തന്നെയായി രുന്നു. കാവ്യസിദ്ധി വേണ്ടുവോളമുണ്ടായിട്ടും ജീവിതരസം ആവോളം നുകരാനായി പല വേഷ ങ്ങൾ കെട്ടി. പല ബന്ധങ്ങളിൽ രമിച്ചു ഒന്നിലും തൃപ്തനാകാതെ കയ്യിൽ നിറയെ പണമുണ്ടാ യിട്ടും കയ്യിലൊന്നും ബാക്കിയില്ലാതെയായ ഓട്ട ക്കയ്യൻ, കളിയച്ഛൻ എന്ന കവിതയിലെ കഥ കളി ശിഷ്യനിലെ മുഷ്ക് ഇന്നും നമ്മളിൽ ഓരോ രുത്തരിലുമുണ്ട്. തനിക്കിഷ്ടപ്പെട്ട വേഷം കെട്ടാൻ സമ്മതിക്കാത്ത കളിയച്ഛനെ ധിക്കരിച്ചു. കളി യോഗം വിട്ടുപോകുന്ന ശിഷ്യൻ അവസാനം കുറ്റ ബോധത്താൽ തിരിച്ചറിയുന്നു. താൻ ചെയ്ത ഗുരു നിന്ദയുടെ ആഴം. എന്നിരുന്നാലും തിരികെ വന്നു കളിയാശാനോട് മാപ്പപേക്ഷിക്കാൻ കഴിയാത്തത് തന്റെ സിദ്ധികളിൽ ഉള്ള അമിതമായ അഹന്തയോ അതോ പശ്ചാതാപത്താൽ ഉദയം ചെ ലജ്ജയോ ആവാം.

അതുകൊണ്ട് തന്നെയാണ് ഭാഷയുള്ളടത്തോളം കാലം കളിയച്ഛൻ എന്ന ഈ കാവ്യം നിലനിൽക്കുമെന്നതിന്റെ പൊരുളും. സ്വന്തം അച്ഛനുമായുള്ള വൈകാരികവും സംഘർഷഭരിതവുമായ ബന്ധത്തെ ദ്വന്ദ്വാത്മക മായി വരച്ചുകാട്ടുന്ന കവി ഈ കവിതയിൽ ബിംബമായി ചേർത്തിരിക്കുന്നതോ ഗുരുശിഷ്യ ബന്ധത്തെയും, മകന് പിതാവിനോടുള്ള ബന്ധ ത്തിലെ വിശുദ്ധിപോലെ അത്യന്താപേക്ഷിതമാണ്. ഒരു കലാകാരന് ഗുരുത്വം കുഞ്ഞിരാമൻ എന്ന ഈ ശിഷ്യൻ ധൂർത്തടിച്ച് നശിപ്പിക്കുന്നത് തന്റെ സിദ്ധിയും ജീവിതവുമാണ്. കവിയായ കുഞ്ഞി രാമൻ ധൂർത്തനായി നശിപ്പിച്ചത് സ്വജീവിതവും… അരങ്ങിനു പുറത്തുള്ള ഈ കളിയിൽ ഇരു കുഞ്ഞിരാമന്മാർക്കും നഷ്ടങ്ങൾ മാത്രമായി രുന്നു കൈമുതൽ. ഗുരുത്വക്കേടിന്റെ ആത്മസം ഘർഷ മഹാകാവ്യമാകുന്നു കളിയച്ഛൻ എന്ന കവിത. അതുപോലെതന്നെ പൊരുത്തക്കേടിന്റെ ജീവിതസംഘർമാകുന്നു കവിയുടെ ആകെയുള്ള ജീവിതം.

ജീവിച്ച കാലത്തെ മുഴുവൻ തന്റെ വ്യക്തിത്വ ത്തിന്റെ ഭാവപകർച്ചകൾ കളിയരങ്ങിലെത്തിച്ച കൈരളിയുടെ കളിയച്ഛനാണ് പി.കുഞ്ഞിരാമൻ നായർ. ഇരുന്നിടം ഇരിപ്പിടമാക്കിയും കിടന്നിടം കിടപ്പാടമാക്കിയും നേട്ടങ്ങൾ നഷ്ടങ്ങളാക്കിയും അനുഭവങ്ങളെ കാവ്യങ്ങളാക്കിയും ജീവിതത്തെ കടംങ്കഥയാക്കിയ അവധൂതൻ അതായിരുന്നു പി.

കളിയച്ഛൻ ജനിക്കുന്നു Notes Question Answer Class 8 Kerala Padavali Chapter 12

പ്രകൃതിയും പി. കുഞ്ഞിരാമൻ നായരുടെ കവി തയും
മലയാള കവിതകളിൽ ഏറ്റവും ശ്രദ്ധേയനാണ് പി. കുഞ്ഞിരാമൻ നായർ, അദ്ദേഹത്തിന്റെ കവിതകൾ കേരള സംസ്കാരവും പ്രകൃതിഭംഗിയും ഒപ്പിയെ ടുത്തവയാണ്. പ്രകൃതിപൂജയും സൗന്ദര്യ പൂജ യുമാണ് അദ്ദേഹത്തിന്റെ ഓരോ കവിതയും. കേര ളത്തിന്റെ പ്രകൃതിഭംഗി വിടർന്നു വിലസുന്ന കൃതി കളാണ് പി.കുഞ്ഞിരാമൻ നായർ എഴുതിയിട്ടുള്ള ത്. പ്രകൃതി ഇല്ലാതെ ഈ കവിക്ക് ഒന്നും എഴു താൻ കഴിയില്ല. പ്രകൃതി ഉപാസിക്കുന്ന കവിയാണ് അദ്ദേഹമെന്ന് കളിയച്ഛൻ ജനിക്കുന്നു എന്ന ആത്മകഥാഭാഗവും തെളിയിക്കുന്നു.

മനുഷ്യ ജീവിതത്തെയും അനുഭവത്തെയും പി. കുഞ്ഞിരാമൻ നായർ പ്രകൃതിയുമായി ബന്ധിപ്പി ക്കുന്നു. ഡോ.രാധാകൃഷ്ണന്റെ പ്രസംഗം അദ്ദേ ഹത്തിന് വെള്ളച്ചാട്ടമാണ്. വൈലോപ്പിള്ളയും ഓളപ്പമണ്ണയും കവിതകളിലൂടെ പനിനീർപ്പൂവും ചെമ്പകപ്പൂവുമാണ് വിതറിയത്. ഭാരതപ്പുഴ അദ്ദേ ഹത്തിന് വറ്റാത്ത കവിതയാണ്. കളിയച്ഛൻ എന്ന കവിത ജനിക്കുന്ന സന്ദർഭം പ്രകൃതിയും മനുഷ്യനും ഒന്നുചേരുന്ന മുഹൂർത്തം കൂടിയാണ്. നവോദയം, നവോന്മേഷം അഭിനയവികാസം പഞ്ച വർണ്ണക്കിളികളുടെ മധുരകാകളി കണ്മുന്നിലെയും കമനീയ കാവ്യാ പ്രപഞ്ചം തന്റെ മനസ്സിലെ അനു ഭൂതികളെ പ്രകൃതിയിലേക്ക് പകരുന്ന വൈദ്യ നെയാണ് എവിടെ കാണുന്നത്. പുലർദീപ്തി തോറ്റ് ചെളിക്കുണ്ട് ചെന്താമരക്കുളമായി മാറു ന്നു. മഞ്ഞുതുള്ളി വൈരക്കല്ലെന്നു പേരെടു ക്കുന്നു ഉള്ളുണർന്ന പറവകൾ അപരതയിൽ ചിറകുവിരിച്ചുയർന്നു പോയ വാസിക്കെല്ലാം സംഗീതം വിതറുന്നു. ഇങ്ങനെയെല്ലാം എഴുതാൻ പി.കുഞ്ഞിരാമൻ നായർക്ക് പ്രകൃതി സത്യവും ശിവവും സുന്ദരവുമായി ഈ കവിക്കുമുന്നിൽ പ്രത്യക്ഷപ്പെടുന്നു. തന്റെ മാനസിക ഭാവങ്ങൾ കവി പ്രകൃതിക്കു പകർന്നു നൽകുന്നു. പ്രകൃതി ഭംഗി കാവ്യന്മാകമായി ഓരോ വാക്കിലും വന്നു നിറയുന്നു.

പി.കുഞ്ഞിരാമൻ നായർ എപ്പോഴും പ്രകൃതിയുടെ മടിത്തട്ടിലാണ്. പ്രകൃതിയോടു ചേർന്നു നിൽക്കുന്ന മനസ്സാണ് അദ്ദേഹത്തിന്റേത്. അകലെ കാവ്യനിർവൃതി ലയം പോലുള്ള തിരുവില്വാമല ക്ഷേത്രം മനസ്സ് താമരപ്പൂവായി അങ്ങനെ താമര പൂവായി മാറുന്ന മനസ്സാണ് കവിക്കുള്ളത്. പ്രകൃതി ഭംഗി അദ്ദേഹത്തിന്റെ ഉള്ളിൽ പൂക്കൾ വിരിയിക്കുന്നു.

കവിതയെന്നും ഗദ്യമെന്നും പി.കുഞ്ഞിരാമൻ നായർക്ക് വ്യത്യാസമില്ല എല്ലാം കവിതയാണ്. ആ കവിതകളിൽ നിറഞ്ഞുനിൽക്കുന്നത് കേരളീയ പ്രകൃതിയാണ്. പ്രകൃതിയോട് ചേർന്നുനിന്നാണ് അദ്ദേഹം ഓരോ വാക്കും എഴുതുന്നത്. പ്രകൃതി സൗന്ദര്യത്തിന്റെ ആരാധകനാണ് അദ്ദേഹം. പി.കുഞ്ഞിരാമൻ നായരുടെ ഓരോ കവിതയിലും പ്രകൃതിഭംഗി തുളുമ്പിനിൽക്കുന്നു. പ്രകൃതിഭംഗി യുടെ പൂക്കളാണ് അദ്ദേഹത്തിന്റെ കവിതകൾ. പ്രകൃതിയെയാണ് ഈ കവി പൂജിക്കുന്നത്. നഷ്ട പ്പെട്ടുപോയ കേരളീയ പ്രകൃതിയെ മനസ്സിലാ ക്കാൻ പി.കുഞ്ഞിരാമൻ നായരുടെ കവിതകൾ നോക്കിയാൽ മതി.

കീർത്തിമുദ്ര Keerthimudra Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf കീർത്തിമുദ്ര Keerthimudra Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Keerthimudra Summary

കീർത്തിമുദ്ര Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
കീർത്തിമുദ്ര Keerthimudra Summary in Malayalam Class 8 1
മലയാളത്തിലെ പ്രശസ്തനായ ഒരു എഴുത്തു കാരാനാണ് ഉണ്ണികൃഷ്ണൻ പുതൂർ. 1933-ൽ തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ ഗ്രാമത്തിൽ ജനിച്ചു. ഗുരു വായൂരിലാണ് വളർന്നത്. ആത്മസംഘർഷങ്ങളുടെ കഥാകാരൻ എന്നറിയപ്പെടുന്ന ഇദ്ദേഹം അറുന്നൂറില ധികം കഥകൾ രചിച്ചിട്ടുണ്ട്. 29 കഥാസമാഹാരങ്ങളും 16 നോവലുകളും ഒരു കവിതാ സമാഹാരവും ജീവച രിത്രവും അനുസ്മരണവും ഉൾപ്പെടെ അമ്പതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.

  • പ്രധാന കൃതികൾ
    ബലിക്കല്ല്, നാഴികമണി, ആനപ്പക, ആട്ടുകട്ടിൽ, അമൃ തമഥനം, ധർമ്മചക്രം, എന്റെ നൂറ്റൊന്നു കഥകൾ, പാവക്കിനാവ്, ജലസമാധി ആത്മവിഭൂതി
  • പുരസ്കാരങ്ങൾ
    കേരള സാഹിത്യ അക്കാദമി അവാർഡ്, ജി.സ്മാ രക അവാർഡ്., പത്മപ്രഭാ പുരസ്കാരം, ഓടക്കു ഴൽ അവാർഡ്
    2014 ഏപ്രിൽ 2-ന് നിര്യാതനായി.

ആമുഖം
കലയെ ജീവിതം തന്നെയാക്കി ഉപാസിച്ച ഒരു കലാകാരൻ. സ്വന്തം ജീവൻ തൃജിച്ച് കീർത്തി നേടിയ കഥയാണ് കീർത്തിമുദ്രയിലൂടെ ഉണ്ണികൃഷ്ണൻ പുതൂർ വരച്ചു കാട്ടുന്നത്. കൃഷ്ണനാട്ടം എന്ന കലാരൂപത്തി ലൂടെ അണിയറയിലും അരങ്ങിലും ഒരു പോലെ ശോഭിച്ച അതുല്യപ്രതിഭ. വ്യത്യസ്ത രൂപഭാവങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. ജീവിതം കലയ്ക്ക് വേണ്ടി ഒഴിഞ്ഞുവച്ച കളിയരങ്ങ് ദൈവസന്നിധിയായി കണ്ട കലോപാസകൻ. യൗവനത്തുടിപ്പിലുള്ള സ്വയം വര കൃഷ്ണനായും അവസാനകാലം കൗര്യത്തിന്റെ മുഖമുള്ളവനായും അദ്ദേഹം ആടി കാണികളുടെ മനം കവർന്നു. ഈ കലാകാരൻ അരങ്ങിൽ തന്നെ ജീവിതം ഹോമിച്ച് അനശ്വരനായി മാറുന്നു. താങ്ങാനാവാത്ത ഹൃദയഭാരം ആയിരിക്കാം അന്ത്യത്തിന് കാരണം.

കീർത്തിമുദ്ര Keerthimudra Summary in Malayalam Class 8

പാഠസംഗ്രഹം

കളിയോഗത്തോട് വിടവാങ്ങുന്നതിനുള്ള അവ സാനത്തെ അരങ്ങേറ്റമാണ് ഗവർണറും മുഖ്യമന്ത്രിയും കളികാണാൻ വരുന്നുണ്ട്. ആശാന് കലാതിലകമെന്ന കീർത്തിമുദ്ര നൽകുന്നത് മുഖ്യമന്ത്രിയാണ്. പതിമൂന്നാ മത്തെ വയസ്സിൽ കച്ചകെട്ടിത്തുടങ്ങിയതാണ് വയസ്സ് 88 ആയിരുന്നു. മറ്റ് മാർഗ്ഗങ്ങളില്ലാത്തതുകൊണ്ട് ജീവി ക്കാനായി വേഷക്കാരനായി. എന്തൊക്കെ കഷ്ടപ്പാടു കൾ സഹിച്ചിരിക്കുന്നു. കളിപ്പെട്ടിയും ചുമന്നുള്ള നട പ്പുകൾ. പുതിയ ചെറുപ്പക്കാരിൽ എത്രപേർ കലയെ കാര്യമായി കരുതുന്നു. വളരെ ചുരുക്കം പേരുണ്ടാകാം. കളിയരങ്ങ് തനിക്ക് ജൈവസന്നിധിയാണ്.

ഗുരുനാഥന്മാരെ എന്നും അനുസരിച്ചിട്ടേയുള്ളൂ. ശിഷ്യന്മാർ ഒട്ടേറെയുണ്ട്. കഥാപാത്രങ്ങളിൽ തന്റെ വ്യക്തിത്വം പകർന്നാടിയിട്ടുണ്ടോ ആവോ? എന്താ യാലും പ്രായാധിക്യത്താൽ രോഗങ്ങളാൽ ഇനി വേഷ ത്തിനെന്നല്ല ഒന്നിനും വയ്യ. മോഹിച്ചതെല്ലാം കിട്ടില്ല. വിധിച്ചതേ കിട്ടൂ. സ്നേഹിച്ചവളെ, കുഞ്ഞുലക്ഷ്മിയെ തനിക്കു ലഭിച്ചില്ല. ഒന്നും ശാശ്വതമല്ല. എല്ലാം മറയും കാലവും കാമിനിയുമെല്ലാം യൗവനത്തിൽ, ശ്രീകൃഷ്ണ വേഷത്തിൽ, കൺകുളുർത്ത വരുന്നുണ്ടായിരുന്നു. കുഞ്ഞുലക്ഷ്മിയെ രാധയായി സങ്കല്പിച്ചിരുന്നതിനാൽ നിത്യകാമുകനായ കൃഷ്ണന്റെ വേഷം വളരെ തന്മയ ത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നു.

ഇങ്ങനെ പല കഥകളും മനസ്സിലേക്ക് ഓടിയെത്തിയപ്പോൾ ആശാൻ അണിയറയിലെ കളിപ്പെട്ടിയിൽ ചാരിയിരുന്നു. യൗവനത്തിൽ ശ്രീകൃഷ്ണനായി നിറഞ്ഞു നിന്ന ആശാന് പിന്നീട് ലഭിച്ചത് യവനന്റെ വേഷമായിരുന്നു. ആശാന്റെ യവനനെ തോല്പിക്കാൻ ആരുമില്ലെന്ന് കാഴ്ചക്കാർ വിലയിരുത്തി. വേഷങ്ങളിൽ വന്ന വ്യതി യാനം ആശാനെ വേദനിപ്പിച്ചിരുന്നു. അരിമാവും നെയോലയും തയാറായി. ഇനി ഇരിക്കാം എന്ന് ചുട്ടി ക്കാരൻ പറഞ്ഞപ്പോഴാണ് ഓർമ്മകളിൽ നിന്ന് ഉണർന്ന ത്. അണിയറയിലെ കോപ്പുകളാണ് കൺമുന്നിലെത്തി.

കൂട്ടത്തിൽ സ്വയം വരകൃഷ്ണന്റെ ആ പഴയ കിരീടം കണ്ടു. തനിക്കായി നിർമ്മിച്ച ആ കിരീടത്തെ തൊട്ടുവ ണങ്ങി നമസ്ക്കരിച്ചപ്പോൾ കണ്ണുനിറഞ്ഞു. സാധാരണ പകലുന്ന് കഴിഞ്ഞ് കുട്ടിക്ക് ഇരിക്കുകയാണ് പതിവ്. ഏകാദശി നോയമ്പായതിനാൽ ഒന്നും കഴിച്ചിരുന്നില്ല. രണ്ടു തവണ തലച്ചുറ്റി. തന്റെ യവനനെക്കണ്ടാൽ എല്ലാ വരും ഞെട്ടണം എന്ന നിശ്ചയത്തോടെ, ശിഷ്യൻ കൊണ്ടു വന്ന ഇളനീര് കുടിച്ച് കുട്ടിയ്ക്കായി കിടന്നു. യവനന്റെ മുഖമെഴുത്തും ഉടുത്തുകെട്ടും തലപ്പാവുമെല്ലാം.

അണിഞ്ഞ് വാളെടുത്ത് അരങ്ങത്തേയ്ക്ക് പുറ പ്പെടാൻ ഒരുങ്ങി. അരങ്ങത്ത് കൃഷ്ണൻ തിരശ്ശീലയ്ക്ക പിന്നിൽ പ്രത്യക്ഷപ്പെട്ടു. ആശാന്റെ അവസാനവേഷം അരങ്ങുതകർക്കുന്നതു കാണാൻ അക്ഷമരായി. ചുവന്ന കണ്ണുകളും ക്രൗര്യത്തോടെയുള്ള ഗർജ്ജനവും ഏറ്റു മുട്ടലുകളും കാണികളെ പിടിച്ചിരുത്തി. ആശാന്റെ യവ നൻ അരങ്ങുതകർത്തു. പടവെട്ടിത്തളർന്ന ആശാൻ അരങ്ങത്ത് തളർന്നുവീണു. സാധാരണ കൈപിടിച്ച് എഴുന്നേല്ക്കുകയാണ് പതിവ്. അതുകൊണ്ടായില്ല. ആശാന്റെ കൈ കടന്നുപിടിച്ചപ്പോൾ തണുത്തുകഴിഞ്ഞി രുന്നു. മൂക്കത്ത് വിരൽ വെച്ചപ്പോൾ ശ്വാസമില്ല. കീർത്തി മുദ്ര സ്വീകരിക്കാതെ ആശാൻ ജീവിതയാത്ര അവസാ നിപ്പിച്ചിരിക്കുന്നു.

അർത്ഥം
അരങ്ങേറ്റം – കലയോ, അഭ്യാസമോ സഭ യിൽ ആദ്യമായി പ്രദർശിപ്പിക്കു ക.
ചുട്ടി – അരിമാവുകറി
നാഴിക – നാഴ്ച (ഏകദേശം 2 മണിക്കൂർ) ഒരു പഴയ സമയ ഏകകം
ധിക്കാരം – നിന്ദ
സന്നദ്ധത – ഒരുങ്ങിയ (തയ്യാറായ)
കാസശ്വാസം – ശ്വാസകോശരോഗം (വലിവ്)
വലയം ചെയ്യുക – വളയുക
തന്മയത്വം – താദാത്മ്യം
ശൂരത – ശൗരമുള്ള അവസ്ഥ
വ്യതിയാനം – മാറ്റം
മനയോല – മഞ്ഞനിറത്തിലുളള ഒരു ധാതു
ഏകാദശി – വാവ് കഴിഞ്ഞുള്ള 11-ാം പൊക്കം
ധ്യാനനിമഗ്നൻ – ധ്യാനത്തിൽ മുഴുകിയവൻ
നവോന്മേഷം – പുത്തൻ ഉണർവ്
ഉറുമാൽ – കൈലേസ്, തൂവാല
സ്‌പതവർണങ്ങൾ – ഏഴ് നിറങ്ങൾ
ശ്രുതി – വാദ്യങ്ങൾ യോജിക്കു മാറ് ശബ്ദം പുറപ്പെടുവിക്കുക
ഉച്ചസ്ഥായി – ഏറ്റവും ഉയർന്ന അവസ്ഥ
തിരശ്ശീല – (കഥകളിക്കും മറ്റും) മുൻവ ശത്തു പിടിക്കുന്ന തുണി
കളിവിളക്ക് – കഥകളി, കൂടിയാട്ടം എന്നി വയ്ക്കു മുന്നിൽ കത്തിച്ചു വയ്ക്കുന്ന വലിയ വിളക്ക്
ശോണിമ – ചുമപ്പ്
ക്രൗര്യം – ക്രൂരത
ഗർജനം – അലർച്ച
ഇച്ഛിക്കുക – ആഗ്രഹിക്കുക
പിന്നാമ്പുറം – പിൻവശം
(ഘാണിച്ച് – മണത്ത്
പ്രഹരിക്കുക – തല്ലുക
മിത്രം – സുഹൃത്ത്
പരസഹസം – ആയിരക്കണക്കിന്
അനിഷേധ്യൻ – നിഷേധിക്കാൻ ആവാത്തവൻ
ഗത്യന്തരമില്ലാതായപ്പോൾ – മറ്റ് മാർഗമില്ലാതായപ്പോൾ
മെയ്വഴക്കം – ശരീരത്തിന്റെ വഴക്കം
യവനൻ – ഗീസ് ദേശത്തുള്ളവൻ
പാദാരവിന്ദം – പാദകമലം (താമരപൂവുപോലെ യുള്ള പാദം)

പര്യായം
തിരശ്ശീല – യവനിക, തിരസ്കരണി
മനയോല – മനശ്ശീല, ഗോള
ശിഷ്യൻ – ഛാതൻ, അന്തേവാസി
ശ്രീകൃഷ്ണൻ – മാധവൻ, ഗോവിന്ദൻ
മയിൽപ്പീലി – ബർഹം, പിം
കിരീടം – മുടി, മകുടം
വാൾ – അസി, കൃപാണം
പരിച – ഫലം, ഫലകം
തലമുടി – പുരികുഴൽ, കുഴൽ
യുദ്ധം – രണം, ആയോധനം
വിരൽ – അംഗുലി, കരശാഖ

കീർത്തിമുദ്ര Keerthimudra Summary in Malayalam Class 8

സന്ധികണ്ടെത്താം
അരങ്ങേറ്റം – അരങ്ങ് + ഏറ്റം (ലോപസന്ധി)
ജീവിതത്തെ – ജീവിതം + എ (ആദേശസന്ധി)
കളിപ്പെട്ടി – കളി + പെട്ടി (ദ്വിത്വ സന്ധി)
കിട്ടിയില്ല – കിട്ടി + ഇല്ല (ആഗമസന്ധി)
ചാരിയിരുന്നു – ചാരി ഇരുന്നു (ആഗമസന്ധി)
മയിൽപ്പീലി – മയിൽ + പീലി (ദ്വിത്വ സന്ധി)
തെല്ലൊരാശ്വസം – തെല്ല് + ഒരാശ്വാസം (ലോപസന്ധി)
നാളങ്ങൾ – നാളം + കൾ (ആദേശസന്ധി)
വായിവിൽ – വായു + ഇൽ (ആഗമസന്ധി)

സമാസം കണ്ടെത്താം
ദൈവസന്നിധി – ദൈവത്തിന്റെ സന്നിധി (സംബന്ധികാ, തൽപുരു ഷൻ)
ശ്രീകൃഷ്ണ പരമാത്മാവ് – ശ്രീകൃഷ്ണൻ എന്ന പര മാത്മാവ് (നിർദ്ദേശികാ തൽപുരുഷൻ)
വേഷക്കൊഴുപ്പിൽ – വേഷത്തിന്റെ കൊഴു പ്പിൽ ( സംബന്ധികാ തൽപുരുഷൻ)
ശത്രുസംഹാരകൻ – ശത്രു സംഹരിക്കുന്ന തൽപുരുഷൻ)
മിത്ര രക്ഷകൻ – മിത്രത്തെ രക്ഷിക്കുന്ന തൽപുരുഷൻ)
മയിൽപ്പീലി – മയിലിന്റെ പീലി (സംബ ന്ധികാ തൽപുരുഷൻ)
ധ്യാനനിമഗ്നായി – ധ്യാനത്തിൽ നിമഗ്നായി (ആധാരികാ തൽപുരു ഷൻ)
കളിപ്രഭാന്തൻ – ക്ഷമ ഇല്ലാത്തവനായി (അവയ്യീഭാവൻ)
ക്രോധാഗ്നി – ക്രോധത്തിൽ അഗ്നി (പ യോജികാ തൽ പുരു ഷൻ)
പാദാരവിന്ദം – അരവിന്ദം പോലെയുള്ള പാദം (ഉപമാ തൽപുരു ഷൻ)
കീർത്തിമുദ്രാദാനം – കീർത്തിമുദ്രയുടെ ദാനം (സംബന്ധികാ തൽപുരു ഷൻ)

വിപരീത പദം
അവസാനം × ആദ്യം
നിത്യം × അനിത്യം
പിന്നാമ്പുറം × മൂന്നാം പുറം
ശാശ്വതം × നശ്വരം
ശത്രു × മിത്രം